വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
തിരുക്കുറൾ
0
75336
237558
237555
2025-06-26T14:47:20Z
Ashiqva
10358
/* ഭൗതികപ്രകരണം (2) */
237558
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
കേട്ടാർപ്പിണിക്കും തകൈ അവായ്ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644.
തിറനറിന്തു ചൊല്ലുക ചൊല്ലെ അറനും
പൊരുളും അതനിൻ ഊഊങ്കുഇൽ
645.
ചൊല്ലുക ചൊല്ലെപ്പിറിതോർചൊൽ അച്ചൊല്ലെ
വെല്ലും ചൊൽ ഇൻമൈയറിന്തു
646.
വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
647.
648.
649.
650.
മാട്‌ചിയിൻ മാശറ്റാർകോൾ
ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
140
65. വാചാലത
141
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ
ഏറെ ശ്രേഷ്‌ഠതമം ഗുണം
അതിനു കിടയാവില്ല
മറ്റുമേന്മകളൊന്നുമേ.
നന്മയും തിന്മയും ചൊല്ലാൽ
സംഭവിക്കുക നിശ്ചയം
ഏവനും ശ്രദ്ധവെക്കേണം
സംസാരിക്കുന്ന വേളയിൽ.
യോജിച്ചവർക്കുറപ്പായും
വിമതർക്കു രസിപ്പായും
തോന്നുമാറുരിയാടുന്ന
രീതിയാണ് സുഭാഷണം.
കേൾക്കുന്നോർക്കു രുചിക്കുംമ-
ട്ടുരത്തു, മവർ ചൊൽവതും
സശ്രദ്ധം കേട്ടറിഞ്ഞീടൽ
യോഗ്യമാം നയമായിടും.
ശക്തമാം ഭാഷണം, ധീര -
ഭാവം, സ്‌മരണ ശക്തിയും
ചേർന്ന വാഗ്മിയെവെല്ലാനാ-
യാരാലും കഴിയാത്തതാം.
കാര്യങ്ങൾ ശരിയാം വണ്ണം
നിരത്തി രുചിതോന്നുമാർ
ഭാഷണം ചെയ്‌തിടിൽ ലോക -
മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം
വാര് നിയന്ത്രിതനെന്തിന്നാ-
ണന്യധർമ്മധനാദികൾ.
ഉദ്ദേശിക്കുന്ന കാര്യത്തെ ' !
വെല്ലാൻ സാദ്ധ്യതയില്ലെന്ന
ദൃഢബോദ്ധ്യതയുണ്ടാകും
വണ്ണം വാക്കുരിയാടണം.
ബോദ്ധ്യമാക്കി വചിക്കുവാൻ
പ്രാപ്ത്‌തരല്ലാത്തവർ വീണായ്
മുഴുകും ഭാഷണങ്ങളിൽ.
ഭാഷണത്രാണിയില്ലാത്ത
പണ്ഡിതശ്രേഷ്‌ഠരൊക്കെയും
സുഗന്ധധാരയില്ലാതെ
വിലസീടുന്ന പൂക്കളാം. 650
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
o9r72n5l0qfbyp315qupt2ybshpsywb
237561
237558
2025-06-26T16:40:25Z
Ashiqva
10358
237561
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. സുഗന്ധധാരയില്ലാതെ
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
ikxmwisyatltwe4ebwfx7s27ngnyt12
237562
237561
2025-06-26T16:44:19Z
Ashiqva
10358
237562
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
7ybbkq6gf21tacik5fgi77eub2c46he
237563
237562
2025-06-26T17:32:13Z
Ashiqva
10358
/* ധർമ്മപ്രകരണം (3) */
237563
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
jczjh2wwa14y5j6kfgz8pg7uza82ukl
237564
237563
2025-06-26T17:34:19Z
Ashiqva
10358
/* ധർമ്മപ്രകരണം (3) */
237564
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും
മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി
മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ
വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ
മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ
മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ
മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ
-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും
ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തു
ച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ
നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
62e9k404a6p5wvabvedhwxj8w9dpjc8
237565
237564
2025-06-26T17:36:12Z
Ashiqva
10358
/* ധർമ്മപ്രകരണം (3) */
237565
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും
മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി
മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ
വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ
മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ
മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ
മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ
-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും
ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തു
ച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ
നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും
തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു
വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ
യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു
വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ;
മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ
വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ
താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ
തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും
തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ
പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
sipnf3ioik7xff89o33fvk67i0kmt1c
237568
237565
2025-06-26T17:37:49Z
Ashiqva
10358
/* ധർമ്മപ്രകരണം (3) */
237568
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും
മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി
മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ
വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ
മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ
മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ
മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ
-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും
ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തു
ച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ
നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും
തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു
വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ
യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു
വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ;
മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ
വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ
താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ
തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും
തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ
പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ
പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും
ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ
ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു
തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും
നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു-
ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി
തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല
ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ
അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു
ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
dvh6r5s50rloobmgbfmv7op9gvdzf3n
237569
237568
2025-06-26T17:39:46Z
Ashiqva
10358
/* ധർമ്മപ്രകരണം (3) */
237569
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും
മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി
മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ
വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ
മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ
മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ
മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ
-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും
ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തു
ച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ
നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും
തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു
വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ
യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു
വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ;
മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ
വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ
താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ
തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും
തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ
പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ
പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും
ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ
ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു
തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും
നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു-
ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി
തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല
ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ
അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു
ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂ
651. തുഫൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനെ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ‌്വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
142
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
6zmxjquy8jvn1dce2nsnmukxlmx4tyy
237582
237569
2025-06-26T18:06:19Z
Ashiqva
10358
237582
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
==ധർമ്മപ്രകരണം (1)==
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. ണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21 ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ
അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ
ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും
വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ
മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ
ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു
ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ-
പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി
വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു
നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-
പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും
മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി
മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ
വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ
മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ
മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ
മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ
-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും
ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തു
ച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ
നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും
തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു
വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ
യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു
വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ;
മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ
വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ
താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ
തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും
തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ
പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ
പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും
ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ
ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു
തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും
നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു-
ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി
തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല
ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ
അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു
ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം (1) ==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ
നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും
കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു
പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ
അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ
കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു-
കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ
ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക്
എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു
കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു;
മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
551. കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552. വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556. മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന മന്നവൻ ശ്രുതി നേടുന്നു
നീതിയില്ലാത്തമന്നവൻ സ്വന്തം സൽഭരണത്തിനാൽ
കൊലചെയ്‌തു നടക്കുന്ന ഭരണം കെട്ടുപോയെന്നാൽ
ക്രൂരനേക്കാൾ മൃഗീയനാം. രാജൻ പേർ നിലനിന്നിടാ.
ബലമായ് പ്രജയിൽ നിന്നും മാരിയില്ലാത്ത ഭൂഭാഗം
ധനം വാങ്ങുന്ന മന്നവൻ വരളുന്നത് പോലവേ
സായുധം മാർഗ്ഗമദ്ധ്യത്തിൽ ദയയില്ലാത്ത രാജന്റെ
കൊള്ള ചെയ്യുന്ന കള്ളനാം. പ്രജകൾ താപമാർന്നിടും.
ദിനംതോറുമരങ്ങേറും നീതിയും മുറയും കെട്ട
നാട്ടിലേ നന്മതിന്മകൾ മന്നവൻ വാണിടുന്ന നാൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത ദരിദ്രരാം ജനത്തേക്കാൾ
മന്നവൻ കെട്ടുപോയിടും. കഷ്‌ടമാം ധന്യജീവിതം.
നീതിന്യായങ്ങളില്ലാതെ രാജൻ തൻ ഭരണത്തിങ്കൽ
ക്രൂരമായ് ഭരണം നീക്കും നീതിയില്ലാതെയാവുകിൽ
മന്നവൻ പൊരുളും, കുടെ കാലാകാലങ്ങളിൽ മേഘം
രാജ്യവും നഷ്‌ടമായിടും. മഴനൽകാതെ പോയിടും.
ദുഷ്‌ടമാം ഭരണത്താലേ നാടുകാക്കുന്ന മന്നൻ്റെ
തപിക്കും ജനബാഷ്‌പത്താൽ കാവൽ ജോലി പിഴക്കുകിൽ
രാജശേഖരമാം സമ്പ- പശുക്കൾ പാൽ ചുരത്തൂല
ത്തെല്ലാം കെട്ടു നശിച്ചിടും. പശുക്കൾ പാൽ ചുരത്തൂല
57. വെരുവന്ത ചെയ്യാമൈ
561. തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചിമെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563. വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565. അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566. കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567. കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568. ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569. ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ കഠിനവാണിയും ദയാ-
പിടികൂടി, മനസ്സിലെ രഹിതനുമായുളളവൻ
വാസനയൊഴിയാൻ നന്നായ് നേടിവെച്ച ധനം മുറ്റു-
ദണ്‌ഡിക്കുന്നതു രാജനാം. മതിവേഗം നശിച്ചുപോം.
ദീർഘനാൾ ശക്തനായ് വാഴാൻ ക്രൂരഭാഷണവും ശിക്ഷാ-
ആശിയ്ക്കുമരചൻ, മുമ്പിൽ ക്കാഠിന്യമിവരണ്ടുമേ
ഭാവം കഠിനമായ് കാട്ടി അരം പോൽ രാജശക്തിക്ക്
ദണ്ഡനം ലഘുവാക്കണം. നാശകാരണമായിടും.
അക്രമഭരണത്താലേ മന്ത്രിമാരോടിണങ്ങാതെ-
ജനങ്ങൾ ഭീതരാകുകിൽ യകന്നു നിലനിന്നപിൻ
നിശ്ചയമതി വേഗത്തിൽ കോപത്തോടെ സമീപിക്കും
രാജൻ കെട്ടു നശിച്ചുപോം. രാജവിത്തം നശിച്ചിടും.
രാജൻ അക്രമിയാണെന്ന് രാജ്യരക്ഷക്കുപായങ്ങൾ
ജനങ്ങൾ പറയും വിധം മുൻകൂട്ടി ചെയ്‌തു വെക്കാത്ത
തിന്മകൾ പണിയും രാജൻ മന്നൻ പോർവന്നു നേരിട്ടാൽ
ആയുസ്സറ്റു നശിച്ചിടും. ഭയപ്പാടാൽ മുടിഞ്ഞിടും.
ദർശനം ദുഷ്ക്കരം, കാൺകെ ക്രൂരവാഴ്‌ച നടത്തുന്ന
മുഖം വാടുന്ന മന്നവൻ രാജൻ തന്നുടെ മന്ത്രിയായ്
നേടിവെച്ചുള്ള സമ്പാദ്യം അജ്ഞനെ സ്വീകരിച്ചീടു-
പേയ് കാക്കും ദ്രവ്യമായിടും. മിവർ ഭൂമിക്ക് ഭാരമാം.
58. കണ്ണാട്ടം
571. കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവ്വുലകു
572. കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573. പൺഎന്നാം പാടർകുഇയൈ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണോട്ടം; അത്തിൻ്റേൽ
പുണ്ണെൻറുണരപ്പടും
576. മണ്ണോടിയൈന്തമരത്തനൈയർകണ്ണോ-
ടിയൈന്തുകണ്ണോടാതവർ
577. കണ്ണോട്ടം ഇല്ലവർകണ്ണിലർ;കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
578. കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579. ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580. പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം കണ്ണിന്നുടമയായിട്ടും
നിലനിൽക്കുന്ന ഹേതുവാൽ ദയതോന്നാത്ത മാനുഷർ
ഉലകം കേടുകൂടാതെ പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
നിലനിൽക്കുന്നു നിശ്ചയം. പാദപങ്ങൾക്ക് തുല്യരാം.
ലോകകാര്യം നടക്കുന്നു ദയാദാക്ഷിണ്യമില്ലാത്തോർ
ദാക്ഷിണ്യഗുണമുള്ളതാൽ; കണ്ണില്ലാത്തവരായിടും
ഭൂമിക്ക് ചുമടാകുന്നു കണ്ണുള്ളോർ ദയകാട്ടാതെ
ദയാരഹിതനാം പൂമാൻ. ജീവിക്കുന്നതസാദ്ധ്യമാം.
രാഗരഹിതമായുള്ള സ്വന്തം തൊഴിലുകൾക്കൊട്ടും
ഗാനങ്ങൾ സുഖശൂന്യമാം ഹാനിയേൽക്കാത്ത രീതിയിൽ
ദയാഭാവം സ്ഫുരിക്കാത്ത ദയകാട്ടും ജനങ്ങൾക്കീ-
ദൃഷ്‌ടിയും ഫലശൂന്യമാം. യുലകം യോഗ്യമായതാം.
മുഖത്തുണ്ടെന്ന് തോന്നിക്കും തിന്മചെയ്‌ത ജനത്തോടും
ദയകാട്ടാത്ത കണ്ണുകൾ പകപോക്കാതെ ശാന്തമായ്
അല്ലാതവകളെക്കൊണ്ട് ദയാപൂർവ്വം ക്ഷമിക്കുന്ന-
പ്രയോജനമൊട്ടില്ല താൻ. തതിശ്രേഷ്‌ഠസ്വഭാവമാം.
നയനങ്ങൾക്കലങ്കാരം സ്നേഹിതർ നഞ്ചുചേർത്താലും
ദാക്ഷിണ്യമെന്ന നന്മയാം നിരാക്ഷേപം ഭുജിച്ച പിൻ
ആകയാൽ ദയതോന്നാത്ത അവരോടുദയാപൂർവ്വം
കണ്ണുപുണ്ണെന്ന് ചൊല്ലലാം. സ്നേഹിക്കൽ നാഗരീകമാം.
59. ഒറ്റാടൽ
581. ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പ്പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583. ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്തതു ഇൽ
584. വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585. കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586. തുറന്താർ പടിവത്തർ ആകി ഇറന്താരായ്ന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588. ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589. ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
59. ചാരന്മാർ
രഹസ്യാന്വേഷണം ചെയ്യും സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
ദൂതനും, നീതിയോതിടും സങ്കേതങ്ങളിലേറിയും
ഗ്രന്ഥവുമരചൻ തൻ്റെ ദുരിതങ്ങൾ പേറി സ്വത്വം
രണ്ടു കണ്ണായ് ഗണിക്കണം. കാക്കുന്നോൻ ചാരയോഗ്യനാം.
എല്ലാ കൂട്ടത്തിലു, മെല്ലാ- ഒളിഞ്ഞ വാർത്തകൾ തേടി-
യിടത്തും സംഭവിച്ചിടും പ്പിടിക്കും, കേട്ടവാർത്തകൾ
സംഭവങ്ങളറിഞ്ഞീടൽ ഭയമില്ലാതെ പ്രസ്‌താവം
രാജൻ കർത്തവ്യമായിടും. നടത്തും ചാരധീരനാം.
നാട്ടുകാര്യരഹസ്യങ്ങ- രഹസ്യദൂതന്മാർ രണ്ടാൾ
ളെല്ലാം ദൂതൻ മുഖാന്തിരം നൽകും വാർത്തകൾ യോജിച്ചാൽ
കൈക്കലാക്കാത്ത ഭൂപാലൻ സത്യമാണെന്ന് രാജൻ നി-
വിജയിക്കില്ല നിശ്ചയം. സ്സംശയം സ്വീകരിച്ചിടാം.
തൊഴിൽ ചെയ്‌വവരെല്ലാരും- ചാരന്മാർ പലരന്യോന്യ-
സ്വന്തക്കാരോ, വിരോധിയോ- മറിവില്ലാതിരിക്കണം;
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ മൂവർ ഭാഷ്യമൊരേ രൂപ-
ചാരൻ്റെ തൊഴിലായിടും. മെങ്കിൽ സത്യമതായിടും.
സംശയിക്കാത്ത വേഷത്തിൽ, ചാരന്മാർക്കരുളും നന്മ
നോക്കിൽ ചകിതനാവാതെ, ഗോപ്യമായ്ത്തന്നെ ചെയ്യണം;
രഹസ്യം ഭദ്രമാക്കുന്നോൻ അല്ലേലാത്മരഹസ്യങ്ങൾ
ചാരവേലക്ക് യോഗ്യനാം. വെളിവാക്കിയ പോലെയാം.
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592. ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593. ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594. ആക്കം അതർവിനായ് ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596. ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597. ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598. ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599. പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുഉം പുലിതാക്കുറിൻ
600. ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
മനോധീരതയെന്നുള്ള ചിന്തയെപ്പൊഴുതും സ്വന്തം
ഗുണമേറെ വിശിഷ്‌ടമാം; മേന്മയെപ്പറ്റിയാവണം;
വ്യക്തി തൽഗുണമില്ലെങ്കി- മേന്മവന്നില്ലയെന്നാലും
ലൊന്നുമില്ലാത്ത മൂർത്തിയാം. ചിന്തയുണ്ടായിരിക്കണം.
മനോധൈര്യമൊരുത്തന്ന് ഗജങ്ങൾ മുറിവേറ്റാലും
നിത്യമാം ധനമായിടും; ധീരമായ് മുന്നിൽ നിന്നിടും;
ഭൗതികധനമാകട്ടെ വീഴ്‌ച വന്നു ഭവിച്ചാലും
വിരവിൽ വിട്ടകന്നുപോം. തളരുന്നില്ല ധൈര്യവാൻ.
മനോബലമിരുപ്പോർക്ക് മഹത്വമുടയോനെന്ന-
ധനനാശം ഭവിക്കുകിൽ ബഹുമാനം നടിക്കുവാൻ
നാശം വന്നുഭവിച്ചല്ലോ- ധൈര്യമില്ലാത്തവൻ പാർത്താ-
യെന്ന് ക്ലേശിപ്പതില്ലവർ. ലർഹനായി ഭവിച്ചിടാ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും ഭീമമാം ദേഹവും കൂർത്ത
ഭൗതികധനമൊക്കെയും ദന്തങ്ങളുമുണ്ടെങ്കിലും
ദൃഢമാനസനായോൻതൻ ധീരനാം പുലിയെക്കണ്ടാൽ
വഴിനോക്കിയണഞ്ഞിടും. ഭയന്നീടുന്നു ദന്തികൾ.
നീർനിരപ്പുയരും തോറും ധൈര്യമെന്ന ഗുണം തന്നെ
താമരപ്പൂവുയർന്നിടും; മനുഷ്യന്ന് മഹത്വമാം;
ജീവിതത്തിലെഴും മേന്മ രൂപം മനുഷ്യനായാലും
ധീരതക്കനുപാതമാം. ധൈര്യമില്ലാത്തവൻ തരു.
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ് ന്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉഞറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉഞറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
61. ഉത്സാഹം
മടിയാകും തമസ്സിന്റെ നേതാവിന്നുള്ള സമ്പത്ത്
നുറുങ്ങുകൾ കേറിക്കേറി താനേ വർദ്ധിപ്പതാകിലും
പരമ്പര സ്വഭാവത്തിൻ മടിയാലാധനം നന്നായ്
പ്രകാശം കെട്ടു മങ്ങിടും. പ്രയോഗിപ്പതസാദ്ധ്യമാം.
ജന്മം കൊണ്ട് കുഡുംബത്തിൻ മടിയാൽ വേല ചെയ്യാതെ
ശ്രേയസ്സുന്നതമാക്കുവാൻ ആലസ്യത്തിൽ കഴിപ്പവർ
മടിയേ മടിയായ് കണ്ടു ഉപദേശങ്ങളേൽക്കാതെ
യത്നശീലം വരിക്കണം. നിശ്ചയം വഴികെട്ടിടും.
നാശഹേതുകമായുള്ള സൽകുലത്തിൽ പിറന്നാലും
മടിയേന്തുന്ന പാമരൻ മടിവന്നാക്രമിക്കുകിൽ
പിറന്ന കുഡുംബം തന്നേ- പകയുള്ള ജനങ്ങൾക്ക്
യവൻ മുന്നേ നശിച്ചു പോം. ദാസനായി ഭവിച്ചിടും.
മടിയാകുന്ന രോഗത്താ- മടിയാകുന്ന ദുർദോഷ-
ലുത്സാഹം നഷ്‌ടമായവർ മൊഴിക്കാൻ കഴിവാകുകിൽ
കുഡുംബശ്രുതിയും കെട്ടു തന്നിലും കുഡുംബത്തിലു-
കുറ്റം പേറേണ്ടതായ് വരും. മുള്ള ദോഷങ്ങൾ നീക്കലാം.
മടിയും വിസ്‌മൃതി നിദ്രാ അടിയാൽ ദേവനാർജ്ജിച്ച
വിളംബമിവനാലുമേ മൂന്നുലോകം മുഴുക്കെയും
നാശത്തിലാപതിക്കുന്നോർ മടിയില്ലാത്ത രാജാവി-
യാത്ര ചെയ്യുന്ന വഞ്ചിയാം. ന്നൊരു പക്ഷേയൊതുങ്ങിടും.
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികൈ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിഴൈവാൻതൻ കേളിർ
തുമ്പം തുടൈത്തുൻറും തൂൺ
616. മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
ഇൻമൈപുകുത്തിവിടും
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉഞറ്റുപവർ
62. അദ്ധ്വാനം
മഹത്വമാം സംരംഭമെ- പ്രയത്നശാലിയായെന്നാ-
ന്നുറച്ചു വേല ചെയ്യണം ലൈശ്വര്യം പെരുതായിടും
അദ്ധ്വാനമളവിൻ തോതിൽ യത്നമില്ലാത്തവൻ ചുറ്റും
മഹത്വമത് നൽകിടും. ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
തൊഴിലിൽ താഴ്‌മ കണ്ടോരെ ഉദാസീനൻ്റെ മടിയിൽ
ലോകവും കയ്യൊഴിച്ചിടും മൂതേവിമരുവീടവേ
ചെയ്യുന്നതൊഴിലിൽ യത്നം ഭാഗ്യലക്ഷ്‌മി രമിക്കുന്നു-
ചെലുത്താൻ മടികാട്ടൊലാ. യത്നശീലൻ പുരോഭുവി.
പ്രയത്നിക്കുകയെന്നുള്ള നന്മയുൽപ്പാദനം ചെയ്യാ-
ശ്രേഷ്ഠമാം ശീലമുള്ളവർ നാവാഞ്ഞാൽ വീഴ്‌ചയായിടാ
അന്യർക്ക് സേവനം ചെയ്യും പഠിച്ചദ്ധ്വാനവും ചെയ്യാൻ
തോഷമനുഭവിച്ചിടും. മടിച്ചാൽ വീഴ്‌ച തന്നെയാം.
അദ്ധ്വാനശീലമില്ലാത്തോൻ വിധിയാൽ ലക്ഷ്യമാം കാര്യം
പരോപകാരിയായിടാ നേടാനായില്ലയെങ്കിലും
ഭീരു തന്നുടെ കയ്യാലേ ദേഹാദ്ധ്വാനഫലത്താലേ
വാളേന്തിപ്പടവെട്ടുമോ? മേന്മവർദ്ധിച്ചിടും ദൃഢം.
ആത്മസൗഖ്യം ഗണിക്കാതെ പരിശ്രമമശ്രാന്തമായ്
യത്നത്തിൽ മുഴുകുന്നവൻ നിർവഹിക്കുകയെങ്കിലോ
സ്വജനദുഃഖങ്ങൾ നീക്കി വിധിയിൻ തീർപ്പുതന്നേയും
രക്ഷിക്കും സ്‌തൂപമായിടും. ഗതിമാറ്റി മറിച്ചിടാം.
==ഭൗതികപ്രകരണം (2) ==
63. ഇടുക്കൺ അഴിയാമൈ
621. ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622. വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623. ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624. മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
625. അടുക്കിവരിനും അഴിവിലാൻ ഉറ്റ
ഇടുക്കൺ ഇടുക്കൺ പടും
626. അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627. ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തൈ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628. ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629. ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630. ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
ആപത്തു നേരിടും നേരം ഐശ്വര്യം വന്നുചേരുമ്പോ-
മനശ്ചാഞ്ചല്യമാകൊലാ ളാഹ്ളാദമിയലാത്തവർ
സ്മേരനായതിനെ നേരി- കാലദോഷം ഭവിക്കുമ്പോൾ
ട്ടകറ്റേണമതേ വഴി. ദുഃഖത്തിലാണ്ടുപോകുമോ?
നീർച്ചാൽ പോലളവില്ലാതെ ആപത്തെന്നത് ദേഹത്തിൻ
ദുഃഖങ്ങൾ വന്നുചേരിലും പ്രകൃതിയെന്നറിയുന്ന
വിജ്ഞരായവരുള്ളത്താൽ വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
ചിന്തിച്ചു നിലമാറ്റിടും. മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം വന്നു ഭവിക്കുമ്പോൾ ദുഃഖം പ്രകൃതിജന്യമെ-
മനം നീറാതിരിപ്പവർ ന്നറിയും ബുദ്ധിശാലികൾ
ദുഃഖത്തിന്ന് കൊടുക്കുന്നു ദേഹത്തിന്നിമ്പമോരാതെ
ദുഃഖിക്കാനൊരു കാരണം. ദുഃഖത്തിൽ വേദനപ്പെടാ.
അദ്ധ്വാനശീലനായുള്ളോൻ സമ്പത്തിൽ മനമൂന്നാതെ
കാളവണ്ടി വലിക്കുംപോൽ നിസ്സംഗനായിരിപ്പവൻ
തടസ്സമെന്തേർപ്പെട്ടാലും ആപത്തണഞ്ഞിടും നേരം
തടുക്കാൻ കഴിവായിടും. തപിക്കാതെ കഴിഞ്ഞിടും.
വഴിക്കുവഴി ദുഃഖങ്ങൾ ആപത്തുകളെല്ലാം തനി-
താങ്ങിടും ധൈര്യശാലിയെ ക്കിമ്പമായ് കാണ്മതാകുകിൽ
ബാധിച്ചീടുന്ന ദുഃഖങ്ങൾ പകയുള്ള ജനം പോലു-
സ്വയം ദുഃഖിച്ചു മാഞ്ഞിടും. മാഢ്യനായി ഗണിച്ചിടും.
64. അമൈച്ചു
631. കരുവിയും കാലമും ചെയ് കൈയും ചെയ്യും
അരുവിനൈയും മാണ്ടതു അമൈച്ചു
632. വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633. പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
തിറനറിന്താൻ തേർച്ചിത്തുണൈ
636. മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട് പം
യാവുളമുൻനിർപവൈ
637. ചെയർകൈയറിന്തക്കടൈത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
638. അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
639. പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
640. മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി, ബുദ്ധികൂർമ്മതയോടൊപ്പം
കാലം, വൈദഗ്ദ്ധ്യമാം ബലം വിജ്ഞാനശക്തിയുണ്ടെങ്കിൽ
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ മറികടക്കാനാവാത്ത
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം. പരിതസ്ഥിതിയെന്തുവാൻ?
പ്രജാരക്ഷ, മനോദാർഢ്യം ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞാനം നീതിനിഷ്‌ഠയും വിജ്ഞനാണെന്നിരിക്കിലും
കർമ്മവ്യഗ്രതയോടഞ്ചും ലോകനീതിക്ക് യോജിക്കും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം. രീതിയിൽ നിർവഹിക്കണം.
ദ്രോഹം ചെയ്‌തവരെത്തള്ളി, ഉപദേശം ശ്രവിക്കാതെ
സ്വപക്ഷം ഭദ്രമാക്കിയും മൂഢനായി രമിച്ചിടും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും രാജനോടുപദേശങ്ങൾ
വല്ലോൻ മന്ത്രിക്ക് യോഗ്യനാം. മൊഴിയും നല്ല മന്ത്രിമാർ.
ആരാഞ്ഞു കാര്യമറിവും രാജദ്രോഹം മനസ്സുള്ളിൽ
പ്രയോപ്പത്തിൽ വരുത്തലും കരുതും മന്ത്രിപുംഗവൻ
തീർപ്പുറപ്പായുരക്കലും അനേകകോടി ശത്രുക്കൾ
മന്ത്രിതൻ രീതിയാവണം. നേരിടുന്നത് പോലെയാം.
വിജ്ഞഭാഷണവും, ധർമ്മ - നിർമ്മാണ പരിപാടികൾ
ബോധവും, നാൾമുഴുക്കെയും മുന്നേ ചിന്തിച്ചുവെങ്കിലും
വേലയിൽ തൃഷ്‌ണയും ചേർന്നാ- ക്രിയാവൈഭവമില്ലാത്തോർ
ലുപദേശകനായിടും. ചെയ്‌താൽ വികലമായിടും.
65. ചൊൽവൻമൈ
641. നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
642. ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
643. കേട്ടാർപ്പിണിക്കും തകൈ അവായ് ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644. തിറനറിന്തു ചൊല്ലുക ചൊല്ലൈ അറനും
പൊരുളും അതനിൻ ഊങ്കുഇൽ
645. ചൊല്ലുക ചൊല്ലൈപ്പിറിതോർചൊൽ അച്ചൊല്ലൈ
വെല്ലും ചൊൽ ഇൻമൈയറിന്തു
646. വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
മാട്‌ചിയിൻ മാശറ്റാർകോൾ
647. ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
648. വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
649. പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
650. ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
65. വാചാലത
വാഗ്‌സാമർത്ഥ്യഗുണം പാർത്താൽ കേൾക്കുന്നോർക്കു രുചിക്കുംമ-
ഏറെ ശ്രേഷ്‌ഠതമം ഗുണം ട്ടുരത്തു, മവർ ചൊൽവതും
അതിനു കിടയാവില്ല സശ്രദ്ധം കേട്ടറിഞ്ഞീടൽ
മറ്റുമേന്മകളൊന്നുമേ. യോഗ്യമാം നയമായിടും.
നന്മയും തിന്മയും ചൊല്ലാൽ ശക്തമാം ഭാഷണം, ധീര-
സംഭവിക്കുക നിശ്ചയം ഭാവം, സ്‌മരണ ശക്തിയും
ഏവനും ശ്രദ്ധവെക്കേണം ചേർന്ന വാഗ്മിയെവെല്ലാനാ-
സംസാരിക്കുന്ന വേളയിൽ. യാരാലും കഴിയാത്തതാം.
യോജിച്ചവർക്കുറപ്പായും കാര്യങ്ങൾ ശരിയാം വണ്ണം
വിമതർക്കു രസിപ്പായും നിരത്തി രുചിതോന്നുമാർ
തോന്നുമാറുരിയാടുന്ന ഭാഷണം ചെയ്‌തിടിൽ ലോക-
രീതിയാണ് സുഭാഷണം. മവർ ചൊല്ലിൽ വഴങ്ങിടും.
കേൾപ്പോരിൻ ത്രാണിയേ നോക്കി കുറ്റമറ്റവിധം സത്യം
സംസാരം രൂപമാക്കണം ബോദ്ധ്യമാക്കി വചിക്കുവാൻ
വാര് നിയന്ത്രിതനെന്തിന്നാ- പ്രാപ്ത്‌തരല്ലാത്തവർ വീണായ്
ണന്യധർമ്മധനാദികൾ. മുഴുകും ഭാഷണങ്ങളിൽ.
ഉദ്ദേശിക്കുന്ന കാര്യത്തെ ഭാഷണത്രാണിയില്ലാത്ത
വെല്ലാൻ സാദ്ധ്യതയില്ലെന്ന പണ്ഡിതശ്രേഷ്‌ഠരൊക്കെയും
ദൃഢബോദ്ധ്യതയുണ്ടാകും സുഗന്ധധാരയില്ലാതെ
വണ്ണം വാക്കുരിയാടണം. വിലസീടുന്ന പൂക്കളാം.
66. വിനൈത്തൂയ്മൈ
651. തുണൈനലം ആക്കം തരുഉം വിനൈനലം
വേണ്ടിയ എല്ലാം തരും
652. എൻറും ഒരുവതൽ വേണ്ടും പുകഴൊടു
നൻറിപയവാവിനൈ
653. ഓഓതൽ വേണ്ടും ഒളിമാഴ്‌കും ചെയ് വിനൈ
ആഅതും എന്നുമവർ
654. ഇടുക്കൺപടിനും ഇളിവന്തചെയ്യാർ
നടുക്കറ്റകാട്‌പിയവർ
655. എറെറൻറിരങ്കുവചെയ്യർക ചെയ്‌വാനേൽ
മറ്റന്നചൊയ്യാമൈനൻറു
656. ഈൻറാൻപശികാൺപാൻ ആയിനും ചെയ്യർക
ശാൻറാർപഴിക്കും വിനൈ
657. പഴിമലൈന്തു എയ്ത്‌തിയ ആക്കത്തിൻശാൻറാർ
കഴിനൽകുരവേതലൈ
658. കടിന്തകടിന്തൊരാർചെയ്‌താർക്കു അവൈതാം
മുടിന്താലും പീഴൈതരും
659. അഴക്കൊണ്ട എല്ലാം അഴപ്പോം ഇഴപ്പിനും
പിർപയക്കും നർപാലവൈ
660. ചലത്താൽ പൊരുൾചെയ്തേമാർത്തൽ പശുമൺ
കലത്തുൾനീർ പെയ്തിരീഇയറ്റു
66. കർമ്മശുദ്ധി
തുണയാലൊരുവൻ നേടും
പ്രതാപം സമുദായത്തിൽ;
കർമ്മശുദ്ധിയിനാലാശി-
ക്കുന്നതെല്ലാം ലഭിച്ചിടും.
ലോകപ്രസിദ്ധിയോടൊപ്പം
ധാർമ്മികഗുണമേന്മയും
നേടിത്തരുന്നതല്ലാത്ത
കർമ്മങ്ങളൊഴിവാക്കണം.
ജനമദ്ധ്യേ പ്രഭാവത്തിൽ
ജീവിക്കാനാഗ്രഹിപ്പവൻ
മേന്മക്ക് ഹാനിയേൽപ്പിക്കും
വിനചെയ്യാതിരിക്കണം.
മാന്യരായുള്ളവർ തങ്ങൾ -
ക്കേർപ്പെട്ട ദുരിതങ്ങളെ
നിർമാർജ്ജനം ചെയ‌്വാനായി
ഹീനകൃത്യങ്ങൾ ചെയ്തിടാ.
പിമ്പേ ഖേദിക്കുമാറുള്ള
തിന്മകളൊഴിവാക്കണം
അഥവാ ചെയ്‌തു പോയെങ്കി-
ലാവർത്തിക്കാതിരിക്കണം.
മാതാവിൻ പശിതാങ്ങാതെ
ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി
ചെയ്യാതൊഴിഞ്ഞു മാറണം.
ഇഴിവാം പാപകർമ്മത്താൽ
ലബ്‌ധദ്രവ്യം നിഷിദ്ധമാം
ധർമ്മകർമ്മികൾ താങ്ങുന്ന
ദാരിദ്ര്യം തന്നെ കാമ്യമാം.
തീയ കർമ്മങ്ങൾ ചെയ്‌ാർക്ക്,
വിജയം കൈവരിക്കിലും,
പിന്നീടവകളെച്ചൊല്ലി
നിശ്ചയം ദുഃഖമേർപ്പെടും.
നീചമാർഗ്ഗേണ സമ്പാദ്യം
വേദനിപ്പിച്ചൊഴിഞ്ഞുപോം
ശുദ്ധമായവ പോയാലും
പിറകേ വന്നു ചേർന്നിടും.
ന്യായമല്ലാത്ത സമ്പാദ്യം
സംരക്ഷിക്കാനൊരുമ്പെടൽ
വേവാത്ത മൺകലത്തിൽ നീർ
സൂക്ഷിക്കുന്നത് പോലെയാം. 660
67. വിനൈത്തിട്‌പം
661. വിനൈത്തിട്‌പം എമ്പതു ഒരുവൻമനത്തിട്‌പം
മറ്റൈയ എല്ലാം പിറ
662. ഊറോരാൽ ഉറ്റപിൻ ഒൽകാമൈഇവ്വിരണ്ടിൻ
ആറെൻപർ ആയ്‌ന്തവർകോൾ
663. കടൈക്കൊട്‌കച്ചെയ്‌തക്കതാൺ മൈഇടൈക്കൊട്‌കിൻ
എറ്റാവിഴുമം തരും
664. ചൊല്ലുതൽയാർക്കും എളിയ; അരിയവാം
ചൊല്ലിയവണ്ണം ചെയൽ
665. വീറെയിമാണ്ടാർവിനൈത്തിട്‌പംവേന്തൻകൺ
ഊറെയിഉള്ളപ്പടും
666. എണ്ണിയ എണ്ണിയാങ്കുഎയ്‌തുപ എണ്ണിയാർ
തിണ്ണിയരാകപ്പെറിൻ
667. ഉരുവുകണ്ടു എള്ളാമൈവേണ്ടും ഉരുൾപെരും തേർക്കു
മറ്റൈയ തന്നെ ഉരുവു
668. കലങ്കാതുകണ്ടവിനൈക്കൺ തുളങ്കാതു
മുത്തം കടിന്തു ചെയൽ
669. തുമ്പം ഉറവരിനും ചെയ്ക തുണിവാറ്റി
ഇമ്പം പയക്കും വിനൈ
670. എനെയ്ത്തിട്‌പം എയ്‌തിയക്കണ്ണും വിനൈത്തിട്‌പം
വേണ്ടാരൈ വേണ്ടാതു ഉലകു
67. കാര്യക്ഷമത
പണിപൂർത്തീകരിക്കാനായ്
മുഖ്യമായ് വേണ്ട യോഗ്യത
മനക്കരുത്താകും, മറ്റു
ഗുണങ്ങൾ വേണ്ടതാകിലും.
ആവാത്തത് തുടങ്ങൊല്ല;
വിഘ്‌നം കണ്ടു ഭയക്കൊലാ
ദ്വിഗുണം വേണമെന്നല്ലോ
പൂർവ്വ സുരികൾ നിർണ്ണയം.
പണി പൂർത്തിക്ക് മുൻലോക
ശ്രദ്ധ പറ്റാതെ നോക്കണം
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ
വിഘ്നം പലതുനേരിടാം.
എങ്ങിനെ ചെയ്തു തീർക്കുമെ-
ന്നാരാലും ചൊല്ലസാദ്ധ്യമാം
എളുതല്ലധികം പേർക്കും
ചൊന്നപോൽ പണി തീർക്കുവാൻ
കർമ്മധീരതയുണ്ടായാ-
ലുദ്ദിഷ്‌ട വിഷയങ്ങളിൽ
ഉദ്ദേശിച്ചത് പോൽത്തന്നെ
കാര്യപ്രാപ്തിയെളുപ്പമാം. *
ലളിതവേഷത്താലാരും
ചെറുതെന്ന് നിനക്കൊലാ
പെരുതാം രഥചക്രത്തി-
ലച്ചാണി ലഘുവല്ലയോ?
മനോസൈര്യത്തോടും, ധൈര്യ-
ത്തൊടും വേലക്കൊരുങ്ങണം
കാലവിളംബം കൂടാതെ
ശീഘ്രമായ് ചെയ്തുതു തീർക്കണം.
ഭാവി സംതൃപ്തി മോഹിച്ച്
പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ
ധൈര്യമായ് ചെയ്‌തു കൊള്ളണം.
തൊഴിൽ മഹത്വമോർക്കാതെ
കർമ്മസാമർത്ഥ്യമൊന്നാലേ
മേന്മലക്ഷ്യമിടുന്നവർ
രാജശ്രദ്ധ പതിഞ്ഞീടാ-
നുള്ളിലാശ വഹിച്ചിടും.
മരുവുന്ന ജനങ്ങളെ
മറ്റുമേന്മയിരുന്നാലും
ലോകം മാനിപ്പതില്ല കേൾ. 670
68. വിനൈചെയൽ വകൈ*
671. ചുഴ്ച്ചിമുടിവുതുണി വെയ്‌തൽ അത്തുണിവു
താഴ്ച്ചിയുൾ തങ്കുതൽ തീതു
672. തുങ്കുകതുങ്കിച്ചെയർപാല; തുങ്കർക
തുങ്കാതു ചെയ്യും വിനൈ
673. ഒല്ലും വായ് എല്ലാം വിനൈനൻ്റേ; ഒല്ലാക്കാൽ
ചെല്ലുംവായ് നോക്കിച്ചെയൽ
674. വിനൈപകൈ എൻറിരണ്ടിൻ എച്ചം നിനൈയും കാൽ
തീ എച്ചം പോലത്തേറും
675. പൊരുൾ കരുവികാലം വിനൈഇടനൊടുഐന്തും
ഇരുൾ തീര എണ്ണിച്ചെയൽ
676. മുടിവുമിടൈയൂറും മുറ്റിയാങ്കു എയ്‌തും
പടുപയനും പാർത്തുച്ചെയൽ
677. ചെയ്വിനൈചെയ്‌വാൻ ചെയൽമുറൈഅവ്വിനൈ
ഉള്ളറിവാൻ ഉള്ളം കൊളൽ
678. വിനൈയാൽമിനൈയാക്കിക്കോടൽനനൈകവുൾ
യാനൈയാൽ യാനൈയാത്തറ്റു
679. നട്ടാർക്കുനല്ല ചെയലിൻവിരൈന്തതേ
ഒട്ടാരൈ ഒട്ടിക്കൊളൽ
680. ഉറൈചിറിയാർ ഉൾനടുങ്കൽ അഞ്ചിക്കുറൈപെറിൻ
കൊൾവർ പെരിയാർപ്പണിന്തു
146
68. ആക്രമണം
തീരുമാനമെടുക്കും മുൻ
ഗാഢമായ് ചിന്ത ചെയ്യണം
തീരുമാനം നടപ്പാക്കാൻ
വൈകിക്കുന്നത് ദോഷമാം. *
ധൃതിയില്ലാത്ത കാര്യങ്ങൾ
കാര്യത്തിൻ കഴിവും, വന്നു
ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാകും നേട്ട-
മെല്ലാം ചിന്തിച്ചു ചെയ്യണം.
സാവകാശം നടത്തലാം
തൽക്കർമ്മം മുമ്പേ ചെയ്
ശീലമുള്ള ജനങ്ങളെ
അതിവേഗം നടത്തേണ-
മടിയന്തിരമായവ.
ബന്ധിച്ചനുഭവം പങ്കി-
ട്ടറിയൽ ജയഹേതുവാം.
മുന്നേറ്റത്തിന് കയ്യേറ്റ-
മവശ്യമെങ്കിൽ ചെയ്യലാം
കർമ്മപരിചയത്താലേ
മറ്റുകർമ്മങ്ങൾ ചെയ്യലാം
സന്ദർഭോചിതമായ് മറ്റു
മാർഗ്ഗങ്ങൾ സ്വീകരിക്കലാം.
കെട്ടടങ്ങാത്ത ശത്രുത്വ-
മാക്രമണമപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും
1 ഭാവിയിൽ നാശഹേതുവാം.
ശക്തിയും, ധനവും, കാലം,
ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ
കണിശം നിർണ്ണയിക്കണം.
ഗജത്തെപ്പിടികൂടാനായ്
ഗജങ്ങളുപയുക്തമാം.
നന്മകൾ സ്വജനത്തിനായ്
ചെയ്യും മൂന്നാലെ മുഖ്യമായ്
നയത്താൽ പകയുള്ളോരെ
മിത്രമാക്കിയെടുക്കണം.
ബലഹീനൻ സ്വന്തം കക്ഷി-
ക്കുനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു
ശാന്തിനേടിയെടുക്കണം. 680
69. തവ്വ് (ഭ്ര്വ്വ്)
681. അൻപുടൈമൈ ആൻറ കുടിപ്പിറത്തൽ വേന്തവാം
പൺപുടൈമൈ ദൂതുരൈപ്പാൻപൺപു
682. അൻപറിവു ആരായ് ചൊൽവൻമൈ ദൂതുരൈപ്പാർക്കു
ഇൻറിയമൈയാത മൂൻറു
683. നൂലാരുൾ നൂൽവല്ലൻ ആകുതൽ വേലാരുൾ
വെൻറിവിനൈയുരൈപ്പാവു പൺപു
684. അറിവുരു ആരായ്‌ന്തകൽ വിഇമ്മൂൻറൻ
ചെറിവൂടൈയാൻ ചെൽകവിനൈക്കു
685. തൊകച്ചൊല്ലിത്തുവാത നീക്കിനകച്ചൊല്ലി
നൻറിപയപ്പതാം ദുതു
686. കറ്റുക്കൺ അഞ്ചാൻ ചെലച്ചൊല്ലിക്കാലത്താൽ
തക്കതു അറിവതാം ദൂതു
687. കടനറിന്തു കാലം കരുതി ഇടനറിന്തു
എണ്ണിയുരൈപ്പാൻ തലൈ
688. തുയതുണമൈതുണിവുടൈമൈഇമ്മൂൻറിൻ
വായ്മെ വഴിയുരൈപ്പാൻ പൺപു *
689. വിടുമാറ്റം വേന്താർക്കു ഉരൈപ്പാൻ വടുമാറ്റം .
വായ്ച്ചോരാവൻ കണവൻ
690. ഇറുതിപയപ്പിനും എഞ്ചാതു ഇറൈവർക്കു
ഉറുതിപയപ്പതാം ദൂതു
69. ദൂത്
പദവിക്കൊത്ത സംസാരം
സൗശീല്യം കുലകത്വവും
വിജ്ഞനും, വാഗ്മിയും സ്നേഹ-
വാണിയും ഭയശൂന്യനും
സന്ദേശങ്ങൾ വഹിക്കുന്നോ-
ർക്കത്യന്താപേക്ഷിതം ഗുണം,
ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം
സ്നേഹവും ജ്ഞാനശക്തിയും
ത്രിഗുണം ദൂത് കയ്യാളും
വ്യക്തികൾക്കനുപേക്ഷ്യമാം.
സ്വരാജന്നന്യരാജങ്കൽ
സന്ദേശങ്ങൾ വഹിപ്പവൻ
വിജയം കൈവരിച്ചീടാൻ
വിജ്‌ഞരിൽ വിജ്ഞനാവണം.
സന്ദർഭം നോക്കിസ്വാധീനം
ചെലുത്തും ദൂതുവാഹകൻ.
കാലം നോക്കി, യിടം നോക്കി
ലക്ഷ്യബോധമുറപ്പാക്കി
ബുദ്ധിപൂർവ്വം വചിക്കുന്നോൻ
ശ്രേഷ്‌ഠനാം ദൂതനായിടും.
സത്സ്വഭാവം, ജനം മദ്ധ്യേ
സ്വാധീനം, ധീരഭാവവും
ഇവ മൂന്നും വചസ്സത്യം
ചേർന്നവൻ ദൂതുവാഹകൻ.
പൊതുവിജ്ഞാനവും ബുദ്ധി -
ശക്തിവ്യക്തിമഹത്വവും
ഗുണം മൂന്നും തികഞ്ഞുള്ളോർ
ദൂതനായ് തൊഴിൽ ചെയ്‌തിടാം.
കാര്യപ്രസക്തമാം വണ്ണ -
മനിഷ്ടധ്വനിയെന്നിയേ
മധുരഭാഷണത്താലേ
ദൂതൻ ലക്ഷ്യങ്ങൾ നേടണം.
ധീരനും സത്യഭാഷിയും
രാജാവിൻ മേന്മ വർദ്ധിക്കാൻ
തൽപ്പരൻ കൂടിയാവണം.
ആത്മനാശം ഭയന്നാലും
ധീരമായ് രാജവാർത്തകൾ
സത്യമായുരിയാടുന്നോൻ
ശ്രേഷ്ഠനാം ദൂതനായിടും. 690
70. മന്നരൈച്ചേർന്തൊഴുകൽ
691. അകലാതു അണുകാതു തീക്കായ് വാർപോൽക
ഇകൽ വേന്തർച്ചേർന്തൊഴുകുവാർ
692. മന്നർവുഴൈപവിഴൈയാമൈ മന്നരാൽ
മന്നിയ ആക്കം തരും
693. പോറ്റിൻ അരിയവൈ പോറ്റൽ; കടുത്തപിൻ
തേറ്റുതൽ യാർക്കും അരിതു
694. ചെലിച്ചൊല്ലും ചേർന്തനകൈയും അവിത്തൊഴുകൽ
ആന്റ് പെരിയാരകത്തു
695. എപ്പൊരുളും ഓരാർതൊടരാർമറ്റപ്പൊരുളെ
വിട്ടക്കാൽ കേട്‌കമറൈ
696. കുറിപ്പറിന്തുകാലം കരുതി വെറുപ്പില
വേണ്ടുപ വേട്ടച്ചൊലൽ
697. വേട്‌പനചൊല്ലി വിനൈയില എഞ്ഞാൻറും
698. കേട്പിനും ചൊല്ലാവിടൽ
ഇളൈയർ ഇനമുറൈയർ എന്റികഴാർ നിന്റ
ഒളിയോടു ഒഴുകപ്പടും
699. കൊളപ്പട്ടേം എന്റെണ്ണിക്കൊള്ളാതചെയ്യാർ
തുളക്കുറ്റകാട്‌ചിയവർ
700. പഴയം എനക്കരുതിപ്പൺപല്ല ചെയ്യും
കെഴുതകൈമൈ കേടുതരും
150
nsxz39ddi9krwfneo0yg7pr1jxvmq7g
താൾ:Samrat Asokan.pdf/136
106
80439
237556
2025-06-26T14:05:10Z
Sreejithk2000
57
പുതിയ താൾ
237556
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പത്താം അദ്ധ്യായം}}
{{text-indent|2em|സപ്തമശിലാലേഖയിൽ മതമൈത്രിയേയും വൎഗ്ഗസൌഹാൎദ്ദത്തേയും പുരസ്തരിച്ചു അശോകൻ പരസ്യം ചെയ്യുന്നതു നോക്കുക: "എല്ലാ സ്ഥലത്തും എല്ലാ സമ്പ്രദായക്കാരായ മനുഷ്യരും ഒത്തൊരുമിച്ചു വസിക്കട്ടെ. എന്തുകൊണ്ടെന്നാൽ, വ്യത്യസ്തരീതികളെ അവലംബിച്ചുപോരുന്ന മനുഷ്യരെല്ലാം സംയമത്തേയും ചിത്തശുദ്ധിയേയും ഇഷ്ടപ്പെടുന്നവരാകുന്നു. പക്ഷെ ഭിന്നരുചികളായ മനുഷ്യരുടെ ഇച്ഛയും അനുരാഗവും തമ്മിൽ ഐകരൂപ്യമില്ലെന്നുവരാം. അവർ സമ്പൂണ്ണമായോ ആംശികരൂപത്തിലൊ ധൎമ്മം പാലിക്കുന്നുണ്ടാവാം. എന്നിങ്ങിനെയുള്ള വിശ്വമോഹനമായ ത്വരരത്നത്തേയും ശാന്തിസന്ദേശത്തേയുമാണല്ലൊ
അശോകൻ വിളംബരം ചെയ്യുന്നത്. ഇത്രയും മഹത്തരമായ കറകളഞ്ഞ ആദശത്തെ പ്രഖ്യാപിച്ച ഒരു ചക്രവർത്തിയെ മറ്റൊരേടത്തും കാണുക സാദ്ധ്യമല്ല.}}
{{text-indent|2em|ഭാരതചരിത്രത്തിൽ ബൌദ്ധകാലം സർവ്വവിധേനയും ഐതിഹാസിക പ്രാധാന്യമഹിക്കുന്നുണ്ട്. നിരന്തരമായ പല ഗവേഷണങ്ങളുടേയും ഫലമായി ചന്ദ്രഗുപ്തന്റെയും അശോകന്റെയും ചരിത്രം അന്ധകാരാവൃതമായ മറ നീങ്ങി പ്രകാശിച്ചുവരികയാകുന്നു. ഇനിയും പലവശങ്ങളിലും വെളിച്ചം വീശേണ്ടതുണ്ടെങ്കിലും അറിഞ്ഞേടത്തോളം സംഗതികൾകൊണ്ടു ലോകത്തിലെ ചക്രവർത്തിമാരിൽ അദ്വിതീയമായ സ്ഥാനത്തിലാണു അശോകൻ സ്ഥിതിചെയ്യുന്നതെന്ന തീരുമാനത്തിൽ ചരിത്രകാരന്മാർ എത്തിയിരിക്കയാണ്. അദ്ദേഹത്തിന്റെ പിതാമഹനായ ചന്ദ്രഗുപ്തനെ ഭാരതചരിത്രത്തിലെ ഒന്നാമത്തെ രാജാധിരാജനായിട്ടാകുന്നു ചരിത്രകാരന്മാർ ഗണിച്ചുവരുന്നത്. അതുവരേയുള്ള രാജാക്കന്മാരാരുംതന്നെ}}<noinclude><references/></noinclude>
sfg75xm7d6qyqojhjekjgkv6a28ubm6
237557
237556
2025-06-26T14:06:11Z
Sreejithk2000
57
പുതിയ താൾ
237557
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പത്താം അദ്ധ്യായം}}
{{text-indent|2em|സപ്തമശിലാലേഖയിൽ മതമൈത്രിയേയും വൎഗ്ഗസൌഹാൎദ്ദത്തേയും പുരസ്തരിച്ചു അശോകൻ പരസ്യം ചെയ്യുന്നതു നോക്കുക: "എല്ലാ സ്ഥലത്തും എല്ലാ സമ്പ്രദായക്കാരായ മനുഷ്യരും ഒത്തൊരുമിച്ചു വസിക്കട്ടെ. എന്തുകൊണ്ടെന്നാൽ, വ്യത്യസ്തരീതികളെ അവലംബിച്ചുപോരുന്ന മനുഷ്യരെല്ലാം സംയമത്തേയും ചിത്തശുദ്ധിയേയും ഇഷ്ടപ്പെടുന്നവരാകുന്നു. പക്ഷെ ഭിന്നരുചികളായ മനുഷ്യരുടെ ഇച്ഛയും അനുരാഗവും തമ്മിൽ ഐകരൂപ്യമില്ലെന്നുവരാം. അവർ സമ്പൂണ്ണമായോ ആംശികരൂപത്തിലൊ ധൎമ്മം പാലിക്കുന്നുണ്ടാവാം. എന്നിങ്ങിനെയുള്ള വിശ്വമോഹനമായ ത്വരരത്നത്തേയും ശാന്തിസന്ദേശത്തേയുമാണല്ലൊ
അശോകൻ വിളംബരം ചെയ്യുന്നത്. ഇത്രയും മഹത്തരമായ കറകളഞ്ഞ ആദൎശത്തെ പ്രഖ്യാപിച്ച ഒരു ചക്രവൎത്തിയെ മറ്റൊരേടത്തും കാണുക സാദ്ധ്യമല്ല.}}
{{text-indent|2em|ഭാരതചരിത്രത്തിൽ ബൌദ്ധകാലം സർവ്വവിധേനയും ഐതിഹാസിക പ്രാധാന്യമഹിക്കുന്നുണ്ട്. നിരന്തരമായ പല ഗവേഷണങ്ങളുടേയും ഫലമായി ചന്ദ്രഗുപ്തന്റെയും അശോകന്റെയും ചരിത്രം അന്ധകാരാവൃതമായ മറ നീങ്ങി പ്രകാശിച്ചുവരികയാകുന്നു. ഇനിയും പലവശങ്ങളിലും വെളിച്ചം വീശേണ്ടതുണ്ടെങ്കിലും അറിഞ്ഞേടത്തോളം സംഗതികൾകൊണ്ടു ലോകത്തിലെ ചക്രവർത്തിമാരിൽ അദ്വിതീയമായ സ്ഥാനത്തിലാണു അശോകൻ സ്ഥിതിചെയ്യുന്നതെന്ന തീരുമാനത്തിൽ ചരിത്രകാരന്മാർ എത്തിയിരിക്കയാണ്. അദ്ദേഹത്തിന്റെ പിതാമഹനായ ചന്ദ്രഗുപ്തനെ ഭാരതചരിത്രത്തിലെ ഒന്നാമത്തെ രാജാധിരാജനായിട്ടാകുന്നു ചരിത്രകാരന്മാർ ഗണിച്ചുവരുന്നത്. അതുവരേയുള്ള രാജാക്കന്മാരാരുംതന്നെ}}<noinclude><references/></noinclude>
lgnw8ohf8pwiox296oqescdm167ayyl
താൾ:Samrat Asokan.pdf/137
106
80440
237559
2025-06-26T15:01:11Z
Sreejithk2000
57
പുതിയ താൾ
237559
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
ഇത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ആധിപത്യം വഹിച്ചിരുന്നില്ല. അക്കാലംവരെ അനേകം രാജാക്കന്മാർ ഇവിടെ ഭരണം നടത്തിയിരുന്നുവെങ്കിലും അവരെല്ലാംതന്നെ ചെറിയ ചെറിയ രാജ്യങ്ങളുടെ നേതൃത്വം മാത്രമേ വഹിച്ചിരുന്നതായി കാണുന്നു. അശോകന്റെ സാമ്രാജ്യചന്ദ്രൻ കുറെക്കൂടി വിസ്തൃതമായ ഭൂമണ്ഡലത്തിൽ പ്രകാശം നൽകി. ഇങ്ങിനെ സാമ്രാജ്യവിസ്തൃതിയുടെ ഗണനയിൽ ഭാരതീയചക്രത്തിമാരിൽ അദ്വിതീയനാണ് അശോകൻ എന്ന നിവിവാദമായ സംഗതിയത്രേ. ഈ കാരണത്താലല്ല, മറ്റു പല വിശേയതകളെക്കൊണ്ടുമാണ് ആ സാർവഭൗമൻ ലോകചരിത്രത്തിൽ സൎവ്വോന്നതസ്ഥാനത്തെ അൎഹിക്കുന്നത്.
{{text-indent|2em|പ്രാചീനലോകത്തിലെ ചില ചക്രവത്തിമാരുമായി ചരിത്രകാരന്മാർ അശോകനെ താരതമ്യപ്പെടുത്താറുണ്ട്. റോമ ചക്രവർത്തിയായ കോൺസ്റ്റൻ ടായിൻ, ഖലിഫാ ഉമ്മർ ഫക്ക്, സെയിൻറ്പാൾ എന്നിവരാണു ഇവരിൽ ഗണനീയരായിട്ടുള്ളവർ. സെയിന്റ് പോളുമായി അശോകനെ സാദൃശ്യപ്പെടുത്തുന്നതു യുക്തമല്ല; കാരണം സെയിൻ പാൽ ഒരു രാജാവായിരുന്നില്ല; ഒരു മതപ്രബോധകൻ മാത്രമായിരുന്നു. സമരപരിപാടിയോടുകൂടി കൃസ്തീയമതപ്രചരണം ചെയ്ത ഒരു മഹാനായിരുന്നു പാൾ. ക്രൈസ്തവമതപഠന വിഷയത്തിലും ആ മതപ്രരണസംരംഭത്തിലും പാൾ അദ്വിതീയൻ തന്നെ. ക്രൈസ്തവലോകം ആ മഹാനിൽ എന്നും അഭിമാനം കൊള്ളുന്നതുമാണ്. എന്നാൽ സമ്രാട്ട് അശോകൻ മാനവസമുദായസമുന്നതിക്കുവേണ്ടി യാതൊരു സമരവും ചെയ്യാതെ പരിപാവനമായ ശാന്തി സന്ദേശത്തെ അവലംബിച്ചുകൊണ്ടാണു് സൎവ്വാംഗസുന്ദരമായ തന്റെ ധൎമ്മപ്രചരണം നിർവ്വഹിച്ചതു്.}}<noinclude><references/></noinclude>
jabxox6cskgk45s1i2l5foea6udom7b
താൾ:Samrat Asokan.pdf/138
106
80441
237560
2025-06-26T15:06:12Z
Sreejithk2000
57
പുതിയ താൾ
237560
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പത്താം അദ്ധ്യായം}}
{{text-indent|2em|മഹാനായ മുഹമ്മദുനബിയുടെ ശേഷം ഇസ്ലാം മതപ്രചരണത്തിനായി ഖലീഫാ ഉമ്മർ ഫറൂക്ക് ചെയ്തിട്ടുള്ള സേവനം അതുലമാകുന്നു. ഖലീഫാ ഉമ്മ ഇസ്ലാം മതത്തിനു വേണ്ടി നിരവധി സമരങ്ങൾ ചെയ്തതായി നാം കാണുന്നു. സ്വമത സ്ഥാപനവിഷയത്തിൽ അദ്ദേഹത്തിന്റെ യോഗ്യതയും അഭിമാനവും ദൃഢതയും മതപ്രേമവും ഏറ്റവും പ്രശംസാഹമാകുന്നു. മതപ്രചരണാൎത്ഥം ആയുധമെടുക്കുന്നതോ യുദ്ധം ചെയ്യുന്നതോ രക്തം ചൊരിയുന്നതോ അദ്ദേഹത്തിന്റെ മതപ്രകാരം നിഷിദ്ധമല്ല; സ്വകൎത്തവ്യം മാത്രമായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ ഖലീഫാ ഉമ്മർ ഏറ്റവും ശ്രേഷനും യോഗ്യനുമായ ഒരു മതഭക്തനാകുന്നു. എന്നാൽ അശോകൻ വിശ്വമത്തിൽ എല്ലാമതങ്ങൾക്കും സ്ഥാനമുണ്ടു്; സർവ്വമതമൈത്രിയോടെയാണ് അദ്ദേഹം തന്റെ
ശാശ്വതത്വങ്ങളെ വിശ്വം മുഴവൻ പ്രകാശനം ചെയ്തതു്.}}
{{text-indent|2em|ഒരു സംഗതികൂടി വ്യക്തമാകണ്ടതായുണ്ട്. റോമചക്രവൎത്തിയും ഖലീഫാ ഉമ്മറും മതത്തിന്റെ പേരിലാണ് അവരുടെ സാമ്രാജ്യസൗധത്തെ കെട്ടിപ്പടുക്കുകയും വിപുലപ്പെടുത്തുകയും ചെയ്തതു്. എന്നാൽ ബൌദ്ധധൎമ്മഗ്രഹണത്തിനുശേഷം ഒരടി ഭൂമിയോ ഒറ്റക്കാശിൻറ അധികവരവോ അശോകുന്നുണ്ടായിട്ടില്ല. ലാഭമോ ധനസമ്പത്തോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ധൎമ്മപ്രചരണോദ്ദേശം. അതിലും ഉപരിയായ ആത്മീയധനലാഭത്തെ ലക്ഷ്യമാക്കിയത്രേ അശോകൻ നിരന്തരം പരിശ്രമിച്ചത്. സകലവിധവിഭവങ്ങളും അധികാരശക്തിയും മാത്രമല്ല, തന്റെ ഭ്രാതാക്കളേയും ഭഗിനികളേയും പുത്രികളേയും കൂടി ധർമ്മപ്രചരണാൎത്ഥം അദ്ദേഹം അൎപ്പിച്ചു}}<noinclude><references/></noinclude>
1jta584ovyp0hka881th2pmfbtd9hao
ഐരാവതപൂജ
0
80442
237566
2025-06-26T17:36:20Z
Manojk
804
'<poem> ധർമ്മപരായണമാനസനാകിന ധർമ്മാത്മജനുംപവനാത്മജനും അർജ്ജുനനുംനകുലൻസഹദേവനു- മജ്ജനമൈവരുമവരുടെഭാര്യയും സമ്പത്തിങ്കലുമാപത്തിങ്കലു- മൻപൊടുകൂടിവസിച്ചീടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
237566
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
iqob7gvt3png5fsfb46576w39c1p7xx
237567
237566
2025-06-26T17:36:48Z
Manojk
804
added [[Category:ഓട്ടൻ തുള്ളൽ]] using [[Help:Gadget-HotCat|HotCat]]
237567
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
og6fqh1aiug3w0navn2yzjxwxn2dg1n
237570
237567
2025-06-26T17:39:57Z
Manojk
804
added [[Category:കുഞ്ചൻ നമ്പ്യാർ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
237570
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
[[വർഗ്ഗം:കുഞ്ചൻ നമ്പ്യാർ കൃതികൾ]]
7dajuikh6xnfdk0qqigk5x3rdrvkc46
പാത്രചരിതം
0
80443
237571
2025-06-26T17:47:34Z
Manojk
804
'<poem> ധർമ്മപരായണമാനസനാകിന ധർമ്മാത്മജനുംപവനാത്മജനും അർജ്ജുനനുംനകുലൻസഹദേവനു- മജ്ജനമൈവരുമവരുടെഭാര്യയും സമ്പത്തിങ്കലുമാപത്തിങ്കലു- മൻപൊടുകൂടിവസിച്ചീടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
237571
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
jugociipc3pg6o82wx5r6e19h8iuhta
237572
237571
2025-06-26T17:48:01Z
Manojk
804
added [[Category:ഓട്ടൻ തുള്ളൽ]] using [[Help:Gadget-HotCat|HotCat]]
237572
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
spm80ibo17q4jv4wl5wdwtt0ksdhod2
237573
237572
2025-06-26T17:48:16Z
Manojk
804
added [[Category:കുഞ്ചൻ നമ്പ്യാർ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
237573
wikitext
text/x-wiki
<poem>
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ !
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്‌പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
[[വർഗ്ഗം:കുഞ്ചൻ നമ്പ്യാർ കൃതികൾ]]
jpqs6pgc3fjy8koj4676d765w152qwn
ഹിഡിംബവധം
0
80444
237574
2025-06-26T17:52:16Z
Manojk
804
'<poem> കരകാണാതൊരു കടലിനുസമമാം നരകവിനാശനപാണ്ഡവചരിതം പരിചൊടുസജ്ജനസഭയിലിറങ്ങി- പറവതിനായിഹഭാവിക്കുന്നേൻ; ഹസ്തിരഥാദിസമൃദ്ധത പെരുകും ഹസ്തിനപുരമതിലതിമതിസുഖമൊട...' താൾ സൃഷ്ടിച്ചിരിക്കുന്നു
237574
wikitext
text/x-wiki
<poem>
കരകാണാതൊരു കടലിനുസമമാം
നരകവിനാശനപാണ്ഡവചരിതം
പരിചൊടുസജ്ജനസഭയിലിറങ്ങി-
പറവതിനായിഹഭാവിക്കുന്നേൻ;
ഹസ്തിരഥാദിസമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതിസുഖമൊടു
നിസ്തലധൃതിധൃതരാഷ്ട്രമഹീപതി
നിസ്തുലഭൂപതിവാഴുംകാലം.
ദുര്യോധനനും ദുശ്ശാസനനും
ദുർഭാഷണനും ദുശ്ശേഷണനും
ദുർമേധാവും ദുർമ്മൂതനനും
ദുശ്ശീലനനും ദുർന്നീലനനും
ധൃഷ്ടതയാ ധൃതരാഷ്ട്രസുതന്മാ-
രെട്ടുജനങ്ങളുമനുജന്മാരും
അന്ധനതാകിയജനകൻതന്നുടെ-
യന്തികസീമനിചെന്നുവണങ്ങി
പന്തിനിരക്കെയിരുന്നു പതുക്കെ-
ച്ചിന്തിതമങ്ങുപറഞ്ഞുതുടങ്ങി:
“അച്ഛനുഞങ്ങളിലുള്ളൊരുകനിവതു
തുച്ഛമതാവാനെന്തവകാശം?
കന്തീസുതരെക്കൂറുണ്ടാവാ-
നെന്തൊരുബന്ധമതുംകേൾക്കേണം.
വണ്ണൻ വാഴകണക്കെവളർന്നൊരു
പൊണ്ണത്തടിയനതാകിയഭീമൻ
ഉണ്ണികളാകിനഞങ്ങളെ വളരെ-
ദണ്ഡിപ്പിക്കുന്നിതുമമതാതാ
കണ്ണറിയാത്തപിതാവിനിതൊന്നും
കണ്ടറിവാനും വശമല്ലല്ലോ
പൊണ്ണൻഭീമനു പത്തുപറച്ചോ
റുണ്ണണമെന്നാലതുമതിയല്ലാ
ഉണ്ണികളാകിനനമ്മെക്കണ്ടാൽ
കണ്ണുതുറന്നൊരു ഭാവം കാട്ടും
അതുകാണുമ്പോൾ ഞങ്ങൾഭയപ്പെ
ട്ടതുവഴിമണ്ടിയൊളിക്കേയുള്ളു;
ചെമ്പിൽ ചോറുകടത്തീടുമ്പോൾ
മുമ്പിൽകൊണ്ടിലവയ്ക്കും ഭീമൻ
വമ്പുള്ളവനച്ചെമ്പിന്നിങ്ങുവി
ളമ്പിയചോർമതിയല്ലെന്നാകിൽ
ചെമ്പുപിടിച്ചങ്ങിലയിൽ മറിപ്പാൻ
ചങ്ങാതിക്കൊരു സംശയമില്ലാ
ചക്കപ്പഴമാരാൻ കൊണ്ട്വന്നാ-
ലൊക്കെമുറിച്ചു ചെലുത്തും ഭീമൻ
ഇക്കണ്ടുണ്ണികൾ ഞങ്ങൾക്കായതു
വെക്കമൊരിത്തിരികിട്ടുകയില്ല.
പക്കച്ചോറും കാളൻകറിയും
ചക്കച്ചകണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന
മിക്കാലങ്ങളിലില്ലിഹതാതാ
എന്തിനുവളരെകൃത്തിക്കുന്നു
കുന്തീസുതരും ഞങ്ങളുമിവിടെ
സന്ധിച്ചിനിമരുവീടുകയെന്നതു
ചിന്തിച്ചാലെളതല്ലിനിമേലിൽ.
അവരിലൊരപ്രിയമരുളിച്ചെയ്-
വാനച്ഛനുമമ്മയ്ക്കും വശമല്ല
ഭവതുനമുക്കെന്തിതുകൊണ്ടിപ്പോ-
ളിവിടെനിവാസമുപേക്ഷിക്കുന്നേൻ
അടിയനുമനുജന്മാരുംകർണ്ണനും-
മടിയാരിൽച്ചില നായന്മാരും
മടിയാതിന്നിനിമറ്റൊരുദിക്കിനു
വിടകൊൾകെന്നുമനസ്സിലുറച്ചു
കുത്തിവെളുത്തൊരുകുറിയരിവച്ചു
കുന്തീതനയന്മാർക്കുവിളമ്പും
കണ്ണൻപഴവുംകറിപലതുംപുതു-
വെണ്ണയുമമ്പൊടുപാലും ദധിയും
പൊണ്ണൻ ഭീമനുമനുജന്മാർക്കും
കണ്ണുമടച്ചു ജപിക്കും ജ്യേഷ്ഠനും;
ഇക്കൂട്ടത്തിനുകല്ലും നെല്ലു-
മിരിക്കും കുററരിവെച്ചുവിളമ്പും
ചട്ടമിവണ്ണമടുക്കളവയ്ക്കും
പട്ടന്മാർക്കതുമാറുകയില്ല
തടിയൻഭീമൻവടികൊണ്ടടിയനെ-
യടികൂട്ടുന്നതിൽ മുന്നേതന്നെ
തടിയുംകൊണ്ടൊരുദിക്കിനുമണ്ടി
ഝടിതിഗമിപ്പാൻ കൂടുകിലുചിതം;
കാട്ടിൽപെററുവളർന്നൊരു കൂട്ടം
കാട്ടീടുന്നൊരു ധിക്കാരം മമ
കണ്ടും കേട്ടും വളരെമുഷിഞ്ഞും-
കൊണ്ടുവസിപ്പാനരുതിനിമേലിൽ
പാർത്ഥന്മാരോടൊരുമിച്ചിവിടെ
പാർത്തീടുകയിനിയെളുതല്ലേതും
തീർത്തുരചെയ്യാമിജ്ജനമെല്ലാം
തീർത്ഥവുമാടിനടക്കേയുള്ളൂ;
മറുതലവന്നിഹതലയിൽകേറി-
പ്പൊറുതികെടുക്കുന്നതുകണ്ടിങ്ങനെ
വെറുതെപാടുപെടുന്നതിനേക്കാൾ
മറുനാട്ടിന്നു ഗമിക്കുകനല്ലു;
അറുപതുമിന്നൊരു നാല്പതുമൊരുവക
ചെറുകുഞ്ഞുങ്ങളൊരേഷണികുസൃതിക-
ളറിയാത്തവരൊടുവൈരികളൊരുവക
മറിമായങ്ങൾ തുടങ്ങിക്കൊണ്ടാൽ
ആയതുനിർത്താനടിയങ്ങൾക്കൊരു
നാഥനുമില്ലെജമാനനുമില്ലാ
കോയിക്കൽ പുനരുള്ളവരവരുടെ
സ്ഥായിക്കാരല്ലാതില്ലാരും
ആർക്കുംവേണ്ടാതിങ്ങിനെയിവിടെ-
പ്പാർക്കുന്നെന്തിനു ഞങ്ങളിദാനീം!
ഓർക്കുന്നേരമൊരിക്കൽ നമുക്കും
ചാക്കുണ്ടെന്നതു നിശ്ചയമല്ലൊ;
ഒട്ടും കൃപയില്ലാത്തജനങ്ങടെ
കൊട്ടുംകൊണ്ടുകിടക്കേക്കായിൽ
കെട്ടുംചുമടുമെടുത്തു നടന്നാൽ
കിട്ടുംമുതൽകൊണ്ടഷ്ടി കഴിക്കാം
പട്ടണമൊക്കെ നിരപ്പെനടന്നാൽ
കൊട്ടണമെങ്കിലുമഷ്ടികഴിക്കാം
പട്ടന്മാരും ചുമടുചുമക്കുമ-
തൊട്ടും ദൂഷണമില്ലനമുക്ക്
ചതിപെട്ടാൽ പുനരെന്തരുതാത്തു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
കാറ്റിന്മകനുംസഹജന്മാരും
ഊറ്റക്കാരെന്നാകിലുമൊരുപട
യേറ്റെന്നാകിൽ മടങ്ങുമവർക്കതി-
ലേറ്റം വിരുതുവിശേഷിച്ചില്ല
എങ്കിൽ നമുക്കൊരു ചക്രംപോലും
എങ്ങുമൊരുത്തരുതരികയുമില്ല;
അങ്കപ്പണമങ്ങടിയറയും ചില
ചുങ്കപ്പണവും പാട്ടപ്പണവും
മുപ്പറയും പുനരെട്ടൊന്നുംചില
വയ്പുംരുചിയുമൊടെപ്പേർപ്പെട്ടൊരു
ചപ്പും ചിപ്പുംപാണ്ഡുസുതന്മാ -
ർക്കൊപ്പിക്കുന്നു ജനങ്ങളശേഷം
പ്രാണസമൻമമകർണ്ണൻതന്നുടെ
പാണിതലത്തിലെടുത്തൊരു വില്ലും
ബാണവുമിന്നുവൃഥാഫലമല്ലോ
കാണാതഖിലമടങ്ങുകിലെന്നാൽ
കേടുകൾപലതും സംപ്രതിവന്നിട
കൂടുംദൃഢമിഹപടതുടരുമ്പോൾ
കൂടുനശിച്ചൊരു പക്ഷികൾപോലെ
കാടുകരേറുംപുരവാസികളും
പോരുപറഞ്ഞാലിതു ചേരുന്നവട്ടമല്ലാ
പോരുള്ള കൂട്ടമെന്നുതീരം പലരും കേട്ടാൽ
നേരു പറഞ്ഞാലതു നേരമ്പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ല
നൂറുതനയന്മാരിൽ കൂറുമൊരുത്തർക്കില്ല
ചോറും കറിയും കൂടിനേരേലഭിക്കുന്നില്ല
ചേറുപിരണ്ടുനാറിക്കീറത്തുണിയും ചുററി-
ച്ചോറുമ്മാനങ്ങുചെന്നുകേറുമ്പോൾവയ്പ്പന്മാരും
ചീറുംകനത്തകട്ടച്ചോറും പുളിച്ചപുളി-
ഞ്ചാറുംവിളമ്പുമവർക്കേറുംദുർമ്മുഖത്തോടെ
ആരുംകാണാതെനല്ലതൈരുംപുളിശ്ശേരിയും
വാരിക്കോരിയെടുത്തങ്ങോരോതരങ്ങളവ
കൂട്ടിപ്പരിപ്പുകാരൻ കൂട്ടരും കൂടി നന്നാ
യഷ്ടികഴിച്ചുകൊണ്ടുമിഷ്ടംപോലനുദിനം
കുട്ടിപ്പട്ടന്മാർചോറു കട്ടങ്ങുകൊണ്ടുചെന്നു
കെട്ടിയപെണ്ണുങ്ങൾക്കുരുട്ടിക്കൊടുക്കമവ-
രൊട്ടിങ്ങുകാണാമോരോഗോഷ്ടികൾകണ്ടാൽഞങ്ങൾ
ക്കൊട്ടുംസഹിക്കയില്ലാകഷ്ടമിക്കോയിക്കലെ
ചട്ടവുംവട്ടങ്ങളുമൊട്ടുംചിതമല്ലെന്നു
തിട്ടമായ്കണ്ടിതെല്ലാംപെട്ടെന്നുറച്ചുഞങ്ങൾ
കുന്തീസുതന്മാരോടുസന്ധിതരമല്ലെന്നു
ചിന്തിച്ചുമാറാപ്പെല്ലാംബന്ധിച്ചുപുറപ്പെട്ടു
നിന്തിരുവടിയുടെഅന്തികേവന്നുകൂപ്പി
അന്തിക്കുമുമ്പേയാത്രകല്പിച്ചയച്ചീടേണം
ഇത്തരമുള്ളൊരു ദുര്യോധനനുടെ-
യത്തൽ മുഴുത്തൊരു വാക്കുകൾകേട്ടു
വൃദ്ധനതാകിയധൃതരാഷ്ട്രൻപുന-
രുത്തരമിത്തരമരുളിച്ചെയ്തു:
"ഉണ്ണീ!വരികസുയോധന!നിങ്ങളി-
വണ്ണം വാശിപിടിച്ചു പറഞ്ഞി
ക്കണ്ണില്ലാത്തൊരു നമ്മെക്കൊണ്ടിഹ
ദണ്ഡിപ്പിക്കുന്നെന്തിനുപാഴിൽ?
നിങ്ങളുമയ്വരുപാർത്ഥന്മാരും
തങ്ങളിലേതുംരസമില്ലെങ്കിൽ
പാർത്തലമതിലിനിമറ്റൊരുദിക്കിൽ
പാർത്ഥന്മാർക്കൊരുഭവനം തീർത്തു
പാർപ്പിച്ചീടുകവേണമിതെന്നൊരു
താൽപര്യംപുനരുണ്ടതുമാത്രം
നമ്മുടെയിളയമ്മയ്ക്കുപിറന്നൊരു
നന്മകനെല്ലൊപാണ്ഡുതനൂജൻ
അവരും നമ്മുടെമക്കളിതല്ലോ
അവരെ നമുക്കുവെടിഞ്ഞീടാമോ?
ധർമ്മേശ്വരനുടെ സുതനായുള്ളൊരു
ധർമ്മജനും നാലനുജന്മാരും
ഭവനമവർക്കുവസിപ്പാനൊരിടം
നലമൊടു തീർത്തുകൊടുക്കണമുണ്ണീ
വളരെ ദൂരത്തരുതൊരു കാതം
വഴിയകലത്തിഹ നല്ലൊരുദിക്കിൽ
വളരെത്തെങ്ങുകവുങ്ങും പ്ലാവും
കൊടിയും വാഴകളെന്നിവപലതും
ഉളവാക്കിക്കൊണ്ടൊരു പുരമിങ്ങനെ-
യളവേഹസ്തിനപുരിയൊടുതുല്യം
തെളിവൊടുതീർത്തുകൊടുക്കാമെങ്കിൽ
പൊളിയല്ലവരെയിറക്കിയയയ്ക്കാം.
അന്ധൻനൃപതിതന്റെയരുളപ്പാടതുകേട്ടു
സന്തുഷ്ടൻദുര്യോധനൻസപദി സന്തോഷംപൂണ്ടു
അമ്മാവനോടുചെന്നീയവസ്ഥകൾ ബോധിപ്പിച്ചു
അമ്മാവൻശകുനിയുമതുകൊള്ളാമെന്നുറച്ചു
"ഉണ്ണീമരുമകനെ! ഉരഗദ്ധ്വജാ!വരിക
കണ്ണില്ലാത്തച്ഛനോടുകപടംഗ്രഹിപ്പിക്കല്ലേ
പാണ്ഡുതനയന്മാരെ പരിചൊടുവഞ്ചിക്കേണം
പാണ്ഡിത്യമുണ്ടെനിക്കു പരന്മാരെ ചതിപ്പാനും;
വാരണാവതമെന്ന വലിയൊരു ദേശമുണ്ട്
പാരം ദൂരത്തുമല്ല പാരമടുത്തുമല്ല;
പാരാതദ്ദിക്കിലില്ലം പണിയിച്ചുകൊടുക്കേണം
സാരമൊന്നുണ്ടുതാനും സപദി നീ ബോധിച്ചാലും;
കർണ്ണനും ഞാനും നീയുമെന്യേ മറ്റൊരുവരും
ബോധിക്കരുതിക്കപടസംസാരമൊന്നും തന്നെ
ആശാരിപ്പണിക്കന്മാരവരെല്ലാമെങ്ങുപോയി
ആശയ്ക്കു തക്കപോലെ അവരില്ലം തീർത്തിടേണം.”
ഇത്ഥം പറഞ്ഞാശാരിപ്പണിക്കന്മാരിലേക്കേറ്റം
ചിത്രപ്പണിക്കാരന്മാർ ചിലരുണ്ടു വിശ്വസിപ്പാൻ
പാരാതെ മൂത്താശാരിപ്പണിക്കനെ വേറേ വിളി-
ച്ചാരോമലുരചെയ്തു അതിദുഷ്ടൻ ശകുനിയും:
“പണിക്കു വിരുതുള്ളൊരു പണിക്കനിങ്ങു വന്നാലും
നിനക്കു ശില്പശാസ്ത്രത്തിൽ കണക്കും കയ്യുമുണ്ടല്ലൊ;
കുരുക്കൾക്കു മൂപ്പായുള്ള കുരുശ്രേഷ്‌ഠൻ കല്പിക്കുന്നു
അരക്കുകൊണ്ടില്ലമൊന്നു തെരിക്കെന്നു തീർത്തീടേണം;
കരക്കാരും മറ്റു ചില തരക്കാരും ബോധിക്കേണ്ടാ
പരക്കെ ബോധിച്ചെന്നാകിൽ തരക്കേടു വന്നുകൂടും;
ചുരുക്കിപ്പറയാമില്ലമിരിക്കേണ്ടും പ്രകാരങ്ങൾ;
അരക്കും പഞ്ഞിയുമുള്ളിൽ നിരക്കെ നിറച്ച നിറച്ചുവച്ചു
പുറത്തു വെങ്കളിയിട്ടു നിരപ്പിൽ ചിത്രമെഴുതി
കറുത്ത വെടിമരുന്ന് അകത്തു ചൊരിഞ്ഞതിൻറ
പുറത്തുഭാഗത്തു ഭിത്തി മറച്ചു മാളികക്കൂട്ടം
തിറത്തിൽ പണിതു നല്ല നിറത്തിൽ ചായവുമിട്ടു
പെട്ടെന്നു പതിനെട്ടുകെട്ടും പണിത്തൂണുകൾ
തട്ടും മതിലുകളും ചട്ടറ്റ പുരത്തിൻറ
ചട്ടങ്ങളെല്ലാം കൂട്ടിക്കെട്ടിച്ചമച്ചീവണ്ണം
എട്ടു ദിനത്തിൻമുമ്പേ പുഷ്‌ടിവരുത്തീടേണം."
ശഠനായുള്ളശ്ശകുനി പറഞ്ഞൊരു
കഠിനം കപടത്തൊഴിലതു കേട്ട്:
“അടിയങ്ങൾക്കൊരു കുറ്റമതിപ്പോ-
ളിടകൂടാതെ തുണച്ചരുളേണം;
ഉടനേ ഗൂഢമരക്കില്ലം പണി-
തുടരാമെന്നു പണിക്കന്മാരും
അടിമലർ തൊഴുതു നടന്നദ്ദിക്കിൽ
ഝടിതി തുടങ്ങി പ്രയത്നവുമുടനേ
ശൗര്യവിധത്തിനു വിരുതു പെരുത്തൊരു
കാര്യക്കാരിലൊരുത്തൻ വേണം
ആരുണ്ടെന്നു തിരഞ്ഞിതു ശകുനി:
“അടിയനിതെന്നു" പുരോചനനപ്പോൾ;
“അതു കൊള്ളാം മതി വീരപുരോചന!
ജതുഗൃഹ മമ്പൊടു തീർപ്പിച്ചാലും;"
എന്നതു കേട്ടു പുരോചനനവിടെ
ച്ചെന്നു ശ്രമിച്ചുതുടങ്ങി പ്രയത്നം;
ഉന്നതമാകിന ജതുഭവനം പണി-
യുന്ന പണിക്കന്മാർക്കിഹ ചെലവിനു
നെല്ലും പണവും പുകയില വെറ്റില
തെല്ലും മടികൂടാതെ കൊടുത്തും
ചെല്ലും ചെലവുകളെഴുതിച്ചാർത്തിയ
തെല്ലാം ശകുനിയെ വന്നറിയിച്ചും
നല്ല സമർത്ഥനരക്കില്ലം പണി
നലമൊടു സാധിച്ചിങ്ങനെ സരസം.
ഇട്ടു വിരവൊടു ശില്‌പികളിൽ പുന-
രിട്ടു വിരുതും മൂത്തപണിക്കനു
പട്ടും മുണ്ടും പണവും വളയും
ഒട്ടും മടികൂടാതെ കൊടുത്തു;
ദുര്യോധനനതുനേരം കുരുകുല-
വര്യനതാകിന ധൃതരാഷ്ട്രന്നുടെ
ചേവടിയുഗളം ചെന്നു വണങ്ങി-
സ്സാദരമേവം ഗിരമുരചെയ്തു:
"വാരണാവതേ വലിയൊരു മന്ദിരം
ആരണാവലി സഞ്ചിതമഞ്ചിതം
അഞ്ചു പാണ്ഡവന്മാർക്കു വസിപ്പാ
നഞ്ജസാ വിഭോ! തീർത്തു മനോഹര-
റമത്ര വിസ്മയമതി മണിഗൃഹം
അത്രമാത്രമല്ലനവധി ജനതതി
തത്ര പാർപ്പതിന്നതു മതി ശിവ ശിവ!
ചിത്രമെത്രയും ചിതമതു ഹിതമത്."
ഇത്ഥം മകനുടെ വാക്കുകൾ കേട്ടതി-
ശുദ്ധൻ കപടമറിഞ്ഞില്ലേതും
വൃദ്ധൻ നരപതി ധർമ്മാത്മജനെ-
ത്തത് വരുത്തിയിരുത്തിച്ചൊന്നാൻ
"ധർമ്മജ! ഭീമ! ധനഞ്ജയ! നകുലാ!
മന്മകനേ സഹദേവ! സുശീലാ
നന്മൊഴി കേൾക്കണമുണ്ണികളെവരു-
മെന്മക്കൾക്കു ശുഭം വരുമെന്നാൽ;
നമ്മുടെ മക്കളിൽ മൂത്തവനുള്ളില
ഹമ്മതി പാരമടക്കവുമില്ലാ
നമ്മെബ്ബഹുമാനവുമില്ലാത്തതു
നമ്മുടെ ജാതകമെന്നേ വേണ്ടൂ;
നിങ്ങൾക്കുള്ളിൽ വിവേകവുമുണ്ടതി-
മംഗലമീശ്വരഭക്തിയുമുണ്ട്
ജ്ഞാനവുമുണ്ടതുകാരണിപ്പോൾ
ഞാനെന്നുള്ളൊരഹമ്മതിയില്ലാ;
മക്കളൊരഞ്ചെട്ടുണ്ട് നമുക്കവ-
രൊക്കെ മഹാമൂഢന്മാർതന്നെ
അവരും നിങ്ങളുമൊരുമിച്ചിനി മേ-
ലിവിടെ വസിച്ചാൽ ഗുണമാകില്ലാ;
അക്കരെയമ്പലമൊന്നില്ലാഞ്ഞാൽ
മക്കടെ കലശലു മാറുകയില്ലാ;
എന്നതു കാരണമിപ്പോഴങ്ങൊരു
മന്ദിരമാശു ചമച്ചിതു ഞാനും;
അവിടത്തിൽ ചിലർ ചെന്നു വസിച്ചേ
ഭവനത്തിന്നൊരു ഭൂതി ഭവിപ്പൂ;
ഇവരിൽ ചിലരെയയച്ചാലായവ-
രവതാളങ്ങൾ പിണയ്ക്കും പലതും;
ധർമ്മജ നീയും സഹജന്മാരും
അമ്മയുമപ്പുരം തന്നിൽച്ചെന്ന്
നന്മയിലവിടെപ്പാലും കാച്ചി-
ച്ചെമ്മേ സുഖമായ് വാണീടേണം;
ചെലവിനു നെല്ലും പണവും അരിയും
ഇല കുല മോരും നെയ്യുമിതെല്ലാം
നിലകാതുകളും ചെമ്പുകളുരുളികൾ
വലിയ കിടാരം വാർപ്പു വിളക്കുകൾ
ചട്ടുകവും പല കുട്ടകവും ചില
പെട്ടികളും പല കട്ടിലുമെല്ലാം
ഇഷ്ടംപോലിന്നിവിടേനിന്നും
കെട്ടിയെടുപ്പിച്ചങ്ങു ഗമിക്കാം;
അഷ്ടികഴിച്ചു വസിപ്പാനും പുന-
രിഷ്ട്‌ടികൾ ചെയതിനും സുഖമവിടം
കണ്ടവർ വന്നു പറഞ്ഞതു. കേട്ടതു-
കൊണ്ടിഹ ഞാനും ഘോഷിക്കുന്നു;
കണ്ടറിവാനിക്കിഴവച്ചാർക്കൊരു
കണ്ണും ദിക്കുമതില്ലെന്മകനേ!"
താതന്റെ വാക്കു കേട്ടു സഹനം കൈക്കൊണ്ടു ധീരൻ
താണു വണങ്ങിക്കൊണ്ടു താനുമനുജന്മാരും
മാതാവും മറ്റും ചില മമതയുള്ളാളുകളും
ഏതാനും നായന്മാരുമൊരുമിച്ചു പുറപ്പെട്ടു;
വമ്പൻ പുരോചനനും വഴികാട്ടാനായിക്കൂടെ
മുമ്പിൽ നടന്നു മൂഢനുചിതനെന്നും നടിച്ചു
അഞ്ചു നാഴികകൊണ്ടങ്ങരക്കില്ലംതന്നിൽ ചെന്നു
അഞ്ചാതെ കണ്ടുകണ്ടങ്ങകം പുക്കു ജനനിയും
സഞ്ചാരംചെയ്തു മെല്ലെ സരസന്മാരഞ്ചു പേരും
അഞ്ചാതെ ചെന്നു മണിമാളികമുകളേറി-
പ്പള്ളിമാടങ്ങൾ തന്നിൽ പരിചോടെ കാണായോരോ
പള്ളിമെത്തമേലേറിപ്പരമാനന്ദം ശയിച്ചു;
കള്ളപ്രയോഗമെന്നു കരുതി മാനസംതന്നിൽ
കൊള്ളാമിങ്ങെന്തു ചേതം; കുറഞ്ഞൊന്നു ചെല്ലുന്നേരം
ഉള്ളവണ്ണം ഞങ്ങളോടുരചെയ്യും വിദുരരെ-
ന്നുള്ളോരുറപ്പുകൊണ്ടങ്ങുടമയോടൊത്തു വാണു.
ഉള്ളിൽ കപടമേറുമുരഗദ്ധ്വജൻ ഭൃത്യൻ
കൊള്ളിവച്ചീടുമതുമറിയാതിരിക്കയില്ല.
ജനകനതാകിന വിദുരരുമപ്പോൾ
ഖനകനെ വിരവിലയച്ചിതു ഗൂഢം
ഖനകൻ ചെന്നു യുധിഷ്‌ഠിരനോടു
കനിവൊടു കർണ്ണേ കിമപി കഥിച്ചു:
"ദുര്യോധനനുടെ കപടമിതെല്ലാം
അയ്യോ! ശിവ ശിവ! ബോധിച്ചാലും;
കഷ്ടമിതൊക്കെയരക്കും പഞ്ഞിയു-
മിട്ടുനിറച്ചൊരു പുരമിതു സർവ്വം;
കള്ളനതായ പുരോചനനിവിടെ-
ക്കൊള്ളികൊളുത്താൻ വരുമൊരു ദിവസം;
അതു ബത കരുതിപ്പാർത്തീടേണം
ഇതു ജതുഗൃഹമെന്നോർത്തീടേണം
ഇതു ബത ജനകൻ വിദുരരു നിങ്ങടെ
ഹിതമുരചെയ‌്വാനെന്നെയയച്ചു;
പതിനെട്ടും പുനരെട്ടും തൂണുകൾ
മതിലിനകത്തിഹ കാണുന്നീലേ?
അതിലൊരു തൂണടിയൻ പണിചെയ്ത
അതിലൊരു വിസ്മയമുണ്ടതു കേൾപ്പിൻ
തൂണു പിടിച്ചു തിരിച്ചാലായതു
താണങ്ങിളകിപ്പോരും നിയതം
കാണാമപ്പോളൊരു ഗുഹപെരുവഴി
തൂണിനു കീഴതി വിസ്തൃതമായി;
കൊള്ളിക്കാരൻ വരുമളവതിനുടെ-
യുള്ളിലിറങ്ങിപ്പൊയ്ക്കൊണ്ടാലും;
ഉള്ളിലിരിക്കേയാവുയിതെല്ലാം
ഉപദേശം മമ ധർമ്മതനൂജാ
നമ്മുടെ തൂണിന്നടയാളം ഞാ-
നുണ്ടാക്കിപ്പണിചെയ്തിഹ വച്ചു
വേണ്ടാ മനസി വിഷാദമൊരാപ
ത്തുണ്ടാകാതെ ഗമിക്കാമുടനെ."
ഇങ്ങനെ ഖനകൻ വന്നു പറഞ്ഞു
അങ്ങു തിരിച്ചു പുനരതിവേഗാൽ
ഇംഗിതവേദികൾ പാണ്ഡുസുതന്മാ-
രിങ്ങുമിരുന്നു സുഖിച്ചു വസിച്ചു.
അക്കാലത്തൊരു കാട്ടാളസ്ത്രീ
അവിടെയിരിപ്പാൻ ചെന്നു കരേറി;
മക്കളവൾക്കുണ്ടഞ്ചുസൂതന്മാ-
രൊക്കത്തക്ക നടന്നീടുന്നു;
ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ
ധർമ്മതനുജനുമനുജന്മാരും
തന്മാതാവാം കുന്തീദേവിയും
ധർമ്മംചെയ്യും അവരെന്നുള്ളതു
ചെമ്മേ കേട്ടൊരു കാട്ടാളസ്ത്രീ
അന്തിയടുത്തൊരു സമയേ വിരവൊടു
കുന്തി വസിച്ചരുളും പുരമുറിയുടെ
അന്തികസീമനി ചെന്നു പതുക്കേ
തന്തിരുവടിയൊടു ഭിക്ഷയിരന്നാൾ:
"ഭിക്ഷാംദേഹി ശുഭേ! നമുക്കിഹ
ഭിക്ഷാംദേഹി ശുഭേ!
ഭക്ഷിപ്പാനേതും വകയില്ലാഞ്ഞിങ്ങനെ
ഭിക്ഷയുമേറ്റു വിഷണ്ണതയോടെ
ഇക്ഷിതിതന്നിൽ നടന്നു കഴിക്കുന്നു
കുക്ഷി പൊരിഞ്ഞു ദിനംപ്രതി ഞങ്ങൾ (ഭിക്ഷാംദേഹി)
ഐവർ ശിശുക്കളെ ഞാൻ പൊറുപ്പിപ്പാ
നയ്യമിരന്നു കഴിക്കുന്ന ഹസ്സ്
ദൈവത്തിനേതും കനിവില്ലാഞ്ഞാലെന്തു
ചെയ്യേണ്ടു ഞാനെന്നറിഞ്ഞീല ദേവീ! (ഭിക്ഷാംദേഹി)
നാലഞ്ചു ബാലന്മാർക്കും മുതുക്കിക്കു
മാലംബനമാരുമില്ലല്ലോ ദേവി!
കാലനുംകൂടെ വെടിഞ്ഞാനൊരൺപത്തു-
നാലും കഴിഞ്ഞുള്ള കാട്ടാളനാരി ഞാൻ (ഭിക്ഷാംദേഹി)
പാഴിൽ കളഞ്ഞീടുന്ന പഴംകഞ്ഞി
ശേഷിച്ചിരിപ്പതുണ്ടോ?
ആഴക്കുമൂഴക്കരി കിട്ടിയാൽ ഞങ്ങൾ-
ക്കായിരംപൊൻ കിട്ടുംപോലെ പ്രസാദം (ഭിക്ഷാംദേഹി)
എച്ചിലിലകളെല്ലാമെടുക്കുന്ന
അച്ചിമാരെങ്ങു പോയി
പിച്ചയ്ക്കു വന്ന കിഴവിക്കൊരു വറ്റു
വെച്ചേക്കരുതാണോ നിങ്ങൾക്കു പിന്നെ." (ഭിക്ഷാംദേഹി)
ഇങ്ങനെ വന്നു പറഞ്ഞൊരു കാട്ടാ-
ളാംഗനയോടരുൾചെയ്തിതു കുന്തി
“നിങ്ങടെ സങ്കടമുടനേ തീർപ്പാ
നിങ്ങൊരു ശഠത തരിമ്പില്ലറിവിൻ
ബ്രാഹ്മണസദ്യ കഴിഞ്ഞാലുടനെ
ബ്രാഹ്മണശേഷം ചോറും കറിയും
നിങ്ങൾക്കൻപൊടു നിറയെത്തരുവാൻ
നിങ്ങളെയൊരുവനെ ഭരമേല്പിക്കാം;
ശനിയും ബുധനും തേപ്പാനെണ്ണയു
മിനിയും വേണ്ടതു തരുവാൻ ചൊല്ലാം;
തുണിയും മുണ്ടും തരുവാൻ നമ്മുടെ
മണിയൻപട്ടരെ വേസ്‌ഥ വരുത്താം;
ചന്തമിയന്നൊരു പൂ കെട്ടിപ്പാൻ
ചന്ത്രക്കാരനെ ഏല്പിച്ചീടാം
വനചരവൃദ്ധേ നീയും ഞാനും
പുനരൊരുപോലേ സംഗതി വന്നു;
അഞ്ചു സുതന്മാരുണ്ടു നമുക്കും
നെഞ്ചിൽ നിനച്ചാലത്ഭുതമത്രേ!
ജാതകമെന്നതിനിക്കും കഷ്ടം!
പാതകദോഷം മേലിൽ വരുത്താ-
നിപ്പുരമിവിടെത്തീർത്തു ചമച്ചു
സ്വല്പം ദിനമുണ്ടിഹ മരുവുന്നു.
ഇങ്ങനെ ഞങ്ങടെ വാസവുമിപ്പോ
ളെങ്ങനെ മേലാലനുഭവമെന്നും
ഇങ്ങറിയാവതുമല്ലവയൊന്നും
സംഗതിപോലേ വന്നു ഭവിക്കും."
ഏവം പറഞ്ഞു കുന്തീദേവി കുമാരന്മാരും
ഭാവം തെളിഞ്ഞു തത്ര മേവുന്ന കാലത്തിങ്കൽ
ഓരോ രജനികളിലോരോ പാണ്ഡുസുതന്മാ-
രാരോമലുറങ്ങാതെ നേരം പുലർത്തീടുന്നു;
അക്കാലമങ്ങു ബഹു ധിക്കാരി ദുര്യോധനൻ
വെക്കം പുരോചനൻറെ കൈയ്ക്ക് പിടിച്ചിരുത്തി
സത്കാരംപൂണ്ടു ചൊന്നാനുൾക്കാമ്പിൽ മോഹമെല്ലാം;
“നില്ക്കാതെ പോകെടോ താനക്കാര്യം സാധിപ്പാനായ്
രാക്കൂറ്റിലങ്ങു ചെന്നനങ്ങാതെ നിന്നു കൊള്ളി-
വയ്ക്കാമരക്കില്ലമെരിക്കാമുടനേതന്നെ;
വാടാതരക്കില്ലത്തെപ്പാടേ ദഹിപ്പിച്ചിങ്ങു
വാടാ പുരോചന നീ! പോടാ താമസിക്കാതെ;
ഒട്ടും മടിക്കാതില്ലം ചുട്ടുകരിച്ചു വന്നാൽ
കിട്ടും നിനക്കു നല്ല പട്ടും വളയുമതു
പെട്ടെന്നു സാധിക്കാതെ പൊട്ടാ! നീ വന്നുവെങ്കിൽ
പട്ടല്ല കിട്ടുന്നൊരു വെട്ടെന്നറിഞ്ഞുകൊൾക”
ഉള്ളിലുറച്ചു പുരോചനനപ്പോൾ
കൊള്ളിയെരിച്ചു പിടിച്ചു കര കരത്തിൽ
കള്ളനൊളിച്ചു തിരിച്ചാനവിടെ
ക്കാലനുമവനുടെ പുറകേ കൂടി;
ജതുഭവനത്തിൽ ചെന്നു കരേറി-
ക്കതകിനു നികടേ നിന്നു പതുക്കെ
ചെവി പാർത്തപ്പോളവരുടെ ശബ്ദം
അവികലമവിടെക്കേൾപ്പാനുണ്ട്;
ഒരു മയമിവിടെപ്പാർക്കണമെന്നു
കരുതിക്കോലിറയത്തു കരേറി
കുറിമുണ്ടവിടെ വിരിച്ചു ശയിച്ചു
കുസൃതിക്കാരനുറക്കവുമായി;
രാത്രിയിലങ്ങു കരുത്തു പെരുത്ത
മരുത്തിൻമകനജ്ജതുഭവനത്തെ
കാത്തു നിതാന്തമുറക്കമിളച്ചിഹ
പാർത്തീടുന്നു പരാക്രമശാലി;
'ഒണ്ടു പുറത്തൊരു കൂർക്കം കേൾപ്പാൻ
കണ്ടകരാരാൻ വന്നിട്ടുണ്ടോ?'
ഇങ്ങനെ ശങ്കിച്ചുടനേ ഭീമൻ
ചങ്ങലവട്ടക കയ്യിലെടുത്തു:
കതകു തുറന്നു പുറത്തുമിറങ്ങി-
ച്ചതിയനുറങ്ങും ദിക്കിൽ ചെന്നു
'നോക്കെട! കള്ളൻ കൊള്ളിയെരിച്ചു
തലയ്ക്കുംവച്ചു കിടക്കുന്നോ? യിതു-
കൊള്ളാം നല്ലൊരുതൊഴിലെന്നോർത്ത-
ക്കൊള്ളി പിടിച്ചുപറിച്ചങ്ങവനുടെ-
വായിൽ തിരുകിയുറക്കമുണർത്തി-
ക്കാൽകൊണ്ടൊന്നു കണക്കിനുതന്നേ
മുഞ്ഞിക്കിട്ടു തൊഴിച്ചതുനേരം
പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു:
പാശം കെട്ടി വലിച്ചഥ തന്നുടെ
ദേശം നോക്കി നടന്നു കൃതാന്തൻ;
ഭീമനുമങ്ങഥയുള്ളിൽ ജനിച്ചൊരു
ഭീമമതാകിന കോപമടക്കി
ധർമ്മാത്മജനെയുമനുജന്മാരെയു-
മമ്മയുമാശു കുലുക്കിയുണർത്തി
കൊള്ളിക്കാരൻ വന്ന വിശേഷം
ഉള്ളിലവർക്കു ധരിപ്പിച്ചേവം:
'തരമല്ലിവിടെ നമുക്കിനി വാസം
തരസാ പോകെ'ന്നുള്ളിലുറച്ചു;
ഖനകൻ പണ്ടു പറഞ്ഞറിയിച്ചൊരു
കനകസ്തംഭമിളക്കിയെടുത്തു
തരസാ കണ്ടൊരു ഗുഹയിലിറങ്ങി-
സ്സഹജന്മാരെയുമഗ്രജനേയും
കൈയ്ക്കു പിടിച്ചു പതുക്കെജ്ജനനിയെ-
യഹതന്നിലിറക്കിയയച്ചു;
കൊള്ളിയെടുത്തജ്ജതുഭവനത്തെ
കോലാഹലമൊടു ചുട്ടുകരിച്ചു
തള്ളക്കാട്ടാളത്തിയുമവളുടെ
തനയന്മാരുംകൂടെ ദഹിച്ചു;
കൊള്ളാമവളുടെ കർമ്മമതിങ്ങനെ-
യുള്ളൂവെന്നു നിനച്ചഥ ഭീമൻ
ഗദയുമെടുത്തഗ്ഗുഹയിലിറങ്ങി-
ഗ്ഗമനംചെയ്താനവരുടെ പിറകെ;
ഗംഗാതീരത്തോളമതുള്ളൊരു
തുംഗമമാർഗ്ഗമതുള്ളിൽക്കൂടെ
ഗംഗ കടന്നു നടന്നു പതുക്കെ
തുംഗമഹാഗിരി വിപിനം പുക്കാർ.
പിറ്റേന്നാൾ ദുര്യോധനൻ മറ്റുള്ളനുജന്മാരും
കൊറ്റു കഴിച്ചു പാക്കും വെറ്റിലപോട്ടുംകൊണ്ടു
മറ്റുള്ളവരുമായിച്ചുറ്റുമിരുന്നുകൊണ്ടു
വൃത്താന്തം ഗൂഢമായങ്ങൊത്തു വിചാരംപൂണ്ടു;
കൊള്ളിക്കാരനിക്കാര്യം കൊള്ളിക്കാതിങ്ങു വന്നാൽ
കൊല്ലേണമവനെയെന്നെല്ലാരും നിശ്ചയിച്ചു:
“കള്ളൻ വരാഞ്ഞതെന്തു? കള്ളുകുടിച്ചെങ്ങാനും
കണ്ണു മയങ്ങി വീണു മണ്ണു കപ്പുകയല്ലീ?
കർണ്ണാ! വരിക ചെന്നു കണ്ടിങ്ങുപോരാം നമ്മുടെ
ബന്ധുക്കൾ പാണ്ഡവന്മാർ വെന്തു കരിഞ്ഞു ചത്തു
വെണ്ണീറണിഞ്ഞു കിടക്കുന്നതും കണ്ടു പോരാം.
കാണാമവിടെച്ചെന്നാൽ കാണി താമസം വേണ്ടാ."
ഇത്ഥം പറഞ്ഞവിടേക്കെത്തി നൂറ്റുവരെല്ലാം
കത്തീടുന്നോരരക്കില്ലത്തിന്നരികിൽ ചെന്നു;
ചത്തു കറുത്തുടൽ കരിഞ്ഞു കിടക്കുമഞ്ചു
കാട്ടാളപ്പിള്ളരേയും കാട്ടാളത്തള്ളയേയും
കണ്ടു സുയോധനനും കർണ്ണനും മറ്റുള്ളോരും
"രണ്ടുപക്ഷമതില്ലാ കണ്ടാലും പാണ്ഡവന്മാർ
അഞ്ചുപേരും മാതാവുമംഗം കരിഞ്ഞു ചത്തു
മൂഢൻ പുരോചനനും കൂടെ ചത്താനോ ഭോഷൻ!
കുന്തിക്കും മക്കൾക്കുമെന്തിങ്ങനെ കർമ്മമായി
ചെന്തീയിൽ വീണു ഗാത്രം വെന്തീടുവാനുമിപ്പോൾ!
ചിന്തിച്ചിട്ടവകാശമെന്തന്നറിഞ്ഞീ”ല്ലിത്ഥം
ചന്തത്തിലുരചെയ്തു സന്തോഷവും മറച്ചു
ദന്തിപുര'ത്തിൽ ചെന്ന് അന്തിക്കു സ്‌നാനം ചെയ്തു:
'ഇല്ലം ദഹിച്ചുപോലുമെങ്കിലപ്പാണ്ഡവന്മാ-
രെല്ലാമതിൽക്കിടന്നു വല്ലാതെ ദഹിച്ചുപോ-
യെന്നുള്ള വർത്തമാനം ചെന്നു പിതാവിനോടു
കേൾപ്പിച്ചു ദുഃഖഭാരം ഭാവിച്ചു കള്ളങ്കാട്ടി
ക്കേണു പുലയുംകൊണ്ടു വാണു കുരുക്കളെല്ലാം
ആണത്തം നടിച്ചവരോണംപോലെല്ലാനാളും.
കൗന്തേയേന്ദ്രനുമനുജന്മാരും
കാന്താരത്തിലകംപുക്കധികം
ശാന്തത പെരുകിന മാതാവിനെ നിജ-
സ്കന്ധംതന്നിലെടുത്തഥ ഭീമൻ
നേരം പാതിരയായൊരു സമയേ
പാരമിരുട്ടും വന്നിടകൂടി;
മാരുതി ഭീമൻ മാതാവിനെയൊരു
ചാരുശിലാതലസീമനി കൊണ്ട്-
സ്സാദരമങ്ങു കിടത്തിയുറക്കി
സ്സോദരരേയും പൂർവ്വജനേയും
ഒരു ദിശി സാധു'ശയിപ്പിച്ചവരെ-
ക്കരുതിക്കാത്തു വസിച്ചു സമീപേ;
മറുതലർ ചെയ്തോരപരാധത്തെ
മനസ്സിൽ നിനച്ചു കറുത്തൊരു ഭാവാൽ
കണ്ണു ചുവന്നു കലങ്ങി കരത്തിൽ
ദണ്ഡുമെടുത്തു കൃതാന്തനു തുല്യൻ
'തൊണ്ണൂറ്റഞ്ചുമൊരഞ്ചും ദുഷ്ടരി-
വണ്ണം വണ്ണൻവാഴകണക്കെ
വന്നുപിറന്നതുമൂലം നാടുക-
ളൊന്നൊഴിയാതെ നശിപ്പാറായി
ഇന്നിവർ കാട്ടിയ ഗോഷ്ടികളോർത്താ-
ലെന്നുമടങ്ങാതുള്ളൊരു വൈരം
എന്നുടെയുള്ളിൽ വളർന്നീടുന്നു
ഇന്നഥ പോകണമായതു തീർപ്പാൻ;
ചെന്നുടനവരെക്കൂട്ടത്തോടെ
ഒന്നൊഴിയാതേ കൊട്ടിക്കൊലാൻ
നല്ലൊരുസമയമടങ്ങരുതേതും
ഇല്ലൊരു സംശയമൊക്കെ ഹനിപ്പാ-
നെന്നു വിചാരിച്ചഗ്രജന്യപനെ-
ച്ചെന്നു പതുക്കെയുറക്കമുണർത്തി
നിന്നു പറഞ്ഞു മാരുതി ഭീമൻ:
“ഇന്നു ഭവാനൊരു കനിവരുളേണം
അനുജനതാകുമൊരടിയനിദാനീം
ഗദയുമെടുത്തു കടുത്തൊരു കോപാൽ
വിരവിനൊടസ്തിനപുരിയിൽ ചെന്നു
പരിഭവശാന്തി വരുത്തുവനധുനാ
സമയമതിപ്പോളതിശുഭമത്രേ
അധമവധത്തിനടങ്ങരുതൊട്ടും;
കള്ളക്കുഴിയന്മാരാമവരുടെ
പള്ളയ്ക്കിട്ടടി കൂട്ടണമവരുടെ
തള്ളയ്ക്കിട്ടു തൊഴിക്കണമവരുടെ
തന്തക്കുരുടനെയൊന്നു ചിമുക്കണം;
എന്നതുകേട്ടരുൾ ചെയ്ത യുധിഷ്ഠിര
"നെന്നുടെയനുജാ! സാഹസമരുതേ!
മുറ്റും നമ്മുടെ ദുഷ്കാലത്തിനു
മറ്റുള്ളവരെക്കുറ്റമുരത്താൽ
ചെറ്റും ഫലമില്ലിപ്പോളിത്തൊഴിൽ
പറ്റുകയില്ല പരാക്രമശാലിൻ!
തെറ്റെന്നിയെയൊരു സമയം വരുമതു
തെറ്റുകയും പുനരില്ല കുമാരാ!
ശക്രാനുജനാം ചക്രായുധനുടെ
തൃക്കാലിണ തുണയുണ്ടു നമുക്ക്
അക്കാലടിയിണ വയ്ക്കാതനുദിന-
മുൾക്കാമ്പിങ്കലുറപ്പിച്ചെന്നാൽ
ഇക്കാലങ്ങളിലിങ്ങു പിണഞ്ഞൊരു
ദുഷ്കാലം ബത നീങ്ങുമിദാനീം."
ഇത്തരമഗ്രജവചനം കേട്ടതി-
നുത്തരമൊന്നും പറവാനില്ലാ-
ഞ്ഞുദ്ധതഭാവമടക്കി വസിച്ചുട-
നുദ്ധത ധീമാനാകിയ ഭീമൻ.
തത് കാട്ടിലൊരു കോട്ടിലിരിക്കും
വൃത്രവൈരിയുടെ വൈരി ഹിഡിംബൻ
ധാത്രിവാസികളിലന്തകതുല്യൻ
ധാത്രിവാസി ജനമർദ്ദനശീലൻ
യാതുധാനനതുനേരം തന്നുടെ
സോദരി ഹിഡിംബിതന്നൊടു ചൊന്നാൻ:
“മർത്തഗന്ധമതിനെന്തൊരു ബന്ധം
മൃത്യുവിങ്കൽ ഗതനേതൊരു പുരുഷൻ?
ഹന്ത മൂഢനവനെപ്പിടിപെടുവാൻ
ദന്തിവീരനുടെ മസ്തകമേറി-ച്ചെല്ലെടീ!
വിരവിനോടു ഹിഡിംബി!
നല്ലനല്ല കണിയിന്നു നമുക്കു
കള്ളമല്ല പതിനെട്ടുവയസ്സാ-
യുള്ള മർത്ത്യരുടെ പച്ചയിറച്ചി
പഞ്ചതാരയൊടു തുല്യമവറ്റിൽ
സഞ്ചിതം രുധിരമങ്ങനെതന്നെ;
പല്ലുകൊണ്ടഥ കടിച്ചു കടിച്ച
ങ്ങല്ലെടുത്തകലെ നീക്കിയശേഷം
കണ്ടുകൊൾക മമ ഭക്ഷണസൗഖ്യം!
കൊണ്ടുവാ സപദി സോദരി! വെക്കം;
ലക്ഷണം ശുഭമതിങ്ങനെ കണ്ടാൽ
ഭക്ഷണം മമ കണക്കിനു കൂടും
രണ്ടുപക്ഷമതിനില്ല നിനക്കും
വേണ്ടുവോളമതുതന്നെ ഭുജിക്കാം
തണ്ടുതപ്പികൾ മനുഷ്യർ വനത്തിൽ
പണ്ടു കണ്ടറിവിനിക്കിഹ നാസ്തി;
ചെണ്ടകൊട്ടിയൊരു ഭോഷനുമായതു
കൊണ്ടിനിക്കുമൊരു ഭാഗ്യമിദാനീം.'
സോദരൻറെ മൊഴി കേട്ടു ഹിഡിംബി
സാദരം തൊഴുതുകൊണ്ടു നടന്നു
കൊണ്ടൽവേണിമണി മോഹനവേഷം
പൂണ്ടുകൊണ്ടു മധുരസ്മിതമോടെ
തത്രമേവിന വ്യകോദരരൂപം
ചിത്തമോഹനമിതമ്പൊടു കണ്ടു
അന്തരേറിയൊരു കൗതുകമോടെ
ചിന്തചെയ്തു രജനീചരനാരി:
'സുന്ദരാംഗനിവനേതൊരു പുരുഷൻ
ഇന്ദുബിംബമുഖനിന്ദ്രസമാനൻ
കുന്ദബാണനുമിവന്നെതിരല്ല.
നന്നു നന്നു മമ വല്ലഭനാവാൻ'
ഇങ്ങനെയുള്ളിൽ നിശാചരിയാകിയ
മംഗലരൂപിണി മാരുതസുതനെ
ഉന്നതമോദം കണ്ടു മയങ്ങി
നിന്നു പതുക്കെപ്പദമിതു ചൊന്നാൾ:
“വന്നാലും വാമലോചനാ! വൈകാതെ വീരാ!
വന്നാലും വാമലോചനാ!
വന്ദനീയാകാരാ! നിന്നെ വന്ദനംചെയ്‌തീടുന്നേൻ ഞാൻ
മന്ദമന്ദം മാമക ഗേഹേ, വൈകാതെ വീരാ! (വന്നാലും വാമ...)
മന്മഥശരങ്ങളേറ്റു മാനസമുരുകുന്നു മേ
നന്മ മേലിൽ വന്നുകൂടുമേ-നാഥാ! നീയെൻറ
ജന്മം, പാഴിലാക്കീടൊല്ലാ (വന്നാലും വാമ....)
ചാലവേ കിടന്നുറങ്ങും നാലുപേർ പുരുഷന്മാരും
നീലവേണിമൗലി ദേവിയും-ആരെന്നു ചൊൽക
ശീലഗംഭീരാകൃതേ ഭവാൻ (വന്നാലും വാമ ...)
ശീഘ്രമേ സുശീല! പാകഭേദിയോ മുകുന്ദനോ നീ
വ്യാഘ്രചർമ്മധാരിദേവനോ-മനസിജനോ?
അശ്വിനീദേവനോ ചൊന്നാലും." (വന്നാലും വാമ)
ലളിത പറഞ്ഞൊരു വാക്കുകളിങ്ങനെ
തെളിവൊടു കേട്ടു വൃകോദരവീരൻ
കളമൃദുപുഞ്ചിരി തൂകിപ്പരിചൊടു
കളമൊഴിയാളൊടു ഗിരമുരചെയ്തു:
“കേട്ടുകൊൾക നീ! കേളി വിലാസിനീ കേവലമെൻ വചനം
കേട്ടാലെത്ര ലഘുത്വമിക്കൂട്ടങ്ങൾ
കാട്ടിൽ വന്നു വസിപ്പതിൻ കാരണം (കേട്ടുകൊൾക)
ഭീമസേനൻ ഞാനിദ്ദേഹമാകട്ടെ
സോമവംശാധിനാഥൻ യുധിഷ്‌ഠിരൻ
മാമകയനുജന്മാരിവർ പാർത്ഥൻ
കോമളാംഗൻ നകുലൻ സഹദേവൻ (കേട്ടുകൊൾക)
അന്തികേ കാൺക ഞങ്ങടെ മാതാവാം
കുന്തീദേവി ശയിക്കുന്നു പാറമേൽ
എന്തിവണ്ണം ഭവിപ്പതിൻ കാരണം
ദന്തിഗാമിനി ചിന്തിച്ചു കാൺക നീ
പട്ടുമെത്തയും പട്ടുതലേണയും
പുഷ്ടിയോടെ വിരിച്ചു ശയിക്കുന്ന
മട്ടോലുംമൊഴി മാതാവും ജ്യേഷ്‌ഠനും
വട്ടപ്പാറമേലേറിശയിക്കുന്നു (കേട്ടുകൊ )
ശത്രുവായുള്ള മൂഢൻസുയോധനൻ
ചിത്രമായൊരരക്കില്ലമുണ്ടാക്കി
തത്ര ഞങ്ങളെ പാർപ്പിച്ചു തൽപുരേ
രാത്രിയിൽ കൊള്ളിവച്ചു ദഹിപ്പിച്ചു (കേ )
ദുഷ്ടക്കൂട്ടത്തെച്ചെന്നിഗ്ഗദകൊണ്ടു
കൊട്ടിക്കൊല്ലുവാെനാട്ടും മടിക്കാതെ
വട്ടംകൂട്ടിപ്പുറപ്പെട്ടു ഞാനപ്പോൾ
ജ്യേഷ്ഠൻ സമ്മതിച്ചില്ലിതു സാഹസം. (കേ )
“ആയതുകൊണ്ടു സഹിച്ചുവസിച്ചേ-
നായതകമലവിലോചനയാളെ
നീയുരചെയ്തതിനുംപുനരല്പം
ഞായക്കേടുവരാനുണ്ടറിക
ജ്യേഷ്‌ഠനുവേളികഴിഞ്ഞില്ലതുബത
കോട്ടമെനിക്കയ്ക്കതുബോധിച്ചാലും
ജ്യേഷ്‌ഠനിരിക്കെസഹജനൊരുത്തിയെ
വേട്ടാലവളെക്കൊള്ളരുതല്ലോ
പന്തണിമുലയാളാകിയനിന്നുടെ
ചന്തമിയന്നശരീരംകണ്ടു
ചിന്തയിലാശനമുക്കുണ്ടല്ലോ
എന്തിഹചെയ്യാമിന്നുനിനച്ചാൽ
എന്തിഹനിന്നുടെ പേരെന്നുള്ളതു-
മേതുകുലേതവജനനമിതെന്നും
എന്തിഹവരുവാൻകാരണമെന്നും
ബന്ധുരരൂപിണിയേ പറയേണം"
"എന്നുെടെ പേരതുപിന്നെഹിഡിംബി
എന്നുടെസോദരനുണ്ടു ഹിഡിംബൻ
മനുജന്മാെരെക്കൊന്നും തിന്നും
അനുദിനമിഷ്ടംപെരുകിനദുഷ്ടൻ
മനുജസുഗന്ധം കാരണമിപ്പോൾ
അനുജയതാകിയനമ്മെയയച്ചാൻ;
മർത്യന്മാരിഹവന്നിട്ടുണ്ടെ -
ന്നത്യന്തംബഹുകൗതുകമോടും
ചെല്ലെടിസോദരീ ! അവരെച്ചെന്നു
തല്ലിക്കൊന്നുമനോഹരമാംസം
കൊണ്ടിഹവരികെന്നിങ്ങനെ നമ്മൊടു
കണ്ടകദുർമ്മതിയാത്രയുമാക്കി.
ഏണാങ്കാനനനിന്നുടെരൂപം
കാണാമെന്നതികൗതുകമോടും
ലളിതാവേഷംപൂണ്ടിതുഞാനും
പൊളിയല്ലിങ്ങനെമമപരമാർത്ഥം.
എന്നുടവരവതു കാണാഞ്ഞാലവ-
നൊന്നുകലമ്പുംകശ്മലമൂഢൻ
രൂക്ഷതപെരുകിനരാക്ഷസദുർമ്മതി
കാൽക്ഷണമിവിടെത്താമസിയാതെ
മണ്ടിവരുംമമവൃത്തമതറിവാൻ
ശുണ്ഠികടിച്ചതിക്രൗര്യത്തോടെ
അഗ്രജനിങ്ങുവരുമ്പോളവനുടെ
നിഗ്രഹമങ്ങുഭവാൻചെയ്യേണ -
മനുഗ്രഹമായ് വരുമഖിലജനത്തിനു-
മുഗ്രനിശാചരനിധനംചയ്താൽ"
ഇതിബതപറഞ്ഞുകൊണ്ടാശരപ്പെൺകിടാ-
വതിരതിരസംകലർന്നത്രമേവുംവിധൗ
കടുകുപിതചിത്തനാകുംഹിഡിംബാസുരൻ
കഠിനമലറിദ്രുതംകാടുതല്ലിത്തകർ
ത്തുടനൊരുമരാമരം കൈയിലേന്തിശ്ശഠൻ
ഝടിതിപവനാത്മജൻതന്നുടെ മുമ്പിൽ വ-
ന്നതിപരുഷ രോഷവാനിത്ഥമങ്ങൂചിവാൻ:-
"എടിയെടിഹിഡിംബിനീയെന്തുഭാവിച്ചെടീ ?
തടിയൊടിയുമാറുഞാൻതല്ലിദന്തങ്ങളെ
ഝടിതിപൊടിയാക്കുവൻ കില്ലുതെല്ലില്ലെടീ
കണവനിവനെന്നുനീകാമിച്ച മർത്യനെ
ക്ഷണതരമടിച്ചുഞാൻകൊന്നുതിന്നീടുവൻ
കളികളിടകൂട്ടുവാൻ കാടുവാഴുന്ന ഞാ-
നിവിടെമരുവും വിധൗ കൂടുമോ കുത്സിതം
മമഭഗിനിയാംനിനക്കീവിധംതോന്നുവാൻ
കിമപിബതകാരണംകശ്മലത്തീ ശഠേ
വാടാതെ പോരിന്നുവാടാ മാനുഷ്യാ!
കൂടാശഠാനിന്റെ രൂഢാഭിമാനം
കൂടാതെ പൊയ്ക്കൊള്ളുമൂഢാധരിക്ക
പോടാ ശഠായെന്റെവീടായിമേവും
കാടായദേശത്തുകൂടാനിവാസം
കിരികരടികരികളുടെനടുവിലിഹവാസം
കരവിഭവമുടയപടുരജനിചരനോടും
പൊരുവതിനുവരുമരികളഖിലമപിവാടും
വിരവിനൊടുപൊരുവതിനുവരികയിഹനേരെ -
മർത്ത്യനെക്കൊല്ലുവാൻവാടുമോയിന്നുഞാൻ
തീർത്തീടുവൻ നിൻറഹംഭാവമൊക്കെയും
കെട്ടിക്കൊലചെയ്തു നിന്നെഞാൻ തിന്നുവൻ
കാട്ടുകോവിൽക്കുസംക്രാന്തിയുണ്ടോനരാ?"
ഏവംഹിഡിംബന്റെ വാക്കുകൾ കേട്ടതി-
കോപേനനിന്നുപറഞ്ഞിതുഭീമനും:
"പല്ലുംകടിച്ചുംചൊടിച്ചുംപറഞ്ഞാൽ
തെല്ലുംഭയംനമുക്കില്ലെന്നറിക
ആഹന്തവായിങ്ങു,കാലന്റെവീട്ടിന്നു
പോ ഹന്തനീയും മടിക്കാതെ മൂഢ!
അണ്ഡജവരദ്ധ്വജനിനിക്കിഹസഹായം
നിർണ്ണയമതിന്നുടയകാരണവും കേൾക്ക
ജംഭാരിതന്നുടയകുംഭിപ്രവീരൻ
കൊമ്പങ്ങുയർത്തിപ്പിടിച്ചെന്റെനേരേ
ഝടിതിമമബലമുടയകരതലയുഗത്താൽ
അടികളുടനിടികളുടനടവുകൾ തുടർന്നും
തടിയനുടെതടിതദനുകിടുകിടെവിറച്ചും
ഉടലുമഥനടുവുമുടനുടനഥമുറിച്ചും
തുമ്പിക്കരം വാലുമൻപോടുപൊക്കിയെൻ
മുമ്പീന്നുമണ്ടിത്തിരിച്ചങ്ങുമാറി
വമ്പിന്നുമുമ്പുള്ള നമ്മെജ്ജയിപ്പാ-
നമ്പർക്കുപോലും ബലംപോരമൂഢാ!
രേരേ! രാക്ഷസ! നമ്മുടെനേരേ
വന്നിടുകസംപ്രതിപോരേശുന്നേരം
ഹുംകൃതിതീരും സംശയമില്ല.
കുന്തംകണക്കെ കൂർത്തദന്തം പിടിച്ചൊടിച്ച
ങ്ങന്തംവരുത്തുമിന്നിക്കുന്തീകുമാരകൻഞാൻ
ഏവംപറഞ്ഞുമുഖഭാവംപകർത്തിക്കൊണ്ടു
കോപിതൻഭീമസേനൻവേഗമടുത്തുനേരേ
മരുത്തിന്റെപുത്രനാശുരണത്തിന്നു തുടർന്നപ്പോൾ
കരുത്തൻ രാക്ഷസൻവൃക്ഷം തരത്തിൽ പിടിച്ചടർത്തു
കടുത്തഭീമനോടെത്തിക്കൊടുത്തു താഡനമപ്പോൾ
ചൊടിച്ചുഭീമനും ചാടിക്കൊടുത്തൊന്നുഗദകൊണ്ടു
മുഷ്ടികൾകൊണ്ടുടനടികളുമിടികളു -
മൊട്ടുനേരമൊരുകലശലുഘോഷം
ദുഷ്നാകിയനിശാചരാധമനെ
മുഷ്ടികൊണ്ടുടനടിച്ചുഹനിച്ചു
സത്വരമധമനിശാചരനങ്ങു
കരുത്തുപെരുത്തൊരുമാമലപോലെ
ചത്തുമറിഞ്ഞഥവീണൊരുസമയേ
പൃഥ്വിമണ്ഡലമൊന്നു കുലുങ്ങീ
ലക്ഷം നായ്ക്കളടുത്തുകടിച്ചു
ഭക്ഷണഘോഷവുമങ്ങുതുടങ്ങി.
സംഗതിവന്നുസദാഗതിസുതനു
മംഗലമതുകൊണ്ടഖിലജനാനാം
തിങ്ങിനമോദമിയന്നുസുഖിച്ചു.
ഹിഡിംബവധം ഓട്ടൻതുള്ളൽ സമാപ്തം.
</poem>
kc9e2ei3r8gzsck7lkzpboizhrz1orp
237575
237574
2025-06-26T17:52:33Z
Manojk
804
added [[Category:ഓട്ടൻ തുള്ളൽ]] using [[Help:Gadget-HotCat|HotCat]]
237575
wikitext
text/x-wiki
<poem>
കരകാണാതൊരു കടലിനുസമമാം
നരകവിനാശനപാണ്ഡവചരിതം
പരിചൊടുസജ്ജനസഭയിലിറങ്ങി-
പറവതിനായിഹഭാവിക്കുന്നേൻ;
ഹസ്തിരഥാദിസമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതിസുഖമൊടു
നിസ്തലധൃതിധൃതരാഷ്ട്രമഹീപതി
നിസ്തുലഭൂപതിവാഴുംകാലം.
ദുര്യോധനനും ദുശ്ശാസനനും
ദുർഭാഷണനും ദുശ്ശേഷണനും
ദുർമേധാവും ദുർമ്മൂതനനും
ദുശ്ശീലനനും ദുർന്നീലനനും
ധൃഷ്ടതയാ ധൃതരാഷ്ട്രസുതന്മാ-
രെട്ടുജനങ്ങളുമനുജന്മാരും
അന്ധനതാകിയജനകൻതന്നുടെ-
യന്തികസീമനിചെന്നുവണങ്ങി
പന്തിനിരക്കെയിരുന്നു പതുക്കെ-
ച്ചിന്തിതമങ്ങുപറഞ്ഞുതുടങ്ങി:
“അച്ഛനുഞങ്ങളിലുള്ളൊരുകനിവതു
തുച്ഛമതാവാനെന്തവകാശം?
കന്തീസുതരെക്കൂറുണ്ടാവാ-
നെന്തൊരുബന്ധമതുംകേൾക്കേണം.
വണ്ണൻ വാഴകണക്കെവളർന്നൊരു
പൊണ്ണത്തടിയനതാകിയഭീമൻ
ഉണ്ണികളാകിനഞങ്ങളെ വളരെ-
ദണ്ഡിപ്പിക്കുന്നിതുമമതാതാ
കണ്ണറിയാത്തപിതാവിനിതൊന്നും
കണ്ടറിവാനും വശമല്ലല്ലോ
പൊണ്ണൻഭീമനു പത്തുപറച്ചോ
റുണ്ണണമെന്നാലതുമതിയല്ലാ
ഉണ്ണികളാകിനനമ്മെക്കണ്ടാൽ
കണ്ണുതുറന്നൊരു ഭാവം കാട്ടും
അതുകാണുമ്പോൾ ഞങ്ങൾഭയപ്പെ
ട്ടതുവഴിമണ്ടിയൊളിക്കേയുള്ളു;
ചെമ്പിൽ ചോറുകടത്തീടുമ്പോൾ
മുമ്പിൽകൊണ്ടിലവയ്ക്കും ഭീമൻ
വമ്പുള്ളവനച്ചെമ്പിന്നിങ്ങുവി
ളമ്പിയചോർമതിയല്ലെന്നാകിൽ
ചെമ്പുപിടിച്ചങ്ങിലയിൽ മറിപ്പാൻ
ചങ്ങാതിക്കൊരു സംശയമില്ലാ
ചക്കപ്പഴമാരാൻ കൊണ്ട്വന്നാ-
ലൊക്കെമുറിച്ചു ചെലുത്തും ഭീമൻ
ഇക്കണ്ടുണ്ണികൾ ഞങ്ങൾക്കായതു
വെക്കമൊരിത്തിരികിട്ടുകയില്ല.
പക്കച്ചോറും കാളൻകറിയും
ചക്കച്ചകണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന
മിക്കാലങ്ങളിലില്ലിഹതാതാ
എന്തിനുവളരെകൃത്തിക്കുന്നു
കുന്തീസുതരും ഞങ്ങളുമിവിടെ
സന്ധിച്ചിനിമരുവീടുകയെന്നതു
ചിന്തിച്ചാലെളതല്ലിനിമേലിൽ.
അവരിലൊരപ്രിയമരുളിച്ചെയ്-
വാനച്ഛനുമമ്മയ്ക്കും വശമല്ല
ഭവതുനമുക്കെന്തിതുകൊണ്ടിപ്പോ-
ളിവിടെനിവാസമുപേക്ഷിക്കുന്നേൻ
അടിയനുമനുജന്മാരുംകർണ്ണനും-
മടിയാരിൽച്ചില നായന്മാരും
മടിയാതിന്നിനിമറ്റൊരുദിക്കിനു
വിടകൊൾകെന്നുമനസ്സിലുറച്ചു
കുത്തിവെളുത്തൊരുകുറിയരിവച്ചു
കുന്തീതനയന്മാർക്കുവിളമ്പും
കണ്ണൻപഴവുംകറിപലതുംപുതു-
വെണ്ണയുമമ്പൊടുപാലും ദധിയും
പൊണ്ണൻ ഭീമനുമനുജന്മാർക്കും
കണ്ണുമടച്ചു ജപിക്കും ജ്യേഷ്ഠനും;
ഇക്കൂട്ടത്തിനുകല്ലും നെല്ലു-
മിരിക്കും കുററരിവെച്ചുവിളമ്പും
ചട്ടമിവണ്ണമടുക്കളവയ്ക്കും
പട്ടന്മാർക്കതുമാറുകയില്ല
തടിയൻഭീമൻവടികൊണ്ടടിയനെ-
യടികൂട്ടുന്നതിൽ മുന്നേതന്നെ
തടിയുംകൊണ്ടൊരുദിക്കിനുമണ്ടി
ഝടിതിഗമിപ്പാൻ കൂടുകിലുചിതം;
കാട്ടിൽപെററുവളർന്നൊരു കൂട്ടം
കാട്ടീടുന്നൊരു ധിക്കാരം മമ
കണ്ടും കേട്ടും വളരെമുഷിഞ്ഞും-
കൊണ്ടുവസിപ്പാനരുതിനിമേലിൽ
പാർത്ഥന്മാരോടൊരുമിച്ചിവിടെ
പാർത്തീടുകയിനിയെളുതല്ലേതും
തീർത്തുരചെയ്യാമിജ്ജനമെല്ലാം
തീർത്ഥവുമാടിനടക്കേയുള്ളൂ;
മറുതലവന്നിഹതലയിൽകേറി-
പ്പൊറുതികെടുക്കുന്നതുകണ്ടിങ്ങനെ
വെറുതെപാടുപെടുന്നതിനേക്കാൾ
മറുനാട്ടിന്നു ഗമിക്കുകനല്ലു;
അറുപതുമിന്നൊരു നാല്പതുമൊരുവക
ചെറുകുഞ്ഞുങ്ങളൊരേഷണികുസൃതിക-
ളറിയാത്തവരൊടുവൈരികളൊരുവക
മറിമായങ്ങൾ തുടങ്ങിക്കൊണ്ടാൽ
ആയതുനിർത്താനടിയങ്ങൾക്കൊരു
നാഥനുമില്ലെജമാനനുമില്ലാ
കോയിക്കൽ പുനരുള്ളവരവരുടെ
സ്ഥായിക്കാരല്ലാതില്ലാരും
ആർക്കുംവേണ്ടാതിങ്ങിനെയിവിടെ-
പ്പാർക്കുന്നെന്തിനു ഞങ്ങളിദാനീം!
ഓർക്കുന്നേരമൊരിക്കൽ നമുക്കും
ചാക്കുണ്ടെന്നതു നിശ്ചയമല്ലൊ;
ഒട്ടും കൃപയില്ലാത്തജനങ്ങടെ
കൊട്ടുംകൊണ്ടുകിടക്കേക്കായിൽ
കെട്ടുംചുമടുമെടുത്തു നടന്നാൽ
കിട്ടുംമുതൽകൊണ്ടഷ്ടി കഴിക്കാം
പട്ടണമൊക്കെ നിരപ്പെനടന്നാൽ
കൊട്ടണമെങ്കിലുമഷ്ടികഴിക്കാം
പട്ടന്മാരും ചുമടുചുമക്കുമ-
തൊട്ടും ദൂഷണമില്ലനമുക്ക്
ചതിപെട്ടാൽ പുനരെന്തരുതാത്തു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
കാറ്റിന്മകനുംസഹജന്മാരും
ഊറ്റക്കാരെന്നാകിലുമൊരുപട
യേറ്റെന്നാകിൽ മടങ്ങുമവർക്കതി-
ലേറ്റം വിരുതുവിശേഷിച്ചില്ല
എങ്കിൽ നമുക്കൊരു ചക്രംപോലും
എങ്ങുമൊരുത്തരുതരികയുമില്ല;
അങ്കപ്പണമങ്ങടിയറയും ചില
ചുങ്കപ്പണവും പാട്ടപ്പണവും
മുപ്പറയും പുനരെട്ടൊന്നുംചില
വയ്പുംരുചിയുമൊടെപ്പേർപ്പെട്ടൊരു
ചപ്പും ചിപ്പുംപാണ്ഡുസുതന്മാ -
ർക്കൊപ്പിക്കുന്നു ജനങ്ങളശേഷം
പ്രാണസമൻമമകർണ്ണൻതന്നുടെ
പാണിതലത്തിലെടുത്തൊരു വില്ലും
ബാണവുമിന്നുവൃഥാഫലമല്ലോ
കാണാതഖിലമടങ്ങുകിലെന്നാൽ
കേടുകൾപലതും സംപ്രതിവന്നിട
കൂടുംദൃഢമിഹപടതുടരുമ്പോൾ
കൂടുനശിച്ചൊരു പക്ഷികൾപോലെ
കാടുകരേറുംപുരവാസികളും
പോരുപറഞ്ഞാലിതു ചേരുന്നവട്ടമല്ലാ
പോരുള്ള കൂട്ടമെന്നുതീരം പലരും കേട്ടാൽ
നേരു പറഞ്ഞാലതു നേരമ്പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ല
നൂറുതനയന്മാരിൽ കൂറുമൊരുത്തർക്കില്ല
ചോറും കറിയും കൂടിനേരേലഭിക്കുന്നില്ല
ചേറുപിരണ്ടുനാറിക്കീറത്തുണിയും ചുററി-
ച്ചോറുമ്മാനങ്ങുചെന്നുകേറുമ്പോൾവയ്പ്പന്മാരും
ചീറുംകനത്തകട്ടച്ചോറും പുളിച്ചപുളി-
ഞ്ചാറുംവിളമ്പുമവർക്കേറുംദുർമ്മുഖത്തോടെ
ആരുംകാണാതെനല്ലതൈരുംപുളിശ്ശേരിയും
വാരിക്കോരിയെടുത്തങ്ങോരോതരങ്ങളവ
കൂട്ടിപ്പരിപ്പുകാരൻ കൂട്ടരും കൂടി നന്നാ
യഷ്ടികഴിച്ചുകൊണ്ടുമിഷ്ടംപോലനുദിനം
കുട്ടിപ്പട്ടന്മാർചോറു കട്ടങ്ങുകൊണ്ടുചെന്നു
കെട്ടിയപെണ്ണുങ്ങൾക്കുരുട്ടിക്കൊടുക്കമവ-
രൊട്ടിങ്ങുകാണാമോരോഗോഷ്ടികൾകണ്ടാൽഞങ്ങൾ
ക്കൊട്ടുംസഹിക്കയില്ലാകഷ്ടമിക്കോയിക്കലെ
ചട്ടവുംവട്ടങ്ങളുമൊട്ടുംചിതമല്ലെന്നു
തിട്ടമായ്കണ്ടിതെല്ലാംപെട്ടെന്നുറച്ചുഞങ്ങൾ
കുന്തീസുതന്മാരോടുസന്ധിതരമല്ലെന്നു
ചിന്തിച്ചുമാറാപ്പെല്ലാംബന്ധിച്ചുപുറപ്പെട്ടു
നിന്തിരുവടിയുടെഅന്തികേവന്നുകൂപ്പി
അന്തിക്കുമുമ്പേയാത്രകല്പിച്ചയച്ചീടേണം
ഇത്തരമുള്ളൊരു ദുര്യോധനനുടെ-
യത്തൽ മുഴുത്തൊരു വാക്കുകൾകേട്ടു
വൃദ്ധനതാകിയധൃതരാഷ്ട്രൻപുന-
രുത്തരമിത്തരമരുളിച്ചെയ്തു:
"ഉണ്ണീ!വരികസുയോധന!നിങ്ങളി-
വണ്ണം വാശിപിടിച്ചു പറഞ്ഞി
ക്കണ്ണില്ലാത്തൊരു നമ്മെക്കൊണ്ടിഹ
ദണ്ഡിപ്പിക്കുന്നെന്തിനുപാഴിൽ?
നിങ്ങളുമയ്വരുപാർത്ഥന്മാരും
തങ്ങളിലേതുംരസമില്ലെങ്കിൽ
പാർത്തലമതിലിനിമറ്റൊരുദിക്കിൽ
പാർത്ഥന്മാർക്കൊരുഭവനം തീർത്തു
പാർപ്പിച്ചീടുകവേണമിതെന്നൊരു
താൽപര്യംപുനരുണ്ടതുമാത്രം
നമ്മുടെയിളയമ്മയ്ക്കുപിറന്നൊരു
നന്മകനെല്ലൊപാണ്ഡുതനൂജൻ
അവരും നമ്മുടെമക്കളിതല്ലോ
അവരെ നമുക്കുവെടിഞ്ഞീടാമോ?
ധർമ്മേശ്വരനുടെ സുതനായുള്ളൊരു
ധർമ്മജനും നാലനുജന്മാരും
ഭവനമവർക്കുവസിപ്പാനൊരിടം
നലമൊടു തീർത്തുകൊടുക്കണമുണ്ണീ
വളരെ ദൂരത്തരുതൊരു കാതം
വഴിയകലത്തിഹ നല്ലൊരുദിക്കിൽ
വളരെത്തെങ്ങുകവുങ്ങും പ്ലാവും
കൊടിയും വാഴകളെന്നിവപലതും
ഉളവാക്കിക്കൊണ്ടൊരു പുരമിങ്ങനെ-
യളവേഹസ്തിനപുരിയൊടുതുല്യം
തെളിവൊടുതീർത്തുകൊടുക്കാമെങ്കിൽ
പൊളിയല്ലവരെയിറക്കിയയയ്ക്കാം.
അന്ധൻനൃപതിതന്റെയരുളപ്പാടതുകേട്ടു
സന്തുഷ്ടൻദുര്യോധനൻസപദി സന്തോഷംപൂണ്ടു
അമ്മാവനോടുചെന്നീയവസ്ഥകൾ ബോധിപ്പിച്ചു
അമ്മാവൻശകുനിയുമതുകൊള്ളാമെന്നുറച്ചു
"ഉണ്ണീമരുമകനെ! ഉരഗദ്ധ്വജാ!വരിക
കണ്ണില്ലാത്തച്ഛനോടുകപടംഗ്രഹിപ്പിക്കല്ലേ
പാണ്ഡുതനയന്മാരെ പരിചൊടുവഞ്ചിക്കേണം
പാണ്ഡിത്യമുണ്ടെനിക്കു പരന്മാരെ ചതിപ്പാനും;
വാരണാവതമെന്ന വലിയൊരു ദേശമുണ്ട്
പാരം ദൂരത്തുമല്ല പാരമടുത്തുമല്ല;
പാരാതദ്ദിക്കിലില്ലം പണിയിച്ചുകൊടുക്കേണം
സാരമൊന്നുണ്ടുതാനും സപദി നീ ബോധിച്ചാലും;
കർണ്ണനും ഞാനും നീയുമെന്യേ മറ്റൊരുവരും
ബോധിക്കരുതിക്കപടസംസാരമൊന്നും തന്നെ
ആശാരിപ്പണിക്കന്മാരവരെല്ലാമെങ്ങുപോയി
ആശയ്ക്കു തക്കപോലെ അവരില്ലം തീർത്തിടേണം.”
ഇത്ഥം പറഞ്ഞാശാരിപ്പണിക്കന്മാരിലേക്കേറ്റം
ചിത്രപ്പണിക്കാരന്മാർ ചിലരുണ്ടു വിശ്വസിപ്പാൻ
പാരാതെ മൂത്താശാരിപ്പണിക്കനെ വേറേ വിളി-
ച്ചാരോമലുരചെയ്തു അതിദുഷ്ടൻ ശകുനിയും:
“പണിക്കു വിരുതുള്ളൊരു പണിക്കനിങ്ങു വന്നാലും
നിനക്കു ശില്പശാസ്ത്രത്തിൽ കണക്കും കയ്യുമുണ്ടല്ലൊ;
കുരുക്കൾക്കു മൂപ്പായുള്ള കുരുശ്രേഷ്‌ഠൻ കല്പിക്കുന്നു
അരക്കുകൊണ്ടില്ലമൊന്നു തെരിക്കെന്നു തീർത്തീടേണം;
കരക്കാരും മറ്റു ചില തരക്കാരും ബോധിക്കേണ്ടാ
പരക്കെ ബോധിച്ചെന്നാകിൽ തരക്കേടു വന്നുകൂടും;
ചുരുക്കിപ്പറയാമില്ലമിരിക്കേണ്ടും പ്രകാരങ്ങൾ;
അരക്കും പഞ്ഞിയുമുള്ളിൽ നിരക്കെ നിറച്ച നിറച്ചുവച്ചു
പുറത്തു വെങ്കളിയിട്ടു നിരപ്പിൽ ചിത്രമെഴുതി
കറുത്ത വെടിമരുന്ന് അകത്തു ചൊരിഞ്ഞതിൻറ
പുറത്തുഭാഗത്തു ഭിത്തി മറച്ചു മാളികക്കൂട്ടം
തിറത്തിൽ പണിതു നല്ല നിറത്തിൽ ചായവുമിട്ടു
പെട്ടെന്നു പതിനെട്ടുകെട്ടും പണിത്തൂണുകൾ
തട്ടും മതിലുകളും ചട്ടറ്റ പുരത്തിൻറ
ചട്ടങ്ങളെല്ലാം കൂട്ടിക്കെട്ടിച്ചമച്ചീവണ്ണം
എട്ടു ദിനത്തിൻമുമ്പേ പുഷ്‌ടിവരുത്തീടേണം."
ശഠനായുള്ളശ്ശകുനി പറഞ്ഞൊരു
കഠിനം കപടത്തൊഴിലതു കേട്ട്:
“അടിയങ്ങൾക്കൊരു കുറ്റമതിപ്പോ-
ളിടകൂടാതെ തുണച്ചരുളേണം;
ഉടനേ ഗൂഢമരക്കില്ലം പണി-
തുടരാമെന്നു പണിക്കന്മാരും
അടിമലർ തൊഴുതു നടന്നദ്ദിക്കിൽ
ഝടിതി തുടങ്ങി പ്രയത്നവുമുടനേ
ശൗര്യവിധത്തിനു വിരുതു പെരുത്തൊരു
കാര്യക്കാരിലൊരുത്തൻ വേണം
ആരുണ്ടെന്നു തിരഞ്ഞിതു ശകുനി:
“അടിയനിതെന്നു" പുരോചനനപ്പോൾ;
“അതു കൊള്ളാം മതി വീരപുരോചന!
ജതുഗൃഹ മമ്പൊടു തീർപ്പിച്ചാലും;"
എന്നതു കേട്ടു പുരോചനനവിടെ
ച്ചെന്നു ശ്രമിച്ചുതുടങ്ങി പ്രയത്നം;
ഉന്നതമാകിന ജതുഭവനം പണി-
യുന്ന പണിക്കന്മാർക്കിഹ ചെലവിനു
നെല്ലും പണവും പുകയില വെറ്റില
തെല്ലും മടികൂടാതെ കൊടുത്തും
ചെല്ലും ചെലവുകളെഴുതിച്ചാർത്തിയ
തെല്ലാം ശകുനിയെ വന്നറിയിച്ചും
നല്ല സമർത്ഥനരക്കില്ലം പണി
നലമൊടു സാധിച്ചിങ്ങനെ സരസം.
ഇട്ടു വിരവൊടു ശില്‌പികളിൽ പുന-
രിട്ടു വിരുതും മൂത്തപണിക്കനു
പട്ടും മുണ്ടും പണവും വളയും
ഒട്ടും മടികൂടാതെ കൊടുത്തു;
ദുര്യോധനനതുനേരം കുരുകുല-
വര്യനതാകിന ധൃതരാഷ്ട്രന്നുടെ
ചേവടിയുഗളം ചെന്നു വണങ്ങി-
സ്സാദരമേവം ഗിരമുരചെയ്തു:
"വാരണാവതേ വലിയൊരു മന്ദിരം
ആരണാവലി സഞ്ചിതമഞ്ചിതം
അഞ്ചു പാണ്ഡവന്മാർക്കു വസിപ്പാ
നഞ്ജസാ വിഭോ! തീർത്തു മനോഹര-
റമത്ര വിസ്മയമതി മണിഗൃഹം
അത്രമാത്രമല്ലനവധി ജനതതി
തത്ര പാർപ്പതിന്നതു മതി ശിവ ശിവ!
ചിത്രമെത്രയും ചിതമതു ഹിതമത്."
ഇത്ഥം മകനുടെ വാക്കുകൾ കേട്ടതി-
ശുദ്ധൻ കപടമറിഞ്ഞില്ലേതും
വൃദ്ധൻ നരപതി ധർമ്മാത്മജനെ-
ത്തത് വരുത്തിയിരുത്തിച്ചൊന്നാൻ
"ധർമ്മജ! ഭീമ! ധനഞ്ജയ! നകുലാ!
മന്മകനേ സഹദേവ! സുശീലാ
നന്മൊഴി കേൾക്കണമുണ്ണികളെവരു-
മെന്മക്കൾക്കു ശുഭം വരുമെന്നാൽ;
നമ്മുടെ മക്കളിൽ മൂത്തവനുള്ളില
ഹമ്മതി പാരമടക്കവുമില്ലാ
നമ്മെബ്ബഹുമാനവുമില്ലാത്തതു
നമ്മുടെ ജാതകമെന്നേ വേണ്ടൂ;
നിങ്ങൾക്കുള്ളിൽ വിവേകവുമുണ്ടതി-
മംഗലമീശ്വരഭക്തിയുമുണ്ട്
ജ്ഞാനവുമുണ്ടതുകാരണിപ്പോൾ
ഞാനെന്നുള്ളൊരഹമ്മതിയില്ലാ;
മക്കളൊരഞ്ചെട്ടുണ്ട് നമുക്കവ-
രൊക്കെ മഹാമൂഢന്മാർതന്നെ
അവരും നിങ്ങളുമൊരുമിച്ചിനി മേ-
ലിവിടെ വസിച്ചാൽ ഗുണമാകില്ലാ;
അക്കരെയമ്പലമൊന്നില്ലാഞ്ഞാൽ
മക്കടെ കലശലു മാറുകയില്ലാ;
എന്നതു കാരണമിപ്പോഴങ്ങൊരു
മന്ദിരമാശു ചമച്ചിതു ഞാനും;
അവിടത്തിൽ ചിലർ ചെന്നു വസിച്ചേ
ഭവനത്തിന്നൊരു ഭൂതി ഭവിപ്പൂ;
ഇവരിൽ ചിലരെയയച്ചാലായവ-
രവതാളങ്ങൾ പിണയ്ക്കും പലതും;
ധർമ്മജ നീയും സഹജന്മാരും
അമ്മയുമപ്പുരം തന്നിൽച്ചെന്ന്
നന്മയിലവിടെപ്പാലും കാച്ചി-
ച്ചെമ്മേ സുഖമായ് വാണീടേണം;
ചെലവിനു നെല്ലും പണവും അരിയും
ഇല കുല മോരും നെയ്യുമിതെല്ലാം
നിലകാതുകളും ചെമ്പുകളുരുളികൾ
വലിയ കിടാരം വാർപ്പു വിളക്കുകൾ
ചട്ടുകവും പല കുട്ടകവും ചില
പെട്ടികളും പല കട്ടിലുമെല്ലാം
ഇഷ്ടംപോലിന്നിവിടേനിന്നും
കെട്ടിയെടുപ്പിച്ചങ്ങു ഗമിക്കാം;
അഷ്ടികഴിച്ചു വസിപ്പാനും പുന-
രിഷ്ട്‌ടികൾ ചെയതിനും സുഖമവിടം
കണ്ടവർ വന്നു പറഞ്ഞതു. കേട്ടതു-
കൊണ്ടിഹ ഞാനും ഘോഷിക്കുന്നു;
കണ്ടറിവാനിക്കിഴവച്ചാർക്കൊരു
കണ്ണും ദിക്കുമതില്ലെന്മകനേ!"
താതന്റെ വാക്കു കേട്ടു സഹനം കൈക്കൊണ്ടു ധീരൻ
താണു വണങ്ങിക്കൊണ്ടു താനുമനുജന്മാരും
മാതാവും മറ്റും ചില മമതയുള്ളാളുകളും
ഏതാനും നായന്മാരുമൊരുമിച്ചു പുറപ്പെട്ടു;
വമ്പൻ പുരോചനനും വഴികാട്ടാനായിക്കൂടെ
മുമ്പിൽ നടന്നു മൂഢനുചിതനെന്നും നടിച്ചു
അഞ്ചു നാഴികകൊണ്ടങ്ങരക്കില്ലംതന്നിൽ ചെന്നു
അഞ്ചാതെ കണ്ടുകണ്ടങ്ങകം പുക്കു ജനനിയും
സഞ്ചാരംചെയ്തു മെല്ലെ സരസന്മാരഞ്ചു പേരും
അഞ്ചാതെ ചെന്നു മണിമാളികമുകളേറി-
പ്പള്ളിമാടങ്ങൾ തന്നിൽ പരിചോടെ കാണായോരോ
പള്ളിമെത്തമേലേറിപ്പരമാനന്ദം ശയിച്ചു;
കള്ളപ്രയോഗമെന്നു കരുതി മാനസംതന്നിൽ
കൊള്ളാമിങ്ങെന്തു ചേതം; കുറഞ്ഞൊന്നു ചെല്ലുന്നേരം
ഉള്ളവണ്ണം ഞങ്ങളോടുരചെയ്യും വിദുരരെ-
ന്നുള്ളോരുറപ്പുകൊണ്ടങ്ങുടമയോടൊത്തു വാണു.
ഉള്ളിൽ കപടമേറുമുരഗദ്ധ്വജൻ ഭൃത്യൻ
കൊള്ളിവച്ചീടുമതുമറിയാതിരിക്കയില്ല.
ജനകനതാകിന വിദുരരുമപ്പോൾ
ഖനകനെ വിരവിലയച്ചിതു ഗൂഢം
ഖനകൻ ചെന്നു യുധിഷ്‌ഠിരനോടു
കനിവൊടു കർണ്ണേ കിമപി കഥിച്ചു:
"ദുര്യോധനനുടെ കപടമിതെല്ലാം
അയ്യോ! ശിവ ശിവ! ബോധിച്ചാലും;
കഷ്ടമിതൊക്കെയരക്കും പഞ്ഞിയു-
മിട്ടുനിറച്ചൊരു പുരമിതു സർവ്വം;
കള്ളനതായ പുരോചനനിവിടെ-
ക്കൊള്ളികൊളുത്താൻ വരുമൊരു ദിവസം;
അതു ബത കരുതിപ്പാർത്തീടേണം
ഇതു ജതുഗൃഹമെന്നോർത്തീടേണം
ഇതു ബത ജനകൻ വിദുരരു നിങ്ങടെ
ഹിതമുരചെയ‌്വാനെന്നെയയച്ചു;
പതിനെട്ടും പുനരെട്ടും തൂണുകൾ
മതിലിനകത്തിഹ കാണുന്നീലേ?
അതിലൊരു തൂണടിയൻ പണിചെയ്ത
അതിലൊരു വിസ്മയമുണ്ടതു കേൾപ്പിൻ
തൂണു പിടിച്ചു തിരിച്ചാലായതു
താണങ്ങിളകിപ്പോരും നിയതം
കാണാമപ്പോളൊരു ഗുഹപെരുവഴി
തൂണിനു കീഴതി വിസ്തൃതമായി;
കൊള്ളിക്കാരൻ വരുമളവതിനുടെ-
യുള്ളിലിറങ്ങിപ്പൊയ്ക്കൊണ്ടാലും;
ഉള്ളിലിരിക്കേയാവുയിതെല്ലാം
ഉപദേശം മമ ധർമ്മതനൂജാ
നമ്മുടെ തൂണിന്നടയാളം ഞാ-
നുണ്ടാക്കിപ്പണിചെയ്തിഹ വച്ചു
വേണ്ടാ മനസി വിഷാദമൊരാപ
ത്തുണ്ടാകാതെ ഗമിക്കാമുടനെ."
ഇങ്ങനെ ഖനകൻ വന്നു പറഞ്ഞു
അങ്ങു തിരിച്ചു പുനരതിവേഗാൽ
ഇംഗിതവേദികൾ പാണ്ഡുസുതന്മാ-
രിങ്ങുമിരുന്നു സുഖിച്ചു വസിച്ചു.
അക്കാലത്തൊരു കാട്ടാളസ്ത്രീ
അവിടെയിരിപ്പാൻ ചെന്നു കരേറി;
മക്കളവൾക്കുണ്ടഞ്ചുസൂതന്മാ-
രൊക്കത്തക്ക നടന്നീടുന്നു;
ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ
ധർമ്മതനുജനുമനുജന്മാരും
തന്മാതാവാം കുന്തീദേവിയും
ധർമ്മംചെയ്യും അവരെന്നുള്ളതു
ചെമ്മേ കേട്ടൊരു കാട്ടാളസ്ത്രീ
അന്തിയടുത്തൊരു സമയേ വിരവൊടു
കുന്തി വസിച്ചരുളും പുരമുറിയുടെ
അന്തികസീമനി ചെന്നു പതുക്കേ
തന്തിരുവടിയൊടു ഭിക്ഷയിരന്നാൾ:
"ഭിക്ഷാംദേഹി ശുഭേ! നമുക്കിഹ
ഭിക്ഷാംദേഹി ശുഭേ!
ഭക്ഷിപ്പാനേതും വകയില്ലാഞ്ഞിങ്ങനെ
ഭിക്ഷയുമേറ്റു വിഷണ്ണതയോടെ
ഇക്ഷിതിതന്നിൽ നടന്നു കഴിക്കുന്നു
കുക്ഷി പൊരിഞ്ഞു ദിനംപ്രതി ഞങ്ങൾ (ഭിക്ഷാംദേഹി)
ഐവർ ശിശുക്കളെ ഞാൻ പൊറുപ്പിപ്പാ
നയ്യമിരന്നു കഴിക്കുന്ന ഹസ്സ്
ദൈവത്തിനേതും കനിവില്ലാഞ്ഞാലെന്തു
ചെയ്യേണ്ടു ഞാനെന്നറിഞ്ഞീല ദേവീ! (ഭിക്ഷാംദേഹി)
നാലഞ്ചു ബാലന്മാർക്കും മുതുക്കിക്കു
മാലംബനമാരുമില്ലല്ലോ ദേവി!
കാലനുംകൂടെ വെടിഞ്ഞാനൊരൺപത്തു-
നാലും കഴിഞ്ഞുള്ള കാട്ടാളനാരി ഞാൻ (ഭിക്ഷാംദേഹി)
പാഴിൽ കളഞ്ഞീടുന്ന പഴംകഞ്ഞി
ശേഷിച്ചിരിപ്പതുണ്ടോ?
ആഴക്കുമൂഴക്കരി കിട്ടിയാൽ ഞങ്ങൾ-
ക്കായിരംപൊൻ കിട്ടുംപോലെ പ്രസാദം (ഭിക്ഷാംദേഹി)
എച്ചിലിലകളെല്ലാമെടുക്കുന്ന
അച്ചിമാരെങ്ങു പോയി
പിച്ചയ്ക്കു വന്ന കിഴവിക്കൊരു വറ്റു
വെച്ചേക്കരുതാണോ നിങ്ങൾക്കു പിന്നെ." (ഭിക്ഷാംദേഹി)
ഇങ്ങനെ വന്നു പറഞ്ഞൊരു കാട്ടാ-
ളാംഗനയോടരുൾചെയ്തിതു കുന്തി
“നിങ്ങടെ സങ്കടമുടനേ തീർപ്പാ
നിങ്ങൊരു ശഠത തരിമ്പില്ലറിവിൻ
ബ്രാഹ്മണസദ്യ കഴിഞ്ഞാലുടനെ
ബ്രാഹ്മണശേഷം ചോറും കറിയും
നിങ്ങൾക്കൻപൊടു നിറയെത്തരുവാൻ
നിങ്ങളെയൊരുവനെ ഭരമേല്പിക്കാം;
ശനിയും ബുധനും തേപ്പാനെണ്ണയു
മിനിയും വേണ്ടതു തരുവാൻ ചൊല്ലാം;
തുണിയും മുണ്ടും തരുവാൻ നമ്മുടെ
മണിയൻപട്ടരെ വേസ്‌ഥ വരുത്താം;
ചന്തമിയന്നൊരു പൂ കെട്ടിപ്പാൻ
ചന്ത്രക്കാരനെ ഏല്പിച്ചീടാം
വനചരവൃദ്ധേ നീയും ഞാനും
പുനരൊരുപോലേ സംഗതി വന്നു;
അഞ്ചു സുതന്മാരുണ്ടു നമുക്കും
നെഞ്ചിൽ നിനച്ചാലത്ഭുതമത്രേ!
ജാതകമെന്നതിനിക്കും കഷ്ടം!
പാതകദോഷം മേലിൽ വരുത്താ-
നിപ്പുരമിവിടെത്തീർത്തു ചമച്ചു
സ്വല്പം ദിനമുണ്ടിഹ മരുവുന്നു.
ഇങ്ങനെ ഞങ്ങടെ വാസവുമിപ്പോ
ളെങ്ങനെ മേലാലനുഭവമെന്നും
ഇങ്ങറിയാവതുമല്ലവയൊന്നും
സംഗതിപോലേ വന്നു ഭവിക്കും."
ഏവം പറഞ്ഞു കുന്തീദേവി കുമാരന്മാരും
ഭാവം തെളിഞ്ഞു തത്ര മേവുന്ന കാലത്തിങ്കൽ
ഓരോ രജനികളിലോരോ പാണ്ഡുസുതന്മാ-
രാരോമലുറങ്ങാതെ നേരം പുലർത്തീടുന്നു;
അക്കാലമങ്ങു ബഹു ധിക്കാരി ദുര്യോധനൻ
വെക്കം പുരോചനൻറെ കൈയ്ക്ക് പിടിച്ചിരുത്തി
സത്കാരംപൂണ്ടു ചൊന്നാനുൾക്കാമ്പിൽ മോഹമെല്ലാം;
“നില്ക്കാതെ പോകെടോ താനക്കാര്യം സാധിപ്പാനായ്
രാക്കൂറ്റിലങ്ങു ചെന്നനങ്ങാതെ നിന്നു കൊള്ളി-
വയ്ക്കാമരക്കില്ലമെരിക്കാമുടനേതന്നെ;
വാടാതരക്കില്ലത്തെപ്പാടേ ദഹിപ്പിച്ചിങ്ങു
വാടാ പുരോചന നീ! പോടാ താമസിക്കാതെ;
ഒട്ടും മടിക്കാതില്ലം ചുട്ടുകരിച്ചു വന്നാൽ
കിട്ടും നിനക്കു നല്ല പട്ടും വളയുമതു
പെട്ടെന്നു സാധിക്കാതെ പൊട്ടാ! നീ വന്നുവെങ്കിൽ
പട്ടല്ല കിട്ടുന്നൊരു വെട്ടെന്നറിഞ്ഞുകൊൾക”
ഉള്ളിലുറച്ചു പുരോചനനപ്പോൾ
കൊള്ളിയെരിച്ചു പിടിച്ചു കര കരത്തിൽ
കള്ളനൊളിച്ചു തിരിച്ചാനവിടെ
ക്കാലനുമവനുടെ പുറകേ കൂടി;
ജതുഭവനത്തിൽ ചെന്നു കരേറി-
ക്കതകിനു നികടേ നിന്നു പതുക്കെ
ചെവി പാർത്തപ്പോളവരുടെ ശബ്ദം
അവികലമവിടെക്കേൾപ്പാനുണ്ട്;
ഒരു മയമിവിടെപ്പാർക്കണമെന്നു
കരുതിക്കോലിറയത്തു കരേറി
കുറിമുണ്ടവിടെ വിരിച്ചു ശയിച്ചു
കുസൃതിക്കാരനുറക്കവുമായി;
രാത്രിയിലങ്ങു കരുത്തു പെരുത്ത
മരുത്തിൻമകനജ്ജതുഭവനത്തെ
കാത്തു നിതാന്തമുറക്കമിളച്ചിഹ
പാർത്തീടുന്നു പരാക്രമശാലി;
'ഒണ്ടു പുറത്തൊരു കൂർക്കം കേൾപ്പാൻ
കണ്ടകരാരാൻ വന്നിട്ടുണ്ടോ?'
ഇങ്ങനെ ശങ്കിച്ചുടനേ ഭീമൻ
ചങ്ങലവട്ടക കയ്യിലെടുത്തു:
കതകു തുറന്നു പുറത്തുമിറങ്ങി-
ച്ചതിയനുറങ്ങും ദിക്കിൽ ചെന്നു
'നോക്കെട! കള്ളൻ കൊള്ളിയെരിച്ചു
തലയ്ക്കുംവച്ചു കിടക്കുന്നോ? യിതു-
കൊള്ളാം നല്ലൊരുതൊഴിലെന്നോർത്ത-
ക്കൊള്ളി പിടിച്ചുപറിച്ചങ്ങവനുടെ-
വായിൽ തിരുകിയുറക്കമുണർത്തി-
ക്കാൽകൊണ്ടൊന്നു കണക്കിനുതന്നേ
മുഞ്ഞിക്കിട്ടു തൊഴിച്ചതുനേരം
പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു:
പാശം കെട്ടി വലിച്ചഥ തന്നുടെ
ദേശം നോക്കി നടന്നു കൃതാന്തൻ;
ഭീമനുമങ്ങഥയുള്ളിൽ ജനിച്ചൊരു
ഭീമമതാകിന കോപമടക്കി
ധർമ്മാത്മജനെയുമനുജന്മാരെയു-
മമ്മയുമാശു കുലുക്കിയുണർത്തി
കൊള്ളിക്കാരൻ വന്ന വിശേഷം
ഉള്ളിലവർക്കു ധരിപ്പിച്ചേവം:
'തരമല്ലിവിടെ നമുക്കിനി വാസം
തരസാ പോകെ'ന്നുള്ളിലുറച്ചു;
ഖനകൻ പണ്ടു പറഞ്ഞറിയിച്ചൊരു
കനകസ്തംഭമിളക്കിയെടുത്തു
തരസാ കണ്ടൊരു ഗുഹയിലിറങ്ങി-
സ്സഹജന്മാരെയുമഗ്രജനേയും
കൈയ്ക്കു പിടിച്ചു പതുക്കെജ്ജനനിയെ-
യഹതന്നിലിറക്കിയയച്ചു;
കൊള്ളിയെടുത്തജ്ജതുഭവനത്തെ
കോലാഹലമൊടു ചുട്ടുകരിച്ചു
തള്ളക്കാട്ടാളത്തിയുമവളുടെ
തനയന്മാരുംകൂടെ ദഹിച്ചു;
കൊള്ളാമവളുടെ കർമ്മമതിങ്ങനെ-
യുള്ളൂവെന്നു നിനച്ചഥ ഭീമൻ
ഗദയുമെടുത്തഗ്ഗുഹയിലിറങ്ങി-
ഗ്ഗമനംചെയ്താനവരുടെ പിറകെ;
ഗംഗാതീരത്തോളമതുള്ളൊരു
തുംഗമമാർഗ്ഗമതുള്ളിൽക്കൂടെ
ഗംഗ കടന്നു നടന്നു പതുക്കെ
തുംഗമഹാഗിരി വിപിനം പുക്കാർ.
പിറ്റേന്നാൾ ദുര്യോധനൻ മറ്റുള്ളനുജന്മാരും
കൊറ്റു കഴിച്ചു പാക്കും വെറ്റിലപോട്ടുംകൊണ്ടു
മറ്റുള്ളവരുമായിച്ചുറ്റുമിരുന്നുകൊണ്ടു
വൃത്താന്തം ഗൂഢമായങ്ങൊത്തു വിചാരംപൂണ്ടു;
കൊള്ളിക്കാരനിക്കാര്യം കൊള്ളിക്കാതിങ്ങു വന്നാൽ
കൊല്ലേണമവനെയെന്നെല്ലാരും നിശ്ചയിച്ചു:
“കള്ളൻ വരാഞ്ഞതെന്തു? കള്ളുകുടിച്ചെങ്ങാനും
കണ്ണു മയങ്ങി വീണു മണ്ണു കപ്പുകയല്ലീ?
കർണ്ണാ! വരിക ചെന്നു കണ്ടിങ്ങുപോരാം നമ്മുടെ
ബന്ധുക്കൾ പാണ്ഡവന്മാർ വെന്തു കരിഞ്ഞു ചത്തു
വെണ്ണീറണിഞ്ഞു കിടക്കുന്നതും കണ്ടു പോരാം.
കാണാമവിടെച്ചെന്നാൽ കാണി താമസം വേണ്ടാ."
ഇത്ഥം പറഞ്ഞവിടേക്കെത്തി നൂറ്റുവരെല്ലാം
കത്തീടുന്നോരരക്കില്ലത്തിന്നരികിൽ ചെന്നു;
ചത്തു കറുത്തുടൽ കരിഞ്ഞു കിടക്കുമഞ്ചു
കാട്ടാളപ്പിള്ളരേയും കാട്ടാളത്തള്ളയേയും
കണ്ടു സുയോധനനും കർണ്ണനും മറ്റുള്ളോരും
"രണ്ടുപക്ഷമതില്ലാ കണ്ടാലും പാണ്ഡവന്മാർ
അഞ്ചുപേരും മാതാവുമംഗം കരിഞ്ഞു ചത്തു
മൂഢൻ പുരോചനനും കൂടെ ചത്താനോ ഭോഷൻ!
കുന്തിക്കും മക്കൾക്കുമെന്തിങ്ങനെ കർമ്മമായി
ചെന്തീയിൽ വീണു ഗാത്രം വെന്തീടുവാനുമിപ്പോൾ!
ചിന്തിച്ചിട്ടവകാശമെന്തന്നറിഞ്ഞീ”ല്ലിത്ഥം
ചന്തത്തിലുരചെയ്തു സന്തോഷവും മറച്ചു
ദന്തിപുര'ത്തിൽ ചെന്ന് അന്തിക്കു സ്‌നാനം ചെയ്തു:
'ഇല്ലം ദഹിച്ചുപോലുമെങ്കിലപ്പാണ്ഡവന്മാ-
രെല്ലാമതിൽക്കിടന്നു വല്ലാതെ ദഹിച്ചുപോ-
യെന്നുള്ള വർത്തമാനം ചെന്നു പിതാവിനോടു
കേൾപ്പിച്ചു ദുഃഖഭാരം ഭാവിച്ചു കള്ളങ്കാട്ടി
ക്കേണു പുലയുംകൊണ്ടു വാണു കുരുക്കളെല്ലാം
ആണത്തം നടിച്ചവരോണംപോലെല്ലാനാളും.
കൗന്തേയേന്ദ്രനുമനുജന്മാരും
കാന്താരത്തിലകംപുക്കധികം
ശാന്തത പെരുകിന മാതാവിനെ നിജ-
സ്കന്ധംതന്നിലെടുത്തഥ ഭീമൻ
നേരം പാതിരയായൊരു സമയേ
പാരമിരുട്ടും വന്നിടകൂടി;
മാരുതി ഭീമൻ മാതാവിനെയൊരു
ചാരുശിലാതലസീമനി കൊണ്ട്-
സ്സാദരമങ്ങു കിടത്തിയുറക്കി
സ്സോദരരേയും പൂർവ്വജനേയും
ഒരു ദിശി സാധു'ശയിപ്പിച്ചവരെ-
ക്കരുതിക്കാത്തു വസിച്ചു സമീപേ;
മറുതലർ ചെയ്തോരപരാധത്തെ
മനസ്സിൽ നിനച്ചു കറുത്തൊരു ഭാവാൽ
കണ്ണു ചുവന്നു കലങ്ങി കരത്തിൽ
ദണ്ഡുമെടുത്തു കൃതാന്തനു തുല്യൻ
'തൊണ്ണൂറ്റഞ്ചുമൊരഞ്ചും ദുഷ്ടരി-
വണ്ണം വണ്ണൻവാഴകണക്കെ
വന്നുപിറന്നതുമൂലം നാടുക-
ളൊന്നൊഴിയാതെ നശിപ്പാറായി
ഇന്നിവർ കാട്ടിയ ഗോഷ്ടികളോർത്താ-
ലെന്നുമടങ്ങാതുള്ളൊരു വൈരം
എന്നുടെയുള്ളിൽ വളർന്നീടുന്നു
ഇന്നഥ പോകണമായതു തീർപ്പാൻ;
ചെന്നുടനവരെക്കൂട്ടത്തോടെ
ഒന്നൊഴിയാതേ കൊട്ടിക്കൊലാൻ
നല്ലൊരുസമയമടങ്ങരുതേതും
ഇല്ലൊരു സംശയമൊക്കെ ഹനിപ്പാ-
നെന്നു വിചാരിച്ചഗ്രജന്യപനെ-
ച്ചെന്നു പതുക്കെയുറക്കമുണർത്തി
നിന്നു പറഞ്ഞു മാരുതി ഭീമൻ:
“ഇന്നു ഭവാനൊരു കനിവരുളേണം
അനുജനതാകുമൊരടിയനിദാനീം
ഗദയുമെടുത്തു കടുത്തൊരു കോപാൽ
വിരവിനൊടസ്തിനപുരിയിൽ ചെന്നു
പരിഭവശാന്തി വരുത്തുവനധുനാ
സമയമതിപ്പോളതിശുഭമത്രേ
അധമവധത്തിനടങ്ങരുതൊട്ടും;
കള്ളക്കുഴിയന്മാരാമവരുടെ
പള്ളയ്ക്കിട്ടടി കൂട്ടണമവരുടെ
തള്ളയ്ക്കിട്ടു തൊഴിക്കണമവരുടെ
തന്തക്കുരുടനെയൊന്നു ചിമുക്കണം;
എന്നതുകേട്ടരുൾ ചെയ്ത യുധിഷ്ഠിര
"നെന്നുടെയനുജാ! സാഹസമരുതേ!
മുറ്റും നമ്മുടെ ദുഷ്കാലത്തിനു
മറ്റുള്ളവരെക്കുറ്റമുരത്താൽ
ചെറ്റും ഫലമില്ലിപ്പോളിത്തൊഴിൽ
പറ്റുകയില്ല പരാക്രമശാലിൻ!
തെറ്റെന്നിയെയൊരു സമയം വരുമതു
തെറ്റുകയും പുനരില്ല കുമാരാ!
ശക്രാനുജനാം ചക്രായുധനുടെ
തൃക്കാലിണ തുണയുണ്ടു നമുക്ക്
അക്കാലടിയിണ വയ്ക്കാതനുദിന-
മുൾക്കാമ്പിങ്കലുറപ്പിച്ചെന്നാൽ
ഇക്കാലങ്ങളിലിങ്ങു പിണഞ്ഞൊരു
ദുഷ്കാലം ബത നീങ്ങുമിദാനീം."
ഇത്തരമഗ്രജവചനം കേട്ടതി-
നുത്തരമൊന്നും പറവാനില്ലാ-
ഞ്ഞുദ്ധതഭാവമടക്കി വസിച്ചുട-
നുദ്ധത ധീമാനാകിയ ഭീമൻ.
തത് കാട്ടിലൊരു കോട്ടിലിരിക്കും
വൃത്രവൈരിയുടെ വൈരി ഹിഡിംബൻ
ധാത്രിവാസികളിലന്തകതുല്യൻ
ധാത്രിവാസി ജനമർദ്ദനശീലൻ
യാതുധാനനതുനേരം തന്നുടെ
സോദരി ഹിഡിംബിതന്നൊടു ചൊന്നാൻ:
“മർത്തഗന്ധമതിനെന്തൊരു ബന്ധം
മൃത്യുവിങ്കൽ ഗതനേതൊരു പുരുഷൻ?
ഹന്ത മൂഢനവനെപ്പിടിപെടുവാൻ
ദന്തിവീരനുടെ മസ്തകമേറി-ച്ചെല്ലെടീ!
വിരവിനോടു ഹിഡിംബി!
നല്ലനല്ല കണിയിന്നു നമുക്കു
കള്ളമല്ല പതിനെട്ടുവയസ്സാ-
യുള്ള മർത്ത്യരുടെ പച്ചയിറച്ചി
പഞ്ചതാരയൊടു തുല്യമവറ്റിൽ
സഞ്ചിതം രുധിരമങ്ങനെതന്നെ;
പല്ലുകൊണ്ടഥ കടിച്ചു കടിച്ച
ങ്ങല്ലെടുത്തകലെ നീക്കിയശേഷം
കണ്ടുകൊൾക മമ ഭക്ഷണസൗഖ്യം!
കൊണ്ടുവാ സപദി സോദരി! വെക്കം;
ലക്ഷണം ശുഭമതിങ്ങനെ കണ്ടാൽ
ഭക്ഷണം മമ കണക്കിനു കൂടും
രണ്ടുപക്ഷമതിനില്ല നിനക്കും
വേണ്ടുവോളമതുതന്നെ ഭുജിക്കാം
തണ്ടുതപ്പികൾ മനുഷ്യർ വനത്തിൽ
പണ്ടു കണ്ടറിവിനിക്കിഹ നാസ്തി;
ചെണ്ടകൊട്ടിയൊരു ഭോഷനുമായതു
കൊണ്ടിനിക്കുമൊരു ഭാഗ്യമിദാനീം.'
സോദരൻറെ മൊഴി കേട്ടു ഹിഡിംബി
സാദരം തൊഴുതുകൊണ്ടു നടന്നു
കൊണ്ടൽവേണിമണി മോഹനവേഷം
പൂണ്ടുകൊണ്ടു മധുരസ്മിതമോടെ
തത്രമേവിന വ്യകോദരരൂപം
ചിത്തമോഹനമിതമ്പൊടു കണ്ടു
അന്തരേറിയൊരു കൗതുകമോടെ
ചിന്തചെയ്തു രജനീചരനാരി:
'സുന്ദരാംഗനിവനേതൊരു പുരുഷൻ
ഇന്ദുബിംബമുഖനിന്ദ്രസമാനൻ
കുന്ദബാണനുമിവന്നെതിരല്ല.
നന്നു നന്നു മമ വല്ലഭനാവാൻ'
ഇങ്ങനെയുള്ളിൽ നിശാചരിയാകിയ
മംഗലരൂപിണി മാരുതസുതനെ
ഉന്നതമോദം കണ്ടു മയങ്ങി
നിന്നു പതുക്കെപ്പദമിതു ചൊന്നാൾ:
“വന്നാലും വാമലോചനാ! വൈകാതെ വീരാ!
വന്നാലും വാമലോചനാ!
വന്ദനീയാകാരാ! നിന്നെ വന്ദനംചെയ്‌തീടുന്നേൻ ഞാൻ
മന്ദമന്ദം മാമക ഗേഹേ, വൈകാതെ വീരാ! (വന്നാലും വാമ...)
മന്മഥശരങ്ങളേറ്റു മാനസമുരുകുന്നു മേ
നന്മ മേലിൽ വന്നുകൂടുമേ-നാഥാ! നീയെൻറ
ജന്മം, പാഴിലാക്കീടൊല്ലാ (വന്നാലും വാമ....)
ചാലവേ കിടന്നുറങ്ങും നാലുപേർ പുരുഷന്മാരും
നീലവേണിമൗലി ദേവിയും-ആരെന്നു ചൊൽക
ശീലഗംഭീരാകൃതേ ഭവാൻ (വന്നാലും വാമ ...)
ശീഘ്രമേ സുശീല! പാകഭേദിയോ മുകുന്ദനോ നീ
വ്യാഘ്രചർമ്മധാരിദേവനോ-മനസിജനോ?
അശ്വിനീദേവനോ ചൊന്നാലും." (വന്നാലും വാമ)
ലളിത പറഞ്ഞൊരു വാക്കുകളിങ്ങനെ
തെളിവൊടു കേട്ടു വൃകോദരവീരൻ
കളമൃദുപുഞ്ചിരി തൂകിപ്പരിചൊടു
കളമൊഴിയാളൊടു ഗിരമുരചെയ്തു:
“കേട്ടുകൊൾക നീ! കേളി വിലാസിനീ കേവലമെൻ വചനം
കേട്ടാലെത്ര ലഘുത്വമിക്കൂട്ടങ്ങൾ
കാട്ടിൽ വന്നു വസിപ്പതിൻ കാരണം (കേട്ടുകൊൾക)
ഭീമസേനൻ ഞാനിദ്ദേഹമാകട്ടെ
സോമവംശാധിനാഥൻ യുധിഷ്‌ഠിരൻ
മാമകയനുജന്മാരിവർ പാർത്ഥൻ
കോമളാംഗൻ നകുലൻ സഹദേവൻ (കേട്ടുകൊൾക)
അന്തികേ കാൺക ഞങ്ങടെ മാതാവാം
കുന്തീദേവി ശയിക്കുന്നു പാറമേൽ
എന്തിവണ്ണം ഭവിപ്പതിൻ കാരണം
ദന്തിഗാമിനി ചിന്തിച്ചു കാൺക നീ
പട്ടുമെത്തയും പട്ടുതലേണയും
പുഷ്ടിയോടെ വിരിച്ചു ശയിക്കുന്ന
മട്ടോലുംമൊഴി മാതാവും ജ്യേഷ്‌ഠനും
വട്ടപ്പാറമേലേറിശയിക്കുന്നു (കേട്ടുകൊ )
ശത്രുവായുള്ള മൂഢൻസുയോധനൻ
ചിത്രമായൊരരക്കില്ലമുണ്ടാക്കി
തത്ര ഞങ്ങളെ പാർപ്പിച്ചു തൽപുരേ
രാത്രിയിൽ കൊള്ളിവച്ചു ദഹിപ്പിച്ചു (കേ )
ദുഷ്ടക്കൂട്ടത്തെച്ചെന്നിഗ്ഗദകൊണ്ടു
കൊട്ടിക്കൊല്ലുവാെനാട്ടും മടിക്കാതെ
വട്ടംകൂട്ടിപ്പുറപ്പെട്ടു ഞാനപ്പോൾ
ജ്യേഷ്ഠൻ സമ്മതിച്ചില്ലിതു സാഹസം. (കേ )
“ആയതുകൊണ്ടു സഹിച്ചുവസിച്ചേ-
നായതകമലവിലോചനയാളെ
നീയുരചെയ്തതിനുംപുനരല്പം
ഞായക്കേടുവരാനുണ്ടറിക
ജ്യേഷ്‌ഠനുവേളികഴിഞ്ഞില്ലതുബത
കോട്ടമെനിക്കയ്ക്കതുബോധിച്ചാലും
ജ്യേഷ്‌ഠനിരിക്കെസഹജനൊരുത്തിയെ
വേട്ടാലവളെക്കൊള്ളരുതല്ലോ
പന്തണിമുലയാളാകിയനിന്നുടെ
ചന്തമിയന്നശരീരംകണ്ടു
ചിന്തയിലാശനമുക്കുണ്ടല്ലോ
എന്തിഹചെയ്യാമിന്നുനിനച്ചാൽ
എന്തിഹനിന്നുടെ പേരെന്നുള്ളതു-
മേതുകുലേതവജനനമിതെന്നും
എന്തിഹവരുവാൻകാരണമെന്നും
ബന്ധുരരൂപിണിയേ പറയേണം"
"എന്നുെടെ പേരതുപിന്നെഹിഡിംബി
എന്നുടെസോദരനുണ്ടു ഹിഡിംബൻ
മനുജന്മാെരെക്കൊന്നും തിന്നും
അനുദിനമിഷ്ടംപെരുകിനദുഷ്ടൻ
മനുജസുഗന്ധം കാരണമിപ്പോൾ
അനുജയതാകിയനമ്മെയയച്ചാൻ;
മർത്യന്മാരിഹവന്നിട്ടുണ്ടെ -
ന്നത്യന്തംബഹുകൗതുകമോടും
ചെല്ലെടിസോദരീ ! അവരെച്ചെന്നു
തല്ലിക്കൊന്നുമനോഹരമാംസം
കൊണ്ടിഹവരികെന്നിങ്ങനെ നമ്മൊടു
കണ്ടകദുർമ്മതിയാത്രയുമാക്കി.
ഏണാങ്കാനനനിന്നുടെരൂപം
കാണാമെന്നതികൗതുകമോടും
ലളിതാവേഷംപൂണ്ടിതുഞാനും
പൊളിയല്ലിങ്ങനെമമപരമാർത്ഥം.
എന്നുടവരവതു കാണാഞ്ഞാലവ-
നൊന്നുകലമ്പുംകശ്മലമൂഢൻ
രൂക്ഷതപെരുകിനരാക്ഷസദുർമ്മതി
കാൽക്ഷണമിവിടെത്താമസിയാതെ
മണ്ടിവരുംമമവൃത്തമതറിവാൻ
ശുണ്ഠികടിച്ചതിക്രൗര്യത്തോടെ
അഗ്രജനിങ്ങുവരുമ്പോളവനുടെ
നിഗ്രഹമങ്ങുഭവാൻചെയ്യേണ -
മനുഗ്രഹമായ് വരുമഖിലജനത്തിനു-
മുഗ്രനിശാചരനിധനംചയ്താൽ"
ഇതിബതപറഞ്ഞുകൊണ്ടാശരപ്പെൺകിടാ-
വതിരതിരസംകലർന്നത്രമേവുംവിധൗ
കടുകുപിതചിത്തനാകുംഹിഡിംബാസുരൻ
കഠിനമലറിദ്രുതംകാടുതല്ലിത്തകർ
ത്തുടനൊരുമരാമരം കൈയിലേന്തിശ്ശഠൻ
ഝടിതിപവനാത്മജൻതന്നുടെ മുമ്പിൽ വ-
ന്നതിപരുഷ രോഷവാനിത്ഥമങ്ങൂചിവാൻ:-
"എടിയെടിഹിഡിംബിനീയെന്തുഭാവിച്ചെടീ ?
തടിയൊടിയുമാറുഞാൻതല്ലിദന്തങ്ങളെ
ഝടിതിപൊടിയാക്കുവൻ കില്ലുതെല്ലില്ലെടീ
കണവനിവനെന്നുനീകാമിച്ച മർത്യനെ
ക്ഷണതരമടിച്ചുഞാൻകൊന്നുതിന്നീടുവൻ
കളികളിടകൂട്ടുവാൻ കാടുവാഴുന്ന ഞാ-
നിവിടെമരുവും വിധൗ കൂടുമോ കുത്സിതം
മമഭഗിനിയാംനിനക്കീവിധംതോന്നുവാൻ
കിമപിബതകാരണംകശ്മലത്തീ ശഠേ
വാടാതെ പോരിന്നുവാടാ മാനുഷ്യാ!
കൂടാശഠാനിന്റെ രൂഢാഭിമാനം
കൂടാതെ പൊയ്ക്കൊള്ളുമൂഢാധരിക്ക
പോടാ ശഠായെന്റെവീടായിമേവും
കാടായദേശത്തുകൂടാനിവാസം
കിരികരടികരികളുടെനടുവിലിഹവാസം
കരവിഭവമുടയപടുരജനിചരനോടും
പൊരുവതിനുവരുമരികളഖിലമപിവാടും
വിരവിനൊടുപൊരുവതിനുവരികയിഹനേരെ -
മർത്ത്യനെക്കൊല്ലുവാൻവാടുമോയിന്നുഞാൻ
തീർത്തീടുവൻ നിൻറഹംഭാവമൊക്കെയും
കെട്ടിക്കൊലചെയ്തു നിന്നെഞാൻ തിന്നുവൻ
കാട്ടുകോവിൽക്കുസംക്രാന്തിയുണ്ടോനരാ?"
ഏവംഹിഡിംബന്റെ വാക്കുകൾ കേട്ടതി-
കോപേനനിന്നുപറഞ്ഞിതുഭീമനും:
"പല്ലുംകടിച്ചുംചൊടിച്ചുംപറഞ്ഞാൽ
തെല്ലുംഭയംനമുക്കില്ലെന്നറിക
ആഹന്തവായിങ്ങു,കാലന്റെവീട്ടിന്നു
പോ ഹന്തനീയും മടിക്കാതെ മൂഢ!
അണ്ഡജവരദ്ധ്വജനിനിക്കിഹസഹായം
നിർണ്ണയമതിന്നുടയകാരണവും കേൾക്ക
ജംഭാരിതന്നുടയകുംഭിപ്രവീരൻ
കൊമ്പങ്ങുയർത്തിപ്പിടിച്ചെന്റെനേരേ
ഝടിതിമമബലമുടയകരതലയുഗത്താൽ
അടികളുടനിടികളുടനടവുകൾ തുടർന്നും
തടിയനുടെതടിതദനുകിടുകിടെവിറച്ചും
ഉടലുമഥനടുവുമുടനുടനഥമുറിച്ചും
തുമ്പിക്കരം വാലുമൻപോടുപൊക്കിയെൻ
മുമ്പീന്നുമണ്ടിത്തിരിച്ചങ്ങുമാറി
വമ്പിന്നുമുമ്പുള്ള നമ്മെജ്ജയിപ്പാ-
നമ്പർക്കുപോലും ബലംപോരമൂഢാ!
രേരേ! രാക്ഷസ! നമ്മുടെനേരേ
വന്നിടുകസംപ്രതിപോരേശുന്നേരം
ഹുംകൃതിതീരും സംശയമില്ല.
കുന്തംകണക്കെ കൂർത്തദന്തം പിടിച്ചൊടിച്ച
ങ്ങന്തംവരുത്തുമിന്നിക്കുന്തീകുമാരകൻഞാൻ
ഏവംപറഞ്ഞുമുഖഭാവംപകർത്തിക്കൊണ്ടു
കോപിതൻഭീമസേനൻവേഗമടുത്തുനേരേ
മരുത്തിന്റെപുത്രനാശുരണത്തിന്നു തുടർന്നപ്പോൾ
കരുത്തൻ രാക്ഷസൻവൃക്ഷം തരത്തിൽ പിടിച്ചടർത്തു
കടുത്തഭീമനോടെത്തിക്കൊടുത്തു താഡനമപ്പോൾ
ചൊടിച്ചുഭീമനും ചാടിക്കൊടുത്തൊന്നുഗദകൊണ്ടു
മുഷ്ടികൾകൊണ്ടുടനടികളുമിടികളു -
മൊട്ടുനേരമൊരുകലശലുഘോഷം
ദുഷ്നാകിയനിശാചരാധമനെ
മുഷ്ടികൊണ്ടുടനടിച്ചുഹനിച്ചു
സത്വരമധമനിശാചരനങ്ങു
കരുത്തുപെരുത്തൊരുമാമലപോലെ
ചത്തുമറിഞ്ഞഥവീണൊരുസമയേ
പൃഥ്വിമണ്ഡലമൊന്നു കുലുങ്ങീ
ലക്ഷം നായ്ക്കളടുത്തുകടിച്ചു
ഭക്ഷണഘോഷവുമങ്ങുതുടങ്ങി.
സംഗതിവന്നുസദാഗതിസുതനു
മംഗലമതുകൊണ്ടഖിലജനാനാം
തിങ്ങിനമോദമിയന്നുസുഖിച്ചു.
ഹിഡിംബവധം ഓട്ടൻതുള്ളൽ സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
22il9b4pzs4hqpkv8rwzivbvth9q5fn
237576
237575
2025-06-26T17:52:48Z
Manojk
804
added [[Category:കുഞ്ചൻ നമ്പ്യാർ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
237576
wikitext
text/x-wiki
<poem>
കരകാണാതൊരു കടലിനുസമമാം
നരകവിനാശനപാണ്ഡവചരിതം
പരിചൊടുസജ്ജനസഭയിലിറങ്ങി-
പറവതിനായിഹഭാവിക്കുന്നേൻ;
ഹസ്തിരഥാദിസമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതിസുഖമൊടു
നിസ്തലധൃതിധൃതരാഷ്ട്രമഹീപതി
നിസ്തുലഭൂപതിവാഴുംകാലം.
ദുര്യോധനനും ദുശ്ശാസനനും
ദുർഭാഷണനും ദുശ്ശേഷണനും
ദുർമേധാവും ദുർമ്മൂതനനും
ദുശ്ശീലനനും ദുർന്നീലനനും
ധൃഷ്ടതയാ ധൃതരാഷ്ട്രസുതന്മാ-
രെട്ടുജനങ്ങളുമനുജന്മാരും
അന്ധനതാകിയജനകൻതന്നുടെ-
യന്തികസീമനിചെന്നുവണങ്ങി
പന്തിനിരക്കെയിരുന്നു പതുക്കെ-
ച്ചിന്തിതമങ്ങുപറഞ്ഞുതുടങ്ങി:
“അച്ഛനുഞങ്ങളിലുള്ളൊരുകനിവതു
തുച്ഛമതാവാനെന്തവകാശം?
കന്തീസുതരെക്കൂറുണ്ടാവാ-
നെന്തൊരുബന്ധമതുംകേൾക്കേണം.
വണ്ണൻ വാഴകണക്കെവളർന്നൊരു
പൊണ്ണത്തടിയനതാകിയഭീമൻ
ഉണ്ണികളാകിനഞങ്ങളെ വളരെ-
ദണ്ഡിപ്പിക്കുന്നിതുമമതാതാ
കണ്ണറിയാത്തപിതാവിനിതൊന്നും
കണ്ടറിവാനും വശമല്ലല്ലോ
പൊണ്ണൻഭീമനു പത്തുപറച്ചോ
റുണ്ണണമെന്നാലതുമതിയല്ലാ
ഉണ്ണികളാകിനനമ്മെക്കണ്ടാൽ
കണ്ണുതുറന്നൊരു ഭാവം കാട്ടും
അതുകാണുമ്പോൾ ഞങ്ങൾഭയപ്പെ
ട്ടതുവഴിമണ്ടിയൊളിക്കേയുള്ളു;
ചെമ്പിൽ ചോറുകടത്തീടുമ്പോൾ
മുമ്പിൽകൊണ്ടിലവയ്ക്കും ഭീമൻ
വമ്പുള്ളവനച്ചെമ്പിന്നിങ്ങുവി
ളമ്പിയചോർമതിയല്ലെന്നാകിൽ
ചെമ്പുപിടിച്ചങ്ങിലയിൽ മറിപ്പാൻ
ചങ്ങാതിക്കൊരു സംശയമില്ലാ
ചക്കപ്പഴമാരാൻ കൊണ്ട്വന്നാ-
ലൊക്കെമുറിച്ചു ചെലുത്തും ഭീമൻ
ഇക്കണ്ടുണ്ണികൾ ഞങ്ങൾക്കായതു
വെക്കമൊരിത്തിരികിട്ടുകയില്ല.
പക്കച്ചോറും കാളൻകറിയും
ചക്കച്ചകണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന
മിക്കാലങ്ങളിലില്ലിഹതാതാ
എന്തിനുവളരെകൃത്തിക്കുന്നു
കുന്തീസുതരും ഞങ്ങളുമിവിടെ
സന്ധിച്ചിനിമരുവീടുകയെന്നതു
ചിന്തിച്ചാലെളതല്ലിനിമേലിൽ.
അവരിലൊരപ്രിയമരുളിച്ചെയ്-
വാനച്ഛനുമമ്മയ്ക്കും വശമല്ല
ഭവതുനമുക്കെന്തിതുകൊണ്ടിപ്പോ-
ളിവിടെനിവാസമുപേക്ഷിക്കുന്നേൻ
അടിയനുമനുജന്മാരുംകർണ്ണനും-
മടിയാരിൽച്ചില നായന്മാരും
മടിയാതിന്നിനിമറ്റൊരുദിക്കിനു
വിടകൊൾകെന്നുമനസ്സിലുറച്ചു
കുത്തിവെളുത്തൊരുകുറിയരിവച്ചു
കുന്തീതനയന്മാർക്കുവിളമ്പും
കണ്ണൻപഴവുംകറിപലതുംപുതു-
വെണ്ണയുമമ്പൊടുപാലും ദധിയും
പൊണ്ണൻ ഭീമനുമനുജന്മാർക്കും
കണ്ണുമടച്ചു ജപിക്കും ജ്യേഷ്ഠനും;
ഇക്കൂട്ടത്തിനുകല്ലും നെല്ലു-
മിരിക്കും കുററരിവെച്ചുവിളമ്പും
ചട്ടമിവണ്ണമടുക്കളവയ്ക്കും
പട്ടന്മാർക്കതുമാറുകയില്ല
തടിയൻഭീമൻവടികൊണ്ടടിയനെ-
യടികൂട്ടുന്നതിൽ മുന്നേതന്നെ
തടിയുംകൊണ്ടൊരുദിക്കിനുമണ്ടി
ഝടിതിഗമിപ്പാൻ കൂടുകിലുചിതം;
കാട്ടിൽപെററുവളർന്നൊരു കൂട്ടം
കാട്ടീടുന്നൊരു ധിക്കാരം മമ
കണ്ടും കേട്ടും വളരെമുഷിഞ്ഞും-
കൊണ്ടുവസിപ്പാനരുതിനിമേലിൽ
പാർത്ഥന്മാരോടൊരുമിച്ചിവിടെ
പാർത്തീടുകയിനിയെളുതല്ലേതും
തീർത്തുരചെയ്യാമിജ്ജനമെല്ലാം
തീർത്ഥവുമാടിനടക്കേയുള്ളൂ;
മറുതലവന്നിഹതലയിൽകേറി-
പ്പൊറുതികെടുക്കുന്നതുകണ്ടിങ്ങനെ
വെറുതെപാടുപെടുന്നതിനേക്കാൾ
മറുനാട്ടിന്നു ഗമിക്കുകനല്ലു;
അറുപതുമിന്നൊരു നാല്പതുമൊരുവക
ചെറുകുഞ്ഞുങ്ങളൊരേഷണികുസൃതിക-
ളറിയാത്തവരൊടുവൈരികളൊരുവക
മറിമായങ്ങൾ തുടങ്ങിക്കൊണ്ടാൽ
ആയതുനിർത്താനടിയങ്ങൾക്കൊരു
നാഥനുമില്ലെജമാനനുമില്ലാ
കോയിക്കൽ പുനരുള്ളവരവരുടെ
സ്ഥായിക്കാരല്ലാതില്ലാരും
ആർക്കുംവേണ്ടാതിങ്ങിനെയിവിടെ-
പ്പാർക്കുന്നെന്തിനു ഞങ്ങളിദാനീം!
ഓർക്കുന്നേരമൊരിക്കൽ നമുക്കും
ചാക്കുണ്ടെന്നതു നിശ്ചയമല്ലൊ;
ഒട്ടും കൃപയില്ലാത്തജനങ്ങടെ
കൊട്ടുംകൊണ്ടുകിടക്കേക്കായിൽ
കെട്ടുംചുമടുമെടുത്തു നടന്നാൽ
കിട്ടുംമുതൽകൊണ്ടഷ്ടി കഴിക്കാം
പട്ടണമൊക്കെ നിരപ്പെനടന്നാൽ
കൊട്ടണമെങ്കിലുമഷ്ടികഴിക്കാം
പട്ടന്മാരും ചുമടുചുമക്കുമ-
തൊട്ടും ദൂഷണമില്ലനമുക്ക്
ചതിപെട്ടാൽ പുനരെന്തരുതാത്തു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
കാറ്റിന്മകനുംസഹജന്മാരും
ഊറ്റക്കാരെന്നാകിലുമൊരുപട
യേറ്റെന്നാകിൽ മടങ്ങുമവർക്കതി-
ലേറ്റം വിരുതുവിശേഷിച്ചില്ല
എങ്കിൽ നമുക്കൊരു ചക്രംപോലും
എങ്ങുമൊരുത്തരുതരികയുമില്ല;
അങ്കപ്പണമങ്ങടിയറയും ചില
ചുങ്കപ്പണവും പാട്ടപ്പണവും
മുപ്പറയും പുനരെട്ടൊന്നുംചില
വയ്പുംരുചിയുമൊടെപ്പേർപ്പെട്ടൊരു
ചപ്പും ചിപ്പുംപാണ്ഡുസുതന്മാ -
ർക്കൊപ്പിക്കുന്നു ജനങ്ങളശേഷം
പ്രാണസമൻമമകർണ്ണൻതന്നുടെ
പാണിതലത്തിലെടുത്തൊരു വില്ലും
ബാണവുമിന്നുവൃഥാഫലമല്ലോ
കാണാതഖിലമടങ്ങുകിലെന്നാൽ
കേടുകൾപലതും സംപ്രതിവന്നിട
കൂടുംദൃഢമിഹപടതുടരുമ്പോൾ
കൂടുനശിച്ചൊരു പക്ഷികൾപോലെ
കാടുകരേറുംപുരവാസികളും
പോരുപറഞ്ഞാലിതു ചേരുന്നവട്ടമല്ലാ
പോരുള്ള കൂട്ടമെന്നുതീരം പലരും കേട്ടാൽ
നേരു പറഞ്ഞാലതു നേരമ്പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ല
നൂറുതനയന്മാരിൽ കൂറുമൊരുത്തർക്കില്ല
ചോറും കറിയും കൂടിനേരേലഭിക്കുന്നില്ല
ചേറുപിരണ്ടുനാറിക്കീറത്തുണിയും ചുററി-
ച്ചോറുമ്മാനങ്ങുചെന്നുകേറുമ്പോൾവയ്പ്പന്മാരും
ചീറുംകനത്തകട്ടച്ചോറും പുളിച്ചപുളി-
ഞ്ചാറുംവിളമ്പുമവർക്കേറുംദുർമ്മുഖത്തോടെ
ആരുംകാണാതെനല്ലതൈരുംപുളിശ്ശേരിയും
വാരിക്കോരിയെടുത്തങ്ങോരോതരങ്ങളവ
കൂട്ടിപ്പരിപ്പുകാരൻ കൂട്ടരും കൂടി നന്നാ
യഷ്ടികഴിച്ചുകൊണ്ടുമിഷ്ടംപോലനുദിനം
കുട്ടിപ്പട്ടന്മാർചോറു കട്ടങ്ങുകൊണ്ടുചെന്നു
കെട്ടിയപെണ്ണുങ്ങൾക്കുരുട്ടിക്കൊടുക്കമവ-
രൊട്ടിങ്ങുകാണാമോരോഗോഷ്ടികൾകണ്ടാൽഞങ്ങൾ
ക്കൊട്ടുംസഹിക്കയില്ലാകഷ്ടമിക്കോയിക്കലെ
ചട്ടവുംവട്ടങ്ങളുമൊട്ടുംചിതമല്ലെന്നു
തിട്ടമായ്കണ്ടിതെല്ലാംപെട്ടെന്നുറച്ചുഞങ്ങൾ
കുന്തീസുതന്മാരോടുസന്ധിതരമല്ലെന്നു
ചിന്തിച്ചുമാറാപ്പെല്ലാംബന്ധിച്ചുപുറപ്പെട്ടു
നിന്തിരുവടിയുടെഅന്തികേവന്നുകൂപ്പി
അന്തിക്കുമുമ്പേയാത്രകല്പിച്ചയച്ചീടേണം
ഇത്തരമുള്ളൊരു ദുര്യോധനനുടെ-
യത്തൽ മുഴുത്തൊരു വാക്കുകൾകേട്ടു
വൃദ്ധനതാകിയധൃതരാഷ്ട്രൻപുന-
രുത്തരമിത്തരമരുളിച്ചെയ്തു:
"ഉണ്ണീ!വരികസുയോധന!നിങ്ങളി-
വണ്ണം വാശിപിടിച്ചു പറഞ്ഞി
ക്കണ്ണില്ലാത്തൊരു നമ്മെക്കൊണ്ടിഹ
ദണ്ഡിപ്പിക്കുന്നെന്തിനുപാഴിൽ?
നിങ്ങളുമയ്വരുപാർത്ഥന്മാരും
തങ്ങളിലേതുംരസമില്ലെങ്കിൽ
പാർത്തലമതിലിനിമറ്റൊരുദിക്കിൽ
പാർത്ഥന്മാർക്കൊരുഭവനം തീർത്തു
പാർപ്പിച്ചീടുകവേണമിതെന്നൊരു
താൽപര്യംപുനരുണ്ടതുമാത്രം
നമ്മുടെയിളയമ്മയ്ക്കുപിറന്നൊരു
നന്മകനെല്ലൊപാണ്ഡുതനൂജൻ
അവരും നമ്മുടെമക്കളിതല്ലോ
അവരെ നമുക്കുവെടിഞ്ഞീടാമോ?
ധർമ്മേശ്വരനുടെ സുതനായുള്ളൊരു
ധർമ്മജനും നാലനുജന്മാരും
ഭവനമവർക്കുവസിപ്പാനൊരിടം
നലമൊടു തീർത്തുകൊടുക്കണമുണ്ണീ
വളരെ ദൂരത്തരുതൊരു കാതം
വഴിയകലത്തിഹ നല്ലൊരുദിക്കിൽ
വളരെത്തെങ്ങുകവുങ്ങും പ്ലാവും
കൊടിയും വാഴകളെന്നിവപലതും
ഉളവാക്കിക്കൊണ്ടൊരു പുരമിങ്ങനെ-
യളവേഹസ്തിനപുരിയൊടുതുല്യം
തെളിവൊടുതീർത്തുകൊടുക്കാമെങ്കിൽ
പൊളിയല്ലവരെയിറക്കിയയയ്ക്കാം.
അന്ധൻനൃപതിതന്റെയരുളപ്പാടതുകേട്ടു
സന്തുഷ്ടൻദുര്യോധനൻസപദി സന്തോഷംപൂണ്ടു
അമ്മാവനോടുചെന്നീയവസ്ഥകൾ ബോധിപ്പിച്ചു
അമ്മാവൻശകുനിയുമതുകൊള്ളാമെന്നുറച്ചു
"ഉണ്ണീമരുമകനെ! ഉരഗദ്ധ്വജാ!വരിക
കണ്ണില്ലാത്തച്ഛനോടുകപടംഗ്രഹിപ്പിക്കല്ലേ
പാണ്ഡുതനയന്മാരെ പരിചൊടുവഞ്ചിക്കേണം
പാണ്ഡിത്യമുണ്ടെനിക്കു പരന്മാരെ ചതിപ്പാനും;
വാരണാവതമെന്ന വലിയൊരു ദേശമുണ്ട്
പാരം ദൂരത്തുമല്ല പാരമടുത്തുമല്ല;
പാരാതദ്ദിക്കിലില്ലം പണിയിച്ചുകൊടുക്കേണം
സാരമൊന്നുണ്ടുതാനും സപദി നീ ബോധിച്ചാലും;
കർണ്ണനും ഞാനും നീയുമെന്യേ മറ്റൊരുവരും
ബോധിക്കരുതിക്കപടസംസാരമൊന്നും തന്നെ
ആശാരിപ്പണിക്കന്മാരവരെല്ലാമെങ്ങുപോയി
ആശയ്ക്കു തക്കപോലെ അവരില്ലം തീർത്തിടേണം.”
ഇത്ഥം പറഞ്ഞാശാരിപ്പണിക്കന്മാരിലേക്കേറ്റം
ചിത്രപ്പണിക്കാരന്മാർ ചിലരുണ്ടു വിശ്വസിപ്പാൻ
പാരാതെ മൂത്താശാരിപ്പണിക്കനെ വേറേ വിളി-
ച്ചാരോമലുരചെയ്തു അതിദുഷ്ടൻ ശകുനിയും:
“പണിക്കു വിരുതുള്ളൊരു പണിക്കനിങ്ങു വന്നാലും
നിനക്കു ശില്പശാസ്ത്രത്തിൽ കണക്കും കയ്യുമുണ്ടല്ലൊ;
കുരുക്കൾക്കു മൂപ്പായുള്ള കുരുശ്രേഷ്‌ഠൻ കല്പിക്കുന്നു
അരക്കുകൊണ്ടില്ലമൊന്നു തെരിക്കെന്നു തീർത്തീടേണം;
കരക്കാരും മറ്റു ചില തരക്കാരും ബോധിക്കേണ്ടാ
പരക്കെ ബോധിച്ചെന്നാകിൽ തരക്കേടു വന്നുകൂടും;
ചുരുക്കിപ്പറയാമില്ലമിരിക്കേണ്ടും പ്രകാരങ്ങൾ;
അരക്കും പഞ്ഞിയുമുള്ളിൽ നിരക്കെ നിറച്ച നിറച്ചുവച്ചു
പുറത്തു വെങ്കളിയിട്ടു നിരപ്പിൽ ചിത്രമെഴുതി
കറുത്ത വെടിമരുന്ന് അകത്തു ചൊരിഞ്ഞതിൻറ
പുറത്തുഭാഗത്തു ഭിത്തി മറച്ചു മാളികക്കൂട്ടം
തിറത്തിൽ പണിതു നല്ല നിറത്തിൽ ചായവുമിട്ടു
പെട്ടെന്നു പതിനെട്ടുകെട്ടും പണിത്തൂണുകൾ
തട്ടും മതിലുകളും ചട്ടറ്റ പുരത്തിൻറ
ചട്ടങ്ങളെല്ലാം കൂട്ടിക്കെട്ടിച്ചമച്ചീവണ്ണം
എട്ടു ദിനത്തിൻമുമ്പേ പുഷ്‌ടിവരുത്തീടേണം."
ശഠനായുള്ളശ്ശകുനി പറഞ്ഞൊരു
കഠിനം കപടത്തൊഴിലതു കേട്ട്:
“അടിയങ്ങൾക്കൊരു കുറ്റമതിപ്പോ-
ളിടകൂടാതെ തുണച്ചരുളേണം;
ഉടനേ ഗൂഢമരക്കില്ലം പണി-
തുടരാമെന്നു പണിക്കന്മാരും
അടിമലർ തൊഴുതു നടന്നദ്ദിക്കിൽ
ഝടിതി തുടങ്ങി പ്രയത്നവുമുടനേ
ശൗര്യവിധത്തിനു വിരുതു പെരുത്തൊരു
കാര്യക്കാരിലൊരുത്തൻ വേണം
ആരുണ്ടെന്നു തിരഞ്ഞിതു ശകുനി:
“അടിയനിതെന്നു" പുരോചനനപ്പോൾ;
“അതു കൊള്ളാം മതി വീരപുരോചന!
ജതുഗൃഹ മമ്പൊടു തീർപ്പിച്ചാലും;"
എന്നതു കേട്ടു പുരോചനനവിടെ
ച്ചെന്നു ശ്രമിച്ചുതുടങ്ങി പ്രയത്നം;
ഉന്നതമാകിന ജതുഭവനം പണി-
യുന്ന പണിക്കന്മാർക്കിഹ ചെലവിനു
നെല്ലും പണവും പുകയില വെറ്റില
തെല്ലും മടികൂടാതെ കൊടുത്തും
ചെല്ലും ചെലവുകളെഴുതിച്ചാർത്തിയ
തെല്ലാം ശകുനിയെ വന്നറിയിച്ചും
നല്ല സമർത്ഥനരക്കില്ലം പണി
നലമൊടു സാധിച്ചിങ്ങനെ സരസം.
ഇട്ടു വിരവൊടു ശില്‌പികളിൽ പുന-
രിട്ടു വിരുതും മൂത്തപണിക്കനു
പട്ടും മുണ്ടും പണവും വളയും
ഒട്ടും മടികൂടാതെ കൊടുത്തു;
ദുര്യോധനനതുനേരം കുരുകുല-
വര്യനതാകിന ധൃതരാഷ്ട്രന്നുടെ
ചേവടിയുഗളം ചെന്നു വണങ്ങി-
സ്സാദരമേവം ഗിരമുരചെയ്തു:
"വാരണാവതേ വലിയൊരു മന്ദിരം
ആരണാവലി സഞ്ചിതമഞ്ചിതം
അഞ്ചു പാണ്ഡവന്മാർക്കു വസിപ്പാ
നഞ്ജസാ വിഭോ! തീർത്തു മനോഹര-
റമത്ര വിസ്മയമതി മണിഗൃഹം
അത്രമാത്രമല്ലനവധി ജനതതി
തത്ര പാർപ്പതിന്നതു മതി ശിവ ശിവ!
ചിത്രമെത്രയും ചിതമതു ഹിതമത്."
ഇത്ഥം മകനുടെ വാക്കുകൾ കേട്ടതി-
ശുദ്ധൻ കപടമറിഞ്ഞില്ലേതും
വൃദ്ധൻ നരപതി ധർമ്മാത്മജനെ-
ത്തത് വരുത്തിയിരുത്തിച്ചൊന്നാൻ
"ധർമ്മജ! ഭീമ! ധനഞ്ജയ! നകുലാ!
മന്മകനേ സഹദേവ! സുശീലാ
നന്മൊഴി കേൾക്കണമുണ്ണികളെവരു-
മെന്മക്കൾക്കു ശുഭം വരുമെന്നാൽ;
നമ്മുടെ മക്കളിൽ മൂത്തവനുള്ളില
ഹമ്മതി പാരമടക്കവുമില്ലാ
നമ്മെബ്ബഹുമാനവുമില്ലാത്തതു
നമ്മുടെ ജാതകമെന്നേ വേണ്ടൂ;
നിങ്ങൾക്കുള്ളിൽ വിവേകവുമുണ്ടതി-
മംഗലമീശ്വരഭക്തിയുമുണ്ട്
ജ്ഞാനവുമുണ്ടതുകാരണിപ്പോൾ
ഞാനെന്നുള്ളൊരഹമ്മതിയില്ലാ;
മക്കളൊരഞ്ചെട്ടുണ്ട് നമുക്കവ-
രൊക്കെ മഹാമൂഢന്മാർതന്നെ
അവരും നിങ്ങളുമൊരുമിച്ചിനി മേ-
ലിവിടെ വസിച്ചാൽ ഗുണമാകില്ലാ;
അക്കരെയമ്പലമൊന്നില്ലാഞ്ഞാൽ
മക്കടെ കലശലു മാറുകയില്ലാ;
എന്നതു കാരണമിപ്പോഴങ്ങൊരു
മന്ദിരമാശു ചമച്ചിതു ഞാനും;
അവിടത്തിൽ ചിലർ ചെന്നു വസിച്ചേ
ഭവനത്തിന്നൊരു ഭൂതി ഭവിപ്പൂ;
ഇവരിൽ ചിലരെയയച്ചാലായവ-
രവതാളങ്ങൾ പിണയ്ക്കും പലതും;
ധർമ്മജ നീയും സഹജന്മാരും
അമ്മയുമപ്പുരം തന്നിൽച്ചെന്ന്
നന്മയിലവിടെപ്പാലും കാച്ചി-
ച്ചെമ്മേ സുഖമായ് വാണീടേണം;
ചെലവിനു നെല്ലും പണവും അരിയും
ഇല കുല മോരും നെയ്യുമിതെല്ലാം
നിലകാതുകളും ചെമ്പുകളുരുളികൾ
വലിയ കിടാരം വാർപ്പു വിളക്കുകൾ
ചട്ടുകവും പല കുട്ടകവും ചില
പെട്ടികളും പല കട്ടിലുമെല്ലാം
ഇഷ്ടംപോലിന്നിവിടേനിന്നും
കെട്ടിയെടുപ്പിച്ചങ്ങു ഗമിക്കാം;
അഷ്ടികഴിച്ചു വസിപ്പാനും പുന-
രിഷ്ട്‌ടികൾ ചെയതിനും സുഖമവിടം
കണ്ടവർ വന്നു പറഞ്ഞതു. കേട്ടതു-
കൊണ്ടിഹ ഞാനും ഘോഷിക്കുന്നു;
കണ്ടറിവാനിക്കിഴവച്ചാർക്കൊരു
കണ്ണും ദിക്കുമതില്ലെന്മകനേ!"
താതന്റെ വാക്കു കേട്ടു സഹനം കൈക്കൊണ്ടു ധീരൻ
താണു വണങ്ങിക്കൊണ്ടു താനുമനുജന്മാരും
മാതാവും മറ്റും ചില മമതയുള്ളാളുകളും
ഏതാനും നായന്മാരുമൊരുമിച്ചു പുറപ്പെട്ടു;
വമ്പൻ പുരോചനനും വഴികാട്ടാനായിക്കൂടെ
മുമ്പിൽ നടന്നു മൂഢനുചിതനെന്നും നടിച്ചു
അഞ്ചു നാഴികകൊണ്ടങ്ങരക്കില്ലംതന്നിൽ ചെന്നു
അഞ്ചാതെ കണ്ടുകണ്ടങ്ങകം പുക്കു ജനനിയും
സഞ്ചാരംചെയ്തു മെല്ലെ സരസന്മാരഞ്ചു പേരും
അഞ്ചാതെ ചെന്നു മണിമാളികമുകളേറി-
പ്പള്ളിമാടങ്ങൾ തന്നിൽ പരിചോടെ കാണായോരോ
പള്ളിമെത്തമേലേറിപ്പരമാനന്ദം ശയിച്ചു;
കള്ളപ്രയോഗമെന്നു കരുതി മാനസംതന്നിൽ
കൊള്ളാമിങ്ങെന്തു ചേതം; കുറഞ്ഞൊന്നു ചെല്ലുന്നേരം
ഉള്ളവണ്ണം ഞങ്ങളോടുരചെയ്യും വിദുരരെ-
ന്നുള്ളോരുറപ്പുകൊണ്ടങ്ങുടമയോടൊത്തു വാണു.
ഉള്ളിൽ കപടമേറുമുരഗദ്ധ്വജൻ ഭൃത്യൻ
കൊള്ളിവച്ചീടുമതുമറിയാതിരിക്കയില്ല.
ജനകനതാകിന വിദുരരുമപ്പോൾ
ഖനകനെ വിരവിലയച്ചിതു ഗൂഢം
ഖനകൻ ചെന്നു യുധിഷ്‌ഠിരനോടു
കനിവൊടു കർണ്ണേ കിമപി കഥിച്ചു:
"ദുര്യോധനനുടെ കപടമിതെല്ലാം
അയ്യോ! ശിവ ശിവ! ബോധിച്ചാലും;
കഷ്ടമിതൊക്കെയരക്കും പഞ്ഞിയു-
മിട്ടുനിറച്ചൊരു പുരമിതു സർവ്വം;
കള്ളനതായ പുരോചനനിവിടെ-
ക്കൊള്ളികൊളുത്താൻ വരുമൊരു ദിവസം;
അതു ബത കരുതിപ്പാർത്തീടേണം
ഇതു ജതുഗൃഹമെന്നോർത്തീടേണം
ഇതു ബത ജനകൻ വിദുരരു നിങ്ങടെ
ഹിതമുരചെയ‌്വാനെന്നെയയച്ചു;
പതിനെട്ടും പുനരെട്ടും തൂണുകൾ
മതിലിനകത്തിഹ കാണുന്നീലേ?
അതിലൊരു തൂണടിയൻ പണിചെയ്ത
അതിലൊരു വിസ്മയമുണ്ടതു കേൾപ്പിൻ
തൂണു പിടിച്ചു തിരിച്ചാലായതു
താണങ്ങിളകിപ്പോരും നിയതം
കാണാമപ്പോളൊരു ഗുഹപെരുവഴി
തൂണിനു കീഴതി വിസ്തൃതമായി;
കൊള്ളിക്കാരൻ വരുമളവതിനുടെ-
യുള്ളിലിറങ്ങിപ്പൊയ്ക്കൊണ്ടാലും;
ഉള്ളിലിരിക്കേയാവുയിതെല്ലാം
ഉപദേശം മമ ധർമ്മതനൂജാ
നമ്മുടെ തൂണിന്നടയാളം ഞാ-
നുണ്ടാക്കിപ്പണിചെയ്തിഹ വച്ചു
വേണ്ടാ മനസി വിഷാദമൊരാപ
ത്തുണ്ടാകാതെ ഗമിക്കാമുടനെ."
ഇങ്ങനെ ഖനകൻ വന്നു പറഞ്ഞു
അങ്ങു തിരിച്ചു പുനരതിവേഗാൽ
ഇംഗിതവേദികൾ പാണ്ഡുസുതന്മാ-
രിങ്ങുമിരുന്നു സുഖിച്ചു വസിച്ചു.
അക്കാലത്തൊരു കാട്ടാളസ്ത്രീ
അവിടെയിരിപ്പാൻ ചെന്നു കരേറി;
മക്കളവൾക്കുണ്ടഞ്ചുസൂതന്മാ-
രൊക്കത്തക്ക നടന്നീടുന്നു;
ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ
ധർമ്മതനുജനുമനുജന്മാരും
തന്മാതാവാം കുന്തീദേവിയും
ധർമ്മംചെയ്യും അവരെന്നുള്ളതു
ചെമ്മേ കേട്ടൊരു കാട്ടാളസ്ത്രീ
അന്തിയടുത്തൊരു സമയേ വിരവൊടു
കുന്തി വസിച്ചരുളും പുരമുറിയുടെ
അന്തികസീമനി ചെന്നു പതുക്കേ
തന്തിരുവടിയൊടു ഭിക്ഷയിരന്നാൾ:
"ഭിക്ഷാംദേഹി ശുഭേ! നമുക്കിഹ
ഭിക്ഷാംദേഹി ശുഭേ!
ഭക്ഷിപ്പാനേതും വകയില്ലാഞ്ഞിങ്ങനെ
ഭിക്ഷയുമേറ്റു വിഷണ്ണതയോടെ
ഇക്ഷിതിതന്നിൽ നടന്നു കഴിക്കുന്നു
കുക്ഷി പൊരിഞ്ഞു ദിനംപ്രതി ഞങ്ങൾ (ഭിക്ഷാംദേഹി)
ഐവർ ശിശുക്കളെ ഞാൻ പൊറുപ്പിപ്പാ
നയ്യമിരന്നു കഴിക്കുന്ന ഹസ്സ്
ദൈവത്തിനേതും കനിവില്ലാഞ്ഞാലെന്തു
ചെയ്യേണ്ടു ഞാനെന്നറിഞ്ഞീല ദേവീ! (ഭിക്ഷാംദേഹി)
നാലഞ്ചു ബാലന്മാർക്കും മുതുക്കിക്കു
മാലംബനമാരുമില്ലല്ലോ ദേവി!
കാലനുംകൂടെ വെടിഞ്ഞാനൊരൺപത്തു-
നാലും കഴിഞ്ഞുള്ള കാട്ടാളനാരി ഞാൻ (ഭിക്ഷാംദേഹി)
പാഴിൽ കളഞ്ഞീടുന്ന പഴംകഞ്ഞി
ശേഷിച്ചിരിപ്പതുണ്ടോ?
ആഴക്കുമൂഴക്കരി കിട്ടിയാൽ ഞങ്ങൾ-
ക്കായിരംപൊൻ കിട്ടുംപോലെ പ്രസാദം (ഭിക്ഷാംദേഹി)
എച്ചിലിലകളെല്ലാമെടുക്കുന്ന
അച്ചിമാരെങ്ങു പോയി
പിച്ചയ്ക്കു വന്ന കിഴവിക്കൊരു വറ്റു
വെച്ചേക്കരുതാണോ നിങ്ങൾക്കു പിന്നെ." (ഭിക്ഷാംദേഹി)
ഇങ്ങനെ വന്നു പറഞ്ഞൊരു കാട്ടാ-
ളാംഗനയോടരുൾചെയ്തിതു കുന്തി
“നിങ്ങടെ സങ്കടമുടനേ തീർപ്പാ
നിങ്ങൊരു ശഠത തരിമ്പില്ലറിവിൻ
ബ്രാഹ്മണസദ്യ കഴിഞ്ഞാലുടനെ
ബ്രാഹ്മണശേഷം ചോറും കറിയും
നിങ്ങൾക്കൻപൊടു നിറയെത്തരുവാൻ
നിങ്ങളെയൊരുവനെ ഭരമേല്പിക്കാം;
ശനിയും ബുധനും തേപ്പാനെണ്ണയു
മിനിയും വേണ്ടതു തരുവാൻ ചൊല്ലാം;
തുണിയും മുണ്ടും തരുവാൻ നമ്മുടെ
മണിയൻപട്ടരെ വേസ്‌ഥ വരുത്താം;
ചന്തമിയന്നൊരു പൂ കെട്ടിപ്പാൻ
ചന്ത്രക്കാരനെ ഏല്പിച്ചീടാം
വനചരവൃദ്ധേ നീയും ഞാനും
പുനരൊരുപോലേ സംഗതി വന്നു;
അഞ്ചു സുതന്മാരുണ്ടു നമുക്കും
നെഞ്ചിൽ നിനച്ചാലത്ഭുതമത്രേ!
ജാതകമെന്നതിനിക്കും കഷ്ടം!
പാതകദോഷം മേലിൽ വരുത്താ-
നിപ്പുരമിവിടെത്തീർത്തു ചമച്ചു
സ്വല്പം ദിനമുണ്ടിഹ മരുവുന്നു.
ഇങ്ങനെ ഞങ്ങടെ വാസവുമിപ്പോ
ളെങ്ങനെ മേലാലനുഭവമെന്നും
ഇങ്ങറിയാവതുമല്ലവയൊന്നും
സംഗതിപോലേ വന്നു ഭവിക്കും."
ഏവം പറഞ്ഞു കുന്തീദേവി കുമാരന്മാരും
ഭാവം തെളിഞ്ഞു തത്ര മേവുന്ന കാലത്തിങ്കൽ
ഓരോ രജനികളിലോരോ പാണ്ഡുസുതന്മാ-
രാരോമലുറങ്ങാതെ നേരം പുലർത്തീടുന്നു;
അക്കാലമങ്ങു ബഹു ധിക്കാരി ദുര്യോധനൻ
വെക്കം പുരോചനൻറെ കൈയ്ക്ക് പിടിച്ചിരുത്തി
സത്കാരംപൂണ്ടു ചൊന്നാനുൾക്കാമ്പിൽ മോഹമെല്ലാം;
“നില്ക്കാതെ പോകെടോ താനക്കാര്യം സാധിപ്പാനായ്
രാക്കൂറ്റിലങ്ങു ചെന്നനങ്ങാതെ നിന്നു കൊള്ളി-
വയ്ക്കാമരക്കില്ലമെരിക്കാമുടനേതന്നെ;
വാടാതരക്കില്ലത്തെപ്പാടേ ദഹിപ്പിച്ചിങ്ങു
വാടാ പുരോചന നീ! പോടാ താമസിക്കാതെ;
ഒട്ടും മടിക്കാതില്ലം ചുട്ടുകരിച്ചു വന്നാൽ
കിട്ടും നിനക്കു നല്ല പട്ടും വളയുമതു
പെട്ടെന്നു സാധിക്കാതെ പൊട്ടാ! നീ വന്നുവെങ്കിൽ
പട്ടല്ല കിട്ടുന്നൊരു വെട്ടെന്നറിഞ്ഞുകൊൾക”
ഉള്ളിലുറച്ചു പുരോചനനപ്പോൾ
കൊള്ളിയെരിച്ചു പിടിച്ചു കര കരത്തിൽ
കള്ളനൊളിച്ചു തിരിച്ചാനവിടെ
ക്കാലനുമവനുടെ പുറകേ കൂടി;
ജതുഭവനത്തിൽ ചെന്നു കരേറി-
ക്കതകിനു നികടേ നിന്നു പതുക്കെ
ചെവി പാർത്തപ്പോളവരുടെ ശബ്ദം
അവികലമവിടെക്കേൾപ്പാനുണ്ട്;
ഒരു മയമിവിടെപ്പാർക്കണമെന്നു
കരുതിക്കോലിറയത്തു കരേറി
കുറിമുണ്ടവിടെ വിരിച്ചു ശയിച്ചു
കുസൃതിക്കാരനുറക്കവുമായി;
രാത്രിയിലങ്ങു കരുത്തു പെരുത്ത
മരുത്തിൻമകനജ്ജതുഭവനത്തെ
കാത്തു നിതാന്തമുറക്കമിളച്ചിഹ
പാർത്തീടുന്നു പരാക്രമശാലി;
'ഒണ്ടു പുറത്തൊരു കൂർക്കം കേൾപ്പാൻ
കണ്ടകരാരാൻ വന്നിട്ടുണ്ടോ?'
ഇങ്ങനെ ശങ്കിച്ചുടനേ ഭീമൻ
ചങ്ങലവട്ടക കയ്യിലെടുത്തു:
കതകു തുറന്നു പുറത്തുമിറങ്ങി-
ച്ചതിയനുറങ്ങും ദിക്കിൽ ചെന്നു
'നോക്കെട! കള്ളൻ കൊള്ളിയെരിച്ചു
തലയ്ക്കുംവച്ചു കിടക്കുന്നോ? യിതു-
കൊള്ളാം നല്ലൊരുതൊഴിലെന്നോർത്ത-
ക്കൊള്ളി പിടിച്ചുപറിച്ചങ്ങവനുടെ-
വായിൽ തിരുകിയുറക്കമുണർത്തി-
ക്കാൽകൊണ്ടൊന്നു കണക്കിനുതന്നേ
മുഞ്ഞിക്കിട്ടു തൊഴിച്ചതുനേരം
പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു:
പാശം കെട്ടി വലിച്ചഥ തന്നുടെ
ദേശം നോക്കി നടന്നു കൃതാന്തൻ;
ഭീമനുമങ്ങഥയുള്ളിൽ ജനിച്ചൊരു
ഭീമമതാകിന കോപമടക്കി
ധർമ്മാത്മജനെയുമനുജന്മാരെയു-
മമ്മയുമാശു കുലുക്കിയുണർത്തി
കൊള്ളിക്കാരൻ വന്ന വിശേഷം
ഉള്ളിലവർക്കു ധരിപ്പിച്ചേവം:
'തരമല്ലിവിടെ നമുക്കിനി വാസം
തരസാ പോകെ'ന്നുള്ളിലുറച്ചു;
ഖനകൻ പണ്ടു പറഞ്ഞറിയിച്ചൊരു
കനകസ്തംഭമിളക്കിയെടുത്തു
തരസാ കണ്ടൊരു ഗുഹയിലിറങ്ങി-
സ്സഹജന്മാരെയുമഗ്രജനേയും
കൈയ്ക്കു പിടിച്ചു പതുക്കെജ്ജനനിയെ-
യഹതന്നിലിറക്കിയയച്ചു;
കൊള്ളിയെടുത്തജ്ജതുഭവനത്തെ
കോലാഹലമൊടു ചുട്ടുകരിച്ചു
തള്ളക്കാട്ടാളത്തിയുമവളുടെ
തനയന്മാരുംകൂടെ ദഹിച്ചു;
കൊള്ളാമവളുടെ കർമ്മമതിങ്ങനെ-
യുള്ളൂവെന്നു നിനച്ചഥ ഭീമൻ
ഗദയുമെടുത്തഗ്ഗുഹയിലിറങ്ങി-
ഗ്ഗമനംചെയ്താനവരുടെ പിറകെ;
ഗംഗാതീരത്തോളമതുള്ളൊരു
തുംഗമമാർഗ്ഗമതുള്ളിൽക്കൂടെ
ഗംഗ കടന്നു നടന്നു പതുക്കെ
തുംഗമഹാഗിരി വിപിനം പുക്കാർ.
പിറ്റേന്നാൾ ദുര്യോധനൻ മറ്റുള്ളനുജന്മാരും
കൊറ്റു കഴിച്ചു പാക്കും വെറ്റിലപോട്ടുംകൊണ്ടു
മറ്റുള്ളവരുമായിച്ചുറ്റുമിരുന്നുകൊണ്ടു
വൃത്താന്തം ഗൂഢമായങ്ങൊത്തു വിചാരംപൂണ്ടു;
കൊള്ളിക്കാരനിക്കാര്യം കൊള്ളിക്കാതിങ്ങു വന്നാൽ
കൊല്ലേണമവനെയെന്നെല്ലാരും നിശ്ചയിച്ചു:
“കള്ളൻ വരാഞ്ഞതെന്തു? കള്ളുകുടിച്ചെങ്ങാനും
കണ്ണു മയങ്ങി വീണു മണ്ണു കപ്പുകയല്ലീ?
കർണ്ണാ! വരിക ചെന്നു കണ്ടിങ്ങുപോരാം നമ്മുടെ
ബന്ധുക്കൾ പാണ്ഡവന്മാർ വെന്തു കരിഞ്ഞു ചത്തു
വെണ്ണീറണിഞ്ഞു കിടക്കുന്നതും കണ്ടു പോരാം.
കാണാമവിടെച്ചെന്നാൽ കാണി താമസം വേണ്ടാ."
ഇത്ഥം പറഞ്ഞവിടേക്കെത്തി നൂറ്റുവരെല്ലാം
കത്തീടുന്നോരരക്കില്ലത്തിന്നരികിൽ ചെന്നു;
ചത്തു കറുത്തുടൽ കരിഞ്ഞു കിടക്കുമഞ്ചു
കാട്ടാളപ്പിള്ളരേയും കാട്ടാളത്തള്ളയേയും
കണ്ടു സുയോധനനും കർണ്ണനും മറ്റുള്ളോരും
"രണ്ടുപക്ഷമതില്ലാ കണ്ടാലും പാണ്ഡവന്മാർ
അഞ്ചുപേരും മാതാവുമംഗം കരിഞ്ഞു ചത്തു
മൂഢൻ പുരോചനനും കൂടെ ചത്താനോ ഭോഷൻ!
കുന്തിക്കും മക്കൾക്കുമെന്തിങ്ങനെ കർമ്മമായി
ചെന്തീയിൽ വീണു ഗാത്രം വെന്തീടുവാനുമിപ്പോൾ!
ചിന്തിച്ചിട്ടവകാശമെന്തന്നറിഞ്ഞീ”ല്ലിത്ഥം
ചന്തത്തിലുരചെയ്തു സന്തോഷവും മറച്ചു
ദന്തിപുര'ത്തിൽ ചെന്ന് അന്തിക്കു സ്‌നാനം ചെയ്തു:
'ഇല്ലം ദഹിച്ചുപോലുമെങ്കിലപ്പാണ്ഡവന്മാ-
രെല്ലാമതിൽക്കിടന്നു വല്ലാതെ ദഹിച്ചുപോ-
യെന്നുള്ള വർത്തമാനം ചെന്നു പിതാവിനോടു
കേൾപ്പിച്ചു ദുഃഖഭാരം ഭാവിച്ചു കള്ളങ്കാട്ടി
ക്കേണു പുലയുംകൊണ്ടു വാണു കുരുക്കളെല്ലാം
ആണത്തം നടിച്ചവരോണംപോലെല്ലാനാളും.
കൗന്തേയേന്ദ്രനുമനുജന്മാരും
കാന്താരത്തിലകംപുക്കധികം
ശാന്തത പെരുകിന മാതാവിനെ നിജ-
സ്കന്ധംതന്നിലെടുത്തഥ ഭീമൻ
നേരം പാതിരയായൊരു സമയേ
പാരമിരുട്ടും വന്നിടകൂടി;
മാരുതി ഭീമൻ മാതാവിനെയൊരു
ചാരുശിലാതലസീമനി കൊണ്ട്-
സ്സാദരമങ്ങു കിടത്തിയുറക്കി
സ്സോദരരേയും പൂർവ്വജനേയും
ഒരു ദിശി സാധു'ശയിപ്പിച്ചവരെ-
ക്കരുതിക്കാത്തു വസിച്ചു സമീപേ;
മറുതലർ ചെയ്തോരപരാധത്തെ
മനസ്സിൽ നിനച്ചു കറുത്തൊരു ഭാവാൽ
കണ്ണു ചുവന്നു കലങ്ങി കരത്തിൽ
ദണ്ഡുമെടുത്തു കൃതാന്തനു തുല്യൻ
'തൊണ്ണൂറ്റഞ്ചുമൊരഞ്ചും ദുഷ്ടരി-
വണ്ണം വണ്ണൻവാഴകണക്കെ
വന്നുപിറന്നതുമൂലം നാടുക-
ളൊന്നൊഴിയാതെ നശിപ്പാറായി
ഇന്നിവർ കാട്ടിയ ഗോഷ്ടികളോർത്താ-
ലെന്നുമടങ്ങാതുള്ളൊരു വൈരം
എന്നുടെയുള്ളിൽ വളർന്നീടുന്നു
ഇന്നഥ പോകണമായതു തീർപ്പാൻ;
ചെന്നുടനവരെക്കൂട്ടത്തോടെ
ഒന്നൊഴിയാതേ കൊട്ടിക്കൊലാൻ
നല്ലൊരുസമയമടങ്ങരുതേതും
ഇല്ലൊരു സംശയമൊക്കെ ഹനിപ്പാ-
നെന്നു വിചാരിച്ചഗ്രജന്യപനെ-
ച്ചെന്നു പതുക്കെയുറക്കമുണർത്തി
നിന്നു പറഞ്ഞു മാരുതി ഭീമൻ:
“ഇന്നു ഭവാനൊരു കനിവരുളേണം
അനുജനതാകുമൊരടിയനിദാനീം
ഗദയുമെടുത്തു കടുത്തൊരു കോപാൽ
വിരവിനൊടസ്തിനപുരിയിൽ ചെന്നു
പരിഭവശാന്തി വരുത്തുവനധുനാ
സമയമതിപ്പോളതിശുഭമത്രേ
അധമവധത്തിനടങ്ങരുതൊട്ടും;
കള്ളക്കുഴിയന്മാരാമവരുടെ
പള്ളയ്ക്കിട്ടടി കൂട്ടണമവരുടെ
തള്ളയ്ക്കിട്ടു തൊഴിക്കണമവരുടെ
തന്തക്കുരുടനെയൊന്നു ചിമുക്കണം;
എന്നതുകേട്ടരുൾ ചെയ്ത യുധിഷ്ഠിര
"നെന്നുടെയനുജാ! സാഹസമരുതേ!
മുറ്റും നമ്മുടെ ദുഷ്കാലത്തിനു
മറ്റുള്ളവരെക്കുറ്റമുരത്താൽ
ചെറ്റും ഫലമില്ലിപ്പോളിത്തൊഴിൽ
പറ്റുകയില്ല പരാക്രമശാലിൻ!
തെറ്റെന്നിയെയൊരു സമയം വരുമതു
തെറ്റുകയും പുനരില്ല കുമാരാ!
ശക്രാനുജനാം ചക്രായുധനുടെ
തൃക്കാലിണ തുണയുണ്ടു നമുക്ക്
അക്കാലടിയിണ വയ്ക്കാതനുദിന-
മുൾക്കാമ്പിങ്കലുറപ്പിച്ചെന്നാൽ
ഇക്കാലങ്ങളിലിങ്ങു പിണഞ്ഞൊരു
ദുഷ്കാലം ബത നീങ്ങുമിദാനീം."
ഇത്തരമഗ്രജവചനം കേട്ടതി-
നുത്തരമൊന്നും പറവാനില്ലാ-
ഞ്ഞുദ്ധതഭാവമടക്കി വസിച്ചുട-
നുദ്ധത ധീമാനാകിയ ഭീമൻ.
തത് കാട്ടിലൊരു കോട്ടിലിരിക്കും
വൃത്രവൈരിയുടെ വൈരി ഹിഡിംബൻ
ധാത്രിവാസികളിലന്തകതുല്യൻ
ധാത്രിവാസി ജനമർദ്ദനശീലൻ
യാതുധാനനതുനേരം തന്നുടെ
സോദരി ഹിഡിംബിതന്നൊടു ചൊന്നാൻ:
“മർത്തഗന്ധമതിനെന്തൊരു ബന്ധം
മൃത്യുവിങ്കൽ ഗതനേതൊരു പുരുഷൻ?
ഹന്ത മൂഢനവനെപ്പിടിപെടുവാൻ
ദന്തിവീരനുടെ മസ്തകമേറി-ച്ചെല്ലെടീ!
വിരവിനോടു ഹിഡിംബി!
നല്ലനല്ല കണിയിന്നു നമുക്കു
കള്ളമല്ല പതിനെട്ടുവയസ്സാ-
യുള്ള മർത്ത്യരുടെ പച്ചയിറച്ചി
പഞ്ചതാരയൊടു തുല്യമവറ്റിൽ
സഞ്ചിതം രുധിരമങ്ങനെതന്നെ;
പല്ലുകൊണ്ടഥ കടിച്ചു കടിച്ച
ങ്ങല്ലെടുത്തകലെ നീക്കിയശേഷം
കണ്ടുകൊൾക മമ ഭക്ഷണസൗഖ്യം!
കൊണ്ടുവാ സപദി സോദരി! വെക്കം;
ലക്ഷണം ശുഭമതിങ്ങനെ കണ്ടാൽ
ഭക്ഷണം മമ കണക്കിനു കൂടും
രണ്ടുപക്ഷമതിനില്ല നിനക്കും
വേണ്ടുവോളമതുതന്നെ ഭുജിക്കാം
തണ്ടുതപ്പികൾ മനുഷ്യർ വനത്തിൽ
പണ്ടു കണ്ടറിവിനിക്കിഹ നാസ്തി;
ചെണ്ടകൊട്ടിയൊരു ഭോഷനുമായതു
കൊണ്ടിനിക്കുമൊരു ഭാഗ്യമിദാനീം.'
സോദരൻറെ മൊഴി കേട്ടു ഹിഡിംബി
സാദരം തൊഴുതുകൊണ്ടു നടന്നു
കൊണ്ടൽവേണിമണി മോഹനവേഷം
പൂണ്ടുകൊണ്ടു മധുരസ്മിതമോടെ
തത്രമേവിന വ്യകോദരരൂപം
ചിത്തമോഹനമിതമ്പൊടു കണ്ടു
അന്തരേറിയൊരു കൗതുകമോടെ
ചിന്തചെയ്തു രജനീചരനാരി:
'സുന്ദരാംഗനിവനേതൊരു പുരുഷൻ
ഇന്ദുബിംബമുഖനിന്ദ്രസമാനൻ
കുന്ദബാണനുമിവന്നെതിരല്ല.
നന്നു നന്നു മമ വല്ലഭനാവാൻ'
ഇങ്ങനെയുള്ളിൽ നിശാചരിയാകിയ
മംഗലരൂപിണി മാരുതസുതനെ
ഉന്നതമോദം കണ്ടു മയങ്ങി
നിന്നു പതുക്കെപ്പദമിതു ചൊന്നാൾ:
“വന്നാലും വാമലോചനാ! വൈകാതെ വീരാ!
വന്നാലും വാമലോചനാ!
വന്ദനീയാകാരാ! നിന്നെ വന്ദനംചെയ്‌തീടുന്നേൻ ഞാൻ
മന്ദമന്ദം മാമക ഗേഹേ, വൈകാതെ വീരാ! (വന്നാലും വാമ...)
മന്മഥശരങ്ങളേറ്റു മാനസമുരുകുന്നു മേ
നന്മ മേലിൽ വന്നുകൂടുമേ-നാഥാ! നീയെൻറ
ജന്മം, പാഴിലാക്കീടൊല്ലാ (വന്നാലും വാമ....)
ചാലവേ കിടന്നുറങ്ങും നാലുപേർ പുരുഷന്മാരും
നീലവേണിമൗലി ദേവിയും-ആരെന്നു ചൊൽക
ശീലഗംഭീരാകൃതേ ഭവാൻ (വന്നാലും വാമ ...)
ശീഘ്രമേ സുശീല! പാകഭേദിയോ മുകുന്ദനോ നീ
വ്യാഘ്രചർമ്മധാരിദേവനോ-മനസിജനോ?
അശ്വിനീദേവനോ ചൊന്നാലും." (വന്നാലും വാമ)
ലളിത പറഞ്ഞൊരു വാക്കുകളിങ്ങനെ
തെളിവൊടു കേട്ടു വൃകോദരവീരൻ
കളമൃദുപുഞ്ചിരി തൂകിപ്പരിചൊടു
കളമൊഴിയാളൊടു ഗിരമുരചെയ്തു:
“കേട്ടുകൊൾക നീ! കേളി വിലാസിനീ കേവലമെൻ വചനം
കേട്ടാലെത്ര ലഘുത്വമിക്കൂട്ടങ്ങൾ
കാട്ടിൽ വന്നു വസിപ്പതിൻ കാരണം (കേട്ടുകൊൾക)
ഭീമസേനൻ ഞാനിദ്ദേഹമാകട്ടെ
സോമവംശാധിനാഥൻ യുധിഷ്‌ഠിരൻ
മാമകയനുജന്മാരിവർ പാർത്ഥൻ
കോമളാംഗൻ നകുലൻ സഹദേവൻ (കേട്ടുകൊൾക)
അന്തികേ കാൺക ഞങ്ങടെ മാതാവാം
കുന്തീദേവി ശയിക്കുന്നു പാറമേൽ
എന്തിവണ്ണം ഭവിപ്പതിൻ കാരണം
ദന്തിഗാമിനി ചിന്തിച്ചു കാൺക നീ
പട്ടുമെത്തയും പട്ടുതലേണയും
പുഷ്ടിയോടെ വിരിച്ചു ശയിക്കുന്ന
മട്ടോലുംമൊഴി മാതാവും ജ്യേഷ്‌ഠനും
വട്ടപ്പാറമേലേറിശയിക്കുന്നു (കേട്ടുകൊ )
ശത്രുവായുള്ള മൂഢൻസുയോധനൻ
ചിത്രമായൊരരക്കില്ലമുണ്ടാക്കി
തത്ര ഞങ്ങളെ പാർപ്പിച്ചു തൽപുരേ
രാത്രിയിൽ കൊള്ളിവച്ചു ദഹിപ്പിച്ചു (കേ )
ദുഷ്ടക്കൂട്ടത്തെച്ചെന്നിഗ്ഗദകൊണ്ടു
കൊട്ടിക്കൊല്ലുവാെനാട്ടും മടിക്കാതെ
വട്ടംകൂട്ടിപ്പുറപ്പെട്ടു ഞാനപ്പോൾ
ജ്യേഷ്ഠൻ സമ്മതിച്ചില്ലിതു സാഹസം. (കേ )
“ആയതുകൊണ്ടു സഹിച്ചുവസിച്ചേ-
നായതകമലവിലോചനയാളെ
നീയുരചെയ്തതിനുംപുനരല്പം
ഞായക്കേടുവരാനുണ്ടറിക
ജ്യേഷ്‌ഠനുവേളികഴിഞ്ഞില്ലതുബത
കോട്ടമെനിക്കയ്ക്കതുബോധിച്ചാലും
ജ്യേഷ്‌ഠനിരിക്കെസഹജനൊരുത്തിയെ
വേട്ടാലവളെക്കൊള്ളരുതല്ലോ
പന്തണിമുലയാളാകിയനിന്നുടെ
ചന്തമിയന്നശരീരംകണ്ടു
ചിന്തയിലാശനമുക്കുണ്ടല്ലോ
എന്തിഹചെയ്യാമിന്നുനിനച്ചാൽ
എന്തിഹനിന്നുടെ പേരെന്നുള്ളതു-
മേതുകുലേതവജനനമിതെന്നും
എന്തിഹവരുവാൻകാരണമെന്നും
ബന്ധുരരൂപിണിയേ പറയേണം"
"എന്നുെടെ പേരതുപിന്നെഹിഡിംബി
എന്നുടെസോദരനുണ്ടു ഹിഡിംബൻ
മനുജന്മാെരെക്കൊന്നും തിന്നും
അനുദിനമിഷ്ടംപെരുകിനദുഷ്ടൻ
മനുജസുഗന്ധം കാരണമിപ്പോൾ
അനുജയതാകിയനമ്മെയയച്ചാൻ;
മർത്യന്മാരിഹവന്നിട്ടുണ്ടെ -
ന്നത്യന്തംബഹുകൗതുകമോടും
ചെല്ലെടിസോദരീ ! അവരെച്ചെന്നു
തല്ലിക്കൊന്നുമനോഹരമാംസം
കൊണ്ടിഹവരികെന്നിങ്ങനെ നമ്മൊടു
കണ്ടകദുർമ്മതിയാത്രയുമാക്കി.
ഏണാങ്കാനനനിന്നുടെരൂപം
കാണാമെന്നതികൗതുകമോടും
ലളിതാവേഷംപൂണ്ടിതുഞാനും
പൊളിയല്ലിങ്ങനെമമപരമാർത്ഥം.
എന്നുടവരവതു കാണാഞ്ഞാലവ-
നൊന്നുകലമ്പുംകശ്മലമൂഢൻ
രൂക്ഷതപെരുകിനരാക്ഷസദുർമ്മതി
കാൽക്ഷണമിവിടെത്താമസിയാതെ
മണ്ടിവരുംമമവൃത്തമതറിവാൻ
ശുണ്ഠികടിച്ചതിക്രൗര്യത്തോടെ
അഗ്രജനിങ്ങുവരുമ്പോളവനുടെ
നിഗ്രഹമങ്ങുഭവാൻചെയ്യേണ -
മനുഗ്രഹമായ് വരുമഖിലജനത്തിനു-
മുഗ്രനിശാചരനിധനംചയ്താൽ"
ഇതിബതപറഞ്ഞുകൊണ്ടാശരപ്പെൺകിടാ-
വതിരതിരസംകലർന്നത്രമേവുംവിധൗ
കടുകുപിതചിത്തനാകുംഹിഡിംബാസുരൻ
കഠിനമലറിദ്രുതംകാടുതല്ലിത്തകർ
ത്തുടനൊരുമരാമരം കൈയിലേന്തിശ്ശഠൻ
ഝടിതിപവനാത്മജൻതന്നുടെ മുമ്പിൽ വ-
ന്നതിപരുഷ രോഷവാനിത്ഥമങ്ങൂചിവാൻ:-
"എടിയെടിഹിഡിംബിനീയെന്തുഭാവിച്ചെടീ ?
തടിയൊടിയുമാറുഞാൻതല്ലിദന്തങ്ങളെ
ഝടിതിപൊടിയാക്കുവൻ കില്ലുതെല്ലില്ലെടീ
കണവനിവനെന്നുനീകാമിച്ച മർത്യനെ
ക്ഷണതരമടിച്ചുഞാൻകൊന്നുതിന്നീടുവൻ
കളികളിടകൂട്ടുവാൻ കാടുവാഴുന്ന ഞാ-
നിവിടെമരുവും വിധൗ കൂടുമോ കുത്സിതം
മമഭഗിനിയാംനിനക്കീവിധംതോന്നുവാൻ
കിമപിബതകാരണംകശ്മലത്തീ ശഠേ
വാടാതെ പോരിന്നുവാടാ മാനുഷ്യാ!
കൂടാശഠാനിന്റെ രൂഢാഭിമാനം
കൂടാതെ പൊയ്ക്കൊള്ളുമൂഢാധരിക്ക
പോടാ ശഠായെന്റെവീടായിമേവും
കാടായദേശത്തുകൂടാനിവാസം
കിരികരടികരികളുടെനടുവിലിഹവാസം
കരവിഭവമുടയപടുരജനിചരനോടും
പൊരുവതിനുവരുമരികളഖിലമപിവാടും
വിരവിനൊടുപൊരുവതിനുവരികയിഹനേരെ -
മർത്ത്യനെക്കൊല്ലുവാൻവാടുമോയിന്നുഞാൻ
തീർത്തീടുവൻ നിൻറഹംഭാവമൊക്കെയും
കെട്ടിക്കൊലചെയ്തു നിന്നെഞാൻ തിന്നുവൻ
കാട്ടുകോവിൽക്കുസംക്രാന്തിയുണ്ടോനരാ?"
ഏവംഹിഡിംബന്റെ വാക്കുകൾ കേട്ടതി-
കോപേനനിന്നുപറഞ്ഞിതുഭീമനും:
"പല്ലുംകടിച്ചുംചൊടിച്ചുംപറഞ്ഞാൽ
തെല്ലുംഭയംനമുക്കില്ലെന്നറിക
ആഹന്തവായിങ്ങു,കാലന്റെവീട്ടിന്നു
പോ ഹന്തനീയും മടിക്കാതെ മൂഢ!
അണ്ഡജവരദ്ധ്വജനിനിക്കിഹസഹായം
നിർണ്ണയമതിന്നുടയകാരണവും കേൾക്ക
ജംഭാരിതന്നുടയകുംഭിപ്രവീരൻ
കൊമ്പങ്ങുയർത്തിപ്പിടിച്ചെന്റെനേരേ
ഝടിതിമമബലമുടയകരതലയുഗത്താൽ
അടികളുടനിടികളുടനടവുകൾ തുടർന്നും
തടിയനുടെതടിതദനുകിടുകിടെവിറച്ചും
ഉടലുമഥനടുവുമുടനുടനഥമുറിച്ചും
തുമ്പിക്കരം വാലുമൻപോടുപൊക്കിയെൻ
മുമ്പീന്നുമണ്ടിത്തിരിച്ചങ്ങുമാറി
വമ്പിന്നുമുമ്പുള്ള നമ്മെജ്ജയിപ്പാ-
നമ്പർക്കുപോലും ബലംപോരമൂഢാ!
രേരേ! രാക്ഷസ! നമ്മുടെനേരേ
വന്നിടുകസംപ്രതിപോരേശുന്നേരം
ഹുംകൃതിതീരും സംശയമില്ല.
കുന്തംകണക്കെ കൂർത്തദന്തം പിടിച്ചൊടിച്ച
ങ്ങന്തംവരുത്തുമിന്നിക്കുന്തീകുമാരകൻഞാൻ
ഏവംപറഞ്ഞുമുഖഭാവംപകർത്തിക്കൊണ്ടു
കോപിതൻഭീമസേനൻവേഗമടുത്തുനേരേ
മരുത്തിന്റെപുത്രനാശുരണത്തിന്നു തുടർന്നപ്പോൾ
കരുത്തൻ രാക്ഷസൻവൃക്ഷം തരത്തിൽ പിടിച്ചടർത്തു
കടുത്തഭീമനോടെത്തിക്കൊടുത്തു താഡനമപ്പോൾ
ചൊടിച്ചുഭീമനും ചാടിക്കൊടുത്തൊന്നുഗദകൊണ്ടു
മുഷ്ടികൾകൊണ്ടുടനടികളുമിടികളു -
മൊട്ടുനേരമൊരുകലശലുഘോഷം
ദുഷ്നാകിയനിശാചരാധമനെ
മുഷ്ടികൊണ്ടുടനടിച്ചുഹനിച്ചു
സത്വരമധമനിശാചരനങ്ങു
കരുത്തുപെരുത്തൊരുമാമലപോലെ
ചത്തുമറിഞ്ഞഥവീണൊരുസമയേ
പൃഥ്വിമണ്ഡലമൊന്നു കുലുങ്ങീ
ലക്ഷം നായ്ക്കളടുത്തുകടിച്ചു
ഭക്ഷണഘോഷവുമങ്ങുതുടങ്ങി.
സംഗതിവന്നുസദാഗതിസുതനു
മംഗലമതുകൊണ്ടഖിലജനാനാം
തിങ്ങിനമോദമിയന്നുസുഖിച്ചു.
ഹിഡിംബവധം ഓട്ടൻതുള്ളൽ സമാപ്തം.
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
[[വർഗ്ഗം:കുഞ്ചൻ നമ്പ്യാർ കൃതികൾ]]
kss5grcd76fx2ura9scueux6ihd61ho
കൃമ്മീരവധം
0
80445
237577
2025-06-26T17:55:17Z
Manojk
804
'<poem> ധർമ്മികളിങ്ങനെമരുവുംകാലം കൃമ്മീരാഖ്യനിശാചരനൊരുവൻ കർമ്മികളാകിയവിപ്രന്മാരുടെ കർമ്മമശേഷംതല്ലിമുടക്കി തടിച്ചകൃമ്മീരൻപാരം ചൊടിച്ചുംതാപസൻന്മാരെ പ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
237577
wikitext
text/x-wiki
<poem>
ധർമ്മികളിങ്ങനെമരുവുംകാലം
കൃമ്മീരാഖ്യനിശാചരനൊരുവൻ
കർമ്മികളാകിയവിപ്രന്മാരുടെ
കർമ്മമശേഷംതല്ലിമുടക്കി
തടിച്ചകൃമ്മീരൻപാരം
ചൊടിച്ചുംതാപസൻന്മാരെ
പ്പിടിച്ചുംപാണികൾകൊണ്ട-
ങ്ങിടിച്ചുംമുഷ്ടികൾകൊണ്ട-
ങ്ങടിച്ചുംപല്ലുകൾകൊണ്ടു
കടിച്ചും പാരാതെചോര -
കുടിച്ചുംപർണ്ണശാലകൾപൊടിച്ചും
ഗോക്കളെക്കൊന്നുമുടിച്ചും
കുണ്ഡങ്ങൾകുത്തിയിടിച്ചും
കുഞ്ഞിനെച്ചെന്നുകിടച്ചും
താപസിമാരോടടുത്തും
താമസിക്കാതെതടുത്തും
താഡനംനന്നായ്ക്കൊടുത്തും
താടിക്കാരോടുകടുത്തും
കാനനംതല്ലിത്തകർത്തുംകശ്മലൻപാരം
തിമർത്തുംകണ്ടവരോടുകയർത്തുംകള്ളുകുടിച്ചു
കയർത്തുംകള്ളവാക്കുകളുരത്തുംകണ്ടകനേറ്റം
തിമർത്തുംകന്യകമാരോടടുത്തുംവലച്ചുംമൂഢൻ
കൃമ്മിരാഖ്യനിശാചരനിങ്ങനെ
നിർമ്മരിയാദംചെയ്തീടുന്നതു
ധർമ്മാത്മജനൊടുചെന്നറിയിച്ചു
ധർമ്മികളാകിയമുനിവര്യന്മാർ.
ധരിണിപതിപുംഗവ!ധർമ്മരാജാത്മജ!
തരുണഗുണവാരിധേ!താപസന്മാർവയം
പരവശതകാരണംപാർത്ഥിവ!നിങ്ങളെ
ശരണമണയുന്നുഹേശാന്തശീല!വിഭോ!
പ്രതിഭടനിശാചരൻപാപികൃമ്മീരനെ-
ന്നതിശഠദുരാശയൻദുർമ്മുഖൻദൂഷണൻ
ചതിപടതുടർന്നവൻചണ്ഡവീര്യോൽക്കടൻ
അതികടുമഹാബലക്രൂരഘോരാകൃതി
മുനികടെതപോവനംദൂഷണംചെയ്കയും
മുനികളൊടുഹന്തദുർഭാഷണംചെയ്കയും
മുനിഭവനമൊക്കവേചുട്ടുപൊട്ടിക്കയും
മുനിവനിതമാർകളെച്ചെണ്ടകൊട്ടിക്കയും
ഹരിച്ചുംദ്രവ്യങ്ങൾനീളെച്ചരിച്ചുംകൈകളെക്കൊട്ടി-
ച്ചിരിച്ചും കന്യകമാരെക്കൊതിച്ചും കാണാതെവന്നു
ചതിച്ചുംകണ്ടകക്കൂട്ടംമദിച്ചുംകൊച്ചുകൂട്ടത്തെ
ക്കൊന്നുംപച്ചമാംസങ്ങൾതിന്നുംപർണ്ണശാലയിൽ
വന്നുംപശുക്കളക്കറന്നുംപാലുംതൈരും
കവർന്നുംമദ്യങ്ങളെപ്പകർന്നും മാഹാപാപിക-
ളിന്നുംവികൃതികൾചെയ്യുന്നുപാണ്ഡവന്മാരേ
കൃമ്മീരാശരമൂഢൻചെയ്തൊരു
നിർമ്മരിയാദംകേട്ടുനരേന്ദ്രൻ
ധർമ്മാത്മജനിദമരുളിച്ചെയ്തു :-
"കർമ്മവിരോധമിതയ്യോകഷ്ടം!
അനുജവൃകോദരവീരധനഞ്ജയ
ക്ഷണദാചരനുടെവിധമതുകേട്ടോ
മുനികണ്ടകനെക്കൊലചെയ്‌വാൻപുന-
രിനിയൊരുതാമസമരുതുകുമാര!
കുണ്ഠനതാകിനകുടിലാധമനുടെ
കണ്ഠമകുണ്ഠകഠോരമതാംഗദ-
കൊണ്ടുഹനിച്ചുമുടിച്ചുമുറിച്ചുട-
നിണ്ടലവർക്കുശമിപ്പിക്കേണം.''
ഭൂമിപാലനുടെകല്പനകേട്ടഥ
ഭീമസേനനതിഭീമശരീരൻ
താമസേനരഹിതംകരസീമനി
ഭീമമാംഗദയെടുത്തുപിടിച്ച-
ജ്യേഷ്ഠനെത്തൊഴുതുതാപസലോക-
ശ്രേഷ്ഠരോടുസഹയാത്രതുടങ്ങി
ദുഷ്ടനാകിനനിശാചരനെങ്ങട!
നഷ്ടമാക്കുവനഹംതവവിഗ്രഹം
ഇത്ഥമങ്ങിനെപറഞ്ഞുതിരിച്ചുട-
നെത്തിരാക്ഷസനിരുന്നൊരുദിക്കിൽ
ആശയേകപടമേറിനകൃമ്മീ-
രാശരാധമനടുത്തുതടുത്തു
മീശനിന്നഥവിറച്ചുകരത്തിൽ
പാശമേന്തിനകൃതാന്തനുതുല്യൻ
കണ്ണുരണ്ടുമെരിതീക്കനൽപോലെ
ചണ്ഡകോപമൊടുകൂടെയടുത്താൻ
പൊണ്ണനായമനുജാധമനിന്നുടെ
മുണ്ഡമിന്നുടനടിച്ചുപൊടിച്ചൊരു
പിണ്ഡമാക്കിവിരവോടതുപിന്നെ
ഖണ്ഡഖണ്ഡതരമാക്കിവനങ്ങളിൽ
മണ്ണിലിട്ടുടനുരുട്ടുവതിന്നൊരു
ദണ്ഡമില്ലിഹനമുക്കുനരാധമ!
നില്ലെടാനിശിചരന്നുരണേതട-
വില്ലെടാതവവധംപുനരിന്നിഹ
നില്ലെടാസപദിചേർക്കുവതിന്നൊരു
കില്ലെടാനഹിനമുക്കുമഹാശഠ!
ഇത്ഥമുള്ളരജനീചരവാക്കുക -
ളുദ്ധതംസപദികേട്ടവൃകോദര-
നുത്തരംവചനമിത്തരമവനൊടു
സത്വരംപരമുരത്തുകരുത്തൻ
തടിയാനില്ലെടമുടിയാനിന്നുടെ
തടിതടുത്തുമുടിപിടിച്ചിഹ
പൊടിപെടുത്തുപൊടിയിലിട്ടിഴച്ചഥ
തുടുതുടുത്തകടുനിണത്തിലിട്ടുട-
നടിപെടുത്തുപൊടിപെടുത്തുവലിയൊരു
വടിയെടുത്തുതടിതടുത്തുകൊല്ലുവ-
നടിയിടിവടിവൊടുകടിപിടിപൊടിവതി-
നടവുകളുടയൊരുപടുതരകരബല-
ഭീമനായഭീമസേനനഹമിഹ
മാമുനീന്ദ്രധൂമകേതുവാകിന
യാമിനീചരാശരാധമാഭവാൻ
നാമശേഷനാമശേഷകണ്ടക.
ലക്ഷ്മീതാളം
കൃമ്മീരാകൃമിസംരാകിംമേവിഷമംകഠോരതവനിധനേ
ദുർമ്മൂഢദൂരിതോഢാദുഷ്ടാദുരടാദുരാശകുലഖേട
നിസ്സാരാനിശിചരാനിന്നെക്കൊലചെയ് വനേഷകുശലംഞാൻ
വന്നാലുംപൊരുതാലുംവാനോർനഗരേവസിക്കുമധുനാ നീ
ഗർവാലെഗദയാലെതല്ലിത്തരസാതകർത്തുതടിയെല്ലാം
മർമ്മതാളം
ധർമ്മാത്മജസഹജൻതന്നുടെവാക്കുകൾകേട്ടതുനേരം
കൃമ്മീരനിശാചരനാശുകയർത്തുപറഞ്ഞുതുടങ്ങി
ദുർമ്മാനുഷനില്ലെടനിന്നുടെവികൃതികൾപോരുംപോരും
ദുർമ്മോഹവിധങ്ങളുരത്തതുമതിമതിമാനുഷമൂഢാ
പിടിയാത്തൊരുതടിയൻവന്നിഹകടുവാക്കുകൾപറയുമ്പോൾ
അടിയാത്തവനതിവിടുഭോഷനതങ്ങിനെവരുമാറില്ലാ
കടിയാത്തൊരുപട്ടികുരച്ചാലാർക്കും ഭയമില്ലശഠാ
മടിയാതിനിനിന്നെവധിച്ചുമറിച്ചേമതിയാവുള്ളൂ
വനഭുവിപലകായുംകനിയുംതിന്നുവിശന്നുനടക്കും
മുനികടെമൊഴികേട്ടുഞെളിഞ്ഞുപുറപ്പെട്ടവനതിഭോഷൻ
മനുജകുലമടിച്ചുപൊടിച്ചുമുടിച്ചനിശാചരവീര
ന്നനുതവമനതാരിലുദിച്ചൊരുമദമതുവിരതമതാക്കും.
രാവണനെന്നൊരുനക്തഞ്ചരനവനെക്കേട്ടിട്ടില്ലേ
കേവലമവനെക്കാളതിശയമൊണ്ടുനമുക്കെന്നറിക
രാഘവശരമേറ്റുമരിച്ചിതുരാവണനതിവിടുഭോഷൻ
ലാഘവമിദമവനെപ്പോലെനമുക്കുഭവിക്കയുമില്ലാ
മർത്ത്യൻമേഭക്ഷണസാധനമവികലമവനുടെകയ്യാൽ
മൃത്യുവരുത്തില്ലനമുക്കതുവിരവൊടുബോധിച്ചാലും
പത്തുമുഖവുമിരുപതുകൈകളുമുള്ളൊരു തടിയൻകർമ്മം
ചത്തുമറിഞ്ഞല്ലോരാവണനെത്രയബദ്ധക്കാരൻ
അത്തൊഴിൽപുനരിവനൊടുകൂടുകയില്ലെടനില്ലെടനേരെ
സത്വരമൊരുമലപോൽനിന്നുടലിന്നുടനിടിപൊടിയാക്കും
ഇത്തരമതിജളതപറഞ്ഞൊരുവന്മരമങ്ങു പറിച്ചു
ചിത്തഭയംകൂടാതനിലജനോടുപടയ്ക്കുതുടർന്നാൻ
രാവണനെക്കാൾബലവാൻനീയെന്നുപറഞ്ഞതുകൊള്ളാം
രാവണനൊരുപുലിയെപ്പോലെനീപുനരെലിയെപ്പോലെ
ആടുംപുനരാനത്തലവനുമൊരുവിധമെന്നതുവരുമോ
ചാടുന്നകുരങ്ങുംസിംഹവുമൊരുപോലെന്നുംവരുമോ
നിശിചരകുലകീടകനാകിനനിന്നുടെ ദുസ്സാമർത്ഥ്യം
ശശികുലനൃപസോദരനാകിനമാരുത സുതനൊടുകൂടാ
ബകരാക്ഷസവധവുംഝടിതിഹിഡിംബനിശാചരവധവും
പ്രകടതരംചെയ്തവനഹമിഹദൃഢമതിമാരുതിഭീമൻ
മാമുനികളെവന്നുചതിച്ചുവധിച്ചുമദിച്ചുനടക്കും
യാമിനിചരവിരവൊടുപടപൊരുതീടുകവാടുകവേണ്ടാ
നാമിനിമുനികണ്ടകനാകിനനിന്നെവധിച്ചുടനധുനാ
ഭൂമിതലസുഖത്തെവരുത്തുവനുദ്ധതയുദ്ധവിദഗ്ദ്ധൻ
തങ്ങളിലതിഭീഷണഭൂഷണഭാഷണഘോഷണമോടെ
സംഗരമവരങ്ങുതുടങ്ങിനടുങ്ങിദിഗന്തമശേഷം
തുംഗതരമരങ്ങൾപിടിച്ചുപറിച്ചുപൊടിച്ചുമുടിച്ചും
അംഗമഥപിടിച്ചുവലിച്ചുതടുത്തുപിടിച്ചുമടിച്ചും
തല്ലുകപുനരുന്തുകമാന്തുകതള്ളുകകിള്ളുകതമ്മിൽ
പല്ലുകടിച്ചീടുകമാടുകതട്ടുകമുട്ടുകവിവിധം
കല്ലുകൾചിലപുല്ലുകൾകാടുകൾമാടുകൾകോടുകളെല്ലാം
തല്ലിയൊടിച്ചിടിപൊടിയാക്കുകതങ്ങളിലിങ്ങനെയുദ്ധം.
കുലുങ്ങീശൈലവുംതോടും
കലങ്ങീഭൂചക്രവാള -
മടങ്ങിമൃഗസഞ്ചാരമടങ്ങി
വൃക്ഷങ്ങൾകാട്ടിലടിച്ചും
തങ്ങളിലെത്തിപ്പിടിച്ചും
കൂസലില്ലെന്നുനടിച്ചും
പല്ലുകൾകൊണ്ടുകടിച്ചും
പാരാതെചോരകുടിച്ചും
യുദ്ധംചെയ്യുന്നുകരുത്തുള്ള
കൃമ്മീരനെത്തരത്തിൽതാഡനംകൂട്ടി
വരുത്തിപ്പാകംവരുത്തി
നിരത്തിക്കള്ളന്റെകായം
കരത്താൽപിടിച്ചിഴച്ചു
മരത്തേലടിച്ചുകൊന്നു
മരുത്തിന്റെപുത്രൻമോദം
വരുത്തിതാപസന്മാർക്ക്.
ഉത്തുംഗാചലമെന്നകണക്കെ
ചത്തുമറിഞ്ഞൊരുനക്തഞ്ചരനുടെ
ശവമതുതിന്മാൻവന്നുനിറഞ്ഞൊരു
ശിവശിവ!ശിവകടെകൂട്ടമസംഖ്യം
പക്ഷികളുംപട്ടികളുംകുറുനരി-
ക്കുട്ടികളുംകാക്കകളുംകലശല്
ഇങ്ങനെകൃമ്മീരാശരനിധനവു-
മങ്ങുകഴിച്ചുവൃകോദരവീരൻ
താപസവരരുടെതാപംതീർത്തഥ
ഭൂപതിവരനാംധർമ്മാത്മജനുടെ
പാദസരോജംചെന്നുവണങ്ങി
കേവലമരിവധമങ്ങറിയിച്ചു
മോദമിയന്നൊരുധർമ്മാത്മജനും
സോദരനെപ്പരിചോടുപുണർന്നു
വേദിയരെല്ലാംബഹുവിധമാശീർ-
വാദവുമേകിസുഖിച്ചുവസിച്ചു.
കൃമ്മീരവധം ഓട്ടൻതുള്ളൽ സമാപ്തം
</poem>
svmvzpfprzdqjkzc2dcprch54lapuyg
237578
237577
2025-06-26T17:55:32Z
Manojk
804
added [[Category:ഓട്ടൻ തുള്ളൽ]] using [[Help:Gadget-HotCat|HotCat]]
237578
wikitext
text/x-wiki
<poem>
ധർമ്മികളിങ്ങനെമരുവുംകാലം
കൃമ്മീരാഖ്യനിശാചരനൊരുവൻ
കർമ്മികളാകിയവിപ്രന്മാരുടെ
കർമ്മമശേഷംതല്ലിമുടക്കി
തടിച്ചകൃമ്മീരൻപാരം
ചൊടിച്ചുംതാപസൻന്മാരെ
പ്പിടിച്ചുംപാണികൾകൊണ്ട-
ങ്ങിടിച്ചുംമുഷ്ടികൾകൊണ്ട-
ങ്ങടിച്ചുംപല്ലുകൾകൊണ്ടു
കടിച്ചും പാരാതെചോര -
കുടിച്ചുംപർണ്ണശാലകൾപൊടിച്ചും
ഗോക്കളെക്കൊന്നുമുടിച്ചും
കുണ്ഡങ്ങൾകുത്തിയിടിച്ചും
കുഞ്ഞിനെച്ചെന്നുകിടച്ചും
താപസിമാരോടടുത്തും
താമസിക്കാതെതടുത്തും
താഡനംനന്നായ്ക്കൊടുത്തും
താടിക്കാരോടുകടുത്തും
കാനനംതല്ലിത്തകർത്തുംകശ്മലൻപാരം
തിമർത്തുംകണ്ടവരോടുകയർത്തുംകള്ളുകുടിച്ചു
കയർത്തുംകള്ളവാക്കുകളുരത്തുംകണ്ടകനേറ്റം
തിമർത്തുംകന്യകമാരോടടുത്തുംവലച്ചുംമൂഢൻ
കൃമ്മിരാഖ്യനിശാചരനിങ്ങനെ
നിർമ്മരിയാദംചെയ്തീടുന്നതു
ധർമ്മാത്മജനൊടുചെന്നറിയിച്ചു
ധർമ്മികളാകിയമുനിവര്യന്മാർ.
ധരിണിപതിപുംഗവ!ധർമ്മരാജാത്മജ!
തരുണഗുണവാരിധേ!താപസന്മാർവയം
പരവശതകാരണംപാർത്ഥിവ!നിങ്ങളെ
ശരണമണയുന്നുഹേശാന്തശീല!വിഭോ!
പ്രതിഭടനിശാചരൻപാപികൃമ്മീരനെ-
ന്നതിശഠദുരാശയൻദുർമ്മുഖൻദൂഷണൻ
ചതിപടതുടർന്നവൻചണ്ഡവീര്യോൽക്കടൻ
അതികടുമഹാബലക്രൂരഘോരാകൃതി
മുനികടെതപോവനംദൂഷണംചെയ്കയും
മുനികളൊടുഹന്തദുർഭാഷണംചെയ്കയും
മുനിഭവനമൊക്കവേചുട്ടുപൊട്ടിക്കയും
മുനിവനിതമാർകളെച്ചെണ്ടകൊട്ടിക്കയും
ഹരിച്ചുംദ്രവ്യങ്ങൾനീളെച്ചരിച്ചുംകൈകളെക്കൊട്ടി-
ച്ചിരിച്ചും കന്യകമാരെക്കൊതിച്ചും കാണാതെവന്നു
ചതിച്ചുംകണ്ടകക്കൂട്ടംമദിച്ചുംകൊച്ചുകൂട്ടത്തെ
ക്കൊന്നുംപച്ചമാംസങ്ങൾതിന്നുംപർണ്ണശാലയിൽ
വന്നുംപശുക്കളക്കറന്നുംപാലുംതൈരും
കവർന്നുംമദ്യങ്ങളെപ്പകർന്നും മാഹാപാപിക-
ളിന്നുംവികൃതികൾചെയ്യുന്നുപാണ്ഡവന്മാരേ
കൃമ്മീരാശരമൂഢൻചെയ്തൊരു
നിർമ്മരിയാദംകേട്ടുനരേന്ദ്രൻ
ധർമ്മാത്മജനിദമരുളിച്ചെയ്തു :-
"കർമ്മവിരോധമിതയ്യോകഷ്ടം!
അനുജവൃകോദരവീരധനഞ്ജയ
ക്ഷണദാചരനുടെവിധമതുകേട്ടോ
മുനികണ്ടകനെക്കൊലചെയ്‌വാൻപുന-
രിനിയൊരുതാമസമരുതുകുമാര!
കുണ്ഠനതാകിനകുടിലാധമനുടെ
കണ്ഠമകുണ്ഠകഠോരമതാംഗദ-
കൊണ്ടുഹനിച്ചുമുടിച്ചുമുറിച്ചുട-
നിണ്ടലവർക്കുശമിപ്പിക്കേണം.''
ഭൂമിപാലനുടെകല്പനകേട്ടഥ
ഭീമസേനനതിഭീമശരീരൻ
താമസേനരഹിതംകരസീമനി
ഭീമമാംഗദയെടുത്തുപിടിച്ച-
ജ്യേഷ്ഠനെത്തൊഴുതുതാപസലോക-
ശ്രേഷ്ഠരോടുസഹയാത്രതുടങ്ങി
ദുഷ്ടനാകിനനിശാചരനെങ്ങട!
നഷ്ടമാക്കുവനഹംതവവിഗ്രഹം
ഇത്ഥമങ്ങിനെപറഞ്ഞുതിരിച്ചുട-
നെത്തിരാക്ഷസനിരുന്നൊരുദിക്കിൽ
ആശയേകപടമേറിനകൃമ്മീ-
രാശരാധമനടുത്തുതടുത്തു
മീശനിന്നഥവിറച്ചുകരത്തിൽ
പാശമേന്തിനകൃതാന്തനുതുല്യൻ
കണ്ണുരണ്ടുമെരിതീക്കനൽപോലെ
ചണ്ഡകോപമൊടുകൂടെയടുത്താൻ
പൊണ്ണനായമനുജാധമനിന്നുടെ
മുണ്ഡമിന്നുടനടിച്ചുപൊടിച്ചൊരു
പിണ്ഡമാക്കിവിരവോടതുപിന്നെ
ഖണ്ഡഖണ്ഡതരമാക്കിവനങ്ങളിൽ
മണ്ണിലിട്ടുടനുരുട്ടുവതിന്നൊരു
ദണ്ഡമില്ലിഹനമുക്കുനരാധമ!
നില്ലെടാനിശിചരന്നുരണേതട-
വില്ലെടാതവവധംപുനരിന്നിഹ
നില്ലെടാസപദിചേർക്കുവതിന്നൊരു
കില്ലെടാനഹിനമുക്കുമഹാശഠ!
ഇത്ഥമുള്ളരജനീചരവാക്കുക -
ളുദ്ധതംസപദികേട്ടവൃകോദര-
നുത്തരംവചനമിത്തരമവനൊടു
സത്വരംപരമുരത്തുകരുത്തൻ
തടിയാനില്ലെടമുടിയാനിന്നുടെ
തടിതടുത്തുമുടിപിടിച്ചിഹ
പൊടിപെടുത്തുപൊടിയിലിട്ടിഴച്ചഥ
തുടുതുടുത്തകടുനിണത്തിലിട്ടുട-
നടിപെടുത്തുപൊടിപെടുത്തുവലിയൊരു
വടിയെടുത്തുതടിതടുത്തുകൊല്ലുവ-
നടിയിടിവടിവൊടുകടിപിടിപൊടിവതി-
നടവുകളുടയൊരുപടുതരകരബല-
ഭീമനായഭീമസേനനഹമിഹ
മാമുനീന്ദ്രധൂമകേതുവാകിന
യാമിനീചരാശരാധമാഭവാൻ
നാമശേഷനാമശേഷകണ്ടക.
ലക്ഷ്മീതാളം
കൃമ്മീരാകൃമിസംരാകിംമേവിഷമംകഠോരതവനിധനേ
ദുർമ്മൂഢദൂരിതോഢാദുഷ്ടാദുരടാദുരാശകുലഖേട
നിസ്സാരാനിശിചരാനിന്നെക്കൊലചെയ് വനേഷകുശലംഞാൻ
വന്നാലുംപൊരുതാലുംവാനോർനഗരേവസിക്കുമധുനാ നീ
ഗർവാലെഗദയാലെതല്ലിത്തരസാതകർത്തുതടിയെല്ലാം
മർമ്മതാളം
ധർമ്മാത്മജസഹജൻതന്നുടെവാക്കുകൾകേട്ടതുനേരം
കൃമ്മീരനിശാചരനാശുകയർത്തുപറഞ്ഞുതുടങ്ങി
ദുർമ്മാനുഷനില്ലെടനിന്നുടെവികൃതികൾപോരുംപോരും
ദുർമ്മോഹവിധങ്ങളുരത്തതുമതിമതിമാനുഷമൂഢാ
പിടിയാത്തൊരുതടിയൻവന്നിഹകടുവാക്കുകൾപറയുമ്പോൾ
അടിയാത്തവനതിവിടുഭോഷനതങ്ങിനെവരുമാറില്ലാ
കടിയാത്തൊരുപട്ടികുരച്ചാലാർക്കും ഭയമില്ലശഠാ
മടിയാതിനിനിന്നെവധിച്ചുമറിച്ചേമതിയാവുള്ളൂ
വനഭുവിപലകായുംകനിയുംതിന്നുവിശന്നുനടക്കും
മുനികടെമൊഴികേട്ടുഞെളിഞ്ഞുപുറപ്പെട്ടവനതിഭോഷൻ
മനുജകുലമടിച്ചുപൊടിച്ചുമുടിച്ചനിശാചരവീര
ന്നനുതവമനതാരിലുദിച്ചൊരുമദമതുവിരതമതാക്കും.
രാവണനെന്നൊരുനക്തഞ്ചരനവനെക്കേട്ടിട്ടില്ലേ
കേവലമവനെക്കാളതിശയമൊണ്ടുനമുക്കെന്നറിക
രാഘവശരമേറ്റുമരിച്ചിതുരാവണനതിവിടുഭോഷൻ
ലാഘവമിദമവനെപ്പോലെനമുക്കുഭവിക്കയുമില്ലാ
മർത്ത്യൻമേഭക്ഷണസാധനമവികലമവനുടെകയ്യാൽ
മൃത്യുവരുത്തില്ലനമുക്കതുവിരവൊടുബോധിച്ചാലും
പത്തുമുഖവുമിരുപതുകൈകളുമുള്ളൊരു തടിയൻകർമ്മം
ചത്തുമറിഞ്ഞല്ലോരാവണനെത്രയബദ്ധക്കാരൻ
അത്തൊഴിൽപുനരിവനൊടുകൂടുകയില്ലെടനില്ലെടനേരെ
സത്വരമൊരുമലപോൽനിന്നുടലിന്നുടനിടിപൊടിയാക്കും
ഇത്തരമതിജളതപറഞ്ഞൊരുവന്മരമങ്ങു പറിച്ചു
ചിത്തഭയംകൂടാതനിലജനോടുപടയ്ക്കുതുടർന്നാൻ
രാവണനെക്കാൾബലവാൻനീയെന്നുപറഞ്ഞതുകൊള്ളാം
രാവണനൊരുപുലിയെപ്പോലെനീപുനരെലിയെപ്പോലെ
ആടുംപുനരാനത്തലവനുമൊരുവിധമെന്നതുവരുമോ
ചാടുന്നകുരങ്ങുംസിംഹവുമൊരുപോലെന്നുംവരുമോ
നിശിചരകുലകീടകനാകിനനിന്നുടെ ദുസ്സാമർത്ഥ്യം
ശശികുലനൃപസോദരനാകിനമാരുത സുതനൊടുകൂടാ
ബകരാക്ഷസവധവുംഝടിതിഹിഡിംബനിശാചരവധവും
പ്രകടതരംചെയ്തവനഹമിഹദൃഢമതിമാരുതിഭീമൻ
മാമുനികളെവന്നുചതിച്ചുവധിച്ചുമദിച്ചുനടക്കും
യാമിനിചരവിരവൊടുപടപൊരുതീടുകവാടുകവേണ്ടാ
നാമിനിമുനികണ്ടകനാകിനനിന്നെവധിച്ചുടനധുനാ
ഭൂമിതലസുഖത്തെവരുത്തുവനുദ്ധതയുദ്ധവിദഗ്ദ്ധൻ
തങ്ങളിലതിഭീഷണഭൂഷണഭാഷണഘോഷണമോടെ
സംഗരമവരങ്ങുതുടങ്ങിനടുങ്ങിദിഗന്തമശേഷം
തുംഗതരമരങ്ങൾപിടിച്ചുപറിച്ചുപൊടിച്ചുമുടിച്ചും
അംഗമഥപിടിച്ചുവലിച്ചുതടുത്തുപിടിച്ചുമടിച്ചും
തല്ലുകപുനരുന്തുകമാന്തുകതള്ളുകകിള്ളുകതമ്മിൽ
പല്ലുകടിച്ചീടുകമാടുകതട്ടുകമുട്ടുകവിവിധം
കല്ലുകൾചിലപുല്ലുകൾകാടുകൾമാടുകൾകോടുകളെല്ലാം
തല്ലിയൊടിച്ചിടിപൊടിയാക്കുകതങ്ങളിലിങ്ങനെയുദ്ധം.
കുലുങ്ങീശൈലവുംതോടും
കലങ്ങീഭൂചക്രവാള -
മടങ്ങിമൃഗസഞ്ചാരമടങ്ങി
വൃക്ഷങ്ങൾകാട്ടിലടിച്ചും
തങ്ങളിലെത്തിപ്പിടിച്ചും
കൂസലില്ലെന്നുനടിച്ചും
പല്ലുകൾകൊണ്ടുകടിച്ചും
പാരാതെചോരകുടിച്ചും
യുദ്ധംചെയ്യുന്നുകരുത്തുള്ള
കൃമ്മീരനെത്തരത്തിൽതാഡനംകൂട്ടി
വരുത്തിപ്പാകംവരുത്തി
നിരത്തിക്കള്ളന്റെകായം
കരത്താൽപിടിച്ചിഴച്ചു
മരത്തേലടിച്ചുകൊന്നു
മരുത്തിന്റെപുത്രൻമോദം
വരുത്തിതാപസന്മാർക്ക്.
ഉത്തുംഗാചലമെന്നകണക്കെ
ചത്തുമറിഞ്ഞൊരുനക്തഞ്ചരനുടെ
ശവമതുതിന്മാൻവന്നുനിറഞ്ഞൊരു
ശിവശിവ!ശിവകടെകൂട്ടമസംഖ്യം
പക്ഷികളുംപട്ടികളുംകുറുനരി-
ക്കുട്ടികളുംകാക്കകളുംകലശല്
ഇങ്ങനെകൃമ്മീരാശരനിധനവു-
മങ്ങുകഴിച്ചുവൃകോദരവീരൻ
താപസവരരുടെതാപംതീർത്തഥ
ഭൂപതിവരനാംധർമ്മാത്മജനുടെ
പാദസരോജംചെന്നുവണങ്ങി
കേവലമരിവധമങ്ങറിയിച്ചു
മോദമിയന്നൊരുധർമ്മാത്മജനും
സോദരനെപ്പരിചോടുപുണർന്നു
വേദിയരെല്ലാംബഹുവിധമാശീർ-
വാദവുമേകിസുഖിച്ചുവസിച്ചു.
കൃമ്മീരവധം ഓട്ടൻതുള്ളൽ സമാപ്തം
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
qeunkaob38j4s8ua6oims1rj6p1ydjr
237579
237578
2025-06-26T17:55:46Z
Manojk
804
added [[Category:കുഞ്ചൻ നമ്പ്യാർ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
237579
wikitext
text/x-wiki
<poem>
ധർമ്മികളിങ്ങനെമരുവുംകാലം
കൃമ്മീരാഖ്യനിശാചരനൊരുവൻ
കർമ്മികളാകിയവിപ്രന്മാരുടെ
കർമ്മമശേഷംതല്ലിമുടക്കി
തടിച്ചകൃമ്മീരൻപാരം
ചൊടിച്ചുംതാപസൻന്മാരെ
പ്പിടിച്ചുംപാണികൾകൊണ്ട-
ങ്ങിടിച്ചുംമുഷ്ടികൾകൊണ്ട-
ങ്ങടിച്ചുംപല്ലുകൾകൊണ്ടു
കടിച്ചും പാരാതെചോര -
കുടിച്ചുംപർണ്ണശാലകൾപൊടിച്ചും
ഗോക്കളെക്കൊന്നുമുടിച്ചും
കുണ്ഡങ്ങൾകുത്തിയിടിച്ചും
കുഞ്ഞിനെച്ചെന്നുകിടച്ചും
താപസിമാരോടടുത്തും
താമസിക്കാതെതടുത്തും
താഡനംനന്നായ്ക്കൊടുത്തും
താടിക്കാരോടുകടുത്തും
കാനനംതല്ലിത്തകർത്തുംകശ്മലൻപാരം
തിമർത്തുംകണ്ടവരോടുകയർത്തുംകള്ളുകുടിച്ചു
കയർത്തുംകള്ളവാക്കുകളുരത്തുംകണ്ടകനേറ്റം
തിമർത്തുംകന്യകമാരോടടുത്തുംവലച്ചുംമൂഢൻ
കൃമ്മിരാഖ്യനിശാചരനിങ്ങനെ
നിർമ്മരിയാദംചെയ്തീടുന്നതു
ധർമ്മാത്മജനൊടുചെന്നറിയിച്ചു
ധർമ്മികളാകിയമുനിവര്യന്മാർ.
ധരിണിപതിപുംഗവ!ധർമ്മരാജാത്മജ!
തരുണഗുണവാരിധേ!താപസന്മാർവയം
പരവശതകാരണംപാർത്ഥിവ!നിങ്ങളെ
ശരണമണയുന്നുഹേശാന്തശീല!വിഭോ!
പ്രതിഭടനിശാചരൻപാപികൃമ്മീരനെ-
ന്നതിശഠദുരാശയൻദുർമ്മുഖൻദൂഷണൻ
ചതിപടതുടർന്നവൻചണ്ഡവീര്യോൽക്കടൻ
അതികടുമഹാബലക്രൂരഘോരാകൃതി
മുനികടെതപോവനംദൂഷണംചെയ്കയും
മുനികളൊടുഹന്തദുർഭാഷണംചെയ്കയും
മുനിഭവനമൊക്കവേചുട്ടുപൊട്ടിക്കയും
മുനിവനിതമാർകളെച്ചെണ്ടകൊട്ടിക്കയും
ഹരിച്ചുംദ്രവ്യങ്ങൾനീളെച്ചരിച്ചുംകൈകളെക്കൊട്ടി-
ച്ചിരിച്ചും കന്യകമാരെക്കൊതിച്ചും കാണാതെവന്നു
ചതിച്ചുംകണ്ടകക്കൂട്ടംമദിച്ചുംകൊച്ചുകൂട്ടത്തെ
ക്കൊന്നുംപച്ചമാംസങ്ങൾതിന്നുംപർണ്ണശാലയിൽ
വന്നുംപശുക്കളക്കറന്നുംപാലുംതൈരും
കവർന്നുംമദ്യങ്ങളെപ്പകർന്നും മാഹാപാപിക-
ളിന്നുംവികൃതികൾചെയ്യുന്നുപാണ്ഡവന്മാരേ
കൃമ്മീരാശരമൂഢൻചെയ്തൊരു
നിർമ്മരിയാദംകേട്ടുനരേന്ദ്രൻ
ധർമ്മാത്മജനിദമരുളിച്ചെയ്തു :-
"കർമ്മവിരോധമിതയ്യോകഷ്ടം!
അനുജവൃകോദരവീരധനഞ്ജയ
ക്ഷണദാചരനുടെവിധമതുകേട്ടോ
മുനികണ്ടകനെക്കൊലചെയ്‌വാൻപുന-
രിനിയൊരുതാമസമരുതുകുമാര!
കുണ്ഠനതാകിനകുടിലാധമനുടെ
കണ്ഠമകുണ്ഠകഠോരമതാംഗദ-
കൊണ്ടുഹനിച്ചുമുടിച്ചുമുറിച്ചുട-
നിണ്ടലവർക്കുശമിപ്പിക്കേണം.''
ഭൂമിപാലനുടെകല്പനകേട്ടഥ
ഭീമസേനനതിഭീമശരീരൻ
താമസേനരഹിതംകരസീമനി
ഭീമമാംഗദയെടുത്തുപിടിച്ച-
ജ്യേഷ്ഠനെത്തൊഴുതുതാപസലോക-
ശ്രേഷ്ഠരോടുസഹയാത്രതുടങ്ങി
ദുഷ്ടനാകിനനിശാചരനെങ്ങട!
നഷ്ടമാക്കുവനഹംതവവിഗ്രഹം
ഇത്ഥമങ്ങിനെപറഞ്ഞുതിരിച്ചുട-
നെത്തിരാക്ഷസനിരുന്നൊരുദിക്കിൽ
ആശയേകപടമേറിനകൃമ്മീ-
രാശരാധമനടുത്തുതടുത്തു
മീശനിന്നഥവിറച്ചുകരത്തിൽ
പാശമേന്തിനകൃതാന്തനുതുല്യൻ
കണ്ണുരണ്ടുമെരിതീക്കനൽപോലെ
ചണ്ഡകോപമൊടുകൂടെയടുത്താൻ
പൊണ്ണനായമനുജാധമനിന്നുടെ
മുണ്ഡമിന്നുടനടിച്ചുപൊടിച്ചൊരു
പിണ്ഡമാക്കിവിരവോടതുപിന്നെ
ഖണ്ഡഖണ്ഡതരമാക്കിവനങ്ങളിൽ
മണ്ണിലിട്ടുടനുരുട്ടുവതിന്നൊരു
ദണ്ഡമില്ലിഹനമുക്കുനരാധമ!
നില്ലെടാനിശിചരന്നുരണേതട-
വില്ലെടാതവവധംപുനരിന്നിഹ
നില്ലെടാസപദിചേർക്കുവതിന്നൊരു
കില്ലെടാനഹിനമുക്കുമഹാശഠ!
ഇത്ഥമുള്ളരജനീചരവാക്കുക -
ളുദ്ധതംസപദികേട്ടവൃകോദര-
നുത്തരംവചനമിത്തരമവനൊടു
സത്വരംപരമുരത്തുകരുത്തൻ
തടിയാനില്ലെടമുടിയാനിന്നുടെ
തടിതടുത്തുമുടിപിടിച്ചിഹ
പൊടിപെടുത്തുപൊടിയിലിട്ടിഴച്ചഥ
തുടുതുടുത്തകടുനിണത്തിലിട്ടുട-
നടിപെടുത്തുപൊടിപെടുത്തുവലിയൊരു
വടിയെടുത്തുതടിതടുത്തുകൊല്ലുവ-
നടിയിടിവടിവൊടുകടിപിടിപൊടിവതി-
നടവുകളുടയൊരുപടുതരകരബല-
ഭീമനായഭീമസേനനഹമിഹ
മാമുനീന്ദ്രധൂമകേതുവാകിന
യാമിനീചരാശരാധമാഭവാൻ
നാമശേഷനാമശേഷകണ്ടക.
ലക്ഷ്മീതാളം
കൃമ്മീരാകൃമിസംരാകിംമേവിഷമംകഠോരതവനിധനേ
ദുർമ്മൂഢദൂരിതോഢാദുഷ്ടാദുരടാദുരാശകുലഖേട
നിസ്സാരാനിശിചരാനിന്നെക്കൊലചെയ് വനേഷകുശലംഞാൻ
വന്നാലുംപൊരുതാലുംവാനോർനഗരേവസിക്കുമധുനാ നീ
ഗർവാലെഗദയാലെതല്ലിത്തരസാതകർത്തുതടിയെല്ലാം
മർമ്മതാളം
ധർമ്മാത്മജസഹജൻതന്നുടെവാക്കുകൾകേട്ടതുനേരം
കൃമ്മീരനിശാചരനാശുകയർത്തുപറഞ്ഞുതുടങ്ങി
ദുർമ്മാനുഷനില്ലെടനിന്നുടെവികൃതികൾപോരുംപോരും
ദുർമ്മോഹവിധങ്ങളുരത്തതുമതിമതിമാനുഷമൂഢാ
പിടിയാത്തൊരുതടിയൻവന്നിഹകടുവാക്കുകൾപറയുമ്പോൾ
അടിയാത്തവനതിവിടുഭോഷനതങ്ങിനെവരുമാറില്ലാ
കടിയാത്തൊരുപട്ടികുരച്ചാലാർക്കും ഭയമില്ലശഠാ
മടിയാതിനിനിന്നെവധിച്ചുമറിച്ചേമതിയാവുള്ളൂ
വനഭുവിപലകായുംകനിയുംതിന്നുവിശന്നുനടക്കും
മുനികടെമൊഴികേട്ടുഞെളിഞ്ഞുപുറപ്പെട്ടവനതിഭോഷൻ
മനുജകുലമടിച്ചുപൊടിച്ചുമുടിച്ചനിശാചരവീര
ന്നനുതവമനതാരിലുദിച്ചൊരുമദമതുവിരതമതാക്കും.
രാവണനെന്നൊരുനക്തഞ്ചരനവനെക്കേട്ടിട്ടില്ലേ
കേവലമവനെക്കാളതിശയമൊണ്ടുനമുക്കെന്നറിക
രാഘവശരമേറ്റുമരിച്ചിതുരാവണനതിവിടുഭോഷൻ
ലാഘവമിദമവനെപ്പോലെനമുക്കുഭവിക്കയുമില്ലാ
മർത്ത്യൻമേഭക്ഷണസാധനമവികലമവനുടെകയ്യാൽ
മൃത്യുവരുത്തില്ലനമുക്കതുവിരവൊടുബോധിച്ചാലും
പത്തുമുഖവുമിരുപതുകൈകളുമുള്ളൊരു തടിയൻകർമ്മം
ചത്തുമറിഞ്ഞല്ലോരാവണനെത്രയബദ്ധക്കാരൻ
അത്തൊഴിൽപുനരിവനൊടുകൂടുകയില്ലെടനില്ലെടനേരെ
സത്വരമൊരുമലപോൽനിന്നുടലിന്നുടനിടിപൊടിയാക്കും
ഇത്തരമതിജളതപറഞ്ഞൊരുവന്മരമങ്ങു പറിച്ചു
ചിത്തഭയംകൂടാതനിലജനോടുപടയ്ക്കുതുടർന്നാൻ
രാവണനെക്കാൾബലവാൻനീയെന്നുപറഞ്ഞതുകൊള്ളാം
രാവണനൊരുപുലിയെപ്പോലെനീപുനരെലിയെപ്പോലെ
ആടുംപുനരാനത്തലവനുമൊരുവിധമെന്നതുവരുമോ
ചാടുന്നകുരങ്ങുംസിംഹവുമൊരുപോലെന്നുംവരുമോ
നിശിചരകുലകീടകനാകിനനിന്നുടെ ദുസ്സാമർത്ഥ്യം
ശശികുലനൃപസോദരനാകിനമാരുത സുതനൊടുകൂടാ
ബകരാക്ഷസവധവുംഝടിതിഹിഡിംബനിശാചരവധവും
പ്രകടതരംചെയ്തവനഹമിഹദൃഢമതിമാരുതിഭീമൻ
മാമുനികളെവന്നുചതിച്ചുവധിച്ചുമദിച്ചുനടക്കും
യാമിനിചരവിരവൊടുപടപൊരുതീടുകവാടുകവേണ്ടാ
നാമിനിമുനികണ്ടകനാകിനനിന്നെവധിച്ചുടനധുനാ
ഭൂമിതലസുഖത്തെവരുത്തുവനുദ്ധതയുദ്ധവിദഗ്ദ്ധൻ
തങ്ങളിലതിഭീഷണഭൂഷണഭാഷണഘോഷണമോടെ
സംഗരമവരങ്ങുതുടങ്ങിനടുങ്ങിദിഗന്തമശേഷം
തുംഗതരമരങ്ങൾപിടിച്ചുപറിച്ചുപൊടിച്ചുമുടിച്ചും
അംഗമഥപിടിച്ചുവലിച്ചുതടുത്തുപിടിച്ചുമടിച്ചും
തല്ലുകപുനരുന്തുകമാന്തുകതള്ളുകകിള്ളുകതമ്മിൽ
പല്ലുകടിച്ചീടുകമാടുകതട്ടുകമുട്ടുകവിവിധം
കല്ലുകൾചിലപുല്ലുകൾകാടുകൾമാടുകൾകോടുകളെല്ലാം
തല്ലിയൊടിച്ചിടിപൊടിയാക്കുകതങ്ങളിലിങ്ങനെയുദ്ധം.
കുലുങ്ങീശൈലവുംതോടും
കലങ്ങീഭൂചക്രവാള -
മടങ്ങിമൃഗസഞ്ചാരമടങ്ങി
വൃക്ഷങ്ങൾകാട്ടിലടിച്ചും
തങ്ങളിലെത്തിപ്പിടിച്ചും
കൂസലില്ലെന്നുനടിച്ചും
പല്ലുകൾകൊണ്ടുകടിച്ചും
പാരാതെചോരകുടിച്ചും
യുദ്ധംചെയ്യുന്നുകരുത്തുള്ള
കൃമ്മീരനെത്തരത്തിൽതാഡനംകൂട്ടി
വരുത്തിപ്പാകംവരുത്തി
നിരത്തിക്കള്ളന്റെകായം
കരത്താൽപിടിച്ചിഴച്ചു
മരത്തേലടിച്ചുകൊന്നു
മരുത്തിന്റെപുത്രൻമോദം
വരുത്തിതാപസന്മാർക്ക്.
ഉത്തുംഗാചലമെന്നകണക്കെ
ചത്തുമറിഞ്ഞൊരുനക്തഞ്ചരനുടെ
ശവമതുതിന്മാൻവന്നുനിറഞ്ഞൊരു
ശിവശിവ!ശിവകടെകൂട്ടമസംഖ്യം
പക്ഷികളുംപട്ടികളുംകുറുനരി-
ക്കുട്ടികളുംകാക്കകളുംകലശല്
ഇങ്ങനെകൃമ്മീരാശരനിധനവു-
മങ്ങുകഴിച്ചുവൃകോദരവീരൻ
താപസവരരുടെതാപംതീർത്തഥ
ഭൂപതിവരനാംധർമ്മാത്മജനുടെ
പാദസരോജംചെന്നുവണങ്ങി
കേവലമരിവധമങ്ങറിയിച്ചു
മോദമിയന്നൊരുധർമ്മാത്മജനും
സോദരനെപ്പരിചോടുപുണർന്നു
വേദിയരെല്ലാംബഹുവിധമാശീർ-
വാദവുമേകിസുഖിച്ചുവസിച്ചു.
കൃമ്മീരവധം ഓട്ടൻതുള്ളൽ സമാപ്തം
</poem>
[[വർഗ്ഗം:ഓട്ടൻ തുള്ളൽ]]
[[വർഗ്ഗം:കുഞ്ചൻ നമ്പ്യാർ കൃതികൾ]]
81mmz596v5163ue9v6tahi7twxsdwg6
സദാരാമ
0
80446
237580
2025-06-26T18:05:05Z
Manojk
804
'{{prettyurl|Kesaveeyam}} {{header2 | title = സദാരാമ | genre = സംഗീതനാടകം | author = കെ.സി. കേശവപിള്ള | year = | translator = | section = ഉള്ളടക്കം | previous | next = | notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
237580
wikitext
text/x-wiki
{{prettyurl|Kesaveeyam}}
{{header2
| title = സദാരാമ
| genre = സംഗീതനാടകം
| author = കെ.സി. കേശവപിള്ള
| year =
| translator =
| section = ഉള്ളടക്കം
| previous
| next =
| notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു. {{wikipediaref|സദാരാമ}}}}
5nsq7655jmluyk28u9hx0d5tcwmkfd3
237581
237580
2025-06-26T18:05:41Z
Manojk
804
237581
wikitext
text/x-wiki
{{prettyurl|Sadarama}}
{{header2
| title = സദാരാമ
| genre = സംഗീതനാടകം
| author = കെ.സി. കേശവപിള്ള
| year =
| translator =
| section = ഉള്ളടക്കം
| previous
| next =
| notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു. {{wikipediaref|സദാരാമ}}}}
0reewu5rz78okdefm5vfmochdhg4vb1
237583
237581
2025-06-26T18:06:54Z
Manojk
804
237583
wikitext
text/x-wiki
{{prettyurl|Sadarama}}
{{header2
| title = സദാരാമ
| genre = സംഗീതനാടകം
| author = കെ.സി. കേശവപിള്ള
| year =
| translator =
| section =
| previous =
| next =
| notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു. {{wikipediaref|സദാരാമ}}}}
qohcwn8ihpkqzlghr8cwdheen2lpeli
237584
237583
2025-06-26T18:07:19Z
Manojk
804
added [[Category:കെ. സി. കേശവപിള്ളയുടെ കൃതികൾ]] using [[Help:Gadget-HotCat|HotCat]]
237584
wikitext
text/x-wiki
{{prettyurl|Sadarama}}
{{header2
| title = സദാരാമ
| genre = സംഗീതനാടകം
| author = കെ.സി. കേശവപിള്ള
| year =
| translator =
| section =
| previous =
| next =
| notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു. {{wikipediaref|സദാരാമ}}}}
[[വർഗ്ഗം:കെ. സി. കേശവപിള്ളയുടെ കൃതികൾ]]
rsq8555paqscmfewd56h0sw6638lhje
237586
237584
2025-06-26T18:10:15Z
Manojk
804
237586
wikitext
text/x-wiki
{{prettyurl|Sadarama}}
{{header2
| title = സദാരാമ
| genre = സംഗീതനാടകം
| author = കെ.സി. കേശവപിള്ള
| year =
| translator =
| section =
| previous =
| next =
| notes = കമഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു. {{wikipediaref|സദാരാമ}}}}
<div class="prose">
* [[/ഒന്നാമങ്കം]]
* [[/രണ്ടാമങ്കം]]
* [[/മൂന്നാമങ്കം]]
* [[/നാലാമങ്കം]]
* [[/അഞ്ചാമങ്കം]]
* [[/അവശിഷ്ടം]]
[[വർഗ്ഗം:കെ. സി. കേശവപിള്ളയുടെ കൃതികൾ]]
92zrbjqtmwlme9ny2pl9h4up5pd9l5z
Sadarama
0
80447
237585
2025-06-26T18:07:45Z
Manojk
804
[[സദാരാമ]] എന്ന താളിലേക്ക് തിരിച്ചുവിടുന്നു
237585
wikitext
text/x-wiki
#redirect [[സദാരാമ]]
8yp8q5dr515kmpc5k3zzivnwc82zs49
സൂചിക:Santhanagopalam-1931-ottanthullal.pdf
104
80448
237587
2025-06-26T18:25:17Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
237587
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=സന്താനഗോപാലം ഓട്ടൻ തുള്ളൽ
|Subtitle=
|Volume=
|Issue=
|Edition=
|Author=കുഞ്ചൻ നമ്പ്യാർ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=1931
|Source=pdf
|Image=1
|Progress=X
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
669kyjnf66mgsxuhl1749vubwwji53t
237588
237587
2025-06-26T18:28:41Z
Manojk
804
237588
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=സന്താനഗോപാലം ഓട്ടൻ തുള്ളൽ
|Subtitle=
|Volume=
|Issue=
|Edition=
|Author=കുഞ്ചൻ നമ്പ്യാർ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=1931
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
cu43rmykymc2ohdbjcsnfbuouh1ug71
സദാരാമ/ഒന്നാമങ്കം
0
80449
237589
2025-06-26T18:32:25Z
Manojk
804
'<poem> -01- നാടകപാത്രങ്ങൾ ശാർങ്‌ഗഹസ്തൻ-അവന്തിരാജാവ് പുഷ്പാംഗദൻ-ശാർങ്‌ഗഹസ്തന്റെ പുത്രൻ; നായകൻ. പേശലാനനൻ-നായകന്റെ നർമ്മസഖൻ. സാർത്ഥവാഹൻ-സിന്ധുദേശത്തിലെ ഒരു വൈശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
237589
wikitext
text/x-wiki
<poem>
-01-
നാടകപാത്രങ്ങൾ
ശാർങ്‌ഗഹസ്തൻ-അവന്തിരാജാവ്
പുഷ്പാംഗദൻ-ശാർങ്‌ഗഹസ്തന്റെ പുത്രൻ; നായകൻ.
പേശലാനനൻ-നായകന്റെ നർമ്മസഖൻ.
സാർത്ഥവാഹൻ-സിന്ധുദേശത്തിലെ ഒരു വൈശ്യപ്രഭു.
വജ്രാശയൻ-സാർത്ഥവാഹന്റെ പുത്രൻ.
കാമപാലൻ-മായാപുരിരാജാവ്
പ്രതാപവർമ്മ-കുന്തള ചക്രവർത്തി
സദാരാമ-സാർത്ഥവാഹന്റെ പുത്രി; നായിക.
പ്രേമവല്ലി-നായികയുടെ സഖി
സാനുമതി-സാർത്ഥവാഹന്റെ ഭാര്യ
തിലോത്തമ-മായാപുരത്തിലെ ഒരു ദാസി
പത്മാവതി-പ്രതാപവർമ്മാവിന്റെ പുത്രി.
മന്ത്രി, ഭൃത്യൻ, കള്ളൻ, കള്ളി, ബ്രാഹ്മണവിധവ, ബ്രാഹ്മണകുമാരൻ, ഗന്ധർവൻ, മുതൽപ്പേർ. ശിപായിമാർ.
നാന്ദി
ശ്രീപാദശ്രിതചിത്തദർപ്പണമതി-
ന്നാപൽപരാഗച്ഛടാ-
ലേപത്താൽ മലിനത്വമേകിയൊടുവിൽ
ഭൂരിപ്രസാദത്തെയും
പാപന്മാർക്കു പരാജയത്തെയുമഹോ!
നൽകിസ്സദാരാമയാം
ശ്രീപത്മയ്ക്കധിവാസമായി വിലസും
ദേവൻ തുണച്ചീടണം.
ഒന്നാം അങ്കം - ഒന്നാം രംഗം
(അവന്തിരാജധാനിയുടെ ഒരു മുറി. ശാർങ്‌ഗഹസ്തരാജാവും മന്ത്രിയും പ്രത്യക്ഷീഭവിക്കുന്നു.) രാജാ:- അമാത്യാ! എനിക്കു രാജ്യഭാരമായിട്ടു കാലം വളരെ ആയിരിക്കുന്നു. പുത്രൻ പുഷ്പാംഗദനു ഇപ്പോൾ വിദ്യാഭ്യാസവും പ്രായവും പൂർണ്ണമായിട്ടുണ്ട്. പ്രജകൾ എല്ലാവരും പുഷ്പാംഗദനെ സബഹുമാനം സ്നേഹിക്കയും ചെയ്യുന്നു. കുമാരനെ രാജ്യഭാരം ഏല്പിച്ചിട്ട് തപസ്സിനായി വനത്തിലേക്കു പോകണമെന്നു പല നാളായി ഞാൻ വിചാരിക്കുന്നുണ്ട്. എന്നാൽ രാജ്യാഭിഷേകം നടത്തുന്നതിനു മുമ്പായി കുമാരന്റെ വിവാഹം കൂടി നടത്തണമെന്നാണ് എന്റെ അഭിലാഷം. വിവാഹത്തെക്കുറിച്ചു പറഞ്ഞാൽ കുമാരന് തീരെ സന്തോഷം ഇല്ല. അമാത്യൻ ഈ കാര്യത്തെപ്പറ്റി കുമാരനോട് നിർബന്ധമായി ഒന്നു സംസാരിച്ചുനോക്കണമെന്ന് അന്നു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അതിനേക്കുറിച്ച് വല്ലതും സംഭാഷണം ഉണ്ടായോ? മന്ത്രി:- രണ്ടുമൂന്നു തവണ ഞാൻ ഇതിനെപ്പറ്റി കുമാരനോടു വളരെ നിർബന്ധമായി സംസാരിച്ചുനോക്കി. എന്നിട്ട് അദ്ദേഹത്തെ ഈ വിഷയത്തിൽ സ്വല്പമെങ്കിലും അനുസരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അറിയിക്കേണ്ടിവന്നതിൽ വളരെ ലജ്ജയും വ്യസനവും ഉണ്ട്.
-02-
രാജാ:- അങ്ങനെയാണോ? അത്ര നിർബ്ബന്ധമോ? കഷ്ടം! കുമാരന് ഇങ്ങനെ ഒരു ദുർബുദ്ധി ഉണ്ടായിപ്പോയല്ലോ എന്നോർക്കുമ്പോൾ എനിക്ക് അളവില്ലാത്ത വ്യസനം ഉണ്ടാകുന്നു. ഇരിക്കട്ടെ. വിവാഹകാര്യത്തിൽ എന്തു ദോഷത്തെയാണ് കുമാരൻ ഉപന്യസിക്കുന്നത്? മന്ത്രി:- വിവാഹബന്ധം സർവ്വഥാ അസ്വാസ്ഥ്യഹേതുവായ ഒരു കണ്ഠപാശമാണെന്നത്രേ കുമാരൻ പ്രതിപാദിക്കുന്നത്. ശാസ്ത്രവചനങ്ങളെകൊണ്ട് അദ്ദേഹത്തെ സമ്മതിപ്പിക്കുന്നത് ദുഷ്കരമായിരിക്കുന്നു. ഏതെങ്കിലും ഒരു പ്രമാണം നാം പറഞ്ഞാൽ അതിവിപരീതമായി മറ്റൊരു പ്രമാണം പറവാൻ അവിടേ തയ്യാറാണ്. പിന്നെ എന്തു ചെയ്യും? എന്നാൽ ശ്രുതി സ്മൃതീതിഹാസാദികളിൽ കുമാരനുള്ള പാണ്ഡിത്യത്തെക്കുറിച്ചു ഞാൻ പലപ്പോഴും വളരെ വിസ്മയിക്കാറുണ്ട്. ശാഠ്യമായിട്ടോ വിനയം കൂടാതെയോ അദ്ദേഹം ഒന്നും സംസാരിക്കയില്ല. സയുക്തികമായി ഓരോ കാരണങ്ങളെ ആസ്പദമാക്കിയാണ് എല്ലായ്പ്പോഴും അദ്ദേഹം എതിർവാദം ചെയ്യുന്നത്. ആകപ്പാടെ കുമാരന്റെ വാങ്മാധുര്യവും ധീരോദാത്തതയും വിശിഷ്യ അതിമനോഹരമായി സ്‌ഫുരിക്കുന്ന ക്ഷാത്ര തേജോവിലാസവും നിമിത്തം അദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിർത്തു പറവാൻ പ്രായേണ ഞാൻ അശക്തനായിതീർന്നുപോക പതിവാണ്. രാജാ:- അമാത്യന്റെ ഈ വചനം എനിക്ക് ഒരേ സമയത്തിൽ സന്തോഷത്തിനും സന്താപത്തിനും ഹേതുവായിരിക്കുന്നു, എങ്കിലും നാം ഈ ഉദ്യമത്തിൽനിന്ന് ഇനിയും വിരമിക്കാറായിട്ടില്ല. ഇനി നാലാമത്തെ ഉപായംകൂടി ഒന്നു പ്രയോഗിച്ചു പരീക്ഷിക്കുകയോ? എന്താണു വേണ്ടത്? മന്ത്രി:- അതിനു വിരോധമില്ല. എന്നാൽ അത് ഒരു പരീക്ഷകൂടി കഴിച്ചിട്ടു മതിയെന്നാണെനിക്കു തോന്നുന്നത്. രാജാ:- അതെങ്ങനെയാണ്? മന്ത്രി:- കുമാരനെ കുറേനാളത്തേക്കു നമ്മുടെ മദനോദ്യാനത്തിനു സമീപമുള്ള വസന്തവിലാസത്തിൽ മാറ്റിത്താമസിപ്പിച്ചാൽ പക്ഷേ ഈ നിർബ്ബന്ധം ക്രമേണ മാറാൻ എളുപ്പമുണ്ട്. രാജാ:- ശരിതന്നെ. വസന്തോത്സവം കൊണ്ടാടുന്നതിനായി നാഗരികാംഗനമാരെല്ലാം മദനോദ്യാനത്തിൽ വരിക പതിവാണല്ലൊ. കുമാരനെ ഇപ്പോൾത്തന്നെ വരുത്തി ഈ കാര്യം പറയണം. ആരവിടെ? (പ്രവേശിച്ച ഭൃത്യനോട്) പോയി പുഷ്പാംഗദനെ ഇവിടെ കൊണ്ടുവരൂ. ഭൃത്യൻ:- അടിയൻ. (പോയി.) മന്ത്രി:- മദനോദ്യാനത്തിലുള്ള ഭവാനീക്ഷേത്രത്തിൽ സോമവാര വ്രതത്തിനായിട്ടും അനേകം സ്ത്രീകൾ വരിക പതിവാണ്. അതും നമ്മുടെ ഉദ്ദേശ്യത്തിന് അനുകൂലം തന്നെ. ആയവസരത്തിൽ കുമാരന്റെ മനസ്സിനെ ശൃംഗാരവിഷയത്തിലേക്ക് ആവർജ്ജിപ്പിക്കുന്നതിനായി സമർത്ഥനായ നമ്മുടെ പേശലാനനനെക്കൂടി നിയോഗിക്കയും ചെയ്യാം. രാജാ:- അതെ. പേശലാനനൻ ബുദ്ധിമാനും കുമാരന്റെ സമവയസ്കനും ആകയാൽ അതു യുക്തംതന്നെ. (പുഷ്പാംഗദൻ പ്രവേശിച്ച് പിതാവിനെ വന്ദിക്കുന്നു.)
-03-
രാജാ:- എന്താണു പുഷ്പാംഗദ! നീ അച്ഛന്റെ നിയോഗത്തെ സ്വീകരിക്കയില്ലെന്നുതന്നെയാണോ നിശ്ചയിച്ചിരിക്കുന്നത്? പുഷ്പാംഗദൻ:- അച്ഛന്റെ ഈ ചോദ്യം എനിക്കു വളരെ വ്യസനകരമായിരിക്കുന്നു. പിതാവിന്റെ ആജ്ഞയെ അനുസരിക്കുകയത്രേ ഒരു പുത്രന്റെ ഉത്തമകൃത്യങ്ങളിൽ അതിശ്രേഷ്ഠമായിട്ടുള്ളതെന്ന് എനിക്കറിയാം. ഭാർഗ്ഗവരാമൻ മാതൃവധം പോലും ചെയ്തത് ജനകാ ജ്ഞയിലുള്ള ബഹുമാനാതിശയം കൊണ്ടാണല്ലോ. എന്നാൽ വിവാഹം എന്ന കാര്യം ഒഴിച്ച് മറ്റേതു കാര്യത്തിലും അച്ഛന്റെ ആജ്ഞയെ നിറവേറ്റുന്നതിന് ഞാൻ സദാ സന്നദ്ധനാണ്. എനിക്കു് എന്തുകൊണ്ടോ ഈ വിവാഹസംഗതി കേൾക്കുന്നതുതന്നെ വളരെ ദുസ്സഹമായിരിക്കുന്നു. അച്ഛൻ എന്നെക്കൊണ്ട് നിർബ്ബന്ധിച്ചു വിവാഹം ചെയ്യിക്കുന്നതായാലും അതുകൊണ്ടു യാതൊരു ഫലവും ഉണ്ടാകുന്നതല്ല. അതിനാൽ ഈ കാര്യത്തിൽ അച്ഛൻ എന്നെ വീണ്ടും വ്യസനിപ്പിക്കാതെയിരിക്കണമെന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു. രാജാ:- ആകപ്പാടെ ഇതൊരു ധർമ്മസങ്കടമായിട്ടാണ് തീർന്നിരിക്കുന്നത്. ആട്ടെ, കുമാരാ! നിന്നെ ഇന്നു മുതൽ നമ്മുടെ വസന്തവിലാസത്തിൽ മാറ്റിപ്പാർപ്പിക്കുന്നതിന് ഞാൻ നിശ്ചയിച്ചിരിക്കുന്നു. നിനക്ക് അതിൽ വൈമനസ്യം ഒന്നും ഇല്ലല്ലൊ? പുഷ്പാംഗദൻ:- പ്രിയനായ പിതാവേ! എനിക്ക് അതിൽ വൈമനസ്യം ഒന്നുമില്ല. ഞാൻ അവിടെ പോയി പാർത്തുകൊള്ളാം. രാജാ:- ശരി. അമാത്യാ! ഇന്നു മുതൽ കുമാരനെ ആ സ്ഥലത്തിൽ മാറ്റിത്താമസിപ്പിക്കുന്നതിനു വേണ്ടതെല്ലാം ചെയ്തുകൊള്ളണം. മന്ത്രി :- കല്പനപോലെ. (മറയുന്നു )
ഒന്നാം അങ്കം - രണ്ടാം രംഗം
[വസന്തവിലാസം കൊട്ടാരത്തിന്റെ ഒരു മുറി. പുഷ്പാംഗദൻ ഇരി ക്കുന്നു.] പുഷ്പാംഗദൻ:-
(ഗീതം 1. തോടി-ആദിതാളം)
ദേവാ ദേവാ! വരമരുളുക മമ
ദേവാ ദേവ!
ദേവ! തവാംഘ്രികൾ മേവണമെൻ ഹൃദി
ദാശരഥേ സുമതേ വരദേശ്വര! -ദേവാ
രാമാ രാമാ! രവികുലജലനിധി-സോമാസീമാ!
നീ മമ ദൈവതമായ് മരുവീടുകിൽ
ആമയമേ നഹി മേ ശുഭമേദുര! -ദേവാ
(അണിയറയിൽ )
ദേവീ ദേവീ! സുഖമരുളുക മമ
ദേവീ! ദേവീ!
ശ്രീവിലസും നിജമാധുരിയാൽ ശിവ-
ഭാവന കാമവികാരമതാക്കിയ. -ദേവീ
പുഷ്പാംഗദൻ:- ഓ! നമ്മുടെ നർമ്മസഖനായ പേശലാനനൻ വരുന്നുണ്ട്. ഇനി അയാളോട്ട മല്ലിടാൻ തയ്യാറാവുക തന്നെ.
-04-
(പേശലാനനൻ പ്രവേശിക്കയും രണ്ടുപേരും ആചാരം ചെയ്ത് ഇരിക്കയും ചെയ്യുന്നു.) പുഷ്പാംഗദൻ:-
(ശ്ലോകം 2)
നാരീരൂപവിലാസമായ വലയിൽ സാ-
ധുക്കളായ് മേവിടു
ന്നോരീ മാനുഷരെപ്പിണച്ചു ദുരിതം
നൽകും മഹാദുഷ്ടനാം
മാരൻ തന്നുടെ മേനി നേത്രശിഖിയാൽ ഭ-
സ്മീകരിച്ചുള്ള നൽ-
കാരുണ്യാബ്ധി മഹാശിവൻ മഹിതമാം
കൈവല്യമേകീടണം. പേശലാനനൻ:-
(ശ്ലോകം 3)
പ്രേമശ്രീമിളിതാനുരാഗലഹരീ -
ലാവണ്യമേറുന്ന ന-
ല്ലോമൽക്കണ്ണിണയാൽ ഭവാനി സരസം
തെല്ലൊന്നു തല്ലീടവേ
കാമൻ തന്നുടെ ദാസനായ് പ്രിയതമയ്ക്കർദ്ധാം-
ഗമൻപിൽ കൊടു-
ത്താമോദത്തൊടു മേവിടുന്ന ഗിരിശൻ
കല്യാണമേകീടണം. പുഷ്പാംഗദൻ:- (മന്ദഹാസത്തോടുകൂടി) സഖേ! പിന്നെയും നിങ്ങൾ ഈ രീതിയെത്തന്നെ അനുസരിക്കുന്നതെന്താണ് ? പേശലാനനൻ:- എന്റെ ചോദ്യവും അതുതന്നെ. പുഷ്പാംഗദൻ:- നിങ്ങൾ പറഞ്ഞ ഈ മംഗളാശംസയുടെ ബാഹ്യാർത്ഥത്തെ ഞാൻ അത്ര ബഹുമാനിക്കുന്നില്ല. പേശലാനനൻ:- പിന്നെയോ? പുഷ്പാംഗദൻ:- സാക്ഷാൽ പരമശിവൻ സദാ ശക്തിയോട് ചേർന്നിരിക്കുന്നു എന്നുമാത്രമാണ് അതിന്റെ സാരം. അതു വാസ്തവവുമാകുന്നു. പേശലാനനൻ:- ശരി, അത്രയെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ? പുഷ്പാംഗദൻ:- അതേ. അതുകൊണ്ടെന്താണ്? ആ ഭാഗം നിൽക്കട്ടെ. എനിക്ക് ഒന്നു ചോദിക്കാനുണ്ട്. ദേഹങ്ങൾ എല്ലാം അവിശേഷേണ പഞ്ചഭൂതസഞ്ചിതങ്ങൾ ആണെന്നു നിങ്ങൾ സമ്മതിക്കുന്നുണ്ടോ? പേശലാനനൻ:- ഉണ്ട്. പുഷ്പാംഗദൻ:- അപ്പോൾ എല്ലാദ്ദേഹങ്ങളിലും സമബുദ്ധിയല്ലേ നമുക്കു വേണ്ടത്? അല്ലാതെ സ്ത്രീരൂപം കുറേ അഴകുള്ളതാണെന്നു ഭ്രമിക്കുന്നതു മൂഢത്വമല്ലയോ?
-05-
പേശലാനനൻ:- അവിടുന്ന് അരുളിച്ചെയ്യുന്നതു വാസ്തവം തന്നെ. എന്നാൽ കുലാചാരത്തെയോ ഗൃഹസ്ഥാശ്രമത്തെയോ നിഷേധിക്കുന്നതു യുക്തമല്ലെന്നാണ് എന്റെ പക്ഷം. പുഷ്പാംഗദൻ:- നിങ്ങൾ പിന്നെയും പഴയ വാദംതന്നെ കൊണ്ടുവരുന്നല്ലോ. പേശലാനനൻ:- പുരുഷാർത്ഥം ഏതെല്ലാമാണെന്ന് അവിടുന്ന് ഓർക്കുന്നുണ്ടോ? പുഷ്പാംഗദൻ:- പുരുഷാർത്ഥം എന്നത് ധർമ്മം അർത്ഥം കാമം മോക്ഷം ഇവതന്നെ. പേശലാനനൻ:- ഇവയെ നാം സ്വീകരിക്കേണ്ടയോ? പുഷ്പാംഗദൻ:- സ്വീകരിക്കുന്നതിനു വിരോധമില്ല. പക്ഷേ, നാലാമത്തേ പുരുഷാർത്ഥമായ മോക്ഷമാണ് അവയിൽ പ്രധാനമായിട്ടുള്ളത്. അതിനെ സാധിക്കുന്നതിനുള്ള ഉപായം സ്വാധീനമായാൽ മറ്റവയെ തള്ളുന്നതിൽ എന്താണു ദോഷം? പേശലാനനൻ:- ശരിതന്നെ; എങ്കിലും ധർമ്മം അർത്ഥം കാമം ഇവയും വിധിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അവ സ്വീകാരയോഗ്യങ്ങളല്ലെന്നു വരുന്നതല്ലല്ലോ? ഇതിൽ തൃതീയപുരുഷാർത്ഥം എന്താണെന്നു അവിടുന്ന് അറിയുന്നുണ്ടോ? പുഷ്പാംഗദൻ:- ഓഹോ അറിയുന്നുണ്ട്. പേശലാനനൻ:- അങ്ങനെയാണെങ്കിൽ അവിടുന്ന് പിതാവിന്റെയും മറ്റുള്ള ബന്ധുക്കളുടേയും അഭിലാഷപൂർത്തിവരുത്താതെ ഇപ്രകാരം മർക്കടമുഷ്ടി പിടിക്കുന്നതു നീതിയോ? പുഷ്പാംഗദൻ:- പ്രിയമിത്രമേ! നിങ്ങൾ വീണ്ടും യുക്തിപഥത്തിൽ നിന്നു തെറ്റുന്നുവല്ലോ. പ്രധാനപുരുഷാർത്ഥത്തിനുള്ള മാർഗ്ഗം ലഭിച്ചാൽ വീണ്ടും കാമപാശത്തെ കണ്ഠത്തിൽ ധരിക്കുന്നതു കഷ്ടമല്ലയോ? പേശലാനനൻ:- അവിടുത്തെ ഈ മോക്ഷമാർഗ്ഗം ശരിയായ മാർഗമാണെന്നു ഞാൻ വിചാരിക്കുന്നില്ല. 'പുന്നാമമാകും നരകത്തിൽനിന്നുടൻ തന്നുടെ താതനെ ത്രാണിക്ക കാരണം പുത്രനെന്നുള്ള നാമം വിധിച്ചു' എന്നു അവിടുന്നു കേട്ടിട്ടുണ്ടോ? വിശിഷ്യ മനുഷ്യൻ ഭൂമിയിൽ ജനിക്കുന്നതു ഋഷികൾ, ദേവന്മാർ, പിതൃക്കൾ എന്നീ മൂന്നു കൂട്ടരുടേയും ഋണത്തോടുകൂടിയാണെന്നും, അതിനെ ക്രമേണ അധ്യയനം, യാഗം, പുത്രോൽപാദനം ഇവയെക്കൊണ്ടു തീർക്കേണ്ടതാണെന്നും അവിടുന്നു വായിച്ചിട്ടില്ലയോ? പുഷ്പാംഗദൻ:- ഇതു ഞാൻ നല്ലവണ്ണം വായിച്ചിട്ടുണ്ട്. എന്നാൽ സർവകർമ്മങ്ങളേയും സംബന്ധിച്ച് സർവാത്മനാ ഈശ്വരനെ ശരണം പ്രാപിച്ചവൻ യാതൊരു പുരുഷനോ അവനെ പിന്നെ ഈ ഋണങ്ങൾ ബാധിക്കുന്നതല്ലെന്നുകൂടി ഞാൻ വായിച്ചിട്ടുണ്ട്. “ദേവർഷീണാം പിതൃണാമപിന പുനര്യണീ കിങ്കരോ വാസ ഭൂമൻ! യോസൌ സർവാത്മനാ ത്വാം ശരണമുപഗതസ്സർവകൃത്യാനി ഹിത്വാ" എന്നില്ലയോ! പേശലാനനൻ:- ശരി! എന്റെ പ്രിയസഖൻ ഇപ്പോൾ സർവസംഗപരിത്യാഗത്തിനായി ഒരുമ്പെട്ടിരിക്കയാണെന്നു തോന്നുന്നല്ലൊ. കൊള്ളാം. അവിടുന്ന് ഏതു വംശത്തിലാണു ജനിച്ചിരിക്കുന്നതെന്നു വിചാരിക്കുന്നുണ്ടോ? പുഷ്പാംഗദൻ:- ഉണ്ട്. രാജവംശത്തിൽ തന്നെ. അതു കൊണ്ടെന്തു? പേശലാനനൻ:- രാജാവിന്റെ കൃത്യം പ്രജാപരിപാലനമാണ്. ആയവസ്ഥയ്ക്ക് അച്ഛൻ തിരുമേനിയുടെ ഭരണാനന്തരം ഏകപുത്രനായ അവിടുന്നുതന്നെയല്ലേ ഈ പ്രജകളെയെല്ലാം പരിപാലിക്കേണ്ടത്? അതിന്റെ ശേഷം രാജ്യാവകാശിയാകേണ്ടതു അവിടത്തെ പുത്രനല്ലേ?
-06-
പുഷ്പാംഗദൻ:- അവകാശക്രമം അപ്രകാരം തന്നെ. പേശലാനനൻ:- ആ സ്ഥിതിക്കു അവിടുന്ന് ഇങ്ങനെ ശുദ്ധവേദാന്തിയായിരിക്കുന്നതു ശരിയാണോ? രാജ്യം അരാജകമായാൽ അവിടെ ഉണ്ടാകാവുന്ന ക്ഷോഭങ്ങൾ എത്ര ഭയങ്കരങ്ങളാണ്! ആലോചിച്ചു നോക്കണം. അപ്പോൾ പ്രജകൾ എല്ലാവരും നിരാശ്രയന്മാരായി സങ്കടം അനുഭവിച്ചുകൊള്ളട്ടെ. അവിടുത്തേക്കു സ്വാർത്ഥം മാത്രം നോക്കിയാൽ മതിയാകും. അല്ലേ? പുഷ്പാംഗദൻ:- വിഷയവിരക്തിയോടുകൂടി പ്രജാപരിപാലനം ചെയ്യുന്നതു അശക്യമാണോ? പേശലാനനൻ:- രാജാവിന് ഇന്ദ്രിയനിഗ്രഹം അവശ്യം വേണ്ടതുതന്നെ. പക്ഷേ, സർവസംഗവിമുക്തന്മാരായ പരമഹംസന്മാരുടെ പന്ഥാവിനും ഇതിനും തമ്മിൽ മഹത്തായ അന്തരം ഉണ്ട്. പുഷ്പാംഗദൻ:- അതിനാൽ വീണ്ടും ഞാൻ സംസാരസാഗരത്തിൽ കിടന്നു വലയേണം എന്നാണോ നിങ്ങൾ ഉപദേശിക്കുന്നത്? പേശലാനനൻ:- അങ്ങനേയല്ലാ; അവിടുന്ന് ഈ അഭിനവമായിരിക്കുന്ന യൗവനകാലത്തിൽ രമണീയയായ ഒരു തരുണിയെ വിവാഹം ചെയ്തു ആ സാധ്വിയോടു കൂടി ചിരകാലം മനോഹരങ്ങളായ രാജഭോഗങ്ങളെ അനുഭവിക്കയും, പ്രജകളെ പരിപാലിക്കയും ചെയ്തു കൊണ്ടിരിക്കണം. പിന്നെ വാർദ്ധക്യാവസ്ഥയിൽ മുനിവൃത്തിയെ അവലംബിച്ച് അനായാസേന മോക്ഷപദത്തെ പ്രാപിക്കയും ചെയ്യാം. "ശൈശവേഭ്യസ്ത വിദ്യാനാം യൗവനേ വിഷയൈഷിണാം വാർദ്ധകേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം" എന്നു കവിസാർവഭൗമനായ കാളിദാസൻ തന്നെ പറയുന്നുണ്ടല്ലോ. പുഷ്പാംഗദൻ:- ആട്ടേ, ആയുസ്സിന്റെ ദൈർഘ്യത്തിനു വല്ലതും പ്രമാണം ഉണ്ടോ? പേശലാനനൻ:- അപ്രകാരം വിചാരിക്കുന്നതു ശരിയല്ല. സ്വാർത്ഥത്തിനും വിശിഷ്യ പരാർത്ഥത്തിനും ഹാനിവരാത്ത സ്ഥിതിയിൽ കുലപാരമ്പയത്തെ അനുസരിക്കയത്രേ ശ്രേയസ്‌കരമായിട്ടുള്ളതു. എന്നു മാത്രവുമല്ല:- (ഗീതം 2. ബ്യാഗ്-ആദിതാളം 'കാമിനിവിനാവേ' മട്ട്)
പുഷ്പശരതുല്യാകൃതേ മത്സഖ
പുഷ്പാംഗദാ! കേളിദം-
ഇപ്പാരനല്പാഭമൊപ്പം ഭരിക്കുന്ന
ചിൽപൂരുഷപ്രാഭവപ്രൌഢിയോർത്തിടുക -പുഷ്പ
പൂരുഷന്മാരെയും നാരിമാരേയുമി-
പ്പാരിങ്കൽ നിർമ്മിച്ചതാരാണയേ സുമുഖ! -പുഷ്പ
പ്രാണിവർഗ്ഗങ്ങളശേഷമിതുപോലെ
കാണുന്നതിനെന്തു കാരണമതോർക്ക ഹൃദി -പുഷ്പ
എന്താണിവണ്ണം രചിച്ചുള്ളൊരീശന്റെ
ചിന്താവിശേഷം നിനയ്ക്കു മഹാഭാഗ! -പുഷ്പ
ഈശന്റെ സങ്കല്പമീയുള്ളവരെല്ലാം
മോശംവരാതെയനുവർത്തിച്ചീടണം. -പുഷ്പ
പുഷ്പാംഗദൻ:-
ലോകാധിനാഥന്റെയാകാംക്ഷ ലംഘിക്ക
പാകാരി മുഖ്യർക്കുമാകാ സദാകാര
പേശലമതേ! ഞാനിദം വേണ്ടപോൽ
പേർത്തും നിനച്ചീടുവെൻ.
എന്നാലിദാനീം ഗമിക്ക ഭവാൻ സാധു-
വൃന്ദാവനലോലനീശൻ തുണയിന്നു. -പേശ
(മറയുന്നു)
-07-
ഒന്നാം അങ്കം - മൂന്നാം രംഗം
[വസന്തവിലാസത്തിൽ ഒരു ശയനഗൃഹം. പുഷ്പാംഗദൻ ശയ്യയിൽ കിടന്നുറങ്ങുന്ന സ്ഥിതിയിൽ കാണപ്പെടുന്നു.] പുഷ്പാംഗദൻ:- (സ്വപ്നം നടിച്ചു ഉണർന്നു എഴുന്നേറ്റിരുന്നിട്ട് )
(ഗീതം 3. ഝം ഝ ടി-ആദിതാളം ‘മൃദുമൃഗമേനിയിൽ' എന്ന മട്ട്)
എന്തൊരു കാരണമീവിധമിന്നു മേ
ഹന്ത! ഭവിപ്പതിനന്തകനാശനാ!
ചന്തമിയന്നൊരു ബന്ധുരഗാത്രിയെ-
ന്നന്തികസീമനി വന്നിതു നിദ്രയിൽ. -എന്തൊ
കളമൃദുഭാഷിണിയാമവൾ തന്നുടെ
ലളിതകളേബരമെത്ര മനോഹരം -എന്തൊ
ആരിവളയ്യോ! മാമകമാനസ-
ഹാരിണി രൂപിണിമാരണിയും മണി? -എന്തൊ
പുഞ്ചിരിപൂണ്ടവൾ മെല്ലവേയെന്മണി-
മഞ്ചതലേ വഴിപോലെയണഞ്ഞഹോ! -എന്തൊ
ആഹാ! പിന്നെയുണ്ടായ ഒരാനന്ദം എന്താണു പറയേണ്ടതു! ഈ സംഭവം വളരെ ആശ്ചര്യകരമായിരിക്കുന്നു. (ഗീതം 4. എരിക്കില-ചായ്പ്പ്)
കമനീമണിയവൾ കനിവോടിങ്ങരുളിയ
കൗതുകമെന്തു ചൊൽവു?
നവനീതവും തോറ്റു വിമനീഭവിച്ചീടും
കമനീയമാം പൂമെ-യ്യിവനിലണച്ചയ്യോ! -കമനീ
ഇളതളിർ മൃദുവായി-ട്ടിളകുമംഗുലികൾ മേ
പുളകിതമായ മെയ്യിൽ
കളഭാഷിണി ചേർത്തു തെളിവോടെ തലോടിയോ-
രളവു സരസമുണർന്നു ഞാനുട-
നവളുമങ്ങു മറഞ്ഞു സുന്ദരി. -കമനീ
ഈ യുവതിയുടെ ആകർഷണത്തിൽനിന്നു ഹൃദയത്തെ വേർപെടുത്തുന്നതിന് ഞാൻ ഒട്ടും ശക്തനാകുന്നില്ല. അച്ഛന്റെ ആഗ്രഹത്തിന്നോ പേശലാനനന്റെ പ്രസംഗത്തിന്നോ പ്രജകളുടെ പ്രതീക്ഷണത്തിന്നോ സാഫല്യം സിദ്ധിച്ചു എന്നതിൽ സംശയമില്ല. അവളുടെ ദിവ്യമായ രൂപമാധുര്യത്തിൽത്തന്നെ എന്റെ മനസ്സു് അത്യുൽക്കണ്ഠയോടുകൂടി കളിയാടിക്കൊണ്ടിരിക്കുന്നു. (ശ്ലോകം 4.)
നാനാവിധം വിഷയസൗഖ്യരസം വെടിഞ്ഞീ-
ഞാനാത്മ ചിന്തനമതിങ്കൽ നയിച്ച ചിത്തം
മാനാധികപ്രഭയെഴും ഹരിചന്ദനപ്പൂ-
ന്തേനായ തന്വി തരമാർന്നു ഹരിച്ചുവല്ലോ!
ഏതായാലും ഇനി കാലവിളംബംകൂടാതെ അച്ഛനോടറിയിക്കാനായി ഈ വിവരം മന്ത്രിയെ വരുത്തി പറകതന്നെ. (മറയുന്നു.)
-08-
ഒന്നാം അങ്കം - നാലാം രംഗം
[അവന്തിരാജധാനിയുടെ ഒരു മുറി. ശാർങ്‌ഗഹസ്തൻ പ്രവേശിക്കുന്നു.] രാജാ:-
(ഗീതം 5. കാപി ചായ്പ്പ് 'ഗറമേ' മട്ട്)
കമലാവരദേവ കൈവല്യമൂർത്തേ!
കരുണാലവമേകാനെന്തേ വിളംബം?
ശമലാപഹപാദ-കമലാമിതഭക്ത്യാ
വിമലാശയേ മേവും മമ ലാലസയ്ക്കായ് -കമലാ
സുതനീവിധംതന്നെ മരുവീടണമെന്നോ
ബത! നീ കരുതുന്നു? ദീനൈകബന്ധോ! -കമലാ
ഇനിയെങ്കിലുമെന്നിൽ കനിയുന്നതിനായി
തുനിയേണമേ നീ താൻ തുണയേ കൃപാലോ! -കമലാ
എന്നിൽ ഈശ്വരൻ ഇത്ര നിർദ്ദയനായിരിക്കുന്നതിന്റെ കാരണം എനിക്കു മനസ്സിലാകുന്നില്ല. ഞാൻ അനുദിവസം ധർമ്മകൃത്യങ്ങൾ എല്ലാം വിധിപോലെ ആചരിച്ചുവരുന്നു. എന്റെ കാലം കഴിഞ്ഞാൽ ഈ പ്രജകളെ എല്ലാവരെയും ഭരിക്കേണ്ടതായ പുഷ്പാംഗദൻ ഇപ്പോൾത്തന്നെ വെറും അദ്വൈതമാഗ്ഗർത്തിൽ പ്രവേശിച്ചിരിക്കുന്നതു വിചാരിക്കുമ്പോൾ എനിക്കു വളരെ മനസ്താപം ഉണ്ട്. കുമാരൻ ഈ സ്ഥിതിയിൽ രാജ്യഭാരം വഹിക്കുന്നതായാലും അവൻറെ പിൽക്കാലത്തിൽ- (ഭൃത്യൻ പ്രവേശിക്കുന്നു) ഭൃത്യൻ:- ആര്യനായ അമാത്യപാദൻ വന്നിരിക്കുന്നു. രാജാ:- (ആത്മഗതം) ഇപ്പോൾ മന്ത്രി വരാൻ കാരണമെന്തു? വല്ലതും വിശേഷം ഉണ്ടായിരിക്കണം. (പ്രകാശം) ആട്ടെ പോയി കൂട്ടികൊണ്ടു വരു. ഭൃത്യൻ:- അടിയൻ- (പോയി.) (മന്ത്രി പ്രവേശിക്കുന്നു.) മന്ത്രി:- തിരുമനസ്സുകൊണ്ടു സന്തുഷ്ടനായിട്ടു വിജയീഭവിച്ചാലും. രാജാ:- എന്താണിപ്പോൾ വന്നത്? വിശേഷം വല്ലതും ഉണ്ടോ? മന്ത്രി:- ഉണ്ട്. നമ്മുടെ കുമാരന്റെ ബുദ്ധി ശരിയായ മാർഗ്ഗത്തിലേക്കു തിരിഞ്ഞിരിക്കുന്നു. രാജാ:- (ആശ്ചര്യത്തോടുകൂടി) എന്ത്? നമ്മുടെ പുഷ്പാംഗദന്റെ ബുദ്ധിയോ? മന്ത്രി:- അതെ. അക്കാര്യം അറിയിക്കാൻ തന്നെയാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ടു വന്നത്. രാജാ:- എന്തെല്ലാമാണു വിശേഷങ്ങൾ? വിസ്തരിച്ചു പറകതന്നെ. അതു കേൾക്കാൻ എനിക്കു വളരെ ഉൽക്കണ്ഠയുണ്ട്. ഈശ്വരൻ എന്നിൽ ദയചെയ്തു എന്നു ഞാൻ വിശ്വസിക്കട്ടെയോ? മന്ത്രി:- ധാരാളം വിശ്വസിക്കാം. കുമാരനെ വസന്തവിലാസത്തിൽ താമസിപ്പിച്ചിട്ട് ഇപ്പോൾ നാൾ കുറെ ആയല്ലോ. ഇതിനിടയ്ക്ക് പലപ്പോഴും പേശലാനനൻ അവിടെപ്പോയി കുമാരനോടു ഗൃഹസ്ഥാശ്രമത്തെക്കുറിച്ചും മറ്റും പ്രസംഗിക്ക പതിവായിരുന്നു. വിശേഷിച്ചും ശാകുന്തളം, ഗീതഗോവിന്ദം മുതലായ ചില പുസ്തകങ്ങൾ കുമാരനു വായിക്കാനായി പേശലാനനൻ കൊണ്ടുചെന്നു കൊടുക്കയും അവയുടെ രസവിശേഷത്തെക്കുറിച്ചു സവിശേഷം പ്രസ്താവിക്കയും ചെയ്തിട്ടുണ്ട്. സ്വഭാവരമണീയമായ മദനോദ്യാനത്തിന്റെയും, വസന്തോത്സവത്തിനും സോമവാരവ്രതത്തിനും മറ്റുമായി അവിടെ എത്തുന്ന യുവതികളുടേയും സാന്നിദ്ധ്യവിലാസവും നമ്മുടെ ഉദ്ദേശ്യത്തിനു അനുകൂലമായിത്തീർന്നിരിക്കണം. രാജാ:- ആട്ടെ എന്താണുണ്ടായത്?
-09-
മന്ത്രി:- ഇന്നലെ രാത്രി സ്വപ്നത്തിൽ കുമാരന് അതിസുന്ദരിയായ ഒരു യുവതിയുടെ സമാഗമം ഉണ്ടായി. അതിൽപ്പിന്നെ അവിടുന്നു അവളിൽ വളരെ അനുരക്തനായിത്തീരുകയും, ഇന്നു രാവിലെ എന്നെ ആളയച്ചുവരുത്തി സ്വപ്നസമാഗതയായ ആ സ്ത്രീയെത്തന്നെ വിവാഹം ചെയ്വാൻ താൻ ആഗ്രഹിക്കുന്നതായി തിരുമനസ്സുണർത്തിക്കണമെന്നു പറകയും ചെയ്തിരിക്കുന്നു. രാജാ:- ആശ്ചര്യം ! ഞാൻ ചെയ്തുവരുന്ന സുകൃതങ്ങൾ സഫലങ്ങളായല്ലോ എന്ന് എനിക്കു വളരെ സന്തോഷം ഉണ്ട്. ഇനി താമസിയാതെ വിവാഹത്തിനു വട്ടം കൂട്ടുകയാണു വേണ്ടത്. എന്നാൽ കുമാരന്റെ അഭിനിവേശത്തിനു വിഷയമായിത്തീർന്നിരിക്കുന്ന കന്യക ഏതാണെന്നു കണ്ടുപിടിക്കാൻ മാർഗ്ഗം എന്ത്? മന്ത്രി:- പല സ്ത്രീകളും ഒരിടത്തു കൂടുന്നതിനു തക്കതായ ഒരു വിശേഷസംഭവം ഉണ്ടാകണം. എന്നാൽ നമ്മുടെ ഉദ്ദേശ്യം നിഷ്പ്രയാസം സാധിക്കുന്നതാണ്. രാജാ:- സ്ത്രീകൾ സാധാരണയായി ഉത്സവങ്ങളിൽ വളരെ ഉത്സാഹമുള്ള കൂട്ടമാണ്. അതിനാൽ ഈ അവസരത്തിൽ ഒരു ഉത്സവം വിശേഷാൽ നടത്തുന്നതു കൊള്ളാമെന്നു തോന്നുന്നു. മന്ത്രി:- അതേ, അതു നല്ല ഉപായംതന്നെ. മദനോദ്യാനത്തിലുള്ള ഭവാനീക്ഷേത്രത്തിൽവെച്ചുതന്നെ പത്തുദിവസത്തേക്കു വളരെ കേമമായ ഒരുത്സവം നടത്തിക്കാം. രാജാ:- അങ്ങനെതന്നെ. ആ സന്ദർഭത്തിൽ വന്നുകൂടുന്ന സ്ത്രീകളിൽനിന്നു കുമാരൻ തന്റെ വധുവിനെ കണ്ടു നിശ്ചയിക്കട്ടെ. മന്ത്രി:- അപ്പോൾ കുമാരൻ സാധാരണന്മാരെപ്പോലെ ജനസംഘത്തിൽ സഞ്ചരിക്കുന്നതു യുക്തമായിരിക്കുമോ? രാജ :- അങ്ങനെ വേണമെന്നില്ല. വേഷച്ഛന്നനായിട്ടു സഞ്ചരിക്കട്ടെ. മന്ത്രി:- അതിനു വിരോധമില്ല. പേശലാനനനും കുമാരനെ അനുഗമിക്കണം. രാജാ:- അതു കൊള്ളാം. എന്നാൽ അതിലേക്കു വേണ്ടതെല്ലാം ഉടൻ ചെയ്തുകൊള്ളണം. മന്ത്രി:- കല്പനപോലെ. (പോയി.) രാജാ:- ആവൂ! മനസ്സിനു വളരെ സമാധാനമായി. (ഗീതം 6. ചക്രവാകം-ചായ്പ് "അന്നപൂർണ്ണേ' മട്ട്.)
ഇന്നഹോ! താൻ വന്നു സൗഖ്യം
എന്നുടയ മാനസത്തിൽ
പന്നഗാരിവാഹനൻറെ
ഉന്നതകാരുണ്യം മൂലം. -ഇന്നഹോ
മന്നവനായ് മേവിടേണ്ടോ-
രെന്നുടയ നന്ദനനിൽ
വന്നുചേർന്ന ഭാവഭേദം
തീർന്നുവെന്നു കേൾക്കയാലെ. -ഇന്നഹോ
(മറയുന്നു)
</poem>
7hc453b041chugrmtmqaw6bzeexgb8z