വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സഹായം)
4
6151
241126
203285
2026-06-13T15:26:24Z
Bhama R 257
13324
/* മലയാളം ലിപിയിലെ വ്യത്യാസങ്ങളും OCR പ്രക്രിയയും */ പുതിയ ഉപവിഭാഗം
241126
wikitext
text/x-wiki
{{വിക്കിഗ്രന്ഥശാല പഞ്ചായത്ത്}}
== മലയാളശാകുന്തളം ==
ഏ.ആർ. രാജരാജവർമ്മയുടെ '''മലയാളശാകുന്തളം''' കിട്ടിയിട്ടുണ്ട്. അതിൽ പദ്യവും ഗദ്യവും ഇടകലർത്തിയാണ് നൽകിയിട്ടുൾലത്. അത് എങ്ങനെ ചേർക്കണം ?? മറുപടി പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 08:23, 5 മാർച്ച് 2010 (UTC)
:താങ്കളുടെ താല്പര്യത്തിൽ സന്തോഷിക്കുന്നു. [[മലയാളശാകുന്തളം|ഇവിടെ]] തുടങ്ങിയിട്ടിട്ടുണ്ട്. സാമ്പിളും [[മലയാളശാകുന്തളം/പ്രസ്താവന|തുടങ്ങിയിട്ടിട്ടുണ്ട്]]. റെൻഡറിങ്ങിൽ എന്തരൊക്കെയോ പ്രശ്നങ്ങൾ. കാരണം പിടികിട്ടുന്നില്ല. ഏതായാലും കോപ്പി തയ്യാറാക്കിക്കൊള്ളൂ. തിരുത്തലുകൾ പിന്നെ ആവാലോ. എന്റെ എല്ലാ വിധ സഹകരണവും ഉണ്ടാവും.
NB (എല്ലാവരോടും):പഴയ കൃതികൾ പലതും എന്റെ പക്കലുണ്ട്. സമയം തീരെ ഇല്ലാത്തതിലാണ് ഖേദം. ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ സ്കാൻ ചെയ്ത് അയച്ചുതരാം. ഉള്ളൂരിന്റെ കാര്യം ആരെങ്കിലും [[വിക്കിഗ്രന്ഥശാല സംവാദം:സമാഹരണം|സഹായിക്കാമെങ്കിൽ]] [[കുമാരനാശാൻ]] പോലെ വിജയമാക്കാം.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 12:09, 5 മാർച്ച് 2010 (UTC)
== പകർപ്പവകാശം കഴിയുന്നത്?? ==
പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞിട്ടോണോ അതോ രചയിതാവ് മരിച്ചിട്ട് 60 വർഷം കഴിഞ്ഞാണോ ഒരു പുസ്തകം നമുക്കിവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നത്?? --കോട്ടക്കാടൻ 18:22, 10 മേയ് 2012 (UTC)
:ഇന്ത്യയിലെ പകർപ്പവകാശനിയമം അനുസരിച്ച് രചയിതാവിന്റെ മരണശേഷം 60 വർഷം വരെ കൃതിയുടെ പകർപ്പവകാശം നിലനിൽക്കും. അതു കഴിഞ്ഞാലേ നമുക്കിവിടെ ഉൾപ്പെടുത്താനാകൂ. എന്നാൽ അതിനുമുൻപ് പകർപ്പവകാശ ഉടമ സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചാലും നമുക്കിവിടെ ഉൾപ്പെടുത്താനാകും. അത്തരത്തിലുള്ള [['കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?|ഒരു കൃതിയും]] ഗ്രന്ഥശാലയിലുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 18:39, 10 മേയ് 2012 (UTC)
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
ഒരു അന്യഭാഷയിലുളള പുസ്തക മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ വിവർത്തനം ചെയ്ത ആളുടെ മരണത്തിനുശേഷമാണോ ആ പുസ്തകത്തിന്റെ രചയിതാവിന്റെ മരണത്തിനു അറുപതുവർഷം കഴിഞ്ഞാണോ ആ പുസ്തകം പകർപ്പവകാശമുക്തമാകുന്നത്???[[ഉപയോക്താവ്:The Da Vinci Code|The Da Vinci Code]] ([[ഉപയോക്താവിന്റെ സംവാദം:The Da Vinci Code|സംവാദം]]) 04:31, 9 ഒക്ടോബർ 2016 (UTC)
== ഫോര്മാറ്റ് തെറ്റുന്നു ==
നമസ്കാരം
ഞാൻ ചട്ടമ്പിസ്വാമികളുടെ സമ്പൂര്ണ്ണ കൃതികൾ സമാഹരണയജ്ഞത്തിലേക്ക് ഒരു താൾ ടൈപ്പ് ചെയ്തു കയറ്റി. ഞാൻ "വരമൊഴി"യിൽ അടിച്ചിട്ട് ഇങ്ങോട്ട് പകര്ത്തുക ആയിരുന്നു. പക്ഷേ ഞാൻ ആ ടെക്സ്റ്റ് മുഴുവൻ ഒരു വരിയിൽ ആയിപൊയി. അത് വിക്കി ഫോര്മാറ്റിൽ ആയില്ല. അതുകൊണ്ട് ഞാൻ തന്നെ നിര്ദ്ദിഷ്ട ഇടങ്ങളിൽ "എന്റര്" കീ അമര്ത്തേണ്ടി വരുന്നു. ഇത് വളരെ ബുദ്ധിമുട്ടായിട്ട് തോന്നുന്നു. ഇതിൻ ഒരു പരിഹാരം കാണാമോ? അത് കൂടാതെ ലിനക്സിനുള്ള "മൊഴി" ഉപയോഗിക്കുമ്പോൾ എനിക്ക് "ർ" എന്ന അക്ഷരം കിട്ടുകയില്ല. അതിന് പകരം "ര്" എന്നാൺ വരുന്നത്. (ഉദാഹരണം: വര്ത്തമാനം) പിന്നെ "ഋ" കിട്ടില്ല. അതിന്് പകരം "റ്" ആണ് വരുന്നത്(ഉദാഹരണം: ക്റ്ത്യം) . എന്തു ചെയ്യും?--ബാലു
:ചട്ടമ്പിസ്വാമികളുടെ സമാഹാരപദ്ധതിയിൽ കൂടിയതിന് ഒരു {{കൈ}}. ഗ്നൂലിനക്സിലെ ഏത് ഡിസ്ടിബ്യൂഷനാണ് ഉപയോഗിക്കുന്നത്? പതിപ്പ് ? വരമൊഴി അധികം ഉപയോഗിച്ചിട്ടില്ല. ഉബുണ്ടു/ലിനക്സ് മിന്റ്/ഡെബിയൻ എന്നിവയിൽ ഐബസ്സ് ഉപയോഗിച്ച് സ്വനലേഖയും മൊഴിയും ഇൻസ്ക്രിപ്റ്റിലുമാണ് ടൈപ്പ് ചെയ്യുന്നത്.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] 16:47, 11 ജൂലൈ 2012 (UTC)
:ഉബുണ്ടു 12.04 ആണ് ഉപയോഗിക്കുന്നത്. ഐബസ്സ് തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. സാരമില്ല. ഞാൻ ഇപ്പോളാണ് എഴുത്തുപകരണം കണ്ടത്. അത് വളരെ ഉപയോഗപ്രദമാണ്.--[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 17:27, 11 ജൂലൈ 2012 (UTC)
എനിക്കും സമാനമായ പ്രശനം ഉണ്ട്. ലിപ്യന്തരണം ഉപയോഗിച്ച് " ൻ്റെ "(nte )എന്ന് ടൈപ്പ് ചെയ്യുമ്പോൾ "ന്റെ" എന്നാണ് വരുന്നത്. ആരെങ്കിലും ഒന്നു ശരിയായ രീതി പറഞ്ഞു തരാമൊ? [[ഉപയോക്താവ്:Johnsonkg|Johnsonkg]] ([[ഉപയോക്താവിന്റെ സംവാദം:Johnsonkg|സംവാദം]]) 07:54, 30 ഏപ്രിൽ 2019 (UTC)
: @[[ഉ:Johnsonkg]] ഫോണ്ടിന്റെ പ്രശ്നമാകാനാണ് സാധ്യത. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 15:21, 3 മേയ് 2019 (UTC)
Google Input Tools ഉപയോഗിക്കുമ്പോൾ ശരി ആകുന്നുണ്ട് .[[ഉപയോക്താവ്:Johnsonkg|Johnsonkg]] ([[ഉപയോക്താവിന്റെ സംവാദം:Johnsonkg|സംവാദം]]) 05:18, 5 മേയ് 2019 (UTC)
==Account Merging==
Could someone please help me to Merge two account to one global Account. Currently I have a Global Account named Sajesh.Sukumaran, But I need to merge "Sajesh" User to Sajesh.Sukumaran and use Sajesh.Sukumaran Onwards how to do this? Why I need to do this because I tried to make my ml.wikisource.org "Sajesh" account to Global and found someone else are having "Sajesh" Account in ml.wikipedia.org(May be It is Me but I could't recognize the Email what I used there).Apreciated you help. --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 10:14, 10 ഓഗസ്റ്റ് 2012 (UTC)
:അങ്ങനെ ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോനുന്നത്. ഒന്നെങ്കിൽ Sajesh എന്ന അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തി Sajesh.Sukumaran മാത്രം ഉപയോഗിച്ചാൽ മതി (യൂസർ പേജിൽ പഴയ അക്കൗണ്ട് ഉണ്ടായിരുന്നു എന്നു പരഞ്ഞ് ലിങ്ക് നൽകിയാൽ മതിയായിരിക്കും). അല്ലെങ്കിൽ Sajesh എന്ന അക്കൗണ്ട് ഒരു global account ആയി മാറ്റി ([[Special:MergeAccount]]) Sajesh.Sukumaran ഉപയോഗിക്കാതിരുന്നാലും മതി. ഏതായാലും കുഴപ്പമില്ല. [[User:Clockery|Clockery]] ([[User talk:Clockery|സംവാദം]] | [[:en:User:Clockery|enWS]]) 12:51, 24 മാർച്ച് 2014 (UTC)
==വിക്കിപ്പീഡിയ കണ്ണി==
<strike>ഗ്രന്ഥശാലയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് അന്തർവിക്കി കണ്ണി കൊടുക്കുന്നത് എങ്ങനെയാണ്?-[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 16:30, 24 ഡിസംബർ 2012 (UTC)</strike>
== Copyright VIolation ==
The Unicode Malayalam Bible posted in WIkisource is in Violation of CC-BY-SA license. The content should be removed unconditionally with immediate effect.{{ഒപ്പുവെക്കാത്തവ|Kaippally|11:00, മാർച്ച് 24, 2014}}
: എന്തു പറ്റി? താങ്കൾ തന്നെയല്ലേ ഇതിവിടെ ചേർത്തത്? <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:42, 24 മാർച്ച് 2014 (UTC)
[[സംവാദം:സത്യവേദപുസ്തകം#Attribution]]--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 06:53, 24 മാർച്ച് 2014 (UTC)
== തലക്കെട്ടുകൾ ==
താളുകളിൽ തലക്കെട്ടുകൽ ഉള്ളപ്പോൾ അതിനെയും കൂടി എഴുതണ്ടി വരുവോ? [[താൾ:Ghoshayatra.djvu/1|ഈ താളിനൊന്നും]] അങ്ങനെ കൊടുത്തിട്ടില്ല. വളരെ നന്ദി, [[User:Clockery|ക്ലോക്കറി]] ([[User talk:Clockery|സംവാദം]] | [[:en:User:Clockery|enWS]]) 10:44, 26 മാർച്ച് 2014 (UTC)
: @ [[User:Clockery]] എല്ലാ താളിലും ഉള്ള തലക്കെട്ടുകൾ [[താൾ:ശതമുഖരാമായണം.djvu/7]] ഇതിലുള്ളതു പോലെ ഒക്കെ headerലും footerലും ചേർക്കണം. ഇതല്ലാതെ അദ്ധ്യായത്തിന്റേതും മറ്റും തലക്കെട്ടുകൾ താങ്കൾ ചൂണ്ടിക്കാണിച്ചതു പോലെയുള്ളവ - ഉള്ളടക്കത്തിൽ തന്നെ ഉൾപ്പെടുത്തണം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:32, 26 മാർച്ച് 2014 (UTC)
== supernatural, ഭൂതം,sorcery മുതലായ വിഷയങ്ങളിൽ ഞാൻ റിസർച്ച് ചെയ്യുന്നു ==
സഹായം
കേരളത്തിലെ supernatural, ഭൂതം,sorcery മുതലായ വിഷയങ്ങളിൽ ഞാൻ റിസർച്ച് ചെയ്യുന്നു.
അതിനു സഹായമായേക്കാവുന്ന literature, knowledgeസെന്റേഴ്സ് centers എന്തൊക്കെയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണ്.
ഇവിടെ ആർകെങ്കിലും എന്തെകിലും sources - websites or ബുക്ക്സ് - ഉണ്ടെങ്കിൽ help ചെയ്യുക.{{ഒപ്പുവെക്കാത്തവ|123.252.132.50|15:13, മേയ് 7, 2018}}
== മലയാളം ലിപിയിലെ വ്യത്യാസങ്ങളും OCR പ്രക്രിയയും ==
മലയാളം ലിപിയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ‘ഉ’ എന്ന ചിഹ്നം മുമ്പ് അക്ഷരത്തോട് ചേർന്നാണ് എഴുതിയിരുന്നത്, എന്നാൽ ഇപ്പോൾ മറ്റ് സ്വരചിഹ്നങ്ങളെപ്പോലെ വേർതിരിച്ച് എഴുതുന്നു. പഴയ രീതിയെ പ്രതിഫലിപ്പിക്കുന്ന ഫോണ്ടുകളുടെ അഭാവം മൂലം, പഴയ പുസ്തകങ്ങളിലെ അക്ഷരങ്ങളെ OCR പ്രക്രിയയിൽ അതേപടി നിലനിർത്തുന്നതിൽ എനിക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു.
ഇത് എങ്ങനെ കൈകാര്യം ചെയ്യാം? പഴയ ഫോണ്ടുകൾ കണ്ടെത്താൻ പ്രയാസമുള്ളപ്പോൾ പുതിയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ശരിയാണോ? [[ഉപയോക്താവ്:Bhama R 257|Bhama R 257]] ([[ഉപയോക്താവിന്റെ സംവാദം:Bhama R 257|സംവാദം]]) 15:26, 13 ജൂൺ 2026 (UTC)
e6kx7flxrdbh1nbheyfzcjuz7gvojzd
താൾ:Communist Manifesto (ml).djvu/10
106
10200
241110
241037
2026-06-13T12:03:23Z
Bhama R 257
13324
42
241110
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>{{hws|ഷ്വാസമൂഹം|ബൂർഷ്വാസമൂഹം}}, ഇത്രയും വമ്പിച്ച ഉല്പാദന—വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിൻേറയും വ്യവസായത്തിൻേറയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിൻേറയും ഭരണത്തിൻേറയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിൻെറ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിൻെറ യാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പു് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമി തോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്നു് ക്ഷണികമായ കാടത്തത്തിൻെറ ഒരു സ്ഥിതിവിശേഷത്തിലേക്കു് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ടു് ? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീ വനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ടു് . സമൂഹത്തിൻെറ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു്, അവ ഈ ബന്ധങ്ങൾക്കു് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിൻെറ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണു്. എങ്ങിനെയാണു് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽനിന്നു് കരകയറുന്നതു്? ഒരു വശത്തു് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude>
4xkh17xtp6ezqlokd6x9s2f7w786hpz
241112
241110
2026-06-13T13:49:37Z
Bhama R 257
13324
241112
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>{{hws|ഷ്വാസമൂഹം|ബൂർഷ്വാസമൂഹം}}, ഇത്രയും വമ്പിച്ച ഉല്പാദന—വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിൻേറയും വ്യവസായത്തിൻേറയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിൻേറയും ഭരണത്തിൻേറയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിൻെറ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിൻെറ യാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പു് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമി തോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്നു് ക്ഷണികമായ കാടത്തത്തിൻെറ ഒരു സ്ഥിതിവിശേഷത്തിലേക്കു് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ടു് ? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീ വനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ടു് . സമൂഹത്തിൻെറ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു്, അവ ഈ ബന്ധങ്ങൾക്കു് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. ആ ബന്ധങ്ങൾ അവയുടെ കാൽചങ്ങലയായിത്തീർന്നിരിക്കുന്നു. ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിൻെറ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണു്. എങ്ങിനെയാണു് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽനിന്നു് കരകയറുന്നതു്? ഒരു വശത്തു് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude>
hhhajen6hy2pi9gcf4vitnuzhbbdvoa
241113
241112
2026-06-13T13:51:31Z
Bhama R 257
13324
241113
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>{{hws|ഷ്വാസമൂഹം|ബൂർഷ്വാസമൂഹം}}, ഇത്രയും വമ്പിച്ച ഉല്പാദന—വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിൻേറയും വ്യവസായത്തിൻേറയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിൻേറയും ഭരണത്തിൻേറയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിൻെറ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിൻെറയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പു് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമി തോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്നു് ക്ഷണികമായ കാടത്തത്തിൻെറ ഒരു സ്ഥിതിവിശേഷത്തിലേക്കു് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ടു്? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീ വനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ടു്. സമൂഹത്തിൻെറ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു്, അവ ഈ ബന്ധങ്ങൾക്കു് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. ആ ബന്ധങ്ങൾ അവയുടെ കാൽചങ്ങലയായിത്തീർന്നിരിക്കുന്നു. ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിൻെറ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണു്. എങ്ങിനെയാണു് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽനിന്നു് കരകയറുന്നതു്? ഒരു വശത്തു് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude>
fi1abb15eyk65gb6e7dblq39wxmsrkx
241125
241113
2026-06-13T15:03:21Z
Bhama R 257
13324
241125
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>{{hws|ഷ്വാസമൂഹം|ബൂർഷ്വാസമൂഹം}}, ഇത്രയും വമ്പിച്ച ഉല്പാദന—വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിൻേറയും വ്യവസായത്തിൻേറയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിൻേറയും ഭരണത്തിൻേറയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിൻെറ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിൻെറയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയററുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പു് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമി തോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്നു് ക്ഷണികമായ കാടത്തത്തിൻെറ ഒരു സ്ഥിതിവിശേഷത്തിലേക്കു് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ടു്? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീ വനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ടു്. സമൂഹത്തിൻെറ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു്, അവ ഈ ബന്ധങ്ങൾക്കു് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. ആ ബന്ധങ്ങൾ അവയുടെ കാൽചങ്ങലയായിത്തീർന്നിരിക്കുന്നു. ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിൻെറ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണു്. എങ്ങിനെയാണു് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽനിന്നു് കരകയറുന്നതു്? ഒരു വശത്തു് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude>
g3ymcwclxiqe9sru8qs0qy0bey3vos0
241140
241125
2026-06-13T19:25:19Z
Bhama R 257
13324
241140
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഷ്വാസമൂഹം, ഇത്രയും വമ്പിച്ച ഉല്പാദന—വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിൻേറയും വ്യവസായത്തിൻേറയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിൻേറയും ഭരണത്തിൻേറയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിൻെറ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിൻെറയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയററുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പു് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമി തോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്നു് ക്ഷണികമായ കാടത്തത്തിൻെറ ഒരു സ്ഥിതിവിശേഷത്തിലേക്കു് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ടു്? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീ വനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ടു്. സമൂഹത്തിൻെറ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു്, അവ ഈ ബന്ധങ്ങൾക്കു് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. ആ ബന്ധങ്ങൾ അവയുടെ കാൽചങ്ങലയായിത്തീർന്നിരിക്കുന്നു. ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിൻെറ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണു്. എങ്ങിനെയാണു് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽനിന്നു് കരകയറുന്നതു്? ഒരു വശത്തു് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude>
9ge2rtdy65n6skl9yir1uw7qc0h8kdy
താൾ:Communist Manifesto (ml).djvu/11
106
10201
241111
241041
2026-06-13T13:44:42Z
Bhama R 257
13324
241111
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു് വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
245ozbge2jj9ykmnh9ld7oagc6t8y3g
241114
241111
2026-06-13T13:55:27Z
Bhama R 257
13324
241114
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു് വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
0icw9kcjv0z5i29cvu7ga82hinpbakk
241115
241114
2026-06-13T13:56:28Z
Bhama R 257
13324
241115
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു് വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
4cq1rx1sgo2audd47umbsoxau7lnzh9
241121
241115
2026-06-13T14:58:04Z
Bhama R 257
13324
241121
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു് വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
0icw9kcjv0z5i29cvu7ga82hinpbakk
241123
241121
2026-06-13T15:00:01Z
Bhama R 257
13324
241123
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു് വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
dmxup0rc1cjx77o79vlm8xji57c66au
241124
241123
2026-06-13T15:01:55Z
Bhama R 257
13324
241124
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറേറതു വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ<noinclude><references/></noinclude>
mxrubpqp1i14iggoe07rs373ldu899w
താൾ:Communist Manifesto (ml).djvu/12
106
10202
241116
241064
2026-06-13T14:52:10Z
Bhama R 257
13324
241116
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
cuxfmrtvn127nu9l0kkeb9vfskxor8f
241117
241116
2026-06-13T14:53:29Z
Bhama R 257
13324
241117
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
9sitfkdolh628r0j016u3qax873iqt5
241118
241117
2026-06-13T14:54:46Z
Bhama R 257
13324
241118
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
0n7b0lb97v16ymkwtwgkqx39ruhwejp
241119
241118
2026-06-13T14:56:49Z
Bhama R 257
13324
241119
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>
തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
pnlde4rzw0erqeovghjhcdyrvshaiwr
241120
241119
2026-06-13T14:57:28Z
Bhama R 257
13324
241120
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>
തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
71ezjhgsqe5iub167yzg6vktbtabjix
241122
241120
2026-06-13T14:59:15Z
Bhama R 257
13324
241122
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>
തൊഴിൽസമയം നീട്ടിയിട്ടു്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ടു്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ടു്, മററു തരത്തിലും.
പിതൃതന്ത്രാത്മകയജമാനൻെറ ചെറിയ തൊഴിൽശാലമയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂററൻ ഫാക്ടറിയായി മാററിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളിനിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോലെയാണു് സംഘടിപ്പിച്ചിരിക്കുന്നതു്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജൻറുമാരുടേയും ഒരു പിശകററ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിൻേറയും ബൂർഷ്വാ ഭരണകൂടത്തിൻേറയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർല്പോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണു് സ്വന്തം പരമലക്ഷ്യമെന്നു് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.
കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായതു് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണു്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.
വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്കു് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മററു വിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മററും മററും, അവരുടെമേൽ ചാടിവീഴുകയായി.
ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലവക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude>
orxi1m64xkfgx33d2ol28fr14k7hics
താൾ:Communist Manifesto (ml).djvu/13
106
10203
241127
241043
2026-06-13T15:53:58Z
Bhama R 257
13324
241127
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>അപര്യാപ്തമാണു്; വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അതു് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്കു് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.
തൊഴിലാളിവർഗ്ഗം വികാസത്തിൻെറ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വാസിയുമായുള്ള സമരം അതിൻെറ പിറവിയോടുകൂടി ആരംഭിക്കുന്നു. ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നതു് തൊഴിലാളികൾ ഒറ്റയ്ക്കാണു്, പിന്നീടു് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്നു് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്നു് തങ്ങളെ നേരിട്ടു് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിൻെറ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല, ഉല്പാദനോപകരണങ്ങളുടെ നേർക്കാണു് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നതു്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതിസാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.
ഈ ഘട്ടത്തിൽ തൊഴിലാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണു്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അതു് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിൻെറ ഫലമല്ല, നേരേമറിച്ചു്, ബൂർഷ്വാസിയുടെ ഏകീകരണത്തിൻെറ ഫലമാണു്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളിവർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്കു് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ടു് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണു്—സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെററിബൂർഷ്വാകളുടേയും നേർക്കാണു്—സമരം നടത്തുന്നതു്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണു്.
പക്ഷേ, വ്യവസായത്തിൻെറ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതൽ വലിയ<noinclude><references/></noinclude>
1q4juqf0dgmk44hz5k87o8u22zx6jbj
241128
241127
2026-06-13T15:55:00Z
Bhama R 257
13324
241128
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>അപര്യാപ്തമാണു്; വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അതു് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്കു് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.
തൊഴിലാളിവർഗ്ഗം വികാസത്തിൻെറ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വാസിയുമായുള്ള സമരം അതിൻെറ പിറവിയോടുകൂടി ആരംഭിക്കുന്നു. ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നതു് തൊഴിലാളികൾ ഒറ്റയ്ക്കാണു്, പിന്നീടു് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്നു് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്നു് തങ്ങളെ നേരിട്ടു് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിൻെറ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല, ഉല്പാദനോപകരണങ്ങളുടെ നേർക്കാണു് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നതു്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതിസാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.
ഈ ഘട്ടത്തിൽ തൊഴിലാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണു്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അതു് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിൻെറ ഫലമല്ല, നേരേമറിച്ചു്, ബൂർഷ്വാസിയുടെ ഏകീകരണത്തിൻെറ ഫലമാണു്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളിവർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്കു് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ടു് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണു്—സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെററിബൂർഷ്വാകളുടേയും നേർക്കാണു്—സമരം നടത്തുന്നതു്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണു്.
പക്ഷേ, വ്യവസായത്തിൻെറ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നതു്; കൂടുതൽ വലിയ<noinclude><references/></noinclude>
pb1fn4g0zfwul7v3c1csbroqcyhwqic
241145
241128
2026-06-13T20:03:37Z
Bhama R 257
13324
241145
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>അപര്യാപ്തമാണു്; വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അതു് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്കു് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.
തൊഴിലാളിവർഗ്ഗം വികാസത്തിൻെറ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വാസിയുമായുള്ള സമരം അതിൻെറ പിറവിയോടുകൂടി ആരംഭിക്കുന്നു. ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നതു് തൊഴിലാളികൾ ഒററയ്ക്കാണു്, പിന്നീടു് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്നു് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്നു് തങ്ങളെ നേരിട്ടു് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിൻെറ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല, ഉല്പാദനോപകരണങ്ങളുടെ നേർക്കാണു് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നതു്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതിസാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.
ഈ ഘട്ടത്തിൽ തൊഴിലാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണു്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അതു് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിൻെറ ഫലമല്ല, നേരേമറിച്ചു്, ബൂർഷ്വാസിയുടെ ഏകീകരണത്തിൻെറ ഫലമാണു്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളിവർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്കു് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ടു് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണു്—സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെററിബൂർഷ്വാകളുടേയും നേർക്കാണു്—സമരം നടത്തുന്നതു്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണു്.
പക്ഷേ, വ്യവസായത്തിൻെറ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നതു്; കൂടുതൽ വലിയ<noinclude><references/></noinclude>
9e0p97u0ee6gxxmu7fqiz9sxe2xn5ad
താൾ:Communist Manifesto (ml).djvu/14
106
10204
241129
241044
2026-06-13T16:10:58Z
Bhama R 257
13324
241129
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പററി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെ തേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്കു് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ചു് തൊഴിലാളിവർഗ്ഗത്തിൻെറ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒറ്റയ്ക്കൊററയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്തു് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു.
ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നതു് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ചു് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണു്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്കു് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിൻെറ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധംതന്നെയാണു് വേണ്ടിയിരുന്നതു്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണു്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്കു് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ടു് അതു് നേടി.
ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന<noinclude><references/></noinclude>
2ajold6mwqhpxp25848q4l69gd0a1ap
241144
241129
2026-06-13T20:01:29Z
Bhama R 257
13324
241144
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പററി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെ തേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്കു് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ചു് തൊഴിലാളിവർഗ്ഗത്തിൻെറ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒററയ്ക്കൊററയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്തു് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു.
ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നതു് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ചു് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണു്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്കു് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊററ ദേശീയസമരത്തിൻെറ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധംതന്നെയാണു് വേണ്ടിയിരുന്നതു്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണു്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്കു് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ടു് അതു് നേടി.
ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന<noinclude><references/></noinclude>
ex1eqogpsaids3ikp0jf9zsrs1dextl
താൾ:Communist Manifesto (ml).djvu/15
106
10205
241132
241096
2026-06-13T18:35:37Z
Bhama R 257
13324
241132
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അതു് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു—കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ടു് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്കു് നിയമനിർമ്മാണംവഴി അംഗീകാരം നൽകാൻ അതു് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണു് ഇംഗ്ലണ്ടിൽ ‘’പത്തുമണിക്കൂർ ബിൽ’’ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായതു്.
ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർഗ്ഗങ്ങൾ തമ്മിലുള്ള ഏററുമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിൻെറ വികാസഗതിയെ പല പ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോടു്; പിന്നീടു് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ള, ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോടു്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോടു്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോടു് അഭ്യർത്ഥിക്കാനും, അതിൻെറ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരംഗത്തിലേക്കു്
വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടു് തൊഴിലാളിവർഗ്ഗത്തിനു് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിൻെറ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണു്. മറെറാരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസിയാണു് അതിനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിനു നൽകുന്നതു്.
ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ, വ്യവസായപുരോഗതി ഭരണവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വർഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളിവർഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിൻെറയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു.
അവസാനമായി, വർഗ്ഗസമരത്തിൻെറ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ, ഭരണവർഗ്ഗത്തിനകത്തു്—വാസ്തവം പറഞ്ഞാൽ, പഴയ സമൂഹത്തിലടിമുടി—നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും, തൽഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോവുകയും, വിപ്ലവകാരിയായ വർഗ്ഗത്തിൻെറ—ഭാവി<noinclude><references/></noinclude>
ql4egdjefuepaye73c3a1bjn3l0hlxt
241134
241132
2026-06-13T18:54:25Z
Bhama R 257
13324
241134
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അതു് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു—കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ടു് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്കു് നിയമനിർമ്മാണംവഴി അംഗീകാരം നൽകാൻ അതു് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണു് ഇംഗ്ലണ്ടിൽ ‘‘പത്തുമണിക്കൂർ ബിൽ’’ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായതു്.
ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർഗ്ഗങ്ങൾ തമ്മിലുള്ള ഏററുമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിൻെറ വികാസഗതിയെ പല പ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോടു്; പിന്നീടു് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ള, ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോടു്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോടു്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോടു് അഭ്യർത്ഥിക്കാനും, അതിൻെറ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരംഗത്തിലേക്കു്
വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടു് തൊഴിലാളിവർഗ്ഗത്തിനു് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിൻെറ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണു്. മറെറാരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസിയാണു് അതിനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിനു നൽകുന്നതു്.
ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ, വ്യവസായപുരോഗതി ഭരണവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളിവർഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളിവർഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിൻെറയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു.
അവസാനമായി, വർഗ്ഗസമരത്തിൻെറ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ, ഭരണവർഗ്ഗത്തിനകത്തു്—വാസ്തവം പറഞ്ഞാൽ, പഴയ സമൂഹത്തിലടിമുടി—നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും, തൽഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോവുകയും, വിപ്ലവകാരിയായ വർഗ്ഗത്തിൻെറ—ഭാവി<noinclude><references/></noinclude>
mxa480mi3glxbnzn6jgd0cozch0t057
താൾ:Communist Manifesto (ml).djvu/16
106
10206
241133
241104
2026-06-13T18:51:33Z
Bhama R 257
13324
241133
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>{{hws|യുടെ|ഭാവിയുടെ}} ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിൻെറ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിൻെറ ഭാഗത്തേക്കു പോകുന്നു.
ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിൻെറ മുമ്പിൽ മററു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിൻെറ സവിശേഷവും സാരവത്തുമായ ഉല്പന്നം.
ഇടത്തരവർഗ്ഗത്തിൻെറ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാംതന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിൻെറ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിൻെറ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.
ആ ‘’ആപൽക്കാരിയായ വർഗ്ഗ’’ത്തെ, സമൂഹത്തിലെ ചെററകളെ, പഴയ സമൂഹത്തിൻെറ ഏററവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിൽ, പഴയ<noinclude><references/></noinclude>
i2lt1zr5me16tbw57ykdo3x9sv4s1q8
241135
241133
2026-06-13T18:55:10Z
Bhama R 257
13324
241135
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>{{hws|യുടെ|ഭാവിയുടെ}} ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിൻെറ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിൻെറ ഭാഗത്തേക്കു പോകുന്നു.
ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിൻെറ മുമ്പിൽ മററു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിൻെറ സവിശേഷവും സാരവത്തുമായ ഉല്പന്നം.
ഇടത്തരവർഗ്ഗത്തിൻെറ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാംതന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിൻെറ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിൻെറ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.
ആ ‘‘ആപൽക്കാരിയായ വർഗ്ഗ’’ത്തെ, സമൂഹത്തിലെ ചെററകളെ, പഴയ സമൂഹത്തിൻെറ ഏററവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിൽ, പഴയ<noinclude><references/></noinclude>
frolyc5ifagjoqcy5jbawfqlup73td9
241139
241135
2026-06-13T19:24:47Z
Bhama R 257
13324
241139
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിൻെറ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിൻെറ ഭാഗത്തേക്കു പോകുന്നു.
ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിൻെറ മുമ്പിൽ മററു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിൻെറ സവിശേഷവും സാരവത്തുമായ ഉല്പന്നം.
ഇടത്തരവർഗ്ഗത്തിൻെറ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാംതന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിൻെറ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിൻെറ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.
ആ ‘‘ആപൽക്കാരിയായ വർഗ്ഗ’’ത്തെ, സമൂഹത്തിലെ ചെററകളെ, പഴയ സമൂഹത്തിൻെറ ഏററവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിൽ, പഴയ<noinclude><references/></noinclude>
5kde4xzlq95l7lhsvg84u76odmvx2ko
താൾ:Communist Manifesto (ml).djvu/17
106
10207
241136
241100
2026-06-13T19:18:38Z
Bhama R 257
13324
241136
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സമൂഹത്തിൻെറ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവൻെറ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും, ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിൻെറ എല്ലാ ലാഞ്ഛനയും തുടച്ചുമാററിയിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം, നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിൻെറയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.
ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും, തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻവേണ്ടി സമൂഹത്തെ ആകെ തങ്ങളുടെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിൻെറ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ, കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യക്തിപരമായ സ്വത്തിനുവേണ്ടിയുള്ള പഴയ എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.
ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിപ്രസ്ഥാനമാകട്ടെ, ബഹുഭൂരിപക്ഷത്തിൻെറ താല്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിൻെറ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിൻെറ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിൻെറ ഏററവും താഴ്ന്ന തട്ടായ തൊഴിലാളിവർഗ്ഗത്തിനു് അനങ്ങാനാവില്ല, സ്വയം എഴുന്നേൽക്കാനാവില്ല.
തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളിവർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.
തൊഴിലാളിവർഗ്ഗത്തിൻെറ വികാസത്തിലെ ഏററവും സാമാ<noinclude><references/></noinclude>
fml1hbcpe3tolpazyncqjugstpcs5z9
241137
241136
2026-06-13T19:23:03Z
Bhama R 257
13324
241137
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സമൂഹത്തിൻെറ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവൻെറ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും, ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിൻെറ എല്ലാ ലാഞ്ഛനയും തുടച്ചുമാററിയിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം, നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിൻെറയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.
ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും, തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻവേണ്ടി സമൂഹത്തെ ആകെ തങ്ങളുടെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിൻെറ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ, കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യക്തിപരമായ സ്വത്തിനുവേണ്ടിയുള്ള പഴയ എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.
ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിപ്രസ്ഥാനമാകട്ടെ, ബഹുഭൂരിപക്ഷത്തിൻെറ താല്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിൻെറ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിൻെറ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിൻെറ ഏററവും താഴ്ന്ന തട്ടായ തൊഴിലാളിവർഗ്ഗത്തിനു് അനങ്ങാനാവില്ല, സ്വയം എഴുന്നേൽക്കാനാവില്ല.
തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളിവർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.
തൊഴിലാളിവർഗ്ഗത്തിൻെറ വികാസത്തിലെ ഏററവും {{hws|സാമാ|}}<noinclude><references/></noinclude>
pw97loldqqlxdcy7mtugeqcid0x16vj
241138
241137
2026-06-13T19:23:41Z
Bhama R 257
13324
241138
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സമൂഹത്തിൻെറ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവൻെറ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും, ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിൻെറ എല്ലാ ലാഞ്ഛനയും തുടച്ചുമാററിയിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം, നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിൻെറയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.
ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും, തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻവേണ്ടി സമൂഹത്തെ ആകെ തങ്ങളുടെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിൻെറ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ, കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യക്തിപരമായ സ്വത്തിനുവേണ്ടിയുള്ള പഴയ എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.
ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിപ്രസ്ഥാനമാകട്ടെ, ബഹുഭൂരിപക്ഷത്തിൻെറ താല്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിൻെറ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിൻെറ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിൻെറ ഏററവും താഴ്ന്ന തട്ടായ തൊഴിലാളിവർഗ്ഗത്തിനു് അനങ്ങാനാവില്ല, സ്വയം എഴുന്നേൽക്കാനാവില്ല.
തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളിവർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.
തൊഴിലാളിവർഗ്ഗത്തിൻെറ വികാസത്തിലെ ഏററവും സാമാ<noinclude><references/></noinclude>
fml1hbcpe3tolpazyncqjugstpcs5z9
താൾ:Communist Manifesto (ml).djvu/18
106
10208
241141
241103
2026-06-13T19:47:00Z
Bhama R 257
13324
241141
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസരത്തിൽ, ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന്നതുമായ ആഭ്യന്തരയുദ്ധത്തെ, അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിൻെറ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ, നാം വരച്ചുകാണിച്ചുകഴിഞ്ഞു.
ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിൻെറ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗങ്ങളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ, അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകാൻവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ, അടിയാൻ നഗരസഭാംഗമായി സ്വയം ഉയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ—സ്വേച്ഛാപ്രഭുത്വത്തിൻെറ നുകത്തിൻകീഴിൽ പെററിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു്, ഇന്നത്തെ തൊഴിലാളിയാകട്ടെ, വ്യവസായം പുരോഗമിക്കുന്നതോടൊപ്പം ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവൻ പാപ്പരായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വളരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിൻെറ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിൻെറ മേൽ അടിച്ചേല്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിൻെറ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീററിപ്പോററുന്നതിനു പകരം, അടിമയെ തീററിപ്പോറേറണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു്. അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്കു് സാധിക്കാതായിരുക്കുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂഹത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറെറാരു വിധത്തിൽ പറഞ്ഞാൽ, അതിൻെറ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.
ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിൻെറ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിൻെറ ഉപാധിയാകട്ടെ, കൂലിവേലയും കൂ<noinclude><references/></noinclude>
kdac9ps0xvy9qrk3o62fl97bhm076ps
താൾ:Communist Manifesto (ml).djvu/19
106
10209
241142
157872
2026-06-13T19:55:40Z
Bhama R 257
13324
/* Proofread */
241142
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ലിവേല തൊഴിലാളികൾക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിൻെറ മുന്നേററം—ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂർഷ്വാസിയാണു്- മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മിൽത്തമ്മിലുള്ള അകൽച്ചയുടെ സ്ഥാനത്തു്, സഹകരണത്തിൻെറ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂർഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്നതിൻെറ അടിസ്ഥാനത്തെത്തന്നെ ആധുനികവ്യവസായത്തിൻെറ വികാസം തട്ടിമാററുന്നു. അതുകൊണ്ടു് ബൂർഷ്വാസി സൃഷ്ടിക്കുന്നതു്, സർവ്വോപരി അതിൻെറ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിൻെറ പതനവും തൊഴിലാളിവർഗ്ഗത്തിൻെറ വിജയവും ഒരുപോലെ അനിവാര്യമാണു്.<noinclude><references/></noinclude>
03b8j63tnmg23jnxnd38ugn4w0jzyic
241143
241142
2026-06-13T19:56:14Z
Bhama R 257
13324
241143
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ലിവേല തൊഴിലാളികൾക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിൻെറ മുന്നേററം—ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂർഷ്വാസിയാണു്—മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മിൽത്തമ്മിലുള്ള അകൽച്ചയുടെ സ്ഥാനത്തു്, സഹകരണത്തിൻെറ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂർഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്നതിൻെറ അടിസ്ഥാനത്തെത്തന്നെ ആധുനികവ്യവസായത്തിൻെറ വികാസം തട്ടിമാററുന്നു. അതുകൊണ്ടു് ബൂർഷ്വാസി സൃഷ്ടിക്കുന്നതു്, സർവ്വോപരി അതിൻെറ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിൻെറ പതനവും തൊഴിലാളിവർഗ്ഗത്തിൻെറ വിജയവും ഒരുപോലെ അനിവാര്യമാണു്.<noinclude><references/></noinclude>
b0f9mc7xebt4l4nkzyrxej59auxne8c
താൾ:Communist Manifesto (ml).djvu/20
106
11521
241146
157874
2026-06-13T20:22:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
241146
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>
== <center>'''II'''<br>'''തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും'''</center> ==
മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു?
മററു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.
തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാരെ മററു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു്: 1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിൻെറ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. 2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിൻെറ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിൻെറ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവച്ചു് ഏററവും മുന്നണിയിൽ നിൽക്കുന്നതും, ഏററവും നിശ്ചയദാർഢ്യമുള്ളതും, മാററുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ, സൈദ്ധാന്തികമായി തൊഴിലാളിബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൻെറ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പററി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.
കമ്മ്യുണിസ്റ്റുകാരുടെ അടിയന്തരലക്ഷ്യം മറെറല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ<noinclude><references/></noinclude>
j9u3ecllj1j2q38fbzr4j4gv3i1remx
241147
241146
2026-06-13T20:23:29Z
Bhama R 257
13324
241147
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>
== <center>'''II'''<br>'''തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും'''</center> ==
മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു?
മററു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.
തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാരെ മററു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു്: 1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിൻെറ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. 2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിൻെറ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിൻെറ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവച്ചു് ഏററവും മുന്നണിയിൽ നിൽക്കുന്നതും, ഏററവും നിശ്ചയദാർഢ്യമുള്ളതും, മാററുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ, സൈദ്ധാന്തികമായി തൊഴിലാളിബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൻെറ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പററി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.
കമ്മ്യുണിസ്റ്റുകാരുടെ അടിയന്തരലക്ഷ്യം മറെറല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ<noinclude><references/></noinclude>
iztqqecsjco980y2rkh0uz23oa8vavi
241148
241147
2026-06-13T20:26:04Z
Bhama R 257
13324
241148
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>
== <center>'''II'''<br>'''തൊഴിലാളികളും കമ്മ്യൂണിസ്ററുകാരും'''</center> ==
മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു?
മററു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.
തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാരെ മററു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു്: 1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിൻെറ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. 2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിൻെറ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിൻെറ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവച്ചു് ഏററവും മുന്നണിയിൽ നിൽക്കുന്നതും, ഏററവും നിശ്ചയദാർഢ്യമുള്ളതും, മാററുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ, സൈദ്ധാന്തികമായി തൊഴിലാളിബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൻെറ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പററി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.
കമ്മ്യുണിസ്റ്റുകാരുടെ അടിയന്തരലക്ഷ്യം മറെറല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ<noinclude><references/></noinclude>
640el154p5zxsv6pu5nyu5me76plcei
241149
241148
2026-06-13T20:26:26Z
Bhama R 257
13324
/* Proofread */
241149
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>'''II'''<br>'''തൊഴിലാളികളും കമ്മ്യൂണിസ്ററുകാരും'''</center> ==
മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു?
മററു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.
തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാരെ മററു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു്: 1. വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിൻെറ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു കൊണ്ടുവരുകയും ചെയ്യുന്നു. 2. ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിൻെറ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിൻെറ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവച്ചു് ഏററവും മുന്നണിയിൽ നിൽക്കുന്നതും, ഏററവും നിശ്ചയദാർഢ്യമുള്ളതും, മാററുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ, സൈദ്ധാന്തികമായി തൊഴിലാളിബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിൻെറ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പററി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.
കമ്മ്യുണിസ്റ്റുകാരുടെ അടിയന്തരലക്ഷ്യം മറെറല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ<noinclude><references/></noinclude>
pbni4ol9xjstntqbwsrx7ixbclx4wf4
താൾ:Communist Manifesto (ml).djvu/21
106
11523
241152
157875
2026-06-14T06:57:06Z
Bhama R 257
13324
/* Proofread */
241152
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപററുക.
കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികനിഗമനങ്ങൾ സർവ്വലോകപരിഷ്കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കല്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയ ങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല.
നിലവിലുള്ള ഒരു വർഗ്ഗസമരത്തിൽനിന്നു്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽനിന്നു്, പൊന്തിവരുന്ന യഥാർത്ഥബന്ധങ്ങൾക്കു് സാമാന്യരൂപം നൽകുകയാണു് ആ നിഗമനങ്ങൾ ചെയ്യുന്നതു്. നിലവിലുള്ള സ്വത്തുടമബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നതു് കമ്മ്യൂണിസത്തിൻെറ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമല്ല.
ചരിത്രപരമായ സ്ഥിതിഗതികളിൽ മാററം വരുന്നതിൻെറ ഫലമായി എല്ലാം സ്വത്തുടമബന്ധങ്ങളും കഴിഞ്ഞ കാലത്തു് തുടർച്ചയായി ചരിത്രപരമായ മാററത്തിനു വിധേയമായിട്ടുണ്ടു്.
ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂർഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡൽസ്വത്തിനെ ഉച്ചാടനം ചെയ്തു.
പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്തു് ഇല്ലാതാക്കുകയാണു് കമ്മ്യൂണിസത്തിൻെറ സവിശേഷസ്വഭാവം, എന്നാൽ, വർഗ്ഗവൈരങ്ങളുടെ, കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിൻെറ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിൻെറ ഏററവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ആധുനകി ബൂർഷ്വാ സ്വകാര്യസ്വത്തു്.
ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊററ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം: സ്വകാര്യസ്വത്തു് ഇല്ലാതാക്കൽ.
ഒരാൾക്കു് സ്വന്തം പ്രയത്നത്തിൻെറ ഫലം എന്ന നിലയിൽ സ്വന്തമായി സ്വത്തു സമ്പാദിക്കാനുള്ള അവകാശത്തെ—വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിൻേറയും പ്രവർത്തനങ്ങളുടേയും സ്വാശ്രയത്വത്തിൻേറയും അടിത്തറയാണു് ഈ സ്വത്തെന്നു പറയുന്നു—നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുററപ്പെടുത്താറുണ്ടു്.
കഷ്ടപ്പെട്ടു നേടിയ, സ്വയമാർജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്തു്! സ്വത്തിൻെറ ബൂർഷ്വാരൂപത്തിനു മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരൻേറയും ചെറുകർഷകൻേറയും സ്വ<noinclude><references/></noinclude>
ceq7yvgjgvhnw3p1g6savv3yzjb0mvr
താൾ:Communist Manifesto (ml).djvu/22
106
11525
241153
157876
2026-06-14T07:23:37Z
Bhama R 257
13324
/* Proofread */
241153
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ത്തിനെപ്പററിയാണോ നിങ്ങൾ പറയുന്നതു്? അതു നശിപ്പിക്കേണ്ട ആവശ്യമില്ല; വ്യവസായത്തിൻെറ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിവസംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണു്.
അതോ, ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്തിനെപ്പററിയാണോ നിങ്ങൾ പറയുന്നതു്?
പക്ഷേ കൂലിവേല തൊഴിലാളികൾക്കു വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ? ഇല്ല, ഒട്ടുമില്ല. അതുണ്ടാക്കുന്നതു മൂലധനമാണു്—കൂലിവേലയെ ചൂഷണം ചെയ്യുന്നതും പുതുതായി ചുഷണം ചെയ്യാൻ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിൻെറ അടിസ്ഥാനത്തിൽ മാത്രം വർദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണതു്. മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണു് ഇന്നത്തെ രൂപത്തിലുള്ള സ്വത്തു് നിൽക്കുന്നതു്. നമുക്കു് ഈ വൈരത്തിൻെറ ഇരുവശവും ഒന്നു പരിചോദിച്ചുനോക്കാം.
ഒരു മുതലാളിയാവുക എന്നുവച്ചാൽ ഉല്പാദനത്തിൽ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിക്കൂടി ഒരു പദവിയുണ്ടാകുക എന്നർത്ഥമാണു്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണു്. വളരെപ്പേർ ഏകോപിച്ചു പ്രവർത്തിച്ചാൽ മാത്രമേ, പോരാ, അവസാനത്തെ അപഗ്രഥനത്തിൽ, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ, അതിനെ ചലിപ്പിക്കാൻ സാധിക്കൂ.
അതുകൊണ്ടു് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണു്.
അതുകൊണ്ടു്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും സ്വത്താക്കി മാററുമ്പോൾ, വ്യക്തിപരമായ സ്വത്തു് തന്മൂലം സമൂഹത്തിൻെറ സ്വത്തായി മാറുന്നില്ല. സ്വത്തിൻെറ സാമൂഹ്യസ്വഭാവത്തിനു മാത്രമേ മാററം വരുന്നുള്ളു. സ്വത്തിനു് അതിൻെറ വർഗ്ഗസ്വഭാവം ഇല്ലാതാകുന്നു.
ഇനി നമുക്കു് കൂലിവേലയുടെ കാര്യമെടുക്കാം.
കൂലിവേലയുടെ ശരാശരി വില ഏററവും ചുരുങ്ങിയ കൂലിയാണു്—അതായതു് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്കു് നിലനിർത്താൻ കേവലം ആവശ്യമായ ഉപജീവനാംശമാണു്. അപ്പോൾ ഒരു കൂലിവേലക്കാരൻ തൻെറ അദ്ധ്വാനംകൊണ്ടു സമ്പാദിക്കുന്നതു് കഷ്ടിച്ചു് അവൻെറ ജീവിതത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിൻെറ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു നിർത്തലാക്കാൻ ഞങ്ങൾ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിർത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണു്<noinclude><references/></noinclude>
cp1l5fhjvu9s6r0wfmwx4xkkjjpxcka
താൾ:Communist Manifesto (ml).djvu/23
106
11529
241154
157877
2026-06-14T07:56:39Z
Bhama R 257
13324
/* Proofread */
241154
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഇതു നടത്തുന്നതു്. മററുള്ളവരുടെ അദ്ധ്വാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ യാതൊരു മിച്ചവും അതിൽനിന്നു് അവശേഷിക്കുന്നില്ല. തൊഴിലാളി മൂലധനം വർദ്ധിപ്പിക്കാൻവേണ്ടി മാത്രം ജീവിക്കുകയും ഭരന്നാധികാരിവർഗ്ഗത്തിൻെറ താല്പര്യം ആവശ്യപ്പെടുന്ന കാലത്തോളം മാത്രം അവനെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ സ്വായത്തമാക്കലിൻെറ ദയനീയസ്വഭാവം ഇല്ലാതാക്കണമെന്നേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു.
ബൂർഷ്വാസമൂഹത്തിൽ, സചേതനമായ അദ്ധ്വാനം സഞ്ചിതമായ അദ്ധ്വാനത്തെ വർദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണു്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ, സഞ്ചിതമായ അദ്ധ്വാനം തൊഴിലാളിയുടെ ജീവിതത്തെ വിശാലമാക്കാനും സംപുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ള ഒരുപാധിയാണു്.
അതുകൊണ്ടു് ബൂർഷ്വാ സമൂഹത്തിൽ ഭൂതകാലം വർത്തമാനകാലത്തെ ഭരിക്കുന്നു. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ വർത്തമാനകാലം ഭൂതകാലത്തെ ഭരിക്കുന്നു. ബൂർഷ്വാ സമൂഹത്തിൽ മൂലധനം സ്വതന്ത്രമാണു്. അതിനു വ്യക്തിത്വമുണ്ടു്, അതേസമയം ജീവിക്കുന്ന മനുഷ്യൻ പരാശ്രയനാണു്, അവനു് യാതൊരു വ്യക്തിത്വവുമില്ല.
ഈ സ്ഥിതിവിശേഷത്തെ നിർമ്മാർജ്ജനം ചെയ്യുന്നതു് വ്യക്തിത്വത്തെ നശിപ്പിക്കലാണെന്നും സ്വാതന്ത്ര്യത്തെ നശിപ്പിക്കലാണെന്നും പറഞ്ഞു് ബൂർഷ്വാസി അധിക്ഷേപിക്കുന്നു! അതു ശരിയാണു്. ബൂർഷ്വാവ്യക്തിത്വവും ബൂർഷ്വാ സ്വാതന്ത്ര്യവും ബൂർഷ്വാസ്വാശ്രയത്വവും നശിപ്പിക്കുകതന്നെയാണു് ലക്ഷ്യം.
നിലവിലുള്ള ബൂർഷ്വാ ഉല്പാദനബന്ധങ്ങളിൽ സ്വാതന്ത്ര്യത്തിൻെറ അർത്ഥം സ്വതന്ത്രവ്യാപാരമെന്നാണു്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണു്.
എന്നാൽ ക്രയവിക്രയം തിരോഭവിക്കുമ്പോൾ, സ്വതന്ത്രമായ ക്രയവിക്രയവും തിരോധാനം ചെയ്യുന്നു, സ്വതന്ത്രമായ ക്രയവിക്രയത്തെക്കുറിച്ചുള്ള ഈ പറച്ചിലിനും പൊതുവിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള നമ്മുടെ ബൂർഷ്വാസിയുടെ മറെറല്ലാ ‘വീമ്പുകൾ’ക്കും വല്ല അർത്ഥവുമുണ്ടെങ്കിൽ അതു് മദ്ധ്യകാലത്തെ കൂച്ചുവിലങ്ങിട്ട വ്യാപാരികളുടേയും കടിഞ്ഞാണിട്ടുപിടിച്ച ക്രയവിക്രയത്തിൻേറയും സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോൾ മാത്രമാണു്. എന്നാൽ ക്രയവിക്രയത്തിൻേറയും ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാസിയുടെ തന്നെയും കമ്മ്യൂണിസ്റ്റ് നിർമ്മാർജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയ്ക്കു് യാതൊരു അർത്ഥവുമില്ല.
സ്വകാര്യസ്വത്തു് ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നു<noinclude><references/></noinclude>
mg9dajfg32rv5bv6nycaqmd7muzphec
താൾ:Communist Manifesto (ml).djvu/24
106
11537
241159
157878
2026-06-14T08:31:15Z
Bhama R 257
13324
/* Proofread */
241159
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടുന്നു. പക്ഷേ നിലവിലുള്ള നിങ്ങളുടെ സമൂഹത്തിൽ ജനസംഖ്യയുടെ പത്തിലൊമ്പതു പേരുടേയും സ്വകാര്യസ്വത്തു് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പത്തിലൊമ്പതു പേരുടെ കൈവശം സ്വകാര്യസ്വത്തില്ലാത്തതുകൊണ്ടു മാത്രമാണു് ഒരുപിടിയാളുകൾക്കു് അതുണ്ടാവുന്നതു്. അതുകൊണ്ടു് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും യാതൊരുതരം സ്വത്തും ഇല്ലാതിരിക്കുന്നതു് ഒരു അവശ്യോപാധിയായിട്ടുള്ള, സ്വത്തിൻെറ പ്രത്യേകരൂപം ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നുള്ളതാണു് നിങ്ങളുടെ ആക്ഷേപം.
ഒററവാക്കിൽ, നിങ്ങളുടെ സ്വത്തു് നശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനു് നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്നു. വളരെ ശരിയാണു്, അതുതന്നെയാണു് ഞങ്ങളുടെ ഉദ്ദേശം.
മൂലധനമായി, പണമായി, പാട്ടമായി, ചുരുക്കത്തിൽ കുത്തകയാക്കിവയ്ക്കാവുന്ന ഒരു സാമൂഹ്യശക്തിയായി, അദ്ധ്വാനത്തെ മേലിൽ രൂപാന്തരപ്പെടുത്താൻ കഴിയാത്ത നിമിഷംമുതൽ, അതായതു്, വ്യക്തികളുടെ സ്വത്തിനെ ബൂർഷ്വാ സ്വത്താക്കി, മൂലധനമാക്കി, മാററാനാവാത്ത നിമിഷംമുതൽ, വ്യക്തിത്വം അസ്തമിക്കുന്നുവെന്നു് നിങ്ങൾ പറയുന്നു.
അതുകൊണ്ടു് 'വ്യക്തി' എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്നതു് ബൂർഷ്വായെ, ഇടത്തരക്കാരനായ സ്വത്തുടമയെ, അല്ലാതെ മററാരെയുമല്ലെന്നു നിങ്ങളും തുറന്നു സമ്മതിക്കണം. തീർച്ചയായും അയാളെ വഴിയിൽനിന്നു് അടിച്ചുതുടച്ചുമാററണം, അങ്ങിനെ ഒരാൾ ഉണ്ടാവുന്നതു് അസാദ്ധ്യമായിത്തീരണം.
സമൂഹത്തിൻെറ ഉല്പന്നങ്ങളെ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്മ്യൂണിസം ആർക്കും നഷ്ടപ്പെടുത്തുന്നില്ല, അത്തരം സ്വന്തമാക്കൽകൊണ്ടു് മററുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരം മാത്രമേ എടുത്തുകളയുന്നുള്ളു.
സ്വകാര്യസ്വത്തു് വേണ്ടെന്നുവച്ചാൽ എല്ലാ ജോലിയും നിലയ്ക്കുമെന്നും സാർവ്വലൗകികമായ ആലസ്യം നമ്മെ പിടികൂടുമെന്നും ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ടു്.
ഈ വാദമനുസരിച്ചു് ബൂർഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായിരുന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങൾ യാതൊന്നും സമ്പാദിക്കുന്നില്ല, എന്തെങ്കിലും സമ്പാദിക്കുന്നവർ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നതു് ഇല്ലാതായിക്കഴിഞ്ഞാൽ കൂലിവേല സാധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറെറാരു പ്രകടരൂപമാത്രമാണു് ഈ ആക്ഷേപമാകെത്തന്നെ.<noinclude><references/></noinclude>
3v7v3o6117mlrh5r0rp1uv44d5lzvvo
താൾ:Communist Manifesto (ml).djvu/25
106
11538
241160
157879
2026-06-14T09:01:47Z
Bhama R 257
13324
/* Proofread */
241160
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ഭൗതികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിൻെറ കമ്മ്യൂണിസ്റ്റ് രീതിക്കെതിരായി കൊണ്ടുവന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും അതുപോലെ ബുദ്ധിപരമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനുള്ള കമ്മ്യൂണിസ്റ്റ് രീതികൾക്കെതിരായും ഉന്നയിക്കപ്പെടുന്നുണ്ടു്. ബൂർഷ്വായുടെ ദൃഷ്ടിയിൽ വർഗ്ഗസ്വത്തിൻെറ തിരോധാനം ഉല്പാദനത്തിൻെറതന്നെ തിരോധാനമാകുന്നതുപോലെതന്നെ അയാളുടെ ദൃഷ്ടിയിൽ വർഗ്ഗസംസ്കാരത്തിൻെറ തിരോധാനം എല്ലാ സംസ്കാരത്തിൻേറയും തിരോധാനത്തിനു തുല്യമാണു്.
ഏതൊരു സംസ്കാരത്തിൻെറ നാശത്തെച്ചൊല്ലിയാണോ അയാൾ കണ്ണീർവാർക്കുന്നതു്, ആ സംസ്കാരം ബഹുഭൂരിപക്ഷം ജനങ്ങൾക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണു്.
എന്നാൽ സ്വാതന്ത്ര്യം, സംസ്കാരം, നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂർഷ്വാ ധാരണകളുടെ മാനദണ്ഡംവെച്ചു്, ബൂർഷ്വാസ്വത്തു് ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങൾ ഞങ്ങളുമായി വഴക്കടിക്കാൻ വരേണ്ട. നിങ്ങളുടെ വർഗ്ഗത്തിൻെറ അഭീഷ്ടത്തെ—അതിൻെറ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിർണ്ണയിക്കുന്നതു് നിങ്ങളുടെ വർഗ്ഗത്തിൻെറ നിലനില്പിൻെറ സാമ്പത്തികോപാധികളാണു്—എല്ലാവർക്കുംവേണ്ടിയുള്ള നിയമമായി മാററിയതാണു് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെതന്നെ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുടെ ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടേയും സന്തതി മാത്രമാണു്.
നിങ്ങളുടെ ഇന്നത്തെ ഉല്പാദനരീതിയിൽനിന്നും സ്വത്തുടമയുടെ രൂപത്തിൽനിന്നും ഉടലെടുക്കുന്ന സാമൂഹ്യരൂപങ്ങളെ—ഉല്പാദനത്തിൻെറ പുരോഗതിയിൽ ഉയർന്നുവരികയും തിരോഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങളെ—പ്രകൃതിയുടേയും യുക്തിയുടേയും സനാതററിയമങ്ങളാക്കി മാററാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്വാർത്ഥപരമായ ഈ അബദ്ധധാരണ നിങ്ങളുടെ മുൻഗാമികളായ എല്ലാ ഭരണാധികാരിവർഗ്ഗങ്ങൾക്കുമുണ്ടായിരുന്നതാണു്. പ്രാചീന സ്വത്തിൻെറ കാര്യത്തിൽ നിങ്ങൾ വ്യക്തമായി കാണുന്നതു്, ഫ്യൂഡൽസ്വത്തിൻെറ കാര്യത്തിൽ നിങ്ങൾ തുറന്നു സമ്മതിക്കുന്നതു്, നിങ്ങളുടെ സ്വന്തം സ്വത്തിൻെറ ബൂർഷ്വാരൂപത്തെ സംബന്ധിച്ചിടത്തോളം തുറന്നു സമ്മതിക്കാൻ തീർച്ചയായും നിങ്ങൾക്കു് അനുവാദമില്ലല്ലോ.
കുടുംബത്തെ ഇല്ലാതാക്കുക! കമ്മ്യൂണിസ്റ്റുകാരുടെ ഈ നികൃഷ്ട<noinclude><references/></noinclude>
9rznn1obvxj1ddfls1dah3lyvviu0kh
താൾ:Janakeeyasasthra prastanam.pdf/54
106
81026
241130
239782
2026-06-13T16:49:42Z
Shajiarikkad
1345
241130
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>ക്യാമ്പിൽ കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം നടത്തുന്നതിനെപ്പറ്റി ചർച്ചകൾ നടന്നു.
''കേരളത്തിന്റെ സമ്പത്ത്'' BDOമാരുടെ പരിശീലനത്തിനുള്ള ഒരു പാഠപുസ്തകമായി പ്ലാനിങ്ങ് ബോർഡ് അംഗീകരിക്കുകയും 1500 കോപ്പി വാങ്ങുകയും ചെയ്തു. പിന്നീട് പുസ്തകം പല തവണ പരിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെപ്പതുക്കെ വികസനത്തെപ്പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാട് കൂടുതൽ കൂടുതൽ മൂർത്തമായി വന്നു. ''വികേന്ദ്രീകത ജനാധിപത്യം കേരളത്തിൽ 1958-1998'' എന്ന പുസ്തകത്തിൽ ഇത് സവിസ്തരം പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ 'ദരിദ്രജനവിഭാഗത്തിന്റെ ത്വരിതവികസനത്തിൽ' ഊന്നുന്ന, അസമത്വം കുറയ്ക്കുന്ന, സുസ്ഥിരത ഉറപ്പുവരുത്തുന്ന, ഒരു വികസനപാതയാണ് പരിഷത്ത്
ആഗ്രഹിക്കുന്നതെന്നു പറയാം.
'''സമ്മാനപ്പെട്ടി'''
പരിഷത്ത് വലിയ തോതിൽ പ്രസിദ്ധീകരണരംഗത്ത് പ്രവേശിക്കണം എന്ന 1975ലെ പീച്ചി ക്യാമ്പിലെ തീരുമാനം 1977ൽ ആണ് നടപ്പിലാക്കപ്പെട്ടത്. 1976ൽ നടന്ന ''കേരളത്തിന്റെ സമ്പത്ത്'' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം, STEPSന്റെ അനുഭവത്തിൽനിന്ന് വ്യത്യസ്തമായി, പുസ്തകപ്രസിദ്ധീകരണം ഒരു നഷ്ടക്കച്ചവടമല്ലെന്ന് ബോധ്യപ്പെടുത്തി. അങ്ങനെ 1977ൽ ''സമ്മാനപ്പെട്ടി'' വിളംബരം ചെയ്യപ്പെട്ടു. പുസ്തകപ്രസിദ്ധീകരണരംഗത്തെ അതികായനായിരുന്നു ഡി.സി. കിഴക്കെമുറി. കുറഞ്ഞ മൂലധനംകൊണ്ട്, വായനക്കാർ മുൻകൂറായി തരുന്ന പണംകൊണ്ട് എങ്ങനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. 'പ്രീപബ്ലിക്കേഷൻ' സമ്പ്രദായം കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടായി കേരളത്തിൽ നടന്നു വരുന്നു. 1977ൽ പരിഷത്ത് അതിന്റെ പ്രീപബ്ലിക്കേഷൻ പരിപാടി ആരംഭിച്ചു. പത്തുപുസ്തകങ്ങൾ അടങ്ങുന്ന ഒരു സമ്മാനപ്പെട്ടി. 45 രൂപ മുഖവില. പ്രീപബ്ലിക്കേഷൻ വില 22 രൂപ. പുസ്തകങ്ങളുടെ പേര്, ആർ എഴുതുന്നു മുതലായ വിവരങ്ങൾ അടങ്ങിയ ബ്രോഷർ. 8000 പേരെ പ്രീപബ്ലിക്കേഷൻ പദ്ധതിയിൽ ചേർത്തു. 1,76,000 രൂപ പിരിഞ്ഞു കിട്ടി. 10നു പകരം 11 പുസ്തകങ്ങൾ കൊടുത്തു. എന്നിട്ടും ലാഭമുണ്ടായി 20,000-30,000 രൂപ. ഗ്രന്ഥകാരന്മാർ റോയൽട്ടിയൊന്നും അന്നു വാങ്ങിയില്ല. എഡിറ്റിങ്ങ്, ചിത്രീകരണം, പ്രൂഫ് വായന, എല്ലാം സന്നദ്ധപ്രവർത്തനമായിരുന്നു. ഈ വിജയം, പിന്നീട് 50 പുസ്തകങ്ങൾ അടങ്ങുന്ന ''സയൻസ് ക്രീം'' പുസ്തകങ്ങൾ ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചു. 8000 സെറ്റുകൾ പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ വിറ്റുപോയി. അന്ന് ഒരു പുസ്തകത്തിന് ഗ്രന്ഥകാരന്മാർക്ക് നാമമാത്രമായി 250 രൂപ പ്രതിഫലം നൽകുകയാണ് ചെയ്തത്. മറ്റുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തനമായും. 30 കൊല്ല<noinclude></noinclude>
61gl69pttncggfh2kd92ji2ae6s5icr
താൾ:Janakeeyasasthra prastanam.pdf/56
106
81083
241131
239784
2026-06-13T17:04:03Z
Shajiarikkad
1345
241131
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>മായി പ്രസിദ്ധീകരണ പരിപാടി നടക്കുകയാണ്. ഇപ്പോഴും നല്ലൊരു തോതിൽ സന്നദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ, ഗ്രന്ഥകാരന്മാർക്ക് റോയൽട്ടി കൊടുക്കാൻ തുടങ്ങി. പക്ഷേ, ഇപ്പോഴും ശതമാനക്കണക്കിൽ
നോക്കിയാൽ മറ്റു പ്രസാധകരേക്കാൾ കുറഞ്ഞ റോയൽട്ടിയാണ് പരിഷത്ത് നൽകുന്നത്. 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയ്ക്ക്. മറ്റുള്ളവർ കൊടുക്കുന്നത് 15 ശതമാനമാണ്.
പ്രസിദ്ധീകരണ പ്രവർത്തനത്തിൽ മാത്രമല്ല, പുസ്തകങ്ങളുടെ വിൽപ്പനയിലും പരിഷത്ത് അദ്വിതീയമായ രീതിയാണ് അവലംബിച്ചത്. പുസ്തകശാലയിൽ കൂടിയല്ല പരിഷത്ത് പുസ്തകങ്ങൾ വിൽക്കുന്നത്. പ്രവർത്തകർ വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ ആയി, നേരിട്ട് സമീപിക്കുകയാണ് ചെയ്യുന്നത്. ഡയറക്ട് മാർക്കറ്റിങ്ങ് അഥവാ നേർക്കുനേർ കച്ചവടം. വിൽപ്പനക്കമ്മീഷനൊന്നും പോകുന്നില്ല. മുഖവിലയുടെ ഓരോ നിശ്ചിത ശതമാനം യൂണിറ്റിനും മേഖലയ്ക്കും ജില്ലയ്ക്കും ലഭിക്കുന്നു. അങ്ങനെ എല്ലാതലത്തിലുമുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കുന്നു. യഥാർഥത്തിൽ, പുസ്തക ആസൂത്രണം, നിർമാണം, വിതരണം മുതലായവയ്ക്ക് പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ മൂല്യമാണ് ഇങ്ങനെ 'ലാഭം' ആയി പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു തരത്തിൽ കണക്കു കൂട്ടിയാൽ പുസ്തകം വിൽക്കാനായി പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ വില കണക്കിലെടുത്താൽ ഈ 'ലാഭം' നഷ്ടമായിത്തീരുന്നതാണ്. പരിഷത്തിലെ ഒരു ശരാശരി പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ദിവസത്തിന് 300 രൂപ എന്നെടുക്കാം. 3 പേരുടെ ഒരു ടീം ഒരു ദിവസം ശരാശരി 3000 രൂപയുടെ പുസ്തകം വിൽക്കുമെന്ന് എടുത്താൽ, അവരുടെ അധ്വാനത്തിന്റെ വില 900 രൂപ വരുന്നതാണ്. അതായത് മൊത്തം മുഖവിലയുടെ 30%. എഡിറ്റിങ്ങ്, പ്രൂഫ് നോക്കൽ മുതലായ ജോലികൾക്കായി നൽകുന്ന സന്നദ്ധ പ്രവർത്തനം ഏകദേശം 10% വരും. അങ്ങനെ പുസ്തകത്തിന്റെ വിലയുടെ 40%, വ്യക്തമായും പ്രവർത്തകരുടെ അധ്വാനമാണ്. പ്രീപബ്ലിക്കേഷൻ സൗജന്യവും മറ്റു കമ്മീഷനുകളും കൂട്ടിച്ചേർത്താൽ വായനക്കാർക്ക് കിട്ടുന്ന ശരാശരി ഇളവ് ഏതാണ്ട് 20% വരും. ബാക്കിയുള്ള 40 ശതമാനമാണ് അച്ചടി, ഓഫീസ് ചെലവ്, റോയൽട്ടി, ട്രാൻസ്പോർട്ടേഷൻ മുതലായവയ്ക്ക് കിട്ടുന്നത്. ഇത് യഥാർഥത്തിൽ 40-45 ശതമാനം വരും. ഇങ്ങനെ കണക്കാക്കിയൽ പുസ്തകവിൽപ്പന നഷ്ടക്കച്ചവടമാണെന്നു തോന്നും. പക്ഷേ, പ്രവർത്തകർ നൽകുന്ന സമയം അവർ പ്രസ്ഥാനത്തിനു നൽകുന്ന സംഭാവനയാണ്. ഏതാണ്ട് 30-40 ലക്ഷം രൂപ മൂല്യം മതിക്കേണ്ട സമയമാണ് പരിഷത്ത് പ്രവർത്തകർ പ്രസ്ഥാനത്തിന് നൽകുന്ന സംഭാവന. 40000
അംഗങ്ങളിൽ വീതിക്കുകയാണെങ്കിൽ ഇത് ആളൊന്നുക്ക് ഒരു ദിവസം മാത്രമാണ് വരുന്നത്. ഇത് അത്ര വലുതല്ല. പക്ഷേ, 5 ശതമാനത്തിൽ താഴെ പ്രവർത്തകരേ ഇത് ചെയ്യുന്നുള്ളൂ. അവർക്ക് ചെലവാക്കേണ്ടിവരുന്ന സമയം<noinclude></noinclude>
4g3w1o9qrs2bno1o4hsvhrwneup4i0q
താൾ:Prithikaradurga (Changampuzha).pdf/309
106
81413
241150
240997
2026-06-14T05:35:48Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
241150
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>"ഞാൻ നിൻ്റെ അമ്മയാണോ എന്നു എനിക്കറിഞ്ഞുകൂടാ,” അവൾ പ്രതിവചിച്ചു; പകയോടുംകോപത്തോടുംകൂടി ഞാൻ എൻ്റെ ഉദരത്തിൽ വഹിച്ചിരുന്ന കുട്ടി ഒരിക്കലും നിന്റെ പ്രകൃതം കാണിക്കുമായിരുന്നില്ല നീ ഏറിയകൂറും ഈസായേയും അടിമവർഗ്ഗത്തേയും പോലെയുള്ള ഒരു മട്ടുകാരനാണു്; –നിന്നേക്കാൾ കരുത്തുള്ള ഒരാളുടെ മുൻപിൽ നിമിഷത്തിനുള്ളിൽ നീ വഴങ്ങിപ്പോകുന്നു."
ആ അവസരത്തിൽ യോട്ട് അവരുടെ സമീപത്തേയ്ക്കു വന്നു. ഇടറിയ സ്വരത്തിൽ അയാൾ ഇങ്ങനെ പ്രസ്താപിച്ചു:
"ഇവൻ എൻ്റെ മകനോ അതോ ഗ്രെഫ്‌സിനിലെ കാാറെയുടെ മകനോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഉൾവാർ, നീ നിൻ്റെ അമ്മയുടെ ആഗ്രഹംപോലെതന്നെ പ്രവർത്തിക്കൂ!''
വിഗ്‌ഡിസ് യോട്ടിൻ്റെ നേർക്കു തിരിഞ്ഞു. പക്ഷേ അയാൾ ഉൾവാറിൻ്റെ കൈയ്ക്കു കടന്നു പിടിച്ച് അവനേയുംകൊണ്ടു തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങിപ്പോയി.
നാല്പത്തിയാറ്
യോട്ടും ഉൾവാറും കൂടി കാട്ടിൽക്കൂടി കുതിരയോടിച്ചു പോയി. അവർ മുഖത്തോടുമുഖം നോക്കുകയോ എന്തെങ്കിലും ശബ്ദിക്കുകയോ ചെയ്തില്ല. ഒടുവിൽ ഉൾവാർ പറഞ്ഞു:
39*<noinclude></noinclude>
cvrv5nwwamfhawdhel2hndfilgutzgn
241151
241150
2026-06-14T05:36:00Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241151
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>"ഞാൻ നിൻ്റെ അമ്മയാണോ എന്നു എനിക്കറിഞ്ഞുകൂടാ,” അവൾ പ്രതിവചിച്ചു; പകയോടുംകോപത്തോടുംകൂടി ഞാൻ എൻ്റെ ഉദരത്തിൽ വഹിച്ചിരുന്ന കുട്ടി ഒരിക്കലും നിന്റെ പ്രകൃതം കാണിക്കുമായിരുന്നില്ല നീ ഏറിയകൂറും ഈസായേയും അടിമവർഗ്ഗത്തേയും പോലെയുള്ള ഒരു മട്ടുകാരനാണു്; –നിന്നേക്കാൾ കരുത്തുള്ള ഒരാളുടെ മുൻപിൽ നിമിഷത്തിനുള്ളിൽ നീ വഴങ്ങിപ്പോകുന്നു."
ആ അവസരത്തിൽ യോട്ട് അവരുടെ സമീപത്തേയ്ക്കു വന്നു. ഇടറിയ സ്വരത്തിൽ അയാൾ ഇങ്ങനെ പ്രസ്താപിച്ചു:
"ഇവൻ എൻ്റെ മകനോ അതോ ഗ്രെഫ്‌സിനിലെ കാാറെയുടെ മകനോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഉൾവാർ, നീ നിൻ്റെ അമ്മയുടെ ആഗ്രഹംപോലെതന്നെ പ്രവർത്തിക്കൂ!''
വിഗ്‌ഡിസ് യോട്ടിൻ്റെ നേർക്കു തിരിഞ്ഞു. പക്ഷേ അയാൾ ഉൾവാറിൻ്റെ കൈയ്ക്കു കടന്നു പിടിച്ച് അവനേയുംകൊണ്ടു തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങിപ്പോയി.
നാല്പത്തിയാറ്
യോട്ടും ഉൾവാറും കൂടി കാട്ടിൽക്കൂടി കുതിരയോടിച്ചു പോയി. അവർ മുഖത്തോടുമുഖം നോക്കുകയോ എന്തെങ്കിലും ശബ്ദിക്കുകയോ ചെയ്തില്ല. ഒടുവിൽ ഉൾവാർ പറഞ്ഞു:
39*<noinclude></noinclude>
trjjwmfmcisf0b718wqu6kct68rlwbs
താൾ:Prithikaradurga (Changampuzha).pdf/161
106
81529
241155
240652
2026-06-14T08:22:37Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241155
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>ക്കുവേണ്ടി ഉണ്ടാക്കിയതാണതെന്നു തോന്നുംവിധം അയാൾക്ക് അതത്ര ചേർ ച്ചയുള്ളതായിരുന്നുവെന്നു അവൾ പ്രസ്താവിച്ചു.
അതുകഴിഞ്ഞു് അവൾ അവിടെനിന്നും പോയി. വസ്ത്രം സ്വശരീരത്തിൽത്തന്നെ ഇട്ടുകൊണ്ടു യോട്ട് അവിടെ നിലകൊണ്ടു. വെററർലൈഡ് പറഞ്ഞു:
"ഗുഡ്രൺ കയറിവന്നു് അതു പറഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും തനിക്കതു കിട്ടുമായിരുന്നില്ല. അതില്ലാത്ത നിലയിലാണ് താൻ കൂടുതൽ പരിസേവ്യനായിത്തീരുക; തൻ്റെ ചിന്തകളിൽനിന്നും അതു നിർ മ്മിച്ച അവളെ താൻ കൈവെടിയുമെങ്കിൽ അതിലും കൂടുതാലായും!”
യോട്ട് മറുപടി പറഞ്ഞു:
"ഞാൻ ആ പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു പക്ഷേ, ഈ പ്രാവശ്യം ഈ വസ്ത്രമാണു് എനിക്കിഷ്ടപ്പെട്ടതു്.__എന്തെന്നാൽ എനിക്കിതു ഭംഗിയായി യോജിച്ചിരിക്കുന്നു. അതുകൊണ്ടു മനമില്ലാമനസ്സോടെയുള്ള ഈ സ മ്മാനത്തിന്നു ഞാൻ നിങ്ങളോടു നന്ദി പറയട്ടെ!__ എനിക്കു കിട്ടാൻ കിഴിവുള്ളതു കരസ്ഥമാക്കുകയും ചെയ്യട്ടെ!"
അയാൾ ഇതു പറയുന്നതോടൊപ്പം അല്പമൊന്നു പുഞ്ചിരിയിടുകയും ചെയ്തു. അനന്തരം അയാൾ ആ വസ്ത്രം കൊണ്ടുപോയി ഭദ്രമായി ഒളിച്ചുവെച്ചു. അനന്തരം അയാൾ ഓരോ കായികവിനോദങ്ങളിൽ ആളുകൾ സമ്മേളിച്ചിരുന്ന മുററത്തേയ്ക്കിറങ്ങിപ്പോയി,<noinclude></noinclude>
amm5bu69o45muplm6scmp5t1mvr8tsw
താൾ:Prithikaradurga (Changampuzha).pdf/162
106
81532
241156
240656
2026-06-14T08:23:07Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241156
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>ഒഡ്ബീനെസൺ എന്നും, സിഗേർസ് ബിനെസൺ എന്നും പോരോടുകൂടി രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. പുരുഷോചിതമായ കായികപരിശീലനങ്ങളിൽ ഏറ്റവും മികച്ചവരായിരുന്നു അവർ. ദ്വീപിൻ്റെ ആ ഭാഗത്തുള്ളവരിൽ ഏറ്റവുമധികം ആൾ ഒഡ്ഡാണു്. ആയുധവിദ്യയിൽ നല്ല നൈപുണ്യമാർജ്ജിച്ചിരുന്ന ആളാണു് യോട്ട്; അയാൾക്കു തൻ്റെ സ്വന്തമായി ആയുധങ്ങളുമുണ്ടു'; പക്ഷേ, കുറച്ചു കാലമായി പ്രയോഗിക്കാത്തതിനാൽ അയാൾക്കു കൈവഴക്കം അല്പം കമ്മിയാണെന്നേയുള്ളു. എന്നിരുന്നാലും അയാൾ വേഗ ത്തിൽ പ്രകടനത്തിനു തികച്ചും പ്രാപ്തനായിത്തീർന്നു. ഒടുവിൽ നോക്കിക്കൊണ്ടുനിന്നവർ വേഗതയും ചുറുചുറുക്കും ആവശ്യമായ അത്തരം അഭ്യാസമുറകളിൽ യോട്ടിനു' ഏറ്റവുമധികം സാമ്യമുണ്ടെന്നും, പക്ഷേ, മെയ്ക്കരുത്തു ആവശ്യമുള്ളിടത്ത് ഒഡ്ഡാണു് ഏറ്റവും പറ്റിയവനെന്നും പറയുകയുണ്ടായി.
"എന്നാലും എനിക്കൊന്നു കണ്ടാൽക്കൊള്ളാം,'' യോട്ട് പറഞ്ഞു: "എന്നെ അടിച്ചുമലർത്താൻ ഒഡ്ഡിനു സാധിക്കുമോ എന്ന്.''
രണ്ടുപേരും തമ്മിൽ പിടിതുടങ്ങി. തൻ്റെ ദേഹബലം മറ്റുള്ളവരുടേതിനേക്കാൾ തുലോം കുറവാണെന്നു യോട്ടിന്നു തോന്നി. അതുകാരണം അയാൾ തനിക്കുള്ള കരുത്തു മുഴുവൻ അപ്പോൾ പ്രയോഗിക്കയുണ്ടായി. തൻ്റെ ശക്തിയിൽ അമിതമായ വിശ്വാസമുണ്ടായിരുന്നാതിനാൽ ഒഡ്ഡ് അശ്രദ്ധനായിട്ടാണ് നിന്നതു്. ഏറെനേരം<noinclude></noinclude>
s2vgnt615ij7dqayg5qtz3tquy078s1
241157
241156
2026-06-14T08:24:47Z
ലക്ഷ്മി എം. എം
13355
241157
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>ഒഡ്ഡ്ബീനെസൺ എന്നും, സിഗേർസ് ബിനെസൺ എന്നും പോരോടുകൂടി രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. പുരുഷോചിതമായ കായികപരിശീലനങ്ങളിൽ ഏറ്റവും മികച്ചവരായിരുന്നു അവർ. ദ്വീപിൻ്റെ ആ ഭാഗത്തുള്ളവരിൽ ഏറ്റവുമധികം ആൾ ഒഡ്ഡാണു്. ആയുധവിദ്യയിൽ നല്ല നൈപുണ്യമാർജ്ജിച്ചിരുന്ന ആളാണു് യോട്ട്; അയാൾക്കു തൻ്റെ സ്വന്തമായി ആയുധങ്ങളുമുണ്ടു'; പക്ഷേ, കുറച്ചു കാലമായി പ്രയോഗിക്കാത്തതിനാൽ അയാൾക്കു കൈവഴക്കം അല്പം കമ്മിയാണെന്നേയുള്ളു. എന്നിരുന്നാലും അയാൾ വേഗ ത്തിൽ പ്രകടനത്തിനു തികച്ചും പ്രാപ്തനായിത്തീർന്നു. ഒടുവിൽ നോക്കിക്കൊണ്ടുനിന്നവർ വേഗതയും ചുറുചുറുക്കും ആവശ്യമായ അത്തരം അഭ്യാസമുറകളിൽ യോട്ടിനു' ഏറ്റവുമധികം സാമ്യമുണ്ടെന്നും, പക്ഷേ, മെയ്ക്കരുത്തു ആവശ്യമുള്ളിടത്ത് ഒഡ്ഡാണു് ഏറ്റവും പറ്റിയവനെന്നും പറയുകയുണ്ടായി.
"എന്നാലും എനിക്കൊന്നു കണ്ടാൽക്കൊള്ളാം,'' യോട്ട് പറഞ്ഞു: "എന്നെ അടിച്ചുമലർത്താൻ ഒഡ്ഡിനു സാധിക്കുമോ എന്ന്.''
രണ്ടുപേരും തമ്മിൽ പിടിതുടങ്ങി. തൻ്റെ ദേഹബലം മറ്റുള്ളവരുടേതിനേക്കാൾ തുലോം കുറവാണെന്നു യോട്ടിന്നു തോന്നി. അതുകാരണം അയാൾ തനിക്കുള്ള കരുത്തു മുഴുവൻ അപ്പോൾ പ്രയോഗിക്കയുണ്ടായി. തൻ്റെ ശക്തിയിൽ അമിതമായ വിശ്വാസമുണ്ടായിരുന്നാതിനാൽ ഒഡ്ഡ് അശ്രദ്ധനായിട്ടാണ് നിന്നതു്. ഏറെനേരം<noinclude></noinclude>
840768uzzuubwr4sy4syupiposgycje
241158
241157
2026-06-14T08:25:32Z
ലക്ഷ്മി എം. എം
13355
241158
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>ഒഡ്ഡ്ബീനെസൺ എന്നും, സിഗേർസ് ബിനെസൺ എന്നും പോരോടുകൂടി രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. പുരുഷോചിതമായ കായികപരിശീലനങ്ങളിൽ ഏറ്റവും മികച്ചവരായിരുന്നു അവർ. ദ്വീപിൻ്റെ ആ ഭാഗത്തുള്ളവരിൽ ഏറ്റവുമധികം ആൾ ഒഡ്ഡാണു്. ആയുധവിദ്യയിൽ നല്ല നൈപുണ്യമാർജ്ജിച്ചിരുന്ന ആളാണു് യോട്ട്; അയാൾക്കു തൻ്റെ സ്വന്തമായി ആയുധങ്ങളുമുണ്ടു'; പക്ഷേ, കുറച്ചു കാലമായി പ്രയോഗിക്കാത്തതിനാൽ അയാൾക്കു കൈവഴക്കം അല്പം കമ്മിയാണെന്നേയുള്ളു. എന്നിരുന്നാലും അയാൾ വേഗ ത്തിൽ പ്രകടനത്തിനു തികച്ചും പ്രാപ്തനായിത്തീർന്നു. ഒടുവിൽ നോക്കിക്കൊണ്ടുനിന്നവർ വേഗതയും ചുറുചുറുക്കും ആവശ്യമായ അത്തരം അഭ്യാസമുറകളിൽ യോട്ടിനു' ഏറ്റവുമധികം സാമ്യമുണ്ടെന്നും, പക്ഷേ, മെയ്ക്കരുത്തു ആവശ്യമുള്ളിടത്ത് ഒഡ്ഡാണു് ഏറ്റവും പറ്റിയവനെന്നും പറയുകയുണ്ടായി.
"എന്നാലും എനിക്കൊന്നു കണ്ടാൽക്കൊള്ളാം,'' യോട്ട് പറഞ്ഞു: "എന്നെ അടിച്ചുമലർത്താൻ ഒഡ്ഡിനു സാധിക്കുമോ എന്ന്."
രണ്ടുപേരും തമ്മിൽ പിടിതുടങ്ങി. തൻ്റെ ദേഹബലം മറ്റുള്ളവരുടേതിനേക്കാൾ തുലോം കുറവാണെന്നു യോട്ടിന്നു തോന്നി. അതുകാരണം അയാൾ തനിക്കുള്ള കരുത്തു മുഴുവൻ അപ്പോൾ പ്രയോഗിക്കയുണ്ടായി. തൻ്റെ ശക്തിയിൽ അമിതമായ വിശ്വാസമുണ്ടായിരുന്നാതിനാൽ ഒഡ്ഡ് അശ്രദ്ധനായിട്ടാണ് നിന്നതു്. ഏറെനേരം<noinclude></noinclude>
jsy0s84leq5y6rvdohok551mqx12b0g