വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
അന്നപൂർണ്ണാഷ്ടകം
0
16024
237400
87567
2025-06-16T09:46:31Z
116.68.101.211
237400
wikitext
text/x-wiki
{{header
| title = അന്നപൂർണ്ണാഷ്ടകം
| author = ശങ്കരാചാര്യർ
| year =
| genre =
| translator =
| section =
| previous =
| next =
| notes =
}}
<div class="prose">
<poem>
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ
നിർധൂതാഖിലഘോരപാപനികരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|1}}
നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹാരവിലംബമാന വിലസത് വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|2}}
യോഗാനന്ദകരീ രിപുക്ഷയകരീ ധർമാർഥനിഷ്ഠാകരീ
ചന്ദ്രാർകാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ
സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|3}}
കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ
കൗമാരീ നിഗമാർഥഗോചരകരീ ഓങ്കാരബീജാക്ഷരീ
മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|4}}
ദൃശ്യാദൃശ്യ വിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ
ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃ പ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|5}}
ഉർവീ സർവജനേശ്വരീ ഭഗവതീ മാതാഽന്നപൂർണേശ്വരീ
വേണീനീലസമാനകുന്തലധരീ നിത്യാന്നദാനേശ്വരീ
സർവാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|6}}
ആദിക്ഷാന്തസമസ്തവർണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശർവരീ
കാമാകാങ്ക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|7}}
ദേവീ സർവവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ
വാമേ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യ മാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|8}}
ചന്ദ്രാർകാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ
ചന്ദ്രാർകാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർകവർണേശ്വരീ
മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|9}}
ക്ഷത്രത്രാണകരീ മഹാഽഭയകരീ മാതാ കൃപാസാഗരീ
സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ {{കട്ടി-ശ്ലോ|10}}
അന്നപൂർണേ സദാപൂർണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതി {{കട്ടി-ശ്ലോ|11}}
മാതാ മേ പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം {{കട്ടി-ശ്ലോ|12}}
</poem>
</div>
[[വർഗ്ഗം:ശങ്കരാചാര്യരുടെ കൃതികൾ]]
[[വർഗ്ഗം:അഷ്ടകങ്ങൾ]]
[[വർഗ്ഗം:സംസ്കൃതം]]
plx3jfuwumq0l3ue4qn3nnk4hkq3gw0
തിരുക്കുറൾ
0
75336
237375
237353
2025-06-15T17:52:39Z
Ashiqva
10358
/* ഭൗതികപ്രകരണം */
237375
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. വേണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21. ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട്ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാർ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർമറ്റാതൽ അരിതു
249. തെരുളാതാൻ മെയ് പ്പൊരുൾ കണ്ടറ്റാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം==
'''2, പോരുട് പാൽ '''
39. ഇറൈമാട്ച്ചി
381, പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും ഉടൈയാൻ അരചരുൾ ഏറു
382, അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും എഞ്ചാമൈവേന്തർകിയൽപു
383, തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും നീങ്കാനിലനാൾ പവർക്കു
384, അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ മാനം ഉടൈയതരശു
385, ഇയറ്റലും ഈട്ടലും കാത്തലും കാത്തവകുത്തലും വല്ലതരശു
386, കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ മീക്കൂറും മന്നൻ നിലം
387, ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ താൻകണ്ടനൈത്തിവുലകു
388 മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു ഇറൈയെൻറു വൈക്കപ്പട്ടം
389, ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ കവികൈകീഴ്ത്തങ്കും ഉലകു
390, കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും ഉടൈയാനാം വേന്തർക്കൊളി
''' 2 ഭൗതികപ്രകരണം'''
39. സാദ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു- കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക് എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു; മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം
വഴിപോലഭ്യസിച്ച പിൻ
ലബ്‌ധവിദ്യ പ്രയോഗിച്ചു
ജീവിതം ധന്യമാക്കണം.
ഗണിതവും സാഹിത്യവും
ഉയിർവാഴും മനുഷ്യർക്ക്
നയനദ്വയമാണെന്ന്
ചൊല്ലീടുന്നു മഹത്തുകൾ.
അഭ്യസ്‌തവിദ്യരായുള്ളോർ
കണ്ണുള്ളോരെന്ന് ചൊല്ലലാം
അജ്ഞരോ വദനത്തിന്മേൽ
വ്രണം രണ്ടുവഹിപ്പവർ.
ആനന്ദം തോന്നുമാർ കൂടി-
ക്കലർന്നു പഴകിപ്പിന്നെ
മനം നൊന്ത് പിരിഞ്ഞീടൽ
പണ്‌ഡിതർക്കനുയോജ്യമാം.
പാവങ്ങൾ ധനികർ മുന്നി-
ലെന്നപോൽ പണ്ഡിതൻ മുന്നിൽ
ഏങ്ങിനിന്നു പഠിച്ചുള്ളോർ
യോഗ്യ; രേഴകളന്യരും.
കേണിയിൽ താഴ്‌ചകൂടുമ്പോൾ
ജലമൂറിവരുന്നപോൽ
അഭ്യാസാധിക്യമേറും പോ-
ലറിവേറി വളർന്നിടും.
പിറന്നനാടുപോൽ വിജ്ഞ-
ന്നെല്ലാനാടും സമത്വമാം
മാലോകരന്തരിപ്പോളം
വിദ്യനേടാത്തതെന്തിനാൽ?
ഒരു ജന്മത്തിലാർജ്ജിച്ച
തത്വവിജ്ഞാനശേഖരം
ഏഴുജന്മാന്തരത്തോളം
നിലനിൽക്കും മനുഷ്യനിൽ.
വിജ്ഞാനത്താൽ തനിക്കുള്ള
തോഷത്തിൽ ലോകരും തൃപ്‌തി
ഭാവിക്കുന്നതിനാൽ വിദ്യ
വർദ്ധിക്കാനാശയേറിടും.
ഒരുനാളും നശിക്കാത്ത
ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
മറ്റു സമ്പാദ്യവസ്‌തുക്കൾ-
ക്കൊന്നും സ്ഥിരതയില്ലകേൾ. 400
41. കല്ലാമൈ
401 അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
403.
ഇല്ലാതാൾപെൺകാമുറ്റുറ്റു
കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
*കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
406.
ചൊല്ലാടച്ചോർവു പടും
ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408.
നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410.
വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ-
സംഘത്തോടുരിയാടിയാൽ
പകിടവേദി കേറാതെ
കട്ടയുരുട്ടും പോലെയാം.
വിജ്ഞർ കൂടുന്നയോഗത്തി-
ലജ്ഞനോതാൻ കൊതിക്കുകിൽ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം
ഭാവിക്കുന്നത് പോലെയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ
മൗനം ദീക്ഷിച്ചിരിക്കുകിൽ
അജ്ഞന്നെളിമപറ്റാതെ
മാന്യനായ് വിലസീടലാം.
വിദ്യയില്ലാത്തവൻ വാക്യം
യോഗ്യമാണെന്നിരിക്കിലും
വിജ്ഞരായവരാവാക്യം
സ്വീകരിക്കാൻ മറുത്തിടും.
അജ്ഞനായുള്ളവൻ ഗർവ്വാൽ
വിജ്ഞഭാവം നടിക്കുകിൽ
വിജ്ഞരോടുരിയാടുമ്പോൾ
ഭാവം താനേ പൊലിഞ്ഞിടും.
വിദ്യയില്ലാത്തവൻ പാരിൽ
ജീവിക്കുന്നവനെങ്കിലും
വിളവൊന്നും ലഭിക്കാത്ത
തരിശുഭൂമിയാണവൻ.
ലേശം വിജ്ഞാനമില്ലാതെ
വേഷം കെട്ടിനടപ്പവൻ
ചായം തേച്ചു മിനുങ്ങുന്ന
മണ്ണാൽ നിർമ്മിതപാവയാം.
വിജ്ഞാനതൃഷ്‌ണയില്ലാതെ
സമ്പത്താർജ്ജിച്ച പാമരൻ
ദീനനാം വിജ്ഞനേക്കാളും
ലോകത്തിന്നു വിനാശമാം.
കീഴ്‌ജാതിയിൽ പിറന്നാലും
വിദ്യാസമ്പന്നനായവൻ
മേൽജാതിയിൽ പിറന്നോനാ-
മജ്ഞനേക്കാൾ വിശിഷ്ടനാം.
ഗ്രന്ഥപാരായണത്താലേ
വിദ്യനേടിയെടുത്തവൻ
മാടും മനിതനും പോലേ-
യജ്ഞർക്കുപരിയായിടും. 410
42. കേൾവി
411.
ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412.
ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413.
ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414.
കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415.
ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416.
എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417.
പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418.
കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419.
നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം
സമ്പത്തുക്കളിലൊന്നുതാൻ;
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം
കേൾവി സമ്പത്തുതന്നെയാം.
കർണ്ണങ്ങൾക്കന്നമാകുന്ന
കേൾവിയൽപ്പം കുറഞ്ഞീടിൽ
ഒപ്പമായ് വയറിന്നന്ന-
മൽപ്പമായും തരപ്പെടും.
ചെവിയന്നം ഭുജിക്കുന്നോർ
ഭൂമിയിൽ വാഴ്‌വതെങ്കിലും
ആത്മീയഭോജനക്കാരാം
ദേവരോടിണയായിടും.
പഠിച്ചില്ലെങ്കിലും വിദ്വൽ
ഭാഷണങ്ങൾ ശ്രവിക്കണം:
വാർദ്ധക്യദശയിൽ ഊന്നു-
വടി പോൽ തുണയായിടും.
പൂജ്യരായ മഹത്തുക്കൾ
ചൊല്ലും വാമൊഴിയൊക്കെയും
വഴുക്കിൽ താങ്ങുമൂന്നായി
ജീവിതത്തിൽ തുണച്ചിടും.
അളവിൽ കുറവായാലും
കേട്ടു വിദ്യ പഠിക്കണം
കേട്ടറിഞ്ഞളവിൽ മേന്മ
കൈവരിക്കാൻ കഴിഞ്ഞിടും.
കേട്ടുമന്വേഷണത്താലും
വിജ്ഞാനം നേടിയുള്ളവർ
പൂർണ്ണധാരണയില്ലേലും
ചൊല്ലാ വിഡ്ഢിത്തമേകദാ.
വിജ്ഞാനദ്ധ്വനികേറാത്ത
കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ഓട്ടയില്ലാതെ, ബാധിര്യം
ബാധിച്ചതിന് തുല്യമാം.
ശ്രേഷ്ഠമാകിയ തത്വങ്ങൾ
ശ്രവിച്ചു പഴകാത്തവർ
നന്മയാം വാർത്തകൾ ചൊൽവാൻ
കെൽപ്പില്ലാത്തവരായിടും.
വിജ്ഞാനരുചികർണ്ണത്താൽ
കേൾക്കാതെ, രസനാരുചി
കൊണ്ടുതൃപ്‌തരിറന്നാലു-
മിരുന്നാലുമൊരേഫലം.
420
43. അറിവു ഉടൈമൈ
421 അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422 ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423 എപ്പൊരുൾയാർയാർവായ്ക്കേപ്പിനും അപ്പൊരുൾ
മെയ്പൊരുൾ കാൺപതറിവു
424.
എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426.
എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427.
അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428.
അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429.
എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430.
അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
96
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന
വസ്‌തുവാകുന്നു ബോധനം
ശത്രുക്കൾക്ക് നശിപ്പിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ
പാപചിന്തയിൽ മുഴ്‌കാതെ
കാടുകേറുന്ന ചിത്തത്തെ
കാക്കുന്നതറിവായിടും.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ-
ഉപ്പാടേ സ്വീകരിക്കൊലാ
സത്യാസത്യം വിവേചിക്കാൻ
വിജ്ഞാനം തുണയായിടും.
സ്വന്തം വാക്കുകൾ നിർബാധം
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും
കേൾപ്പതിൻ സത്യമോരാനും
വിദ്യയേറ്റം പ്രയോജനം.
ആദിയിൽ തുഷ്‌ടിയും രോഷം
പിറകേ, കാണിക്കാതെയും
സമൂഹസ്നേഹമാർജ്ജിക്കാൻ
സഹായിപ്പത് വിദ്യയാം.
ലോകത്തിൻ ഗതി സശ്രദ്ധ -
മാരാഞ്ഞതിന് തക്കതായ്
ഇഴുകിച്ചേർന്നു ജീവിക്കാൻ
വിദ്യതന്നെ തുണച്ചിടും.
ഭാവികാര്യങ്ങൾ മുൻകൂട്ടി-
യറിയും വിദ്യയുള്ളവർ;
വിദ്യയില്ലാത്തവർക്കൊന്നും
തന്നേമുന്നേയറിഞ്ഞിടാ.
ഭയപ്പെടേണ്ടും കാര്യങ്ങൾ
ഭയന്നീടുന്നു ജ്ഞാനികൾ
ഭയപ്പെടാതിരിക്കുന്നോ-
രജ്ഞരെന്നത് നിശ്ചയം.
ദീർഘദൃഷ്‌ടിയൊടേ ഭാവി-
യൂഹിച്ചീടുന്ന വിജ്ഞരിൽ
നടുങ്ങത്തക്ക ദുഃഖങ്ങൾ
നേരിടാനിടയായിടാ.
അറിവുള്ളോരെല്ലാമുള്ളോ-
രൊന്നുമില്ലെന്നിരിക്കിലും;
അറിവില്ലാത്തവരെല്ലാ-
മുണ്ടാകിലുമില്ലാത്തവർ. 430
44. കുറ്റംകടിതൽ
431.
ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432.
ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433.
434.
435.
436.
437.
438.
തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439.
വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440 കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ
ദോഷങ്ങളിയലാത്തവർ
ഭോഗങ്ങളളവില്ലാതെ
വാഴ്‌ചയിലുടമപ്പെടും.
ഗുണമില്ലാത്തലോഭവും
അളവില്ലാത്ത ഭോഗവും
നന്മയില്ലാത്ത മാനവും
നേതാക്കൾക്കരുതായ്‌മയാം.
കുറ്റം ഭയന്നമാലോകർ
തിനയോളം കുറ്റങ്ങളെ
പനയോളമെന്ന് കണ്ടു
കാത്തു സൂക്ഷിച്ചുകൊള്ളുമേ
കുറ്റം ചെയ്യുന്നതാണെങ്കിൽ
ശത്രുതക്കിടയാക്കിടും
തന്നാൽകുറ്റം ഭവിക്കാതെ
കാത്തുകൊള്ളുന്നതുത്തമം
കുറ്റം വരാതെ സൂക്ഷിക്കാൻ
വയ്യാത്തവൻ്റെ ജീവിതം
അഗ്നിയോടു സമീപിക്കും
വൈക്കോൽ തുമ്പിന് തുല്യമാം.
ആത്മശോധനയാൽ സ്വന്തം
കുറ്റം കണ്ടൊഴിവാക്കണം
ശേഷമന്യരുടേ ദോഷം
കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ധനത്താൽ നിറവേറ്റേണ്ടും
ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
കയ്യടക്കിയൊതുക്കുന്ന
ധനം നാശമടഞ്ഞിടും.
ചെലവാക്കാൻ മടികാട്ടി-
പ്പിശുക്കാൽ ചേർത്തിവെച്ചിടും
ധനത്തോടൊട്ടി നിൽക്കുന്ന
കുറ്റം വമ്പിച്ചതായിടും.
ഒരു നാളും സ്വയം നന്മ-
യെണ്ണിമേന്മ നടിക്കൊലാ
നന്മ നൽകാത്ത കാര്യങ്ങൾ
നിർവഹിക്കാതിരിക്കണം.
സ്വയമിച്ഛാനുഭോഗങ്ങൾ
ഗോപ്യമായ് തന്നെ വെക്കുകിൽ
ശത്രുവാലുളവാകുന്ന
ദ്രോഹമേൽക്കാതെ പാഴിലാം. 440
45. പെരിയാരൈത്തുണൈക്കോടൽ
441 അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ്നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
444.
ഷേണിത്തമരാക്കൊളൽ
തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചുഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
446.
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448.
ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
450.
ചാർപിലാർക്കു ഇല്ലൈനിലൈ
പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ
മൂത്തവിദ്വൽജ്ജനങ്ങളെ
ഗുണമേന്മ വിചാരിച്ചു
സ്നേഹമാർജ്ജിച്ചുകൊള്ളണം.
വന്നദോഷങ്ങളെപ്പോക്കി
വരാവുന്നവയെക്കണ്ടു
തടയാൻ ശേഷിയുള്ളോരെ
സ്നേഹിച്ചു വശമാക്കണം.
യോഗ്യരിൽ സ്നേഹമർപ്പിച്ചു-
മനുകൂലഭാവത്താക്കൽ
സർവ്വകഴിവുകളേക്കാളും
മികച്ച കഴിവായിടും.
തന്നേക്കാൾ യോഗ്യരായുള്ള
വ്യക്തികൾ കൂട്ടുകാരായി
വസിക്കും പടിവർത്തിക്കും
പ്രാപ്‌തിയേറെ മികച്ചതാം.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും
പണ്ഡിതർ ലോചനങ്ങളാം
രാജനും യോഗ്യരായോരെ
തേടിക്കൂടെ നിറുത്തണം.
അറിവും ധർമ്മവും ചേർന്നു
യോഗ്യന്മാരിലൊരുത്തനായ്
തീർന്നാൽ ശത്രുവിരോധങ്ങ-
ളൊന്നും തന്നെ ഫലിച്ചിടാ.
മുഖം നോക്കാതെ നിർദ്ദേശം
നൽകുന്ന ഗുണകാംക്ഷികൾ
ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
നാർക്കാനും കഴിവാകുമോ?
നിർദ്ദേശം ധീരമായ് നൽകും
മന്ത്രിയില്ലാത്ത മന്നവൻ
കാവലില്ലാത്തവൻ; ശത്രു
കൂടാതേ കെട്ടുപോയിടും.
മുതലില്ലാത്ത വ്യാപാരി-
ക്കില്ലാ ലാഭ; മതേവിധം
രക്ഷക്കായ് തണിയില്ലാത്തോ-
ർക്കില്ലാ ജീവിതമേൽഗതി.
സജ്ജനമമതാത്യാഗം
പലരോടും വഴക്കായി
ശാത്രവം കൊൾവതേക്കാളും
പൻമടങ്ങപകാരമാം.
450
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയമൈ ചെയ്‌വിനൈതൂയ ഇരണ്ടും
ഇനം തൂതൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നമ്മുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണയില്ലെ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ
കീഴോരിൽ ഭയഹേതുകം;
കീഴോർതങ്ങളുടെ രീതി
ശ്രേഷ്ഠമെന്നാചരിച്ചിടും.
നിലത്തിൻ ഗുണമേന്മക്ക്
ചേർന്നതാമുറയും ജലം;
മനുജന്നറിവും താൻ ചേ-
ർന്നാളും വംശത്തിനൊത്തതാം.
പ്രകൃത്യാ പൊതുവിജ്ഞാന-
മെല്ലാവരിലുമുള്ളതാം;
ഏകൻ ചേർന്ന ഗണം നോക്കി
ജനം വിലയിരുത്തിടും.
ഒരുത്തന്നറിവെല്ലാം ത-
ന്നുള്ളിലുണ്ടാവതെങ്കിലും
സത്യത്തിലവനുൾക്കൊള്ളും
വംശത്തിന്നനുയോജ്യമാം.
ചെയ്‌തി ശുദ്ധി, മനോശുദ്ധി-
യിവരണ്ടുമൊരുത്തനിൽ
ജന്മനാ ചേർന്നിരിക്കുന്ന
വംശത്താലേർപ്പെടുന്നതാം.
ശുദ്ധമാനസമുള്ളോർ സൽ-
കീർത്തിയോടെ വിളങ്ങിടും
വംശം നല്ലവരെങ്കിൽ ദുഷ്-
ക്കർമ്മകാരികളായിടാ.
ജീവിതത്തിൽ മനശ്ശുദ്ധി
നേട്ടങ്ങൾക്കിടയായിടും
വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
കീർത്തിമാനായ് ഭവിച്ചിടും.
മനോഗുണങ്ങളൊന്നേതാൻ
ശ്രേഷ്ഠമായവയെങ്കിലും
മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
മുന്നതന്മാർ ഗണിച്ചിടും.
മനോനന്മയിനാൽ പര-
ലോകം സന്തോഷമായിടും
മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശനന്മയിനാലെയും.
ഉലകിൽ പെരുതാം താങ്ങായ്
വേറില്ല കുലനന്മ പോൽ;
ഹീനവംശേപിറക്കും പോൽ
തുമ്പമേകുന്ന ശത്രുവും. 460
47. തെരിന്തുചെയൽ വകൈ
461 അഴിവതുഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462.
തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ‌്വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463.
ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465.
വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466.
ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467.
എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468.
ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്ക
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47 . TO ADD PAGE 105
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
473. ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നെ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ച്‌ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു ഷെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലെ
പോകാറു അകലാക്ക
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരെ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
106
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും
വലിപ്പം, ശത്രുവിന്റേ്റേയും
ഇരുവർക്കും തുണയായോരിൽ
വലിപ്പം കണ്ടു ചെയ്യണം.
തനിക്ക് ചേർന്ന തൊഴിലു-
മറിയേണ്ടും കാര്യങ്ങളും
അറിഞ്ഞു മുഴുകുന്നോർക്ക്
കാര്യമെല്ലാം നടന്നിടും.
സ്വശക്തി നോക്കാതെ മന-
ശ്ശക്തിയാലേ സുശക്തരിൽ
ഏറ്റുമുട്ടിപ്പരാജയ -
മേറ്റു വാങ്ങിയനേകരും.
അന്യരോടൊത്തു പോകാതെ
സ്വന്തം കഴിവ് നോക്കാതെ
അഹങ്കാരം നടിക്കുന്നോ-
രതിശീഘ്രം നശിച്ചിടും.
മയിലിൻ ചിറകായാലും
വണ്ടിയിൽ കൊണ്ടുപോകവേ
ഭാരം ദുർവഹമായെങ്കിൽ
വണ്ടിയച്ചു മുറിഞ്ഞുപോം.
വൃക്ഷത്തിൽ കയറീടുന്നോൻ
കാക്കാച്ചില്ലയിലെത്തിയാൽ
പിന്നെയും കയറാനുള്ള
ശ്രമം മൃത്യുവരിക്കലാം.
സ്വന്തം നിലയറിഞ്ഞിട്ടേ
ദാനമന്യന്ന് ചെയ്‌തിടൂ
ദാനമങ്ങിനെ ചെയ്തെന്നാൽ
ശേഷം സ്വത്തിന് രക്ഷയാം.
വരവേറെക്കുറഞ്ഞാലും
കൂടുതൽ ചെലവാക്കാതെ
നിയന്ത്രണം പാലിച്ചെന്നാ-
ലതിനാലില്ല ദൂഷണം.
അർത്ഥപുഷ്‌ടി ഗണിക്കാതെ
ധൂർത്തനായ് വിളയാടുകിൽ
താനിരിപ്പത് പോൽ തോന്നു-
മില്ലാതായി നശിച്ചിടും.
ധനസ്ഥിതി ഗൗനിക്കാതെ
ദാനശീലം വളർത്തിയാൽ
ക്രമത്തിൽ ധനമെല്ലാം പോയ്
ദാരിദ്രത്തിൽ പതിച്ചിടും.
480
49. കാലം അറിതൽ
481.
പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482.
പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483.
അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484.
ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485.
കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486.
487.
488.
489.
ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
പൊള്ളുന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
എയ്‌തർക്കു അരിയതു ഇയെന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും
ഭീമനായുള്ള മൂങ്ങയെ
ശത്രുവെ നേരിടും രാജൻ
കാലം നോക്കിയിറങ്ങണം.
കാലത്തിന്നനുയോജ്യമായ്
കാര്യങ്ങൾ നിറവേറ്റണം
ധനം നീങ്ങാതെ തൻകൂടെ
കെട്ടും പാശമതാണ് താൻ.
പണിക്ക് ചേർന്ന സാമഗ്രി
കൂടെയുണ്ടായിരിക്കവേ
തക്കകാലം തുടങ്ങീടിൽ
തൊഴിലെല്ലാം മഹത്തരം.
നാടിന്നൊത്തവിധം, കാലം
നോക്കിവേലമുടിക്കുകിൽ
ലോകം തന്നെയടക്കാനാ-
യാശിച്ചാൽ നിറവേറിടും.
ലോകം വെല്ലാൻ കൊതിക്കുന്നോർ
മനം കലങ്ങിപ്പോകാതെ
തക്കകാലമടുക്കാനായ്
കാത്തിരിക്കുന്നു മൗനമായ്.
പോരാടുമജവീരന്മാ-
രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവോടേറ്റു മുട്ടാനായ്
കാലം പാർക്കുന്നു ശക്തിമാൻ.
ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
സത്വരം, ബുദ്ധിയുള്ളവൻ,
പകപോക്കാതെ കാക്കുന്നു
തക്കകാലം വരും വരെ.
പകയനെക്കാണും നേരം
നയത്തിൽ പെരുമാറണം
നാശകാലമടുക്കുമ്പോൾ
തലതാനേ നിലം തൊടും.
സന്ദർഭം വിരളം തന്നെ;
വന്നുചേരുന്നതാകുകിൽ
സത്വരം വേണ്ട കാര്യങ്ങൾ
നിർവഹിച്ചിടണം പുമാൻ.
കൊക്കുപോൽ കാത്തിരിക്കേണം
നല്ലവേളയടുക്കുവാൻ
വേളയിൽ കൊക്കിനെപ്പോലെ
കൊത്തണം ലക്ഷ്യവസ്‌തുവിൽ.
490
50. ഇടൻ അറിതൽ
491.
തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492.
മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493.
ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494.
എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495.
നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496.
കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497.
അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498.
ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499.
ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ
കണ്ടു വെക്കാതെ ശത്രുവെ
നേരിടാനരുതേ; ബല-
ഹീനനെന്നും നിനക്കൊലാ.
ശക്തിയിലദ്വിതീയൻതാ-
നെന്നു ലോകം ഗണിക്കിലും
രോധിയായുതകും കോട്ട-
ക്കേകണം പൂർണ്ണരക്ഷണം,
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ
സ്വന്തത്തെക്കാത്തു ശത്രുവെ
നേരിട്ടാൽ ബലഹീനന്നും
ജയിക്കാം ശക്തനെന്ന പോൽ.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും
നല്ലിടം നോക്കി നിൽക്കുകിൽ
ശത്രുവിൻ ജയമോഹങ്ങൾ
ലക്ഷ്യം കാണാതെ തോറ്റിടും.
നീരിൽ മുതല നീന്തുമ്പോൾ
വെല്ലുന്നൂ സകലത്തെയും
ജലം വിട്ടു പുറത്തായാ-
ലെല്ലാരും വിജയിച്ചിടും.
ഉരുളും തേരുകൾ പായു-
ന്നില്ല തണ്ണീർ കയത്തിനിൽ
സാഗരേയൊഴുകും കപ്പ-
ലോടാ ഭൂമിയിലെന്ന പോൽ.
ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
ശത്രുവേ നേരിടുമ്പൊഴേ
ധൈര്യമല്ലാതെ മറ്റേതു
തുണയാവശ്യമില്ല കേൾ.
ചെറുസൈന്യവുമായ് വാഴും
മന്നനെ വമ്പനായവൻ
നശിപ്പിക്കാനൊരുമ്പെട്ടാൽ
മഹത്വം കെട്ടു പോയിടും.
കോട്ട സൈന്യങ്ങളിൽ ശക്തി
മികവേ കുറവാകിലും
ശത്രുവേ സ്വന്തനാട്ടിൽ ചെ-
ന്നാക്രമിക്കൽ പ്രയാസമാം.
കുന്തമേന്തിയ ധീരന്മാ-
രിരിക്കും ഗജവീരരെ
ചളിയിൽ കാലകപ്പെട്ടാൽ
നരിയും കൊന്നു വീഴ്ത്തിടും. 500
501.
502.
51. തെരിന്തു തെളിതൽ
അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504.
കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
506.
കരുമമേ കട്ടളൈക്കൽ
അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
509.
510.
തീരാഇടുമ്പൈ തരും
തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും
ജീവനിൽ ഭയപ്പാടിലും
ശോധനാ ചെയ്‌തശേഷം താൻ
വ്യക്തിയെ നിർണ്ണയിക്കണം.
കുലജൻ, കുറ്റമില്ലാത്തോൻ,
പഴി പേടിച്ചു പാപങ്ങൾ
ചെയ്‌വാൻ നാണമിയന്നവൻ-
വിശ്വാസസത്തിലെടുക്കലാം.
ഏറെ ഗ്രന്ഥം പഠിച്ചോനും
കുറ്റമറ്റവനാകിലും
സൂക്ഷ്‌മശോധനയിൽ വിദ്വാ-
നാണെങ്കിൽ യോഗ്യനാണയാൾ
ഗുണങ്ങളും ദോഷങ്ങളു-
മാരാഞ്ഞു പരികീർത്തിച്ചു
ഭാരമുള്ള വിഭാഗത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം.
മാന്യനോ ഹീനനോയെന്ന
തീരുമാനമെടുക്കുവാൻ
ഉരകല്ലായ് യഥാർത്ഥത്തിൽ
വ്യക്തി കർമ്മങ്ങൾ തന്നെയാം.
സമൂഹബന്ധമില്ലാത്തോർ
വിശ്വസ്‌തരായ് ഗണിച്ചിടാ
പഴിയിൽ ഭയമില്ലാത്തോ-
രാകയാൽ പിഴ ചെയ്‌തിടും.
സ്നേഹബന്ധം കണക്കാക്കി
വിജ്ഞനല്ലാത്ത വ്യക്തിയെ
വിശ്വസ്‌തനായ് വരിച്ചെന്നാ-
ലജ്ഞാനം പെരുതായ് വരും.
ബന്ധമില്ലാത്തവൻ സ്വന്ത-
മെന്ന ഭാവത്തിലേൽക്കുകിൽ
തനിക്കും താവഴിക്കാർക്കും
ദുഃഖത്തിന്നിടയായിടും.
പരിശോധന കൂടാതെ-
യെടുത്തീടരുതാരെയും
എടുത്തപിൻ സന്ദേഹത്തിൽ
നിറുത്തുന്നതഭംഗിയാം.
ശോധിക്കാതെയെടുത്താലും
ശോധിച്ചെടുത്തവൻ മേലേ
സന്ദേഹിച്ചു നടന്നാലും
ഖേദത്തിന്നിടയായിടും.
510
511.
52. തെരിന്തു വിനൈയാടൽ
നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ്ക്‌കവിനൈ
513.
അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514.
എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515.
അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516.
ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517.
ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്
അതനൈ അവൻകൺവിടൽ
518.
വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
519.
അതർക്കുരിയനാകച്ചെയൽ
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു
നന്മ മാത്രം ഗ്രഹിച്ചിടും
വിവേകി കർമ്മയോഗ്യനാ-
യെന്നും സ്വീകാര്യനായിടും.
വരുമാനം, വരും മാർഗ്ഗം,
പെരുപ്പിച്ചും, തടസ്സങ്ങൾ
നീക്കാൻ കെൽപ്പുടയോൻ തന്നെ
കർമ്മത്തിന്നനുയോജ്യനാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു-
ബോധ, മത്യാർത്ഥിമോചനം
ഏതൽ ചതുർഗുണത്താലേ
യോഗ്യനെന്നറിയപ്പെടും.
സർവ്വശോധനയും തേറി
പ്രഗത്ഭനായിക്കാൺകിലും
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ
ലോകത്തിൽ പലർ കാണലാം.
പൂർണ്ണമായ് വേല ചെയ്‌വാനായ്
കഴിവുള്ളവരല്ലാതെ
യോഗ്യരെന്ന് നിനപ്പോരെ
ജോലിക്ക് നിയമിച്ചിടാ.
തൊഴിലാളിയെയും പിന്നെ
തൊഴിൽ ചെയ്യുന്ന രീതിയും
ഗൗനിച്ചു സമയം നോക്കി
തൊഴിലിൽ നിശ്ചയിക്കണം.
ഒരു ജോലിയൊരുത്തൻ തൻ
വശമുള്ളായുധത്താലേ
ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
ലവന്നാ ജോലി നൽകലാം.
തൊഴിലിന്നൊരാൾ യോഗ്യനെ-
ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
അത്തൊഴിൽ പണിയാൻ പോരു-
മുന്നതസ്ഥാനമേകണം.
തൊഴിൽ തൽപ്പരനായുംകൊ-
ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലൈശ്വര്യം കെട്ടടങ്ങിടും.
രാജഭ്യത്യർ കെടാതങ്ങു
വാഴുകിൽ രാജ്യവും കെടാ;
ആകയാലവർ നീക്കങ്ങൾ
മന്നവൻ ശ്രദ്ധവെക്കണം. 520
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
529. അതുനോക്കി വാഴ്‌വാർ പലർ
ക്കാരണം ഇൻറി വരും
തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
h6biiflo3ofnya6k76k1nh9ro3urbc4
237395
237375
2025-06-16T05:39:35Z
Ashiqva
10358
/* ഭൗതികപ്രകരണം */
237395
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. വേണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21. ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട്ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാർ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർമറ്റാതൽ അരിതു
249. തെരുളാതാൻ മെയ് പ്പൊരുൾ കണ്ടറ്റാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം==
'''2, പോരുട് പാൽ '''
39. ഇറൈമാട്ച്ചി
381, പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും ഉടൈയാൻ അരചരുൾ ഏറു
382, അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും എഞ്ചാമൈവേന്തർകിയൽപു
383, തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും നീങ്കാനിലനാൾ പവർക്കു
384, അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ മാനം ഉടൈയതരശു
385, ഇയറ്റലും ഈട്ടലും കാത്തലും കാത്തവകുത്തലും വല്ലതരശു
386, കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ മീക്കൂറും മന്നൻ നിലം
387, ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ താൻകണ്ടനൈത്തിവുലകു
388 മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു ഇറൈയെൻറു വൈക്കപ്പട്ടം
389, ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ കവികൈകീഴ്ത്തങ്കും ഉലകു
390, കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും ഉടൈയാനാം വേന്തർക്കൊളി
''' 2 ഭൗതികപ്രകരണം'''
39. സാദ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു- കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക് എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു; മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം
വഴിപോലഭ്യസിച്ച പിൻ
ലബ്‌ധവിദ്യ പ്രയോഗിച്ചു
ജീവിതം ധന്യമാക്കണം.
ഗണിതവും സാഹിത്യവും
ഉയിർവാഴും മനുഷ്യർക്ക്
നയനദ്വയമാണെന്ന്
ചൊല്ലീടുന്നു മഹത്തുകൾ.
അഭ്യസ്‌തവിദ്യരായുള്ളോർ
കണ്ണുള്ളോരെന്ന് ചൊല്ലലാം
അജ്ഞരോ വദനത്തിന്മേൽ
വ്രണം രണ്ടുവഹിപ്പവർ.
ആനന്ദം തോന്നുമാർ കൂടി-
ക്കലർന്നു പഴകിപ്പിന്നെ
മനം നൊന്ത് പിരിഞ്ഞീടൽ
പണ്‌ഡിതർക്കനുയോജ്യമാം.
പാവങ്ങൾ ധനികർ മുന്നി-
ലെന്നപോൽ പണ്ഡിതൻ മുന്നിൽ
ഏങ്ങിനിന്നു പഠിച്ചുള്ളോർ
യോഗ്യ; രേഴകളന്യരും.
കേണിയിൽ താഴ്‌ചകൂടുമ്പോൾ
ജലമൂറിവരുന്നപോൽ
അഭ്യാസാധിക്യമേറും പോ-
ലറിവേറി വളർന്നിടും.
പിറന്നനാടുപോൽ വിജ്ഞ-
ന്നെല്ലാനാടും സമത്വമാം
മാലോകരന്തരിപ്പോളം
വിദ്യനേടാത്തതെന്തിനാൽ?
ഒരു ജന്മത്തിലാർജ്ജിച്ച
തത്വവിജ്ഞാനശേഖരം
ഏഴുജന്മാന്തരത്തോളം
നിലനിൽക്കും മനുഷ്യനിൽ.
വിജ്ഞാനത്താൽ തനിക്കുള്ള
തോഷത്തിൽ ലോകരും തൃപ്‌തി
ഭാവിക്കുന്നതിനാൽ വിദ്യ
വർദ്ധിക്കാനാശയേറിടും.
ഒരുനാളും നശിക്കാത്ത
ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
മറ്റു സമ്പാദ്യവസ്‌തുക്കൾ-
ക്കൊന്നും സ്ഥിരതയില്ലകേൾ. 400
41. കല്ലാമൈ
401 അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
403.
ഇല്ലാതാൾപെൺകാമുറ്റുറ്റു
കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
*കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
406.
ചൊല്ലാടച്ചോർവു പടും
ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408.
നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410.
വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ-
സംഘത്തോടുരിയാടിയാൽ
പകിടവേദി കേറാതെ
കട്ടയുരുട്ടും പോലെയാം.
വിജ്ഞർ കൂടുന്നയോഗത്തി-
ലജ്ഞനോതാൻ കൊതിക്കുകിൽ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം
ഭാവിക്കുന്നത് പോലെയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ
മൗനം ദീക്ഷിച്ചിരിക്കുകിൽ
അജ്ഞന്നെളിമപറ്റാതെ
മാന്യനായ് വിലസീടലാം.
വിദ്യയില്ലാത്തവൻ വാക്യം
യോഗ്യമാണെന്നിരിക്കിലും
വിജ്ഞരായവരാവാക്യം
സ്വീകരിക്കാൻ മറുത്തിടും.
അജ്ഞനായുള്ളവൻ ഗർവ്വാൽ
വിജ്ഞഭാവം നടിക്കുകിൽ
വിജ്ഞരോടുരിയാടുമ്പോൾ
ഭാവം താനേ പൊലിഞ്ഞിടും.
വിദ്യയില്ലാത്തവൻ പാരിൽ
ജീവിക്കുന്നവനെങ്കിലും
വിളവൊന്നും ലഭിക്കാത്ത
തരിശുഭൂമിയാണവൻ.
ലേശം വിജ്ഞാനമില്ലാതെ
വേഷം കെട്ടിനടപ്പവൻ
ചായം തേച്ചു മിനുങ്ങുന്ന
മണ്ണാൽ നിർമ്മിതപാവയാം.
വിജ്ഞാനതൃഷ്‌ണയില്ലാതെ
സമ്പത്താർജ്ജിച്ച പാമരൻ
ദീനനാം വിജ്ഞനേക്കാളും
ലോകത്തിന്നു വിനാശമാം.
കീഴ്‌ജാതിയിൽ പിറന്നാലും
വിദ്യാസമ്പന്നനായവൻ
മേൽജാതിയിൽ പിറന്നോനാ-
മജ്ഞനേക്കാൾ വിശിഷ്ടനാം.
ഗ്രന്ഥപാരായണത്താലേ
വിദ്യനേടിയെടുത്തവൻ
മാടും മനിതനും പോലേ-
യജ്ഞർക്കുപരിയായിടും. 410
42. കേൾവി
411.
ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412.
ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413.
ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414.
കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415.
ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416.
എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417.
പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418.
കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419.
നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം
സമ്പത്തുക്കളിലൊന്നുതാൻ;
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം
കേൾവി സമ്പത്തുതന്നെയാം.
കർണ്ണങ്ങൾക്കന്നമാകുന്ന
കേൾവിയൽപ്പം കുറഞ്ഞീടിൽ
ഒപ്പമായ് വയറിന്നന്ന-
മൽപ്പമായും തരപ്പെടും.
ചെവിയന്നം ഭുജിക്കുന്നോർ
ഭൂമിയിൽ വാഴ്‌വതെങ്കിലും
ആത്മീയഭോജനക്കാരാം
ദേവരോടിണയായിടും.
പഠിച്ചില്ലെങ്കിലും വിദ്വൽ
ഭാഷണങ്ങൾ ശ്രവിക്കണം:
വാർദ്ധക്യദശയിൽ ഊന്നു-
വടി പോൽ തുണയായിടും.
പൂജ്യരായ മഹത്തുക്കൾ
ചൊല്ലും വാമൊഴിയൊക്കെയും
വഴുക്കിൽ താങ്ങുമൂന്നായി
ജീവിതത്തിൽ തുണച്ചിടും.
അളവിൽ കുറവായാലും
കേട്ടു വിദ്യ പഠിക്കണം
കേട്ടറിഞ്ഞളവിൽ മേന്മ
കൈവരിക്കാൻ കഴിഞ്ഞിടും.
കേട്ടുമന്വേഷണത്താലും
വിജ്ഞാനം നേടിയുള്ളവർ
പൂർണ്ണധാരണയില്ലേലും
ചൊല്ലാ വിഡ്ഢിത്തമേകദാ.
വിജ്ഞാനദ്ധ്വനികേറാത്ത
കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ഓട്ടയില്ലാതെ, ബാധിര്യം
ബാധിച്ചതിന് തുല്യമാം.
ശ്രേഷ്ഠമാകിയ തത്വങ്ങൾ
ശ്രവിച്ചു പഴകാത്തവർ
നന്മയാം വാർത്തകൾ ചൊൽവാൻ
കെൽപ്പില്ലാത്തവരായിടും.
വിജ്ഞാനരുചികർണ്ണത്താൽ
കേൾക്കാതെ, രസനാരുചി
കൊണ്ടുതൃപ്‌തരിറന്നാലു-
മിരുന്നാലുമൊരേഫലം.
420
43. അറിവു ഉടൈമൈ
421 അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422 ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423 എപ്പൊരുൾയാർയാർവായ്ക്കേപ്പിനും അപ്പൊരുൾ
മെയ്പൊരുൾ കാൺപതറിവു
424.
എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426.
എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427.
അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428.
അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429.
എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430.
അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
96
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന
വസ്‌തുവാകുന്നു ബോധനം
ശത്രുക്കൾക്ക് നശിപ്പിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ
പാപചിന്തയിൽ മുഴ്‌കാതെ
കാടുകേറുന്ന ചിത്തത്തെ
കാക്കുന്നതറിവായിടും.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ-
ഉപ്പാടേ സ്വീകരിക്കൊലാ
സത്യാസത്യം വിവേചിക്കാൻ
വിജ്ഞാനം തുണയായിടും.
സ്വന്തം വാക്കുകൾ നിർബാധം
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും
കേൾപ്പതിൻ സത്യമോരാനും
വിദ്യയേറ്റം പ്രയോജനം.
ആദിയിൽ തുഷ്‌ടിയും രോഷം
പിറകേ, കാണിക്കാതെയും
സമൂഹസ്നേഹമാർജ്ജിക്കാൻ
സഹായിപ്പത് വിദ്യയാം.
ലോകത്തിൻ ഗതി സശ്രദ്ധ -
മാരാഞ്ഞതിന് തക്കതായ്
ഇഴുകിച്ചേർന്നു ജീവിക്കാൻ
വിദ്യതന്നെ തുണച്ചിടും.
ഭാവികാര്യങ്ങൾ മുൻകൂട്ടി-
യറിയും വിദ്യയുള്ളവർ;
വിദ്യയില്ലാത്തവർക്കൊന്നും
തന്നേമുന്നേയറിഞ്ഞിടാ.
ഭയപ്പെടേണ്ടും കാര്യങ്ങൾ
ഭയന്നീടുന്നു ജ്ഞാനികൾ
ഭയപ്പെടാതിരിക്കുന്നോ-
രജ്ഞരെന്നത് നിശ്ചയം.
ദീർഘദൃഷ്‌ടിയൊടേ ഭാവി-
യൂഹിച്ചീടുന്ന വിജ്ഞരിൽ
നടുങ്ങത്തക്ക ദുഃഖങ്ങൾ
നേരിടാനിടയായിടാ.
അറിവുള്ളോരെല്ലാമുള്ളോ-
രൊന്നുമില്ലെന്നിരിക്കിലും;
അറിവില്ലാത്തവരെല്ലാ-
മുണ്ടാകിലുമില്ലാത്തവർ. 430
44. കുറ്റംകടിതൽ
431.
ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432.
ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433.
434.
435.
436.
437.
438.
തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439.
വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440 കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ
ദോഷങ്ങളിയലാത്തവർ
ഭോഗങ്ങളളവില്ലാതെ
വാഴ്‌ചയിലുടമപ്പെടും.
ഗുണമില്ലാത്തലോഭവും
അളവില്ലാത്ത ഭോഗവും
നന്മയില്ലാത്ത മാനവും
നേതാക്കൾക്കരുതായ്‌മയാം.
കുറ്റം ഭയന്നമാലോകർ
തിനയോളം കുറ്റങ്ങളെ
പനയോളമെന്ന് കണ്ടു
കാത്തു സൂക്ഷിച്ചുകൊള്ളുമേ
കുറ്റം ചെയ്യുന്നതാണെങ്കിൽ
ശത്രുതക്കിടയാക്കിടും
തന്നാൽകുറ്റം ഭവിക്കാതെ
കാത്തുകൊള്ളുന്നതുത്തമം
കുറ്റം വരാതെ സൂക്ഷിക്കാൻ
വയ്യാത്തവൻ്റെ ജീവിതം
അഗ്നിയോടു സമീപിക്കും
വൈക്കോൽ തുമ്പിന് തുല്യമാം.
ആത്മശോധനയാൽ സ്വന്തം
കുറ്റം കണ്ടൊഴിവാക്കണം
ശേഷമന്യരുടേ ദോഷം
കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ധനത്താൽ നിറവേറ്റേണ്ടും
ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
കയ്യടക്കിയൊതുക്കുന്ന
ധനം നാശമടഞ്ഞിടും.
ചെലവാക്കാൻ മടികാട്ടി-
പ്പിശുക്കാൽ ചേർത്തിവെച്ചിടും
ധനത്തോടൊട്ടി നിൽക്കുന്ന
കുറ്റം വമ്പിച്ചതായിടും.
ഒരു നാളും സ്വയം നന്മ-
യെണ്ണിമേന്മ നടിക്കൊലാ
നന്മ നൽകാത്ത കാര്യങ്ങൾ
നിർവഹിക്കാതിരിക്കണം.
സ്വയമിച്ഛാനുഭോഗങ്ങൾ
ഗോപ്യമായ് തന്നെ വെക്കുകിൽ
ശത്രുവാലുളവാകുന്ന
ദ്രോഹമേൽക്കാതെ പാഴിലാം. 440
45. പെരിയാരൈത്തുണൈക്കോടൽ
441 അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ്നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
444.
ഷേണിത്തമരാക്കൊളൽ
തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചുഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
446.
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448.
ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
450.
ചാർപിലാർക്കു ഇല്ലൈനിലൈ
പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ
മൂത്തവിദ്വൽജ്ജനങ്ങളെ
ഗുണമേന്മ വിചാരിച്ചു
സ്നേഹമാർജ്ജിച്ചുകൊള്ളണം.
വന്നദോഷങ്ങളെപ്പോക്കി
വരാവുന്നവയെക്കണ്ടു
തടയാൻ ശേഷിയുള്ളോരെ
സ്നേഹിച്ചു വശമാക്കണം.
യോഗ്യരിൽ സ്നേഹമർപ്പിച്ചു-
മനുകൂലഭാവത്താക്കൽ
സർവ്വകഴിവുകളേക്കാളും
മികച്ച കഴിവായിടും.
തന്നേക്കാൾ യോഗ്യരായുള്ള
വ്യക്തികൾ കൂട്ടുകാരായി
വസിക്കും പടിവർത്തിക്കും
പ്രാപ്‌തിയേറെ മികച്ചതാം.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും
പണ്ഡിതർ ലോചനങ്ങളാം
രാജനും യോഗ്യരായോരെ
തേടിക്കൂടെ നിറുത്തണം.
അറിവും ധർമ്മവും ചേർന്നു
യോഗ്യന്മാരിലൊരുത്തനായ്
തീർന്നാൽ ശത്രുവിരോധങ്ങ-
ളൊന്നും തന്നെ ഫലിച്ചിടാ.
മുഖം നോക്കാതെ നിർദ്ദേശം
നൽകുന്ന ഗുണകാംക്ഷികൾ
ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
നാർക്കാനും കഴിവാകുമോ?
നിർദ്ദേശം ധീരമായ് നൽകും
മന്ത്രിയില്ലാത്ത മന്നവൻ
കാവലില്ലാത്തവൻ; ശത്രു
കൂടാതേ കെട്ടുപോയിടും.
മുതലില്ലാത്ത വ്യാപാരി-
ക്കില്ലാ ലാഭ; മതേവിധം
രക്ഷക്കായ് തണിയില്ലാത്തോ-
ർക്കില്ലാ ജീവിതമേൽഗതി.
സജ്ജനമമതാത്യാഗം
പലരോടും വഴക്കായി
ശാത്രവം കൊൾവതേക്കാളും
പൻമടങ്ങപകാരമാം.
450
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയമൈ ചെയ്‌വിനൈതൂയ ഇരണ്ടും
ഇനം തൂതൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നമ്മുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണയില്ലെ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ
കീഴോരിൽ ഭയഹേതുകം;
കീഴോർതങ്ങളുടെ രീതി
ശ്രേഷ്ഠമെന്നാചരിച്ചിടും.
നിലത്തിൻ ഗുണമേന്മക്ക്
ചേർന്നതാമുറയും ജലം;
മനുജന്നറിവും താൻ ചേ-
ർന്നാളും വംശത്തിനൊത്തതാം.
പ്രകൃത്യാ പൊതുവിജ്ഞാന-
മെല്ലാവരിലുമുള്ളതാം;
ഏകൻ ചേർന്ന ഗണം നോക്കി
ജനം വിലയിരുത്തിടും.
ഒരുത്തന്നറിവെല്ലാം ത-
ന്നുള്ളിലുണ്ടാവതെങ്കിലും
സത്യത്തിലവനുൾക്കൊള്ളും
വംശത്തിന്നനുയോജ്യമാം.
ചെയ്‌തി ശുദ്ധി, മനോശുദ്ധി-
യിവരണ്ടുമൊരുത്തനിൽ
ജന്മനാ ചേർന്നിരിക്കുന്ന
വംശത്താലേർപ്പെടുന്നതാം.
ശുദ്ധമാനസമുള്ളോർ സൽ-
കീർത്തിയോടെ വിളങ്ങിടും
വംശം നല്ലവരെങ്കിൽ ദുഷ്-
ക്കർമ്മകാരികളായിടാ.
ജീവിതത്തിൽ മനശ്ശുദ്ധി
നേട്ടങ്ങൾക്കിടയായിടും
വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
കീർത്തിമാനായ് ഭവിച്ചിടും.
മനോഗുണങ്ങളൊന്നേതാൻ
ശ്രേഷ്ഠമായവയെങ്കിലും
മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
മുന്നതന്മാർ ഗണിച്ചിടും.
മനോനന്മയിനാൽ പര-
ലോകം സന്തോഷമായിടും
മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശനന്മയിനാലെയും.
ഉലകിൽ പെരുതാം താങ്ങായ്
വേറില്ല കുലനന്മ പോൽ;
ഹീനവംശേപിറക്കും പോൽ
തുമ്പമേകുന്ന ശത്രുവും. 460
47. തെരിന്തുചെയൽ വകൈ
461 അഴിവതുഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462.
തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ‌്വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463.
ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465.
വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466.
ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467.
എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468.
ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്ക
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും
തുടർന്നുള്ള വളർച്ചയും
ലാഭവും ചർച്ചചെയ്യേണം
തൊഴിലാരംഭവേളയിൽ.
വൈദഗ്‌ധ്യം നേടിയുള്ളൊരെ
സംഘടിപ്പിച്ചു താനുമായ്
ചിന്തിച്ചു നിർവഹിച്ചീടിൽ
പ്രയാസങ്ങളൊഴിഞ്ഞിടും.
ഭാവിലാഭം കൊതിച്ചും കൊ-
ണ്ടുള്ള സ്വത്തു നശിക്കുവാൻ
ഹേതുവാകുന്ന കാര്യത്തി-
ലേർപ്പെടാ വിദ്യയുള്ളവർ.
മാനഹാനി വരുത്തുന്ന
കുറ്റം ഭയപ്പെടുന്നവൻ
ഭാവി സാദ്ധ്യതയോരാതെ
കാര്യമൊന്നും തുടങ്ങിടാ.
ഭവിഷ്യത്തു ഗണിക്കാതെ
കാര്യമെല്ലാം തുടങ്ങുകിൽ
ശത്രുക്കൾ ശക്തി പ്രാപിക്കാ-
നത് കാരണമായിടും.
ചെയ്‌തു കൂടാത്ത കാര്യങ്ങൾ
ചെയ്‌താൽ നാശമടഞ്ഞിടും
ചെയ്യേണ്ടുന്നവ ചെയ്യാതെ
വിട്ടാലുമതു താൻ ഗതി.
കാര്യചിന്തന ചെയ്‌തിട്ട്
സധൈര്യം ചെയ്യണം തൊഴിൽ
ആരംഭിച്ചു കഴിഞ്ഞിട്ടു
ചിന്തിക്കുന്നത് കുറ്റമാം.
വേണ്ടപോൽ ചിന്തചെയ്യാതെ
പ്രാരംഭിക്കുന്ന സംഗതി
തുണയായ് പലർ കാത്താലും
നാശത്തിലാപതിച്ചിടും.
തൻഗുണങ്ങളെയാരാഞ്ഞു
ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
നന്മ ചെയ്യുന്ന കാര്യത്തിൽ
തെറ്റു വന്നു ഭവിച്ചിടും.
യോഗ്യതക്ക് നിരക്കാത്ത
കർമ്മം ലോകർ പഴിച്ചിടും
തനിക്ക് താഴ്‌ച പറ്റാത്ത
'കാര്യം ചെയ്യാനൊരുങ്ങണം. 470
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
473. ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നെ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ച്‌ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു ഷെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലെ
പോകാറു അകലാക്ക
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരെ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
106
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും
വലിപ്പം, ശത്രുവിന്റേ്റേയും
ഇരുവർക്കും തുണയായോരിൽ
വലിപ്പം കണ്ടു ചെയ്യണം.
തനിക്ക് ചേർന്ന തൊഴിലു-
മറിയേണ്ടും കാര്യങ്ങളും
അറിഞ്ഞു മുഴുകുന്നോർക്ക്
കാര്യമെല്ലാം നടന്നിടും.
സ്വശക്തി നോക്കാതെ മന-
ശ്ശക്തിയാലേ സുശക്തരിൽ
ഏറ്റുമുട്ടിപ്പരാജയ -
മേറ്റു വാങ്ങിയനേകരും.
അന്യരോടൊത്തു പോകാതെ
സ്വന്തം കഴിവ് നോക്കാതെ
അഹങ്കാരം നടിക്കുന്നോ-
രതിശീഘ്രം നശിച്ചിടും.
മയിലിൻ ചിറകായാലും
വണ്ടിയിൽ കൊണ്ടുപോകവേ
ഭാരം ദുർവഹമായെങ്കിൽ
വണ്ടിയച്ചു മുറിഞ്ഞുപോം.
വൃക്ഷത്തിൽ കയറീടുന്നോൻ
കാക്കാച്ചില്ലയിലെത്തിയാൽ
പിന്നെയും കയറാനുള്ള
ശ്രമം മൃത്യുവരിക്കലാം.
സ്വന്തം നിലയറിഞ്ഞിട്ടേ
ദാനമന്യന്ന് ചെയ്‌തിടൂ
ദാനമങ്ങിനെ ചെയ്തെന്നാൽ
ശേഷം സ്വത്തിന് രക്ഷയാം.
വരവേറെക്കുറഞ്ഞാലും
കൂടുതൽ ചെലവാക്കാതെ
നിയന്ത്രണം പാലിച്ചെന്നാ-
ലതിനാലില്ല ദൂഷണം.
അർത്ഥപുഷ്‌ടി ഗണിക്കാതെ
ധൂർത്തനായ് വിളയാടുകിൽ
താനിരിപ്പത് പോൽ തോന്നു-
മില്ലാതായി നശിച്ചിടും.
ധനസ്ഥിതി ഗൗനിക്കാതെ
ദാനശീലം വളർത്തിയാൽ
ക്രമത്തിൽ ധനമെല്ലാം പോയ്
ദാരിദ്രത്തിൽ പതിച്ചിടും.
480
49. കാലം അറിതൽ
481.
പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482.
പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483.
അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484.
ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485.
കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486.
487.
488.
489.
ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
പൊള്ളുന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
എയ്‌തർക്കു അരിയതു ഇയെന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും
ഭീമനായുള്ള മൂങ്ങയെ
ശത്രുവെ നേരിടും രാജൻ
കാലം നോക്കിയിറങ്ങണം.
കാലത്തിന്നനുയോജ്യമായ്
കാര്യങ്ങൾ നിറവേറ്റണം
ധനം നീങ്ങാതെ തൻകൂടെ
കെട്ടും പാശമതാണ് താൻ.
പണിക്ക് ചേർന്ന സാമഗ്രി
കൂടെയുണ്ടായിരിക്കവേ
തക്കകാലം തുടങ്ങീടിൽ
തൊഴിലെല്ലാം മഹത്തരം.
നാടിന്നൊത്തവിധം, കാലം
നോക്കിവേലമുടിക്കുകിൽ
ലോകം തന്നെയടക്കാനാ-
യാശിച്ചാൽ നിറവേറിടും.
ലോകം വെല്ലാൻ കൊതിക്കുന്നോർ
മനം കലങ്ങിപ്പോകാതെ
തക്കകാലമടുക്കാനായ്
കാത്തിരിക്കുന്നു മൗനമായ്.
പോരാടുമജവീരന്മാ-
രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവോടേറ്റു മുട്ടാനായ്
കാലം പാർക്കുന്നു ശക്തിമാൻ.
ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
സത്വരം, ബുദ്ധിയുള്ളവൻ,
പകപോക്കാതെ കാക്കുന്നു
തക്കകാലം വരും വരെ.
പകയനെക്കാണും നേരം
നയത്തിൽ പെരുമാറണം
നാശകാലമടുക്കുമ്പോൾ
തലതാനേ നിലം തൊടും.
സന്ദർഭം വിരളം തന്നെ;
വന്നുചേരുന്നതാകുകിൽ
സത്വരം വേണ്ട കാര്യങ്ങൾ
നിർവഹിച്ചിടണം പുമാൻ.
കൊക്കുപോൽ കാത്തിരിക്കേണം
നല്ലവേളയടുക്കുവാൻ
വേളയിൽ കൊക്കിനെപ്പോലെ
കൊത്തണം ലക്ഷ്യവസ്‌തുവിൽ.
490
50. ഇടൻ അറിതൽ
491.
തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492.
മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493.
ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494.
എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495.
നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496.
കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497.
അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498.
ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499.
ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ
കണ്ടു വെക്കാതെ ശത്രുവെ
നേരിടാനരുതേ; ബല-
ഹീനനെന്നും നിനക്കൊലാ.
ശക്തിയിലദ്വിതീയൻതാ-
നെന്നു ലോകം ഗണിക്കിലും
രോധിയായുതകും കോട്ട-
ക്കേകണം പൂർണ്ണരക്ഷണം,
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ
സ്വന്തത്തെക്കാത്തു ശത്രുവെ
നേരിട്ടാൽ ബലഹീനന്നും
ജയിക്കാം ശക്തനെന്ന പോൽ.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും
നല്ലിടം നോക്കി നിൽക്കുകിൽ
ശത്രുവിൻ ജയമോഹങ്ങൾ
ലക്ഷ്യം കാണാതെ തോറ്റിടും.
നീരിൽ മുതല നീന്തുമ്പോൾ
വെല്ലുന്നൂ സകലത്തെയും
ജലം വിട്ടു പുറത്തായാ-
ലെല്ലാരും വിജയിച്ചിടും.
ഉരുളും തേരുകൾ പായു-
ന്നില്ല തണ്ണീർ കയത്തിനിൽ
സാഗരേയൊഴുകും കപ്പ-
ലോടാ ഭൂമിയിലെന്ന പോൽ.
ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
ശത്രുവേ നേരിടുമ്പൊഴേ
ധൈര്യമല്ലാതെ മറ്റേതു
തുണയാവശ്യമില്ല കേൾ.
ചെറുസൈന്യവുമായ് വാഴും
മന്നനെ വമ്പനായവൻ
നശിപ്പിക്കാനൊരുമ്പെട്ടാൽ
മഹത്വം കെട്ടു പോയിടും.
കോട്ട സൈന്യങ്ങളിൽ ശക്തി
മികവേ കുറവാകിലും
ശത്രുവേ സ്വന്തനാട്ടിൽ ചെ-
ന്നാക്രമിക്കൽ പ്രയാസമാം.
കുന്തമേന്തിയ ധീരന്മാ-
രിരിക്കും ഗജവീരരെ
ചളിയിൽ കാലകപ്പെട്ടാൽ
നരിയും കൊന്നു വീഴ്ത്തിടും. 500
501.
502.
51. തെരിന്തു തെളിതൽ
അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504.
കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
506.
കരുമമേ കട്ടളൈക്കൽ
അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
509.
510.
തീരാഇടുമ്പൈ തരും
തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും
ജീവനിൽ ഭയപ്പാടിലും
ശോധനാ ചെയ്‌തശേഷം താൻ
വ്യക്തിയെ നിർണ്ണയിക്കണം.
കുലജൻ, കുറ്റമില്ലാത്തോൻ,
പഴി പേടിച്ചു പാപങ്ങൾ
ചെയ്‌വാൻ നാണമിയന്നവൻ-
വിശ്വാസസത്തിലെടുക്കലാം.
ഏറെ ഗ്രന്ഥം പഠിച്ചോനും
കുറ്റമറ്റവനാകിലും
സൂക്ഷ്‌മശോധനയിൽ വിദ്വാ-
നാണെങ്കിൽ യോഗ്യനാണയാൾ
ഗുണങ്ങളും ദോഷങ്ങളു-
മാരാഞ്ഞു പരികീർത്തിച്ചു
ഭാരമുള്ള വിഭാഗത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം.
മാന്യനോ ഹീനനോയെന്ന
തീരുമാനമെടുക്കുവാൻ
ഉരകല്ലായ് യഥാർത്ഥത്തിൽ
വ്യക്തി കർമ്മങ്ങൾ തന്നെയാം.
സമൂഹബന്ധമില്ലാത്തോർ
വിശ്വസ്‌തരായ് ഗണിച്ചിടാ
പഴിയിൽ ഭയമില്ലാത്തോ-
രാകയാൽ പിഴ ചെയ്‌തിടും.
സ്നേഹബന്ധം കണക്കാക്കി
വിജ്ഞനല്ലാത്ത വ്യക്തിയെ
വിശ്വസ്‌തനായ് വരിച്ചെന്നാ-
ലജ്ഞാനം പെരുതായ് വരും.
ബന്ധമില്ലാത്തവൻ സ്വന്ത-
മെന്ന ഭാവത്തിലേൽക്കുകിൽ
തനിക്കും താവഴിക്കാർക്കും
ദുഃഖത്തിന്നിടയായിടും.
പരിശോധന കൂടാതെ-
യെടുത്തീടരുതാരെയും
എടുത്തപിൻ സന്ദേഹത്തിൽ
നിറുത്തുന്നതഭംഗിയാം.
ശോധിക്കാതെയെടുത്താലും
ശോധിച്ചെടുത്തവൻ മേലേ
സന്ദേഹിച്ചു നടന്നാലും
ഖേദത്തിന്നിടയായിടും.
510
511.
52. തെരിന്തു വിനൈയാടൽ
നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ്ക്‌കവിനൈ
513.
അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514.
എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515.
അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516.
ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517.
ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്
അതനൈ അവൻകൺവിടൽ
518.
വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
519.
അതർക്കുരിയനാകച്ചെയൽ
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു
നന്മ മാത്രം ഗ്രഹിച്ചിടും
വിവേകി കർമ്മയോഗ്യനാ-
യെന്നും സ്വീകാര്യനായിടും.
വരുമാനം, വരും മാർഗ്ഗം,
പെരുപ്പിച്ചും, തടസ്സങ്ങൾ
നീക്കാൻ കെൽപ്പുടയോൻ തന്നെ
കർമ്മത്തിന്നനുയോജ്യനാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു-
ബോധ, മത്യാർത്ഥിമോചനം
ഏതൽ ചതുർഗുണത്താലേ
യോഗ്യനെന്നറിയപ്പെടും.
സർവ്വശോധനയും തേറി
പ്രഗത്ഭനായിക്കാൺകിലും
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ
ലോകത്തിൽ പലർ കാണലാം.
പൂർണ്ണമായ് വേല ചെയ്‌വാനായ്
കഴിവുള്ളവരല്ലാതെ
യോഗ്യരെന്ന് നിനപ്പോരെ
ജോലിക്ക് നിയമിച്ചിടാ.
തൊഴിലാളിയെയും പിന്നെ
തൊഴിൽ ചെയ്യുന്ന രീതിയും
ഗൗനിച്ചു സമയം നോക്കി
തൊഴിലിൽ നിശ്ചയിക്കണം.
ഒരു ജോലിയൊരുത്തൻ തൻ
വശമുള്ളായുധത്താലേ
ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
ലവന്നാ ജോലി നൽകലാം.
തൊഴിലിന്നൊരാൾ യോഗ്യനെ-
ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
അത്തൊഴിൽ പണിയാൻ പോരു-
മുന്നതസ്ഥാനമേകണം.
തൊഴിൽ തൽപ്പരനായുംകൊ-
ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലൈശ്വര്യം കെട്ടടങ്ങിടും.
രാജഭ്യത്യർ കെടാതങ്ങു
വാഴുകിൽ രാജ്യവും കെടാ;
ആകയാലവർ നീക്കങ്ങൾ
മന്നവൻ ശ്രദ്ധവെക്കണം. 520
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
529. അതുനോക്കി വാഴ്‌വാർ പലർ
ക്കാരണം ഇൻറി വരും
തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
tukpm5v5gi361z7h4ldl7khgj2nmta7
താൾ:Kathakali-1957.pdf/11
106
76829
237389
223240
2025-06-16T04:21:55Z
Peemurali
12614
237389
proofread-page
text/x-wiki
<noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|{{xx-larger|'''<br /><br />ക ഥ ക ളി'''}}}}
{{ന|
}}
{{ന|_________}}
{{ന|ഒന്നാം അദ്ധ്യായം}}
{{ന|കല}}<br>
സ്വസന്താനങ്ങളായ സകല പ്രാണികൾക്കും ഉപ
ജീവനത്തിനുതകുന്ന സാധനങ്ങളെ അപ്രമേയപ്രഭാവയായ
പ്രകൃതിദേവി പ്രദാനം ചെയ്തിട്ടുണ്ടു്. പ്രകൃതിദത്തമായ<br>
കലയുടെ<br>
ഉൽപത്തി
ജീവിതമാർഗ്ഗത്തേത്തന്നെ അവലംബിച്ചു കാലം
നയിക്കുവാൻ മാത്രം കെല്പുള്ള പക്ഷിമൃഗാദി
തിൎയ്യക് ജന്തുക്കൾ ജീവിതചൎയ്യയിൽ യാതൊരു
മാറ്റവും ഇല്ലാതെ നിരന്തരം ഒരേ രീതിയിൽ
കഴിഞ്ഞുകൂടുന്നു. തങ്ങളുടെ ദിനചൎയ്യയിൽ ഒരു പരിഷ്കാരം
വരുത്താൻ ബുദ്ധികൊണ്ടോ കായം കൊണ്ടോ ഈ തിൎയ്യ
ക്കുകൾ ശക്തങ്ങളാകുന്നില്ല. അതുകൊണ്ടു പ്രകൃതി ജനനി
കനിഞ്ഞു ദാനം ചെയ്ത സുഖസൗകൎയ്യാദികളിൽ കവിഞ്ഞു
യാതൊന്നും തന്നെ പ്രസ്തുത ജന്തുക്കൾ ആശിക്കയോ
അപേക്ഷിക്കയോ ചെയ്യുന്നില്ല. അമ്മകൊടുത്തതുകൊണ്ടു
മാത്രം അവ സംതൃപ്തിയോടെ ജീവിക്കുന്നു.<noinclude><references/></noinclude>
ng5iq5ekgd0czbu7l9vd1pcx4n77ar1
താൾ:Kathakali-1957.pdf/108
106
78117
237390
222650
2025-06-16T04:31:15Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237390
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>94
യിരിക്കുന്നതു്. മുഖത്ത് ചായില്യം തേച്ചു് വെളുത്ത
പുള്ളികൾ തൊടുന്നു. ഭദ്രകാളിയുടെ വേഷവും ഏതാണ്ട്
കൃത്യയുടേതുപോലെയാകുന്നു. എന്നാൽ ഉടുത്തുകെട്ടിലും
കിരീടത്തിലും മറ്റും ചില്ലറ വ്യത്യാസങ്ങളുണ്ട്.
ചായില്യവും വെള്ള, പച്ച മനയോലയും ചേർത്തു
വിചിത്രാകൃതിയിൽ എഴുതി തീർക്കുന്ന ഭീരുവിന്റെ വേഷം
കണ്ടാൽ, വേഷക്കാരന്റെ മുഖത്തിനു് എന്തോ വൈകൃതം
ഭവിച്ചിട്ടുള്ളതുപോലെയാണു തോന്നുക. കുപ്പായം,
ഉടുത്തുകെട്ട് എന്നിവയെല്ലാം വികൃതമായിരിക്കും.
കഥകളിയിലെ മിനുക്കുവേഷങ്ങളാണു താരതമ്യേന
ക്ഷണത്തിൽ തീർക്കാവുന്നതു്. സ്ത്രീവേഷങ്ങൾക്കു് മുഖത്തു
മിനുക്ക്, കണ്ണെഴുത്ത്, ചുണ്ടു മഞ്ഞപ്പൊടികൊണ്ട് ഒതു
ക്കുക ആദിയായവ യുക്തംപോലെ മനോധർമ്മത്തോടെ
ചെയ്യുന്നതിനുപുറമേ കുപ്പായം ഉടുത്തുകെട്ടു മുതലായവയും
ധരിക്കുന്നു. മുൻഭാഗം സ്ത്രീകളുടെ പാവാടയുടെ രീതി
യിൽ തോന്നത്തക്കവിധം പട്ടുവസ്ത്രങ്ങൾ ഞൊറിഞ്ഞു
ചേർത്ത് ഉടുത്തുകെട്ടുന്നു. നേർത്ത പട്ടുകുപ്പായങ്ങൾ ധരി
ക്കുകയും തലയിൽ 'കൊണ്ട' കെട്ടി പട്ടുവസ്ത്രങ്ങൾകൊണ്ടു
മറയ്ക്കുകയും ചെയ്യും. എന്നാൽ ഭൂമിദേവിയുടെ വേഷ
ത്തിനു് ശിരസ്സിൽ ഒരു പ്രത്യേകതരത്തിലുള്ള കിരീടമാണു
ധരിക്കുന്നത്. ഉത്തരാസ്വയംവരം, കീചകവധം കഥ
കളിലെ വലല (ഭീമൻ)ന്റെ വേഷവും മിനുക്കിലുൾ
പ്പെടുന്നു. മിനുക്കിനുപുറമേ കറുത്ത മഷികൊണ്ടു മീശ
വരയ്ക്കുകയും പട്ടുതൊപ്പിയോ, തലയിൽക്കെട്ടോ ശിര
സ്സിൽ ധരിക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ<noinclude><references/></noinclude>
bkc0luf2g1fgs4opv3y2ceexrfa7ii7
താൾ:Kathakali-1957.pdf/109
106
78118
237398
222651
2025-06-16T05:56:34Z
Peemurali
12614
237398
proofread-page
text/x-wiki
<noinclude><pagequality level="1" user="Tonynirappathu" /></noinclude>95
വലലന്റെ ശിരസ്ത്രത്തിനു് വാഴയില തീയ്യിൽ വാട്ടി
യെടുത്ത് തലയിൽ ചുറ്റിക്കെട്ടി മുത്തുവെച്ചു പിടിപ്പിച്ച
നാടവച്ചു മുറുക്കുന്നുണ്ടു്. ഉടുത്തുകെട്ടു പച്ചയുടേതുതന്നെ.
വലലനു കുപ്പായം ധരിക്കേണ്ടതില്ല. ഉത്തരീയങ്ങൾ
മതിയാകും. ദൂതന്റെ വേഷവും ഏകദേശം ഈ മാതൃക
യിലാകുന്നു. തലയിൽക്കെട്ടിനുമാത്രം വ്യത്യാസമുണ്ട്.
നാരദാദിമിനുക്കുകൾക്കു ഉടുത്തുകെട്ടുന്നില്ല. പകരം
സാധാരണ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതേ ഉള്ളു.
ഋഷിമാർ ചുവന്നപട്ടും, ബ്രാഹ്മണർ നേര്യതുമാണു
ടുക്കുന്നതു്. മുനിമാർക്കു തലയിൽ വെച്ചുകെട്ടുന്നതിനു
ജടാമകുടാകൃതിയിലുള്ള ചെറിയ കിരീടമുണ്ടു്. ബ്രാഹ്മണർ
നേര്യതുകൊണ്ടു ശിരസ്സു മറയുന്നു.
കുപ്പായത്തിനു യോജിച്ചതായ ഉത്തരീയങ്ങൾ എല്ലാ
വേഷക്കാരും ധരിക്കുന്നു. കിരീടത്തോടൊന്നിച്ച് തോട,
ചെവിപ്പൂ, ചാമരം (തലമുടി) ചുട്ടിത്തുണി, നാട, മുതലായവ
മിക്ക പച്ച, കത്തി, കരി, താടി, വേഷങ്ങൾക്കും വച്ചു
മുറുക്കുന്നു. കിരീടത്തിനു യോജിച്ച വിധത്തിൽ ചില
വേഷങ്ങൾക്കു ചെവിപ്പൂമാത്രം വച്ചു മുറുക്കുന്നുണ്ട്. (തോട
ഉണ്ടായിരിക്കയില്ല. എന്നാൽ നാട, ചാമരം മുതലായവ
കാണും. ഇങ്ങനെയുള്ള വച്ചുമുറുക്കൊന്നും സ്ത്രീവേഷ
ത്തിനില്ല. എന്നാൽ കുപ്പായം ധരിക്കുന്ന വേഷങ്ങൾ
ക്കെല്ലാം തോൾപ്പുട്ട്, പരുത്തിക്കാമണി, വള, ഹസ്ത
കടകം, കൊല്ലാരം, കഴുത്താരം മുതലായ ആഭരണവിശേ
ഷങ്ങൾ ധരിക്കേണ്ടതുണ്ടു്. സ്ത്രീവേഷങ്ങൾ മുലക്കൊല്ലാര<noinclude><references/></noinclude>
3w0ugk8n7v8v907r6e0j696u98bdj5y
237399
237398
2025-06-16T05:56:50Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237399
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>95
വലലന്റെ ശിരസ്ത്രത്തിനു് വാഴയില തീയ്യിൽ വാട്ടി
യെടുത്ത് തലയിൽ ചുറ്റിക്കെട്ടി മുത്തുവെച്ചു പിടിപ്പിച്ച
നാടവച്ചു മുറുക്കുന്നുണ്ടു്. ഉടുത്തുകെട്ടു പച്ചയുടേതുതന്നെ.
വലലനു കുപ്പായം ധരിക്കേണ്ടതില്ല. ഉത്തരീയങ്ങൾ
മതിയാകും. ദൂതന്റെ വേഷവും ഏകദേശം ഈ മാതൃക
യിലാകുന്നു. തലയിൽക്കെട്ടിനുമാത്രം വ്യത്യാസമുണ്ട്.
നാരദാദിമിനുക്കുകൾക്കു ഉടുത്തുകെട്ടുന്നില്ല. പകരം
സാധാരണ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതേ ഉള്ളു.
ഋഷിമാർ ചുവന്നപട്ടും, ബ്രാഹ്മണർ നേര്യതുമാണു
ടുക്കുന്നതു്. മുനിമാർക്കു തലയിൽ വെച്ചുകെട്ടുന്നതിനു
ജടാമകുടാകൃതിയിലുള്ള ചെറിയ കിരീടമുണ്ടു്. ബ്രാഹ്മണർ
നേര്യതുകൊണ്ടു ശിരസ്സു മറയുന്നു.
കുപ്പായത്തിനു യോജിച്ചതായ ഉത്തരീയങ്ങൾ എല്ലാ
വേഷക്കാരും ധരിക്കുന്നു. കിരീടത്തോടൊന്നിച്ച് തോട,
ചെവിപ്പൂ, ചാമരം (തലമുടി) ചുട്ടിത്തുണി, നാട, മുതലായവ
മിക്ക പച്ച, കത്തി, കരി, താടി, വേഷങ്ങൾക്കും വച്ചു
മുറുക്കുന്നു. കിരീടത്തിനു യോജിച്ച വിധത്തിൽ ചില
വേഷങ്ങൾക്കു ചെവിപ്പൂമാത്രം വച്ചു മുറുക്കുന്നുണ്ട്. (തോട
ഉണ്ടായിരിക്കയില്ല. എന്നാൽ നാട, ചാമരം മുതലായവ
കാണും. ഇങ്ങനെയുള്ള വച്ചുമുറുക്കൊന്നും സ്ത്രീവേഷ
ത്തിനില്ല. എന്നാൽ കുപ്പായം ധരിക്കുന്ന വേഷങ്ങൾ
ക്കെല്ലാം തോൾപ്പുട്ട്, പരുത്തിക്കാമണി, വള, ഹസ്ത
കടകം, കൊല്ലാരം, കഴുത്താരം മുതലായ ആഭരണവിശേ
ഷങ്ങൾ ധരിക്കേണ്ടതുണ്ടു്. സ്ത്രീവേഷങ്ങൾ മുലക്കൊല്ലാര<noinclude><references/></noinclude>
65tvyj2y7we6hvqt35g3mzbuytfkel6
താൾ:Samrat Asokan.pdf/11
106
79264
237380
224992
2025-06-16T03:40:50Z
Sreejithk2000
57
താൾതലക്കെട്ട്
237380
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{താൾതലക്കെട്ട്||സമ്രാട്ടു് അശോകൻ|3}}
ബിന്ദുസാരന്റെ മരണാനന്തരം സിംഹാസനം കരസ്ഥമാക്കുവാൻ സുമനൻ ഉദ്യമിച്ചതായും ഒരു കഥയിൽ പറയുന്നു. ഈ കയ്യേറ്റത്തെ തടയുവാൻ അശോകൻ യുദ്ധം ചെയ്യേണ്ടതായി വന്നുവെന്നും സുമനനെ കീഴടക്കി തന്റെ രാജ്യത്തിലെ സ്ഥിതിഗതികൾ ശാന്തമായതിന്റെ ശേഷമാണ് അഭിഷേക മഹോത്സവം കൊണ്ടാടിയതെന്നും ആ കഥയിൽ കാണുന്നു. പ്രാചീനകാലത്തിൽ ഇത്തരം സംഭവങ്ങൾ അപൂൎവ്വങ്ങളല്ലായിരുന്നതുകൊണ്ട് ഇക്കഥ പക്ഷെ വാസ്തവമായെന്നു വരാം. സഞ്ചാരസൗകര്യങ്ങൾ വളരെ കുറവായ അക്കാലത്ത് വിദൂരയാത്രയ്ക്ക് അധികകാലം വേണ്ടതായി വരികയാലും അഭിഷേക മഹോത്സവത്തിൽ സംബന്ധിക്കാൻ അധീനസ്ഥരാജ്യങ്ങളിൽ നിന്നും വിദൂരസ്ഥിതങ്ങളായ വിദേശങ്ങളിൽനിന്നും രാജപ്രതിനിധികൾ എത്തിയിരുന്നതുകൊണ്ടും അഭിഷേകത്തിന്നു കാലവിളംബം നേരിട്ടുവെന്നും വരാമല്ലോ.
ബുദ്ധമതത്തിൽ വിശ്വസിക്കുന്നതിനുമുമ്പ് അശോകൻ മഹാനിഷ്ഠൂരനും ദുരാചാരിയും രാക്ഷസസദൃശനും ആയിരുന്നുവെന്നു ബൌദ്ധരുടെ മഹാവംശചരിത്രത്തിലും മറ്റുചില കഥകളിലും കാണാം. ബിന്ദുസാരന്നു തന്റെ 18 രാജ്ഞിമാരിൽ ആകെ 101 പുത്രന്മാർ ഉണ്ടായിരുന്നതായും അവരിൽ ഏറ്റവും എളയവനായ തിഷ്യനെമാത്രം ഒഴിവാക്കി മറ്റു 99 സഹോദരന്മാരേയും അശോകൻ വധിച്ചതായും ഈ കഥകളിൽ പറയുന്നു. ഇങ്ങിനെ നിണപ്പുഴ ഒഴുക്കീട്ടാണുപോൽ അശോകൻ സിംഹാസനത്തിലേറിയതു്. ഇത്രയും ക്രൂരനായ അശോകൻ ബുദ്ധധൎമ്മത്തിന്റെ അലൌകികപ്രഭാവത്താൽ മാനസാന്തരപ്പെട്ട് സദാചാരിയും അഹിംസാനിഷ്ഠനും അത്ഭുതശാന്തിപ്രിയനും ആയിത്തീൎന്നുവെന്നു ചിത്രീകരിക്കുകയാണ് ആ കഥകളിൽ ചെയ്തിട്ടുള്ളതു്.<noinclude><references/></noinclude>
emx4ccdkau3goyc8xryhafcdq808nzg
താൾ:Samrat Asokan.pdf/12
106
79265
237381
224993
2025-06-16T03:41:18Z
Sreejithk2000
57
താൾതലക്കെട്ട്
237381
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{താൾതലക്കെട്ട്|4|സമ്രാട്ട് അശോകൻ}}
പ്രാമാണികരായ ചരിത്രകാരന്മാരൊന്നും ഈ കഥയെ സ്വീകരിച്ചിട്ടില്ല. മനുഷ്യസ്വഭാവത്തിൽ മാറ്റം വരുന്നതു സാധാരണമാകുന്നു. പക്ഷെ തികഞ്ഞ പൈശാചികവൃത്തിയിൽ ആസക്തനായ ഒരാൾ പെട്ടെന്നു സദ്‌വൃത്തനായി മാറുന്നത് സ്വാഭാവികമല്ല. ഈ മാറ്റം
ക്രമേണ സംഭവിച്ചെന്നു വരാം. എന്നാൽ അതിനും ഒരതിൎത്തിയുണ്ട്. അശോകന്റെ വാഴ്ചക്കാലത്തിന്റെ മദ്ധ്യദശയിലും അദ്ദേഹത്തിന്റെ സഹോദരീസഹോദരന്മാർ ജീവിച്ചിരുന്നതായി ശിലാലേഖകളിൽനിന്നും മറ്റും വേണ്ടത്ര തെളിവുകൾ കിട്ടിയിരിക്കുന്നു. ചക്രവൎത്തി തന്റെ രാജ്യാഭിഷേകം കഴിഞ്ഞു 18-ാമത്തെ വൎഷത്തിൽ പ്രസിദ്ധപ്പെടുത്തിയ പഞ്ചമശിലാലേഖയിൽ അദ്ദേഹത്തിൻറ സഹോദരന്മാരുടേയും സഹോദരികളുടേയും ഹിതത്തിന്നും സുഖത്തിന്നും അവരുടെ ധൎമ്മയുക്തമായ രക്ഷയ്ക്കുംവേണ്ടി, അവർ പാൎത്തുവരുന്ന അന്തഃപുരങ്ങളിൽ ധൎമ്മമഹാമാത്രന്മാരെ നിയമിച്ചതായി പറയുന്ന സ്ഥിതിക്കും അവരെയെല്ലാം ആദ്യം തന്നെ സംഹരിച്ചുകളഞ്ഞ എന്നു കാണുന്ന കഥ എങ്ങിനെ വിശ്വസിക്കാം.
(ഏ. ഡി) അഞ്ചാം നൂററാണ്ടിന്റെ തുടക്കത്തിൽ ഇവിടെ പര്യടനം ചെയ്ത ഫാഹിയാനും. ഏഴാം നൂററാണ്ടിൽ ഭാരതത്തിൽ സൎവ്വത്ര സഞ്ചരിച്ച ഹുയെൻസാങ്ങും സഞ്ചാരക്കുറിപ്പുകളിൽ അശോകൻ സഹോദരനായ മഹിന്ദ (മഹേന്ദ്ര) നേപ്പറ്റി പറയുന്നുണ്ട്. ബുദ്ധമതകേന്ദ്രമായ പാടലീപുത്രത്തിലും അവരുടെ കാഞ്ചീപുരത്തും ഇന്ത്യയിൽ മറ്റു പലേടത്തും പ്രചരിച്ചിരുന്ന പല
കഥകളും മഹിന്ദനെ അശോകസഹോദരനായിത്തന്നെ വർണ്ണിക്കുന്നു. ഒരു ബുദ്ധസന്യാസിയായി തന്റെ ജീവി<noinclude><references/></noinclude>
8e88xh7yd20r38y6p2l0um9eurnxipr
താൾ:Samrat Asokan.pdf/63
106
80370
237365
2025-06-15T12:21:03Z
Sreejithk2000
57
പുതിയ താൾ
237365
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
കരമാണ്. ഇന്നത്തെ പ്രാണിദ്രോഹനിവാരണസംഘത്തിൻറ ചുമതലകൾ അന്നത്തെ ഉദ്യോഗസ്ഥന്മാർ
വഹിച്ചിരുന്നുവെന്നു് അനുമാനിക്കാം.
{{text-indent|2em|പശുക്കളുടെ മേച്ചൽ സ്ഥലത്തിനും ചില വ്യവസ്ഥകളുണ്ടായിരുന്നു. ഒരു സ്ഥലത്തുതന്നെ ആണ്ടിൽ മുഴുവനും കാലിമേയ്ക്കുന്നതിന്നു സൌകൎയ്യമില്ലെങ്കിൽ ചില ഋതുക്കളിൽ പ്രത്യേകമേച്ചൽ സ്ഥലങ്ങൾ ഉപയോഗിക്കാം. മേൽസ്ഥലത്തിലെ പശുക്കളുടെ രക്ഷാകാൎയ്യം അവിടെ നിയമിതരായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലാണ് പെട്ടതു്. പശുരക്ഷാൎത്ഥം ഇവിടങ്ങളിൽ അനേകം നായാട്ടുനായ്ക്കളെ വളർത്താറുണ്ട്. ചോരന്മാരിൽ നിന്നും വന്യമൃഗങ്ങളിൽനിന്നും പശുക്കളെ രക്ഷിക്കാൻ ഈ നായാട്ടുനായ്ക്കളെ ഉപയോഗിച്ചുവന്നു.}}
{{text-indent|2em|അവിചാരിതമായി വനത്തിൽ വല്ല ഭയാശങ്കയ്ക്കും സംഗതിയാകുന്നപക്ഷം മേച്ചൽസ്ഥലരക്ഷകൻ ശംഖനാദം മുഴക്കിയോ, പെരുമ്പറയടിച്ചോ, പ്രാവുകൾമുഖേന വൎത്തമാനമയച്ചോ, കാട്ടിൽ അഗ്നി ജ്വലിപ്പിച്ചോ ഉയർന്ന മരങ്ങളിന്മേലോ പർവ്വത മുകളിലോ ഉദ്യോഗസ്ഥന്മാക്കു സൂചന നൽകി രക്ഷാമാർങ്ങൾ തേടും. മേച്ചൽസ്ഥലത്തിലെ ഓരോ പശുവിന്റെയും കഴുത്തിൽ ഓരോ മണി കെട്ടിയിരിക്കും. കൂട്ടം തെറ്റിപ്പോകുന്ന പശുക്കളെ എളുപ്പം കണ്ടുപിടിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതു്.}}
{{text-indent|2em|സൎക്കാരിന്റെ രക്ഷയിൽ സ്ഥിതിചെയ്ത ചില വനങ്ങളിൽ നിരവധി പശുക്കൾ സ്വതന്ത്രമായി സഞ്ചരിച്ചു മേഞ്ഞുവന്നു. ഇങ്ങിനെ മേയുന്ന സകല പശുക്കളു}}<noinclude><references/></noinclude>
acpkryezglbj2gkannm3yee8eo2zgnw
താൾ:Samrat Asokan.pdf/64
106
80371
237366
2025-06-15T12:26:23Z
Sreejithk2000
57
പുതിയ താൾ
237366
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|അഞ്ചാം അദ്ധ്യായം}}
ടേയും രക്ഷാഭാരം സൎക്കാരിലാണ്. ഈ പശുക്കളെ പിടിച്ചുകൊണ്ടുപോവാനോ വധിക്കുവാനോ ആൎക്കും പാടുള്ളതല്ല; എന്നു മാത്രമല്ല, നായാട്ടിനായോ മറേറാ അന്യർക്കു് ഇവിടെ പ്രവേശിച്ചുകൂടാ. അഭയവനങ്ങൾ എന്നായിരുന്നു ഈ വനങ്ങളെ വിളിച്ചുവന്നത്.
{{text-indent|2em|നായാട്ടിന്നു മറ്റു വനങ്ങൾ ഉണ്ടായിരുന്നു. അവയിൽ ആൎക്കും പ്രവേശിക്കാം; നായാട്ടും നടത്താം. രാജാക്കന്മാർ പതിവായി വേട്ടയാടിയിരുന്നതും ആ വനങ്ങളിലാണ്. വേട്ടയെ നിരോധിക്കുന്നതുവരെ അശോകചക്രവത്തിയും ഈ വനങ്ങളിൽ വേട്ടയാടിയിരുന്നു.}}
{{text-indent|2em|പശുരക്ഷാവിഭാഗത്തിന്റെ ഒരു ഉപവിഭാഗം ഗജസംരക്ഷണത്തിന്നും അതിന്റെ വംശോന്നതിക്കുവേണ്ടി പ്രവൎത്തിച്ചുവന്നു. നാഗവനരക്ഷ, ഗജങ്ങളുടെ ഭക്ഷണവ്യവസ്ഥ, ഗജശിക്ഷ, കാട്ടാനപ്പിടിത്തം, ഗജചികിത്സ മുതലായ കാര്യങ്ങളിൽ ഈ വിഭാഗം പ്രത്യേകിച്ചും ശ്രദ്ധിച്ചിരുന്നു. വളരേ പുരാതനകാലം മുതലേ ഭാരതം ഗജങ്ങൾക്കു പ്രസിദ്ധമാണല്ലൊ.}}
{{text-indent|2em|ന്യായവിഭാഗം:-അന്നു അമാത്യന്മാരുടെ കീഴിൽ നടന്നുവന്ന രണ്ടുതരം നീതിന്യായക്കോടതികൾ ഉണ്ടായിരുന്നു. ഒന്നിൽ രാജ്യത്തിലെ സാധാരണസംഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളും, മറേറതിൽ സൈനികപരമായ കാൎയ്യങ്ങളും വിചാരണചെയ്യപ്പെട്ടു. ഗ്രാമത്തിലെ നീതിന്യായവകുപ്പ് ഗ്രാമപ്പഞ്ചായത്തുകളാണു് നിർവ്വഹിച്ചതു്. ഓരോ പഞ്ചായത്തിലും ഗ്രാമത്തലവന്മാരായ അഞ്ചു സദസ്യർ ഉണ്ടായിരിക്കും. ഇവയുടെ എല്ലാം ഉപരിയായി ചക്രവൎത്തിയുടെ അദ്ധ്യക്ഷതയിൽ വൎത്തിച്ച മേൽക്കോടതിയുമുണ്ട്.}}<noinclude><references/></noinclude>
l262wjvc0odnnat4r8zg10bi3h0htjt
താൾ:Samrat Asokan.pdf/65
106
80372
237367
2025-06-15T12:30:07Z
Sreejithk2000
57
പുതിയ താൾ
237367
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
{{text-indent|2em|മൗൎയ്യകാലത്തിൽ മോഷണം മുതലായ അപരാധങ്ങൾ വളരെ അപൂർവ്വമായിരുന്നുവെന്നും മെഗസ്തനീസ് തുടങ്ങിയ വൈദേശികന്മാർ എഴുതിവെച്ച രേഖകളിൽ കാണാം. ശിഥിലമായ കുറ്റത്തിനുപോലും കഠിനമായ ശിക്ഷ അന്നു വിധിക്കപ്പെട്ടിരുന്നു. ഒരു ഉദ്യോഗസ്ഥൻ എട്ടോ പത്തോ പണം (ഒരു തരം നാണയം മോഷ്ടിച്ചാൽ ആ കുററത്തിനു വധശിക്ഷയാണു പതിവ്. ഒരു
സാധാരണക്കാരൻ നാല്പതോ അമ്പതോ പണം അപഹരിച്ചാൽ അതിന്നും ഇതേശിക്ഷ നൽകിയിരുന്നു.}}
{{text-indent|2em|ആയവ്യയവിഭാഗം, പരരാഷ്ട്രവിഭാഗം മുതലായ വകുപ്പുകളേപ്പറ്റി ഇവിടെ വിശേഷിച്ചൊന്നും എടുത്തു പറയുന്നില്ല. മേൽപ്പറഞ്ഞ സംഗതികൾകൊണ്ടുതന്നെ അന്നു എത്രയും പ്രശസ്തമായ നിലയിൽ ഇവിടെ ഭരണം നടന്നിരുന്നുവെന്നു വ്യക്തമാണല്ലൊ.}}
{{ന|ആറാം അദ്ധ്യായം}}
{{ന|അന്നത്തെ നാഗരീകത}}
{{text-indent|2em|അന്നു ഭാരതീയർ എത്രയും പരിഷ്കരിച്ച ഒരു ജനവിഭാഗമായിരുന്നുവെന്നു് ആ ഭരണവ്യവസ്ഥയിൽ നിന്നു തന്നെ തെളിയുന്നുണ്ടല്ലൊ. അക്കാലത്തിൽ ഇവിടെവന്ന യവനന്മാരും മറ്റു വിദേശികളും നമ്മുടെ അന്നത്തെ ഉന്നതമായ സംസ്കാരത്തെപ്പറ്റി ചിത്രണം ചെയ്തു കാണുമ്പോൾ നമ്മുടെ ഇന്നത്തെ ശോച്യാവസ്ഥയോ നാം തല താഴേണ്ടതായി വരുന്നു. ആ വിദേശികളുടെ കുറിപ്പുകളെ ആധാരമാക്കിത്തന്നെ നമ്മുടെ കാലത്തിലെ ചില സംഗതികൾകൂടി പറഞ്ഞുകൊള്ളട്ടെ.}}<noinclude><references/></noinclude>
aa2lyk2wpoenoxnz63fgkpgcuy5i9fc
താൾ:Samrat Asokan.pdf/66
106
80373
237368
2025-06-15T13:12:44Z
Sreejithk2000
57
പുതിയ താൾ
237368
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ആറാം അദ്ധ്യായം}}
{{text-indent|2em|ഭാരതീയ വൈദ്യസഹായം അപൂർവ്വമായേ ആവശ്യമുണ്ടായിരുന്നുള്ളുവെന്നും രോഗബാധയിൽനിന്നു അവർ അത്ഭുതകരമാംവണ്ണം രക്ഷപ്രാപിച്ചിരുന്നുവെന്നും യവന ചരിത്രകാരന്മാർ പറയുന്നു. കൃത്യവും മിതവുമായ ഭക്ഷണ സമ്പ്രദായമാകുന്നു ഇതിന്നൊരു പ്രധാനകാരണം. സ്വഗൃഹവും പരിസരവും ശുചിയാക്കിവെക്കുന്ന കാൎയ്യത്തിലും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവർ പതിവായി മദ്യം
സേവിച്ചിരുന്നില്ല. എന്നാൽ മതപരമായ ചില കൎമ്മങ്ങളിൽ അവരിൽ ചിലർ മദ്യം ഉപയോഗിച്ചിരുന്നതായും
അറിയുന്നു.}}
{{text-indent|2em|ഹിന്ദുക്കൾ ഒരേതരത്തിലുള്ള അംഗവസ്ത്രമാണു ധരിക്കുക പതിവു്. ശിരസ്സിൽ ഒരു വസ്ത്രം ചുറ്റിയിരിക്കും; തോളിൽ ഒരു മേൽമുണ്ടും ഉണ്ടാകും. സ്വത്തകിടും രത്നണങ്ങളും പതിച്ച വിലയേറിയ വസ്ത്രങ്ങൾ രാജാക്കന്മാരും ധനികന്മാരും ഉപയോഗിക്കാറുണ്ട്. തോൽകൊണ്ടു കമനീയമായി നിൎമ്മിക്കപ്പെട്ട പാദരക്ഷകളും അവർ ധരിച്ചു വന്നു. ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ഒരുതരം കൎണ്ണാഭരണങ്ങൾ ചില ധനികന്മാർ അണിയാറുണ്ട്. താടിക്കു നിറം പൂശുന്ന പതിവും ചിലരുടെയിടയിൽ കാണാം. ഉഷ്ണകാലത്തിൽ മിക്ക ജനങ്ങളും ആതപത്രം ഉപയോഗിച്ചിരുന്നു.}}
{{text-indent|2em|അന്നത്തെ ഭാരതീയരുടെ സത്യസന്ധതയേയും പരസ്പരവിശ്വാസത്തേയും പറി പുകഴ്ത്തിപ്പറഞ്ഞിട്ടില്ലാത്ത ഒരൊറ്റ വിദേശ ലേഖകനും ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. നീതിന്യായക്കോടതികൾ അന്നുണ്ടായിരുന്നുവെങ്കിലും അസത്യഭാഷണത്തെ സംബന്ധിച്ച കേസ്സുകൾ വളരെ അപൂർവ്വമായിരുന്നു. ഉത്തമവിശ്വാസം ഹേതുവായി, പണസംബന്ധമായ ഇടപാടുകളിലൊ പണം}}<noinclude><references/></noinclude>
2s40f94iq3hl4lg7054fqbjvulbjl1h
താൾ:Samrat Asokan.pdf/67
106
80374
237369
2025-06-15T13:18:45Z
Sreejithk2000
57
പുതിയ താൾ
237369
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
{{text-indent|2em|സൂക്ഷിപ്പുകാൎയ്യത്തിലോ സാക്ഷിയുടെ ആവശ്യകതയേ ഉണ്ടായില്ല. ചോരഭീതിയില്ലാതിരുന്നതിനാൽ കച്ചവടസ്ഥലങ്ങളിലും മറ്റു ഗൃഹങ്ങളിലും കാവൽനിറുത്തുന്ന പതിവുമില്ല. പ്രതിജ്ഞാപാലനം എത്രയും മഹത്തായ ഒരു കാൎയ്യമായിട്ടാണ് അന്നു കരുതപ്പെട്ടിരുന്നത്. ചില അരപ്രദേശങ്ങളിൽ അപൂർവ്വമായി ചില തസ്കരസംഘങ്ങൾ പ്രവത്തിച്ചിരുന്നുവെങ്കിലും അവർ നഗരങ്ങളിലൊ ഗ്രാമങ്ങളിലൊ പ്രവേശിച്ച് അക്രമങ്ങൾ നടത്തുക പതിവില്ലായിരുന്നതുകൊണ്ടു് അതു് പൊതുജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നമായി ഗണിച്ചുകൂടാ.}}
{{text-indent|2em|സ്ത്രീകളുടെ അന്നത്തെ സ്ഥിതിയേപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണു പലരും പറഞ്ഞുവരുന്നതു്. ബഹുഭൂരിപക്ഷം സ്ത്രീകളും വിവാഹബന്ധത്തിൽ ഏൎപ്പെട്ട് ഗൃഹസ്ഥാശ്രമധൎമ്മത്തെ പരിപാലിച്ചുപോന്നവരാണ് എന്ന സംഗതിയിൽ മിക്കപേരും യോജിച്ചുകാണുന്നു. എന്നാൽ തക്ഷശില മുതലായ അതിത്തിപ്രദേശങ്ങളിൽ വധുവിനെ വില്ക്കുന്ന സമ്പ്രദായം അക്കാലത്തു നടപ്പിലുണ്ടായിരുന്നുപോൽ. ഇത്തരം വിവാഹക്രമത്തെ നിന്ദ്യവും അനുചിതവുമായിട്ടാണ് ഭാരതീയർ അന്നും എണ്ണിയിരുന്നതു്. പക്ഷെ കന്യകയെ ക്രയവിക്രയം ചെയ്യുന്ന ഈ ഏൎപ്പാട് പാശ്ചാത്യദേശങ്ങളിൽ അന്നു പ്രബലതയെ പ്രാപിച്ചിരുന്നെന്നുവേണം പറവാൻ. സതി അഥവാ ഉടന്തടിച്ചാട്ടം എന്ന വ്യവസ്ഥ അന്നിവിടെ ഉണ്ടായിരുന്നുവെങ്കിലും സ്ത്രീകൾ സ്വമേധയാ അങ്ങിനെ ചെയ്യുകയാണ് പതിവ്. വിധവയെ ബലം പ്രയോഗിച്ചു തീയിൽ ചാടിക്കുന്ന കാഠോരകൃത്യം അന്നുണ്ടായിരുന്നില്ല. അതു പിന്നീടു വന്നതാവണം. ഭാൎയ്യാഭൎത്താക്കന്മാരുടെ}}<noinclude><references/></noinclude>
ln58qnzusaqfw7r9ako22fdrmu4f7un
താൾ:Samrat Asokan.pdf/68
106
80375
237370
2025-06-15T13:22:32Z
Sreejithk2000
57
പുതിയ താൾ
237370
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ആറാം അദ്ധ്യായം}}
പൂൎണ്ണാനുകൂല്യത്തോടുകൂടിയ വിവാഹമോചനവും വിധവാവിവാഹ്യവസ്ഥയും അന്നുണ്ടായിരുന്നു.
{{text-indent|2em|പാശ്ചാത്യരാജ്യങ്ങളിൽ നടപ്പിലുണ്ടായിരുന്ന വിധത്തിലുള്ള അടിമവ്യാപാരം ഇവിടെ ഉണ്ടായിരുന്നില്ല. പക്ഷെ മറെറാരു രീതിയിലുള്ള ദാസന്മാരെ അടിമകളെ ഇവിടെയും കാണാം. മനുസ്മൃതിയിൽ ഇത്തരം ദാസന്മാരെപ്പറ്റി പറയുന്നുണ്ടു്. ആ ജാതിയിൽപ്പെട്ട ആരും തന്നെ ദാസന്മാരായിക്കൂടാ എന്നൊരു വിശേഷവിധിയും കാണുന്നു. കടം വീട്ടുന്നതിന്നു കഴിവില്ലാത്ത ആൾ ദാതാവിന്റെ അധീനതയിൽ ദാസനായി
ജീവിതം നയിക്കുന്നു. ദാരിദ്ര്യം നിമിത്തം കുട്ടികളെ രക്ഷിപ്പാൻ കഴിയാതെ വിഷമിക്കുന്ന മാതാപിതാക്കന്മാർ
സ്വന്തം കുട്ടികളെ അന്യരെ ഏല്പിക്കാറുണ്ട്. ഈ കുട്ടികൾ ആ പുതിയ രക്ഷിതാവിന്റെ ദാസന്മാരാണ്. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്ന പടയാളികളും ദാസന്മാരുടെ നിലയിലാണ് അറിയപ്പെടുക. ഒരാൾ
എന്നെന്നും ദാസനായിത്തന്നെ ജീവിക്കണം എന്ന യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും
ഉപജീവനമാഗ്ഗം തേടി ഒരു ദാസന്നു സ്വതന്ത്രനാവാം. വേണ്ടത്ര പണം കൊടുത്ത് ദാസന്മാരെ സ്വതന്ത്രരാക്കുന്ന
ഉദാരമതികളായ ചില വ്യക്തികളുമുണ്ടു്.}}
{{text-indent|2em|മല്ലയുദ്ധം, കുതിരപ്പന്തയം, കാളക്കൂത്ത്, കോഴിക്കൊത്ത് മുതലായ വിവിധ വിനോദമത്സരങ്ങൾ ഉണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും വിനോദങ്ങൾ ഇന്നും നടപ്പിലുണ്ടല്ലൊ.}}
{{text-indent|2em|അക്കാലത്തിലെ ഭാരതീയരുടെ സാമുദായിക ചിത്രം}}<noinclude><references/></noinclude>
qrypoy68ohoi2faenexc32b7qolvdit
താൾ:Samrat Asokan.pdf/69
106
80376
237371
2025-06-15T13:31:24Z
Sreejithk2000
57
പുതിയ താൾ
237371
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
യവനന്മാരുടേയും മറ്റും തൂലികയിൽനിന്നു വ്യക്തമായിക്കാണാം. ഹിന്ദുക്കളും ജൈനരും ബൌദ്ധരുമടക്കമുള്ള
അന്നത്തെ ഭാരതീയജനത പരിഷ്കരീതിയിലുള്ള ജീവിതമാണ് നയിച്ചത്. ഇന്നത്തെപ്പോലെ അവർ ദുഃഖിതരോ ഉദാസീനരോ ആയിരുന്നില്ല. ചില ഉത്സവകാലങ്ങളിൽ അവർ അമിതവ്യയം ചെയ്തിരുന്നുവെങ്കിലും ഭക്ഷണപാനീയാദികളിൽ സാധാരണമായി മിതവ്യയശീലരായിരുന്നു. അന്ന് ഭാരതത്തിൽ സർവ്വത്ര ധമ്മശാലകളും ധമ്മാശുപത്രികളും ഭോജനാലയങ്ങളും ഉണ്ടായിരുന്നു എന്നതു പ്രസിദ്ധവുമാണല്ലൊ. അപൂര്വ്വമായി ചില ഭ്യൂതഗൃഹങ്ങളും കാണാം. പ്രത്യേകസമുദായങ്ങളിലെ ശില്പകാരന്മാർ ഒത്തുചേരുന്ന പഞ്ചായത്തുകൾ അഥവാ സമ്മേളനസ്ഥലങ്ങൾ അങ്ങിങ്ങായി സ്ഥിതി ചെയ്തു. നൎത്തകന്മാർ, ഗായകന്മാർ, വിനോദപ്രദൎശകന്മാര് മുതലായവരും അന്നു ദുർലപ്രഭമല്ല. നാടകശാലകളും നൃത്യഗ്രഹങ്ങളും ചില ഗ്രാമങ്ങളിൽ നിൎമ്മിക്കപ്പെട്ടു. വമ്പിച്ച വിനോദപ്രകടനമോ മല്ലയുദ്ധമോ വല്ലേടത്തും ഉണ്ടാകുന്നപക്ഷം മഹാരാജാവും പരിവാരസമേതനായി അതിൽ സംബന്ധിക്കാറുണ്ട്. ജീവിതായോധനത്തിൽ ആനന്ദത്തിനും ആമോദത്തിനുമുള്ള ഏപ്പാടുകൾ അന്നുണ്ടായിരുന്നുവെന്നതിനും ഇത്തരം സംഗതികൾ തെളിവു നൽകുന്നു. തത്വചിന്തകന്മാരേയും അന്നിവിടെ കാണുന്നുണ്ട്. ഭിക്ഷുക്കളും സന്യാസികളും വാനപ്രസ്ഥരും വൈരാഗികളുമെല്ലാം ജനസമുദായത്തെ സേവിച്ചുകൊണ്ടും അന്നു നിലകൊണ്ടുവെന്നുള്ളതും ഇവിടെ സ്മരണീയമത്രേ.<noinclude><references/></noinclude>
29liybe6yhl8toc9gu3ul5pj3cxi6q4
താൾ:Samrat Asokan.pdf/70
106
80377
237372
2025-06-15T13:38:19Z
Sreejithk2000
57
പുതിയ താൾ
237372
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഏഴാം അദ്ധ്യായം.}}
{{ന|സാമുദായികസ്ഥിതിയും ജീവിതരീതിയും}}
{{text-indent|2em|ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രാഭിചാതുർവർണ്യ വ്യവസ്ഥ ഭാരതത്തിൽ അന്നും ഉണ്ടായിരുന്നു. ബുദ്ധധൎമ്മത്തിന്റെ പ്രചാരം നിമിത്തം വൎണ്ണവ്യവസ്ഥയ്ക്കു കോട്ടം തട്ടി എന്നതു വാസ്തമാണെങ്കിലും ചിരപ്രതിഷ്ഠിതമായ ജാതിഭേദത്തെ സമുദായത്തിൽനിന്നു നീക്കം ചെയ്യുന്നതിൽ ബൌദ്ധധൎമ്മം പൂൎണ്ണമായി വിജയിച്ചിട്ടില്ല. ഗംഗായമുനാദി വലിയ വലിയ നദികൾ സ്വന്തരൂപത്തെയും നാമത്തെയും കളഞ്ഞു മഹാസമുദ്രത്തിൽ ഏകീകരിക്കുന്നതുപോലെ ബ്രാഹ്മണക്ഷത്രിയാദിഭിന്നജാതികൾ
അവരുടെ പ്രത്യേകവൎണ്ണത്തെ ഉപേക്ഷിച്ചു ബൌദ്ധസമുദായത്തിൽ ലയിച്ചു എന്നതു സത്യം തന്നെ. ഹൈന്ദവസമുദായത്തിൽ ഈ വ്യത്യാസത്തെ നിലനിൎത്തിപ്പോരാനുള്ള പരിശ്രമത്തിൽ ബ്രാഹ്മണമേധാവികൾ വിജയിക്കുകതന്നെചെയ്തു.}}
{{text-indent|2em|സമുദായത്തിൽ സമുന്നതമായ സ്ഥാനം അന്നു ബ്രാഹ്മണന്നും ശ്രമണന്നുമായിരുന്നു. ജന്മംകൊണ്ടു ബ്രാഹ്മണൻ എന്ന നില അക്കാലത്തിലും ഉണ്ടായിരുന്നുവെങ്കിലും ഗുണകൎമ്മംകൊണ്ടുള്ള ബ്രാഹ്മണത്വത്തിന്നാണ് മേന്മ കല്പിക്കപ്പെട്ടത്. ബ്രാഹ്മണകുലജാതനായതുകൊണ്ടോ യജ്ഞാരികൎമ്മങ്ങൾ നടത്തുന്നതുകൊണ്ടോ വേദപാരായണം ചെയ്യുന്നതുകൊണ്ടോ ഒരാൾ ആദൎശബ്രാഹ്മണനായി ഭവിക്കുന്നില്ല. ബ്രഹ്മജ്ഞാനം കൊണ്ടും പരിശുദ്ധമായ സൽകൎമ്മംകൊണ്ടുമാണ് ഒരാൾ ബ്രാഹ്മണനായിത്തീരുന്നത്. അങ്ങിനെയുള്ള ആദർശ ബ്രാഹ്മണനെ സൎവ്വരും പൂജിച്ചി}}<noinclude><references/></noinclude>
1ldfictw9lpzw5qgpybm68ewo3e5yn4
താൾ:Samrat Asokan.pdf/88
106
80378
237373
2025-06-15T14:02:47Z
Sreejithk2000
57
പുതിയ താൾ
237373
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|എട്ടാം അദ്ധ്യായം}}
ന്നടിയിലുള്ള മണ്ണ് മെല്ലെ മെല്ലെ നീക്കിയപ്പോൾ ഉന്നക്കിടക്കയിലാണ സ്തംഭം തല ചായിച്ചത്. ക്രമേണ പല നാളായി ഉന്നം നീക്കം ചെയ്തപ്പോൾ സ്തംഭം ഭൂമിസ്പൎശമേറ്റു. അതിന്റെ അസ്തിവാരത്തിന്നടിയിൽ ഒരു
വലിയ സമചതുരശിലാഖണ്ഡം കാണപ്പെട്ടു. ഊനം കൂടാതെ അവർ കിളച്ചെടുത്തു. സ്തംഭത്തിന്നു കേടു
തട്ടാതിരിക്കാൻ അതു വൈക്കോൽ കൊണ്ടും മൃഗചൎമ്മം കൊണ്ടും അടിതൊട്ടു മുടിവരെ ഭദ്രമായി മൂടിക്കെട്ടി. 42 ചക്രങ്ങളുള്ള ഒരു വമ്പിച്ച വാഹനം പ്രത്യേകം നിൎമ്മിതമായി. അതിന്റെ ഓരോ ചക്രത്തിന്നും ഉറപ്പേറിയ
കമ്പക്കയറുകൾ കെട്ടി അനേകായിരം ആളുകളുടെ പരിശ്രമഫലമായി ഒടുവിൽ സ്തംഭം ആ വാഹനത്തിലേറ്റപ്പെട്ടു. ചക്രത്തിന്മേൽ ബന്ധിച്ച് കയറുകളോരോന്നും 200 ശക്തരായ ആളുകൾ പിടിച്ചുവലിച്ചു നയിച്ചു പലനാൾകൊണ്ടു ഭീമമായ ആ വാഹനത്തെ യമുനാതീരത്തിലണച്ചു.
{{text-indent|2em|അപ്പോൾ സുൽത്താൻ അവിടെ ആഗതനായി, ഈ ഏൎപ്പാടുകളെല്ലാം കണ്ടു സംതൃപ്തിപൂണ്ടു. സുൽത്താന്റെ ആജ്ഞയനുസരിച്ച് ഒട്ടേറെ വലിയ തോണികൾ അവിടെ ക്ഷണത്തിലെത്തി അണിനിരന്നുനിന്നു. താമസിയാതെ, തോണികൾ ഇണച്ചുകെട്ടിയ ഒരു ഭദ്രമായ ചങ്ങാടം അവിടെ ഉണ്ടായിരുന്നു. ഇങ്ങിനെ അനേകശതം ആളുകളുടെ അക്ഷീണപരിശ്രമഫലമായി യമുനാനദിയിൽക്കൂടി ആ സ്തംഭം ഫിറോസബാദിൽ ദൽഹിയിൽ എത്തിച്ചെന്നു. ഇവിടെ അതു കരക്കണക്കപ്പെടുകയും പല സഹസ്രം ആളുകളുടെ സഹകരണത്തോടുകൂടി ഉദ്ദിഷ്ടസ്ഥലത്തിൽ എത്തിച്ചേരുകയും ചെയ്തു.}}<noinclude><references/></noinclude>
4vz6k0hsykrqt2sqox0egdvwp0d4u09
താൾ:Samrat Asokan.pdf/80
106
80379
237374
2025-06-15T14:06:13Z
Sreejithk2000
57
പുതിയ താൾ
237374
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഏഴാം അദ്ധ്യായം}}
യിരുന്നതായി വിശ്വസിക്കാം. സ്നാനം ചെയ്യുന്നതിന്നു വലിയ വലിയ കുളങ്ങൾ ഉണ്ടാക്കപ്പെിരുന്നു. അവിടങ്ങളിൽ സ്നാനാഗാരങ്ങളും ഉഷ്ണജലത്തിലും ശീതള ജലത്തിലും കുളിക്കുന്നതിന്നുള്ള പരിഷ്കൃതങ്ങളായ ഏൎപ്പാടുകളും ചെയ്യപ്പെട്ടിരുന്നു. നീലത്താമരകളും ചെന്താമരകളും വികസിച്ചു പുഞ്ചിരിതൂകിനില്ക്കുന്ന ചില മോഹനസരസ്സുകളും അടുത്തണയുന്ന നാഗരികക്കും ആമോദം നൽകി. വാരനാരികൾക്കു നിവസിക്കുന്നതിന്നുള്ള ചില പ്രത്യേകഭവനങ്ങളും പകിട കളിക്കുന്നതിന്നുള്ള ചില ഭ്യൂതഗൃഹങ്ങളും നഗരത്തിൽ കാണാം.
{{text-indent|2em|നഗരശുചീകരണകാരത്തിൽ അധികൃതന്മാർ പ്രത്യേകിച്ചും ശ്രദ്ധിച്ചിരുന്നു. രാജവീഥികളിൽ ചപ്പ് ചവർ എറിയുകയൊ ദേവാലയം, തീത്ഥസ്ഥാനം, കുളം മുതലായവയുടെ സമീപത്തിൽ മലമൂത്രവിസജ്ജനം ചെയ്യുകയോ ശ്മശാനമല്ലാത്ത സ്ഥലത്തിൽ ശവദാഹം നടത്തുകയോ ചെയ്യുന്ന ആളെ അന്നു കഠിനമായി ശിക്ഷിച്ചിരുന്നു. നഗരവീഥികളും അങ്കണങ്ങളും ഓവുചാലുകളും മറ്റും ശുചിയായി വെയ്ക്കുന്ന കായത്തിൽ നാഗരികരും അധികൃതന്മാരെ സഹായിച്ചുവന്നു.}}
{{text-indent|2em|ശില്പകലയും വ്യാപാരവും വളരെ ഉന്നതമായ നിലയെ പ്രാപിച്ച കാലമായിരുന്നു അത്. അത്ഭുതശില്പ ചിത്രത്തെ പ്രദശിപ്പിക്കുന്ന മനോഹരഹങ്ങളെപ്പറ്റിയും അമാനുഷികമായ കരപാടവത്തെ കാണിക്കുന്ന വിസ്മയകരങ്ങളായ വിശേഷ ചിത്രങ്ങളെപ്പറ്റിയും അന്നേത്തെ കഥകളിൽ മനോരഞ്ജകമാംവണ്ണം വൎണ്ണിച്ചതായിക്കാണാം. പതിനെട്ടുവിധം വ്യവസായങ്ങളെപ്പറ്റി അന്നു പറയുന്നുണ്ട്. പ്രത്യേക വ്യവസായത്തിൽ ഏൎപ്പെട്ട ആളുകൾ ഒരു സമുദായമായിത്തീന്നു. അവരുടെയിടയിൽ ഒരു മുഖ്യസ്ഥനുമുണ്ടായി.}}<noinclude><references/></noinclude>
okf8bdjpm3hhr766zpev8ddvh66sepp
താൾ:Samrat Asokan.pdf/100
106
80380
237376
2025-06-16T03:17:22Z
Sreejithk2000
57
പുതിയ താൾ
237376
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|എട്ടാം അദ്ധ്യായം}}
{{text-indent|2em|എന്നാൽ ഒരു പ്രത്യേക സംഗതി ഇവിടെ എടുത്തു പറയേണ്ടതായുണ്ട്. അശോകന്റെ കാലത്തിൽ നിൎമ്മിക്കപ്പെട്ടതായ യാതൊരു ബുദ്ധപ്രതിമയും ഇന്നേവരെ ലഭിച്ചതായി അറിയുന്നില്ല. ഗൌതമബുദ്ധൻ നിർവ്വാണത്തെ അതിന്റെ യഥാ രൂപത്തിൽ ധരിച്ച പ്രാചീന ബൌദ്ധപണ്ഡിതന്മാർ ആ മഹാപുരുഷൻ ജഡവിഗ്രഹനിൎമ്മാണത്തിൽ ഉത്സുകരായില്ല എന്നതായിരിക്കാം അതിന്നു കാരണം. ബുദ്ധദേവൻ അസ്തിത്വത്തെ ചില ചിഹ്നങ്ങളെക്കൊണ്ടായിരുന്നു അന്ന് അവർ സൂചിപ്പിച്ചിരുന്നതു്. ബോധിദ്രുമം, ധമ്മചക്രം, സ്തൂപം എന്നിവയായിരുന്നു ആ ചിഹ്നങ്ങൾ. ബോധിവൃക്ഷം സിദ്ധാൎത്ഥന്റെ ബുദ്ധപദപ്രാപ്തിയേയും ധൎമ്മചക്രം ആ മഹാത്മാവിന്റെ ധൎമ്മപ്രചാരത്തിന്റെ ആരംഭത്തേയും സ്തൂപം ആ പരമഹംസന്റെ പരിനിർവാണത്തേയും സൂചിപ്പിച്ചു. കനിഷ്കന്റെ കാലത്തിൽ (ഏ. ഡി. 18-120) മഹായാനപ്രസ്ഥാനം ആവിഭവിച്ചതോടുകൂടിയാണ് ബുദ്ധ പ്രതിമകൾ ആദ്യമായി നിൎമ്മിക്കപ്പെട്ടത്. ആ കാലത്തിലെ സംഭവവികാസങ്ങൾ ഈ പരിണാമത്തിനു സഹായകമായിത്തീൎന്നിരിക്കണം.}}
{{text-indent|2em|അറംഗസീബിന്റെ നിൎയ്യാണത്തോടുകൂടി മുഗിള സാമ്രാജ്യം ഛിന്നഭിന്നമായിത്തന്നതുപോലെ അശോകന്റെശേഷം മൌൎയ്യസാമ്രാജ്യവും താറുമാറായിപ്പോയി. ആ മഹിമ പൂണ്ട മഹാസാമ്രാജ്യത്തിലെ വിദൂരസ്ഥിതളായ രാജ്യങ്ങൾ സ്വതന്ത്രങ്ങളായി, പ്രത്യേകം രാജാക്കന്മാരുടെ കീഴിൽ ഭിന്നിച്ചുനിന്നു. സാമ്രാജ്യഘടന ഈ വിധത്തിൽ ശിഥിലമായിപരിണമിച്ചപ്പോൾ യവനരാജാക്കന്മർ പഞ്ചാബിനെ ആക്രമിച്ചു, അവരുടെ നഷ്ടമായ അധികാരത്തെ പുന:സ്ഥാപിച്ചു.}}<noinclude><references/></noinclude>
qurajnrjbby5321jhn70n9g511x6kuw
താൾ:Samrat Asokan.pdf/110
106
80381
237377
2025-06-16T03:22:53Z
Sreejithk2000
57
പുതിയ താൾ
237377
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഒമ്പതാം അദ്ധ്യായം}}
{{text-indent|2em|ണ്ടുകിടന്ന ഉത്തരഭാരതത്തിലെ പൊതുഭാഷ ഒന്നായിരുന്നു. എന്നാൽ ദേശഭേദമനുസരിച്ചു മാത്രം മദ്ധ്യഭാരതത്തിലേയും പൂർവ്വഭാരതത്തിലേയും ഭാഷയിൽ ചില വ്യത്യാസങ്ങൾ കണാം. വെറും ദേശീയമായ മാറ്റം എന്നേ അതിനു പറഞ്ഞുകൂടൂ. ഉദാഹരണമായി രാജശബ്ദം മദ്ധ്യഭാരതത്തിൽ രാജാ' എന്നും പൂർവ്വഭാരതത്തിൽ 'ലാജാ' എന്നുമാണ് പറയപ്പെടുന്നതു്. പൂർവ്വഭാരതത്തിലെ ഭാഷയിൽ 'ര' ശബ്ദത്തിനുപകരം 'ല' ഉപയോഗിച്ചതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള ചില വ്യത്യാസങ്ങൾ ഹേതുവായി പൂവ്വഭാരതത്തിലെ ഭാഷയെ 'മാഗധി' എന്നും. മദ്ധ്യഭാരതത്തിലേതു ജയിനി' എന്നും തരംതിരിക്കപ്പെട്ടു. പഞ്ചാബിലേയും പശ്ചിമോത്തരപ്രദേശങ്ങളിലേയും ഭാഷയിൽ കൂടുതൽ സംസ്കൃതശബ്ദങ്ങൾ കലന്നിരുന്നു. കൂടാതെ ചില പദങ്ങളുടെ ഘടനയിലും ചില മാറ്റങ്ങളുണ്ടായിരുന്നു. ഉദാഹരണമായി, 'ധൎമ്മലിപി' എന്ന പദത്തെ മദ്ധ്യഭാരതത്തിലും പൂർവ്വഭാരതത്തിലും 'ധൎമ്മലിപി' എന്നും പഞ്ചാബിലും പശ്ചിമോത്തരപ്രദേശങ്ങളിലും 'ദ്രമദിപി' എന്നുമായിരുന്നു പറഞ്ഞുവന്നത്. ഇങ്ങിനെയുള്ള ദേശീയവ്യത്യാസങ്ങളെ അനുസരിച്ചു തന്നെയാണ് അശോകൻ ധൎമ്മലേഖകളും എഴുതപ്പെട്ടത്.}}
{{text-indent|2em|അന്നത്തെ അക്ഷരങ്ങളെക്കുറിച്ചും ഒരു സംഗതി പറയേണ്ടതായുണ്ട്. ഭാരതവൎഷത്തിൽ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ അശോകൻ ധൎമ്മലേഖകളിൽ ഉപയോഗിച്ചവയാകുന്നു. ആ രേഖകളിൽ രണ്ടു വ്യത്യസ്തങ്ങളായ അക്ഷരങ്ങളാണ് കാണുന്നതു്. ഒന്നും അറബി അക്ഷരത്തെപ്പോലെ വലത്തുനിന്നും ഇടത്തോട്ടു് എഴുതുന്ന ഖരോഷ്മി}}<noinclude><references/></noinclude>
10mi2o932bil03624czepuv6gg66omh
237378
237377
2025-06-16T03:23:36Z
Sreejithk2000
57
ചെറിയ തിരുത്ത്
237378
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{rh|2|ഒമ്പതാം അദ്ധ്യായം}}
ണ്ടുകിടന്ന ഉത്തരഭാരതത്തിലെ പൊതുഭാഷ ഒന്നായിരുന്നു. എന്നാൽ ദേശഭേദമനുസരിച്ചു മാത്രം മദ്ധ്യഭാരതത്തിലേയും പൂർവ്വഭാരതത്തിലേയും ഭാഷയിൽ ചില വ്യത്യാസങ്ങൾ കണാം. വെറും ദേശീയമായ മാറ്റം എന്നേ അതിനു പറഞ്ഞുകൂടൂ. ഉദാഹരണമായി രാജശബ്ദം മദ്ധ്യഭാരതത്തിൽ രാജാ' എന്നും പൂർവ്വഭാരതത്തിൽ 'ലാജാ' എന്നുമാണ് പറയപ്പെടുന്നതു്. പൂർവ്വഭാരതത്തിലെ ഭാഷയിൽ 'ര' ശബ്ദത്തിനുപകരം 'ല' ഉപയോഗിച്ചതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള ചില വ്യത്യാസങ്ങൾ ഹേതുവായി പൂവ്വഭാരതത്തിലെ ഭാഷയെ 'മാഗധി' എന്നും. മദ്ധ്യഭാരതത്തിലേതു ജയിനി' എന്നും തരംതിരിക്കപ്പെട്ടു. പഞ്ചാബിലേയും പശ്ചിമോത്തരപ്രദേശങ്ങളിലേയും ഭാഷയിൽ കൂടുതൽ സംസ്കൃതശബ്ദങ്ങൾ കലന്നിരുന്നു. കൂടാതെ ചില പദങ്ങളുടെ ഘടനയിലും ചില മാറ്റങ്ങളുണ്ടായിരുന്നു. ഉദാഹരണമായി, 'ധൎമ്മലിപി' എന്ന പദത്തെ മദ്ധ്യഭാരതത്തിലും പൂർവ്വഭാരതത്തിലും 'ധൎമ്മലിപി' എന്നും പഞ്ചാബിലും പശ്ചിമോത്തരപ്രദേശങ്ങളിലും 'ദ്രമദിപി' എന്നുമായിരുന്നു പറഞ്ഞുവന്നത്. ഇങ്ങിനെയുള്ള ദേശീയവ്യത്യാസങ്ങളെ അനുസരിച്ചു തന്നെയാണ് അശോകൻ ധൎമ്മലേഖകളും എഴുതപ്പെട്ടത്.
{{text-indent|2em|അന്നത്തെ അക്ഷരങ്ങളെക്കുറിച്ചും ഒരു സംഗതി പറയേണ്ടതായുണ്ട്. ഭാരതവൎഷത്തിൽ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ അശോകൻ ധൎമ്മലേഖകളിൽ ഉപയോഗിച്ചവയാകുന്നു. ആ രേഖകളിൽ രണ്ടു വ്യത്യസ്തങ്ങളായ അക്ഷരങ്ങളാണ് കാണുന്നതു്. ഒന്നും അറബി അക്ഷരത്തെപ്പോലെ വലത്തുനിന്നും ഇടത്തോട്ടു് എഴുതുന്ന ഖരോഷ്മി}}<noinclude><references/></noinclude>
7yiohpcphh1hcvk3cra9htbnk2t4e5p
237379
237378
2025-06-16T03:24:12Z
Sreejithk2000
57
ഹെഡർ
237379
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{rh|90|ഒമ്പതാം അദ്ധ്യായം}}
ണ്ടുകിടന്ന ഉത്തരഭാരതത്തിലെ പൊതുഭാഷ ഒന്നായിരുന്നു. എന്നാൽ ദേശഭേദമനുസരിച്ചു മാത്രം മദ്ധ്യഭാരതത്തിലേയും പൂർവ്വഭാരതത്തിലേയും ഭാഷയിൽ ചില വ്യത്യാസങ്ങൾ കണാം. വെറും ദേശീയമായ മാറ്റം എന്നേ അതിനു പറഞ്ഞുകൂടൂ. ഉദാഹരണമായി രാജശബ്ദം മദ്ധ്യഭാരതത്തിൽ രാജാ' എന്നും പൂർവ്വഭാരതത്തിൽ 'ലാജാ' എന്നുമാണ് പറയപ്പെടുന്നതു്. പൂർവ്വഭാരതത്തിലെ ഭാഷയിൽ 'ര' ശബ്ദത്തിനുപകരം 'ല' ഉപയോഗിച്ചതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള ചില വ്യത്യാസങ്ങൾ ഹേതുവായി പൂവ്വഭാരതത്തിലെ ഭാഷയെ 'മാഗധി' എന്നും. മദ്ധ്യഭാരതത്തിലേതു ജയിനി' എന്നും തരംതിരിക്കപ്പെട്ടു. പഞ്ചാബിലേയും പശ്ചിമോത്തരപ്രദേശങ്ങളിലേയും ഭാഷയിൽ കൂടുതൽ സംസ്കൃതശബ്ദങ്ങൾ കലന്നിരുന്നു. കൂടാതെ ചില പദങ്ങളുടെ ഘടനയിലും ചില മാറ്റങ്ങളുണ്ടായിരുന്നു. ഉദാഹരണമായി, 'ധൎമ്മലിപി' എന്ന പദത്തെ മദ്ധ്യഭാരതത്തിലും പൂർവ്വഭാരതത്തിലും 'ധൎമ്മലിപി' എന്നും പഞ്ചാബിലും പശ്ചിമോത്തരപ്രദേശങ്ങളിലും 'ദ്രമദിപി' എന്നുമായിരുന്നു പറഞ്ഞുവന്നത്. ഇങ്ങിനെയുള്ള ദേശീയവ്യത്യാസങ്ങളെ അനുസരിച്ചു തന്നെയാണ് അശോകൻ ധൎമ്മലേഖകളും എഴുതപ്പെട്ടത്.
{{text-indent|2em|അന്നത്തെ അക്ഷരങ്ങളെക്കുറിച്ചും ഒരു സംഗതി പറയേണ്ടതായുണ്ട്. ഭാരതവൎഷത്തിൽ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ അശോകൻ ധൎമ്മലേഖകളിൽ ഉപയോഗിച്ചവയാകുന്നു. ആ രേഖകളിൽ രണ്ടു വ്യത്യസ്തങ്ങളായ അക്ഷരങ്ങളാണ് കാണുന്നതു്. ഒന്നും അറബി അക്ഷരത്തെപ്പോലെ വലത്തുനിന്നും ഇടത്തോട്ടു് എഴുതുന്ന ഖരോഷ്മി}}<noinclude><references/></noinclude>
o8nkrhs4hra3tsdgnkiz6n138merigi
താൾ:Samrat Asokan.pdf/75
106
80382
237382
2025-06-16T03:46:39Z
Sreejithk2000
57
പുതിയ താൾ
237382
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
ത്തിലെ ഫലമൂലങ്ങളും ആയിരിക്കും അവരുടെ ആഹാരം. ഭിക്ഷ യാചിച്ച് ഉപജീവനം കഴിക്കുന്നവരും അവരിൽ ഉണ്ടായെന്നു വരാം. മരവുരിയൊ ഇലകളൊ ധരിക്കുന്നവരും ഒന്നും ഉടുക്കാത്ത ദിഗംബര സന്യാസികളും അവരുടെയിടയിൽ ഉണ്ടാകും. അത്ഭുതകരമായ തപശ്ചൎയ്യയാലും നിരന്തരമായ ഐശ്വരചിന്തയാലും അമാനുഷികസിദ്ധികൾ നേടിയ പല മഹാത്മാക്കളും ജീവിച്ചുപോന്ന കാലമായിരുന്നു അത്.
{{text-indent|2em|അന്നു സെമിന്ദാരി സമ്പ്രദായം ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉടമ കൃഷിക്കാർ തന്നെ ആയിരുന്നു. ആണ്ടിലൊരിക്കൽ വിളവിൽ ദശാംശം (ഷഷ്ഠാംശമെന്നും ചതുൎസ്ഥാംശമെന്നും ചിലേടത്തു പറയുന്നുണ്ട്. അതു ഭൂമിയുടെ വകഭേദമനുസരിച്ചായിരിക്കാം) രാജഭോഗമായി കൊടുക്കണം. ഉടമയില്ലാത്ത ഭൂമിയുടേയും വനഭൂമിയുടേയും അവകാശാധികാരങ്ങൾ രാജാവിൽ ലയിച്ചു. അത്തരം ഭൂമികളെസ്സംബന്ധിച്ച് കാൎയ്യങ്ങൾ രാജാവിന്റെ ഇഷ്ടാനുസാരമാവാം. രാജകുമാരൻ ജന്മോത്സവം മുതലായ വിശേഷവസരങ്ങളിൽ കൃഷിക്കാർ രാജാവിന്നു ചില തിരുമുൽക്കാഴ്ചകൾ വെക്കാറുണ്ട്.}}
{{text-indent|2em|കൃഷിഭൂമിയുടെ പരിസരങ്ങളിലുള്ള വനങ്ങളിൽനിന്നു കൃഷിനാശം ചെയ്യുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടി അകറ്റേണ്ടുന്ന ചുമതല രാജാവിന്റേതാണ്. ഗ്രാമത്തിൽ കടന്നുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുന്ന വ്യാഘ്രാദി ദുഷ്ടജന്തുക്കളെയും വേട്ടയാടി നശിപ്പിക്കാറുണ്ട്.}}
{{text-indent|2em|രാജഭോഗമായി കൊടുക്കേണ്ടും വിളവു തിട്ടപ്പെടുത്തുന്നത് ഗ്രാമപ്പഞ്ചായത്തോ അല്ല മഹാമാത്യനോ}}<noinclude><references/></noinclude>
0f870ue05kb0dlicey5sqmihw0n942r
താൾ:Samrat Asokan.pdf/85
106
80383
237383
2025-06-16T03:50:19Z
Sreejithk2000
57
പുതിയ താൾ
237383
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അലോകൻ}}
{{text-indent|2em|മൗൎയ്യകാലത്തിലെ ശില്പകല പുൎണ്ണരൂപത്തിൽ സ്വദേശിയാണെന്നു പറഞ്ഞു കൂടാ. പ്രാചീന ഈറാനിലെ സംസ്കാരം ഏറക്കുറേ അതിൽ പതിഞ്ഞു കാണും. സമ്രാട്ട് അശോകന്റെയും പ്രാചീന ഇറാനിലെ ദാരിയസ്സ് ചക്രവൎത്തിയുടേയും ശിലാലേഖകളും സ്തംഭങ്ങളും മറ്റും സൂക്ഷ്മമായി പരിശോധിച്ചാൽ ഈ സംഗതി വ്യക്തമാകും. ആ പാർസീകചകരവർത്തിബി സി. അഞ്ചാം ശതകത്തിൽ) പാറകളിന്മേൽ കൊത്തിയുണ്ടാക്കിയ ശിലാലേഖകളും അശോകന്റെ ശിലാലേഖകളും തമ്മിൽ ചില സാമ്യതകളുണ്ട്. ദാരിയസ്സിന്റെ പുരാതനരാജധാനികളുടെ സ്തംഭശിഖരങ്ങൾ ഘണ്ഡാകാരത്തിലാണ് ഉണ്ടാക്കപ്പെട്ടതു്. ശിഖരങ്ങളുടെ ഉപരിഭാഗത്തിൽ അശ്വങ്ങളൊ ഗജങ്ങളൊ സിംഹങ്ങളൊ പൃഷ്ഠഭാഗം മറച്ചുകൊണ്ടു
നിലക്കൊള്ളുന്നതുപോലെ അശോകസ്തംഭങ്ങളിന്മേലും ഭാരൂത്ത്, സാംചി, മധുര, ബുദ്ധഗയ മുതലായ
ങ്ങളിലെ സ്തൂപങ്ങളുടെ പ്രാകാരങ്ങളിന്മേലും കാണുന്നുണ്ട്. ആദ്യമായി അശോകൻ മരത്തിന്റെ സ്ഥാനത്തിൽ ശില കൊണ്ടു ഭവനനിമ്മാണം ആരംഭിച്ചപ്പോൾ ഇറാനിലെ പ്രാചീനശില്പകലയെ അനുകരിച്ചതായിരിക്കാം.}}
{{text-indent|2em|പ്രസിദ്ധകലാകുശലനായ ഹാവേൽ ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. പ്രാചീന വൈദികകാലത്തിൽ യജ്ഞസ്ഥലത്തിന്റെ ചുറ്റും സ്തംഭങ്ങളുണ്ടായിരുന്നുവെന്നും അവയെ അനുകരിച്ചുകൊണ്ടാണ് അശോകൻ സ്തംഭാദികൾ നിൎമ്മിച്ചതെന്നുമാണ് ആ മാന്യൻ അഭിപ്രായപ്പെടുന്നതു്. മാത്രമല്ല, അതിപ്രാചീനകാലത്തിൽ ഈറാൻ ഭാരതത്തിന്റെ ഒരംശമായിരുന്നുവെന്നും കാലാന്തരത്തിൽ ഭാരതവും ഇറാനും രണ്ടായിപ്പിരിഞ്ഞുവെങ്കിലും പ്രാചീനരീതിയിലുള്ള ശില്പകല തന്നെ രണ്ടു രാജ്യങ്ങ}}<noinclude><references/></noinclude>
2sums0382t0hgavdnayftjv5ba55m2u
താൾ:Samrat Asokan.pdf/105
106
80384
237384
2025-06-16T03:54:30Z
Sreejithk2000
57
പുതിയ താൾ
237384
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{സമ്രാട്ട് അശോകൻ}}
സ്പൎശിച്ച് സാക്ഷിയേപ്പോലെ ഇരിക്കുന്നതാണ് ഭൂമിസ്പൎശമുദ്ര. കൈകൾ വക്ഷസ്സുവരെ ഉയർത്തി ഉപദേശം ചെയ്തു കൊണ്ടിരിക്കുന്ന നിലയിലാണ് ധൎമ്മചക്രമുദ്രയിൽ ഇരിക്കുക. നില്ക്കുന്നതു മിക്കവാറും അഭയമുദ്രയിലായിരിക്കും. അതിൽ ദക്ഷിണകരം വക്ഷസ്സുവരെ ഉയത്തി ഈ വിശ്വത്തിന് അഭയദാനം ചെയ്യുന്നതുപോലെയാണ് നില്പ്.}}
{{text-indent|2em|ബുദ്ധപ്രതിമയുടെ ഇടവും വലവും അഥവാ വശത്തു ബോധിസത്വന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാകാറുണ്ട്. ബോധിസത്വന്മാർ മഹായാനബൌദ്ധരുടെ സങ്കല്പസൃഷ്ടിയാണ്. ബുദ്ധപദപ്രാപ്തിക്ക് അടുത്തു മുൻപുള്ള ജന്മമത്രേ ബോധിസത്വന്റേത്. ബുദ്ധനെ സന്യാസിവേഷത്തിലും ബോധിസത്വനെ സുന്ദരവസ്ത്രങ്ങളാലം മുകുടാദ്യലങ്കാരങ്ങളാലും വിഭൂഷിതനായി ഒരു രാജാവിനേപ്പോലെയുമാണ് കാണുന്നത്. സന്ധങ്ങൾ മൂടിക്കൊണ്ട് ഒരു മേലങ്കി പാദങ്ങൾവരെ എത്തുന്നതു ബുദ്ധവിഗ്രഹത്തിന്റെയും ഒരു സ്തന്ധം തുറന്നനിലയിൽ ദേഹം മറച്ചിരിക്കുന്നതു ബോധിസത്വവിഗ്രഹത്തിന്റെയും വിശേഷതയാണ്.}}
{{text-indent|2em|ബോധിസത്വന്മാർ അനവധിയുണ്ടെങ്കിലും അവലോകിതേശ്വരൻ, മംത്രി, മാരീചി, വജ്രപാണി, മൈത്രേയൻ എന്നീ അഞ്ചു പേരാണ് അവരിൽ പ്രധാനികൾ. വലത്തെ കൈ വരദമുദ്രയിൽ ഉയർത്തിപ്പിടിച്ചും ഇടംകൈയിൽ കമലപുഷ്പം ധരിച്ചുമാണ് അവലോകിതേശ്വരൻ നില്പ്. ദക്ഷിണഹസ്തത്തിൽ ഖഡ്ഗമന്തി ഭയാനകമാംവണ്ണം മംജ്ഞുശ്രീ സ്ഥിതിചെയ്യുന്നു. സപ്തവരാഹങ്ങളുടെ പുറത്തു സവാരിചെയ്യുന്ന നിലയിൽ മാരി}}<noinclude><references/></noinclude>
6r7rwaj566ao8rfxv9qzukpplxsfp62
237385
237384
2025-06-16T03:55:12Z
Sreejithk2000
57
ചെറിയ തിരുത്ത്
237385
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
സ്പൎശിച്ച് സാക്ഷിയേപ്പോലെ ഇരിക്കുന്നതാണ് ഭൂമിസ്പൎശമുദ്ര. കൈകൾ വക്ഷസ്സുവരെ ഉയർത്തി ഉപദേശം ചെയ്തു കൊണ്ടിരിക്കുന്ന നിലയിലാണ് ധൎമ്മചക്രമുദ്രയിൽ ഇരിക്കുക. നില്ക്കുന്നതു മിക്കവാറും അഭയമുദ്രയിലായിരിക്കും. അതിൽ ദക്ഷിണകരം വക്ഷസ്സുവരെ ഉയത്തി ഈ വിശ്വത്തിന് അഭയദാനം ചെയ്യുന്നതുപോലെയാണ് നില്പ്.
{{text-indent|2em|ബുദ്ധപ്രതിമയുടെ ഇടവും വലവും അഥവാ വശത്തു ബോധിസത്വന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാകാറുണ്ട്. ബോധിസത്വന്മാർ മഹായാനബൌദ്ധരുടെ സങ്കല്പസൃഷ്ടിയാണ്. ബുദ്ധപദപ്രാപ്തിക്ക് അടുത്തു മുൻപുള്ള ജന്മമത്രേ ബോധിസത്വന്റേത്. ബുദ്ധനെ സന്യാസിവേഷത്തിലും ബോധിസത്വനെ സുന്ദരവസ്ത്രങ്ങളാലം മുകുടാദ്യലങ്കാരങ്ങളാലും വിഭൂഷിതനായി ഒരു രാജാവിനേപ്പോലെയുമാണ് കാണുന്നത്. സന്ധങ്ങൾ മൂടിക്കൊണ്ട് ഒരു മേലങ്കി പാദങ്ങൾവരെ എത്തുന്നതു ബുദ്ധവിഗ്രഹത്തിന്റെയും ഒരു സ്തന്ധം തുറന്നനിലയിൽ ദേഹം മറച്ചിരിക്കുന്നതു ബോധിസത്വവിഗ്രഹത്തിന്റെയും വിശേഷതയാണ്.}}
{{text-indent|2em|ബോധിസത്വന്മാർ അനവധിയുണ്ടെങ്കിലും അവലോകിതേശ്വരൻ, മംത്രി, മാരീചി, വജ്രപാണി, മൈത്രേയൻ എന്നീ അഞ്ചു പേരാണ് അവരിൽ പ്രധാനികൾ. വലത്തെ കൈ വരദമുദ്രയിൽ ഉയർത്തിപ്പിടിച്ചും ഇടംകൈയിൽ കമലപുഷ്പം ധരിച്ചുമാണ് അവലോകിതേശ്വരൻ നില്പ്. ദക്ഷിണഹസ്തത്തിൽ ഖഡ്ഗമന്തി ഭയാനകമാംവണ്ണം മംജ്ഞുശ്രീ സ്ഥിതിചെയ്യുന്നു. സപ്തവരാഹങ്ങളുടെ പുറത്തു സവാരിചെയ്യുന്ന നിലയിൽ മാരി}}<noinclude><references/></noinclude>
l4vk2c84lv4tyjoon6q0plt0vljdvh4
താൾ:Samrat Asokan.pdf/113
106
80385
237386
2025-06-16T04:00:47Z
Sreejithk2000
57
പുതിയ താൾ
237386
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
ഒന്നാമത്തെ ലേഖാ സമൂഹം പെഷവാർജില്ലയിലെ ഷാഹബാജഗാ എന്ന സ്ഥലത്തിലാണ്സ്ഥ ലം പെഷവാറിൽനിന്നു 40 നാഴിക വടക്കുകിഴക്കാണ്. ദ്വാദശശിലാലേഖയൊഴിച്ചുള്ള എല്ലാ ലേഖകളും 24 അടി നീളവും 10 അടി വീതിയും 10 അടി കനവുമുള്ള ഒരുതരം വെങ്കൽപ്പാറയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളിലായി എഴുതിയിരിക്കയാണ്. അതേ കുന്നിൻ ചെരുവിൽ 60 അടി ഉയരത്തിലായി പശ്ചിമവശം താഴോട്ടു കാണുന്ന നിലയിൽ ദ്വാദശശിലാലേഖയും പിന്നീടു കണ്ടുപിടിക്കപ്പെട്ടു. മറ്റു ലേഖകളിൽനിന്നും ഇതു 150 അടി അകലെയാണ്. പണ്ടു പോലുഷാ എന്നറിയപ്പെട്ട ഷാഹബാജഗാറ ബൗദ്ധരുടെ ഒരു പ്രധാനതീൎത്ഥസ്ഥാനമായിരുന്നു. അശോകസാമ്രാജ്യത്തിൽപ്പെട്ട യവന സംസ്ഥാനത്തിന്റെ കേന്ദ്രനഗരമായിരുന്നു ഇതെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.}}
{{text-indent|2em|രണ്ടാമത്തെ ലേഖാസമൂഹം കാണുന്നതു പശ്ചിമോരപ്രാന്തത്തിൽ ഹസാറജില്ലയിലെ മാനസേഹം എന്ന സ്ഥലത്താകുന്നു. അബ്ബട്ടബാദിൽ നിന്നു 15 നാഴിക അകലേയാണ് ഈ സ്ഥലം. ഇവിടെയുള്ള രണ്ടുപാറകളിന്മേൽ ആദ്യത്തെ 12 ലേഖകളാണ് കൊത്തിവെച്ചിരിക്കുന്നതു്. 13ഉം 14ഉം ലേഖകൾ പ്രത്യക്ഷപ്പെടാതെ ഭൂഗർഭത്തിൽപ്പെട്ടുകിടക്കുകയാണ്. ജനങ്ങൾ വാസം ചെയ്തിരുന്ന വല്ല നഗരമൊ ഗ്രാമമോ ഉണ്ടായിരുന്നതായി അറിയുന്നില്ല. എന്നാൽ കാശ്മീരദേശത്തിലെ ഒരു പ്രധാനപുണ്യസ്ഥാനമായ ബ്രേരിയിലേക്കു നയിക്കുന്ന ഒരു പ്രാചീനപാതയെ നോക്കിക്കൊണ്ടാണ് ഈ ലേഖകൾ നില്ക്കുന്നതു്. ഷാഹബാജഗാറിയിൽ കാണുന്നതുപോലെ ദ്വാദശശിലാലേഖ ഇവിടെ പ്രത്യേക}}<noinclude><references/></noinclude>
c1cfu45d8pwoku44v1pypjptkwm9ji8
237387
237386
2025-06-16T04:01:03Z
Sreejithk2000
57
ചെറിയ തിരുത്ത്
237387
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
ഒന്നാമത്തെ ലേഖാ സമൂഹം പെഷവാർജില്ലയിലെ ഷാഹബാജഗാ എന്ന സ്ഥലത്തിലാണ്സ്ഥ ലം പെഷവാറിൽനിന്നു 40 നാഴിക വടക്കുകിഴക്കാണ്. ദ്വാദശശിലാലേഖയൊഴിച്ചുള്ള എല്ലാ ലേഖകളും 24 അടി നീളവും 10 അടി വീതിയും 10 അടി കനവുമുള്ള ഒരുതരം വെങ്കൽപ്പാറയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളിലായി എഴുതിയിരിക്കയാണ്. അതേ കുന്നിൻ ചെരുവിൽ 60 അടി ഉയരത്തിലായി പശ്ചിമവശം താഴോട്ടു കാണുന്ന നിലയിൽ ദ്വാദശശിലാലേഖയും പിന്നീടു കണ്ടുപിടിക്കപ്പെട്ടു. മറ്റു ലേഖകളിൽനിന്നും ഇതു 150 അടി അകലെയാണ്. പണ്ടു പോലുഷാ എന്നറിയപ്പെട്ട ഷാഹബാജഗാറ ബൗദ്ധരുടെ ഒരു പ്രധാനതീൎത്ഥസ്ഥാനമായിരുന്നു. അശോകസാമ്രാജ്യത്തിൽപ്പെട്ട യവന സംസ്ഥാനത്തിന്റെ കേന്ദ്രനഗരമായിരുന്നു ഇതെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
{{text-indent|2em|രണ്ടാമത്തെ ലേഖാസമൂഹം കാണുന്നതു പശ്ചിമോരപ്രാന്തത്തിൽ ഹസാറജില്ലയിലെ മാനസേഹം എന്ന സ്ഥലത്താകുന്നു. അബ്ബട്ടബാദിൽ നിന്നു 15 നാഴിക അകലേയാണ് ഈ സ്ഥലം. ഇവിടെയുള്ള രണ്ടുപാറകളിന്മേൽ ആദ്യത്തെ 12 ലേഖകളാണ് കൊത്തിവെച്ചിരിക്കുന്നതു്. 13ഉം 14ഉം ലേഖകൾ പ്രത്യക്ഷപ്പെടാതെ ഭൂഗർഭത്തിൽപ്പെട്ടുകിടക്കുകയാണ്. ജനങ്ങൾ വാസം ചെയ്തിരുന്ന വല്ല നഗരമൊ ഗ്രാമമോ ഉണ്ടായിരുന്നതായി അറിയുന്നില്ല. എന്നാൽ കാശ്മീരദേശത്തിലെ ഒരു പ്രധാനപുണ്യസ്ഥാനമായ ബ്രേരിയിലേക്കു നയിക്കുന്ന ഒരു പ്രാചീനപാതയെ നോക്കിക്കൊണ്ടാണ് ഈ ലേഖകൾ നില്ക്കുന്നതു്. ഷാഹബാജഗാറിയിൽ കാണുന്നതുപോലെ ദ്വാദശശിലാലേഖ ഇവിടെ പ്രത്യേക}}<noinclude><references/></noinclude>
143um2qv32099myslxke65opdlqj2a5
താൾ:Samrat Asokan.pdf/74
106
80386
237388
2025-06-16T04:06:37Z
Sreejithk2000
57
പുതിയ താൾ
237388
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഏഴാം അദ്ധ്യായം}}
യാണ് തേടുക. സ്വജാതിയിലുള്ള കന്യകയെ പാണിഗ്രഹണം ചെയ്യാൻ അവർ ചിലപ്പോൾ പുത്രനെ ഉപദേശിച്ചെന്നും വരാം. പക്ഷെ ഈ വിഷയത്തിൽ പുത്രന്റേയോ പുത്രിയുടേയോ ഹിതത്തെ അവർ അന്വേഷിക്കുക പതിവില്ല. മാതാപിതാക്കന്മാരുടെ തീരുമാനത്തെ പുത്രനോ പുത്രിയോ നിഷേധിക്കുകയില്ലെന്നാണ് വെയ്പ്.
{{text-indent|2em|എന്നാൽ സമാനജാതിയിൽ അല്ലാത്ത പല വിവാഹബന്ധത്തെപ്പറ്റി ജാതകകഥകളിലും കാണാം. ക്ഷത്രിയനായ കോസലരാജാവു ഒരു ശ്രൂദ്രസ്ത്രീയെ വിവാഹം ചെയ്യുന്നതും അവളുടെ മകൻ ക്ഷത്രിയരാജാവായിത്തീരുന്നതും ഭദ്ദസാലജാതകത്തിൽ കാണുന്നു. ദൃഷ്ടാന്തമായി മറ്റും പല കഥകൾ എടുത്തുദ്ധരിക്കാവുന്നതാണ്. വിജാതിയവിവാഹം അന്നു അപൂർവ്വമായിരുന്നില്ല എന്നുള്ളതിലേക്കും ഇത്തരം കഥകൾ സാക്ഷ്യം വഹിച്ചു നില്ക്കുന്നു.}}
{{text-indent|2em|പല തരത്തിലുള്ള താപസന്മാരെയും സന്യാസികളേയും ശ്രമണന്മാരേയും അന്നിവിടെ കണ്ടതായി യവനന്മാർ ചിത്രീകരിക്കുന്നു. ഇവരിൽ ജടാധാരികളും ശിരസ്സ് മുണ്ഡനം ചെയ്തവരും താടി നീട്ടിയവരും ദേഹത്തിൽ മുഴുവൻ ഭസ്മം പൂശി നടന്നവരുമായ എല്ലാത്തരം സന്യാസികളും താപസന്മാരും ഉൾപ്പെടും. അവർ ഘോരാരണ്യങ്ങളിലൊ ആരാമങ്ങളിലൊ വൃക്ഷസമൂഹങ്ങളുടെ ഛായയിലൊ ആണ് നിവസിച്ചിരുന്നത്. പൎണ്ണശാലകളിലൊ ഗുഹകളിലൊ വൃക്ഷ കോടരങ്ങളിലൊ വസിക്കുന്ന സന്യാസികളുമുണ്ട്. വെറും നിലത്തു കിടന്നുറങ്ങുന്നവരും ഇലകളോ മാന്തോലോ പുലിത്തോലോ വിരിച്ച് അതിൽ ശയിക്കുന്ന സന്യാസികളും ദുൎല്ലഭമല്ല. കാട്ടാറിലെ ജലവും വന}}<noinclude><references/></noinclude>
e6b5mrr5ql7ntlual8fdo5xzgxg39h2
താൾ:Samrat Asokan.pdf/71
106
80387
237391
2025-06-16T05:22:25Z
Sreejithk2000
57
പുതിയ താൾ
237391
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
രുന്നു; പൂജിക്കേണ്ടതുമാണു്. ശ്രമണരും ഇതേ നിലയിൽ ത്തന്നെ ജനങ്ങളുടെ ഭക്ത്യാദരങ്ങളെ ആൎജ്ജിച്ചിരുന്നു.
{{text-indent|2em|ബ്രാഹ്മണബാലകൻ 16 വയസ്സുവരെ സ്വഗൃഹത്തിൽ വെച്ചുതന്നെ വിദ്യയഭ്യസിക്കുകയാണ് പതിവു്. അതിന്റെ ശേഷമാണ് ഗുരുവിന്റെ ആശ്രമത്തിൽ ചെന്നോ വിശ്വവിദ്യാലയത്തിൽ പോയോ ഉപരിപഠനം ചെയ്യുന്നത്. അവിടെവെച്ചു മൂന്നു വേദങ്ങളും (അഥൎവ്വ വേദം പിന്നീടുണ്ടായതാവണം) അഷ്ടാദശപുരാണങ്ങളും മറ്റു വിദ്യകളും പഠിക്കുന്നു. ഇങ്ങിനെ ബ്രഹ്മചൎയ്യാശ്രമം പൂത്തിയാക്കി 24 ഓ 36 ഓ 48 ഓ വയസ്സിൽ അവൻ സ്വഗൃഹത്തിൽ തിരിച്ചുവന്നു ഗൃഹസ്ഥാശ്രമത്തെ സ്വീകരിക്കുന്നു. കുറേക്കാലം ഇങ്ങിനെ കഴിഞ്ഞാൽ ആ ബ്രാഹ്മണൻ ഗൃഹസ്ഥാശ്രമത്തെ ഉപേക്ഷിച്ച് വാനപ്രസ്ഥനായി താപസന്റെ നിലയിലോ അഥവാ ആചാൎയ്യനായി വിദ്യാൎത്ഥികളെ വിദ്യയഭ്യസിപ്പിച്ചുകൊണ്ടോ ചില കാലത്തോളം ജീവിതം നയിക്കും. ഒടുവിൽ നാലാമത്തെ ആശ്രമത്തിൽ പ്രവേശിച്ച് സന്യാസിയായോ ഭിക്ഷുവായോ ഐശ്വരചിന്തയിൽ മുഴുകിയോ ധൎമ്മപരമായ പൊതുസേവനം ചെയ്തോ ജീവിതശേഷത്തെ അൎപ്പിക്കയും ചെയ്യുന്നു. ചിലപ്പോൾ ബ്രഹ്മചാശ്രമത്തെ തുടന്നു തന്നെ ആ ബ്രാഹ്മണൻ സന്യാസാശ്രമത്തെ സ്വീകരിക്കാറുമുണ്ട്.}}
{{text-indent|2em|ഒരു ആദശബ്രാഹ്മണന്റെ ജീവിതരീതിയാണ് മുകളിൽ കൊടുത്തതും. എന്നാൽ യജ്ഞം ചെയ്യിച്ചും പൌരോഹിത്യം കൈക്കൊണ്ടും മുഹൂൎത്തനിൎണ്ണയം, ഭവിഷ്യച്ചിന്തനം മുതലായവയാൽ രാജസേവചെയ്തും മന്ത്രതന്ത്രാദികളാൽ ഭൂതപ്രേതാദികളെ വശീകരിച്ചും ജീവിച്ചുപോന്ന}}<noinclude><references/></noinclude>
7mxt0tx02c315as3plbk5g7o557zvp6
താൾ:Samrat Asokan.pdf/72
106
80388
237392
2025-06-16T05:26:34Z
Sreejithk2000
57
പുതിയ താൾ
237392
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഏഴാം അദ്ധ്യായം}}
നിരവധി ബ്രാഹ്മണരുമുണ്ടായിരുന്നു. അവരെ രണ്ടാം ശ്രേണിയിൽപെട്ട സാംസാരിക ബ്രാഹ്മണർ അഥവാ ബ്രാഹ്മണബന്ധുക്കൾ ആയിട്ടാണ് ജാതകകഥകളിൽ, പറഞ്ഞുകാണുന്നതു്. കൃഷിചെയ്തും നിലമുഴുതും പശുക്കളെ പോറ്റിയും ജീവിച്ചുവന്ന കഷകബ്രാഹ്മണരേയും വ്യാപാരംചെയ്തുകൊണ്ടു പലദിക്കിലും സഞ്ചരിച്ച മറെറാരു തരം ബ്രാഹ്മണരേയും ജാതകകഥകളിൽ കാണാം.
{{text-indent|2em|സമുദായശ്രേണിയിൽ രണ്ടാമതായി നില്ക്കുന്നതു ക്ഷത്രിയരാണ്. അവർ രാജാക്കന്മാരോ രാജവംശജരോ ആയിരിക്കും. വിദ്യാവിഷയത്തിലും ആത്മികജ്ഞാനത്തിലും അവർ ബ്രാഹ്മണരുടെ പിന്നിൽ ആയിരുന്നില്ല. ബ്രാഹ്മണബാലനേപ്പോലെതന്നെ ക്ഷത്രിയകുമാരനും മൂന്നുവേദങ്ങളും മറ്റുശാസ്ത്രങ്ങളും അഭ്യസിച്ചുകൊണ്ടു' ഗുരുസന്നിധിയിലോ വിദ്യാപീഠത്തിലൊ വസിക്കുന്നു. കാശി മുതലായ ദേശങ്ങളിൽനിന്നു രാജകുമാരന്മാർ കാൽനടയായി യാത്ര ചെയ്യുന്നതും അനേകം നാഴിക അകലേയുള്ള തക്ഷശിലയിലെ മഹാവിദ്യാലയത്തിൽ എത്തുന്നതും വിദ്യാഭ്യാസം ചെയ്തുകൊണ്ടു അവിടെ ഗുരുസന്നിധിയിൽ അന്തേവാസിയായി ജീവിക്കുന്നതുമായ ചിത്രങ്ങൾ അന്നത്തെ ഭാരതത്തിൽ നാം കാണുന്നു.}}
{{text-indent|2em|കൃഷി, കച്ചവടം മുതലായവ ചെയ്തു ജീവിച്ചുവന്ന വൈശ്യരാണു സമുദായത്തിൽ മൂന്നാമതായി സ്ഥിതി ചെയ്യുന്നതു്. ഗൃഹപതി അല്ലെങ്കിൽ കുടുംബികൻ എന്നാണു വൈശ്യനേപ്പറ്റി ജാതകകഥകളിൽ പറയുന്നതു്. വിദ്യാ വിഷയത്തിൽ വൈശ്യനും പിന്നോക്കമല്ല; ഗുരുസന്നിധിയിൽവെച്ചോ വിദ്യാലനത്തിൽവെച്ചോ അവനും മൂന്നു വേദങ്ങളും മറ്റു ശാസ്ത്രങ്ങളും അഭ്യസിച്ചിരുന്നുപോൽ.}}<noinclude><references/></noinclude>
rsnfl7ks7f7au1219k6a740sb57mzs6
താൾ:Samrat Asokan.pdf/73
106
80389
237393
2025-06-16T05:30:19Z
Sreejithk2000
57
പുതിയ താൾ
237393
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
{{text-indent|2em|അപരിഷ്കൃതരായ ജനവിഭാഗത്തെയാണ് ആയ ശൂദ്രരെന്നു വിളിച്ചുവന്നത്. ജാതകകഥകളിൽ ഹീനജാതിയെന്നും ഇവരെ പറയുന്നുണ്ട്. ഇവരിൽ ഏറ്റവും താഴെകിടക്കുന്നവരാണ് ചണ്ഡാലൻ, പുക്കസൻ, നിഷാഭൻ എന്നിങ്ങിനെ അറിയപ്പെടുന്നവർ. ഇവൎക്കു്ന ഗരത്തിൽ വസിച്ചുകൂടാ. നഗരത്തിൽനിന്നും അകലേയുള്ള കുഗ്രാമത്തിലാണ് ഇവർ പാൎക്കുക. ആ ഗ്രാമത്തിൽ മറ്റു ജാതിക്കാരാരും വസിക്കുന്നതല്ല. അവരെ സ്പശിക്കുന്നതുമാത്രമല്ല, ദൎശിക്കുന്നതു കൂടിയും പാപകരമായിട്ടാണ് മേൽജാതിക്കാർ കരുതിയിരുന്നതു. അവർ തൊട്ട് സാധനംകൂടി അശുദ്ധമാകുമെന്നും ഉന്നതജാതിക്കാർ വിശ്വസിച്ചു. അവരുടെ ഭാഷയും നീചമാണ്. വനങ്ങളിൽ വേട്ടയാടിയും ഗുഹകളിലും വൃക്ഷ കോടരങ്ങളിലും രക്ഷപ്രാപിക്കുന്ന പക്ഷിമൃഗാദികളെ നിർദ്ദയം കൊന്നും പുഞ്ചിരി തൂകിക്കൊണ്ടു വളഞ്ഞുപുളഞ്ഞു പായുന്ന കാട്ടാറുകളിൽ, അങ്ങിങ്ങായി ഒടിക്കളിക്കുന്ന മത്സ്യങ്ങളെ കെണിയിൽപ്പെടുത്തിപ്പിടിച്ചും, ഇവർ ഉപജീവനം കഴിച്ചുവന്നു.}}
{{text-indent|2em|ചെരിപ്പുണ്ടാക്കുന്ന പാമരനും ഓടയും മുളയുംകൊണ്ടു കൊട്ടമടയുന്ന വൈണവനും ക്ഷീരകനും കുംഭകാര (കുശവ)നും വസ്ത്രം നെയ്യുന്ന തന്തുവായനും ശൂദ്രജാതിയിൽ പെടും. പക്ഷെ ചണ്ഡാലന്മാരെപ്പോലെ ഇവർ അത്ര നിന്ദ്യരായി കരുതപ്പെട്ടിരുന്നില്ല.}}
{{text-indent|2em|വിവാഹബന്ധം സാധാരണമായി സമാന ജാതിയിൽ ആയിരുന്നു നടന്നുവന്നത്. രക്തത്തിന്റെ പവിത്രതയിൽ അഭിമാനംപൂണ്ട ജനങ്ങൾ മിശ്രവിവാഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. പുത്രന്റെ വിവാഹകാലം അടുത്തുവന്നാൽ മാതാപിതാക്കന്മാർ സ്വജാതിയിലുള്ള കന്യകയേ}}<noinclude><references/></noinclude>
j6apqazae9xvkv2k4go53u3z0diy8xb
താൾ:Samrat Asokan.pdf/78
106
80390
237394
2025-06-16T05:37:09Z
Sreejithk2000
57
പുതിയ താൾ
237394
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഏഴാം അദ്ധ്യായം}}
വാങ്ങുവാൻ പാടുണ്ടായിരുന്നില്ല. കാരണം, ഇവ രണ്ടും എല്ലാവരുടേയും പൊതുസ്വത്താണ്. ഈ സമാവകാശത്തെപ്പറ്റി യവനന്മാരും മറ്റു വിദേശികളും വളരെ പ്രശംസിച്ചുപറഞ്ഞതായിക്കാണാം. ഗ്രാമത്തിലെ എല്ലാ കാര്യവും ഗ്രാമപ്പഞ്ചായത്തുമുഖേനയാണ് നിൎവ്വഹിച്ചത്. കൂലികൊടുക്കാതെ സൌജന്യമായി യാതൊരു പ്രവൃത്തിയും പഞ്ചായത്തിനുവേണ്ടി ഗ്രാമക്കാരെക്കൊണ്ടു ചെയ്യിച്ചിരുന്നില്ല. എല്ലാ ഗ്രാമീണന്റെയും അംഗീകാരത്തോടുകൂടി വല്ല പൊതുക്കാൎയ്യവും ചെയ്യേണ്ടതായി വരുമ്പോൾ പൊതുപഞ്ചായത്തു വിളിച്ചുകൂട്ടാറുണ്ട്. അതിന്നു ഒരു പ്രത്യേകസ്ഥലം ഉണ്ടായിരിക്കും. സഭാഗൃഹം, അതിഥിശാല, ആരാമം, ചെത്തുവഴി, കിണർ, കുളം, തോട്മു തലായവ നിമ്മിച്ചുവന്നതു പഞ്ചായത്തുതന്നെയാണ്. സൎവ്വരേയും ബാധിക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്ത്രീകളും പങ്കെടുക്കാറുണ്ട്.}}
{{text-indent|2em|അന്ന് വളരെ മിതമായ രീതിയിലായിരുന്നു ഗ്രാമീണജീവിതം. ഗ്രാമക്കാർ വലിയ ധനാഢ്യരോ അഹോവത്തിക്കു നിവൃത്തിയില്ലാത്ത ദരിദ്രരോ ആയിരുന്നില്ല. ഭക്ഷണസാധനങ്ങൾ സമൃദ്ധമായിരുന്നു. ഗ്രാമീണരുടെ എല്ലാ ആവശ്യവും യഥോചിതം നിർവ്വഹിക്കപ്പെട്ടു. അവരുടെ
സ്വാതന്ത്ര്യത്തിൽ ആരും കൈവെച്ചിരുന്നില്ല എന്നതാണ് സർവ്വപ്രധാനമായ ഒരു സംഗതി. അന്നത്തെ ഗ്രാമം
പ്രജാതന്ത്രരാജ്യമായിരുന്നുവെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. ഗ്രാമീണരുടെ പരിശ്രമം അവരുടെ കൃഷിയിൽ കേന്ദ്രീകരിച്ചിരുന്നതുകൊണ്ടു് ഉപജീവനകാൎയ്യത്തിൽ യാതൊരു വിഷമതയ്ക്കും അന്നു് അവകാശമുണ്ടായിരുന്നില്ല.}}<noinclude><references/></noinclude>
r0fssfe9rkkbex8x8q2zruu4kmkhfaf
താൾ:Samrat Asokan.pdf/82
106
80391
237396
2025-06-16T05:44:39Z
Sreejithk2000
57
പുതിയ താൾ
237396
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|എട്ടാം അദ്ധ്യായം}}
ദന്തനിൎമ്മിതപദാൎത്ഥങ്ങൾ, രത്നവും വെള്ളിയും സ്വൎണ്ണവുംകൊണ്ടുണ്ടാക്കിയ മിന്നിത്തിളങ്ങുന്ന ആഭരണങ്ങൾ
മുതലായവ നഗരങ്ങളിൽ ധാരാളമായി വിൽക്കപ്പെട്ടു വിദേശങ്ങളുമായും ഇവയുടെ വ്യാപാരം നടന്നിരുന്നു.
{{text-indent|2em|കച്ചവടത്തിൽ പദാർത്ഥങ്ങൾ തന്നെ കൈമാറുന്ന സമ്പ്രദായം പണ്ട് നടപ്പുണ്ടായിരുന്നതു മൗൎയ്യകാലത്തിൽ കുറഞ്ഞു കുറഞ്ഞു വന്നതായും നാണയങ്ങളുടെ പ്രചാരം അധികമധികമായിത്തീൎന്നതായും കാണുന്നുണ്ടു്. സ്വണ്ണം, വെള്ളി, ചെമ്പു് മുതലായ ലോഹങ്ങൾകൊണ്ടു്
ആദ്യമായി നാണയങ്ങൾ. നിൎമ്മിച്ചതു ചന്ദ്രഗുപ്തമൗൎയ്യനാണെന്നും അവയുടെ പ്രചാരം വൎദ്ധിച്ചുവന്നതു അശോതന്റെ കാലത്തിലാണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ടു. കൎഷം; നിഷ്കം, സുവൎണ്ണം എന്നറിയപ്പെട്ട പൊൻനാണയങ്ങളും കൎഷാപണം എന്ന വെള്ളിപ്പണവും കംസ, പാദ, മാഷ, കാകണിക എന്ന ചെമ്പുനാണയങ്ങളും അന്നു പ്രചാരത്തിലുണ്ടായിരുന്നുപോൽ.}}
{{ന|എട്ടാം അദ്ധ്യായം.}}
{{text-indent|2em|പ്രാചീനശില്പകല: പ്രാചീനഭാരതത്തിലെ ഭവനങ്ങളുടെയും വിഗ്രഹങ്ങളുടേയും അവശേഷിച്ച മാതൃകകളിൽ ഭാരതീയരുടെ ഒരായിരമാണ്ടിലെ ശില്പകലയുടെ ചരിത്രം ഉൾക്കൊള്ളുന്നുണ്ട്. രണ്ടായിരം കൊല്ലത്തിന്നപ്പുറമുള്ള ആ ചരിത്രവസ്തുക്കൾ നമ്മുടെ ശില്പകലയുടെ ഉന്നതിയേയും അവനതിയേയും കുറിക്കുന്നു. ആ കാലഘട്ടത്തിൽ പശ്ചിമോത്തരഭാരതത്തിൽ പ്രവേശിച്ച വിഭിന്ന}}<noinclude><references/></noinclude>
qgaejp9x2hvkbfj9uii0viv75o1azub
താൾ:Samrat Asokan.pdf/106
106
80392
237397
2025-06-16T05:53:36Z
Sreejithk2000
57
പുതിയ താൾ
237397
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|എട്ടാം അദ്ധ്യായം}}
ചിയേയും വലംകൈയിൽ വജ്രവുമായി വജ്രപാണിയേയും അഭയദാനമുദ്രയിൽ മൈത്രേയനേയും കാണാം.
{{text-indent|2em|പ്രാചീനവൈദികദേവതകളെ പുതിയ വേഷത്തിലും മോടിയിലും ബോധിസത്വന്മാരായി രംഗപ്രവേശം ചെയ്യിക്കുകയാണ് മഹായാന ബൌദ്ധന്മാർ ചെയ്തിട്ടുള്ളതെന്നു പറയാം. വിഷ്ണുവിനെ അവലോകിതേശ്വരനായും ബ്രഹ്മാവിനെ മഞ്ജുശ്രീയായും സൂൎയ്യനെ മാരീചിയായും ശക്രനെ വജ്രപാണിയായും അദ്ദേഹത്തിൻറ സ്വർഗ്ഗത്തെ ത്രയസ്ത്രിംശദ്ധാമമായും അവർ കല്പിച്ചു. ഇനി അവതരിക്കാൻ പോകുന്ന ബുദ്ധനാണത്രെ മൈത്രേയൻ. ശക്രൻ, വിഷ്ണു, ബ്രഹ്മാവു്, നാരായണൻ എന്നീ ദേവതകളുടെ സങ്കല്പം ഹീനയാന ബൌദ്ധരുടെ ഇടയിലും കാണാം.}}
{{text-indent|2em|ഗാന്ധാരദേശത്തിലെ പ്രതിമകളിൽ ബുദ്ധഭഗവാന്റെ ജീവിതത്തിലെ പ്രധാനഘടനകൾ മനോമോഹനമാംവണ്ണം ചിത്രണം ചെയ്തിട്ടുണ്ടു്. പവിത്രചരിതയായ മായാദേവി ശയിക്കുന്നതും ഷൾദ്ദന്തിയായ ഒരു ശ്വേതഹസ്തി സ്വൎഗ്ഗത്തിൽനിന്നിറങ്ങിവന്നു ആ ദേവിയുടെ നികടത്തിൽ ചെല്ലുന്നതും, സിദ്ധാൎത്ഥന്റെ ജന്മത്തെ സൂചിപ്പിക്കുന്നതും ഒരു ഘടനയാണു്. ലുംബിനിയെന്ന ഉപവനത്തിൽ ഒരു സാലദ്രുമത്തിന്റെ ശാഖയെ പിടിച്ചുകൊണ്ടു മായാദേവി. ബുദ്ധദേവനെ ഭൂജാതനാക്കുന്നതു മറെറാരു രംഗമാകുന്നു. സിദ്ധാൎത്ഥകുമാരൻ ഗുരുസന്നിധിയിൽ വിദ്യയഭ്യസിക്കുന്നതു് ഒരേടത്തു കാണാം. യുവാവായ ശാക്യസിംഹൻ രമണീയമായ മഞ്ചത്തിന്മേൽ ശയിച്ചുകൊണ്ടു വിശ്വമോഹിനികളായ തരുണീമണികളുടെ വാദ്യഗാനാദികൾ ശ്രവിക്കുന്നതു മറെറാരേടത്തു ആരേയും ആകൎഷിച്ചു കൊണ്ടു നിലകൊള്ളുന്നു. സിദ്ധാൎത്ഥൻ അരമനയെ പരി}}<noinclude><references/></noinclude>
ml045zmezj1qgpbxrytlx89ky2pap87