വിക്കി_പുസ്തകശാല
http://ml.wikibooks.org/wiki/Main_Page
MediaWiki 1.10alpha
first-letter
Media
Special
Talk
User
User talk
വിക്കി പുസ്തകശാല
വിക്കി പുസ്തകശാല talk
Image
Image talk
MediaWiki
MediaWiki talk
Template
Template talk
Help
Help talk
Category
Category talk
പ്രധാന താള്‍
1
3477
2006-08-31T08:01:48Z
Kevinsooryan
1
<center>
=='''വിക്കി മലയാളം പുസ്തകശാല Malayalam Wikibooks Collection'''==
</center>
<!--
READ ME FIRST
Temporary note to the user [please register so that message can be left at your talk page] who has been making "spelling changes" to the articles
Please be aware that your browser/system may not be rendering characters properly. The spelling corrections you are making might make things look good in your browser, but they may be infact incorrect.
The interpretation of Malayalam Unicode may be appearing incorrectly on your browser. So please read the "Welcome" page of Malayalam Wikipedia (ie, http://ml.wikipedia.org/wiki/Wikipedia:Welcome%2C_newcomers ) before attempting spelling corrections.
~ Thanks
-->
<div style="float:right;width:40%;border: 1px solid #c6c9ff; padding: .5em 1em 1em; color: #000; background-color: #f0f0ff; align:center">
If you do not see '''Malayalam''' letters in this page, the page has too many "'''spelling mistakes'''", question marks, or little boxes, or you want to learn how to contribute to this effort, see [[:w:Wikipedia:Welcome%2C_newcomers|New Comers]] page of Malayalam Wikipedia.
Today : {{CURRENTDAY}} {{CURRENTMONTHNAME}} {{CURRENTYEAR}}<br>
Articles: {{NUMBEROFARTICLES}} - ([[Special:Newpages|പുതിയ താളുകള്‍]], [[Special:Recentchanges|പുതിയ മാറ്റങ്ങള്‍]]).
</div>
നവാഗതര്‍ക്കു സ്വാഗതം: '''വിക്കി പുസ്തകശാല'''. ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നില്‍ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്. നിങ്ങളുടെ പ്രതിഭയാണ് ഈ പുസ്തകശാലയുടെ വളര്‍ച്ചയ്ക്കു് ആദ്യമായി വേണ്ടതു്. അതു കൊണ്ടു് ഒട്ടും മടിച്ചു നില്‍ക്കാതെ തുടങ്ങിയാലും. വിക്കിപുസ്തകശാല ഒരു സമൂഹമാണ്. ഈ സമൂഹത്തിനെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ താഴെ വലതു വശത്തുള്ള സമൂഹത്തില്‍ നോക്കുക, അല്ലെങ്കില്‍ നിങ്ങള്‍ക്കു് താഴെ ഇടതു വശത്തുള്ള പുസ്തകശാലയിലേയ്ക്കു നേരിട്ടു പ്രവേശിയ്ക്കാം. എന്തു സഹായം വേണമെങ്കിലും, ദയവായി ക്ലിക്കു് ചെയ്യുക [[Help:Contents|help section]].
=='''തെരഞ്ഞെടുത്ത വിക്കി പുസ്തകങ്ങള്‍'''==
{| border=0 align="center" cellpadding="0" cellspacing="0" valign="top" |
|''' Featured: ''' || {{featured}}
|-
|''' New: ''' || {{new}}
|-
|''' Struggling: ''' || {{struggling}}
|}
----
{| cellpadding="0" cellspacing="0" style="border: 0px; padding-right:1em;" width="100%"
|- valign="top"
!style="background-color: #e2e2ff; border: 2px solid #e2e2ff; border-bottom: none; border-right: none; padding-top: 0.3em; padding-bottom: 0.3em; font-size: large;" align="center" width="53%"|'''പുസ്തകശാല'''
!style="background-color: #faf9b2; border: 2px solid #faf9b2; border-bottom: none; padding-top: 0.3em; padding-bottom: 0.3em; font-size: large;" align="center" width="46%"|'''സമൂഹം'''
!style="background-color: #faf9b2;" width="0%"|
|- valign="top"
|style="background-color: #f8f8ff; border: 2px solid #e2e2ff; border-top: none; padding: 0.6em; padding-top: none; padding-right: none;"|
<!-- {{stages}} -->
{{പുസ്തകശാല}}
|style="background: #ffffec; border: 2px solid #faf9b2; border-top: none; padding: 0.6em; padding-top: none; padding-bottom: none;"|
{{സമൂഹം}}
|}
----
<div style="clear:both"></div>
{{WikipediaSister}} <!-- Template:Sisterprojects -->
<div style="clear:both"></div>
__NOTOC__ __NOEDITSECTION__
[[aa:]]
[[af:]]
[[als:]]
[[ar:]]
[[de:]]
[[as:]]
<!--[[ast:]] missing WikiMedia 1.3 support -->
[[ay:]]
[[az:]]
[[be:]]
[[bg:]]
[[bn:]]
[[bo:]]
[[bs:]]
[[cs:]]
[[co:]]
[[cs:]]
[[cy:]]
[[da:]]
[[el:]]
[[en:]]
[[eo:]]
[[es:]]
[[et:]]
[[eu:]]
[[fa:]]
[[fi:]]
[[fr:]]
[[fy:]]
[[ga:]]
[[gl:]]
[[gn:]]
[[gu:]]
[[he:]]
[[hi:]]
[[hr:]]
[[hy:]]
[[ia:]]
[[id:]]
[[is:]]
[[it:]]
[[ja:]]
[[ka:]]
[[kk:]]
[[km:]]
[[kn:]]
[[ko:]]
[[ks:]]
[[ku:]]
[[ky:]]
[[la:]]
[[ln:]] <!-- missing WikiMedia 1.3 support -->
[[lo:]]
[[lt:]]
[[lv:]]
[[hu:]]
[[mi:]]
[[mk:]]
<!-- [[ml:]] -->
[[mn:]]
[[mr:]]
[[ms:]]
<!--[[mt:]] missing WikiMedia 1.3 support -->
[[my:]]
[[na:]]
[[nah:]]
[[nds:]]
[[ne:]]
[[nl:]]
[[no:]]
[[oc:]]
[[om:]]
[[pa:]]
[[pl:]]
[[ps:]]
[[pt:]]
[[qu:]]
[[ro:]]
[[ru:]]
[[sa:]]
[[si:]]
[[simple:]]
[[sk:]]
[[sl:]]
[[sq:]]
[[sr:]]
[[sv:]]
[[sw:]]
[[ta:]]
[[te:]]
[[tg:]]
[[th:]]
[[tk:]]
[[tl:]]
[[tr:]]
[[tt:]]
[[ug:]]
[[uk:]]
[[ur:]]
[[uz:]]
[[vi:]]
[[vo:]]
[[xh:]]
[[yo:]]
<!--[[za:]]-->
[[zh:]]
[[zu:]]
വിക്കി പുസ്തകശാല:Broken/
2
sysop
947
2004-08-13T13:01:14Z
24.29.135.164
<table>
<tr><td align="right"><a href="/w/wiki.phtml?title=Special:Allpages&from=Main_Page" title ="Special:Allpages">Main Page</a></td><td> to </td><td align="left">Main Page</td></tr>
</table>
കല സാംസ്ക്കാരികം
3
948
2004-11-06T13:26:08Z
81.251.195.240
cleaned
MediaWiki:Sitenotice
656
sysop
3659
2007-01-24T18:25:12Z
Drini
58
blanking, [[m:fundraising]] is over
Template:Featured
919
2766
2005-11-27T21:47:21Z
Bijee
2
{{edit section|Featured}}
<!-- sample
[[കല സാംസ്ക്കാരികം]]
- [[ഭാഷ]]
- [[ഗണിതം]]
<br>
if you are copying this template for other use
dont forget to modify the section name in
{{edit section|---this section name--}}
at the top
-->
Template:New
920
2765
2005-11-27T21:45:58Z
Bijee
2
{{edit section|New}}
<!-- Please put new entries at the top, with the date of creation in comment brackets like the other new books. This helps in determining how "new" a Wikibook is. All of the books here are less than a month old, unless that would make this list less than three entries long. Thanks for your cooperation.
-->
<!-- sample
[[A-Level Mathematics]] < !-- December 21 -- >
- [[Programmed Math]] < !-- December 21 -- >
- [[Movie making manual]] < !-- December 20 -- >
- [[Quechua]] < !-- November 27 -- >
- [[The Pagan Beliefs Surrounding Christmas]] < !-- December 28 -- >
<br>
-->
Template:Struggling
921
3474
2006-08-31T07:48:28Z
Kevinsooryan
1
{{edit section|Struggling}}
#[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍]][[image :25%.png]]
<!-- sample
[[Introduction to Philosophy]]
- [[Buddhist Philosophy]]
- [[Nasrudin]]
- [[Cryptography]]
- [[Study Skills]]
- [[Alchemy]]
- [[Art]]
- [[Latin American History]]
- [[Ahmadiyya Books]]
<br>
-->
Template:പുസ്തകശാല
922
3562
2006-09-03T18:05:20Z
61.1.238.231
{{edit section|പുസ്തകശാല}}
<center>
== പുസ്തകശാലയിലേയ്ക്കു സ്വാഗതം. ദയവായി ഒരു വിഭാഗം തിരഞ്ഞെടുക്കുക ==
</center>
<!-- Modify this page to add/remove sub section template.
To change content section modify the corresponding template.
Links of section templates are at bottom of the edit section -->
<div style="border:#BFFFBF solid 1px;background-color:#ddddff; color:black;">
<center>
==[[ശാസ്ത്രവിജ്ഞാനീയം]]== {{ശാസ്ത്രവിജ്ഞാനീയം}}
==[[മാനവികവിജ്ഞാനീയം]]== {{മാനവികവിജ്ഞാനീയം}}
==[[ഭാഷ]]== {{ഭാഷ}}
==[[കല]]== {{കല}}
==[[സാംസ്കാരികം]]== {{സാംസ്കാരികം}}
==[[മതം,ആദ്ധ്യാത്മികം]]== {{മതം, ആദ്ധ്യാത്മികം}}
==[[നിഘണ്ടുകള്‍ സൂചനാഗ്രന്ഥങ്ങള്‍ പട്ടികകള്‍]]== {{നിഘണ്ടുകള്‍ സൂചനാഗ്രന്ഥങ്ങള്‍ പട്ടികകള്‍}}
==[[ബാലസാഹിത്യം]]== {{ബാലസാഹിത്യം}}
==[[കവിത സംഗീതം പാട്ടുകള്‍ കളിപ്പദങ്ങള്‍]]== {{കവിത സംഗീതം പാട്ടുകള്‍ കഥകളിപ്പദങ്ങള്‍}}
==[[കഥ]]== {{കഥ}}
==[[ആഖ്യായിക]]== {{ആഖ്യായിക}}
==[[നാടകം ഏകാങ്കം]]== {{നാടകം ഏകാങ്കം}}
==[[സഞ്ചാരസാഹിത്യം]]== {{സഞ്ചാരസാഹിത്യം}}
==[[പഠനസഹായികള്‍]]== {{പഠനസഹായികള്‍}}
==[[പല വക]]== {{പല വക}}
</center>
</div>
Template:സമൂഹം
923
3110
2006-01-18T08:11:55Z
Hégésippe Cormier
17
revert: spam
{{edit section|സമൂഹം}}
[[:en:Wikibooks portal|Editions in other languages]]
[[നാഴികകല്ലുകള്‍]]
[[languages]]
[[about]]
[[stages]]
Template:Sisterprojects
924
3271
2006-06-04T16:36:28Z
217.225.119.182
{| style="background-color:#FFFFFF; align="center" cellpadding="3px"
|-
| colspan="5" align="center" bgcolor="#CAD2ff" | '''[[Wikimedia:Home|സഹോദര സംരംഭങ്ങൾ]]'''
|- align="center"
| [[Image:Wikipedia-logo-en.png|30px]]
| [[Image:Wiktionary-logo-en.png|30px]]
| [[Image:Wikipedia-logo.png|30px]]
| [[Image:Commons-logo.svg|30px]]
| [[Image:Wikinews-logo.png|30px]]
|- bgcolor="#CAD2ff" align="center" font-size:small;
| [[:w:Main Page|'''വിക്കിപീടിയ''']]
| [[wikt:Main Page|'''വിക്ഷ്ണറി''']]
| [[Meta:Main Page|'''മീറ്റാവിക്കി''']]
| [[commons:Main Page|'''കോമണ്‍സ്''']]
| [[:en:n:Main Page|'''വിക്കിന്യൂസ്''']] <!-- let us now show English wikinews -->
|- align="center"
| [[Image:Wikimedia-logo.svg|30px]]
| [[Image:Wikisource-logo.png|30px]]
| [[Image:Wikiquote-logo.svg|30px]]
| [[Image:Wiki-sep11.png|30px]]
| [[Image:Wikispecies-logo.png|30px]]
|- bgcolor="#CAD2ff" align="center" font-size:small;
| [[Wikimedia:Main Page|'''വിക്കിമീഡിയ''']]
| [[Wikisource:Main Page|'''വിക്കിസോഴ്സ്''']]
| [[q:Main Page|'''വിക്കിക്വോട്ട്''']]
| [[Sep11:Main Page|'''9/11''']]
| [[Wikispecies:Main Page|'''വിക്കിസ്പീഷിസ്''']]
|}
User:Bijee
925
2828
2005-12-01T02:38:33Z
Bijee
2
==I am==
* [[:w:en:User:Bijee]] / [[:w:en:User_talk:Bijee|talk]] <span class="plainlinks">[http://en.wikipedia.org/w/index.php?title=User_talk:Bijee&action=edit§ion=new <nowiki>[+]</nowiki>]</span> | [[:w:User:Bijee]] / [[:w:User_talk:Bijee|talk]] <span class="plainlinks">[http://ml.wikipedia.org/w/index.php?title=User_talk:Bijee&action=edit§ion=new <nowiki>[+]</nowiki>]</span> | [[:en:User:Bijee]] | [[:wikt:User:Bijee]] | [[:wikt:en:User:Bijee]]
* [[:wikitravel:User:Bijee]] | [[:wikicities:User:Bijee]]
==Links==
[[meta:Help:Template]]
{{wikiskins}}
<pre>
{{wikiskins}}
{{wikiurl||}}
</pre>
__NOTOC__
User talk:Bijee
926
2758
2005-11-27T21:13:30Z
Bijee
2
* Please use <span class="plainlinks">[http://ml.wikipedia.org/w/index.php?title=User_talk:Bijee&action=edit§ion=new ml:wikipedia:User_talk:Bijee <nowiki>[+]</nowiki>]</span> or <span class="plainlinks">[http://en.wikipedia.org/w/index.php?title=User_talk:Bijee&action=edit§ion=new wikipedia:User_talk:Bijee <nowiki>[+]</nowiki>]</span> .
* Remember always use "+" next to Edit to start new topic.
* [[:w:en:User:Bijee]] / [[:w:en:User_talk:Bijee|talk]] | [[:w:User:Bijee]] / [[:w:User_talk:Bijee|talk]]
Template:WikipediaSister
927
1872
2004-12-29T14:22:03Z
Bijee
2
Template:WikipediaSister moved to Template:Sisterprojects
#REDIRECT [[Template:Sisterprojects]]
Template:ശാസ്ത്രം
928
1873
2004-12-29T14:37:00Z
Bijee
2
create
'''ശാസ്ത്രം''' -
Template:ഭാഷ
929
3139
2006-01-25T17:51:14Z
Viswaprabha
7
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|ഭാഷ}}
[[ഭാഷാചരിത്രം]] -
[[ഭാഷാശാസ്ത്രം]] -
*[[മലയാളം]]
**[[വ്യാകരണം]]
**[[അലങ്കാരം]]
**[[ഛന്ദശ്ശാസ്ത്രം]] (വൃത്തശാസ്ത്രം)
<!--
[[ ]] -
[[ ]] -
[[ ]] -
[[ ]] -
[[ ]] -
[[ ]] -
[[ ]] -
[[ ]] -->
</div>
<!-- This section will mostly be cross-linked with articles elsewhere on wiki -- Viswam -->
Template:ഗണിതം
930
1875
2004-12-29T14:39:08Z
Bijee
2
create
'''ഗണിതം''' -
Template:വിവരസാങ്കേതികം
931
1876
2004-12-29T14:39:20Z
Bijee
2
create
'''വിവരസാങ്കേതികം''' -
Template:പലവക
932
1877
2004-12-29T14:41:04Z
Bijee
2
create
'''പലവക''' -
Template:പഠന സഹായികള്‍
933
1878
2004-12-29T14:41:14Z
Bijee
2
create
'''പഠന സഹായികള്‍''' -
Template:കല സാംസ്ക്കാരികം
934
1879
2004-12-29T14:41:22Z
Bijee
2
create
'''കല സാംസ്ക്കാരികം''' -
Template:മാനുഷികം
935
1880
2004-12-29T14:41:31Z
Bijee
2
create
'''മാനുഷികം''' -
Template:മതം
1412
2555
2005-09-17T02:35:19Z
Manjithkaini
13
[[മതം]]
മതം
1413
2565
2005-09-19T03:32:31Z
Manjithkaini
13
[[ബൈബിള്‍-സത്യവേദപുസ്തകം]][[image :25%.png]]
ബൈബിള്‍-സത്യവേദപുസ്തകം
1414
2588
2005-09-22T22:26:13Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
*[[പഴയ നിയമം]]
*[[പുതിയ നിയമം]]
പഴയ നിയമം
1415
2558
2005-09-17T02:41:11Z
Manjithkaini
13
1 [[ഉല്പത്തി]] <br>
2 [[പുറപ്പാടു]] <br>
3 [[ലേവ്യ]] <br>
4 [[സംഖ്യാപുസ്തകം]] <br>
5 [[ആവര്‌ത്തന പുസ്തകം]] <br>
6 [[യോശുവ]] <br>
7 [[ന്യായാധിപന്മാര്]] <br>
8 [[രൂത്ത്]] <br>
9 [[ശാമുവേല് 1]] <br>
10 [[ശാമുവേല് 2]] <br>
11 [[രാജാകാനമാര് 1]] <br>
12 [[രാജാകാനമാര് 2]] <br>
13 [[ദിനവൃത്താന്തം 1]]<br>
14 [[ദിനവൃത്താന്തം 2]] <br>
15 [[എസ്രാ]]<br>
16 [[നെഹെമ്യാവു]] <br>
17 [[എസ്ഥേര്]] <br>
18 [[ഇയ്യോബ്]] <br>
19 [[സങ്കീര്‌ത്തനങ്ങള്]] <br>
20 [[സദൃശ്യവാക്ക്യങ്ങള്]] <br>
21 [[സഭാപ്രസംഗി]] <br>
22 [[ഉത്തമ ഗീതം]] <br>
23 [[യെശയ്യാ]] <br>
25 [[വിലാപങ്ങള്]]<br>
26 [[യേഹേസ്കേല്]]<br>
27 [[ദാനീയേല്]] <br>
28 [[ഹോശേയ]] <br>
29 [[യോവേല്]] <br>
30 [[ആമോസ്]] <br>
31 [[ഒബാദ്യാവു]] <br>
32 [[യോനാ]] <br>
33 [[മീഖാ]] <br>
34 [[നഹൂം]] <br>
35 [[ഹബക്കൂക‌്]] <br>
36 [[സെഫന്യാവു]] <br>
37 [[ഹഗ്ഗായി]] <br>
38 [[സെഖര്‌യ്യാവു]] <br>
39 [[മലാഖി]]<br>
ഉല്പത്തി
1416
2561
2005-09-17T03:09:25Z
Manjithkaini
13
[[ഉല്പത്തി അദ്ധ്യായം : 1]] <br>
[[ഉല്പത്തി അദ്ധ്യായം : 2]] <br>
[[ഉല്പത്തി അദ്ധ്യായം : 3]] <br>
[[ഉല്പത്തി അദ്ധ്യായം : 4]] <br>
[[ഉല്പത്തി അദ്ധ്യായം : 5]] <br>
[[ഉല്പത്തി അദ്ധ്യായം : 6]] <br>
[[ഉല്പത്തി അദ്ധ്യായം : 7]] <br>
[[ഉല്പത്തി അദ്ധ്യായം : 8]] <br>
[[ഉല്പത്തി അദ്ധ്യായം : 9]] <br>
[[ഉല്പത്തി അദ്ധ്യായം : 10]] <br>
[[ഉല്പത്തി അദ്ധ്യായം : 11]] <br>
[[ഉല്പത്തി അദ്ധ്യായം : 12]] <br>
[[ഉല്പത്തി അദ്ധ്യായം : 13]] <br>
[[ഉല്പത്തി അദ്ധ്യായം : 14]] <br>
[[ഉല്പത്തി അദ്ധ്യായം : 15]] <br>
[[ഉല്പത്തി അദ്ധ്യായം : 16]] <br>[[ഉല്പത്തി അദ്ധ്യായം : 17]] <br>
[[ഉല്പത്തി അദ്ധ്യായം : 18]] <br>
[[ഉല്പത്തി അദ്ധ്യായം : 19]] <br>
[[ഉല്പത്തി അദ്ധ്യായം : 20]] <br>
[[ഉല്പത്തി അദ്ധ്യായം : 21]] <br>
[[ഉല്പത്തി അദ്ധ്യായം : 22]] <br>
[[ഉല്പത്തി അദ്ധ്യായം : 23]] <br>
[[ഉല്പത്തി അദ്ധ്യായം : 24]] <br>
[[ഉല്പത്തി അദ്ധ്യായം : 25]] <br>
[[ഉല്പത്തി അദ്ധ്യായം : 26]] <br>
[[ഉല്പത്തി അദ്ധ്യായം : 27]] <br>
[[ഉല്പത്തി അദ്ധ്യായം : 28]] <br>
[[ഉല്പത്തി അദ്ധ്യായം : 29]] <br>
[[ഉല്പത്തി അദ്ധ്യായം : 30]] <br>
[[ഉല്പത്തി അദ്ധ്യായം : 31]] <br>
[[ഉല്പത്തി അദ്ധ്യായം : 32]] <br>
[[ഉല്പത്തി അദ്ധ്യായം : 33]] <br>
[[ഉല്പത്തി അദ്ധ്യായം : 34]] <br>
[[ഉല്പത്തി അദ്ധ്യായം : 35]] <br>
[[ഉല്പത്തി അദ്ധ്യായം : 36]] <br>
[[ഉല്പത്തി അദ്ധ്യായം : 37]] <br>
[[ഉല്പത്തി അദ്ധ്യായം : 38]] <br>
[[ഉല്പത്തി അദ്ധ്യായം : 39]] <br>
[[ഉല്പത്തി അദ്ധ്യായം : 40]] <br>
[[ഉല്പത്തി അദ്ധ്യായം : 41]] <br>
[[ഉല്പത്തി അദ്ധ്യായം : 42]] <br>
[[ഉല്പത്തി അദ്ധ്യായം : 43]] <br>
[[ഉല്പത്തി അദ്ധ്യായം : 44]] <br>
[[ഉല്പത്തി അദ്ധ്യായം : 45]] <br>
[[ഉല്പത്തി അദ്ധ്യായം : 46]] <br>
[[ഉല്പത്തി അദ്ധ്യായം : 47]] <br>
[[ഉല്പത്തി അദ്ധ്യായം : 48]] <br>
[[ഉല്പത്തി അദ്ധ്യായം : 49]] <br>
[[ഉല്പത്തി അദ്ധ്യായം : 50]] <br>
ഉല്പത്തി അദ്ധ്യായം : 1
1417
2560
2005-09-17T02:42:29Z
Manjithkaini
13
1:1 ആദിയില് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. <br>
1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള് ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് മീതെ പരിവര്‌ത്തിച്ചുകൊണ്ടിരുന്നു. <br>
1:3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. <br>
1:4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് വേര് പിരിച്ചു. <br>
1:5 ദൈവം വെളിച്ചത്തിന്നു പകല് എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. <br>
1:6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് വേര്‌പിരിവായിരിക്കട്ടെ എന്നു കല്പിച്ചു. <br>
1:7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് കീഴുള്ള വെള്ളവും വിതാനത്തിന് മീതെയുള്ള വെള്ളവും തമ്മില് വേര്‌പിരിച്ചു; അങ്ങനെ സംഭവിച്ചു.<br>
1:8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. <br>
1:9 ദൈവം: ആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. <br>
1:10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. <br>
1:11 ഭൂമിയില്‌നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് അതതു തരം വിത്തുള്ള ഫലം കായികൂന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. <br>
1:12 ഭൂമിയില് നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായികൂന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. <br>
1:13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. <br>
1:14 പകലും രാവും തമ്മില് വേര്‌പിരിവാന് ആകാശവിതാനത്തില് വെളിച്ചങ്ങള് ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; <br>
1:15 ഭൂമിയെ പ്രകാശിപ്പിപ്പാന് ആകാശവിതാനത്തില് അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. <br>
1:16 പകല് വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. <br>
1:17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് വേര്‌പിരിപ്പാനുമായി <br>
1:18 ദൈവം അവയെ ആകാശവിതാനത്തില് നിര്‌ത്തി; നല്ലതു എന്നു ദൈവം കണ്ടു. <br>
1:19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. <br>
1:20 വെള്ളത്തില് ജലജന്തുക്കള് കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. <br>
1:21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് കൂട്ടമായി ജനിച്ചു ചരികൂന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. <br>
1:22 നിങ്ങള് വര്‌ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് നിറവിന്; പറവജാതി ഭൂമിയില് പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. <br>
1:23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. <br>
1:24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ഭൂമിയില്‌നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. <br>
1:25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. <br>
1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില് നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാകൂക; അവര് സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‌വ്വഭൂമിയിന്മേലും ഭൂമിയില് ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. <br>
1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില് അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. <br>
1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള് സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് എന്നു അവരോടു കല്പിച്ചു. <br>
1:29 ഭൂമിയില് എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന് നിങ്ങള്‌കൂ തന്നിരികൂന്നു; അവ നിങ്ങള്‌കൂ ആഹാരമായിരിക്കട്ടെ; <br>
1:30 ഭൂമിയിലെ സകലമൃഗങ്ങള്‌കൂം ആകാശത്തിലെ എല്ലാ പറവകള്‌കൂം ഭൂമിയില് ചരികൂന്ന സകല ഭൂചരജന്തുക്കള്‌കൂം ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് കൊടുത്തിരികൂന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. <br>
1:31 താന് ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം. <br>
ഉല്പത്തി അദ്ധ്യായം : 2
1418
2562
2005-09-17T03:09:51Z
Manjithkaini
13
2:1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. <br>
2:2 താന് ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‌ത്തശേഷം താന് ചെയ്ത സകലപ്രവൃത്തിയില്‌നിന്നും ഏഴാം ദിവസം നിവൃത്തനായി <br>
2:3 താന് സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‌നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. <br>
2:4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല. <br>
2:5 യഹോവയായ ദൈവം ഭൂമിയില് മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‌വാന് മനുഷ്യനും ഉണ്ടായിരുന്നില്ല. <br>
2:6 ഭൂമിയില് നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. <br>
2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‌മ്മിച്ചിട്ടു അവന്റെ മൂക്കില് ജീവശ്വാസം ഊതി, മനുഷ്യന് ജീവനുള്ള ദേഹിയായി തീര്‌ന്നു. <br>
2:8 അനന്തരം യഹോവയായ ദൈവം കിഴകൂ ഏദെനില് ഒരു തോട്ടം ഉണ്ടാക്കി, താന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. <br>
2:9 കാണ്മാന് ഭംഗിയുള്ളതും തിന്മാന് നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ജീവവൃക്ഷവും നന്മതിന്മകളെകൂറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു. <br>
2:10 തോട്ടം നനെപ്പാന് ഒരു നദി ഏദെനില്‌നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. <br>
2:11 ഒന്നാമത്തേതിന്നു പീശോന് എന്നു പേര്; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു. <br>
2:12 ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.<br>
2:13 രണ്ടാം നദികൂ ഗീഹോന് എന്നു പേര്; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു. <br>
2:14 മൂന്നാം നദികൂ ഹിദ്ദേക്കെല് എന്നു പേര്; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.<br>
2:15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‌തോട്ടത്തില് വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി. <br>
2:16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനകൂ ഇഷ്ടംപോലെ തിന്നാം. <br>
2:17 എന്നാല് നന്മതിന്മകളെകൂറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ഫലം തിന്നരുതു; തിന്നുന്ന നാളില് നീ മരികൂം. <br>
2:18 അനന്തരം യഹോവയായ ദൈവം: മനുഷ്യന് ഏകനായിരികൂന്നതു നന്നല്ല; ഞാന് അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുകൂം എന്നു അരുളിച്ചെയ്തു. <br>
2:19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‌മ്മിച്ചിട്ടു മനുഷ്യന് അവെകൂ എന്തു പേരിടുമെന്നു കാണ്മാന് അവന്റെ മുന്പില് വരുത്തി; സകല ജീവജന്തുക്കള്‌കൂം മനുഷ്യന് ഇട്ടതു അവെകൂ പേരായി; <br>
2:20 മനുഷ്യന് എല്ലാ കന്നുകാലികള്‌കൂം ആകാശത്തിലെ പറവകള്‌കൂം എല്ലാ കാട്ടുമൃഗങ്ങള്‌കൂം പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. <br>
2:21 ആകയാല് യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന് ഉറങ്ങിയപ്പോള് അവന്റെ വാരിയെല്ലുകളില് ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. <br>
2:22 യഹോവയായ ദൈവം മനുഷ്യനില്‌നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല് കൊണ്ടുവന്നു. <br>
2:23 അപ്പോള് മനുഷ്യന്; ഇതു ഇപ്പോള് എന്റെ അസ്ഥിയില് നിന്നു അസ്ഥിയും എന്റെ മാംസത്തില്‌നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‌നിന്നു എടുത്തിരിക്കയാല് ഇവള്‌കൂ നാരി എന്നു പോരാകും എന്നു പറഞ്ഞു. <br>
2:24 അതുകൊണ്ടു പുരുഷന് അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര് ഏക ദേഹമായി തീരും. <br>
2:25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‌കൂ നാണം തോന്നിയില്ലതാനും. <br>
Template:Stage
1419
2564
2005-09-19T03:29:10Z
Manjithkaini
13
New Template
{| align=center style="background-color: #f2fff2; border: 1px solid #bfffbf;"
!colspan=5 style="background-color: #bfffbf; text-align: center;"|പുസ്തകങ്ങളുടെ നിലവാര സൂചിക
|-
|style="border-right: 1px solid #CCCCCC; padding: 0px 3px;"| അപൂര്‍ണ്ണം[[Image:00%.png]]
|style="border-right: 1px solid #CCCCCC; padding: 0px 3px;"| പുരോഗമിക്കുന്നത്[[Image:25%.png]]
|style="border-right: 1px solid #CCCCCC; padding: 0px 3px;"| ഏകദേശ രൂപമായത്[[Image:50%.png]]
|style="border-right: 1px solid #CCCCCC; padding: 0px 3px;"| മിക്കവാറും പൂര്‍ണമായത്[[Image:75%.png]]
|style="padding: 0px 3px;"| പൂര്‍ത്തീകരിച്ചത് [[Image:100%.png]]
|}
Template:മതം,ആദ്ധ്യാത്മികം
1420
2585
2005-09-22T22:16:04Z
Viswaprabha
7
'''മതം,ആദ്ധ്യാത്മികം'''
ക്രിസ്തീയം
1421
2568
2005-09-22T16:38:58Z
Viswaprabha
7
[[ബൈബിള്‍-സത്യവേദപുസ്തകം]][[image :25%.png]]
Template:കവിത
1422
2578
2005-09-22T21:55:02Z
Viswaprabha
7
മലയാളം കവിതാകോശം
<div style="border:#BFFFBF solid 1px;">
<div style="background-color:#ccccff; height:40px; color:black;">
[[ആമുഖം]]-
[[ഉള്ളടക്കം]] -
[[പ്രാചീനകവിതകള്‍]] -
[[ഇരുപതാം നൂറ്റാണ്ട്]] -
[[പാട്ടുകള്‍]] -
[[ശ്ലോകങ്ങളും മുക്തകങ്ങളും]] -
[[ഖണ്ഡകാവ്യങ്ങള്‍]] -
[[മഹാകാവ്യങ്ങള്‍]] -
[[തര്‍ജ്ജമകള്‍]]
</div>
</div>
കവിത
1423
2579
2005-09-22T22:00:44Z
Viswaprabha
7
{{കവിത}}
മതം,ആദ്ധ്യാത്മികം
1424
2582
2005-09-22T22:03:48Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
Template:മതം, ആദ്ധ്യാത്മികം
1425
3090
2006-01-16T15:00:03Z
Hégésippe Cormier
17
revert: spam
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|മതം,_ആദ്ധ്യാത്മികം}}
[[ഹിന്ദുമതം]] -
[[ക്രിസ്തുമതം]] -
[[ഇസ്ലാം മതം]] -
[[ബുദ്ധമതം]]-
[[ജൈനമതം]]-
[[ശിഖമതം]] -
[[ജൂതമതം]] -
[[ബഹായ് മതം]] -
[[പാര്‍സി മതം]]
[[നിരീശ്വരത്വം]]
[[മറ്റു ദര്‍ശനങ്ങളും മതങ്ങളും]]
</div>
കൃസ്തീയം
1426
2639
2005-09-23T02:24:33Z
Viswaprabha
7
ആമുഖം
1427
2587
2005-09-22T22:25:19Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ഹൈന്ദവം
1428
2640
2005-09-23T02:26:54Z
Viswaprabha
7
ഇസ്ലാമികം
1429
2590
2005-09-22T22:26:57Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ബുദ്ധമതം
1430
2591
2005-09-22T22:29:11Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ജൈനമതം
1431
2592
2005-09-22T22:29:27Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ശിഖമതം
1432
2593
2005-09-22T22:29:37Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ജൂതമതം
1433
2594
2005-09-22T22:29:36Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ബഹായ്
1434
2595
2005-09-22T22:29:57Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
നിരീശ്വരത്വം
1435
2596
2005-09-22T22:29:55Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
മറ്റു ദര്‍ശനങ്ങളും മതങ്ങളും
1436
2597
2005-09-22T22:30:17Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
Template:കഥ
1437
3648
2006-11-10T07:49:41Z
59.93.1.100
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|കഥ}}
[[പുരാണകഥകള്‍]] -
[[പ്രാചീനഗദ്യകഥകള്‍]] -
[[കഥ-ഇരുപതാം നൂറ്റാണ്ടില്‍]] -
[[ആധുനികകഥകള്‍]] -
[[നുറുങ്ങുകഥകള്‍]] -
[[ബാലസാഹിത്യം]] -
[[മറ്റുള്ളവ]]
[[കവിത]]
</div>
ശാസ്ത്രവിജ്ഞാനീയം
1438
2608
2005-09-22T23:59:26Z
Viswaprabha
7
[[ശാസ്ത്രവിജ്ഞാനീയം]]
{{ശാസ്ത്രവിജ്ഞാനീയം}}
Template:ശാസ്ത്രവിജ്ഞാനീയം
1439
2787
2005-11-27T22:42:32Z
Bijee
2
fix 1px height issue
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|പഠനസഹായികള്‍}}
[[ഗണിതവിജ്ഞാനീയം]] -
[[ഊര്‍ജ്ജതന്ത്രം]] -
[[രസതന്ത്രം]] -
[[ജൈവവിജ്ഞാനീയം]] -
[[പരിസ്തിതിശാസ്ത്രം]] -
[[ഭൂമിശാസ്ത്രം]] -
[[വിവരസാങ്കേതികം]] -
[[സാങ്കേതികം]] -
[[ഖഗോളശാസ്ത്രം ജ്യോതിശാസ്ത്രം]] -
[[മറ്റു ശാസ്ത്രവിജ്ഞാനീയശാഖകള്‍]] -
[[:w:|മലയാളം വിക്കിപീഡിയ]]
</div>
കഥ
1440
2612
2005-09-23T00:10:12Z
Viswaprabha
7
{{കഥ}}
Template:കല
1441
3120
2006-01-18T08:14:07Z
Hégésippe Cormier
17
revert: spam
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|കല}}
[[കഥകളി]] -
[[മോഹിനിയാട്ടം]] -
[[സംഗീതം]] -
[[ചിത്രകല]] -
[[ഛായാഗ്രഹണം]]-
[[സിനിമ]] -
[[നാടകം]] -
[[ദൂരദര്‍ശിനി]] -
[[ആചാരകലകള്‍]] -
[[ആഘോഷകലകള്‍]] -
[[നാടന്‍ കലകള്‍]] -
[[ഉത്സവങ്ങള്‍]] -
[[പലവക]] -
</div>
കല
1442
2618
2005-09-23T00:39:44Z
Viswaprabha
7
{{കല}}
ഭാഷ
1443
2619
2005-09-23T00:40:22Z
Viswaprabha
7
{{ഭാഷ}}
Template:മാനവികവിജ്ഞാനീയം
1444
3088
2006-01-16T14:59:27Z
Hégésippe Cormier
17
revert: spam
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|മാനവികവിജ്ഞാനീയം}}
[[ചരിത്രം]] -
[[ധനതത്വശാസ്ത്രം]] -
[[വ്യാപാരശാസ്ത്രം]] -
[[തത്വശാസ്ത്രം]] -
[[രാഷ്ട്രതന്ത്രം]] -
[[സാമൂഹ്യശാസ്ത്രം]] -
[[താരതമ്യമതപഠനം]] -
[[നരവംശസാസ്ത്രം]] -
[[പക്ഷിശാസ്ത്രം]] -
[[പുരാവിജ്ഞാനീയം]] -
[[അന്താരാഷ്ട്രബന്ധങ്ങള്‍]] -
[[പല വക]]
</div>
മാനവികവിജ്ഞാനീയം
1445
2624
2005-09-23T01:47:59Z
Viswaprabha
7
{{മാനവികവിജ്ഞാനീയം}}
ബഹായ് മതം
1446
2633
2005-09-23T02:21:21Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
പാര്‍സി മതം
1447
2634
2005-09-23T02:21:48Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
ഇസ്ലാം മതം
1448
3124
2006-01-22T09:26:56Z
Hishamkoya
29
/* പരിശുദ്ധ ഖുര്‍ആന്‍ */
{{മതം, ആദ്ധ്യാത്മികം}}
== പരിശുദ്ധ ഖുര്‍ആന്‍ ==
[[1. അല്‍ ഫാത്തിഹ ( പ്രാരംഭം )]]
[[2. അല്‍ ബഖറ ( പശു )]]
3. ആലു ഇംറാന്‍ ( ഇംറാന്‍ കുടുംബം )
4. നിസാഅ് ( സ്ത്രീകള്‍ )
5. മാഇദ ( ഭക്ഷണ തളിക )
6. അന്‍ആം ( കാലികള്‍ )
7. അഅ്റാഫ് ( ഉന്നതസ്ഥലങ്ങള്‍ )
8. അന്‍ഫാല്‍ ( യുദ്ധമുതല്‍ )
9. തൌബ ( പശ്ചാത്താപം )
10. യൂനുസ്
11. ഹൂദ്
12. യൂസുഫ്
13. റഅദ് ( ഇടിനാദം )
14. ഇബ്രാഹീം
15. ഹിജ്റ്
16. നഹ്ല്‍ ( തേനീച്ച )
17. ഇസ്റാഅ് ( നിശായാത്ര )
18. അല്‍ കഹഫ് ( ഗുഹ )
19. മര്‍യം
20. ത്വാഹാ
21. അന്‍ബിയാഅ് ( പ്രവാചകന്മാര്‍ )
22. ഹജ്ജ് ( തീര്‍ത്ഥാടനം )
23. അല്‍ മുഅ്മിനൂന്‍ ( സത്യവിശ്വാസികള്‍ )
24. നൂര്‍ ( പ്രകാശം )
25. ഫുര്‍ഖാന്‍ ( സത്യാസത്യ വിവേചനം )
26. ശുഅറാ ( കവികള്‍ )
27. നംല്‍ ( ഉറുമ്പ് )
28. ഖസസ് ( കഥാകഥനം )
29. അങ്കബൂത് ( എട്ടുകാലി )
30. റൂം ( റോമാക്കാര്‍ )
31. ലുഖ്മാന്‍
32. സജദ ( സാഷ്ടാംഗം )
33. അഹ്സാബ് (സംഘടിത കക്ഷികള്‍ )
34. സബഅ്
35. ഫാത്വിര്‍ ( സ്രഷ്ടാവ് )
36. യാസീന്‍
37. സ്വാഫ്ഫാത്ത് ( അണിനിരന്നവ )
38. സ്വാദ്
39. സുമര്‍ ( കൂട്ടങ്ങള്‍ )
40. മുഅ്മിന്‍ ( വിശ്വാസി )
41. ഫുസ്സിലത്ത്
42. ശൂറാ ( കൂടിയാലോചന )
43. സുഖ്റുഫ് ( സുവര്‍ണ്ണാലങ്കാരം )
44. ദുഖാന്‍ ( പുക )
45. ജാഥിയ ( മുട്ടുകുത്തുന്നവര്‍ )
46. അഹ്ഖാഫ്
47. മുഹമ്മദ്
48. ഫതഹ് ( വിജയം )
49. ഹുജുറാത് ( അറകള്‍ )
50. ഖാഫ്
51. ദാരിയാത് ( വിതറുന്നവ )
52. ത്വൂര്‍ ( ത്വൂര്‍ പര്‍വ്വതം)
53. നജ്മ് ( നക്ഷത്രം )
54. ഖമര്‍ ( ചന്ദ്രന്‍ )
55. റഹ് മാന്‍ ( പരമകാരുണികന്‍ )
56. അല്‍ വാഖിഅ ( സംഭവം )
57. ഹദീദ് ( ഇരുമ്പ് )
58. മുജാദില ( തര്‍ക്കിക്കുന്നവള്‍ )
59. ഹഷ്ര്‍ ( തുരത്തിയോടിക്കല്‍ )
60. മുംതഹന ( പരീക്ഷിക്കപ്പെടേണ്ടവള്‍ )
61. സ്വഫ്ഫ് ( അണി )
62. ജുമുഅ
63. മുനാഫിഖൂന്‍ ( കപടവിശ്വാസികള്‍ )
64. തഗാബൂന്‍ ( നഷ്ടം വെളിപ്പെടല്‍ )
65. ത്വലാഖ് ( വിവാഹ മോചനം )
66. തഹ് രീം ( നിഷിദ്ധമാക്കല്‍ )
67. മുല്‍ക്ക് ( അധിപത്യം )
68. ഖലം ( പേന )
69. ഹാഖ ( യഥാര്‍ത്ഥ സംഭവം )
70. മആരിജ് ( കയറുന്ന വഴികള്‍ )
71. നൂഹ്
72. ജിന്ന് ( ജിന്ന് വര്‍ഗ്ഗം )
73. മുസമ്മില്‍ ( വസ്ത്രത്താല്‍ മൂടിയവന്‍ )
74. മുദ്ദഥിര്‍ ( പുതച്ച് മൂടിയവന്‍ )
75. ഖിയാമ ( ഉയിര്‍ത്തെഴുന്നേല്‍പ്പ് )
76. ഇന്‍സാന്‍ ( മനുഷ്യന്‍ )
77. മുര്‍സലാത്ത് ( അയക്കപ്പെടുന്നവര്‍ )
78. നബഅ് ( വൃത്താന്തം )
79. നാസിയാത്ത് ( ഊരിയെടുക്കുന്നവ )
80. അബസ ( മുഖം ചുളിച്ചു )
81. തക്_വീര്‍ ( ചുറ്റിപ്പൊതിയല്‍ )
82. ഇന്‍ഫിത്വാര്‍ ( പൊട്ടിക്കീറല്‍ )
83. മുതഫ്ഫിഫീന്‍ ( അളവില്‍ കുറയ്ക്കുന്നവന്‍ )
84. ഇന്ഷിഖാഖ് ( പൊട്ടിപിളരല്‍ )
85. ബുറൂജ് ( നക്ഷത്രമണ്ഡലങ്ങള്‍ )
86. ത്വാരിഖ് ( രാത്രിയില്‍ വരുന്നത് )
87. അഅ്അലാ ( അത്യുന്നതന്‍ )
88. ഗാശിയ ( മൂടുന്ന സംഭവം )
89. ഫജ്ര്‍ ( പ്രഭാതം )
90. ബലദ് ( രാജ്യം )
91. ശംസ് ( സൂര്യന്‍ )
92. ലൈല്‍ ( രാത്രി )
93. ളുഹാ ( പൂര്‍വ്വാഹ്നം )
94. ശര്‍ഹ് ( വിശാലമാക്കല്‍ )
95. തീന്‍ ( അത്തി )
96. അലഖ് ( ഭ്രൂണം )
97. ഖദ്ര്‍ ( നിര്‍ണയം )
98. ബയ്യിന ( വ്യക്തമായ തെളിവ് )
99. സല്‍സല ( പ്രകമ്പനം )
100. ആദിയാത് ( ഓടുന്നവ )
101. അല്‍ ഖാരിഅ ( ഭയങ്കര സംഭവം )
102. തകാഥുര്‍ (പെരുമ നടിക്കല്‍ )
103. അസ്വര്‍ ( കാലം )
104. ഹുമസ (കുത്തിപ്പറയുന്നവര്‍ )
105. ഫീല്‍ ( ആന )
106. ഖുറൈഷ്
107. മാഊന്‍ ( പരോപകാര വസ്തുക്കള്‍ )
108. കൌഥര്‍ ( ധാരാളം )
109. കാഫിറൂന്‍ ( സത്യനിഷേധികള്‍ )
110. നസ്ര്‍ ( സഹായം )
111. മസദ് ( ഈന്തപ്പനനാര് )
112. ഇഖ്_ലാസ് ( നിഷ്കളങ്കത )
113. ഫലഖ് ( പുലരി )
114. നാസ് ( ജനങ്ങള്‍ )
ക്രിസ്തുമതം
1449
2638
2005-09-23T02:23:20Z
Viswaprabha
7
{{മതം, ആദ്ധ്യാത്മികം}}
[[ബൈബിള്‍-സത്യവേദപുസ്തകം]][[image :25%.png]]
ഹിന്ദുമതം
1450
2996
2005-12-22T16:05:40Z
213.132.254.2
{{മതം, ആദ്ധ്യാത്മികം}}
* നാരായണീയം
* രാമായണം
* ഭഗവത്ഗീത
* മഹാഭാരതം
* ശ്രീകൃഷ്ണകര്‍ണ്ണാമൃതം
* [[ഉപനിഷത്]]
Template:കവിത സംഗീതം പാട്ടുകള്‍ കളിപ്പദങ്ങള്‍
1451
3561
2006-09-03T18:03:25Z
61.1.238.231
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|കവിത_സംഗീതം_പാട്ടുകള്‍_കഥകളിപ്പദങ്ങള്‍}}
[[പ്രാചീനകവിത]] -
[[കവിത -ഇരുപതാം നൂറ്റാണ്ടില്‍]] -
[[മഹാകാവ്യങ്ങള്‍]] -
[[ഖണ്ഡകാവ്യങ്ങള്‍]] -
[[ഉണ്ണിക്കവിതകള്‍]] -
[[കടംകവിതകള്‍]] -
[[മുക്തകങ്ങള്‍]] -
[[ശാസ്ത്രീയസംഗീതം]] -
[[കഥകളിപ്പദങ്ങള്‍]] -
[[തിരുവാതിരക്കളിപ്പാട്ടുകള്‍]] -
[[ഒപ്പനപ്പാട്ടുകള്‍]] -
[[മാപ്പിളപ്പാട്ടുകള്‍]] -
[[കൊസ്സുപാട്ടുകള്‍]] -
[[ഭക്തിഗാനങ്ങള്‍]] -
[[ചലച്ചിത്ര ഗാനങ്ങള്‍]] -
[[നാടകഗാനങ്ങള്‍]] -
[[നഴ്സറി റൈമുകള്‍]] -
[[അമ്മൂമ്മപ്പാട്ടുകള്‍]] -
[[നാടന്‍ പാട്ടുകള്‍]] -
[[കൃഷിപ്പാട്ടുകള്‍]] -
[[അഷ്ടപദി]] -
[[പാനപ്പാട്ടുകള്‍]] -
[[വള്ളംകളിപ്പാട്ടുകള്‍]] -
[[പുള്ളുവന്‍ പാട്ടുകള്‍]] -
[[കുറത്തിപ്പാട്ടുകള്‍]] -
[[മറ്റുള്ളവ]]
</div>
Template:ബാലസാഹിത്യം
1452
2782
2005-11-27T22:33:08Z
Bijee
2
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|ബാലസാഹിത്യം}}
<!--
[[book 1]] -
[[book 2]] -
[[book 3]] -
[[book 4]] -
[[book 5]] -
[[book 6]] -
[[book n]]
-->
</div>
നിഘണ്ടുകള്‍ സൂചനാഗ്രന്ഥങ്ങള്‍ പട്ടികകള്‍
1453
2651
2005-09-23T03:18:52Z
Viswaprabha
7
{{നിഘണ്ടുകള്‍ സൂചനാഗ്രന്ഥങ്ങള്‍ പട്ടികകള്‍}}
Template:നിഘണ്ടുകള്‍ സൂചനാഗ്രന്ഥങ്ങള്‍ പട്ടികകള്‍
1454
2958
2005-12-19T15:37:07Z
Zigger
16
Reverted link-spam
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|നിഘണ്ടുകള്‍_സൂചനാഗ്രന്ഥങ്ങള്‍_പട്ടികകള്‍}}
[[:wikt:|മലയാളനിഘണ്ടു]] -
[[നാനാര്‍ത്ഥനിഘണ്ടു]] -
[[പഴഞ്‍ചൊല്ലുകള്‍]] -
[[കടംകഥകള്‍]] -
[[ശൈലീനിഘണ്ടു]] -
[[സംഖ്യാസംജ്ഞകള്‍]] -
[[ന്യായനിഘണ്ടു]] -
[[മലയാളസാഹിത്യനിഘണ്ടു]] -
[[മലയാളം ആനുകാലികനിഘണ്ടു]] -
[[മുദ്രാനിഘണ്ടു]] -
[[വൃത്തനിഘണ്ടു]] -
[[അലങ്കാരനിഘണ്ടു]] -
[[പലവക]]
</div>
Current events
1455
edit=sysop:move=sysop
3002
2005-12-23T13:43:16Z
Manjithkaini
13
Blanking vandalism
Help:Contents
1456
edit=sysop:move=sysop
2932
2005-12-15T20:37:58Z
Hégésippe Cormier
17
blanked: spam
Index.php
1457
2908
2005-12-04T01:01:41Z
Zigger
16
Blanked hidden link-spam by 81.177.9.27.
പഠനസഹായികള്‍
1458
3132
2006-01-25T11:17:01Z
Viswaprabha
7
[[ഭാഷാപഠനം]]
[[സംസ്കൃതഭാഷാപഠനോപാധികള്‍]]
വിക്കി പുസ്തകശാല:About
1498
3131
2006-01-25T11:12:22Z
Viswaprabha
7
#redirect [[Main Page]]
വിക്കി പുസ്തകശാല:General disclaimer
1499
edit=sysop:move=sysop
3000
2005-12-23T13:42:00Z
71.225.70.13
Blanking vandalism
Template:Edit section
1500
2762
2005-11-27T21:39:16Z
Bijee
2
<div style="float:right"><small class="plainlinks">[http://ml.wikibooks.org/w/wiki.phtml?title=Template:{{{1}}}&action=edit <nowiki>[edit section]</nowiki>]</small></div>
Template:സാംസ്കാരികം
1501
3445
2006-07-13T05:11:38Z
59.93.33.194
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|സാംസ്കാരികം}}
</div>
KERALA KALA MANDALAM
Template:സഞ്ചാരസാഹിത്യം
1502
2770
2005-11-27T21:54:44Z
Bijee
2
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|സഞ്ചാരസാഹിത്യം}}
</div>
Template:പല വക
1503
3649
2006-11-10T07:53:00Z
59.93.1.100
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|കവിത}}
</div>
Template:പഠനസഹായികള്‍
1504
3091
2006-01-16T15:00:23Z
Hégésippe Cormier
17
revert: spam
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|പഠനസഹായികള്‍}}
<!--
[[book 1]] -
[[book 2]] -
[[book 3]] -
[[book 4]] -
[[book 5]] -
[[book 6]] -
[[book n]]
-->
</div>
Template:നാടകം ഏകാങ്കം
1505
2776
2005-11-27T22:01:16Z
Bijee
2
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|നാടകം_ഏകാങ്കം}}
<!--
[[book 1]] -
[[book 2]] -
[[book 3]] -
[[book 4]] -
[[book 5]] -
[[book 6]] -
[[book n]]
-->
</div>
Template:ആഖ്യായിക
1506
2777
2005-11-27T22:01:49Z
Bijee
2
<div style="border:#BFFFBF solid 1px;background-color:#ddffdd; color:black;text-align:left">
{{edit section|ആഖ്യായിക}}
<!--
[[book 1]] -
[[book 2]] -
[[book 3]] -
[[book 4]] -
[[book 5]] -
[[book 6]] -
[[book n]]
-->
</div>
Template:Wikiskins
1507
2792
2005-11-29T11:20:27Z
Bijee
2
View '''[[{{{1|{{FULLPAGENAME}}}}}]]''' in wiki skins
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=standard}} Classic]</span>,
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=monobook}} MonoBook]</span> (default),
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=amethyst}} Amethyst]</span>,
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=nostalgia}} Nostalgia]</span>,
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=simple}} Simple]</span>,
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=myskin}} MySkin]</span>,
<span class="plainlinks">[{{fullurl:{{{1|{{FULLPAGENAME}}}}}|useskin=cologneblue}} Cologne Blue]</span>.
Template:Wikiurl
1508
2833
2005-12-01T03:12:39Z
Bijee
2
<span class="plainlinks">[http://{{{p|{{SERVERNAME}}/wiki/{{{2|{{FULLPAGENAME}}}}}}}}?{{{q}}} {{{1|{{{2|{{FULLPAGENAME}}}}}}}}]</span>
User:Zigger
1526
2909
2005-12-04T01:02:11Z
Zigger
16
en
[[wikipedia:User:Zigger]]
User talk:Zigger
1527
2910
2005-12-04T01:02:25Z
Zigger
16
en
[[wikipedia:User talk:Zigger]]
വിക്കി പുസ്തകശാല:Community Portal
1528
edit=sysop:move=sysop
3004
2005-12-26T04:57:10Z
Hégésippe Cormier
17
blanked: spam
വിക്കി പുസ്തകശാല:Site support
1530
edit=sysop:move=sysop
3017
2005-12-26T19:49:51Z
Yann
19
rv spam
വിക്കി പുസ്തകശാല:Copyrights
1533
edit=sysop:move=sysop
3018
2005-12-26T19:50:05Z
Yann
19
rv spam
വിക്കി പുസ്തകശാല:Help
1534
edit=sysop:move=sysop
2956
2005-12-19T15:36:06Z
Zigger
16
Blanked link-spams
ഉണ്ണിക്കവിതകള്‍
1552
3467
2006-08-02T01:40:04Z
67.167.226.43
കുട്ടിയും തള്ളയും
-കുമാരനാശാന്‍
===============
ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണീ ചൊല്ലാം, നല്‍പൂ-
മ്പാറ്റകളല്ലേയിതെല്ലാം
മേല്‍ക്കുമേലിങ്ങിവ പൊങ്ങീ, വിണ്ണില്‍
നോക്കമ്മേ, യെന്തൊരു ഭംഗീ!
അയ്യോ! പോയ്ക്കൂടെക്കളിപ്പാന്‍! അമ്മേ!
വയ്യായെനിക്കു പറക്കാന്‍!
ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ച നടന്നു കളിപ്പൂ - നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ-
രുമ്മതരാമമ്മ ചൊന്നാല്‍
നമിങ്ങറിയുവതല്‍പ്പം - എല്ലാ-
മോമനേ, ദേവസങ്കല്‍പ്പം
പൂക്കാലം
==========
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം,
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു;
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാമാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
കാണുന്നിതാ രാവിലെ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?
പാാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു, നീളെ-
പ്പാടിപറന്നെത്തിയിത്തത്തയെല്ലാം,
കേടട്ട നെല്ലിന്‍ കതിര്‍ക്കാമ്പു കൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പൂകുന്നു വാനില്‍
ചന്തം ധരയ്ക്കേറെയായ്, ശീതവും പോ-
യന്തിയ്ക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ - വന്നൂ വസന്തം
നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാന്ദമേകുന്നിതീശന്‍;
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകല്ല പോകല്ല പൂക്കാലമേ നീ
ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ? - ഞാനറിഞ്ഞു;
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ
സങ്കീര്‍ത്തനം
==============
ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
നിത്യനായക, നീതി ചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവനകര്‍മ്മ-
ശക്തി കളിയ്ക്കുക!
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസദോഷസന്തതി ദേവ
ദേവ, നശിയ്ക്കണേ!
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ
മുള്ളില്‍ വിളങ്ങണേ!
ധര്‍മ്മമാം വഴിതന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ്ക്കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍കൃപാകര, ശാന്തിയാം മണിനൌകയില്‍
അമ്പിളി
======
തമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങിനില്‍കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തൊന്നീടുന്നു
വിണ്മേല്‍നിന്നു മന്ദസ്മിതംതൂവുമെന്‍
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദര-
"നമ്മാവാ"യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തില്‍ക്കൂറുമീ-
മോഹനാകൃതിക്കുണ്ടിതെന്‍ പിന്നാലേ
സ്നേഹമോടും വിളിക്കും വഴി പോരു-
ന്നാഹാ! കൊച്ചുവെള്ളാട്ടിന്‍ കിടാവുപോല്‍
വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നക്കുന്നിന്മുകളില്‍ നീ;
ഒട്ടുനില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ
എന്നു കൈപൊക്കിയോടിനാനുന്മുഖന്‍
കുന്നേറാനൊരു സാഹസി ബാലകന്‍,
ചെന്നു പിന്നില്‍ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠന്‍ തടഞ്ഞു ഞെട്ടും വരെ.
=========
ആയി ഠായി മിഠായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നു കഴിഞ്ഞപ്പോള്‍ കഷ്ടായി
=========
മുക്തകങ്ങള്‍
1553
3074
2006-01-13T22:20:57Z
Viswaprabha
7
==#==
*വാ നാറ്റം കവര്‍ നാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദി സര്‍ഗ്ഗവിഭവാന്‍ നിശ്ശേഷചക്കീഗുണാന്‍
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ ചക്ക്യാണ ചക്ക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം
==#==
*കാ ത്വം സുന്ദരീ? ജാഹ്നവീ, കിമിഹതോ ഭര്‍ത്താ ഹരോ, നന്വസാ-
സംഭസ്ത്വം കിമു വേത്സി മാന്മഥരസം? ജാനാത്യയം തേ പതി:
സ്വാമിന്‍! സത്യമിദം? നഹി പ്രിയതമേ!സത്യം കുത: കാമിനാ-
മിത്യേവം ഹരജാഹ്നവീ ഗിരിസുതാസഞ്ചല്‍പ്പിതം പാതു വ:
==# ചകാര്‍കൂത്തില്‍ നല്ല കവിതയുടെ ലക്ഷണം പറയുന്നത് ==
*കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ
ബലാദാകൃഷ്യമാണാ ചേല്‍ സരസാവിരസാ ഭവേല്‍
സാ കവിതാ, സാ വനിതാ യസ്യാ: ശ്രവണേന ദര്‍ശനേനാപി
കവി ഹൃദയം, യുവ ഹൃദയം സരളം തരളം ച സത്വരം ഭവതി
==#==
മീശയാ ശോഭതേ മോന്താ, മോന്തയാ മീശയും തഥാ
മീശയാ മോന്തയാ ചൈവ ഭവാനേറ്റം വിരാജതേ
==#==
കുളിച്ചു കുറ്റിത്തലയും കുടഞ്ഞിട്ടമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവന്‍ ചുമരോടണഞ്ഞു നീരോവിലൂടേ ഗമനം ചകാര
==#==
ശാന്തിദ്വിജ: പ്രകുരുതേ ബഹുദീപശാന്തിം പക്വാജ്യപായസ ഗുളൈര്‍ജ്ജഠരാഗ്നി ശാന്തിം
തത്രത്യബാലവനിതാ മദനാഗ്നിശന്തിം കാലക്രമേണ പരമേശ്വരശക്തിശാന്തിം
==#==
പുകതടവിന ചോറും പൂത്തുരുക്കൊണ്ട നെയ്യും
പുഴകിന ബൃഹതീനാം പൂവ്വലും നാലുമൂന്നും
പുതിയ തയിരുമുച്ചൈരുണ്ണി മാങ്ങായുമെല്ലാം
പുലരില്‍ വിരവില്‍ നല്‍കുന്നമ്മമാര്‍ക്കേ നമോസ്തു.
==#==
കണ്ണിമാങ്ങകരിങ്കാളന്‍ കനലില്‍ ചുട്ടപപ്പടം
കാചിയമോരുമുണ്ടെങ്കില്‍ കണാം ഊണിന്റെ വൈഭവം
==#==
നൂറായിരംകറികള്‍ മറ്റുളവാകിലും കേള്‍
മോരില്ലയാകിലശനം പരിചില്ല പാര്‍ത്താല്‍
പൂരായമല്ല പറയുന്നതു ലോകരച്ചോ!
നാരായണായ നമ മോരിനു കൈതൊഴുന്നേന്‍
==#==
കണ്ണിന്നുകൌതൂഹലമേറെ നല്‍കും
കണ്ണമ്പഴം സമ്പ്രതി വേണ്ടുവോളം
എണ്ണാതെ തന്നീടിലവര്‍ ക്കു നിത്യ-
മെണ്ണായിരത്തെട്ടു നമസ്കരിയ്ക്കാം
==#==
വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ഛദാം
ചെറ്റോടല്‍മധുരക്കറിസ്തനഭരാമമ്ലോപദം ശോഭരീം
കെല്ലാര്‍ന്നോരെരുമത്തയിര്‍ കടിതടാം ചിങ്ങമ്പഴോരുദ്വയീ-
മോനാം ഭക്തിവധൂം പിരിഞ്ഞയി സഖേ ലോക: കഥം ജീവതി?
കഥകളിപ്പദങ്ങള്‍
1554
3075
2006-01-13T22:24:56Z
Viswaprabha
7
കുണ്ഡീന നായക നന്ദിനിക്കൊത്തോരു
പെണ്ണില്ല മന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ലാ നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനക്കുമ്പോള്‍
അവരവര്‍ ചൊല്ലിക്കെട്ടേന്‍ അവള്‍ തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍
അനുദിനമവള്‍ തന്നില്‍ അനുരാഗം വളരുന്നൂ
അനുചിതമല്ലെന്നിന്നു മുനിവചനേന മന്യേ
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍
പെണ്ണിനൊരാണിലൊരു പ്രേമതാമരക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരതവന്നു കൃത്യ ചതുരത പോയി
മുദിരതതീകബരീ പരിചയപദവിയോ
വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ
****************************
അംഗനമാര്‍ മൌലേ! ബാലേ!
സാശയെന്തയിതേ
എങ്ങിനേ പിടിക്കുന്നു നീ
ഗഗനചാരിയാമെന്നെ?
യൌവ്വനം വന്നുദിച്ചിട്ടും ചെരുതയില്ലാ ചെറുപ്പം
അവിവേകമിതു കണ്ടാലറിവുള്ളവര്‍
പരിഹസൈക്കും, ചിലര്‍ പഴിക്കും,
വഴിപിഴയ്ക്കും, തവ നിനക്കുമ്പോള്‍
*****************************
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്തൊഴും മൊഴി നിശമ്യവിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വന്തര്‍മുദാ പുരവനേ സഹതേന രേമേ
******************************
സാമ്യമകന്നോരുദ്യാനം; എത്രയുമാഭി-
രാമ്യമിതെനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം
ചൈത്രരഥവും
കാമ്യം നിനക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും
കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
സങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്‍
കിംകേതങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍
പേര്‍ത്തുമൊന്നില്ലിവിടെ കാണ്മാന്‍
ആര്‍ത്തു നടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ കുലവും
വാഴ്ത്തുന്നൂ മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല
സര്‍വ്വത്തുരമണീയമേതല്‍, പൊന്മയക്രീഡാ
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിതഹംസകോക ക്രീഡാതടാകമിതു
നിര്‍വൃതീകരങ്ങളിലീവണ്ണം മറ്റൊന്നില്ല
******************************
പഥസാം നിചയം വാര്‍നൊഴിഞ്ഞീലളവു
സേതുബന്ധനോദ്യോഗമെന്തെടോ?
******************************
പഴുതേ ഞാനെന്തിനു പലവക പറഞ്ഞുകേള്‍പ്പിക്കുന്നൂ
നളനു വേറെ കര്‍മ്മം നമുക്കു കര്‍മ്മം വേറെ
******************************
സ്വരത്തിനുടെ മാധുര്യം കേട്ടാ
ലൊരുത്തിയെന്നതു നിശ്ച്ചേയം
ആകൃതികണ്ടാല്‍ അതിരംഭേയം
ആരാലിവള്‍തന്നധരം പേയം?
ആരിവളവനിതലാമരിവര-
നാരീ വപുഷി ധൃതമാധുരീ
*
*
*
വാതിച്ചോര്‍ ക്കും പ്രാണാപായേ
ജാതിച്ചോദ്യം വേണ്ട തൊടുവാന്‍
*
*
*
താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടൂ
ചോര്‍ച്ചകൂടാതെ കെട്ടി ചുമരുംവച്ചോരു വീട്
വാഴ്ക നമുക്കവിടെ വനസുഖമാരറിഞ്ഞു?
വേഴ്ചയില്‍ ഈശ്വരനാശ്രിതവത്സലനല്ലേ
******************************
ദാനവാരി മുകുന്ദനേ
സാനന്ദം കണ്ടീടുവാന്‍ വിപ്രന്‍
താനേ നടന്നീടിനാന്‍
ചിന്ത ചെയ്വൂ
സൂനബാണസുഷമനാം
ആനന്ദമൂര്‍ത്തിയേ കാണ്മാന്‍
നൂനം ഞാന്‍ ചെന്നീടുന്നുണ്ടു
നിസ്സന്ദേഹം
നാളികാക്ഷന്‍ തന്നെ എത്ര
നാളായീട്ടുകാണ്മാന്‍
മേളിത സന്തോഷത്തോടേ
മേവീടുന്നൂ
ആചാര്യാലലയത്തില്‍നിന്നും
പിരിഞ്ഞതിലച്യുതനാം
മേചക വര്‍ണ്ണനെ കണ്ടിട്ടില്ലാ
നിസ്സന്ദേഹം
അന്തണരിലേട്ടം കൃപാസന്തതി
മുകുന്ദനുള്ള ചിന്ത
മൂലം ബന്ധുരാംഗന്‍
മാനിച്ചീടും
***
കലയാമീസുമതേ
ഭൂസുരമൌലേ
കലയാമീസുമതേ
കലിതാനന്ദം എനിക്കിന്നു
കനിവോടെ തവ ആഗമം
പൃഥ്വീസുര തേ പാദതീര്‍ത്ഥമേല്‍കയാലിന്നു
എത്രയും കൃതാര്‍ത്ഥരായ്
വര്‍ത്തിക്കുന്നേഷ ഞാനും
സത്തുക്കളുടെ സംഗം തീര്‍ത്ഥസ്നാന സമാനം
ശാസ്ത്രേവിശ്രുതമിതു ചിത്തേ നിരൂപിതമല്ലയോ?
*
*
*
ഉത്പലവിലോചന
ത്വത്പ്രിയാ കാരണേന
നിഷ്കിഞ്ചന ഭൂസുരനേ
പൊക്കമേറും സൌധമേറ്റി
സല്‍ക്കരിച്ചതും ഓര്‍ത്താല്‍
മല്‍ ഭാഗ്യം എന്തുചൊല്‍ വൂ
പരാതെ മല്‍ കുടുംബിനീ വരവും
മേ ഹരേ പാര്‍ത്തു
പാര്‍ത്തു മരുവുന്നു ശിശുക്കളും
ദര്‍ശനം പുന:രസ്തു
ത്വദ്പാദം ചേരുവോളം
അത്യോതരമാം ഭക്തി
അപ്രമേയാ തന്നീടേണം
ഇപ്പോളഹം യാമി ഗേഹം
User talk:210.178.65.93
1557
3111
2006-01-18T08:12:05Z
Hégésippe Cormier
17
blanked: spam
Help talk:Contents
1558
3112
2006-01-18T08:12:16Z
Hégésippe Cormier
17
blanked: spam
Talk:പഠനസഹായികള്‍
1559
3092
2006-01-16T15:00:36Z
Hégésippe Cormier
17
blanked: spam
User talk:209.86.122.224
1560
3121
2006-01-18T08:14:18Z
Hégésippe Cormier
17
blanked: spam
User:Viswaprabha
1561
3119
2006-01-18T08:13:51Z
Hégésippe Cormier
17
blanked: spam
Talk:പ്രധാന താള്‍
1562
3465
2006-07-31T05:40:44Z
Koavf
38
[[Talk:Main Page]] moved to [[Talk:പ്രധാന താള്‍]]
വിക്കി പുസ്തകശാല talk:General disclaimer
1563
3109
2006-01-18T08:11:39Z
Hégésippe Cormier
17
blanked: spam
Template:À´¸à´®àµ‚ഹം
1564
3069
2006-01-07T01:44:43Z
Hégésippe Cormier
17
blanked: spam
Template:À´ªà´ നസഹായികളàµ?â€?
1565
3113
2006-01-18T08:12:27Z
Hégésippe Cormier
17
blanked: spam
Template:À´•à´²
1566
3066
2006-01-07T01:44:30Z
Hégésippe Cormier
17
blanked: spam
Template:À´®à´¤à´‚, ആദàµ?à´§àµ?യാതàµ?മികം
1567
3115
2006-01-18T08:12:53Z
Hégésippe Cormier
17
blanked: spam
Template:À´®à´¾à´¨à´µà´¿à´•വിജàµ?ഞാനീയം
1568
3116
2006-01-18T08:13:05Z
Hégésippe Cormier
17
blanked: spam
Template:Wikivar
1569
3071
2006-01-10T13:23:50Z
Gangleri
27
from [[:en:template:wikivar]]
<span dir="ltr" >[{{SERVER}}{{localurl:template:wikivar|action=purge}} purge] [[meta:template:wikivar|meta:]] [[commons:template:wikivar|commons:]] [[<!--- b: --->template:wikivar|b:]] [[n:template:wikivar|n:]] [[q:template:wikivar|q:]] [[s:template:wikivar|s:]] [[wikt:template:wikivar|wikt:]] [[w:template:wikivar|w:]]</span>
{| border="1" cellpadding="0" cellspacing="0" align="center" width="80%" valign="top" height="38"
!method a
!method b
!generates
|-
! colspan="3" align="center" | common namespaces [-2 - 15] / used at all [[MediaWiki]] projects
|-
| align="center" | <nowiki>{{ns:-2}}</nowiki>
| align="center" | <nowiki>{{ns:Media}}</nowiki>
| align="center" | {{ns:-2}}
|-
| align="center" | <nowiki>{{ns:-1}}</nowiki>
| align="center" | <nowiki>{{ns:Special}}</nowiki>
| align="center" | {{ns:-1}}
|-
| align="center" | <nowiki>{{ns:1}}</nowiki>
| align="center" | <nowiki>{{ns:Talk}}</nowiki>
| align="center" | {{ns:1}}
|-
| align="center" | <nowiki>{{ns:2}}</nowiki>
| align="center" | <nowiki>{{ns:User}}</nowiki>
| align="center" | {{ns:2}}
|-
| align="center" | <nowiki>{{ns:3}}</nowiki>
| align="center" | <nowiki>{{ns:User_talk}}</nowiki>
| align="center" | {{ns:3}}
|-
| align="center" | <nowiki>{{ns:4}}</nowiki>
| align="center" | <nowiki>{{ns:Project}}</nowiki>
| align="center" | {{ns:4}}
|-
| align="center" | <nowiki>{{ns:5}}</nowiki>
| align="center" | <nowiki>{{ns:Project_talk}}</nowiki>
| align="center" | {{ns:5}}
|-
| align="center" | <nowiki>{{ns:6}}</nowiki>
| align="center" | <nowiki>{{ns:Image}}</nowiki>
| align="center" | {{ns:6}}
|-
| align="center" | <nowiki>{{ns:7}}</nowiki>
| align="center" | <nowiki>{{ns:Image_talk}}</nowiki>
| align="center" | {{ns:7}}
|-
| align="center" | <nowiki>{{ns:8}}</nowiki>
| align="center" | <nowiki>{{ns:MediaWiki}}</nowiki>
| align="center" | {{ns:8}}
|-
| align="center" | <nowiki>{{ns:9}}</nowiki>
| align="center" | <nowiki>{{ns:MediaWiki_talk}}</nowiki>
| align="center" | {{ns:9}}
|-
| align="center" | <nowiki>{{ns:10}}</nowiki>
| align="center" | <nowiki>{{ns:Template}}</nowiki>
| align="center" | {{ns:10}}
|-
| align="center" | <nowiki>{{ns:11}}</nowiki>
| align="center" | <nowiki>{{ns:Template_talk}}</nowiki>
| align="center" | {{ns:11}}
|-
| align="center" | <nowiki>{{ns:12}}</nowiki>
| align="center" | <nowiki>{{ns:Help}}</nowiki>
| align="center" | {{ns:12}}
|-
| align="center" | <nowiki>{{ns:13}}</nowiki>
| align="center" | <nowiki>{{ns:Help_talk}}</nowiki>
| align="center" | {{ns:13}}
|-
| align="center" | <nowiki>{{ns:14}}</nowiki>
| align="center" | <nowiki>{{ns:Category}}</nowiki>
| align="center" | {{ns:14}}
|-
| align="center" | <nowiki>{{ns:15}}</nowiki>
| align="center" | <nowiki>{{ns:Category_talk}}</nowiki>
| align="center" | {{ns:15}}
|-
! colspan="3" align="center" | custom namespace
|-
| align="center" | <nowiki>{{ns:100}}</nowiki>
|| || align="center" | {{ns:100}}
|-
| align="center" | <nowiki>{{ns:101}}</nowiki>
|| || align="center" | {{ns:101}}
|-
| align="center" | <nowiki>{{ns:102}}</nowiki>
|| || align="center" | {{ns:102}}
|-
| align="center" | <nowiki>{{ns:103}}</nowiki>
|| || align="center" | {{ns:103}}
|-
| align="center" | <nowiki>{{ns:104}}</nowiki>
|| || align="center" | {{ns:104}}
|-
| align="center" | <nowiki>{{ns:105}}</nowiki>
|| || align="center" | {{ns:105}}
|-
| align="center" | <nowiki>{{ns:106}}</nowiki>
|| || align="center" | {{ns:106}}
|-
| align="center" | <nowiki>{{ns:107}}</nowiki>
|| || align="center" | {{ns:107}}
|-
| align="center" | <nowiki>{{ns:121}}</nowiki>
|| || align="center" | {{ns:121}}
|-
| align="center" | <nowiki>{{SITENAME}}</nowiki>
|| || align="center" | {{SITENAME}}
|-
| align="center" | <nowiki>{{SERVER}}</nowiki>
|| || align="center" | {{SERVER}}
|}
User:Gangleri
1570
3072
2006-01-10T13:35:02Z
Gangleri
27
[{{SERVER}}{{localurl:{{NAMESPACE}}:{{PAGENAME}}|action=purge}} ↺]
[{{SERVER}}{{localurl:{{NAMESPACE}}:{{PAGENAME}}|oldid={{REVISIONID}}}} rev-ID : {{REVISIONID}}]<br />
[{{SERVER}}{{localurl:special:Prefixindex|from=Gangleri&namespace=2}} special:Prefixindex|from=Gangleri&namespace=2]
<br clear="all" />
__NOTOC____NOEDITSECTION__
===== [[commons:User:Gangleri]] =====
[[Image:Redirect arrow without text.png|left]]
::* '''irc://irc.freenode.net/wikimedia'''
::* [[wikipedia:de:Benutzer:Gangleri]]
::* [[wikipedia:en:User:Gangleri]]
::* [[wikipedia:eo:Vikipediisto:Gangleri]]
::* [[wikipedia:is:Notandi:Gangleri]]
::* [[wikipedia:mi:User:Gangleri]]
::* [[wikipedia:ro:Utilizator:Gangleri]]
::* [[wikipedia:yi:באַניצער:Gangleri]]
::* '''[[meta:User:Gangleri]]'''
[[de:Benutzer:Gangleri]] [[en:User:Gangleri]] [[eo:Vikipediisto:Gangleri]] [[is:Notandi:Gangleri]] [[mi:User:Gangleri]] [[ro:Utilizator:Gangleri]] [[yi:באַניצער:Gangleri]]
User talk:Gangleri
1571
3073
2006-01-10T13:40:03Z
Gangleri
27
__TOC__
1. അല്‍ ഫാത്തിഹ ( പ്രാരംഭം )
1572
3126
2006-01-22T09:39:27Z
Hishamkoya
29
1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
2. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
3. പരമകാരുണികനും കരുണാനിധിയും.
4. പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
5. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6. ഞങ്ങളെ നീ നേര്‍ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
7. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
2. അല്‍ ബഖറ ( പശു )
1573
3125
2006-01-22T09:37:47Z
Hishamkoya
29
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
അലിഫ് ലാം മീം
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,
നിനക്കും നിന്‍റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ ).
അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.
അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. (തുടരും..)
User talk:Hishamkoya
1574
3127
2006-01-24T23:07:29Z
Viswaprabha
7
കൊള്ളാം! നല്ല തുടക്കം!
പരമകാരുണികനായ അള്‍ലാഹ് താങ്കളെക്കൊണ്ട് ഈ സംരംഭം വിജയകരമായി പരിപൂര്‍ത്തിയിലെത്തിക്കട്ടെ!
താളുകള്‍ക്കു സമാനമായ അറബി വിക്കിയിലേയും മറ്റും ലിങ്കുകള്‍ കൊടുക്കുവാന്‍ ശ്രമിക്കുക!
--[[User:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 23:07, ൨൪ January ൨൦൦൬ (UTC)
User talk:Qerup
1575
3129
2006-01-24T23:12:55Z
Viswaprabha
7
മലയാളം വിക്കിബുക്സിലേക്കു സ്വാഗതം!
--[[User:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 23:11, ൨൪ January ൨൦൦൬ (UTC)
സംസ്കൃതഭാഷാപഠനോപാധികള്‍
1576
3133
2006-01-25T11:22:00Z
Viswaprabha
7
[[ബാലപ്രബോധനം]]
[[ശ്രീരാമോദന്തം]]
[[സിദ്ധരൂപാവലി]]
[[അമരകോശം]]
[[സുഭാഷിതങ്ങള്‍]]
[[ചാടുശ്ലോകങ്ങള്‍]]
[[ലഘുകഥകള്‍]]
[[പ്രഹേളികാ]]
[[അഭ്യാസാവലി]]
ബാലപ്രബോധനം
1577
3138
2006-01-25T16:39:54Z
Viswaprabha
7
(This article needs scruitiny and correction)
(This article has missing parts)
(This article will be moved to [http://ml:wikisource.org] later.)
==='''ബാലപ്രബോധനം'''===
പരമ്പരാഗതരീതിയില്‍ സംസ്കൃതം പഠിക്കുവാന്‍ കേരളത്തില്‍ പ്രചരിച്ചുവന്നിട്ടുള്ള പ്രധാന പാഠ്യകൃതികളിലൊന്നാണ് ബാലപ്രബോധനം. അവശ്യം വേണ്ട സംസ്കൃതവ്യാകരണം ഒട്ടൊക്കെ ലളിതമായി, ഹൃദിസ്ഥമാക്കിയെടുക്കുവാനനുയോജ്യമായ ബാലപ്രബോധനം ധാരാളം സംസ്കൃതോദാഹരണങ്ങള്‍ ഇടകലര്‍ന്നതെങ്കിലും മുഖ്യമായും മലയാളത്തില്‍ തന്നെയാണ്.
സംസ്കൃതത്തിന്റെ പ്രാരംഭപാഠങ്ങള്‍ പഠിച്ചിട്ടുള്ള ഒരാള്‍ക്ക് ജീവിതാവസാനം വരേയ്ക്കും അവയൊന്നും മറന്നുപോവാതിരിയ്ക്കുന്നതിന് ഈ ലഘുകൃതി മനഃപാഠമാക്കുന്നത് സഹായകരമായിരിയ്ക്കും.
#വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം
#വെള്ളൂരമര്‍ന്ന ഗൌരീശമുള്ളിലമ്പൊടു ചിന്തയേ!
#കര്‍തൃകര്‍മ്മക്രിയാഭേദം വിഭക്ത്യാര്‍ത്ഥാന്തരങ്ങളും
#ഭാഷയായിഹ ചൊല്ലുന്നേന്‍ ബാലനാമറിവാനഹം.
#ശബ്ദം രണ്ടുവിധം പ്രോക്തം തിങന്തഞ്ച സുബന്തവും
#രണ്ടു ജാതി സുബന്തേ ചാപ്യജന്തഞ്ച ഹലന്തവും.
#ലിംഗം മുമ്മൂന്നു രണ്ടിന്നും വരും പുല്ലിംഗമാദിയില്‍
#സ്ത്രീലിംഗം മദ്ധ്യഭാഗേസ്യാദൊടുക്കത്തു നപുംസകം.
#വൃക്ഷോ ജായാകുണ്ഡമിതി രൂപഭേദമജന്തകേ
#ഗോധുക് പൂര്‍വ്വമുപാനച്ച വാര്‍ശബ്ദോപി ഹലന്തകേ.
#അന്തങ്ങളറിയാമിപ്രഥമൈക വചനങ്ങളാല്‍,
#അജന്തേഷു ഹലന്തേഷു ബഹ്വര്‍ത്ഥവചനങ്ങളാല്‍.
#അകാരാന്താദിയായുള്ള ശബ്ദങ്ങള്‍ക്കു യഥോചിതം
#വിഭക്തിഭേദാദര്‍ത്ഥങ്ങള്‍ ചൊല്ലുന്നു പല ജാതിയും
#പ്രഥമാ ച ദ്വിതീയാ ച തൃതീയാ ച ചതുര്‍ത്ഥ്യപി
#പഞ്ചമീ ഷഷ്ടിയും സപ്തമ്യേവമേഴു വിഭക്തികള്‍
#ഇവറ്റിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും
#ഏകദ്വിബഹുമുമ്പായി വചനം മൂന്നിഹ ക്രമാല്‍
#ഒരുത്തനിരുപേര്‍ പിന്നെപ്പലരെന്നര്‍ത്ഥമായ് വരും.
#പ്രഥമായാ ഭേദമത്രേ മുറ്റും സംബോധനാഭിദാ,
#അതെന്നു പ്രഥമയ്ക്കര്‍ത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
#തൃതീയ ഹേതുവായിട്ട്, കൊണ്ടാലോലൂടെയെന്നപി.
#ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വ്വത്ര പരികീര്‍ത്തിതാ
#അതിങ്കല്‍നിന്നുപോക്കെക്കാള്‍ ഹേതുവായിട്ടു പഞ്ചമി.
#ഇക്കുമിന്നുമുടെ ഷഷ്ടിയ്ക്കതിന്റെ വെച്ചുമെന്നപി
#അതിങ്കലതില്‍വെച്ചെന്നും വിഷയം സപ്തമീ മതാ.
#വിഭക്ത്യാര്‍ത്ഥങ്ങളീവണ്ണം ചൊല്ലുന്നൂ പലജാതിയും
#വൃക്ഷസ്തിഷ്ടസ്യസൌ, വൃക്ഷം നില്‍ക്കുന്നു, വൃക്ഷമാശ്രയേ,
#വൃക്ഷത്തെയാശ്രയിക്കുന്നേന്‍, വൃക്ഷേണദ്വിരദോഹതഃ
#വൃക്ഷത്താലാന കൊല്ലപ്പെട്ടിന്നീ വണ്ണം തൃതീയയും.
#നമശ്ചകാര വൃക്ഷായ ശാഖാ സംരൂദ്ധഭാസ്വതേ
#നമസ്കരിച്ചേന്‍ വൃക്ഷത്തിന്നാ,യിക്കൊണ്ട് ചതുര്‍ത്ഥ്യപി.
#വൃക്ഷാഗ്രാത് കുസുമം ഭ്രഷ്ടം, വൃക്ഷാഗ്രത്തിങ്കല്‍ നിന്നഥ
#പൂ വീണെന്ന,ഥ വൃക്ഷസ്യ ശാഖാ ചാത്യന്തമുന്നതാ,
# വൃക്ഷത്തിന്റെ കൊമ്പുമേറ്റമുയര്‍ന്നെന്ന,തു ഷഷ്ട്യപി
#പക്ഷി വൃക്ഷേസ്ഥിതഃ, പക്ഷി വൃക്ഷത്തിങ്കലിരുന്നിതു,
#ഹേ വൃക്ഷ, ത്വം കമ്പസേ,കിമി,തി സംബോധനാപി ച
#എടോ വൃക്ഷം നീ ചലിക്കുന്നതെന്തീ വണ്ണമൊക്കവേ
#സംബോധനാ നിര്‍ണ്ണയാര്‍ത്ഥം ഹേ ശബ്ദം കൂടെയുച്യതേ
#പദച്ഛേദം ചെയ്തു മുന്‍പേ വിഭക്തികളറിഞ്ഞുടന്‍
#അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളേ യഥാവലേ
#ചേരുന്ന പടി ചേര്‍ക്കുന്നതന്വയം പരികീര്‍ത്തിതം.
#കര്‍ത്താ കര്‍മ്മം ക്രിയാ മൂന്നുമന്വയത്തിങ്കല്‍ മുമ്പിവ
#കര്‍ത്താ ചെയ്യുന്നവന്‍ കര്‍മ്മമവനിച്ഛിച്ചതായ് വരും.
#കര്‍ത്താവിന്നിഹ കര്‍മ്മത്തോടുള്ള ബന്ധം ക്രിയാപദം
#കര്‍ത്താ പ്രഥമയാകുമ്പോള്‍ ദ്വിതീയാ കര്‍മ്മമായ്‌വരും.
#തിങന്തം ക്രിയയായീടും ചിലേടത്തു സുബന്തവും
#തൃതീയ കര്‍ത്താവാകുമ്പോള്‍ കര്‍മ്മം പ്രഥമയായ്‌വരും
#സുബന്തം വാ തിങന്തം വാ ക്രിയാ തത്രാത്മനേപദം
#തൃതീയാ കര്‍ത്താവായീടും ഭാവേ കര്‍മ്മങ്ങളില്ലപോല്‍.
#സുബന്തം താന്‍ തിങന്തം താനതിങ്കല്‍ ക്രിയയായ്‌വരും
#കര്‍ത്താവിലഥ കര്‍മ്മത്തിലഥ ഭാവത്തിലും തഥാ
#മൂന്നുജാതിവരും തത്ര ചൊല്ലാം കര്‍ത്താവിലുള്ളത്:
#കിരാതോ ഹരിണം ജഗ്നേ, കര്‍ത്തൃകര്‍മ്മക്രിയാഃ ക്രമാത്.
#കിരാതം മാനിനെക്കൊന്നു, കിരാതേന മൃഗോ ഹതഃ,
#കിരാതനാല്‍ മൃഗം കൊല്ലപ്പെട്ടു,വെന്നിതു കര്‍മ്മണി,
#താമ്രചൂഡൈരകൂജീതി, നല്‍പ്പൂങ്കോഴികളാലിഹ
#കൂകുന്നെന്നുള്ളതുണ്ടായീ ഭാവത്തിങ്കലിവണ്ണമാം.
#കാണുന്നിതേകവചനം ഭാവത്തിങ്കല്‍ ക്രിയാപദം
#സുബന്തം ക്രിയയാകുമ്പോള്‍ ഭാവത്തിങ്കല്‍ നപുംസകം.
#വിശേഷേണ വിശേഷങ്ങളറിഞ്ഞീടുക സര്‍വ്വതഃ
#വിശേഷ്യം തു പ്രധാനം സ്യാദ് അപ്രധാനം വിശേഷണം
#വിശേഷ്യം ബ്രഹ്മചാരീ തു മേഖലാജിനദണ്ഡവാന്‍
#മേഖലാജിനദണ്ഡങ്ങളുള്ളവന്‍ തദ് വിശേഷണം.
#ഗോപാലോ ഗാം പയോദോഗ്ദ്ധിയെന്നീവണ്ണം ദ്വികര്‍മ്മകം
#ഗോപാലന്‍ പശുവേ പാലെക്കറക്കുന്നിപ്രകാരമാം.
#സൂര്യേ കര്‍ക്കിസ്ഥിതേ നാരീ പ്രാസൂയതകിലാത്മജം
#സൂര്യന്‍ കര്‍ക്കടകേ നില്‍ക്കും വിഷയത്തിങ്കലംഗനാ
#പെറ്റു പോല്‍ മകനേ ചൊന്നേനേവം വിഷയസപ്തമീ.
#ക്രിയാവിശേഷണം ചൊല്ലാം രാമസ്സാദരമബ്രവീത്
#ശ്രീരാമനാദരത്തോടുകൂടും വണ്ണം പറഞ്ഞിത്.
#ധാതു രണ്ടു വിധം പ്രോക്തം സകര്‍മ്മകമകര്‍മ്മകം
#കൃഷ്ണോതിദിദേവ ശ്രീകൃഷ്ണന്‍ ക്രീഡിച്ചെന്നതകര്‍മ്മകം
#ശ്രീകൃഷ്ണോപാലയദ്വൈകാഃ കൃഷ്ണന്‍ പാലിച്ചു ഗോക്കളെ
#സകര്‍മ്മകമിദം പ്രോക്തം തിങന്താംശ്ച ബ്രവീമ്യഹം.
#ലട്ടും ലങ്ങും ലോട്ടും ലിങ്ങും ലിട്ടും ലുങ്ങും തഥൈവ ച
#ലൃട്ടും ലൃങ്ങും ലൃട്ട് ലോട്ടും ലകാരം പത്തിവ ക്രമാല്‍.
#ആശീര്‍ലിങ്ങ് ലിങ്ങിലേ ഭേദം കാലഭേദമഥോച്യതേ
#ലട്ടിയക്കത്തില്‍ വന്നീടും ലങ്ങ് ലുങ്ങ് ലിട്ടുകള്‍ പോയതില്‍
#ചെയ്ക പോക വരൂതാക എന്നിത്യാദിഷു ലിങ്ങ് ലോട്
#ലൃങ്ങ് ലൃട്വേ ലുട്ടു മൂന്നും മേല്‍വരുന്നുള്ളവയില്‍ ക്രമാല്‍.
#നാനാധാതുഗണത്തിന്റെ മേല്‍വരുന്നു ലഡാദയഃ
#ഭൂസത്തായാ മേധവൃദ്ധൌ ഡുപചഷ്പാക ഏവ ച
#ലകാരത്തിന്നു രൂപങ്ങള്‍ ഈരണ്ടാം ധാതുഭേദതഃ
#പരസ്മൈപദവും പിന്നെ ആത്മനേപദവും തഥാ
#ഓരോന്നാകിലുമാം പിന്നെ ചിലേടത്തു യഥാവിധി
#ഓരോന്നിഹ വെവ്വേറെ വര്‍ഗ്ഗം മുമ്മൂന്നു വന്നിടും.
#പ്രഥമഃ പുരുഷഃ പൂര്‍വ്വം മധ്യമ പുരുഷഃ പുനഃ
#ഉത്തമഃ പുരുഷശ്ചേതി വര്‍ഗ്ഗം മൂന്നിവ രണ്ടിലും
#ഓരോന്നിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും
#ഏകദ്വിബഹുമുമ്പായി വചനം മൂന്നിവ ക്രമാല്‍
#മദ്ധ്യമന്‍ വരുമേടത്ത് യുഷ്മത്തുകള്‍ വരും ക്രമാല്‍
#ഉത്തമന്‍ വരുമേടത്തങ്ങസ്മത്തുകള്‍ വരുന്നിതു
#മറ്റുള്ളേടത്തു പ്രഥമപുരുഷന്‍ വരുമെപ്പോഴും
#സഃ കരോതി, ത്വം കരോഷി, കരോമ്യഹമിതി ക്രമാല്‍.
#അവന്‍ ചെയ്യുന്നു, നീ ചെയ്യുന്നു, ഞാന്‍ ചെയ്യുന്നു ഇതി ക്രമാല്‍.
#കുര്‍വ്വന്തി തേ, തൌ കുരുതഃ, സഃ കരോതി യഥാക്രമം
#തന്റെ തന്റെ സമത്തോടു കൂടുമത്രേ വിഭക്തികള്‍
#വചനങ്ങളുമവ്വണ്ണം തഥാ ലിംഗങ്ങളും വരും
#കൃഷ്ണഃ കമലപത്രാക്ഷഃ കൃഷ്ണം കമലലോചനം,
#കൃഷ്ണേന വാസുദേവേന, കൃഷ്ണായ പരമാത്മനേ,
#കൃഷ്ണാല്‍ കമലപത്രാക്ഷാല്‍, കൃഷ്ണസ്യ കമലാപതേഃ,
#കൃഷ്ണേ കമലപത്രാക്ഷേ, ഹേ കൃഷ്ണ പുരുഷോത്തമ!
#കൃഷ്ണഃ കമലപത്രാക്ഷഃ, കൃഷ്ണൌ കമലലോചനൌ,
#കൃഷ്ണാഃ കമലപത്രാക്ഷാഃ വചനങ്ങളിവണ്ണമാം.
#വൃക്ഷഃ കുസുമിതഃ ,കാന്താ പൂര്‍ണ്ണചന്ദ്രനിഭാനനാഃ
#വനം കുസുമിതം ഭാതി, ലിംഗഭേദങ്ങളിങ്ങനെ
#യച്ഛബ്ദം കാണുമേടത്ത് തച്ഛബ്ദം കൂടെ വന്നിടും
#ക്രിയാപദം രണ്ടും മൂന്നും കാണുന്നേടത്തിവണ്ണമാം.
#ക്രിയയ്ക്കടുത്ത കര്‍ത്താവും കര്‍മ്മവും തത്ര കൊള്‍വിത്
#ദ്വിതീയയ്ക്കും സപ്തമിക്കും പിമ്പേ ക്ത്വാന്തം ല്യബന്തവും
#തത്ര ഗത്വാ പ്രവിശ്യേതി തം ദൃഷ്ട്വാ പ്രേക്ഷ്യചേത്യപി.
#രണ്ടു കര്‍മ്മങ്ങളുണ്ടാകില്‍ നടുവേ സ്യാല്‍ ലബ്യന്തവും
#വിദര്‍ഭവിഷയം പ്രാപ്യ രുക്മിണീ മഹരല്‍ പ്രഭുഃ
#പ്രാപ്യ സംഗമ്യ സത്കൃത്യ, പ്രേക്ഷ്യേത്യാദി ബന്തവും.
#ക്‌ത്വാന്താഃ കൃത്വാച ഹത്വാച ന ത്വാഗത്വാദി കാസ്തഥാ
#നത്വാ നമസ്കരിച്ചിട്ട് വീക്ഷ്യ കണ്ടിട്ടിതീദൃശം,
#വക്തും ശ്രോതും ഗൃഹീതും വാ തുമുന്നന്തങ്ങളേവമാം
#ചതുര്‍ത്ഥ്യര്‍ത്ഥമിവറ്റിനും തസിലന്തം യഥസ്തഥഃ
#രാജതോ വിപ്രതേശ്ച്യേതി പഞ്ചമ്യര്‍ത്ഥമിവറ്റിനും
#കുര്‍വ്വന്‍ കുര്‍വാണയിത്യേവം ശത്രന്തം ശാനജന്തവും
#ചെയ്തിയങ്ങുന്നുവെന്നേവമര്‍ത്ഥഭേദമുദീരിതം
#അവ്യയങ്ങളഥോച്യന്തേ ക്ത്വാന്താശ്ചൈവല്യബന്തകാഃ
#തസ്സിലന്താസ്-തുമുന്നന്താശ് -ശനൈരുച്ചൈസ്തഥാധുനാ
#അഥാഥോ തദനു ക്ഷിപ്രം യര്‍ഹി തര്‍ഹി ച കര്‍ഹി ചിത്
#യദി ചേത് ബതഹന്തേതി തുഹി ച സ്മഹവൈപുനഃ
#യദാ തദാ കഥാ ബ്രൂയാല്‍ പ്രായശ്ശശ്വത് സ്ഫുടം ദ്രുതം
#അഹോ പൃഥക് വൃഥാ ശീഘ്രം തത്ര യത്രാത്ര കുത്ര ചിത്.
#ഇത്ഥം നനുദ്‌ധ്രുവം ചിത്രമപി ഖല്വേവമേവനു
#യഥാതഥാകഥം നാമചിത്‌ചനാന്താദികക്രമാല്‍
#കര്‍ത്താവില്‍ ക്രിയയായാകുമ്പോള്‍ കര്‍ത്താ പ്രഥമയായ്‌വരും
#കര്‍മ്മം ദ്വിതീയയായിടും രക്ഷസ്വത്‌സ്മാന്‍ മഹേശ്വരഃ
#കര്‍മ്മത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം
#കര്‍മ്മം പ്രഥമയായിടും കൃഷ്ണേനാ ധാരി പര്‍വ്വതഃ
#ഭാവത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം
#കര്‍മ്മമില്ലെന്നു കാണേണം കൃഷ്ണേനാഭാവി ഗോകുലേ
#?*****************
#കര്‍ത്തര്യേവ പരസ്മൈപദമിതി ന ച ഭാവകര്‍മ്മണോഃ***?
#ജ്ഞേയം ത്രിഷ്വാത്മനേപദം *****?
#സ്യാത് ഭാവേ പ്രഥമൈകവചനമേവ പുനഃ ***?
#സുബന്തം ക്രിയ ചൊല്ലുന്നേന്‍ ബഭൂവാന്‍ ഭൂതവാനഥ
#ഭൂതോ ഭവ്യസ്ത്വേ ധനീയോഭവിതവ്യ ഇതി ത്രഷു
#പൂര്‍വ്വകാല ക്രിയാ സ്തേതാഃ കൃത്വാ പ്രാപി വിധായ ച
#പായം പായം ശനൈഃ കാരമപികര്‍ത്തും പ്രയോജനം.
#ഔചിത്യം കൊണ്ടറിഞ്ഞീടുകര്‍ത്ഥഭേദങ്ങളൊക്കവേ
#നവാരണ്യമഹീദേവ കൃതിരേഷാ വിരാജതേ.
ഇതി ബാലപ്രബോധനം സമാപ്തം.
Talk:ബാലപ്രബോധനം
1578
3137
2006-01-25T12:51:48Z
Viswaprabha
7
Dear Umesh,
Please go through this and correct as needed! I can't recover a few lines towards the end.Thanks.
--[[User:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 12:51, ൨൫ January ൨൦൦൬ (UTC)
ഛന്ദശ്ശാസ്ത്രം
1579
3142
2006-01-25T20:17:29Z
Viswaprabha
7
#. [[കേരളപാണിനി]] ശ്രീ [[ഏ.ആര്‍.രാജരാജവര്‍മ്മ]]യുടെ [[വൃത്തമഞ്ജരി]]
വൃത്തമഞ്ജരി
1580
3149
2006-01-26T10:27:35Z
Viswaprabha
7
[[വൃത്തമഞ്ജരി അവതാരിക|അവതാരിക]]
[[വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര | ഒന്നാം പതിപ്പിന്റെ മുഖവുര]]
[[വൃത്തമഞ്ജരി അദ്ധ്യായം 1|അദ്ധ്യായം 1]]
വൃത്തമഞ്ജരി അവതാരിക
1581
3145
2006-01-25T21:09:09Z
Viswaprabha
7
വൃത്തമഞ്ജരി അവതാരിക
[[വൃത്തമഞ്ജരി | വിഷയവിവരം]] [[വൃത്തമഞ്ജരി അദ്ധ്യായം 1| അദ്ധ്യായം 1]]
അസ്തിവാരം കൂടാതെ വീടുകെട്ടുന്നതു പോലെയാണ് വ്യാകരണം കൂടാതെ ഗ്രന്ഥനിര്‍മ്മാണം ചെയ്യുന്നത്. എന്നാല്‍ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെയാണ് ഭാഷാശില്‍പികള്‍ പണിപ്പാടുകള്‍ ചെയ്‌തു വന്നിരുന്നത്. മുറിക്കുന്തക്കാരുടെ വികടപ്രയോഗവര്‍ഷമില്ലാതിരുന്നതു കൊണ്ടായിരിക്കാമെങ്കിലും, കാലാന്തരത്തില്‍ അതിവര്‍ഷം തുടങ്ങിയപ്പോള്‍ അസ്തിവാരമില്ലാ ഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കള്‍ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങള്‍ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ആണ് ഭാഷാവ്യാകരണം ശാസ്ത്രരീതിയില്‍ ആയത്. അതുപോലെതന്നെ അലങ്കാരങ്ങളില്‍ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത് 'ഭാഷാഭൂഷണം' മാത്രമാണ് കേരള സാമാന്യത്തിന് ഒരു ഭൂഷണമായിത്തീര്‍ന്നിട്ടുള്ളത്. ഈ രണ്ടു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുള്ള മഹാപണ്ഡിതന്‍ വൃത്തശാസ്ത്രത്തില്‍ കൈവയ്ക്കുവാന്‍ ഭാവമുണ്ടെന്നു കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോള്‍ ആഗ്രഹത്തിനടുത്ത തൃപ്തിയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്.
ഇതില്‍ കേരളപാണനീയത്തിലെപ്പോലെ ശ്രവണമാത്രയില്‍ ദുര്‍ഗ്രാഹ്യങ്ങളെന്നു തോന്നുന്ന സൂത്രങ്ങളെക്കൊണ്ടല്ല ലക്ഷണങ്ങള്‍ ചെയ്‌തിട്ടുള്ളത്. ഭാഷാഭൂഷണത്തിലേക്കാളും ലളിതങ്ങളായ കാരികാശ്ലോകങ്ങളെ കൊണ്ടാണ്. ഉദാഹരണശ്ലോകങ്ങള്‍ ഭാഷാഭൂഷണത്തിലെപ്പോലെ സരസ മധുരങ്ങളും, വ്യാഖ്യാനത്തിലെ വാചകരീതി ലളിതമൃദുലവുമായിരിക്കുന്നു. പാണിനീയത്തിലെ പ്പോലെ വാചകത്തിന്റെ കാഠിന്യവും ഭൂഷണത്തിലെ വാചകത്തിന്റെ ഗാംഭീര്യവും മഞ്ജരിയിലെ വാചകത്തിന്റെ മാര്‍ദ്ദവവും വായിച്ചുനോക്കുന്നവര്‍ക്കറിയാമെന്നു മാത്രമേ ഞങ്ങളിപ്പോള്‍ പറയുന്നുള്ളു. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ ഗദ്യങ്ങള്‍ക്ക് പദ്യങ്ങളെപ്പോലെ സൌകുമാര്യമില്ലെന്നു പറയുന്നവരുണ്ടെങ്കില്‍ അവര്‍ മഞ്ജരി കണ്ടാല്‍ തൃപ്തിപ്പെടാതിരിക്കയില്ല.
ഈ മഞ്ജരി പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നു തുടങ്ങി ഒന്‍പതു പ്രകരണ ങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പരിഭാഷാപ്രകരണത്തില്‍ വൃത്തമെന്നാല്‍ ഇന്നതെന്നും, ഛന്ദസ്സെന്നാലിന്നതെന്നും ഉക്‌ത, അത്യുക്‌ത മുതലായ ഛന്ദസ്സുകളുടെ പേരും, അക്ഷരങ്ങള്‍, മാത്രകള്‍, ഗുരുലഘുക്കള്‍, ഗണങ്ങള്‍ ഇവയുടെ സ്വരൂപങ്ങളും കൊടുത്തിട്ടുള്ളതിനുപുറമേ സംസ്കൃതത്തില്‍ നിന്നു വ്യത്യസ്തമായിട്ട് ഭാഷയില്‍ ചില ഗുരുലഘുനിയമങ്ങളുള്ളത് എടുത്തു കാണിച്ചിട്ടുമുണ്ട്. ചില്ലുകളും (അതായത് ല്‍, ള്‍, ര്‍, ന്‍, ണ്‍) കൂട്ടക്ഷരങ്ങളും പരമായിനില്‍ക്കുന്ന ഹ്രസ്വത്തിന്നു ഗുരുത്വം മേല്‍ പറഞ്ഞവയ്ക്കു തീവ്രയത്നോച്ചാരണമുണ്ടെങ്കില്‍ മാത്രമേ ഉള്ളു എന്നാകുന്നു വ്യവസ്ത ചെയ്‌തിട്ടുള്ളത്. ഉറപ്പിക്കാതെ ശിഥിലമായി ഉച്ചരിക്കുന്ന ദിക്കുകളില്‍ ഹ്രസ്വം ലഘുവായിത്തന്നേ ഇരിക്കുന്നുള്ളു എന്നു താത്പര്യം. ഈ വിഷയത്തില്‍ ചില്ലുകളെ സംബന്ധിച്ചിടത്തോളം തീവ്രയത്നോച്ചാരണത്തിനു വ്യവഥ ചെയ്‌തിട്ടുള്ളത് കേരളപാണിനീയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. രണ്ടുപ്രകാരം എന്ന പ്രയോഗത്തില്‍ 'പ്ര' എന്നതിന്റെ മുമ്പില്‍ 'ഉ'കാരത്തിനു ലഘുത്വം കൊടുക്കുന്നതു കാണുമ്പോള്‍ നെറ്റിചുളിക്കുന്ന ചിലരുണ്ടായേക്കാം. അവരുടെ ആ വൈരസ്യം ഭാഷാസ്വരൂപജ്ഞാനം പോരാഞ്ഞിട്ടുതന്നെ ആണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. സകല പ്രാകൃതഭാഷകളിലും ചിലപ്പോള്‍ സംസ്കൃതത്തില്‍ തന്നെയും ഈ ശിഥിലപ്രയത്നോച്ചാരണം കൊണ്ടു ലാഘവം കിട്ടുന്നതു ഭാഷാസ്വഭാവമാണെന്നു മനസ്സുവെച്ചു നോക്കിയാല്‍ നിഷ്പക്ഷപാതികള്‍ക്കറിയാവുന്നതാണ്.
'നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാന്‍-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.'
ഇങ്ങനെ ഭംഗിയില്‍ ഒരു പദ്യംകൊണ്ടു ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നതു വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങള്‍ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്.
"പാദത്തിനേറ്റക്കുറവോ നിയമങ്ങള്‍ക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെലാം ഗാഥയിലുള്‍പ്പെടും"
ഈ ഗാഥാവൃത്തം മലയാളഭാഷയില്‍ അപൂര്‍വമാണെങ്കിലും, വേദപുരാണങ്ങളില്‍ സാധാരണയാണ്. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളില്‍കൂടി സരസമാകുംവണ്ണം സഞ്ചരിച്ച് മലയാളവൃത്തപ്രകരണത്തില്‍ പ്രവേശിക്കു മ്പോഴാണ് ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറ്റവും പ്രകാശിച്ചുകാണുന്നത്.
പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍
അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ.
അടികള്‍ക്കും കണക്കില്ല നില്‍ക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം പ്രധാനം ഗാനരീതിതാന്‍
മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍
ഇല്ലെങ്കില്‍ വര്‍ണസംഖ്യയ്ക്കു നിയമം മിക്ക ദിക്കിലും
ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തില്‍ മലയാളഭാഷാവൃത്തങ്ങള്‍ക്ക് ഒരു ഛന്ദശ്ശാസ്ത്രം കല്‍പിക്കുന്നതിലാണ് നമ്മുടെ ഗ്രന്ഥകാരന്‍ പൂര്‍വ്വവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചുനില്‍ക്കുന്നത്. മലയാളവൃത്തഭേദങ്ങള്‍ സകലതും തേടി കണ്ടുപിടിച്ച് അതിനെല്ലാം ലക്ഷണ സമന്വയം ചെയ്‌തിട്ടുള്ളതോര്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അവിടുത്തോടുള്ള കടപ്പാട് ഇത്രമാത്ര മെന്ന് നിര്‍ണ്ണയിച്ചുകൂടാ.
1080 കുംഭം
'''രസികരഞ്ജിനി'''
വൃത്തമഞ്ജരി ഒന്നാം പതിപ്പിന്റെ മുഖവുര
1582
3150
2006-01-26T10:28:42Z
Viswaprabha
7
ഒന്നാം പതിപ്പിന്റെ
മുഖവുര
ഭാഷാഭൂഷണംപോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനുവേണ്ടി എഴുതിയിരുന്ന നോട്ടുകളില്‍ പോരാത്തഭാഗം ചേര്‍ത്ത് പുസ്തകാകൃതിയില്‍ വരുത്തിയിട്ടുള്ളതാകുന്നു. ഇതില്‍ വൃത്തരത്നാകരത്തിന്റെ സമ്പ്രദായമനുസരിച്ച് വൃത്തങ്ങളുടെ ലക്ഷണങ്ങള്‍ ലക്ഷ്യങ്ങളുടെ പാദംകൊണ്ടുതന്നെ ചെയ്‌തിരിക്കുന്നു. അതിനാല്‍ സമവൃത്തങ്ങളില്‍ ഒരു പാദം നിര്‍മ്മിച്ചാല്‍ ലക്ഷണവും ലക്ഷ്യവുമെല്ലാമായി എന്നൊരു സൌകര്യമുണ്ട്. സംസ്കൃതഭാഗമെല്ലാം വൃത്തരത്നാകരം, വൃത്തരത്നാവലി എന്ന രണ്ടുഗ്രന്ഥങ്ങളെ അവലംബിച്ചാണു ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഈ ഗ്രന്ഥങ്ങളില്‍ എടുത്തിട്ടില്ലാത്ത ചില പുതിയ വൃത്തങ്ങള്‍ ശകുന്തളാദി പുസ്തകങ്ങളില്‍ കാണുകയാല്‍ അവയ്ക്കു പേര്‍ കല്‍പിച്ചു ലക്ഷണം ചെയ്യേണ്ടിവന്നിട്ടുണ്ട്. സംസ്കൃതഭാഗത്തില്‍ ഏതാനും വിഷയങ്ങള്‍ പരീക്ഷയ്ക്കു പഠിക്കുന്നവര്‍ക്ക് അത്യാവശ്യകങ്ങളല്ലെങ്കിലും ശാസ്ര്തഗ്രന്ഥം പരിപൂര്‍ണമായിരിക്കട്ടെ എന്നുള്ള വിചാരത്തിന്‍പേരില്‍ ഇതുകളും ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തില്‍ വിശേഷമായി ഒന്നു ചെയ്‌തിട്ടുള്ളത് ഭാഷാവൃത്തങ്ങള്‍ക്ക് സംജ്ഞാലക്ഷണകല്‍പനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയില്‍ ഒരു ഗണ്യമായ വൃത്തശാസ്ര്തം ഇതേവരെ ആരും ഏര്‍പ്പെടുത്തിക്കണ്ടില്ല. കേരളകൌമുദികര്‍ത്താവ് രണ്ടുമൂന്നു കിളിപ്പാട്ടുവൃത്തങ്ങള്‍ക്കു മാത്രം പേരുകളും സ്ഥൂലമായി ലക്ഷണങ്ങളും പറഞ്ഞിട്ടുണ്ട്. പ്രാചീനന്മാര്‍ സംജ്ഞകള്‍ ചെയ്‌തിട്ടുള്ളിടത്ത് അതുകളെത്തന്നെ സ്വീകരിച്ചും ഇല്ലാത്തിടത്ത് പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണ് ഇതില്‍ ഭാഷാവൃത്തപ്രകരണം എഴുതിയിട്ടുള്ളത്. ഭാഷാവൃത്തങ്ങള്‍ ഗാനരൂപങ്ങളാകയാല്‍ അവയ്ക്കു ലക്ഷണം കല്‍പിക്കുന്നത് പാട്ടിനു യോജിച്ചുവേണ്ടിയിരിക്കുന്നു. അവയെല്ലാം അതാതു സമ്പ്രദായമനുസരിച്ച് പാടിക്കേള്‍പ്പിക്കുന്നതിന് പറവൂര്‍ കെ.സി.കേശവപിള്ള അവര്‍കളോടും, ഭിന്ന ഭിന്ന രീതികളെ തേടിപ്പിടിച്ചു തന്നു സഹായിച്ചതിന് പി.കെ. നാരായണ പിള്ള ബി.ഇ. അവര്‍കളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം
1080 ചിങ്ങം 27
ഗ്രന്ഥകര്‍ത്താ
കവിത -ഇരുപതാം നൂറ്റാണ്ടില്‍
1583
3454
2006-07-21T10:17:07Z
Simynazareth
40
[[ചങ്ങമ്പുഴയുടെ കവിതകള്‍]]<br>
[[ഇടപ്പള്ളി രാഖവന്‍ പിള്ള]]<br>
[[വിജയലക്ഷ്മി]]<br>
[[ഒ എന്‍ വി കുറുപ്പ്]]<br>
[[അയ്യപ്പപ്പണിക്കര്‍]]<br>
[[മധുസൂദനന്‍ നായര്‍]]<br>
[[കടമ്മനിട്ട]]<br>
[[കുഞ്ഞുണ്ണി മാഷ്]]<br>
[[കുരീപ്പുഴ ശ്രീകുമാര്‍]]<br>
[[ബാലചന്ദ്രന്‍ ചുള്ളിക്കാട്]]<br>
ചങ്ങമ്പുഴയുടെ കവിതകള്‍
1584
3153
2006-02-02T12:35:23Z
Viswaprabha
7
[[നര്‍ത്തകി]]
[[തിലോത്തമ]]
[[ബാഷ്പാഞ്ജലി]]
[[ദേവത]]
[[മണിവീണ]]
[[മൌനഗാനം]]
[[ആരാധകന്‍]]
[[അസ്ഥിയുടെ പൂക്കള്‍]]
[[ഹേമന്ത ചന്ദ്രിക]]
[[സ്വരരാഗ സുധ]]
[[രമണന്‍]]
[[നിര്‍വ്വാണ മണ്ഡലം]]
[[സുധാംഗദ]]
[[മഞ്ഞക്കിളികള്‍]]
[[ചിത്രദീപ്തി]]
[[തളിര്‍ത്തൊത്തുകള്‍]]
[[ഉദ്യാനലക്ഷ്മി]]
[[പാടുന്നപിശാച്]]
[[മയൂഖമാല]]
[[നീറുന്ന തീച്ചൂള]]
[[മാനസേശ്വരി]]
[[ശ്മശാനത്തിലെ തുളസി]]
[[അമൃതവീചി]]
[[വസന്തോത്സവം]]
[[കലാകേളി]]
[[മദിരോത്സവം]]
[[കാല്യകാന്തി]]
[[മോഹിനി]]
[[സങ്കല്‍പകാന്തി]]
[[ലീലാങ്കണം]]
[[രക്‌തപുഷ്പങ്ങള്‍]]
[[ശ്രീതിലകം]]
[[ചൂഡാമണി]]
[[ദേവയാനി]]
[[വത്സല]]
[[ഓണപ്പൂക്കള്‍]]
[[മഗ്ദലമോഹിനി]]
[[സ്പന്ദിക്കുന്ന അസ്ഥിമാടം]]
[[അപരാധികള്‍]]
[[ദേവഗീത]]
[[ദിവ്യഗീതം]]
[[നിഴലുകള്‍]]
[[ആകാശഗംഗ]]
[[യവനിക]]
[[നിര്‍വൃതി]]
ചങ്ങമ്പുഴ
1585
3154
2006-02-02T12:38:14Z
Viswaprabha
7
==പദ്യകൃതികള്‍==
[[നര്‍ത്തകി]]
[[തിലോത്തമ]]
[[ബാഷ്പാഞ്ജലി]]
[[ദേവത]]
[[മണിവീണ]]
[[മൌനഗാനം]]
[[ആരാധകന്‍]]
[[അസ്ഥിയുടെ പൂക്കള്‍]]
[[ഹേമന്ത ചന്ദ്രിക]]
[[സ്വരരാഗ സുധ]]
[[രമണന്‍]]
[[നിര്‍വ്വാണ മണ്ഡലം]]
[[സുധാംഗദ]]
[[മഞ്ഞക്കിളികള്‍]]
[[ചിത്രദീപ്തി]]
[[തളിര്‍ത്തൊത്തുകള്‍]]
[[ഉദ്യാനലക്ഷ്മി]]
[[പാടുന്നപിശാച്]]
[[മയൂഖമാല]]
[[നീറുന്ന തീച്ചൂള]]
[[മാനസേശ്വരി]]
[[ശ്മശാനത്തിലെ തുളസി]]
[[അമൃതവീചി]]
[[വസന്തോത്സവം]]
[[കലാകേളി]]
[[മദിരോത്സവം]]
[[കാല്യകാന്തി]]
[[മോഹിനി]]
[[സങ്കല്‍പകാന്തി]]
[[ലീലാങ്കണം]]
[[രക്‌തപുഷ്പങ്ങള്‍]]
[[ശ്രീതിലകം]]
[[ചൂഡാമണി]]
[[ദേവയാനി]]
[[വത്സല]]
[[ഓണപ്പൂക്കള്‍]]
[[മഗ്ദലമോഹിനി]]
[[സ്പന്ദിക്കുന്ന അസ്ഥിമാടം]]
[[അപരാധികള്‍]]
[[ദേവഗീത]]
[[ദിവ്യഗീതം]]
[[നിഴലുകള്‍]]
[[ആകാശഗംഗ]]
[[യവനിക]]
[[നിര്‍വൃതി]]
==ഗദ്യകൃതികള്‍==
[[തുടിക്കുന്നതാളുകള്‍]]
[[സാഹിത്യചിന്തകള്‍]]
[[അനശ്വരഗാനം]]
[[കഥാരത്നമാലിക]]
[[കരടി]]
[[കളിത്തോഴി]]
[[പ്രതികാര ദുര്‍ഗ്ഗ]]
[[ശിഥിലഹൃദയം]]
[[മാനസാന്തരം]]
[[പൂനിലാവില്‍]]
[[പെല്ലീസും മെലിസാന്ദയും]]
[[വിവാഹാലോചന]]
[[ഹനേലെ]]
രമണന്‍ അവതാരിക
1586
3158
2006-02-03T00:41:58Z
Viswaprabha
7
==അവതാരിക==
മലയാളത്തില്‍ ഇങ്ങനെ ഒരനുഭവമോ? 1112-ല്‍ ഒന്നാം പതിപ്പ്, '15-ല്‍ രണ്ടാം പതിപ്പ്, '17-ല്‍ മൂന്നാം പതിപ്പ്, '18-ല്‍ നാലാം പതിപ്പ്, '19-ല്‍ അഞ്ചും ആറും ഏഴും എട്ടും ഒന്‍പതും പതിപ്പുകള്‍, '20-ല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല് - ഇതാ പതിനഞ്ചും പതിപ്പുകള്‍; അതോ, ആയിരവും, രണ്ടായിരവും അയ്യായിരവും പ്രതികള്‍ വീതം. കേട്ടിട്ടു വിശ്വസിക്കാന്‍ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, ടി.ബി.സി.ക്കാര്‍ പ്രസാദിക്കാത്തൊരു മലയാള കവിതയെസ്സംബന്ധിച്ചിടത്തോളം വളരെവലിയൊരു കാര്യം തന്നെയാണ്. അതിന്റെ പ്രതികള്‍ മധുരനാരങ്ങ പോലെ വരുന്നതു വരുന്നതങ്ങു വിറ്റഴിയു ന്നുവെങ്ങില്‍ തക്കകാരണം ഉണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ ലോര്‍ഡ് ബയറന്റെ 'ചെയില്‍ഡി ഹരോള്‍ഡ്' എന്ന കവിതയ്ക്ക് ആയിരക്കണക്കിനാവശ്യക്കാരുണ്ടായ തിനെപ്പറ്റി പറയുന്നകൂട്ടത്തില്‍ ഒരു നിരൂപകന്‍ അഭിപ്രായപ്പെടുകയാണ്: "ഏറ്റവും ചെലവുള്ള കൃതികള്‍ കലാസൌഭഗംകൊണ്ട് അനുത്തമങ്ങളാകട്ടെ, അല്ലാതാകട്ടെ പുറപ്പെടുന്ന കാലത്തിന്റെ ആശകളും ആവശ്യങ്ങളും അവയ്ക്കു പിമ്പില്‍ കാണും. തക്കസന്ദര്‍ഭങ്ങളിലായിരിക്കും അവയെ ത്തുന്നത്. അതേവരെ കെട്ടിനിന്നിട്ടുള്ള ചിലവികാരങ്ങളെ അണമുറിച്ചുവിടാന്‍ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അര്‍ത്ഥവത്തല്ലയോ?
ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ളകഴിവും കൌതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ട് ഭൂരിപക്ഷത്തിന്റേതായിത്തീര്‍ന്നു. ഒന്നാംകിട സാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം, സ്വാനുഭവമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണാശക്‌തിക്കുവഴങ്ങുന്നതുമാണോ, ശരി, ഒരുകൈനോ ക്കിക്കളയാം- ഏകദേശം ഇമ്മട്ടായി അധഃകൃതരില്‍ അധഃകൃതര്‍ക്കുപോലും അഭിലാഷം. ഇന്നലെ വരെ അത്യാവശ്യങ്ങള്‍ക്കുപോലും പണം തികയാതിരുന്നവര്‍ക്ക് ഇന്നു വിശേഷാലാവശ്യങ്ങള്‍ക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങള്‍ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുണ്ട്. ഒരഞ്ചാറുകൊല്ലത്തിനുള്ളില്‍ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വര്‍ദ്ധിച്ചുവശായിരിക്കുന്നു. ഏതുകേള്‍പ്പോരും കേള്‍വിയും ഇല്ലാത്തദേശത്തും കാണും ഇക്കാലത്തൊരു വായനശാല. എന്നല്ല, ഏതുകൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്‌തിട്ടുണ്ട്. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യാസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതുകൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികള്‍വരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളര്‍ത്താനും മലയാളികളായ സാഹിത്യകാരന്മാര്‍ ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കുപരിശ്രമിച്ചുപോരുന്നുണ്ട്. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്; ചിലരുടേതു ഖണ്ഡകവിതകളായിട്ട്; ചിലരുടെതു നാടകങ്ങളായിട്ട്, ചിലരുടേതു ലേനങ്ങളായിട്ടും. എന്നാല്‍ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി- ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവ ച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങള്‍ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണന്‍, ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാന്‍ ഉദ്ദേശിച്ച് എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത് ആവശ്യത്തിന്ന് ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേതീരൂ. ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്റ്ററിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട് രമണനാണ് ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളില്‍ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊളുത്തിക്കൊടുത്തത് തന്റെ ബാല്യകൃതിയാണെന്ന് ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം.
ഒരു യുവഹൃദയത്തിന്റെ ആത്മാര്‍ത്ഥതയും അന്തര്‍ഹിത ശക്‌തികളും അറിഞ്ഞഭിനന്ദിക്കാന്‍ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തില്‍ മനുഷ്യോചിതമായിത്തന്നെ ഉണ്ടായൊരു കാമിതത്തെ കണ്ണടച്ചങ്ങു ചവിട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്‌തു- ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുകമാത്രമാണ് ശ്രീ ചങ്ങമ്പുഴ ചുരുക്കത്തില്‍ ചെയ്‌തിട്ടുള്ളത്. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണന്‍ പുതിയ കലാരസികതയുടെ 'ഹരിശ്രീ' കുറിക്കാതിരിക്കും? രമണന്‍ ചെയ്‌ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചുകണ്ടിട്ടോ ആ സേവനത്താല്‍ തത്‌കര്‍ത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റിചുളിച്ചുനോക്കീട്ടോ എന്തോ, ചിലര്‍ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക് സാധാരണമായൊരു വികാരത്തെ ച്'ന്ദോഗതമാക്കിപ്പാടി പണംവാരുകയേ ചെയ്യുന്നുള്ളുഎന്ന്. ഇതുകേട്ടാല്‍ തോന്നുക, രമണന്‍ മലയാളസാഹിത്യത്തിന്റെ പേര്‍പെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതില്‍ തനികാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധപ്പ തിപ്പിക്കുന്നൊരു കൃതിയായിപ്പോയെന്നാണ്. ചന്ദ്രോത്സവകാരന്‍തൊട്ട് വെണ്മണിവരെയും വള്ള ത്തോള്‍വരെയും ഉണ്ടായ കവീശ്വരന്മാരില്‍ ഒരുവലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരില്‍നിന്നു കുന്നുകുന്നായി യശോധനമാര്‍ജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കംതട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണന്‍? കലാപരമായി മറ്റെന്തു ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ 'ചാര്‍ജ്' നിലനില്‍ക്കുന്നതല്ല.
ആര്‍ഭാടങ്ങളില്‍നിന്നകന്ന്, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകള്‍കൊണ്ട് കുളിര്‍പ്പിച്ചുപോരുന്ന ഒരുയുവാവുമായി നാഗരീകസൌഭാഗ്യങ്ങള്‍ക്കു നായികയായൊരുകന്ന്യക യദൃച്'യാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളില്‍ കുളുര്‍ന്നുകുളുര്‍ന്ന് അനു രാഗമായിവികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോര്‍ത്ത് അവന്‍ ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തില്‍ നിന്നു വിലക്കു വാനാണ് അവന്റെ ശ്രമം. പക്ഷേ, കൌമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയില്‍ ആരണ്യസങ്കേതത്തില്‍വെച്ച് അവള്‍ ആ കാമുകനെ മാലയിട്ടുവരിക്കുകതന്നെ ചെയ്യുന്നു. പരിതസ്ഥിതികളെ പേടിച്ചു വളരെനാളായി അവന്‍ ഹൃദയത്തില്‍ കെട്ടിനിറുത്തിയിരുന്ന പ്രണയം പിന്നെയങ്ങു അണപൊട്ടി ഒഴുകുകയായി.
അവന്റെ ഭാഗ്യത്തെ അഭിനന്ദിക്കാന്‍ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാന്‍ ഒരു തോഴിയുമുണ്ട്.
പെട്ടെന്ന് ആ അനുരാഗത്തെ മറ്റൊരുവഴിക്കു വെട്ടിത്തിരിച്ചുവിടുവാന്‍ നായികയുടെ പിതാവ് നിശ്ചയിക്കുന്നു. ആ തീരുമാനം അതിന്റെ സകല ശക്‌തികളോടുംകൂടി പിടിച്ചുവലിക്കേണ്ടതാമ സം, അവള്‍ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയ പീഠത്തില്‍ നിന്നു ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിന്റെ സിംഹാസനത്തില്‍നിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു. അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തില്‍ത്തന്നെ അവന്‍ ആത്മഹത്യ ആഘോഷിക്കുന്നു.
ഇത്രയുമാണ് കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശില്‍പ്പമാക്കി പ്രദര്‍ശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്. നൈരാശ്യത്തിന്റെ കൊടുംതീയില്‍ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴന്റെ നീറുന്ന സൌഹൃദം അങ്ങനെതന്നെ കോരിപ്പകരുക, എന്നിട്ടു കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദവതംസത്തിന്റെ ശ്മശാനത്തില്‍ എരിയുന്നൊരു നെയ്ത്തിരിയാക്കിത്തീര്‍ക്കുകയും ചെയ്യുക- സ്വാനുഭവത്തിന്റെ പേരില്‍ കവിക്കാദ്യം സാധിക്കേണ്ടത് ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമ ജീവനായ ഈ ആത്മാര്‍ത്ഥതയ്ക്കും ആത്യന്തികശോകത്തിനും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തില്‍ തീര്‍ച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയ രൂപത്തില്‍ കൊള്ളിക്കാന്‍, ഒരധ്യേതാവിന്റെ പരിമിത സംസ്കാരത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടുത്സാഹിക്കുകയും അനര്‍ഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്‌തു എന്നത് വളര്‍ച്ചതികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക് അഭിമാന പൂര്‍വ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടുണ്ട്.
പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്, പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരരണ്യലോക ത്തില്‍ അകൃത്രിമതയുടെ മാര്‍ത്തട്ടില്‍ കളിച്ചുരസിച്ചുവളര്‍ന്ന്, ആശകളധികമില്ലാത്തതിനാല്‍ ആനന്ദക്കൂമ്പുകളായിക്കഴിയുന്ന ആട്ടിടയന്മാരെ ആലംബനമാക്കി, കവിക്കുപറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായിപ്പറഞ്ഞ്, ഇഴതിരിഞ്ഞുകാണാന്‍ പാടില്ലാത്തവിധം ഭദ്രമായ ആദര്‍ശവും അനുഭവവും പിരിച്ചിണക്കുന്നൊരു കാവ്യസമ്പ്രദായം യൂറോപ്യന്‍ സാഹിത്യത്തിലുണ്ട്, അതിന് 'പാസ്റ്ററല്‍ പോയട്രി"- ആരണ്യകഗാഥകള്‍- എന്നു പറയും. ശ്രീ എ. ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കില്‍ റിയലിസത്തെ റൊമാന്‍സിലൊളിപ്പിച്ച്, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തില്‍ വിരഹി ക്കുന്നൊരു തോന്നല്‍ ഉളവാക്കത്തക്കവണ്ണം വര്‍ണ്ണിക്കുന്നതാണ് ഈ കലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാത്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധര്‍മ്മമാണ്. ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാല്‍ ഭാവഗീതങ്ങളുടെ സദസ്സില്‍ ആരണ്യഗാഥകള്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ ഓടക്കുഴല്‍ വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളില്‍ പരിഷ്കാരത്തില്‍ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെക്കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയന്‍ സാഹിത്യത്തില്‍നിന്ന് സ്പെന്‍സറുടെയും ഫ്ലെച്ചറുടെയും മില്‍ട്ടന്റെയും മറ്റും സാഹിത്യത്തോളം എത്തുമ്പോള്‍ ഉത്തരം ഒന്നുമാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല, ദാര്‍ശനികവും രാഷ്ട്രീ യവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റു കിടന്നിരുന്ന അതിതീവ്രമതങ്ങള്‍പോലും ആ കവീശ്വരന്മാര്‍ വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളില്‍ ഒതുക്കി അനൌചിത്യ ങ്ങള്‍ക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്. 'ഷെപ്പേര്‍ഡ്സ് കലണ്ടര്‍', 'ലിസിഡാസ്' തുടങ്ങിയ കൃതികള്‍ ദൃഷ്ടാന്തങ്ങള്‍. ചിലചില കാര്യങ്ങള്‍ ഇരിക്കും പാടിനങ്ങുപപാദിച്ചാല്‍ ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചിലമൊട്ടുസൂചിക്കുത്തുകള്‍ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളില്‍ പാകത്തിലിറങ്ങിയിരുന്നുവെന്നുവരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമായമെച്ചങ്ങളിലൊന്ന് ഇതാണ്.
ആരണ്യകകാവ്യങ്ങള്‍ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങള്‍തന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട്- നമുക്കുസുപരിചിതമായ ഇംഗ്ലീഷിലാണെങ്കില്‍ ആദ്യത്തേതിന്ന് 'ലിസിഡാസും' പിന്നത്തേ തിന്ന് 'ഷെപ്പേര്‍ഡ്സ് കലണ്ടറും'. ഓരോമാസത്തിന്ന് ഓരോന്നുവീതം പന്ത്രണ്ടു ഗീതങ്ങള്‍ തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ് ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടുകെട്ടിയിരിക്കുന്നത്, കോളിന്‍ കൌട്ടിന്റെയും റോസിലിന്റെയും പ്രണയനൈരാശ്യമാണ്. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരില്‍ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്. മാത്രമല്ല, നായികാനായകന്മാരുടെ കഥകള്‍ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാല്‍ അതിനൊരു നാടകീയത കൈവന്നിട്ടു ണ്ട്. സ്പ്പെന്‍സറുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നുതോന്നുന്നു, ശ്രീ ചങ്ങഗ്നുഴ യ്ക്ക് സ്വാനുഭൂതിയെ രമണനില്‍ക്കാണുംവണ്ണം രൂപാന്തരപ്പെടുത്തിയെടുക്കുവാന്‍ പ്രേരകമായത്. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിന്റെ രൂപമൊക്കുമാറുപപാദിച്ച തെങ്ങനെയെന്നു നോക്കാം.
ആകെ മൂന്നുഭാഗങ്ങള്‍; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങള്‍ക്കു പുറമെ അയ്യഞ്ചു രംഗങ്ങള്‍; അവസാനത്തേതില്‍ നാലും. ഒന്നാം ഭാഗത്തിന്റെ ഉപക്രമത്തില്‍ ഒരു ഗായക സംഘം വന്ന്,
'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതക കാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നു '
മിന്നിയ മലനാടിന്റെ മാദകസൌന്ദര്യം ഹൃദയാവര്‍ജ്ജകമായ ശീലിയില്‍ പുകഴ്ത്തിപ്പാടി അകൃത്രി മരമണീയമായൊരു പശ്ചാത്തലം നിര്‍മ്മിക്കുന്നു. അനതിദീര്‍ഘമായ ആ പാട്ടിന്റെ ലഹരിയില്‍ ഏതനുവാചകനും പരവികാരപരിവര്‍ജ്ജിതനായിത്തീരും. അപ്പോഴേക്കും ഒന്നാമത്തെ ഗായകന്‍,
' അവിടേക്കു നോക്കുകത്താഴ്‌വരയി-
ലരുവിക്കരയിലെപ്പുല്‍ത്തടത്തില്‍
ഒരു മരച്ചോട്ടില്‍ രണ്ടാട്ടിടയ-
രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ! '
എന്നിങ്ങനെ ആ പ്രകൃതിയുടെ കടാക്ഷങ്ങള്‍പോലുള്ള രമണ മദനന്മാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനന ശ്രീവിലസിതമായ ഒരു രംഗത്തില്‍ ഏതാനും ഇടയന്മാര്‍ പ്രത്യക്ഷപ്പെട്ട് അനവാപ്തക്ലേശന്മാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആ രംഗത്തുതന്നെ അല്‍പം അകന്ന് ഒരരുവിക്കരയിലെ പൊല്‍ത്തടത്തില്‍ അവരുടെ സകല ശ്ലാഘക ളുമര്‍ഹിക്കുന്ന രമണമദനന്മാരെക്കണ്ടിട്ട് ആ ഭാഗത്തേക്കുപോകാന്‍ ഭാവിക്കുന്നമട്ടില്‍ ഒരു ഉപക്രമം കല്‍പിച്ചതു വിജയമായി. അതിന്നപ്പുറം ഒന്നാം രംഗത്തില്‍ രമണനും മദനനും അതേവരെ ചെയ്‌തുകൊണ്ടിരുന്ന സംഭാഷണം തുടര്‍ന്നുകൊണ്ടവതരിപ്പിക്കുകയാണ്. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിന്റെ നിര്‍ബ്ബന്ധത്താല്‍ രമണന്‍ തന്റെ പ്രണയകഥ,
'ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ,
അനുരക്‌തയായിപോല്‍പ്പൂഴി മണ്ണി-
ലമരും വെറുമൊരു പുല്‍ക്കൊടിയില്‍; '
എന്നാരംഭിക്കുന്ന ഒരു രസികന്‍ ഗാനത്തില്‍ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സ ലായിട്ടുണ്ട്. മദനന്‍ ആ രാഗോദയത്തില്‍ സന്തോഷിച്ചു രമണനെ ഹാര്‍ദ്ദായഭിനന്ദിക്കുകയും അതി ന്റെ പരിണാമത്തെക്കുറിച്ചു തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വസിപ്പിക്കുകയും ചെയ്യു ന്നു. എന്നാലും രമണന്‍ വിശ്വസിക്കുന്നില്ല. അവന്‍ ആ പ്രണയത്തിടമ്പിലലിഞ്ഞുപോയെ ന്നതു ശരിയാണ്. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട് തന്റെ മനോലയത്തെ മറച്ചുവയ്ക്കാനാശിക്കുന്നു. ഓര്‍ക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരനുഭവം. മദനന്‍ പിന്നെയുമാശയങ്ങനെ കുത്തിവെക്കുകയാണ്. ആ സന്ധിയില്‍,
'മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകള്‍ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകള്‍ മൂളിമൂളി,
ഇടവഴിത്താരയില്‍ക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി! '
മറ്റിടയന്മാരുടെ വാക്കില്‍ വര്‍ണ്ണിതമായ ഈ പോക്ക് ആര്‍ക്കും കണ്ണിലങ്ങനെ കാണാം. രംഗം അവസാനിക്കുന്നത് ലോലമധുരമായ രാഗാലാപം കേട്ടുകേട്ട് അതിന്റെ മറ്റേതല രമണനാണെ ന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകര്‍ഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടു കൂടിയാണ്. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യോപവനത്തില്‍. ഇടക്കണ്ണിയുടെ വിള ക്കൊത്തിട്ടുണ്ട്. ചന്ദൃകാരമണന്മാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീര്‍ഘഭാഷണമാ ണ് ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ് അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നി ല്ല. നേരേമറിച്ച്,
'തുച്'ഛനാമെന്നെ നീ സ്വീകരിച്ചാ-
ലച്'ഛനുമമ്മയ്ക്കുമെന്തു തോന്നും?'
'കൊച്ചുമകളുടെ രാഗവായ്പ്പി-
ലച്'ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍? '
എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങള്‍ ആ സല്ലാപത്തിന്റെ മര്‍മ്മസൂക്‌തികളായിത്തീര്‍ന്നിട്ടുണ്ട്. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതില്‍ എന്താണാശ്ചര്യം? ഭാവനയ്ക്ക് പരിണതിവന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരന്മാര്‍ ഏതോ ദൃശപാത്രങ്ങളെ വിജനസങ്കേതത്തില്‍ അവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങ ള്‍ക്കരികെ നില്‍പ്പാന്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. പ്രസ്തുത രംഗത്തിന്ന്. അതിനെത്തുടരുന്നത് ഒരു പനിനീര്‍പ്പൂ സമ്മാനിച്ചിട്ട്,
'അച്'നുമമ്മയുമല്‍പവുമെ-
ന്നിച്'യ്ക്കെതിര്‍ത്തു പറകയില്ല;
സമ്മതിക്കുന്നു ഞാനൊന്നിലെങ്കില്‍
സമ്മതമാണവര്‍ക്കുമപ്പോള്‍,
അത്രയ്ക്കു വാത്സല്യമാണവര്‍ക്കീ
പുത്രിയിലെന്തിന്നു ശങ്ക പിന്നെ? '
എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശ്വരനുമായിപ്പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസ ിയായ ഭാനുമതിയെ പറഞ്ഞുകേള്‍പ്പിക്കുന്ന രംഗമാണ്. ഈ കാവ്യത്തിന്റെ വശീകരണശക്‌തി ഏറ്റവും സാന്ദ്രീഭവിച്ചുനില്‍ക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാല്‍, ഒരുപക്ഷേ, ആ രണ്ടാത്മ സിമാര്‍ കൈകോര്‍ത്തുപിടിച്ച് അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താല്‍ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തേയും അതിനനുരോധമായി സ്പന്ദിക്കു ന്നൊരു സീഹൃദയത്തെയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാന്‍ കവിക്കു സാധിച്ചിട്ടുണ്ട്. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സ ല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായി ത്വരിതഗതിയില്‍ കയറി ആ കന്യകമാരെ സാങ്കല്‍പി കസ്വര്‍ഗ്ഗത്തില്‍ എത്തിച്ചതു കാണാനെന്തൊരു കൌതുകം! 'ലീല'യിലെ രണ്ടാംസര്‍ഗ്ഗത്തിനുശേഷം റബ്ബര്‍പ്പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളു. ഇനിയും ഇനിയും എന്നാകാംക്ഷകയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്,
'മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ? '
എന്നണിയറയില്‍ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായി രിക്കുന്നു. നാലാം രംഗത്തില്‍ രമണമദനന്മാരുടെ മറ്റൊരു സന്ദര്‍ശനമാണ്. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ് അവരുടെ പ്രതിപാദ്യം.
'ആദര്‍ശവീണയില്‍പ്പാട്ടുപാടുന്ന ര-
ണ്ടാനന്ദതന്ത്രികളാണു നിങ്ങള്‍!
എത്താതിരിക്കുമോ, നിങ്ങള്‍തന്‍ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികള്‍? '
എന്നിങ്ങനെ മദനന്‍ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന് അയാള്‍ക്കില്ല. പക്ഷേ,
'വഞ്ചിതനാകുകയില്ലേ ഞാനിന്നിതിന്‍
പുഞ്ചിരി നോക്കി മദിച്ചു നിന്നാല്‍? '
എന്നന്തര്‍മ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ് രമണനില്‍. മറ്റിടയന്മാര്‍ വരുന്നതുകണ്ട് ആ സ്നേഹിതന്മാര്‍ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിന്റെ വേറൊരു ഭാഗത്തേക്കുമറയുന്നതോടെ, അണിയറയില്‍നിന്ന്,
ഏകാന്തമാമുക, നിന്റെ രഹസ്യങ്ങള്‍
ലോകമ്മുഴുവനറിഞ്ഞുപോയി
എന്നാരംഭിച്ച്,
സ്സങ്കല്‍പലോകമല്ലീ പ്രപഞ്ചം!
എന്നവസാനിക്കുന്നൊരു കൊച്ചുഗാനം പുറപ്പെടുന്നത് രമണനൂഹിച്ചവിധം കഥ ദുര്‍ഘടസന്ധിയി ലേക്കു കടക്കുകയാണെന്നു സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തില്‍ ചന്ദൃകാരമണന്മാരുടെ മധുര സല്ലാപങ്ങള്‍- ഒരാണ്ടിനുള്ളില്‍ പരിണിതമായി, പരമാസ്വാദ്യമായിത്തീര്‍ന്ന രാഗമധുരിമ
വഴിഞ്ഞൊഴുകുന്ന സല്ലാപം. 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' എന്ന ഷേക്സ്പീരിയന്‍ നാടകത്തി ലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ ചന്ദ്രിക മാളികവിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമ ശങ്കിയായ രമണന്‍
'നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ-
മിന്നുവേണ്ടിന്നു വേണ്ടോമലാളേ!'
എന്നു പറഞ്ഞ് ആ സംരംഭത്തെ വിലക്കുന്നതും
'ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടേ, പോകട്ടേ, ചന്ദൃകേ, ഞാന്‍! '
എന്നിറങ്ങുന്ന പ്രാണപ്രിയനെ,
'ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ! '
എന്ന് ആ രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികന്‍ കല്‍പനകള്‍ തന്നെ! രമണന്‍ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകുംവരെ നോക്കിയങ്ങ നെ നില്‍ക്കുന്ന ചന്ദ്രികയുടെ ആ നില്‍പ്പും ഒന്നു കാണേണ്ടതാണ്. ജീവിതത്തില്‍നിന്നു ചീന്തി യെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടര്‍പ്പില്‍ മറയുന്നതോടുകൂടി അവളുടെ കണ്ണു കളില്‍നിന്നു രണ്ടശ്രുകണങ്ങള്‍ അടര്‍ന്നു വീഴുന്നതും ഒപ്പം അണിയറയില്‍ നിന്നു 'ചന്ദികേ!' എ ന്നൊരുവിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്.
രണ്ടാം ഭാഗത്തിന്റെ ഉപക്രമരംഗം വിശാഷിച്ചൊരുമട്ടാണ്. പ്രകൃതിയുടെ പൂമച്ചായ വനസങ്കേ തത്തില്‍വെച്ചു നായികാനായകന്മാര്‍ കൈമൈമറന്നു മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്ര യും കമനീയമായും എന്നാല്‍ അനഭിനേയമെന്നൊട്ടും തോന്നിക്കാതെയും കാണിക്കണമെന്നതാണ് അവിടെ കവിക്കുദ്ദേശം. അതിനദ്ദേഹമെടുത്ത വിദ്യ മലയാളത്തില്‍ നവീനവും അത്യഭിനന്ദനീയ വുമായ ഒന്നാണ്. രമണന്‍ ആ വനസങ്കേതത്തില്‍ ഓടക്കുഴല്‍ വായിച്ച് ആരണ്യകലോകത്തെ 'ചാരുസംഗീതത്തില്‍ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്കു തിരി ഞ്ഞ് അവന്റെ ആ നടപ്പിനെ ചൂണ്ടി ഒരു ഗണം ഗായകന്മാര്‍ പാടുന്നതായിട്ടാണ് രംഗാരംഭം. അവര്‍ പൊയ്ക്കഴിയുമ്പോള്‍ അതാ മറ്റൊരു സംഘം ഗായകന്മാര്‍. അവര്‍ കാണുന്നതു പാടിപ്പാടി,
'ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍
ഓമല്‍ത്തൃണങ്ങള്‍ വിരിച്ച പട്ടില്‍,
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിടന്നിടു ' ന്നതായിട്ടാണ്. അരങ്ങത്തുനിന്നണിയറയിലേക്കു നോക്കി ആ കാമുകന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച് അവര്‍ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിനുശേഷം വനത്തിലൊരുഭാഗത്തുനിന്ന് ചന്ദ്രിക പ്രവേശിച്ച് രംഗത്തിന്റെ മറുഭാ ഗത്തുകൂടെ മറയുന്നു. ചന്ദൃകാരമണന്മാരുടെ രഹസ്സമാഗമമായെന്നാണ് അവിടെ വിവക്ഷ യെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങള്‍ ഒന്നിനുപിന്നില്‍ മറ്റൊന്നെന്ന ക്രമത്തില്‍ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ് അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാര്‍ അതിനിടയ്ക്ക് അണിയറയിലേക്കു സൂക്ഷിച്ചു നോക്കി, ആ കാമിനീ കാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തില്‍ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികള്‍ വാഴ്ത്തിപ്പാടി,
'ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം'
എന്നു കൃതാര്‍ത്ഥരാകുന്നു. കാനനസൌഭഗവായ്പിന്നെയും അതൊന്നിച്ചൊഴുകുന്ന ആയര്‍ക്കുല ജീവിതതെയും, ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നൊരു ചിത്രപംക്‌തികകൊണ്ടെന്നകണക്ക് ഒന്നു കാട്ടി ഉടനെമാറ്റി അങ്ങനെ പലരംഗങ്ങളിലായി പ്രദര്‍ശിപ്പിക്കുകയും അതിനിടയില്‍ മേല്‍പ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കല്‍പനാവി ശേഷം മഹാകവികള്‍ക്കുപോലുമഭ്യസൂയാര്‍ഹമായ ഒന്നാണ്. അടുത്തരംഗത്തില്‍ വെളുപ്പിനു കുളിച്ചു ദേവദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധര്‍വ്വ"നായ ആ കൊച്ചാട്ടിടയന്തന്നെ. തന്റെ ജീവിതത്തിന് ഒരുത്സവമാണ് അവനെന്നും.
'രോമഹര്‍ഷങ്ങള്‍ വിതച്ചുകൊണ്ടീവഴി-
ക്കാ മദനോപമന്‍ പോയിടുമ്പോള്‍'
താനാനന്ദനിര്‍വ്വാണമടയുന്നുവെന്നുമൊക്കെ അവളാവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു. പക്ഷേ - അതേ, ഒരു 'പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴി യെ വിദഹ്ദ്ധമായനുശാസിക്കുന്നു. എന്തായാലും,
' മാമക ജീവിതമാകണ്ടത്തോപ്പിലാ
മന്മഥ കോമളനല്ലാതാരും
തേന്‍പെയ്യും ഗാനം പൊഴിച്ചണയില്ലോരു
ദാമ്പത്യമാല്യവും കൈയിലേന്തി; '
എന്നു ശപഥം ചെയ്‌തിട്ടേ അവളടങ്ങുന്നുള്ളു. തുടരുന്നരംഗം ചന്ദ്രികയുടെ ഗൃഹോപവനത്തി ല്‍വെച്ചാണ്. സാധകബാധകങ്ങള്‍ സകലവും പര്യാലോചിച്ച് ചന്ദ്രിക രമണനെ മാലയിട്ടുവരിക്കു ന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈര്‍ഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു. പൂര്‍വ്വരംഗങ്ങളില്‍ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങള്‍ ഈ രംഗംതൊട്ട് ആസവപ്രായം അയഞ്ഞയഞ്ഞുപോകുന്നില്ലേ എന്നൊരു തോന്നല്‍. രംഗാവസാനത്തില്‍,
കഷ്ടമായി, നിന്നാശകളെല്ലാം
വ്യര്‍ത്ഥമാണിനി,ച്ചന്ദൃകേ!
അസ്സുമുന്നനാമാട്ടിടയനെ
വിസ്മരിക്കുവാന്‍ നോക്കു നീ!
തവകാമലാകാശത്തിലിതാ,
താവുന്നുണ്ടൊരു കാര്‍മുകില്‍.
നിശ്ചയിച്ചുകഴിഞ്ഞു, നിന്‍ വിവാ-
ഹോത്സവത്തിന്‍ സമസ്തവും.
എന്നു തിരശ്ശീലയ്ക്കു പിന്നില്‍നിന്നുണ്ടാകുന്ന അറിയിപ്പ് രാഗബന്ധത്താല്‍ അടിച്ചുകയറ്റിയ ചിറ്റാണി ഊരിത്തെറിക്കാന്‍ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്. ഇനിയത്തെരംഗം അര്‍ദ്ധരാത്രി. ചന്ദ്രികയുടെ മണിയറയില്‍വെച്ചാണ്. അവള്‍ മാത്രമേയുള്ളു. ഒരു ഭാഗത്ത് സമുദായമര്യാദയും അതിനെപരിരക്ഷിക്കുന്നതു വലിയൊരുകരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും. എതിര്‍ഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സില്‍. അതിന്റെ ഭിന്നഭിന്നഘട്ടങ്ങള്‍ ഇടയ്ക്കിടയ്ക്ക് 'ടോര്‍ച്ചടിച്ചു' കാണിക്കുന്നതാണ് അവളുടെ ദീര്‍ഘാത്മഗതം. അതില്‍വെച്ച് അവള്‍ക്കുണ്ടാകുന്ന ഹൃദയപരിണാമം അല്‍പം വിചിന്തനീയമായിരിക്കുന്നു. ഏതിരുള്‍ക്കൂമ്പാരത്തെയും രാഗരശ്മിവീശി പിളര്‍ന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച് ആത്മാര്‍പ്പണംചെയ്‌തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുകയോ? യാഥാര്‍ത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളു എന്നു പറഞ്ഞേ ക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്രവേഗത്തിലായെന്നും അവളുടെപിന്മാറ്റത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തി ന്റെ ശക്‌തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്. (സ്വഭാവം കല്‍പിതത്തേക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്.
എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരം താഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തുവലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക? അതുവിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ സ്ര്തീ ഹൃദയത്തിന്റെ പ്രവാഹത്തെ ഒരു രാത്രികൊണ്ട ണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്. അതിനു നാം വേണ്ടാ, അവളെകുറ്റപ്പെടുത്താന്‍. അവ ളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതിതന്നെ, അവളെ വിളിച്ചുനിര്‍ത്തി 'ക്രോസ്' ചെയ്യുന്നുണ്ട്- ശ്രീ രാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാം രംഗം നോക്കുക. അതവസാനിക്കുമ്പോള്‍ കുറ്റം സമുദായ നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെ യെന്നു സ്പഷ്ടം. ഗായക സംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ കൊടും വിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്. അഞ്ചാമംഗം വനാ ന്തരങ്ങളില്‍നിന്നു കേള്‍ക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതുകേട്ടുണ രുന്ന മദനന്‍ സ്നേഹിതന്റെ ദുര്‍ദ്ദശാപരിപാകത്തെക്കുറിച്ചോര്‍ത്ത് മും വിളറി ഒരു മരച്ചുവട്ടില്‍ പൊങ്ങിനില്‍ക്കുന്നൊരു വേരിന്മേല്‍ തലയ്ക്കു കൈയുംകൊടുത്തു ചാരിയിരിക്കുകയാണ്. അവ ന്റെ സഹാനുഭൂതിയില്‍നിന്ന് ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൌഹാര്‍ദ്ദത്തിന്നു വിലയല്‍പ്പം ഇടിയുന്നില്ലേ? ആരംഭംതൊട്ടേ രമണനില്‍ നിഴലടിച്ചിരുന്ന പരാജ യഭീതിയെ തടിപ്പിക്കേണ്ടെന്നുകരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു എന്നു വെച്ചിട്ട് മദനന്‍ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാ മോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴേക്കും,
'നീ മറഞ്ഞാലും തിരയടിക്കും,
നീലക്കുയിലേ നിന്‍ ഗാനമെന്നും.'
എന്നൊരാശംസയോടെ ചുമലൊഴിഞ്ഞുനില്‍ക്കുന്നത് ഉറച്ച സൌഹാര്‍ദ്ദത്തിനിണങ്ങിയതോ? ഏതാ യാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതുനന്നായി. ഇരുപേരും കടുംദു:ഖത്തിനു പുഞ്ചിരിച്ചുകൊണ്ടു വെങ്കളിയിടുവാന്‍ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്.
'അക്കൊച്ചുതേന്മാവിന്‍ മൂട്ടില്‍നിന്നി-
ശ്ശര്‍ക്കരമാമ്പഴം വീണുകിട്ടി;
ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-
ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!'
എന്ന മദനോക്‌തി ഏറ്റവും ഹൃദയാവര്‍ജ്ജകമായിട്ടുണ്ട്. ഇടിഞ്ഞ സൌഹാര്‍ദ്ദത്തിന്ന് അതുന ല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാര വിനിമയമാണ്.
'നിസ്സാരമായൊരു പെണ്ണുമൂലം
നിത്യനിരാശയില്‍ നിന്റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധര്‍മ്മം?-ഒന്നോര്‍ത്തുനോക്കു.'
എന്നിങ്ങനെ സ്നേഹത്തിന്റെ വ്രണത്തെ വിരോപണം ചെയ്യാന്‍ മദനന്‍ ശ്രമിക്കുന്നുണ്ട്; പക്ഷേ,
'കഷ്ടം ! കൊതിയുണ്ടു പാടുവാനെന്‍
ചിത്തമുരളി തകര്‍ന്നുപോയി!
ഇക്കണ്ണുനീരും നിരാശയുമാ-
യോറ്റയ്ക്കുഞ്ഞാനീ വനാന്തരത്തില്‍,
ഹാ! മരണത്തിന്‍ സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!'
എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ, ഒന്നഴിച്ചുകെട്ടി യാലുണ്ടോ വാടുന്നു, ഉണങ്ങുന്നു?
ഇനിയത്തെ ഭാഗത്തില്‍ രമണമദനന്മാരുടെ അന്തിമ സന്ദര്‍ശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാര്യപരാമര്‍ശകമായ വിലാപം, അന്നുതന്നെ അര്‍ദ്ധരാത്രി മരണത്തെ സ്വാഗതംചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡംകണ്ട് അമ്പരന്നു മിത്രമരണത്തോടു ബന്ധപ്പെട്ട സകലത്തിനോടും തട്ടിക്കയറിക്കൊണ്ടുള്ള മദനന്റെ നിലവിളി എന്നിങ്ങനെയാണ് രംഗങ്ങള്‍. അവയ്ക്കുപൊതുവേ ഒരു തരക്കേടുപറ്റിയിട്ടുണ്ട്. എത്തേണ്ടിട ത്തെത്തും മുമ്പ് പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ് ആദ്യത്തെ രംഗം രണ്ടും. കഥാഗതിയ നുസരിച്ചു നടക്കാനിരിക്കുന്നതേയുള്ളു മരണം. പക്ഷേ, അനുഭവമനുസരിച്ച് അതങ്ങു നടന്നുകഴി ഞ്ഞതായി വെച്ചുംകൊണ്ടല്ലേ ആ രംഗത്തിലെ പ്രസ്താവനകളുടെ ഗതി എന്നു തോന്നിപ്പോകുന്നു. തീരുമാനപ്പെട്ടഒരു സംഗതിയില്‍ ഇനിയൊന്നും തനിക്കു കരണീയമായില്ലെന്നൊരു മട്ടിലാണ് മദന ന്റെ ദീര്‍ഘദീര്‍ഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, പാത്രങ്ങള്‍ കഥയുടെ പൊഴിയില്‍നിന്നു തെറ്റി കലാകാരന്റെ കൈപ്പമ്പരങ്ങളായിത്തീര്‍ന്നിരിക്കുന്നു. അതിഭാഷണം- എല്ലാറ്റിലും വിശേഷിച്ച് അവസാനത്തേതില്‍- വിപരീതഫലം ചെയ്‌തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ് രൌദ്രബീഭത്സഭയാനകസങ്കുലമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൌചിത്യമായെന്നാരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന് അല്‍പം വാദിക്കാന്‍ വകയില്ലെന്നില്ല. ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു സുതീവ്രാനുഭവത്തെ ആ ചെറുപ്പത്തിന്റെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടുംകൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണിക്കാവ്യം. അതിന്റെ അന്തിമഘട്ടത്തില്‍- ദാരുണ ദാരുണമായ പരിണാമത്തിന്റെ ഘട്ടത്തില്‍- അദ്ദേഹം അനുഭവസ്മരണാകുലനായി അനീതിപക്ഷത്തോട് അല്‍പ്പം അരിശപ്പെട്ടുവെന്നത് ഒരുവിധത്തില്‍ മര്‍ഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശില്‍പ്പത്തിനൊത്തവിധ ത്തില്‍ ഭാവനയെ സ്വരൂപിക്കാന്‍ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികള്‍ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങള്‍ കാണിച്ചിട്ട്, അതെല്ലാം 'മാപ്പാക്കിക്കളയാ' നേയുള്ളു എന്നൌദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയന്മാര്‍ക്ക് അതു തീര്‍ച്ചയായും മര്‍ഷണീ യമായിരിക്കും.
പ്രണയവൈഫല്യം വഴി ശോകപര്യവസിതമായ രമണ ജീവിതം നമ്മുടെ സഹാനുഭൂതിയെ അര്‍ഹിക്കുന്നുവോ? കവ്യത്തില്‍ കാണുന്നപടിക്ക് രമണനുള്ളത്, ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ച്, പരിതഃസ്ഥിതലോകം അതിനെ യഥോചിതമറിഞ്ഞഭിനന്ദിക്കുന്നില്ലെന്നുവരുമ്പോള്‍ കുണ്ഠിതപ്പെട്ടും പരാജയം വരിക്കുന്ന ഒരു കലാകാരന്റെ വികാരം നിറഞ്ഞ ഹൃദ്യമാണ്. തനിക്കൊരുമാഹാത്മ്യം- അനിതരസാധാരണമായൊരുമാഹാത്മ്യം- ഉണ്ടെന്നാത്മാര്‍ത്ഥമായി വിശ്വസിക്കുക. അത് അര്‍ഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോള്‍ മനസ്സുകൊണ്ടപകര്‍ഷപ്പെട്ടു പോവുക, ആ അപകര്‍ഷബോധം നീറിപ്പിടിച്ച് ജീവിതത്തോടാകെ വല്ലാത്തവെറുപ്പായിത്തീരുക, എന്നിട്ടു അപരാധമെല്ലാം യാഥാ സ്ഥിതികലോകത്തിന്റെ നെറുകയില്‍ വെച്ചുകെട്ടി താനേഅന്തരിക്കുക- ഈ പ്രകൃതിക്കാരായ ഒരു ഗണം റൊമാന്റിക് കവികളില്ലേ. രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതന്മാരുടെ നീതിയാല്‍ പിന്തള്ളപ്പെട്ടു പിന്തള്ളപ്പെട്ട് അയാള്‍ പൊട്ടിത്തെറിക്കാറായ ഒരഗ്നിപര്‍വ്വതം പോലെയായി. അയാളുടെ ആത്മഹത്യ. The inevitable defeat of the ideal by the real (അനുഭവ ത്താല്‍ അവശ്യം തോല്‍പ്പിക്കപ്പെടുന്ന ആദര്‍ശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്. ചന്ദ്രികയെ അയാള്‍ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടെതിര്‍ത്തേക്കാവുന്ന ബഹുശ്ശക്‌തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സര്‍വ്വാദര്‍ശ വിഗ്രഹ മായാരാധിക്കുകയുംചെയ്‌തു- 'ഡ ന്റി' 'ബിയട്രിസി'നെ എന്നപോലെ. ആ ഗാഢബന്ധം നിഷേ ധിക്കപ്പെട്ടപ്പോള്‍ തന്റെ സകല വൈഭവങ്ങളും- തന്റെ അസ്തിത്വം പോലും- നിഷേധിക്കപ്പെട്ടെന്നു തോന്നി; അയാളങ്ങാത്മഹത്യചെയ്‌തു.
താന്‍ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയില്‍ രമണന്‍ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്നു മദനന്‍ തന്നെ പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണു വഞ്ചിച്ചതായേ അയാള്‍ എണ്ണുമായിരുന്നുള്ളു. അയാള്‍ എതിര്‍ത്തത് ചന്ദ്രികയുടെ മനം മാറ്റത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്‌തിപ്രഭാവാവധീരണത്തോടാണ്. ആ പ്രത്യാ്യാ നം അല്‍പ്പം അര്‍ത്ഥവത്താണെന്നു സമ്മതിക്കണം. സമുദായത്തിന് അതില്‍നിന്നൊരുപാഠം പഠി ക്കാനുണ്ട്. പക്ഷേ, ഒരു പ്രണയവൈഫല്യത്തിന്റെപേരില്‍- മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ, 'റൊനി' അഭിപ്രായപ്പെടുമ്പോലെ ആദര്‍ശപ്രേമത്തിന്റെ പര്യായമായി തെറ്റിദ്ധരിച്ചി ട്ടുണ്ടായൊരു പ്രണയനൈരാശ്യത്തിന്റെ പേരില്‍- സ്വജീവിതത്തെ ഹനിച്ച് സമുദായഭര്‍ത്സനം ചെയ്യുന്നത് എത്രത്തോളം ഫലവത്താണ്? അതിലും ഭേദം ഒരുപടി യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി നിന്ന് പൌരുഷത്തോടെ നീതി പരിഷ്കാരത്തിന്നുവേണ്ടി പൊരുതുന്നതല്ലേ? പക്ഷേ, അതിനുവേ ണ്ട മനോബലം- സംസ്കാരത്തില്‍ കാച്ചിയെടുത്ത മനോബലം- രമണനില്ലാതെപോയി.
'കണ്ണു നീരോടെതിര്‍ത്തുനില്‍ക്കുവാന്‍
കര്‍മ്മദീരനുമല്ലവന്‍.'
കര്‍മ്മവിരക്‌തി- അതുരമണനെപ്പോലുള്ള ഒരുഗണം റൊമാന്റിക് കവികളുടെ ഭാഗ്യക്കേടാണ്. ചുരുക്കത്തില്‍ രമണന്റെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളു. Life, which is a comedy for those who think, is a tragedy for those who feel- Walpole (ജീവിതം വിചാരശീലന്മാര്‍ക്കു ശുഭാന്തമാണെങ്കില്‍ വികാരഭരിതന്മാര്‍ക്ക് അശുഭാന്ത മാണ്.)
കഥയുടെ ചുരുള്‍ അഴിഞ്ഞുപോകുന്തോറും രമണന്റെ ആദര്‍ശോന്മുമായ ആത്മവത്തയും അതുവിലമതിക്കപ്പെടാത്തതിനാല്‍ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മില്‍ മത്സരിച്ചു ദുര്‍മ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദര്‍ശിതമാകുന്നതിനാല്‍ സഹൃ ദ്യന്മാര്‍ക്ക് അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാര്‍ത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നുപറയാം. ഒരു നാടകീയാരണ്യക കാവ്യ ത്തിന്റെ രൂപത്തില്‍ ഒളിഞ്ഞുനിന്നതുകൊണ്ട് നായകോത്കര്‍ഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്ന വന്റെ ആത്മവിശുദ്ധിക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമണ്ഡത്തില്‍ മദനന്റെ രോദനങ്ങള്‍ വേറിട്ടുനില്‍ക്കുന്ന വിലാപങ്ങളാവുകയും എന്നാല്‍ കഥയാല്‍ ജാഗരിതമായ ശോകത്തെ ശക്‌തി പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സി ന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കില്‍ പൂര്‍ണ്ണമായും അതായിട്ടുണ്ട്, മദനന്റെ രോദനം. സംഭവത്തില്‍നിന്നു കുറെഅകന്ന് വികാരത്തെ സംയമനം ചെയ്‌തു നല്ലൊരു വിചിന്ദനത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്‌തികള്‍ക്ക് പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കം പാച്ചിലില്‍ മനുഷ്യന്റെ കനക്കുറവു കാണിക്കുന്ന കുറെപ്രലപനങ്ങള്‍ വന്നുപോയിട്ടുണ്ട്. നായകന്‍ ഏതൊരു നീതിസംഹിതയുടെനേരെ ഊര്‍ദ്ധ്വ ശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയര്‍ത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാണ് ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശില്‍പത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു.
ശ്രീ ചങ്ങമ്പുഴയുടെ ശെയിലിക്കു പേര്‍പെറ്റ ചില മേന്മകളുണ്ട് - കര്‍ണ്ണം കുളുര്‍പ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും. ബാല്യകൃതിയായ രമണനില്‍ത്തന്നെ തെളിഞ്ഞിട്ടുണ്ട് അവയെല്ലാം. നോക്കുക:
'കണ്ടിട്ടില്ല ഞാനീവിധം മലര്‍-
ച്ചെണ്ടുപോലൊരു മാനസം.
എന്തൊരദ്ഭുതപ്രേമസൌഭഗം!
എന്തൊരാദര്‍ശസൌരഭം!
ആനിധി നേടാനാകയാല്‍, സന്നി,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവന്‍ ശുദ്ധിയാണവന്‍
സത്യസന്ധതയാണവന്‍!
വിത്തമന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളില്‍-
പ്പാടിയാടിനടക്കലും
ഒറ്റഞ്ഞെട്ടില്‍ വിടര്‍ന്നു സൌരഭം
മുറ്റിടും രണ്ടു പൂക്കള്‍പോല്‍,
പ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും
വിശ്രമിക്കാന്‍ തണലെഴുമോരോ
പച്ചക്കുന്നും വനങ്ങളും
നിത്യശാന്തിയും തൃപ്തിയും രാഗ-
സക്‌തിയും മനശുദ്ധിയും-
ചിന്തതന്‍ നിഴല്‍പ്പാടു വീഴാത്തോ-
രെന്തു മോഹന ജീവിതം!'
* * *
'അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതൈകാന്തജീവിതാപ്തന്‍!
പുഴകളും കാടും മലയുമായി-
ക്കഴിയും വെറുമൊരധഃപതിതന്‍!
അവളോ-വിശാലഭാഗ്യാതിരേക-
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി-
ക്കതിരിട്ടുനില്‍ക്കേണ്ടും കല്‍പവല്ലി! '
* * *
'നിശിത മദ്ധ്യാഹ്നമാക്കാനനത്തിന്‍-
നിറുകയില്‍ത്തീമഴ പെയ്‌തു നില്‍ക്കേ!
അവിടത്തെച്‌ഛായാതലങ്ങള്‍, കാണ്‍കെ-
ന്തനുപമശീതളകോമളങ്ങള്‍! '
ദ്രാവിഡശീലുകളില്‍ സംഗീതം പകര്‍ന്നുകൊടുക്കുന്നതില്‍ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്നുവേണം പറയാന്‍. നയനാവര്‍ജ്ജകമാംവണ്ണം വികാരങ്ങള്‍ക്കു തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക് നല്ലമിടുക്കുണ്ട്. വേണ്ടിടത്തേ അതുചെയ്യാറുള്ളു. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിന്റെ ശെയിലിയെ സമകാലികന്മാരില്‍നിന്നു വേര്‍തിരി ച്ചുത്കര്‍ഷപ്പെടുത്തുന്നത് അതിന്റെ സാരള്യമാണ്. പറയാനുള്ളത് അദ്ദേഹമങ്ങുപറഞ്ഞാല്‍ ഉടനെമനസ്സിലാകുന്നു. അതാണ് പലരെയും അന്ധാളിപ്പിക്കുമാറ് അദ്ദേഹത്തിന്റെ കൃതികള്‍ സാധാരണന്മാര്‍ക്കിടയില്‍ക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളില്‍ പ്രധാനം. വിവക്ഷിതത്തിന്റെ വാക്കെന്നല്ലാതെ വാക്കിന്റെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തില്‍ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങള്‍ വിളിച്ചുപറകയുള്ളു. അതോ, മലയാളികല്‍ക്കൊരനുഗ്രഹവുമായി. ലിംഗശ്ലേഷ ങ്ങള്‍ക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാര്‍ത്ഥങ്ങള്‍ ഞെക്കിത്തുറുപ്പിച്ച് അതൊരു വലിയകലാവിദ്യയാണെന്നു ദുര്‍വ്വാശിപിടിച്ച്, സാഹിത്യത്തിനുവേണ്ടി അത്യാര്‍ത്തിയോടെ വരുന്ന പാവപ്പെട്ടമലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തി നു തോന്നിയില്ലല്ലോ എന്നോര്‍ത്താണ് അനുഗ്രഹമെന്നു പറഞ്ഞത്. പിന്നെ അര്‍ത്ഥസാന്ദൃമയുടെ കാര്യം- ധ്വനി ദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിലദ്ദേഹത്തിനു നിഷ്കര്‍ഷം ഇനിവരേണ്ടതാ യിട്ടാണിരിപ്പ്. പക്ഷേ, അതൊരുപോരായ്മയല്ല. ഇക്കാവ്യത്തില്‍ നാടകീയമാണല്ലോ രൂപം. പാത്രഭാ ഷണങ്ങളില്‍ തുറന്നുപറയലുകള്‍ക്കാണ് അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗ ങ്ങളില്‍ സംഭാഷണങ്ങള്‍ ഓരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്. ധ്വനികാര്യത്തിന്റെ ഒരെത്തി നോട്ടം തന്നെ. അപ്പുറത്തേക്കു കടന്നപ്പോള്‍ പറഞ്ഞു പറഞ്ഞങ്ങേറിപ്പോയി.
ഗ്രാമീണസൌന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക. അതില്‍ ഗ്രാമീണാനുരാഗകഥ യുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളേ യും കര്‍മ്മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതിപറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ചു കഥ യെ സുഘടിതാവയവമാക്കുക- ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യന്‍ സാഹിത്യ ത്തില്‍നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയശില്‍പ്പത്തെ നമ്മുടെഭാഷയിലേക്കൊന്നാമതായി അവതരിപ്പിച്ചത് രമണന്റെ കര്‍ത്താവാണ്. അദ്ദേഹം തന്റെ ഏതാനും അനന്തരകൃതികളില്‍ ആ കലാസമ്പ്രദായത്തെ അവഗണിക്കാന്‍ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷി പ്പിച്ചിട്ടുണ്ട്. പല കാവ്യങ്ങളും പഴയകോലങ്ങള്‍തന്നെ. പിന്നെയും പിന്നെയും ചായംതേച്ചുഴിഞ്ഞു വെയ്ക്കുന്നതില്‍ മാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കേ പുതിയൊരുകലാരൂപം ഇത്രയും പണിക്കുറ്റം തീര്‍ത്തുതന്നതില്‍ ശ്രീ ചങ്ങമ്പുഴയ്ക്കു ശകാരമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചയ്‌തതെന്തെന്നുകാണാന്‍ കണ്ണില്ലാതെ, അല്ലെങ്കില്‍ മനസ്സില്ലാതെ, സ്ദ്ദേഹം 'എന്തു ചെയ്‌തു, എന്തു ചെയ്‌തു' എന്ന് വെല്ലുവിളിക്കുന്നവര്‍ ഒരാവേശത്തിന്ന് അങ്ങനെ പറയുമായിരിക്കും. വാസ്തവത്തില്‍ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെ ടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരു. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൌഷധമല്ലായിരിക്കാം രമണന്‍. പക്ഷേ, കരുണത്തില്‍പ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടി ത്തടഞ്ഞനൌചിത്യങ്ങളില്‍ വീണു കുട്ടിച്ചോറാകാതെ, നാവില്‍ വെള്ളം തെളിയിക്കുന്ന ഭോഗലാല സയായി തരം താഴാതെ, ഉപനിബന്ധിക്കുവാന്‍ നല്ലചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നു വെച്ചാല്‍ കഴിയുമെന്നതിനു രമണന്‍ നിദര്‍ശനമായിരിക്കുന്നുണ്ട്. എനിക്ക് അതിലെ വികാരം 'രാധയുടെ കൃതാര്‍ത്ഥത' വരെയുള്ള സുപ്രഥിത കൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല.
ജോസഫ് മുണ്ടശ്ശേരി.
തൃശ്ശിവപേരൂര്‍
1945 ആഗസ്റ്റ്
രമണന്‍
1587
3157
2006-02-02T23:59:01Z
Viswaprabha
7
*[[രമണന്‍ അവതാരിക | അവതാരിക]]
*[[രമണന്‍ സ്മാരകമുദ്ര |സ്മാരകമുദ്ര]]
*[[രമണന്‍ ------ |------]]
സാങ്കേതികം
1615
3213
2006-03-07T04:50:51Z
68.48.175.135
വിവരസാങ്കേതികം
1616
3219
2006-03-08T03:46:16Z
Manjithkaini
13
*[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍]]
Image:Tally.JPG
1617
3217
2006-03-07T16:54:14Z
Jyothis
32
Image:Books1.JPG
1618
3218
2006-03-08T03:44:59Z
Manjithkaini
13
സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍
1619
3471
2006-08-31T07:40:39Z
Kevinsooryan
1
സൂചിക ചേര്‍ത്തു
[[Image:Books1.JPG|Center|900px]]
<center><big><big><big>'''[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/ഉള്ളടക്കം|ഉള്ളടക്കം >>]]'''</big></big></big></center>
[[Category:വിവരസാങ്കേതികം]]
സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/ഉള്ളടക്കം
1620
3571
2006-09-22T21:35:11Z
Adithyan
48
*[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 1|അധ്യായം 1: എന്താണു കമ്പ്യൂട്ടര്‍?]]
*[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 2|അധ്യായം 2: എന്താണു് കമ്പ്യൂട്ടറിന്റെ ഉള്ളില്‍?]]
*[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 3|അധ്യായം 3: കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്]]
*[[സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 4|അധ്യായം 4]]
സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 1
1621
3660
2007-01-26T13:56:18Z
130.161.41.211
/* ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ കാലം */
<center><big><big><big>'''അധ്യായം ഒന്ന്'''</big></big></big></center>
==എന്താണു കമ്പ്യൂട്ടര്‍?==
സാങ്കേതിക നിര്‍വചനമനുസരിച്ച്, കമ്പ്യൂട്ടര്‍ ഒരു 'ഇലക്ട്രോണിക് ഡാറ്റാ പ്രോസസ്സിംഗ് മെഷീന്‍' ആണ്. അതായത്, പല ഉപാധികളിലൂടെ ലഭിക്കുന്ന വിജ്ഞാന ശകലങ്ങളെ കൂട്ടിച്ചേര്‍ത്ത്, ആവശ്യമുള്ള രീതിയില്‍ അതിനെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു വൈദ്യുത യന്ത്രമാണ് ഒരു കമ്പ്യൂട്ടര്‍.
==എന്തിന്?==
ഒരു സാധാരണക്കാരനെ സംബന്ധിച്ച്, കമ്പ്യൂട്ടര്‍ എന്നാല്‍ ഒരു ടൈപ്പ് റൈറ്ററോ, ബില്ലിംഗ് യന്ത്രമോ, അല്ലെങ്കില്‍ പെട്ടെന്ന് ലക്ഷ്യത്തില്‍ എത്തുന്ന മെയില്‍ അയക്കാനുള്ള സൂത്രമോ ഒക്കെയാണ്. ഇതെല്ലാം കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളില്‍ പെടുന്നതാണെങ്കിലും, ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ കഴിവുകള്‍. അന്തര്‍വാഹിനികള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെയും, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മുതല്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ വരെയും നിയന്ത്രിക്കാന്‍ കഴിവുള്ളതാണ് കമ്പ്യൂട്ടറെന്ന മാന്ത്രികന്‍.
== എങ്ങനെ? ==
മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം, മനുഷ്യനു ചിന്തിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ട് എന്നതായിരുന്നു. ആദിമകാലം തൊട്ടേ മനുഷ്യന്‍ സമൂഹമായി ജീവിച്ച്, ചിന്തിച്ച്, പരസ്പരം ആശയവിനിമയം നടത്തി, അനുഭവങ്ങളില്‍ നിന്നു പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, പുതിയ ആശയങ്ങള്‍ പരീക്ഷിച്ച്, പുരോഗതി നേടി വന്നവരാണ്. ഈ ജീവിത വ്യവസ്ഥയില്‍ നിന്നും ഒരുപാട് പുതിയ ഉപകരണങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നു. ഇരതേടാന്‍ ഒരറ്റം കൂര്‍പ്പിച്ച വടി മുതല്‍ ആധുനിക ലോകത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച ചക്രം വരെ ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടവയാണ്.
==ചരിത്രം==
മനുഷ്യന്റെ ജീവിതവ്യവസ്ഥയില്‍ പലപ്പോഴായി ഓരോ ആവശ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. ഉദാഹരണത്തിന്, അങ്ങ് ഉയരത്തില്‍ നില്‍ക്കുന്ന മാമ്പഴം കയറിപ്പറിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍, കല്ലുപയോഗിക്കമെന്നവന്‍ കണ്ടെത്തി. കാലം നീങ്ങുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ചരിത്രത്തിന്റെ ഏതോ ഏടില്‍ വെച്ച് മനുഷ്യന്‍ കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്താനാരംഭിച്ചു. ഇത് അവന് പുതിയ ആവശ്യങ്ങള്‍ സൃഷ്ടിച്ചു. രാവിലെ പുല്ലു മേയാന്‍ വിട്ടവ എല്ലാം തിരിച്ചെത്തിയോ എന്ന് എങ്ങനെ അറിയും? അല്ലെങ്കില്‍ കൂട്ടത്തിലെ എല്ലാവര്‍ക്കും ഭക്ഷിക്കാന്‍ കായ്കനികള്‍ പറിക്കുമ്പോളെങ്ങിനെ എല്ലാവര്‍ക്കും തികയുമോ എന്നറിയും? ഇതെല്ലാം മനുഷ്യനെ എണ്ണാന്‍ പഠിപ്പിച്ചിരിക്കണം. കാലത്തിനൊപ്പ്പ്പം ആവശ്യങ്ങളും വളര്‍ന്നപ്പോള്‍ അവന്‍ അതിനെ അതിജീവിക്കാന്‍ പുതിയ ഉപാധികള്‍ കണ്ടെത്തി. രാവിലെ ഇറക്കിവിടുമ്പോള്‍ കല്ലു പെറുക്കി വെച്ചും, കയറില്‍ കെട്ടിട്ടും, കല്ലുകൊണ്ട് എല്ലിന്‍ കഷ്ണത്തില്‍ വരയിട്ടും തുടങ്ങിയ മനുഷ്യന്റെ ആവശ്യം അവിടെ നിന്നും വളര്‍ന്നപ്പോള്‍ ഒരു കൂട്ടം വരകള്‍ക്ക് പകരം അടയാളങ്ങള്‍ ഇട്ട് സംഖ്യാന സമ്പ്രദായങ്ങള്‍ക്കു തുടക്കം കുറിച്ചു. ആധുനിക കാലത്തെ 'കാല്‍കുലേറ്റ്' എന്ന വാക്കിന്റെ ഉദ്ഭവം എണ്ണാന്‍ ഉപയോഗിച്ചിരുന്ന കല്ല് എന്നര്‍ത്ഥം വരുന്ന കാല്‍കുലസ് എന്ന വാക്കില്‍ നിന്നായത് ഈ ചരിത്രം കൊണ്ടാണ്. റ്റാലി സമ്പ്രദായം (ചിത്രം നോക്കുക) നിലവില്‍ വന്നിട്ട് ഏകദേശം ഇരുപതിനായിരത്തിലധികം വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴും പ്രചാരത്തിലുള്ള ഇതായിരിക്കാം ഏറ്റവും കൂടുതല്‍ കാലത്തിനെ അതിജീവിച്ച സമ്പ്രദായം. [[Image:Tally.JPG|thumb|right|200px|റ്റാലി സമ്പ്രദായം ഉപയോഗിച്ചുള്ള കണക്കു കൂട്ടല്‍]]
===1000 - 500 ബി.സി.===
അബാക്കസിന്റെ (1000 - 500 ബി.സി.) ആവിഷ്കാരം കമ്പ്യൂട്ടിങ്ങിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ചരിത്രത്തിലാദ്യമായി, മനുഷ്യന്‍ സ്വന്തം ബുദ്ധി ഉപയോഗിക്കാതെത്തന്നെ അവന്റെ കണക്കുകള്‍ ചെയ്യാമെന്ന സ്ഥിതിയിലേക്കെത്തി. ഇതേത്തുടര്‍ന്ന്, കണക്കു കൂട്ടല്‍ എളുപ്പമാക്കാന്‍ പലരും പല ഉപകരണങ്ങളും നിര്‍മ്മിച്ചു. ഡാവിഞ്ചിയുടെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ (എ ഡി 1500), നേപിയര്‍സ് ബോണ്‍സ് (എ ഡി 1600), ഇതിന്റെ ചുവടുപിടിച്ചുണ്ടാക്കിയ സ്ലൈഡ് റൂള്‍ (എ ഡി 1621),ഷിക്കാര്‍ഡിന്റെ കാല്‍ക്കുലേറ്റര്‍ (എ ഡി 1625), ബ്ലേസ് പാസ്കലിന്റെ പാസ്കലൈന്‍ (എ ഡി 1640) എന്നിവ അവയില്‍ ചിലതാണ്. എങ്കിലും, ഇവയില്‍ സ്വന്തം അച്ഛനെ സഹായിക്കാനായി പാസ്കല്‍ ഉണ്ടാക്കിയത് എന്നു പറയപ്പെടുന്ന പാസ്കലൈന്‍ ആണ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു കണക്കുകൂട്ടല്‍ യന്ത്രമായി മാനിക്കപ്പെടുന്നത്. പാസ്കലൈന്‍ എന്ന ലളിതമായ യന്ത്രത്തിന്റെ കഴിവുകളെ ആധാരമാക്കി ഗോട്ട്ഫ്രേയ്ഡ് ലെബെനിസ് നിര്‍മ്മിച്ച സ്റ്റെപ് റെക്കണര്‍ (എ ഡി 1670) ആണ് ഇന്നത്തെക്കാലത്ത് സര്‍വ്വസാധാരണമായ ഡെസ്‌ക്‍ടോപ്പ് കമ്പ്യൂട്ടര്‍ എന്ന ആശയം ഉരുത്തിരിയാനുള്ള മൂലകാരണം. ഈ യന്ത്രത്തിനു പ്രാധമിക ഗണിതക്രിയകള്‍ക്കു പുറമേ വര്‍ഗ്ഗമൂലം കാണുവാനുള്ള കഴിവും ഉണ്ടായിരുന്നു. ആദ്യമായി കമ്പ്യൂട്ടിംഗ് യന്ത്രങ്ങളില്‍ ബൈനറി (0,1 എന്നിവ മാത്രമുള്ള സംഖ്യാന സമ്പ്രദായം) ഉപയോഗിക്കുന്നതാണെന്നു ഉത്തമമെന്നു പറഞ്ഞ ദാര്‍ശനികനായിരുന്നു ലെബെനിസ്. നാമിന്നു കാണുന്ന കമ്പ്യൂട്ടറുകളുടെ അടിസ്ഥാന സംഖ്യാന സമ്പ്രദായം ബൈനറിയാണ്. എ ഡി 1800-കളില്‍ ജോസഫ് മേരി ജക്കാഡ് എന്ന നെയ്ത്തുകാരന്‍, നെയ്യുമ്പോള്‍ ഉണ്ടാക്കേണ്ട രൂപങ്ങള്‍ ഒരു കാര്‍ഡിലിടുന്ന ദ്വാരങ്ങള്‍ കൊണ്ട് നിയന്ത്രിക്കാനുള്ള ഉപായം കണ്ടെത്തി. അറിയാതെയെങ്കിലും അദ്ദേഹം നിര്‍മ്മിച്ചത് കമ്പ്യൂട്ടിങ്ങിന്റെ പ്രാരംഭകാലത്തെ മാറ്റിമറിച്ച പഞ്ച്ഡ് കാര്‍ഡ് ആയിരുന്നു. ഹെര്‍മന്‍ ഹോളറിത്ത് എന്ന അമേരിക്കന്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ അന്നത്തെ കാനേഷുമാരി കണക്കെടുപ്പിനെ സഹായിക്കാനായി ഈ സങ്കേതം ഉപയോഗിച്ച് ഒരു ടാബുലേറ്റിങ്ങ് മെഷീന്‍ നിര്‍മ്മിച്ചു. അദ്ദേഹം സ്ഥാപിച്ച ടാബുലേറ്റിങ്ങ് മെഷീന്‍ കമ്പനിയാണ് പിന്നീട് ക്മ്പ്യൂട്ടിങ്ങ് ടാബുലേറ്റിങ് റെക്കോഡിങ്ങ് കമ്പനിയായും, പിന്നീട് ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐ ബി എം) ആയും മാറിയത്. ലോകമാസകലമുള്ള ഗണിത ശാസ്ത്രഞ്ജരും, ശാസ്ത്രകാരന്മാരും, ചിന്തകരുമാണ് നാമിന്നുകാണുന്ന തരത്തിലുള്ള പുരോഗതി കൈവരിക്കാന്‍ സഹായിച്ചത് എന്ന വസ്തുത നമുക്കു മറക്കാനാവില്ല.
===1800 എ ഡി===
എ ഡി 1822-ല്‍ ചാള്‍സ് ബാബേജ് എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രഞ്ജന്‍ ഡിഫറന്‍സ് എഞ്ചിന്‍ എന്ന ഒരു കമ്പ്യൂട്ടിംഗ് യന്ത്രത്തിന്റെ അപൂര്‍ണ്ണമായ ആശയം അവതരിപ്പിച്ചു. 31 അക്കങ്ങളുള്ള സംഖ്യകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ യന്ത്രത്തില്‍ നിന്നാണ് ബാബേജ് തന്റെ അടുത്ത സംഭാവനയായ അനലെറ്റിക്കല്‍ എഞ്ചിന്‍ എന്ന ആശയം നിര്‍മ്മിച്ചെടുത്തത്. ഇതു കമ്പ്യൂട്ടിംഗ് ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഈ സംഭാവന ബാബേജിന് ആധുനിക കമ്പ്യൂട്ടിങ്ങിന്റെ പിതാവ് എന്ന സ്ഥാനം നേടിക്കൊടുത്തു. ഇതിനെ ആധുനിക കമ്പ്യൂട്ടറുകളുടെ മുന്‍ഗാമിയായി കണക്കാക്കാനുള്ള പ്രധാന കാരണം, അനലറ്റിക്കല്‍ എഞ്ചിന്‍ എന്ന യന്ത്രത്തിനു ഇന്നത്തെ കമ്പ്യൂട്ടറുകളേപ്പൊലെ ഇന്‍പുട്ട് യൂണിറ്റ്, പ്രോസസ്സിംഗ് യൂണിറ്റ്, ഔട്‌പുട്ട് യൂണിറ്റ് എന്നിങ്ങനെ മൂന്നു വേര്‍തിരിച്ച് കാണിക്കാവുന്ന വിഭാഗങ്ങള്‍ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്. ഇതോടൊപ്പം തന്നെ, സീക്വെന്‍ഷിയല്‍ കണ്ട്രോള്‍ (നിര്‍ദ്ദേശങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അനുസരിക്കുന്നതിനുള്ള ഉപായം) ഡിസിഷന്‍ മേകിംഗ് ആന്‍ഡ് ബ്രാഞ്ചിംഗ് (തത്സമയത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന്റെ ക്രമത്തില്‍ മാറ്റം വരുത്തല്‍) ലൂപിംഗ് (ഒന്നോ ഒന്നിലധികമോ നിര്‍ദ്ദേശങ്ങള്‍ വീണ്ടും വീണ്ടും അനുസരിക്കല്‍) തുടങ്ങി ഒരുപാട് ആശയങ്ങള്‍ ഈ യന്ത്രം വിഭാവനം ചെയ്തിരുന്നു. ഇന്നും ഈ ആശയങ്ങളാണ് പ്രാധമികമായി ഉപയോഗിച്കു പോരുന്നത്.
===1900 എ ഡി===
1936-ല്‍ കൊനാര്‍ഡ് സ്യൂസ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ സെഡ്-1 എന്ന മെക്കാനിക്കല്‍ കമ്പ്യൂട്ടിംഗ് യന്ത്രത്തിനു രൂപം നല്‍കി. നീണ്ട എന്‍ജിനീയറിംഗ് കണക്കുകൂട്ടലുകളുടെ ഉത്തരത്തിലേക്കെത്തിയ വഴി സൂക്ഷിക്കാന്‍ അക്കാലത്തെ മറ്റു യന്ത്രങ്ങള്‍ക്കായിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണത്രേ അദ്ദേഹം ഈ യന്ത്രം നിര്‍മ്മിച്ചത്. ലെബനിസ് വിഭാവനം ചെയ്തതു പോലെ, ബൈനറി ഉപയോഗിച്ച ആദ്യത്തെ യന്ത്രം എന്ന ഖ്യാതി ഇതിന് അവകാശപ്പേട്ടതാണ്. ഇതിന്റെ പിന്‍ഗാമിയായി ഉണ്ടാക്കിയ സെഡ്-2 ആണ് ആദ്യത്തെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഇലക്ട്രോ-മെക്കാനിക്കല്‍ കമ്പ്യൂട്ടര്‍. 1941-ല്‍ അദ്ദേഹം സെഡ്-3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാന്‍ പറ്റുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചു. ആ കാലത്ത് പേപ്പറിന്റെ ദൌര്‍ലഭ്യം മൂലം പഴയ സിനിമയുടെ ഫിലിമിലാണ് വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. പഞ്ച്ഡ് കാര്‍ഡ് ഉപയോഗിക്കാന്‍ മേല്‍പ്പറഞ്ഞ കാരണത്താല്‍ അദ്ദേഹത്തിനു സാധിച്ചില്ല. സ്വന്തം കമ്പനിയും പരീക്ഷണശാലയും യുദ്ധത്തില്‍ തകര്‍ന്നെങ്കിലും, അതിനൊന്നും അദ്ദേഹത്തിന്റെ തൃഷ്ണയെ അടക്കാനായില്ല. സ്യൂസ് ജീവന്‍ പണയം വെച്ച് ഒരു പട്ടാളവണ്ടിയില്‍ ഒളിച്ചു കടത്തിയ ഭാഗങ്ങള്‍ ഉപയോഗിച്ച് സൂറിച്ചില്‍ വെച്ച് സെഡ് -4 നിര്‍മ്മിച്ചു. ഇതില്‍ അദ്ദേഹം പഞ്ച്ഡ് കാര്‍ഡാണ് ഉപയോഗിച്ചത്.
പ്രൊഫസര്‍ ജോണ്‍ അറ്റാനൊസൊഫുംവിദ്യാര്‍ത്ഥിയായ ക്ലിഫോഡ് ബെറിയും ചേര്‍ന്നാണ് ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ആയ അറ്റാനൊസൊഫ്-ബെറി കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചത്. ആധുനിക കമ്പ്യൂട്ടിങ്ങിലെ ചരിത്രപ്രധാനമായ നാഴികക്കല്ലായിരുന്നു അത്. ബൈനറി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, തിരിയുന്ന ഡ്രമ്മില്‍ കപ്പാസിറ്ററുകള്‍ പിടിപ്പിച്ച മെമ്മറിയുള്ള, 15 സെകന്‍ഡില്‍ ഒരു പൂര്‍ണ്ണ നിര്‍ദ്ദേശം ചെയ്തു തീര്‍ക്കാന്‍ കഴിവുള്ള എ.ബി.സി, ആധുനിക കമ്പ്യൂട്ടറുകളുടെ ശ്രേണിയില്‍ ഒരു പുതുമയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രെസ്പര്‍ എക്കര്‍ട്ടും ജോണ്‍ മോക്ലേയും ചേര്‍ന്ന് എനിയാക് നിര്‍മ്മിച്ചത്. എനിയാക് ആണ് ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ എന്ന് പ്രഖ്യാപിച്ച്, അവര്‍ പേറ്റന്റ് എടുത്തു എങ്കിലും 1973-ലെ പേറ്റന്റ് ഇന്‍ഫ്രിന്‍ജ്‌മന്റ് കേസിന്റെ (സ്പെറി റാന്‍ഡ് വെഴ്സസ് ഹണിവെല്‍ - മിന്നെസോട്ട ഡിസ്റ്റ്രിക്റ്റ് കോടതി) വിധിയാല്‍ ആ സ്ഥാനം അറ്റാനൊസോഫ്-ബെറി കമ്പ്യൂട്ടറിനു തിരിച്ച് കിട്ടി.
സാങ്കേതിക വിദ്യയുടെ കൂടെ കമ്പ്യൂട്ടിംഗ് ചരിത്രവും വളര്‍ന്നു. 1900കളില്‍ ജോണ്‍ ആംബ്രൊസ് ഫ്ലെമിംഗ് കണ്ടുപിടിച്ച വാക്വം ട്യൂബുകളും, ലീ ദെ ഫോറസ്റ്റിന്റെ ട്രയോഡുകളും (1906), ജൂലിയയ്സ് ലിലിയന്‍ഫീല്‍ഡിന്റെയും(1926) വില്ല്യം ഷോക്ക്ലി - വാള്‍ട്ടര്‍ ബ്രാട്ടൈന്‍ ജോഡികളുടെയും (1947) ട്രാന്‍സിസ്റ്ററും (മൂന്നു അര്‍ദ്ധചാലകങ്ങളുടെ സന്ധി ഉപയോഗിച്ച് വൈദ്യുത പ്രവാഹത്തെ നിയന്ത്രിക്കുന്ന വിദ്യ), ഡമ്മറിന്റെയും ജാക്ക് കില്‍ബിയുടെയും (1958) ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുക്കളും (ഒരു സര്‍ക്യൂട്ടിനെ ഒറ്റ സിലിക്കണ്‍ ചിപ്പില്‍ ഒതുക്കുന്ന വിദ്യ) ഓരോ കുതിച്ചു ചാട്ടങ്ങള്‍ തന്നെ സൃഷ്ടിച്ചു. എല്ലാക്കാലത്തും ചെറിയ ചെറിയ മാറ്റങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നുവെങ്കിലും, സാങ്കേതിക വിദ്യയിലുള്ള കുതിച്ചു ചാട്ടത്തിനു മിക്കപ്പോഴും ആധാരമായിട്ടുള്ളത് യുദ്ധങ്ങളാണ്. അല്ലന്‍ ട്യൂറിങ്ങിന്റെ ട്യൂറിംഗ് മെഷിന്‍, കൊളോസസ് (ചരിത്ര പ്രശസ്തമായ എനിഗ്മ എന്ന ട്രാന്‍സ്പൊസിഷണല്‍ കോഡിംഗ് തകര്‍ക്കാന്‍ വേണ്ടി നിര്‍മ്മിച്ചത്), ഇനിയാക്, എഡ്വാക്, ഹോവാര്‍ഡ് ഐകനും ഗ്രേസ് ഹോപ്പറും ചേര്‍ന്നു നിര്‍മ്മിച്ച മാര്‍ക് -1 എന്നിവ ഇതിനുദാഹരണങ്ങളാണ്.
===ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ കാലം===
ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന സാങ്കേതിക വിദ്യയുടെ വളര്‍ച്ച കമ്പ്യൂട്ടറുകളുടെ വലിപ്പം കുറച്ച്, ഉല്‍പ്പാദനച്ചിലവ് കുറച്ച്, സാധാരണക്കാരുടെ ഇടയില്‍ പ്രചാരം നേടുന്നതിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വലിയ ഒരു മുറിതന്നെ നിറഞ്ഞു നിന്നിരുന്ന കമ്പ്യൂട്ടറിനെ കൈവെള്ളയില്‍ ഒതുങ്ങുന്ന നിലയിലേക്കെത്തിച്ചത് ഇലക്ട്രോണിക്സ് വിപ്ലവത്തിലെ ഈ കണ്ണിയാണ്. ആദ്യകാല കമ്പ്യൂട്ടറുകള്‍ നന്നാക്കുന്നവരുടെ പണിയായുധങ്ങളില്‍ സ്പാനറും ചുറ്റികയും വരെ ഉണ്ടായിരുന്ന് എന്നത് അതിശയോക്തിയായി തോന്നിയേക്കാം പുതു തലമുറക്ക്. മെക്കാനിക്കല്‍ കമ്പ്യൂട്ടറില്‍ തുടങ്ങി, ഇലക്ട്രോമെക്കാനിക്കലില്‍ കൂടി ഇലക്ട്രോണിക് കമ്പ്യൂട്ടറുകളില്‍ എത്തി നില്‍ക്കുന്നു.
Talk:വൃത്തമഞ്ജരി അവതാരിക
1653
3268
2006-04-06T21:57:52Z
67.167.226.43
ആരെന്‍കിലും അധ്യായം ഒന്ന് ഇടാമോ.
ഒരു ഭാഷാ സ്നേഹി
W/index.php
1759
3657
2007-01-21T15:32:35Z
203.160.1.57
Just posting
just posting
just posting
നുറുങ്ങുകഥകള്‍
1760
3449
2006-07-17T06:15:37Z
203.200.40.194
സുഹ്രുത്തുക്കളെ ...
ആദ്യമായാണു ഞാന്‍ മലയാള ലേഖനം കമ്പ്യൂട്ടര്‍ ടയ്പിങ് ചെയ്യുന്നതു..
അക്ഷരതെറ്റുകള്‍ ക്ഷമിച്ചാലും..
ദേശം പട്ടാമ്പി ആയതുകൊണ്ട് എല്ലവരും എന്നെ പട്ടാമ്പി എന്നു വിളിക്കും. നിങ്ങളും അങ്ങിനെ തന്നെ ...
യാഥാര്‍ത്ഥ്യവുമായി ഇഴചേര്‍ന്ന ഓരു നുറുങ്ങു കഥ,
'''നഗര പ്രദിക്ഷണം'''
ബാങ്ക്ലൂര്‍ നഗരം ബസ്സുകള്‍ക്കു വേണ്ടി ഉള്ളതണ്. ഈ നിരീക്ഷണം എന്റെ ഒരു സൌഹ്രുദത്തിന്റെതാണു . ശരിയാണു ,..ഓരോരുത്തരുടെയും മുന്നില്‍ നഗരങ്ങള്‍ അവരുടെ ഭാവനക്കനുസരിച്ചാണല്ലൊ ഉയര്‍ന്നു നില്‍ക്കുന്നത്.
ചിലപ്പോള്‍ ബസ്സിനെക്കാള്‍ വലുതായി ബാങ്ക്ലൂരില്‍ ഒന്നും ഇല്ലാ എന്നു തോന്നാറുണ്ട്.സാധാരണക്കാരന്റെ ജീവിതവുമയി
അത്രയേറെ ഇഴചേര്‍ന്നു കിടക്കുകയാണു ഇവിടെ ബസ്സുകള്‍. തിരക്കുള്ള ബസ്സുകളില്‍ പോലും ഞാന്‍ എന്റെ മനോവ്യാ
പാരങ്ങളില്‍ മുഴുകി ഒറ്റപ്പെട്ടു പോകാറാണു പതിവ്. അന്നന്നത്തെ എന്തെങ്കിലും വിഷയം മനസ്സിലിട്ടു തട്ടിക്കളിക്കൂകയായിരിക്കും,അല്ലെങ്കില്‍ ആരൊടെങ്കിലും തര്‍ക്കികയായിരിക്കും മനസ്സ്.
ഇടപ്പള്ളി രാഖവന്‍ പിള്ള
1761
3452
2006-07-21T10:11:50Z
Simynazareth
40
ഇടപ്പള്ളി ആത്മഹത്യ ചെയ്ത വളരെ ചുരുക്കം മലയാള കവികളില്‍ ഒരാളാണ്. ഇടപ്പള്ളിയുടെ പ്രണയവും പ്രണയനൈരാശ്യവും രമണന്‍ എഴുതാന്‍ ചങമ്പുഴയെ പ്രചോദിപ്പിച്ചു എന്നു കഥ.
ഇടപ്പള്ളി മരണത്തെക്കുറിച്ച്
“മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം. വരുന്നു ഞാന്‍.<br>
ചിരികള്‍ തോറുമെന്‍ പട്ടട ത്തീപ്പൊരി <br>
ചിതറിടുന്നോരരങത്തു നിന്നിനി <br>
വിട തരൂ, മതി, പോകട്ടെ ഞാനുമെന്‍<br>
നടനവിദ്യയും മൌന സംഗീതവും.”
ഒ എന്‍ വി കുറുപ്പ്
1762
3455
2006-07-21T10:21:15Z
Simynazareth
40
കവിയും കമ്മ്യൂണിസ്റ്റും.. മലയാളത്തിലെ ഒരുപക്ഷെ ഏറ്റവും അറിയപ്പെടുന്ന നവ കവി (ആധുനിക കവി എന്ന് ഒ എന്‍ വി യെ വിഷേഷിപ്പിക്കുന്നത് ശരിയല്ല). [[ഉപ്പ്]]എന്ന കവിതക്ക് സോവിയറ്റ് ലാന്റ് നെഹറു അവാര്‍ഡ് ലഭിച്ചു.
ഉപ്പ്
1763
3456
2006-07-21T10:31:21Z
Simynazareth
40
പ്ലാവില കോട്ടിയ കുമ്പിളില്‍, തുമ്പതന്‍ <br>
പൂവുപോലിത്തിരി ഉപ്പു തരിയെടു - <br>
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍ <br>
തൂവി പ്പതുക്കെ പറയുന്നു മുത്തശ്ശി <br>
ഉപ്പുചേര്‍ത്താലേ രുചിയുള്ളു, കഞ്ഞിയില്‍, <br>
ഉപ്പുതരിവീണലിഞ്ഞു മറഞ്ഞുപോം <br>
മട്ടിലെന്നുണ്ണീ, നിന്‍ മുത്തശ്ശിയും, <br>
നിന്ന നില്‍പിലൊരുനാള്‍ മറഞ്ഞുപോം, <br>
എങ്കിലും, എന്നുമേ, <br>
നിന്നിലെ ഉപ്പിന്റെ ഉപ്പായിരിക്കുമേ നിന്നുടെ മുത്തശ്ശി, <br>
എന്നുണ്ണിയെ വിട്ടെങ്ങു പോകുവാന്‍.<br>
കടല്‍ വെള്ളത്തെ രാവി ഉപ്പാക്കുന്നു - <br>
വെന്ന സത്യും വായ്ച്ചു നാവിന്നുരം വെയ്പിച്ചു ഞാന്‍.<br>
പിന്നെയൊരുനാള്‍ കടല്‍ കണ്ടു ഞാന്‍.<br>
കടല്‍ വെള്ളത്തില്‍ കിടന്നുരുളുന്ന <br>
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്ത് നെഞു ചുരന്ന പാല്‍ <br>
എങും നിലക്കാതൊഴുകിപ്പരന്ന്, <br>
അതില്‍ മുങിമരിക്കുന്നൊരമ്മയെ ക്കണ്ടുഞാന്‍. <br>
ബാലചന്ദ്രന്‍ ചുള്ളിക്കാട്
1764
3459
2006-07-21T10:43:22Z
Simynazareth
40
കവിയും, സീരിയല്‍ നടനും. ആയ കാലത്തെ (1970 കളിലെ) തീപ്പൊരിക്കവി.
ഒരുപക്ഷെ ചുള്ളിക്കാടിന്റെ ഏറ്റവും നല്ല കവിത “മനുഷ്യന്റെ കൈകള്‍ ആയിരിക്കും.. ഒരു കാലഘട്ടത്തില്‍ യുവാക്കള്‍ ഒരുപാടു പാടിനടന്ന കവിത..<p>
മനുഷ്യന്റെ കൈകള്‍<br>
മനുഷ്യന്റെ കൈകള്‍<br>
കരിമ്പാറ പൊട്ടിച്ചുടക്കുന്ന കൈകള്‍<br>
കലപ്പക്കഴുത്തില്‍ കൊഴുക്കുന്ന കൈകള്‍<br>
കരം കൊണ്ടു പെണ്ണിന്‍ മടിക്കുത്തു ചുറ്റി-<br>
ച്ചഴിപ്പോന്റെ കണ്ഠം തകര്‍ക്കുന്ന കൈകള്‍..<br>
ദുരിതങ്ങള്‍ നിലവിളികളുയരും അള്‍ത്താരയില്‍<br>
മെഴുതിരികളായ് വീണ്ടുമെരിയുന്ന കൈകള്‍<br>
കഥ-ഇരുപതാം നൂറ്റാണ്ടില്‍
1765
3469
2006-08-06T22:13:00Z
67.167.226.43
[[ഒ വി വിജയന്‍]]
[[വൈക്കം മുഹമ്മദ് ബഷീര്‍]]
[[എം മുകുന്ദന്‍]]
[[വി കെ എന്‍]]
[[സി രാധാകൃഷ്ണന്‍]]
[[മാധവിക്കുട്ടി (കമലാ ദാസ്, കമല സുരയ്യ)]]
[[തകഴി]]
ഗണിതവിജ്ഞാനീയം
1766
3462
2006-07-30T12:41:31Z
Niyas
42
vsm,bvdfbndbndV
vflnfvldfnvlfnkvsddvnkdfvdFv
Main Page
1767
3464
2006-07-31T05:40:44Z
Koavf
38
[[Main Page]] moved to [[പ്രധാന താള്‍]]
#REDIRECT [[പ്രധാന താള്‍]]
Talk:Main Page
1768
3466
2006-07-31T05:40:44Z
Koavf
38
[[Talk:Main Page]] moved to [[Talk:പ്രധാന താള്‍]]
#REDIRECT [[Talk:പ്രധാന താള്‍]]
അലങ്കാരം
1769
3651
2006-11-23T11:27:24Z
Sajithvk
53
ഉപമ:
ഒന്നിനൊന്നോടു സദൃശ്യം ചൊന്നാല് ഉപമയാമത്
ഉദാഹരണം:
മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം
Category:വിവരസാങ്കേതികം
1770
3472
2006-08-31T07:41:25Z
Kevinsooryan
1
added catagory
[[Category:ഉള്ളടക്കം]]
Category:ഉള്ളടക്കം
1771
3473
2006-08-31T07:44:27Z
Kevinsooryan
1
='''പുസ്തകശാലയിലേയ്ക്കു സ്വാഗതം. ദയവായി ഒരു വിഭാഗം തിരഞ്ഞെടുക്കുക'''=
സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 2
1772
3569
2006-09-22T21:23:13Z
Adithyan
48
/* മെമ്മറി */
കമ്പ്യൂട്ടറിന്റെ ഉള്ളിലുള്ള ഭാഗങ്ങളെ പരിചയപ്പെടാം. പലപല ഭാഗങ്ങളായി തിരിഞ്ഞാണു് അവ പല പ്രവര്‍ത്തികളും നിര്‍വ്വഹിയ്ക്കുന്നതു്.
==സിപിയു==
ഇതാണ് കമ്പ്യൂട്ടറിന്റെ തലച്ചോറു്. സെന്‍ട്രല്‍ പ്രോസസ്സിങ്ങ് യൂണിറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സിപിയു. എല്ലാ കണക്കു കൂട്ടലുകളും, മറ്റു വിശകലന സങ്കലന പ്രവര്‍ത്തനങ്ങളും നടക്കുന്നതു് ഈ തലച്ചോറിലാണു്. ഇതൊരു ചെറിയ ചിപ്പാണു്. അനേകലക്ഷം കണക്കുകൂട്ടലുകള്‍ ഓരോ നിമിഷത്തിലും ചെയ്യാന്‍ മാത്രം ശക്തമായവയാണ് ഇന്നത്തെ പല സിപിയുകളും. സിപിയുവിന്റെ സ്പീഡ് ഹെര്‍ട്‌സ് എന്ന ഏകകത്തിലാണ് വ്യക്തമാക്കുന്നത്. 500 മെഗാ ഹെര്‍ട്സ് മുതല്‍ 2.4 ഗിഗാ ഹെട്സ് എന്നിങ്ങനെയുള്ള പ്രോസസ്സറുകളാണ് ഇന്ന് സ്വകാര്യ ഉപയോഗത്തിലുള്ളത്.
==മെമ്മറി==
സിപിയുവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചില വിവരങ്ങള്‍ ഓര്‍മ്മിച്ചു വെയ്ക്കേണ്ടി വരും. ഉദാഹരണത്തിന് 2,5,8 എന്നീ സംഖ്യകളുടെ തുക കാണണമെങ്കില്‍ 2-ന്റെയും 5-ന്റെയും തുക എത്രയാണോ അത് തല്‍ക്കാലത്തേയ്ക്ക് ഓര്‍മ്മിച്ചു വെയ്ക്കണം, എന്നിട്ട് അതിനോട് 8 കൂട്ടിയാല്‍ അവസാന ഉത്തരം ലഭിയ്ക്കുന്നു. ഈ പ്രവര്‍ത്തനത്തിലെ ഇടയ്ക്കുള്ള വിലകള്‍ ഓര്‍മ്മിച്ചു വെയ്ക്കാന്‍ കമ്പ്യൂട്ടറിനുള്ള ഇടമാണ് മെമ്മറി. മെമ്മറിയുടെ ഏകകം ബൈറ്റ്സ് ആണ്. 500 മെഗാ ബൈറ്റ്സ് മുതല്‍ 1 ഗിഗാ ബൈറ്റ്, 2 ഗിഗാ ബൈറ്റ്സ് എന്നിവയൊക്കെ സാധാരണ ഉപയോഗത്തിലുണ്ട്.
==ഹാര്‍ഡ് ഡ്രൈവ്==
സ്ഥിരമായി കാത്തുസൂക്ഷിക്കേണ്ട വിവരങ്ങള്‍ക്കുള്ളതാണ് ഹാര്‍ഡ് ഡ്രൈവ്. നേരത്തെ പറഞ്ഞ മെമ്മറിയില്‍ സൂക്ഷിയ്ക്കുന്ന കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്താല്‍ നഷ്ടമാവും. ഡോക്യുമെന്റുകള്‍, സിനിമകള്‍, പാട്ടുകള്‍ തുടങ്ങിയവ ഹാര്‍ഡ് ഡ്രൈവിലാണ് സൂക്ഷിയ്ക്കുന്നത്. സ്വകാര്യ ഉപയോഗത്തിന് 40 ഗിഗാബൈറ്റ്സ് മുതല്‍ 160 ഗിഗാബൈറ്റ്സ് വരെയുള്ള ഹാര്‍ഡ് ഡ്രൈവുകള്‍ ഇന്ന് സാധാരണയാണ്.
നാടന്‍ പാട്ടുകള്‍
1844
3560
2006-09-03T17:40:42Z
61.1.238.231
ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തില്‍ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം
ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
പൂവായാല്‍ മണം വേണം
പുമാനായാല്‍ ഗുണം വേണം
പൂമാലിനിമാര്‍കളായാല്‍ അടക്കം വേണം
നാടായാല്‍ നൃപന്‍ വേണം
അരികെ മന്ത്രിമാര്‍ വേണം
നാട്ടിന്നു ഗുണമുള്ള പ്രജകള്‍ വേണം
ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ
കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്കു ഭരതന്‍ നല്ലൂ
പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ
ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
മങ്ങാട്ടച്ചനു ന്യായം നല്ലൂ
മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാല്യത്തച്ചനുപായം നല്ലൂ
പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ
ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 3
1845
3572
2006-10-03T16:22:37Z
213.42.2.23
കമ്പ്യൂട്ടറിന്റെ ഉള്ളറകളുടെ ഘടനയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമായുള്ള ബന്ധം ആണ് ഈ അധ്യായത്തില്‍ വിവരിക്കാന്‍ പോകുന്നത്.
കണക്കുകൂട്ടലുകള്‍ നടത്താന്‍ പ്രധാനഭാഗങ്ങള്‍ പ്രോസസ്സറും അതിലുള്ള രജിസ്റ്ററുകളും ആണ്.രജിസ്റ്ററുകളിലാണ് കണക്കുകൂട്ടലിന്റെ വിലകള്‍ സൂക്ഷിയ്ക്കുന്നത്. വളരെ ലളിതമായ ഒരു ഉദാഹരണത്തിന് അഞ്ചും ഏഴും കൂടി കൂട്ടണമെങ്കില്‍ 5 ഒരു രജിസ്റ്ററില്‍ സൂക്ഷിയ്ക്കുക, 7 രണ്ടാമത്തെ രജിസ്റ്ററില്‍ സൂക്ഷിയ്ക്കുക. പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗം ഈ രണ്ട് രജിസ്റ്ററുകളുടെയും വിലകള്‍ വായിക്കും, അവ രണ്ടും തമ്മില്‍ കൂട്ടും, എന്നിട്ട് കിട്ടിയ ഉത്തരം മൂന്നാമതൊരു രജിസ്റ്ററില്‍ എഴുതും. ഈ പ്രസ്‌താവിച്ച രീതി ഒന്നു പരിഷ്കരിക്കണം എന്നു വിചാരിക്കുക. അതിനായി ഒരു പ്രത്യേകതരം രജിസ്റ്റര്‍ ഉപയോഗിക്കാം അക്യുമുലേറ്റര്‍ എന്ന പേരില്‍. 5 എന്ന സംഖ്യ അക്യുമുലേറ്ററില്‍ സൂക്ഷിയ്ക്കുക. 7 മറ്റൊരു രജിസ്റ്ററിലും. അക്യുമുലേറ്ററിന്റെ പ്രത്യേകത കാരണം പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗത്തിന് രണ്ടാമത്തെ രജിസ്റ്ററിലെ വില വായിച്ചിട്ട് അതിന്റെ അക്യുമുലേറ്ററിന്റെ വിലയുമായി കൂട്ടി ഫലം അക്യുമുലേറ്ററില്‍ തന്നെ സൂക്ഷിയ്ക്കാന്‍ കഴിയും.
ഭാഷാപഠനം
1846
3574
2006-10-16T05:40:31Z
62.150.116.142
വൈക്കം മുഹമ്മദ് ബഷീര്‍
1903
3650
2006-11-13T12:12:40Z
213.42.21.76
nothing
what is this?
നാരായണീയം
1904
3654
2006-12-17T15:52:05Z
59.93.34.184
/* മേല്‍പ്പത്തൂര്‍ നാരായണ ഭട്ടപാദര്‍ */
== മേല്‍പ്പത്തൂര്‍ നാരായണ ഭട്ടപാദര്‍ ==
ഉപനിഷത്
1905
3655
2006-12-30T02:47:08Z
202.83.36.236
refer vedas
Upanishads are ancient sanskrit texts and the source believed from Adisankara, the great scholar of Adi sanathana dharma! There are ten classifications of upanishads from four Vedas.
These are actually the treasure of knowledge and there is no any connection with any religion!
First one should understand that there thereis no any religion named hindu.
User:Drini
1906
3658
2007-01-24T18:24:58Z
Drini
58
New page: [[m:User:Drini]]
[[m:User:Drini]]
Talk:അലങ്കാരം
1907
3661
2007-01-29T12:19:45Z
59.176.109.229
New page: ULPREKSHA
ULPREKSHA