വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഉപയോക്താവിന്റെ സംവാദം:Ranjithsiji
3
7778
241273
238974
2026-06-15T09:40:48Z
Bhama R 257
13324
241273
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi.png|thumb|250px|right| മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Ranjithsiji|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Kiran Gopi|Kiran Gopi]] 10:37, 31 മേയ് 2011 (UTC)
==വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം ==
<div style="background-color:#FAFAFA; color:#1C2069">
If you are not able to read the below message, please click [[w:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സ്വാഗതം/en|here for the English version]]
</div>
<div style="margin: 0.5em; border: 2px #800000 solid; padding: 1em;background-color:#FFFFFF" >
{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"
|-
[[File:Wikisangamolsavam-logo.png|750px|center|link=w:വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012]]<br/>
|-
! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},
<span class="plainlinks">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ [[w:കൊല്ലം|കൊല്ലം]] ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.<br> ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള [[w:വിക്കിപീഡിയ:മലയാളം_വിക്കിമീഡിയയെ_സ്നേഹിക്കുന്നു-2|'''മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു''']] എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ [[w:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ|'''അപേക്ഷാതാൾ''']] കാണുക
</span><br>
<br>
വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ [[Special:Contributions/Ranjithsiji|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...
|}</div>
--'''[[w:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 16:23, 29 മാർച്ച് 2012 (UTC)
== ഒരാൾ തിരുത്തിക്കൊണ്ടിരിക്കുന്നു ==
രഞ്ജിത്തേട്ടാ, <br>
താഴെ കാണുന്ന ഫലകം ഏതെങ്കിലും താളിൽ ഉണ്ടെങ്കിൽ ആ താൾ വേറൊരാൾ തിരുത്തുക ആണെന്നാണർത്ഥം. അതുകൊണ്ട് തന്നെ, നമ്മൾ ആ താൾ തിരുത്താതിരിക്കുക ആണ് നല്ലത്. [[താൾ:Chithrashala.djvu/5|ഇവിടെ]] ഞാൻ ആ ഫലകം ഇട്ടിരുന്നു, പക്ഷേ ചേട്ടൻ അതിലേക്ക് ടൈപ്പ് ചെയ്ത് കയറ്റി. അങ്ങനെ ചെയ്യുമ്പോൾ നമ്മളിൽ ഒരാൾ ചെയ്ത പണി വെറുതേ ആകും. അടുത്ത തവണ ശ്രദ്ധിക്കുമല്ലോ?? -
ഇതാണ് ആ ഫലകം. ഇത് കിട്ടാൻ താളിൽ <nowiki>{{തിരുത്തുന്നു}} എന്നോ {{inuse}}</nowiki> എന്നോ കൊടുക്കുക
{{തിരുത്തുന്നു}}<br>
[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 14:18, 7 ജനുവരി 2013 (UTC)
== വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ==
{{tb|ഉപയോക്താവിന്റെ_സംവാദം:Manojk#വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം}}
:പുസ്തകത്തിന്റെ ടാസ്ക്ക് അപ്പ് ആയിട്ടുണ്ട് ട്ടോ. സൂചിക -> [[സൂചിക:Vayichalum vayichalum theeratha pusthakam.djvu]] പുസ്തകം ഞാൻ ഒന്നുകൂടി എഡിറ്റ് ചെയ്ത് പരിഷ്കരിച്ചു. ഇമേജ് വലിപ്പം റെസല്യൂഷൻ<!> കൂടുകയും പേജിലെ വൈറ്റ് സ്പേസ് കുറയുകയും മൊത്തം ഫയൽ സൈസ് 1 MB യുടെ അടുത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. :)--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:13, 6 ജൂലൈ 2013 (UTC)
==വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം ==
<div style="background-color:#dfdfdf; color:#333; font-size:11px; text-align:right; line-height:14px; height:14px; padding:5px ">
If you are not able to read the below message, please click [[W:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം/en|here for the English version]]
</div>
<div style="padding:5px; background-color:#f1f1f1;">
<div style="padding:5px; background-color:#efefef;">
<div style="border:none; -moz-box-shadow: 0 1px 3px rgba(0, 0, 0, 0.35); -webkit-box-shadow: 0 1px 3px rgba(0, 0, 0, 0.35); box-shadow: 0 1px 3px rgba(0, 0, 0, 0.35); background: #ddd; background: -moz-linear-gradient(top, #f4f4f4 0%, #f1f1f1 100%); background: -webkit-gradient(linear, left top, left bottom, color-stop(0%,#E7FFFF), color-stop(100%,#7db9e8)); background: -webkit-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -o-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -ms-linear-gradient(top, #E7FFFF 0%,#7db9e8 100%); background: linear-gradient(top, #E7FFFF 0%,#7db9e8 100%); -moz-border-radius: 7px; -webkit-border-radius: 7px; border-radius: 7px;">
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; ">
<tr>
{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"
|-
[[File:Wikisangamolsavam-logo-2013.png|500px|center|link=W:വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013]]<br/></div>
|-
!
<div style="font-weight:400; color:#333; margin:15px; text-align:left" >
<div style="padding:5px; background:#333; color:#fff; border-radius:5px; font-size:16px">നമസ്കാരം! {{BASEPAGENAME}}</div>
<div style="padding:5px;">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:W:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013|വിക്കിസംഗമോത്സവം 2013]], ഡിസംബർ 21, 22, 23 തീയ്യതികളിൽ [[:W:ആലപ്പുഴ|ആലപ്പുഴയിൽ]] വെച്ച് നടക്കുന്നു.<br> കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[:W:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം|വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം]] ''വിക്കിവിദ്യാർത്ഥിസംഗമം'', ''വിക്കിയുവസംഗമം'', ''ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം'', ''തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും'', ''[[:W:WP:WS2013/WWE|വിക്കി ജലയാത്ര]]'' എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Ranjithsiji|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...</div></div>
|}</div></div></div>--'''[[:W:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 19:14, 17 നവംബർ 2013 (UTC)
==വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014 ==
<div style="padding:5px; background-color:#f1f1f1;">
<div style="padding:5px; background-color:#efefef;">
<div style="border:none; -moz-box-shadow: 0 1px 3px rgba(0, 0, 0, 0.35); -webkit-box-shadow: 0 1px 3px rgba(0, 0, 0, 0.35); box-shadow: 0 1px 3px rgba(0, 0, 0, 0.35); background: #ddd; background: -moz-linear-gradient(top, #f4f4f4 0%, #f1f1f1 100%); background: -webkit-gradient(linear, left top, left bottom, color-stop(0%,#E7FFFF), color-stop(100%,#7db9e8)); background: -webkit-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -o-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -ms-linear-gradient(top, #E7FFFF 0%,#7db9e8 100%); background: linear-gradient(top, #E7FFFF 0%,#7db9e8 100%); -moz-border-radius: 7px; -webkit-border-radius: 7px; border-radius: 7px;">
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; ">
<tr>
{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"
|-
[[പ്രമാണം:WS(M) DC 3-1.jpg|900px|center|link=വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014]]<br/></div>
|-
!
<div style="font-weight:400; color:#333; margin:15px; text-align:left" >
<div style="padding:5px; background:#333; color:#fff; border-radius:5px; font-size:16px">നമസ്കാരം! {{BASEPAGENAME}}</div>
<div style="padding:5px;">
[[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014|വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ]] താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..<br>
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ [http://cis-india.org/ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K)], [http://keralasahityaakademi.org/ കേരള സാഹിത്യ അക്കാദമി], [https://www.itschool.gov.in/ ഐടി @ സ്കൂൾ പദ്ധതി], [http://smc.org.in/ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്] തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/it@school|ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ]] സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. [[:വർഗ്ഗം:DC2014-Pages_created_by_{{BASEPAGENAME}}|ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ]] തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.<br>
വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ [[Special:Contributions/Ranjithsiji|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...</div></div>
|}</div></div></div>--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 22:33, 1 ഫെബ്രുവരി 2014 (UTC)
==വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ് ==
<div>
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; ">
<tr>
{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"
|-
!
<div style="font-weight:400; color:#444; margin:15px; text-align:left" >
<div style="padding:5px; background:#444; color:#fff; border-radius:5px; font-size:16px">നമസ്കാരം! {{BASEPAGENAME}}</div>
<div style="padding:5px;">
വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.
</div></div></div>
===വിവരങ്ങൾ===
<poem>
സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.
</poem>
കൂടുതൽ വിവരങ്ങൾക്ക് [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ_മത്സരം_2014/പൊതുപരിപാടി|ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം]] കാണുക.
|}--'''വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി [[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 12:46, 25 ജൂൺ 2014 (UTC)
</div>
== Keycombination_of_രേഫം ==
{{tb|ഉപയോക്താവിന്റെ_സംവാദം:Manojk#Keycombination_of_രേഫം}}
== Indic Wikisource Proofreadthon ==
{{clear}}
''Sorry for writing this message in English - feel free to help us translating it''
<div style="align:center; width:90%;float:left;{{#ifeq:{{#titleparts:{{FULLPAGENAME}}|2}}||background:#F9ED94;|}}border:0.5em solid #000000; padding:1em;">
<div class="plainlinks mw-content-ltr" lang="en" dir="ltr">
[[File:Wikisource-logo-with-text.svg|frameless|right|100px]]
Hello,
As '''[[:m:COVID-19|COVID-19]]''' has forced the Wikimedia communities to stay at home and like many other affiliates, CIS-A2K has decided to suspend all offline activities till 15th September 2020 (or till further notice). I present to you for an online training session for future coming months. The CIS-A2K have conducted a [[:m:Indic Wikisource Proofreadthon|Online Indic Wikisource Proofreadthon]] to enrich our Indian classic literature in digital format.
'''WHAT DO YOU NEED'''
* '''Booklist:''' a collection of books to be proofread. Kindly help us to find some classical literature your language. The book should not be available in any third party website with Unicode formatted text. Please collect the books and add our [[:m:Indic Wikisource Proofreadthon/Book list|event page book list]].
*'''Participants:''' Kindly sign your name at [[:m:Indic Wikisource Proofreadthon/Participants|Participants]] section if you wish to participate this event.
*'''Reviewer:''' Kindly promote yourself as administrator/reviewer of this proofreadthon and add your proposal [[:m:Indic Wikisource Proofreadthon/Participants#Administrator/Reviewer|here]]. The administrator/reviewers could participate in this Proofreadthon.
* '''Some social media coverage:''' I would request to all Indic Wikisource community member, please spread the news to all social media channel, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
* '''Some awards:''' There may be some award/prize given by CIS-A2K.
* '''A way to count validated and proofread pages''':[https://wscontest.toolforge.org/ Wikisource Contest Tools]
* '''Time ''': Proofreadthon will run: from 01 May 2020 00.01 to 10 May 2020 23.59
* '''Rules and guidelines:''' The basic rules and guideline have described [[:m:Indic Wikisource Proofreadthon/Rules|here]]
* '''Scoring''': The details scoring method have described [[:m:Indic_Wikisource_Proofreadthon/Rules#Scoring_system|here]]
I really hope many Indic Wikisources will be present this year at-home lockdown.
Thanks for your attention<br/>
'''[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]] 17:40, 17 ഏപ്രിൽ 2020 (UTC)'''<br/>
''Wikisource Advisor, CIS-A2K''
</div>
</div>
{{clear}}
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== Indic Wikisource Proofreadthon II 2020 ==
{{clear}}
''Sorry for writing this message in English - feel free to help us translating it''
<div style="align:center; width:90%;float:left;{{#ifeq:{{#titleparts:{{FULLPAGENAME}}|2}}||background:#F9ED94;|}}border:0.5em solid #000000; padding:1em;">
<div class="plainlinks mw-content-ltr" lang="en" dir="ltr">
[[File:Wikisource-logo-with-text.svg|frameless|right|100px]]
Hello Proofreader,
After successfull first [[:m:Indic Wikisource Proofreadthon|Online Indic Wikisource Proofreadthon]] hosted and organised by CIS-A2K in May 2020, again we are planning to conduct one more [[:m:Indic Wikisource Proofreadthon 2020|Indic Wikisource Proofreadthon II]].I would request to you, please submit your opinion about the dates of contest and help us to fix the dates. Please vote for your choice below.
{{Clickable button 2|Click here to Submit Your Vote|class=mw-ui-progressive|url=https://strawpoll.com/jf8p2sf79}}
'''Last date of submit of your vote on 24th September 2020, 11:59 PM'''
I really hope many Indic Wikisource proofreader will be present this time.
Thanks for your attention<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]<br/>
Wikisource Advisor, CIS-A2K
</div></div>
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== Indic Wikisource Proofreadthon II 2020 ==
{{clear}}
''Sorry for writing this message in English - feel free to help us translating it''
<div style="align:center; width:90%;float:left;{{#ifeq:{{#titleparts:{{FULLPAGENAME}}|2}}||background:#F9ED94;|}}border:0.5em solid #000000; padding:1em;">
<div class="plainlinks mw-content-ltr" lang="en" dir="ltr">
[[File:Wikisource-logo-with-text.svg|frameless|right|100px]]
[[File:Indic Wikisource Proofreadthon 2020 Poll result with Valid Vote.svg|frameless|right|125px|Valid Vote share]]
Hello Proofreader,
Thank you for participating at [https://strawpoll.com/jf8p2sf79/r Pool] for date selection. But Unfortunately out of 130 votes [[:File:Indic Wikisource Proofreadthon 2020 - with Valid Vote.png|69 vote is invalid]] due to the below reason either the User ID was invalid or User contribution at Page: namespace less than 200.
{| class="wikitable"
! Dates slot !! Valid Vote !! %
|-
| 1 Oct - 15 Oct 2020 || 26 || 34.21%
|-
| 16 Oct - 31 Oct 2020 || 8 || 10.53%
|-
| 1 Nov - 15 Nov 2020 || 30 || 39.47%
|-
| 16 Nov - 30 Nov 2020 || 12 || 15.79%
|}
After 61 valid votes counted, the majority vote sharing for 1st November to 15 November 2020. So we have decided to conduct the contest from '''1st November to 15 November 2020'''.<br/>
'''WHAT DO YOU NEED'''
* '''Booklist:''' a collection of books to be proofread. Kindly help us to find some books in your language. The book should not be available in any third party website with Unicode formatted text. Please collect the books and add our [[:m:Indic Wikisource Proofreadthon 2020/Book list|event page book list]]. Before adding the books, please check the pagination order and other stuff are ok in all respect.
*'''Participants:''' Kindly sign your name at [[:m:Indic Wikisource Proofreadthon 2020/Participants|Participants]] section if you wish to participate this event.
*'''Reviewer:''' Kindly promote yourself as administrator/reviewer of this proofreadthon and add your proposal [[:m:Indic Wikisource Proofreadthon 2020/Participants#Administrator/Reviewer|here]]. The administrator/reviewers could participate in this Proofreadthon.
* '''Some social media coverage:''' I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
* '''Some awards:''' This time we have decided to give the award up to 10 participants in each language group.
* '''A way to count validated and proofread pages''':[https://wscontest.toolforge.org/ Wikisource Contest Tools]
* '''Time ''': Proofreadthon will run: from '''01 November 2020 00.01 to 15 November 2020 23.59'''
* '''Rules and guidelines:''' The basic rules and guideline have described [[:m:Indic Wikisource Proofreadthon 2020/Rules|here]]
* '''Scoring''': The details scoring method have described [[:m:Indic_Wikisource_Proofreadthon 2020/Rules#Scoring_system|here]]
I really hope many Indic Wikisource proofread will be present in this contest too.
Thanks for your attention<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]<br/>
Wikisource Advisor, CIS-A2K
</div>
</div>
{{clear}}
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== Indic Wikisource Proofreadthon II 2020 - Collect your book ==
''Sorry for writing this message in English - feel free to help us translating it''
{| style="background-color: #fdffe7; border: 1px solid #fceb92;"
|-
|[[File:Wikisource-logo-with-text.svg|frameless|right|100px]]
Dear {{BASEPAGENAME}},
Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd [[:m:Indic Wikisource Proofreadthon 2020|Online Indic Wikisource Proofreadthon 2020 II]] to enrich our Indian classic literature in digital format in this festive season.
'''WHAT DO YOU NEED'''
* '''Booklist:''' a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our [[:m:Indic Wikisource Proofreadthon 2020/Book list|event page book list]]. You should follow the copyright guideline describes [[:m:Indic Wikisource Proofreadthon 2020/Book list|here]]. After finding the book, you should check the pages of the book and create Pagelist.
*'''Participants:''' Kindly sign your name at [[:m:Indic Wikisource Proofreadthon 2020/Participants|Participants]] section if you wish to participate this event.
*'''Reviewer:''' Kindly promote yourself as administrator/reviewer of this proofreadthon and add your proposal [[:m:Indic Wikisource Proofreadthon 2020/Participants#Administrator/Reviewer|here]]. The administrator/reviewers could participate in this Proofreadthon.
* '''Some social media coverage:''' I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
* '''Some awards:''' There may be some award/prize given by CIS-A2K.
* '''A way to count validated and proofread pages''':[https://indic-wscontest.toolforge.org/ Indic Wikisource Contest Tools]
* '''Time ''': Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
* '''Rules and guidelines:''' The basic rules and guideline have described [[:m:Indic Wikisource Proofreadthon 2020/Rules|here]]
* '''Scoring''': The details scoring method have described [[:m:Indic_Wikisource_Proofreadthon 2020/Rules#Scoring_system|here]]
I really hope many Indic Wikisources will be present this year at-home lockdown.
Thanks for your attention<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]<br/>
Wikisource Program officer, CIS-A2K
|}
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistOct2020&oldid=20484797 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon ==
[[File:Wikisource-logo-with-text.svg|frameless|right|100px]]
പ്രിയ {{BASEPAGENAME}},
ഞാൻ [[:m:Indic Wikisource Community/Requests for comment/Indic Wikisource Proofreadthon|ഇവിടെ]] ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.
ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി
ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=20963730 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== Requests for comments : Indic wikisource community 2021 ==
(Sorry for writing this message in English - feel free to help us translating it)<br>
Dear Wiki-librarian,<br>
Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to [[:m:Indic Wikisource Community/Requests for comment/Needs assessment 2021|Requests for comments]]. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.<br>
Please write in detail, and avoid brief comments without explanations.<br>
Jayanta Nath<br>
On behalf<br>
Centre for Internet & Society's Access to Knowledge Programme (CIS-A2K)
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=20963730 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം ആഗസ്ത് 2021 ==
[[File:Wikisource-logo-with-text.svg|frameless|right|100px]]
പ്രിയ {{BASEPAGENAME}},
കഴിഞ്ഞ വർഷത്തെ പരിപാടികൾക്ക് താങ്കൾ നൽകിയ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി അറിയിക്കട്ടേ. നമ്മുടെ ഇന്ത്യൻ ക്ലാസിക് സാഹിത്യത്തെ ഡിജിറ്റൽ ഫോർമാറ്റിൽ സമ്പുഷ്ടമാക്കുന്നതിൻറെ ഭാഗമായി സിഐഎസ്-എ 2 കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും ഓൺലൈൻ ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം 2021 ഓഗസ്റ്റ് മാസത്തിൽ നടത്തുന്നു.
'''ഇതിനെന്തൊക്കെ വേണം'''
* '''ബുക്ക്‌ലിസ്റ്റ്:''' പ്രൂഫ് റീഡ് ചെയ്യേണ്ട പുസ്തകങ്ങളുടെ ഒരു ശേഖരം. നിങ്ങളുടെ ഭാഷയിൽ നിന്ന് കുറച്ച് പുസ്തകം കണ്ടെത്താൻ ദയവായി ഞങ്ങളെ സഹായിക്കുക. യൂണിക്കോഡ് ഫോർമാറ്റ് ചെയ്ത വാചകം ഉള്ള ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റിലെ പുസ്തകമാവരുത്.. ദയവായി പുസ്തകങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ഇവന്റ് പേജിൽ പുസ്തക പട്ടിക ചേർക്കുമല്ലോ. ഇവിടെ വിവരിച്ചിരിക്കുന്ന പകർപ്പവകാശ മാർഗ്ഗനിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുസ്തകം കണ്ടെത്തിയ ശേഷം, പുസ്തകത്തിന്റെ പേജുകൾ <nowiki><pagelist/></nowiki> എന്ന രീതിയിൽ പരിശോധിച്ച് സൃഷ്ടിക്കേണ്ടതാണ്.
*'''പങ്കെടുക്കുന്നവർ:''' ഈ പരിപാടിയിൽ പങ്കെടുക്കാൻ പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ ദയവായി നിങ്ങളുടെ പേര് [[:m:Indic Wikisource Proofreadthon August 2021/Participants|Participants]] ചേർക്കുക.
*'''നിരൂപകൻ:''' ദയവായി ഈ തെറ്റ്തിരുത്തൽ യജ്ഞത്തിൻറെ അഡ്മിനിസ്ട്രേറ്റർ/റിവ്യൂവർ എന്ന നിലയിൽ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് നിങ്ങളുടെ നിർദ്ദേശം [[:m:Indic Wikisource Proofreadthon August 2021/Participants#Administrator/Reviewer|ഇവിടെ]] ചേർക്കുക. അഡ്മിനിസ്ട്രേറ്റർ / അവലോകകർ എന്നിവർക്കും ഈ തെറ്റ്തിരുത്ത യജ്ഞത്തിൽ പങ്കെടുക്കാം.
*'''സമൂഹ മാധ്യമങ്ങളിലെ പ്രചാരണം:''' ദയവായി എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലേക്കും ഈ പരിപാടിയെ സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാ ഇന്ത്യൻ വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റി അംഗങ്ങളോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു, കൂടാതെ നിങ്ങളുടെ സ്വന്തം ഗ്രന്ഥശാല സൈറ്റ് അറിയിപ്പും ഉപയോഗിക്കുമല്ലോ.
*'''അവാർഡുകൾ:''' ഈ പരിപാടിയുടെ ഭാഗമായി ചില സമ്മാനങ്ങൾ നൽകാനും CIS-A2K ആലോചിക്കുന്നു.
*'''സാധൂകരിച്ചതും തെറ്റുതിരുത്തിയ പേജുകളും എണ്ണാനുള്ള ഒരു മാർഗ്ഗം:''' ഇൻഡിക് വിക്കിസോഴ്‌സ് മത്സര ഉപകരണങ്ങൾ [https://indic-wscontest.toolforge.org/ Indic Wikisource Contest Tools]
*'''സമയം:''' 2021ഓഗസ്റ്റ് 15 മുതൽ 2021 ഓഗസ്റ്റ് 31 വരെ 23.59 (IST)
*'''നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും:''' അടിസ്ഥാന നിയമങ്ങളും മാർഗ്ഗരേഖകളും [[:m:Indic Wikisource Proofreadthon August 2021/Rules|ഇവിടെ]] വിവരിച്ചിരിക്കുന്നു.
*'''സ്കോറിംഗ്:''' വിശദാംശങ്ങൾ സ്കോറിംഗ് രീതി [[:m:Indic Wikisource Proofreadthon August 2021/Rules#Scoring_system|ഇവിടെ ]] വിവരിച്ചിരിക്കുന്നു.
ഈ വർഷം നിരവധി ഇൻഡിക് വിക്കിസ്രോതസ്സുകൾ വീട്ടിൽ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു.
ഈ വർഷം വിക്കിഗ്രന്ഥശാല ഉള്ളടക്കം കൂടുതൽ സമ്പുഷ്ടമാകുമെന്ന പ്രതീക്ഷയോടെ,<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]<br/>
വിക്കിഗ്രന്ഥശാല പ്രോഗ്രാം ഓഫീസർ, CIS-A2K
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=21804050 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം മാർച്ച് മാസം 2022 ==
[[File:Wikisource-logo-with-text.svg|frameless|right|100px]]
പ്രിയ {{BASEPAGENAME}},
കഴിഞ്ഞ വർഷത്തെ പരിപാടികൾക്ക് താങ്കൾ നൽകിയ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി അറിയിക്കട്ടേ. നമ്മുടെ ഇന്ത്യൻ ക്ലാസിക് സാഹിത്യത്തെ ഡിജിറ്റൽ ഫോർമാറ്റിൽ സമ്പുഷ്ടമാക്കുന്നതിൻറെ ഭാഗമായി സിഐഎസ്-എ 2 കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും ഓൺലൈൻ ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ മാർച്ച് മാസം 2022 ഓഗസ്റ്റ് മാസത്തിൽ നടത്തുന്നു.
'''ഇതിനെന്തൊക്കെ വേണം'''
* '''ബുക്ക്‌ലിസ്റ്റ്:''' പ്രൂഫ് റീഡ് ചെയ്യേണ്ട പുസ്തകങ്ങളുടെ ഒരു ശേഖരം. നിങ്ങളുടെ ഭാഷയിൽ നിന്ന് കുറച്ച് പുസ്തകം കണ്ടെത്താൻ ദയവായി ഞങ്ങളെ സഹായിക്കുക. യൂണിക്കോഡ് ഫോർമാറ്റ് ചെയ്ത വാചകം ഉള്ള ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റിലെ പുസ്തകമാവരുത്.. ദയവായി പുസ്തകങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ഇവന്റ് പേജിൽ പുസ്തക പട്ടിക ചേർക്കുമല്ലോ. ഇവിടെ വിവരിച്ചിരിക്കുന്ന പകർപ്പവകാശ മാർഗ്ഗനിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുസ്തകം കണ്ടെത്തിയ ശേഷം, പുസ്തകത്തിന്റെ പേജുകൾ <nowiki><pagelist/></nowiki> എന്ന രീതിയിൽ പരിശോധിച്ച് സൃഷ്ടിക്കേണ്ടതാണ്.
*'''പങ്കെടുക്കുന്നവർ:''' ഈ പരിപാടിയിൽ പങ്കെടുക്കാൻ പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ ദയവായി നിങ്ങളുടെ പേര് [[:m:Indic Wikisource Proofreadthon March 2022/Participants|Participants]] ചേർക്കുക.
*'''നിരൂപകൻ:''' ദയവായി ഈ തെറ്റ്തിരുത്തൽ യജ്ഞത്തിൻറെ അഡ്മിനിസ്ട്രേറ്റർ/റിവ്യൂവർ എന്ന നിലയിൽ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് നിങ്ങളുടെ നിർദ്ദേശം [[:m:Indic Wikisource Proofreadthon March 2022/Participants#Administrator/Reviewer|ഇവിടെ]] ചേർക്കുക. അഡ്മിനിസ്ട്രേറ്റർ / അവലോകകർ എന്നിവർക്കും ഈ തെറ്റ്തിരുത്ത യജ്ഞത്തിൽ പങ്കെടുക്കാം.
*'''സമൂഹ മാധ്യമങ്ങളിലെ പ്രചാരണം:''' ദയവായി എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലേക്കും ഈ പരിപാടിയെ സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാ ഇന്ത്യൻ വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റി അംഗങ്ങളോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു, കൂടാതെ നിങ്ങളുടെ സ്വന്തം ഗ്രന്ഥശാല സൈറ്റ് അറിയിപ്പും ഉപയോഗിക്കുമല്ലോ.
*'''അവാർഡുകൾ:''' ഈ പരിപാടിയുടെ ഭാഗമായി ചില സമ്മാനങ്ങൾ നൽകാനും CIS-A2K ആലോചിക്കുന്നു.
*'''സാധൂകരിച്ചതും തെറ്റുതിരുത്തിയ പേജുകളും എണ്ണാനുള്ള ഒരു മാർഗ്ഗം:''' ഇൻഡിക് വിക്കിസോഴ്‌സ് മത്സര ഉപകരണങ്ങൾ [https://indic-wscontest.toolforge.org/ Indic Wikisource Contest Tools]
*'''സമയം:''' 2022 01 മാർച്ച് മാസം - 2022 16 മാർച്ച് മാസം 23.59 (IST)
*'''നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും:''' അടിസ്ഥാന നിയമങ്ങളും മാർഗ്ഗരേഖകളും [[:m:Indic Wikisource Proofreadthon March 2022/Rules|ഇവിടെ]] വിവരിച്ചിരിക്കുന്നു.
*'''സ്കോറിംഗ്:''' വിശദാംശങ്ങൾ സ്കോറിംഗ് രീതി [[:m:Indic Wikisource Proofreadthon March 2022/Rules#Scoring_system|ഇവിടെ ]] വിവരിച്ചിരിക്കുന്നു.
ഈ വർഷം നിരവധി ഇൻഡിക് വിക്കിസ്രോതസ്സുകൾ വീട്ടിൽ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു.
ഈ വർഷം വിക്കിഗ്രന്ഥശാല ഉള്ളടക്കം കൂടുതൽ സമ്പുഷ്ടമാകുമെന്ന പ്രതീക്ഷയോടെ,<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]. 16:39, 11 ഫെബ്രുവരി 2022 (UTC)<br/>
വിക്കിഗ്രന്ഥശാല പ്രോഗ്രാം ഓഫീസർ, CIS-A2K
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=22817247 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== വിക്കിഗ്രന്ഥശാല:കേരളസർവ്വകലാശാല-2022 ==
വർക്ഷോപ്പ് വിവരങ്ങൾ ഇവിടെ [[വിക്കിഗ്രന്ഥശാല:കേരളസർവ്വകലാശാല-2022]] അപ്ഡേറ്റ് ചെയ്യാമോ ?--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:23, 10 മാർച്ച് 2022 (UTC)
== Indic Wikisource proofread-a-thon November 2022 ==
''Sorry for writing this message in English - feel free to help us translate it''
[[File:Wikisource-logo-with-text.svg|frameless|right|100px]]
Dear {{BASEPAGENAME}},<br>
Thank you and congratulation to you for your participation and support last year. The CIS-A2K has been conducted again this year [[:m:Indic Wikisource proofread-a-thon November 2022|Online Indic Wikisource proofread-a-thon November 2022]] to enrich our Indian classic literature in digital format.
<u>'''WHAT DO YOU NEED'''</u>
* '''Booklist:''' a collection of books to be proofread. Kindly help us to find some books in your language. The book should not be available on any third-party website with Unicode formatted text. Please collect the books and add our [[:m:Indic Wikisource proofread-a-thon November 2022/Book list|event page book list]]. You should follow the copyright guideline described [[:m:Indic Wikisource proofread-a-thon November 2022/Book list|here]]. After finding the book, you should check the pages of the book and create [[:m:Wikisource Pagelist Widget|<nowiki><pagelist/></nowiki>]].
*'''Participants:''' Kindly sign your name at [[:m:Indic Wikisource proofread-a-thon November 2022/Participants|Participants]] section if you wish to participate in this event.
*'''Reviewer:''' Kindly promote yourself as administrator/reviewer of this proofreadthon and add your proposal [[:m:Indic Wikisource proofread-a-thon November 2022/Participants#Administrator/Reviewer|here]]. The administrator/reviewers could participate in this Proofreadthon.
* '''Some social media coverage:''' I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
* '''Some awards:''' There may be some award/prize given by CIS-A2K.
* '''A way to count validated and proofread pages''':[https://indic-wscontest.toolforge.org/ Indic Wikisource Contest Tools]
* '''Time ''': Proofreadthon will run: from 14 November 2022 00.01 to 30 Novemeber 2022 23.59 (IST)
* '''Rules and guidelines:''' The basic rules and guideline have described [[:m:Indic Wikisource proofread-a-thon November 2022/Rules|here]]
* '''Scoring''': The details scoring method have described [[:m:Indic Wikisource proofread-a-thon November 2022/Rules#Scoring_system|here]]
I really hope many Indic Wikisources will be present this time.
Thanks for your attention<br/>
[[User:Jayanta (CIS-A2K)|Jayanta (CIS-A2K)]]- 9 November 2022 (UTC)<br/>
Wikisource Program officer, CIS-A2K
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=22817247 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
== വിക്കിഗ്രന്ഥശാല വാർഷിക സംഗമം 2026 ==
വിക്കിഗ്രന്ഥശാല സമൂഹത്തിൻ്റെ വാർഷിക സംഗമം ഈ വരുന്ന ഏപ്രിൽ 17,18 തിയ്യതികളിൽ ആയി കോഴിക്കോട് സർവ്വകലാശാലയിൽ വച്ച് നടക്കുകയാണ്. മാർച്ചിൽ വിക്കിഗ്രന്ഥശാലയുടെ ഇരുപതാം പിറന്നാളിൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിരുന്ന വിക്കിസോഴ്സ് സമ്മിറ്റ് 2026, ഇലക്ഷൻ്റെ പ്രഖ്യാപനത്തിൽ മാറ്റിവെക്കേണ്ടിവന്നു. ഡിജിറ്റൈസേഷൻ, ഓപ്പൺ ആക്സസ്സ്, ട്രാൻസ്ക്രൈബിങ്, ആർക്കേവിങ്, സ്വതന്ത്ര പ്രസാധനം എന്നിവയിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ നെറ്റ്വർക്ക് ചെയ്യാനും വിക്കിഗ്രന്ഥശാലയുടെ മുന്നോട്ട് പോകിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പറ്റിയ ഒരു വേദിയാണിത്. കോഴിക്കോട് സർവ്വകലാശാലയിലെ സി.എച്ച് ലൈബ്രറി എന്ന സെൻട്രൽ ലൈബ്രറി ആണ് നമ്മുടെ രണ്ട് ദിവസത്തെ പരിപാടിയ്ക്ക് വേദിയായി അനുവദിച്ചിരിക്കുന്നത്. നവാഗതർക്കുള്ള ശില്പശാലയും വിക്കിഗ്രന്ഥശാല പ്രവർത്തക സംഗമവും വിക്കിഡാറ്റയുമായുള്ള കൂട്ടിച്ചേർക്കലുകളും ഒക്കെ അടങ്ങുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ : https://makemypass.com/event/wikisource-summit-2026
കൂടുതൽ വിശദാംശങ്ങൾ : [[m:Wikisource_Summit_2026|Wikisource Summit 2026]]
താമസം യാത്ര എന്നിവയ്ക്ക് നിങ്ങൾക്ക് സപ്പോർട്ട് ആവശ്യമാണെങ്കിൽ നിങ്ങളുടെ വിക്കിഗ്രന്ഥശാല ഇടപെടലുകൾ അടക്കം രജിസ്ട്രേഷൻ ഫോമിൽ മറ്റ് ആവശ്യങ്ങൾ ചേർക്കാനുള്ള ഭാഗത്ത് രേഖപ്പെടുത്തുക. പ്രവർത്തക സംഗമത്തിൽ കാണാമെന്ന പ്രതീക്ഷയോടെ
- [[m:Wikisource_Summit_2026#Team|സംഘാടകസമിതിക്കുവേണ്ടി]], [[m:User:Ranjithsiji|Ranjithsiji]] ([[m:User talk:Ranjithsiji|talk]]) --[[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 07:12, 12 ഏപ്രിൽ 2026 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Ranjithsiji/mass/Malayalam_Wikisource&oldid=30395293 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Ranjithsiji@metawiki അയച്ച സന്ദേശം -->
== മലയാളം ലിപിയിലെ വ്യത്യാസങ്ങളും OCR പ്രക്രിയയും ==
പ്രിയ {{BASEPAGENAME}},
ഞാൻ OCR text പ്രൂഫ്‌റീഡിംഗ് ചെയ്യുമ്പോൾ നേരിട്ട ഒരു സംശയം ചുവടെ നൽകുന്നു. മലയാളം ലിപിയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ‘ഉ’ എന്ന ചിഹ്നം മുമ്പ് അക്ഷരത്തോട് ചേർന്നാണ് എഴുതിയിരുന്നത്, എന്നാൽ ഇപ്പോൾ മറ്റ് സ്വരചിഹ്നങ്ങളെപ്പോലെ വേർതിരിച്ച് എഴുതുന്നു. പഴയ രീതിയെ പ്രതിഫലിപ്പിക്കുന്ന ഫോണ്ടുകളുടെ അഭാവം മൂലം, പഴയ പുസ്തകങ്ങളിലെ അക്ഷരങ്ങളെ OCR പ്രക്രിയയിൽ അതേപടി നിലനിർത്തുന്നതിൽ എനിക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യാം? പഴയ ഫോണ്ടുകൾ കണ്ടെത്താൻ പ്രയാസമുള്ളപ്പോൾ പുതിയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ശരിയാണോ?
4oehle8vwz24mze6b6izs7uuxuh6vwl
താൾ:Communist Manifesto (ml).djvu/26
106
11547
241161
157880
2026-06-14T12:54:43Z
Bhama R 257
13324
/* Proofread */
241161
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>മായ നിർദ്ദേശം കേട്ടാൽ അങ്ങേയററത്തെ സമൂലപരിവർത്തനവാദികൾക്കുകൂടി കലികയറും.
ഇന്നത്തെ കുടുംബത്തിൻെറ, ബൂർഷ്വാകുടുംബത്തിൻെറ, അടിസ്ഥാനമെന്താണു്? മൂലധനം, സ്വകാര്യലാഭം. പൂർണ്ണവളർച്ചയെത്തിയ രൂപത്തിൽ ഈ കുടുംബം നിലനിൽക്കുന്നതു് ബൂർഷ്വാസിക്കിടയിൽമാത്രമാണു്. എന്നാൽ ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികൾക്കിടയിലുള്ള കുടുംബജീവിതത്തിൻെറ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരവൃത്തിയിലും കാണാം.
ഈ മറുവശം അപ്രത്യക്ഷമായാൽ ബൂർഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും.
മാതാപിതാക്കൾ കുട്ടികളെ ചൂഷണം ചെയ്യുന്നതു് അവസാനിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്നു് നിങ്ങൾ ഞങ്ങളുടെമേൽ കുററമാരോപിക്കുന്നുണ്ടോ? ഈ കുററം ഞങ്ങൾ സമ്മതിക്കുന്നു.
പക്ഷേ നിങ്ങൾ പറയും, കുടുംബവിദ്യാഭ്യാസത്തിൻെറ സ്ഥാനത്തു് സാമൂഹവിദ്യാഭ്യാസം കൊണ്ടുവരുമ്പോൾ ഏററവും പാവനമായ ബന്ധങ്ങളെ ഞങ്ങൾ നശിപ്പിക്കുകയാണെന്നു്.
അപ്പോൾ നിങ്ങളുടെ വിദ്യാഭ്യാസമോ? അതും സാമൂഹ്യമല്ലേ? നിങ്ങൾ വിദ്യയഭ്യസിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങളല്ലേ—സ്കൂൾ വഴിക്കും മററുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലല്ലേ—അതിനെ നിർണ്ണയിക്കുന്നതു്? വിദ്യാഭ്യാസത്തിൽ സമൂഹം ഇടപെടുന്നതു് കമ്മ്യൂണിസ്റ്റുകാരുടെ കണ്ടുപിടുത്തമൊന്നുമല്ല, ആ ഇടപെടലിൻെറ സ്വഭാവം മാററാനും ഭരണാധികാരിവർഗ്ഗത്തിൻെറ സ്വാധീനത്തിൽനിന്നു് വിദ്യാഭ്യാസത്തെ രക്ഷിക്കാനും മാത്രമാണു് അവർ ശ്രമിക്കുന്നതു്.
ആധുനികവ്യവസായത്തിൻെറ പ്രവർത്തനംമൂലം തൊഴിലാളികൾക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും അവരുടെ മക്കൾ വെറും വ്യാപാരസാമഗ്രികളും അദ്ധ്വാനോപകരണങ്ങളുമായി മാററപ്പെടുന്നതും എത്രത്തോളം കൂടുതലാവുന്നുവോ, കുടുംബത്തേയും വിദ്യാഭ്യാസത്തേയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധങ്ങളേയും കുറിച്ചുള്ള ബൂർഷ്വാ ചപ്പടാച്ചി അത്രത്തോളം കൂടുതൽ മനംമടുപ്പിക്കുന്നതായിത്തീരുന്നു.
പക്ഷേ കമ്മ്യൂണിസ്റ്റുകാരായ നിങ്ങൾ സ്ത്രീകളെ പൊതുവായുപയോഗിക്കുമെന്നു ബൂർഷ്വാസി ഏകസ്വരത്തിൽ മുറവിളികൂട്ടുന്നു.
ബൂർഷ്വാ തൻെറ ഭാര്യയെ വെറുമൊരു ഉല്പാദനോപകരണമായിട്ടാണു് കാണുന്നതു്. ഉല്പാദനോപകരണങ്ങളെ പൊതുവായി ഉപയോഗിക്കാൻ പോകുകയാണെന്നു് അയാൾ കേൾക്കുന്നു. അപ്പോൾ<noinclude><references/></noinclude>
5lcbkrglc79xl8ujb6ytll126vv9pho
താൾ:Communist Manifesto (ml).djvu/27
106
11557
241162
157881
2026-06-14T13:18:22Z
Bhama R 257
13324
/* Proofread */
241162
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.
വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണു് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.
പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാൻ പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറ്റൊന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമ ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ടു്.
സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ—പൊതുവേശ്യകളുടെ കാര്യം പോകട്ടെ—നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയററം ആനന്ദംകൊള്ളുന്നു.
ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണു്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിൻെറ സ്ഥാനത്തു് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പററി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിൻെറ സന്തതിയായ പൊതുഭാര്യാത്വവും—അതായതു് രഹസ്യവും പരസ്യവുമായ വ്യഭിചാരവും—അവസാനിക്കുമെന്നു് സ്വയംവ്യക്തമാണു്.
കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറെറാരു ആക്ഷേപം, അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണു്.
തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തതു് അവരിൽനിന്നും നമുക്കു് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ടു്, രാഷ്ട്രത്തിൻെറ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ടു്, സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ടു്, അതു് അത്രത്തോളം ദേശീയമാണു്—പക്ഷേ, ആ വാക്കിൻെറ ബൂർഷ്വാ അർത്ഥത്തിലല്ല.
ബൂർഷ്വാസിയുടെ വളർച്ചയുടെ, വ്യാപാരസ്വാതന്ത്ര്യത്തിൻെറ, ലോകകമ്പോളത്തിൻെറ, ഉല്പാദനരീതിയിലും തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിൻെറ ഫലമാ<noinclude><references/></noinclude>
173aovjq6gxgirfj6xhm82h41tjblsx
241164
241162
2026-06-14T13:54:06Z
Bhama R 257
13324
241164
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.
വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണു് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.
പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാൻ പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറെറാന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമ ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ടു്.
സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ—പൊതുവേശ്യകളുടെ കാര്യം പോകട്ടെ—നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയററം ആനന്ദംകൊള്ളുന്നു.
ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണു്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിൻെറ സ്ഥാനത്തു് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പററി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിൻെറ സന്തതിയായ പൊതുഭാര്യാത്വവും—അതായതു് രഹസ്യവും പരസ്യവുമായ വ്യഭിചാരവും—അവസാനിക്കുമെന്നു് സ്വയംവ്യക്തമാണു്.
കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറെറാരു ആക്ഷേപം, അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണു്.
തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തതു് അവരിൽനിന്നും നമുക്കു് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ടു്, രാഷ്ട്രത്തിൻെറ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ടു്, സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ടു്, അതു് അത്രത്തോളം ദേശീയമാണു്—പക്ഷേ, ആ വാക്കിൻെറ ബൂർഷ്വാ അർത്ഥത്തിലല്ല.
ബൂർഷ്വാസിയുടെ വളർച്ചയുടെ, വ്യാപാരസ്വാതന്ത്ര്യത്തിൻെറ, ലോകകമ്പോളത്തിൻെറ, ഉല്പാദനരീതിയിലും തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിൻെറ ഫലമാ<noinclude><references/></noinclude>
bt6xw3gd96f4pdw5s4twqheqk9x1mwt
താൾ:Communist Manifesto (ml).djvu/28
106
11558
241163
157882
2026-06-14T13:52:50Z
Bhama R 257
13324
/* Proofread */
241163
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>യി ദേശഭേദങ്ങളും ജനതകൾ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷമായിയിക്കൊണ്ടുവരികയാണു്.
തൊഴിലാളിവർഗ്ഗത്തിൻെറ ആധിപത്യം, അവ ഇനിയും കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാവാൻ ഇടയാക്കും. തൊഴിലാളിവർഗ്ഗത്തിൻെറ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു്, മുന്നണിയിൽ നിൽക്കുന്ന പരിഷ്കൃതരാജ്യങ്ങളെങ്കിലും ഏകോപിച്ചു പ്രവർത്തിക്കണമെന്നതാണു്.
ഒരു വ്യക്തി മറെറാരു വ്യക്തിയെ ചൂഷണംചെയ്യുന്നതിനു് അറുതിവരുത്തുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രം മറെറാരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രത്തിനു് മറെറാരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും.
മതപരവും ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽനിന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.
മനുഷ്യൻെറ ഭൗതികജീവിതത്തിൽ, അവൻെറ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും, ഉണ്ടാവുന്ന ഓരോ മാററത്തോടുംകൂടി അവൻെറ ആശയങ്ങളും അഭിപ്രായങ്ങളും ധാരണകളും—ഒററ വാക്കിൽ പറഞ്ഞാൽ, അവൻെറ ബോധം—മാറുന്നുണ്ടെന്നു മനസ്സിലാക്കാൻ അഗാധമായ അന്തർജ്ഞാനം ആവശ്യമാണോ?
ഭൗതികോല്പാദനം മാറുന്നതനുസരിച്ചു് ബുദ്ധിപരമായ ഉല്പാദനത്തിൻെറ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നതു്? ഓരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പോഴും അന്നത്തെ ഭരണാധികാരിവർഗ്ഗത്തിൻെറ ആശയങ്ങളായിരുന്നു.
സമൂഹത്തിൽ വിപ്ലവകരമായ മാററങ്ങളുണ്ടാക്കുന്ന ആശയങ്ങളെപ്പററി ആളുകൾ പറയുമ്പോൾ, പഴയ സമൂഹത്തിനകത്തു് പുതിയ ഒന്നിൻെറ ബീജങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പഴയ ജീവിതസാഹചര്യങ്ങളുടെ ശിഥിലീകരണത്തിനു ചുവടൊപ്പിച്ചുകൊണ്ടു് പഴയ ആശയങ്ങളും തകരുന്നുവെന്നുള്ള പരമാർത്ഥത്തെ വെളിപ്പെടുത്തുക മാത്രമാണു് അവർ ചെയ്യുന്നതു്.
പൗരാണികലോകം ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോഴാണു് ക്രിസ്തുമതം പൗരാണികമതങ്ങളെ കീഴടക്കിയതു്. ക്രിസ്തീയാശയങ്ങൾ 18—ാംനൂററാണ്ടിൽ യുക്തിവാദപരമായ ആശയങ്ങളുടെ മുമ്പിൽ കീഴടങ്ങിയപ്പോൾ, അന്നത്തെ വിപ്ലവകാരിയായ ബൂർഷ്വാസിയോടു ഫ്യൂഡൽ സമൂഹം അതിൻെറ മരണപ്പോരു നടത്തുകയായിരുന്നു. മതസ്വാതന്ത്ര്യത്തെപ്പററിയും അന്തഃകരണസ്വാതന്ത്ര്യ<noinclude><references/></noinclude>
1iu2icj5qplttd2ste38i9bilmi2beh
താൾ:Communist Manifesto (ml).djvu/29
106
11559
241179
157883
2026-06-14T18:06:26Z
Bhama R 257
13324
/* Proofread */
241179
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ത്തെപ്പററിയുമുള്ള ആശയങ്ങൾ വിജ്ഞാനത്തിൻെറ തുറയിൽ സ്വതന്ത്രമായ മത്സരത്തിൻെറ വാഴ്ചയ്ക്കു പ്രകടരൂപം നൽകുക മാത്രമാണു് ചെയ്തതു്.
“തീർച്ചയായും മതപരവും സദാചാരപരവും ദാർശനികവും നീതിശാസ്ത്രപരവുമായ ആശയങ്ങൾ ചരിത്രപരമായ വികാസത്തിനിടയിൽ മാറിയിട്ടുണ്ടു്. പക്ഷേ, മതവും സദാചാരവും ദർശനവും രാഷ്ട്രമീമാംസയും നിയമവും ഈ മാററത്തെ നിരന്തരം അതിജീവിച്ചിട്ടുമുണ്ടു്" എന്നു പറയുമായിരിക്കും.
"പോരെങ്കിൽ സമൂഹത്തിൻെറ എല്ലാ അവസ്ഥകൾക്കും സാമാന്യമായ ചില സനാതനസത്യങ്ങളുണ്ടു്—സ്വാതന്ത്ര്യം, നീതി മുതലായവ. എന്നാൽ കമ്മ്യൂണിസം അവയെ പുതിയൊരടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുന്നതിനു പകരം സനാതനസത്യങ്ങളെ ഇല്ലാതാക്കുന്നു, എല്ലാ മതത്തേയും എല്ലാ സദാചാരത്തേയും നശിപ്പിക്കുന്നു. അതുകൊണ്ടു് മുമ്പുള്ള എല്ലാ ചരിത്രാനുഭവങ്ങൾക്കും വിരുദ്ധമായിട്ടാണതു പ്രവർത്തിക്കുന്നതു്. "
ഈ ആരോപണത്തിൻെറ രത്നച്ചുരുക്കമെന്താണു്? എല്ലാ ഭൂതകാലസമൂഹത്തിൻേറയും ചരിത്രം വർഗ്ഗവൈരങ്ങളുടെ, വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങൾ കൈക്കൊണ്ടിട്ടുള്ള വൈരങ്ങളുടെ, വളർച്ചയിലടങ്ങിയിരിക്കുന്നു.
എന്നാൽ അവ കൈക്കൊണ്ടിട്ടുള്ള രൂപം എന്തുതന്നെയായിരുന്നാലും കഴിഞ്ഞ കാലഘട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ടു്—സമൂഹത്തിൻെറ ഒരു വിഭാഗം മറേറ വിഭാഗത്തെ ചൂഷണം ചെയ്തിരുന്നു എന്ന വസ്തുത. അപ്പോൾ പണ്ടുകാലങ്ങളിലെ സാമൂഹ്യബോധത്തിനു് എത്രതന്നെ ബാഹുല്യവും വൈവിദ്ധ്യവുമുണ്ടായിരുന്നാലും, അതു് പൊതുരൂപങ്ങളുടെ, അഥവാ സാമാന്യ ആശയഗതികളുടെ, അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടാണു പ്രവർത്തിച്ചിരുന്നതെന്നതിൽ അത്ഭുതമില്ല. വർഗ്ഗവൈരങ്ങൾ പുർണ്ണമായും തിരോധാനം ചെയ്താലല്ലാതെ ആ ആശയങ്ങൾ തികച്ചും അപ്രത്യക്ഷമാവുകയില്ല.
പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളിൽനിന്നുള്ള ഏററവും സമൂലമായ വിച്ഛേദനമാണു് കമ്മ്യൂണിസ്റ്റ് വിപ്ലവം. അപ്പോൾ, അതിൻെറ വളർച്ചയിൽ പരമ്പരാഗതമായ ആശയങ്ങളിൽനിന്നു് ഏററവും സമൂലമായ വിച്ഛേദനമുണ്ടാവുന്നതിൽ അത്ഭുതമില്ല.
കമ്മ്യൂണിസത്തോടുള്ള ബൂർഷ്വാ ആക്ഷേപങ്ങളെപ്പററിയുള്ള പരമാർശം. നമുക്കു് അവസാനിപ്പിക്കാം.
തൊഴിലാളിവർഗ്ഗത്തെ ഭരണാധികാരിവർഗ്ഗത്തിൻെറ നിലയിലേക്കുയർത്തുക, ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തിൽ വി<noinclude><references/></noinclude>
5zs5edvhf516oy4z31zdam3ebnurkzt
താൾ:Communist Manifesto (ml).djvu/30
106
11582
241180
157885
2026-06-14T18:35:33Z
Bhama R 257
13324
/* Proofread */
241180
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ജയം നേടുക—ഇതാണു് തൊഴിലാളിവർഗ്ഗത്തിൻെറ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.
ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിൻെറ—അതായതു്, ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിൻെറ—കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്ര വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിൻെറ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.
സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്കു് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.
ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും ഏററവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണു്:
1. ഭൂമിയിലെ സ്വകാര്യസ്വത്തു് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.
2. അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
3. എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.
4. അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്തു് കണ്ടുകെട്ടുക.
5. സ്റ്റേററിൻെറ മൂലധനത്തോടുകൂടിയതും അതിൻെറ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
6. ഗതാഗതത്തിൻേറയും വാർത്താവിനിമയത്തിൻേറയും ഉപാധികൾ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
7. സ്റ്റേററുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില<noinclude><references/></noinclude>
1tfc2t4ur0t87gxqzsse1v5qxmy9gob
241181
241180
2026-06-14T18:36:32Z
Bhama R 257
13324
241181
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ജയം നേടുക—ഇതാണു് തൊഴിലാളിവർഗ്ഗത്തിൻെറ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.
ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിൻെറ—അതായതു്, ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിൻെറ—കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്ര വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിൻെറ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.
സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്കു് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.
ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും ഏററവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണു്:
1. ഭൂമിയിലെ സ്വകാര്യസ്വത്തു് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.
2. അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
3. എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.
4. അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്തു് കണ്ടുകെട്ടുക.
5. സ്റ്റേററിൻെറ മൂലധനത്തോടുകൂടിയതും അതിൻെറ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
6. ഗതാഗതത്തിൻേറയും വാർത്താവിനിമയത്തിൻേറയും ഉപാധികൾ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
7. സ്റ്റേററുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില<noinclude><references/></noinclude>
edjj1ww0rve3hxfxpby98a4lotmpbi2
241182
241181
2026-06-14T18:37:25Z
Bhama R 257
13324
241182
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ജയം നേടുക—ഇതാണു് തൊഴിലാളിവർഗ്ഗത്തിൻെറ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.
ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിൻെറ—അതായതു്, ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിൻെറ—കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്ര വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിൻെറ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.
സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും, പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്കു് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.
ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും ഏററവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണു്:
1. ഭൂമിയിലെ സ്വകാര്യസ്വത്തു് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.
2. അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
3. എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.
4. അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്തു് കണ്ടുകെട്ടുക.
5. സ്റ്റേററിൻെറ മൂലധനത്തോടുകൂടിയതും അതിൻെറ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
6. ഗതാഗതത്തിൻേറയും വാർത്താവിനിമയത്തിൻേറയും ഉപാധികൾ സ്റ്റേററിൻെറ കൈകളിൽ കേന്ദ്രീകരിക്കുക.
7. സ്റ്റേററുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില<noinclude><references/></noinclude>
q5lmgw6w6bazrhpk1j3nkrozxlygfxi
താൾ:Communist Manifesto (ml).djvu/31
106
11594
241184
157886
2026-06-14T19:16:59Z
Bhama R 257
13324
/* Proofread */
241184
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ങ്ങൾ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവിൽ മണ്ണിൻെറ ഗുണം വർദ്ധിപ്പിക്കുകയും ചെയ്യുക.
8. പണിയെടുക്കാൻ എല്ലാവർക്കും തുല്യമായ ബാദ്ധ്യത. വ്യാവസായികോല്പാദനത്തിനും, വിശേഷിച്ചു കൃഷിക്കും, തൊഴിൽപ്പടകൾ ഏർപ്പെടുത്തുക.
9. കാർഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തിലെ ജനസംഖ്യാവിതരണം കുറെക്കൂടി സമീകരിച്ചിട്ടു് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക.
10. പൊതുവിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസം നൽകുക. ഇന്നത്തെ രൂപത്തിൽ കുട്ടികളെക്കൊണ്ടു് ഫാക്ടറിയിൽ പണിയെടുപ്പിക്കുന്നതു നിർത്തുക. വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക, മുതലായവ.
ഈ വികാസഗതിയിൽ വർഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിൻെറ കൈകളിൽ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പടുകയും ചെയ്യുമ്പോൾ, ഭരണാധികാരത്തിനു് അതിൻെറ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം, ശരിയാധി പറഞ്ഞാൽ, മറെറാരു വർഗ്ഗത്തെ മർദ്ദിക്കാനുള്ള ഒരു വർഗ്ഗത്തിൻെറ സംഘടിതശക്തി മാത്രമാണു്. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ, പരിതസ്ഥിതകളുടെ നിർബന്ധംകൊണ്ടു് തൊഴിലാളിവർഗ്ഗത്തിനു് ഒരു വർഗ്ഗമെന്ന നിലയ്ക്കു് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ഒരു വിപ്ലവം മൂലം അതു് സ്വയം ഭരണാധികാരിവർഗ്ഗമായിത്തീരുകയും ആ നിലയ്ക്കു് ഉല്പാദനത്തിൻെറ പഴയ ബന്ധങ്ങളെ ബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ ബന്ധങ്ങളോടൊപ്പം വർഗ്ഗവൈരങ്ങളുടേയും പൊതുവിൽ വർഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു തുടച്ചുനീക്കുന്നതായിരിക്കും. അങ്ങിനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അതു് അവസാനിപ്പിക്കുന്നതായിരിക്കും.
വർഗ്ഗങ്ങളും വർഗ്ഗവൈരങ്ങളുമുള്ള പഴയ ബൂർഷ്വാ സമൂഹത്തിൻെറ സ്ഥാനത്തു്, ഓരോരുത്തരും സ്വതന്ത്രമായി വളർന്നുവന്നാൽ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്കു ലഭിക്കുന്നതായിരിക്കും.<noinclude><references/></noinclude>
b8tp0rne52hxs8vk6v6299jukvpflbx
താൾ:Communist Manifesto (ml).djvu/32
106
11595
241205
157887
2026-06-15T06:43:38Z
Bhama R 257
13324
/* Proofread */
241205
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>''' III'''<br>''' സോഷ്യലിസ്റ്റ് സാഹിത്യവും'''<br>''' കമ്മ്യൂണിസ്റ്റ് സാഹിത്യവും'''</center> ==
=== '''1.പിന്തിരിപ്പൻ സോഷ്യലിസം''' ===
==== എ) ഫ്യൂഡൽ സോഷ്യലിസം ====
രിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നതു് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്കാരപ്രക്ഷോഭ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|29||nb}}ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽ സാഹിത്യരംഗത്തുപോലും ‘റെസ്റ്റോറേഷൻ’ കാലഘട്ടത്തിലെ<ref> 1660—1689—ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനഃസ്ഥാപനമല്ല, 1814—1830—ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനംസ്ഥാപനം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിൻെറ കുറിപ്പു്).</ref> പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിൻെറ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുററപത്രം തയ്യാറാക്കുന്നതായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പററി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ചു് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണു് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചതു്. അതു് പകുതി വിലാപമാണു്, പകുതി പരിഹാസമാണു്. പകുതി ഭൂതകാലത്തിൻെറ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പററിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അതു് അതിൻെറ രൂക്ഷവും സരസവും മുർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ<noinclude><references/></noinclude>
b4ch0d1okct9btwd1b9pl06t5ttdr93
241207
241205
2026-06-15T06:44:28Z
Bhama R 257
13324
241207
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>''' III'''<br>''' സോഷ്യലിസ്റ്റ് സാഹിത്യവും'''<br>''' കമ്മ്യൂണിസ്റ്റ് സാഹിത്യവും'''</center> ==
=== '''1.പിന്തിരിപ്പൻ സോഷ്യലിസം''' ===
==== എ) ഫ്യൂഡൽ സോഷ്യലിസം ====
രിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നതു് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്കാരപ്രക്ഷോഭ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|29||nb}} ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽ സാഹിത്യരംഗത്തുപോലും ‘റെസ്റ്റോറേഷൻ’ കാലഘട്ടത്തിലെ<ref> 1660—1689—ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനഃസ്ഥാപനമല്ല, 1814—1830—ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനംസ്ഥാപനം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിൻെറ കുറിപ്പു്).</ref> പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിൻെറ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുററപത്രം തയ്യാറാക്കുന്നതായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പററി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ചു് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണു് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചതു്. അതു് പകുതി വിലാപമാണു്, പകുതി പരിഹാസമാണു്. പകുതി ഭൂതകാലത്തിൻെറ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പററിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അതു് അതിൻെറ രൂക്ഷവും സരസവും മുർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ<noinclude><references/></noinclude>
qli92p860ogs9rf256qibsu5e0olk3y
241210
241207
2026-06-15T06:44:59Z
Bhama R 257
13324
241210
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>''' III'''<br>''' സോഷ്യലിസ്റ്റ് സാഹിത്യവും'''<br>''' കമ്മ്യൂണിസ്റ്റ് സാഹിത്യവും'''</center> ==
=== '''1.പിന്തിരിപ്പൻ സോഷ്യലിസം''' ===
==== എ) ഫ്യൂഡൽ സോഷ്യലിസം ====
രിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നതു് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്കാരപ്രക്ഷോഭ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|29||nb}}ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽ സാഹിത്യരംഗത്തുപോലും ‘റെസ്റ്റോറേഷൻ’ കാലഘട്ടത്തിലെ<ref> 1660—1689—ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനഃസ്ഥാപനമല്ല, 1814—1830—ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനംസ്ഥാപനം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിൻെറ കുറിപ്പു്).</ref> പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിൻെറ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുററപത്രം തയ്യാറാക്കുന്നതായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പററി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ചു് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണു് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചതു്. അതു് പകുതി വിലാപമാണു്, പകുതി പരിഹാസമാണു്. പകുതി ഭൂതകാലത്തിൻെറ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പററിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അതു് അതിൻെറ രൂക്ഷവും സരസവും മുർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ<noinclude><references/></noinclude>
b4ch0d1okct9btwd1b9pl06t5ttdr93
241222
241210
2026-06-15T06:47:28Z
Bhama R 257
13324
241222
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>''' III'''<br>''' സോഷ്യലിസ്ററ് സാഹിത്യവും'''<br>''' കമ്മ്യൂണിസ്ററ് സാഹിത്യവും'''</center> ==
=== <center>'''1.പിന്തിരിപ്പൻ സോഷ്യലിസം'''</center> ===
==== എ) ഫ്യൂഡൽ സോഷ്യലിസം ====
രിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നതു് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്കാരപ്രക്ഷോഭ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|29||nb}}ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽ സാഹിത്യരംഗത്തുപോലും ‘റെസ്റ്റോറേഷൻ’ കാലഘട്ടത്തിലെ<ref> 1660—1689—ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനഃസ്ഥാപനമല്ല, 1814—1830—ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനംസ്ഥാപനം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിൻെറ കുറിപ്പു്).</ref> പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിൻെറ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുററപത്രം തയ്യാറാക്കുന്നതായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പററി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ചു് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണു് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചതു്. അതു് പകുതി വിലാപമാണു്, പകുതി പരിഹാസമാണു്. പകുതി ഭൂതകാലത്തിൻെറ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പററിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അതു് അതിൻെറ രൂക്ഷവും സരസവും മുർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ<noinclude><references/></noinclude>
90zh2qr8wj1ngfdnsroi0lm43rje2cr
241231
241222
2026-06-15T06:48:28Z
Bhama R 257
13324
241231
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
== <center>''' III'''<br>''' സോഷ്യലിസ്ററ് സാഹിത്യവും'''<br>''' കമ്മ്യൂണിസ്ററ് സാഹിത്യവും'''</center> ==
=== <center>'''1.പിന്തിരിപ്പൻ സോഷ്യലിസം'''</center> ===
==== എ) ഫ്യൂഡൽ സോഷ്യലിസം ====
ചരിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നതു് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്കാരപ്രക്ഷോഭ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|29||nb}}ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽ സാഹിത്യരംഗത്തുപോലും ‘റെസ്റ്റോറേഷൻ’ കാലഘട്ടത്തിലെ<ref> 1660—1689—ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനഃസ്ഥാപനമല്ല, 1814—1830—ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനംസ്ഥാപനം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിൻെറ കുറിപ്പു്).</ref> പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിൻെറ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുററപത്രം തയ്യാറാക്കുന്നതായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പററി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ചു് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണു് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചതു്. അതു് പകുതി വിലാപമാണു്, പകുതി പരിഹാസമാണു്. പകുതി ഭൂതകാലത്തിൻെറ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പററിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അതു് അതിൻെറ രൂക്ഷവും സരസവും മുർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ<noinclude><references/></noinclude>
83o8ckjyztmlcbs7rkgrej9gaq5irt8
താൾ:Communist Manifesto (ml).djvu/33
106
11596
241261
157888
2026-06-15T07:40:43Z
Bhama R 257
13324
/* Proofread */
241261
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല<ref>ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ<noinclude><references/></noinclude>
spxzccjduygav25goj4ud3350h2z9kw
241262
241261
2026-06-15T07:43:01Z
Bhama R 257
13324
241262
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല<ref>ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ</ref><noinclude><references/></noinclude>
0zji3p6jbemo5q00f9ougdrtcj57uxq
241267
241262
2026-06-15T09:19:25Z
Bhama R 257
13324
241267
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല*
*<ref>ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ</ref><noinclude><references/></noinclude>
0vht69s9buw3soxiy6ut3vrdr8s3kpq
241268
241267
2026-06-15T09:20:49Z
Bhama R 257
13324
241268
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല*
{{*|ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ[...]}}<noinclude><references/></noinclude>
b4t7jmjiao4iw0kdai160awiiqb0mho
241269
241268
2026-06-15T09:22:13Z
Bhama R 257
13324
241269
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല*
{{*|ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ|[...]}}<noinclude><references/></noinclude>
p9w7naw9ehhevf05rn4v79g18a8sbx9
241270
241269
2026-06-15T09:23:36Z
Bhama R 257
13324
241270
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.
ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|30||nb}} കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.
അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല*
{{footnote|*|ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ[...]}}<noinclude><references/></noinclude>
rj2oarq85plnw888m60lxs7cuwtislf
താൾ:Communist Manifesto (ml).djvu/34
106
11598
241263
157889
2026-06-15T08:07:00Z
Bhama R 257
13324
/* Proofread */
241263
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണ്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== ബി) പെററിബൂർഷ്വാ സോഷ്യലിസം ====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
<ref>വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)</ref>.<noinclude><references/></noinclude>
i3csrjm2wfagiiknpvmt6xtq22lwfoc
241264
241263
2026-06-15T08:09:01Z
Bhama R 257
13324
241264
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== ബി) പെററിബൂർഷ്വാ സോഷ്യലിസം ====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
<ref>വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)</ref>.<noinclude><references/></noinclude>
5gf2rm365u0g0roz7k84nt421i3680f
241265
241264
2026-06-15T08:09:46Z
Bhama R 257
13324
241265
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== <center> ബി) പെററിബൂർഷ്വാ സോഷ്യലിസം <\center>====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
<ref>വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)</ref>.<noinclude><references/></noinclude>
8nb7yw19aazb68kgbdyvm9vcj7sw68e
241266
241265
2026-06-15T08:10:04Z
Bhama R 257
13324
241266
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== <center> ബി) പെററിബൂർഷ്വാ സോഷ്യലിസം </center>====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
<ref>വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)</ref>.<noinclude><references/></noinclude>
2l3f9ntyuml87w12cgf5dmz9iaqog5o
241271
241266
2026-06-15T09:26:36Z
Bhama R 257
13324
241271
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== <center> ബി) പെററിബൂർഷ്വാ സോഷ്യലിസം </center>====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
{{footnote|*|(continued) വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)}}<noinclude><references/></noinclude>
nxqg6llsimcyxbz1oen7x8ezg2di4mf
241272
241271
2026-06-15T09:27:35Z
Bhama R 257
13324
241272
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.
==== <center> ബി) പെററിബൂർഷ്വാ സോഷ്യലിസം </center>====
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി
{{footnote|*|(തുടർച്ച) വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.)}}<noinclude><references/></noinclude>
gqaceuqsib5en5sxr2btalrl95hzy7p
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/60
106
16883
241191
172699
2026-06-14T21:00:03Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241191
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|ആശ്വാസം}}
</div>
<big>'''വാ'''</big>സരനാഥന്റെ ചുംബനമേറ്റിട്ടു
വാസവദിഗ്വധൂഖണ്ഡം തുടുക്കവേ,
പ്രേമസംഗീതം പൊഴിക്കുവാൻ താരുക-
ളോമനച്ചെന്തളിർച്ചുണ്ടു വിടർത്തവേ,
താമരത്തോപ്പിലെപ്പച്ചപ്പടർപ്പിലും
തത്തിക്കളിച്ചു പുളച്ചു രസിക്കുന്ന
തൈത്തെന്നൽ വല്ലീനിരകലെപ്പുല്കവേ,
ശൃംഗാരഗീതങ്ങളോരോന്നു പാടിയ-
ബ്ഭൃംഗാളി സൂനങ്ങൾതോറും പറക്കവേ,
അന്തമില്ലാതുള്ള ചിന്താതരംഗങ്ങ-
ളെന്തിനെൻ ചിത്തമേ, പൊന്തിച്ചിടുന്നു നീ?
ആയിരമായിരമാമ്പൽക്കുസുമങ്ങ-
ളായിരവിങ്കൽനിന്നുള്ളിൽ വിരിയിച്ചു.
കാണാതെ നിന്നെയും വഞ്ചിച്ചുപോയതാ-
മേണാങ്കബിംബമുദിക്കില്ലൊരിക്കിലും!....
ചാരുവാമാനനമല്ലതു,ഭാവിതൻ-
ഘോരത കാച്ട്ടിയ കണ്ണാടിതന്നെയാം!
കങ്കണനിസ്വനമായിട്ടു കേട്ടതാ-
ക്കാലന്റെ പോത്തിന്റെ ഘണ്ടാനിനാദമാം!
മന്ദാനിലച്ഛലാൽ വീശിപ്പുലർന്നതു-
മന്ത്യനിശ്വാസമെന്നോർതില്ലാരുമേ.
നക്ഷത്രമാല്യങ്ങളല്ലതപ്പൂവുടൽ
</poem><noinclude><references/></noinclude>
kzjmpqm908crc82onf9wqs2pqkjn68u
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/40
106
16908
241167
172677
2026-06-14T14:32:39Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241167
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
'മധുവിധു' കാലനിശകളേക്കാളും
മധുരമീപ്രേമകലഹങ്ങൾ.'
സദയമിത്തരമരിയ സാന്ത്വനം
സഖിയാകും കടലുരചെയ്കേ,
മഹിയുടെ മങ്ങും വദനത്തിലൊരു
മഹിതസൗന്ദര്യം കളിയാടി.
അഖിലവും സ്വപ്നസമമായ് വിസ്മരി-
ച്ചവികലാനന്ദഭരിതയായ്
വിരഹതാപത്താൽ ശിഥിലമാക്കിയോ-
രനഘതാരക വളർമാല്യം
അകലത്തൊക്കെയും ചിതറിയതാരു-
മറിയാതെ വാരി മറവാക്കി,
ഇരുളാകും കചഭരമൊതുക്കിക്കൊ-
ണ്ടൊരുവിധം പിന്നിൽ തിരുകിയും,
ഇളകിയാലോലനയനത്തിൽ വീഴു-
മളകാളി മന്ദം തടവിയും
ഇളവെയിൽച്ചെമ്പട്ടുടയാടയണി-
ഞ്ഞിളകിപ്പൊൻ തളയൊലി ചിന്നി,
പിരിയാതെയെന്നും പരിചര്യചെയ്യും
ചെറുതെന്നൽത്തോഴിയൊരുമിച്ച്
എതിരേയെത്തുമക്കതിരോനെയവ-
ളെതിരേല്ക്കും രംഗം കമനീയം!
</poem><noinclude><references/></noinclude>
ikzln5azblqc85kt2unfab2bizevttt
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/42
106
16949
241168
172679
2026-06-14T14:49:55Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241168
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''സന്ദർശനം'''}}
</div>
<big>'''മ'''</big>ത്സഖി,യാരു നീ, ജീവിതമൊ-
രുത്സവമെന്നു കഥിപ്പതെന്നും?
പാരം തകർന്നൊരിബ്ഭാജനത്തിൽ
പാവനപ്രേമം നിറപ്പതെന്നും?-
വാർമെത്തും സൗന്ദര്യധാരയെങ്കിൽ
പ്രേമത്തിൻ ചൈതന്യം ചേർന്നിണങ്ങി
ഈ ലോകമാനന്ദമഗ്നമാക്കു-
മാലോകനാതീതേ, യാരു നീയും?
അജ്ഞാതയാം നിന്നെത്തേടിയെൻെറ്റ്
ജിജ്ഞാസപ്പെങ്കിളി പാറിടുമ്പോൾ,
മിന്നൽപ്പിണരൊളിയായി നീയെൻ-
പിന്നിലണഞ്ഞെന്നെപ്പുല്കിടുന്നു!
സംഗീതധാരയൊഴുകീടും നിൻ-
സങ്കേതമെത്താൻ ഞാൻ വെമ്പിടുമ്പോൾ
ഇക്കൂരിരുൾക്കുണ്ടിലെത്തിയെന്തി-
നിക്കിളി നീയെനിക്കേകിടുന്നൂ?
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപംകൊണ്ടെന്തു കാര്യം ?
നേരിൻമുഖത്തൊരു നീണ്ടനീണ്ട
നേരിയ ശീലയിട്ടെത്തിനോക്കും
എൻപൂർവപുണ്യമേ, നിത്യമാം നിൻ-
</poem><noinclude><references/></noinclude>
5md94heija7wgeujnxeuie5qq2dzjs9
241192
241168
2026-06-14T21:00:35Z
64kb.ram
13323
241192
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''സന്ദർശനം'''}}
</div>
<big>'''മ'''</big>ത്സഖി,യാരു നീ, ജീവിതമൊ-
രുത്സവമെന്നു കഥിപ്പതെന്നും?
പാരം തകർന്നൊരിബ്ഭാജനത്തിൽ
പാവനപ്രേമം നിറപ്പതെന്നും?-
വാർമെത്തും സൗന്ദര്യധാരയെങ്കിൽ
പ്രേമത്തിൻ ചൈതന്യം ചേർന്നിണങ്ങി
ഈ ലോകമാനന്ദമഗ്നമാക്കു-
മാലോകനാതീതേ, യാരു നീയും?
അജ്ഞാതയാം നിന്നെത്തേടിയെന്റെ
ജിജ്ഞാസപ്പെങ്കിളി പാറിടുമ്പോൾ,
മിന്നൽപ്പിണരൊളിയായി നീയെൻ-
പിന്നിലണഞ്ഞെന്നെപ്പുല്കിടുന്നു!
സംഗീതധാരയൊഴുകീടും നിൻ-
സങ്കേതമെത്താൻ ഞാൻ വെമ്പിടുമ്പോൾ
ഇക്കൂരിരുൾക്കുണ്ടിലെത്തിയെന്തി-
നിക്കിളി നീയെനിക്കേകിടുന്നൂ?
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപംകൊണ്ടെന്തു കാര്യം ?
നേരിൻമുഖത്തൊരു നീണ്ടനീണ്ട
നേരിയ ശീലയിട്ടെത്തിനോക്കും
എൻപൂർവപുണ്യമേ, നിത്യമാം നിൻ-
</poem><noinclude><references/></noinclude>
mwusxocpxuh7214uwk9yn1ojgv8nwb0
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/43
106
16950
241169
172680
2026-06-14T15:05:18Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241169
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
സമ്പൂർണരൂപം നുകരുവാനായ്
എങ്ങും തിരിഞ്ഞു തളർന്നൊടുവിൽ
തിങ്ങും നിരാശയ്ക്കടിമയായി
അന്ധകാരത്തിന്നടിയിലെങ്ങാ-
നെൻ തപ്തചിത്തമുറങ്ങിടുമ്പോൾ
വ്യക്തമല്ലാതൊരു രൂപമായെൻ
നിദ്രയുമായി നീ സല്ലപിക്കും!
ഞെട്ടിയുണർന്നതിതുഷ്ടനായ് കൈ-
വിട്ടതാമെന്തോ പിടിച്ചെടുപ്പാൻ
കൂരിരുളായി ഞാൻ കൂട്ടിമുട്ടും
താരങ്ങൾ നോക്കിപ്പരിഹസിക്കും!
കോരിത്തരിക്കുമെൻ മേനിയേതോ
കോമളകാന്തിക്കടലിൽ മുങ്ങും;
വൃന്ദാരകാരാമസൗരഭമാ
മന്ദാനിലനിലലിഞ്ഞൊഴുകും
പാതിയും പാടിയ ഗാനമൊന്നാ-
പ്പാതിരാപ്പക്ഷിയുമേറ്റുപാടും
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപം കൊണ്ടെന്തു കാര്യം?....
</poem><noinclude><references/></noinclude>
54vphvcjb8z1zwgicjowusklpx6tdie
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/44
106
16951
241171
172681
2026-06-14T15:20:46Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241171
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''ശ്യാമള'''}}
</div>
<big>''''ശ്യാ'''</big>മള', കോമളബാലികമാർമണി-
യാ മലഭൂ, മലർമങ്കതന്നെ!
ലീലകളാടി നടന്നിടുമോമലിൻ-
പേലവപാദവിന്യാസത്തിനാൽ
കാനനലക്ഷ്മിക്കു പിഞ്ചുതൃണങ്ങളാൽ
കോൾമയിർക്കൊള്ളുന്നുണ്ടിന്നും മേനി.
കുട്ടിക്കണംമറിയും കപോതങ്ങൾ,
പൊട്ടിച്ചിരിക്കും മലർനിരകൾ
ഓടിക്കുതിക്കുന്ന കാനനച്ചോലകൾ
പാടിക്കളിക്കുന്ന പൈങ്കിളികൾ,
തുമ്പിതുള്ളീടും ലതകളിലകൾതൻ
പിമ്പിലൊളിച്ചുകളിക്കും തെന്നൽ-
ഇത്തരം തോഴരോടൊത്തു കളിച്ചവൾ
ചിത്തരസേന കഴിച്ചൂ ബാല്യം!
കാനനകാഞ്ചനവല്ലിയിൽനിന്നുമാ
മാനവദൃഷ്ടി മറഞ്ഞിരുന്നു!
കൊണ്ടലിൻ ഗർഭത്തിൽനിന്നു കുതൂഹലാൽ
വിണ്ടലം വിട്ടു കുതിച്ചുചാടി.
മന്നിനെപ്പൊന്നൊളി പൂശിപ്പുലരുന്ന
മിന്നലത്തന്വിതൻ സന്നതാംഗം.
ശാന്തിയും കാന്തിയുമേന്തിടും കണ്ണുകൾ
സാന്ധ്യതാരത്തിലും സാന്ദ്രശോഭം.
</poem><noinclude><references/></noinclude>
cl629a2jugdfaw9xv59rvt8vulwoqet
241193
241171
2026-06-14T21:02:14Z
64kb.ram
13323
241193
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''ശ്യാമള'''}}
</div>
<big>''''ശ്യാ'''</big>മള', കോമളബാലികമാർമണി-
യാ മലഭൂ, മലർമങ്കതന്നെ!
ലീലകളാടി നടന്നിടുമോമലിൻ-
പേലവപാദവിന്യാസത്തിനാൽ
കാനനലക്ഷ്മിക്കു പിഞ്ചുതൃണങ്ങളാൽ
കോൾമയിർക്കൊള്ളുന്നുണ്ടിന്നും മേനി.
കുട്ടിക്കണംമറിയും കപോതങ്ങൾ,
പൊട്ടിച്ചിരിക്കും മലർനിരകൾ
ഓടിക്കുതിക്കുന്ന കാനനച്ചോലകൾ
പാടിക്കളിക്കുന്ന പൈങ്കിളികൾ,
തുമ്പിതുള്ളീടും ലതക,ളിലകൾതൻ
പിമ്പിലൊളിച്ചുകളിക്കും തെന്നൽ-
ഇത്തരം തോഴരോടൊത്തു കളിച്ചവൾ
ചിത്തരസേന കഴിച്ചൂ ബാല്യം!
കാനനകാഞ്ചനവല്ലിയിൽനിന്നുമാ
മാനവദൃഷ്ടി മറഞ്ഞിരുന്നു!
കൊണ്ടലിൻ ഗർഭത്തിൽനിന്നു കുതൂഹലാൽ
വിണ്ടലം വിട്ടു കുതിച്ചുചാടി.
മന്നിനെപ്പൊന്നൊളി പൂശിപ്പുലരുന്ന
മിന്നലത്തന്വിതൻ സന്നതാംഗം.
ശാന്തിയും കാന്തിയുമേന്തിടും കണ്ണുകൾ
സാന്ധ്യതാരത്തിലും സാന്ദ്രശോഭം.
</poem><noinclude><references/></noinclude>
30vvcx1ceisuu4less6pj3djgbccenw
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/45
106
16952
241172
172682
2026-06-14T15:35:18Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241172
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
കെട്ടഴിഞ്ഞൊട്ടുമൊതുങ്ങാതെ പാദങ്ങൾ
തൊട്ടുഴിഞ്ഞീടുമക്കേശഭാരം,
എന്നും തടവിവിടുർത്തുവാനല്ലാതെ
തെന്നലിന്നില്ലൊരു ജോലി വേറെ.
എന്തി,നാ രൂപം സ്മരിക്കലാണെന്നെനി-
ക്കെങ്കിലും പ്രീതിദമായ കാര്യം!
ആളാരും കൂട്ടിനു കൂടാതെ സായാഹ്ന-
വേളകൾതോറുമങ്ങെത്തിടും ഞാൻ.
ചെന്നെല്ക്കുലയല ചേർക്കുന്ന പാടത്തിൽ
തെന്നലുമേറ്റു നടന്നു ചുറ്റും
ദൂരവേ പൈക്കളെ മാടിവിളിക്കുമ-
ത്താരൊളിമേനി കണ്ടാനന്ദിക്കും!....
രാഗത്തിൻ മാധുര്യം ത്യാഗത്തിലാണെന്നാ
നാകത്തിലാരോ കുറിച്ചിടുമ്പോൾ,
ഞാനൊരു ഗാനസമ്പൂർണമാം വേണുവായ്
പൂനിലാപൊയ്കയിൽ മുങ്ങിപൊങ്ങും!....
അന്നൊരു തപ്തമാം മധ്യാഹ്നനേരത്തി-
ലങ്ങിങ്ങു ചുറ്റിത്തിരിഞ്ഞൊടുവിൽ
പാന്ഥൻ ഞാൻ 'ശ്യാമള' മേവിടുമാലയ-
പ്രാന്തപ്രദേശത്തിൽ വിശ്രമിക്കേ
'ഓമനത്തിങ്കളാം' താരാട്ടു പാടിയൊ-
രോമനക്കുഞ്ഞിനെ മാറിലേന്തി,
തൂണിൻ മറവിലായങ്ങുച്ചനേരത്തൊ-
രേണാങ്കബിംബമുദിച്ചു കണ്ടു!
അമ്മയാണെന്നവളെന്നു മുലകുടി-
ച്ചമ്മണിപ്പൈതൽ വെളിപ്പെടുത്തി.
ഹന്ത! മന്മാനസ വീണതൻ തന്ത്രികൾ-
ക്കന്തരമെന്തിത്ര വന്നതാവോ?.....
</poem><noinclude><references/></noinclude>
25pstk6jd1w0zf6aj867wdraqha4gx1
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/46
106
16953
241173
172683
2026-06-14T15:44:17Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241173
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''ഏകാന്തകാമുകൻ'''}}
</div>
<big>'''പോ'''</big>കയാണയാളൊരു
::കാമുകൻ, കാണും മർത്ത്യർ
ക്കാകവേയൊരു മൂകൻ,
::സങ്കേതസത്മോന്മുഖൻ-
ഇല്ലയാൾക്കന്യമായി-
::ട്ടാശകൾ സ്നേഹത്തിന്റെ
വല്ലകി തകര്വോളം
::മീട്ടിനോക്കുവാനെന്യേ;
താരിലും താരത്തിലും
::കാണുന്ന സൗന്ദര്യത്തിൻ-
സാരത്തെ നുകർന്നാത്മ-
::നിർവൃതി നേടാനെന്യേ!
ചിന്തതൻ ചിതയിങ്കൽ
::നീറിടുമസ്സാധുത-
നന്നന്തരംഗത്തിൽ ശാന്തി
::പൊൻതിരയിളക്കീടും
അക്കുളിർപ്പൊയ്കതന്റെ
::തീരത്തിലെത്താനെത്ര
കർക്കശസമുദ്രങ്ങൾ
::മേലിലും കടക്കണം!
അന്ധകരാമാണെങ്ങു-
::മെങ്കി, ലെന്തിതെത്രയോ
</poem><noinclude><references/></noinclude>
bxhex0heblneedcgssd8zd882jv9z6p
241174
241173
2026-06-14T15:44:43Z
64kb.ram
13323
241174
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 0rem;">
{{xx-larger|'''ഏകാന്തകാമുകൻ'''}}
</div>
<big>'''പോ'''</big>കയാണയാളൊരു
::കാമുകൻ, കാണും മർത്ത്യർ
ക്കാകവേയൊരു മൂകൻ,
::സങ്കേതസത്മോന്മുഖൻ-
ഇല്ലയാൾക്കന്യമായി-
::ട്ടാശകൾ സ്നേഹത്തിന്റെ
വല്ലകി തകര്വോളം
::മീട്ടിനോക്കുവാനെന്യേ;
താരിലും താരത്തിലും
::കാണുന്ന സൗന്ദര്യത്തിൻ-
സാരത്തെ നുകർന്നാത്മ-
::നിർവൃതി നേടാനെന്യേ!
ചിന്തതൻ ചിതയിങ്കൽ
::നീറിടുമസ്സാധുത-
നന്നന്തരംഗത്തിൽ ശാന്തി
::പൊൻതിരയിളക്കീടും
അക്കുളിർപ്പൊയ്കതന്റെ
::തീരത്തിലെത്താനെത്ര
കർക്കശസമുദ്രങ്ങൾ
::മേലിലും കടക്കണം!
അന്ധകരാമാണെങ്ങു-
::മെങ്കി, ലെന്തിതെത്രയോ
</poem><noinclude><references/></noinclude>
sggqu0oz57fnfba6e819xzl7vrn5hc8
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/47
106
16954
241175
172684
2026-06-14T15:49:09Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241175
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
സുന്ദരം കാലസർപ്പ-
::രത്നദീപ്തിയേക്കാട്ടിൽ
കേൾപ്പതുണ്ടിടിനാദ-
::മെങ്കിലും, ചിലരിൽനി-
ന്നുദ്ഗമിച്ചിടും പൊട്ടി-
::ച്ചിരിയിൽ പാരം ഭേദം!
ചെഞ്ചോരയുറയിക്കു-
::മിക്കൊടുംവാത്യാഹതം
നെഞ്ചകം കുളുർപ്പിപ്പൂ
::സോദരവാക്യത്തേക്കാൾ....!
ചോരവാർന്നൊലിക്കുമാ-
::പ്പാവത്തിൻ പദം കണ്ടാൽ
കാരമുള്ളിനും കാണും
::കാരുണ്യമകക്കാമ്പിൽ!
മധുരം, മധുരംതാൻ
::ജീവിതമയാൾക്കാശാ-
മധുരം മുന്നോട്ടുതാ-
::നെങ്കിലും നിജയാനം.
രാഗിതൻ നയനങ്ങ-
::ളുള്ളിലാണിക്കാണുന്ന-
താകവേ വെറും മിത്ഥ്യ,
::ശാശ്വതം നിജസ്വപ്നം!
സങ്കേതമെത്തീടുവാ-
::നായാലുമില്ലെങ്കിലും
സംഗരത്തിങ്കൽത്തെല്ലും
::ഭീരുവാകില്ലാ മർത്ത്യൻ!
</poem><noinclude><references/></noinclude>
bogz8280s621a8mownolv4odwqsq5yf
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/51
106
16955
241178
172689
2026-06-14T16:48:43Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241178
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 2rem;">
{{xx-larger|'''അദൃശ്യബാഷ്പം'''}}
</div>
<big>'''കാ'''</big>ന്താരമധ്യം പലവിധത്തിൽ
കാന്താഭം, ലോകത്തിനന്ധകാരം!
എന്മനം പ്രേമസമ്പൂർണ്ണം, ഞാനൊ-
രുന്മാദി ലോകത്തിനെന്തു ചെയ്യും?
കാമുകൻ, കാമുകൻ രാഗമൂകൻ
കാണുന്നവർക്കൊക്കെ വാവദൂകൻ
താരുണ്യം, താരുണ്യമയ്യോ കഷ്ടം!
കാരുണ്യം കാണുകിൽ കല്ലെറിയും!
ബാല്യത്തിൻ മഞ്ഞുകണികയെ ഞാൻ
കാല്യത്തിൻകൈയിൽ പണയമാക്കി,
എന്തിനിക്കൈതവഹേതുവാകും
ബന്ധുരരത്നം കരസ്ഥമാക്കി?
മൊട്ടിട്ട വല്ലരിയെന്തിനാവോ
പൊട്ടിച്ചിരിച്ചു പുലരിതന്നിൽ?
കാണുന്നവർക്കു ഹസിക്കാൻ മാത്രം;
കാണാത്ത കണ്ണീർ ചൊരിയാൻമാത്രം!
</poem><noinclude><references/></noinclude>
lxrxkzdx2l46r1qnqe9a7pzh5evqijd
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/52
106
16956
241183
172690
2026-06-14T19:05:05Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241183
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''രാഗിണി'''}}
</div>
<big>'''ഫ'''</big>ലരഹിതമായിടും ചിന്താശതങ്ങളാൽ
പലയിരവുമിങ്ങനെ പാഴിലാഴ്ത്തീർത്തു ഞാൻ
തരളിതമനസ്കയായ് തപ്തബാഷ്പത്തിനാൽ
തലയിണ നനയ്ക്കുന്നതെന്തിനായീവിധം?
തനിയെയൊരു കോണിലായ് പ്രേമവിവശയായ്
പനിമലരറിഞ്ഞിടാതിട്ടിട്ടും വീർപ്പുകൾ
കനകമയ താരമൊത്തുല്ലസിക്കേണ്ടതാം
പനിമതിയറിഞ്ഞില്ലയെങ്കിലെന്തത്ഭുതം?
പുലരിയുടെ പുഞ്ചിരി ചെഞ്ചായമിട്ടതാം
പുളകിത വിലാസം പുലർത്തും ഹിമകണം
ഒരു ഞൊടിയിൽ മാത്രമായാനന്ദമാധ്വിതൻ
മധുരമറിയുന്നതിൻ പിന്നിൽ തമോമയം!
കഠിനതരള കോളിളക്കത്താലിരമ്പിടും
കടലിനു സമാനമാം ജീവിതം ഭീകരം!
അതിനിടയിലങ്ങിങ്ങു കാണുന്ന വെൺനുര-
ത്തരി നിമിഷജീവിതാനന്ദമാണേവനും.
പിതൃഹിതമൊരിക്കലും വിസ്മരിച്ചീടുവാൻ
പിറവിമുതലോരാത്തൊരെന്നാത്മനാഥനിൽ
വഴിയുമനുരാഗോഷ്ണവാക്കിനാലീവിധം
പഴിചൊരിയുമെൻ കൃത്യമേറ്റമനുചിതം;
പിരിവതിനുമുന്നിലാ "യെൻചിത്തമെന്നുമു-
ണ്ടറിക തവ ചാരെ" യെന്നുള്ളൊരാ വാക്കുകൾ
</poem><noinclude><references/></noinclude>
onp6zryt7wifcwryorhxo6pdj6isqw7
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/48
106
16957
241176
172685
2026-06-14T16:02:02Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241176
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''നിരാശ'''}}
</div>
<big>'''എ'''</big>ന്നാണെന്നാകിലും മണ്ണായി മാറി ഞാ-
നെന്നാഥന്നന്തികമെത്തുമെന്നാൽ,
വന്നാളുമാതങ്കവഹ്നി കെടുത്തുവാ-
നിന്നായാ, ലായതിലാർക്കു ചേതം?
മൽക്കരൾ പൊട്ടി ഞാനിന്നു മരിച്ചാലീ-
പ്പുൽക്കൊടിപോലും കരകയില്ലാ-
എൻ ചുടുകണ്ണുനീർ വീഴ്ത്തിയാൽ ഭൂമിക്കും
നെഞ്ചകമയ്യോ, മലിനമായി!
മൽക്കൊടും നൈരാശ്യധൂമം പരക്കയാൽ
ദിക്കുകൾപോലുമിരുണ്ടുപോയി!
എന്തിനാണീശനെൻവിത്തിനെ ശൂന്യമാ-
മന്ധകാരത്തിൽ വിതച്ചതാവോ?
ഒപ്പം മുളച്ച ലതികകളൊക്കെയും
പുഷ്പിച്ചു പുഞ്ചിരിച്ചാനന്ദിപ്പൂ.
എത്ര വസന്തങ്ങളൂഴിയിൽ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ലാ !
മുന്നോട്ടു നോക്കിയാൽ ഘോരമഹാരാണ്യം.
പിന്നിലോ, ശൂന്യമരുപ്പരപ്പും -
കാലൊന്നിടറിയാൽ വീണുപോം ഗർത്തത്തിൻ
</poem><noinclude><references/></noinclude>
7f5k1h5j7jv2gfas6iiif7xkorqe7yh
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/49
106
16958
241177
172686
2026-06-14T16:14:19Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241177
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
കൂലത്തിലാണു ഞാൻ നില്പിതിപ്പോൾ
വില്കാതിരിപ്പതുമെങ്ങിനെ, മൃത്യുവിൻ
വില്കാശിനായിട്ടെൻ ജീവഭാരം!
മൃത്യോ, നിൻ നാമം സ്മരിക്കുമ്പോളെന്താണെൻ
ചിത്തമിതേറ്റം തുടിച്ചീടുന്നു?
ആതങ്കസിന്ധുവിലാണ്ടുപോമീയെനി-
യ്ക്കാലംബം നീയല്ലാതാരു വേറെ?
നിൻ മലർവാടിയിൽ വാടാതെ നില്ക്കുമ-
പ്പൊൻമലരെന്നെ വിളിക്കുന്നുണ്ടാകാം.
പാരിടം തന്നിൽ പരക്കുന്ന ദുർവിഷ-
പൂരമാ വായുവിൽ വീർപ്പുമുട്ടി
ഒന്നിനും കൊള്ളാത്തൊരെന്നെ നിന്നാരാമ-
ത്തെന്നൽ ശ്വസിയ്ക്കാനനുവദിയ്ക്കൂ.
ആരുമറിയാത്തൊരെത്ര രഹസ്യം നിൻ-
കൂരിരുൾക്കുള്ളിൽ നീ സൂക്ഷിപ്പീലാ!
ആയിരം കാര്യങ്ങളുണ്ടെനിയ്ക്കോതുവാ;-
നായതങ്ങെത്തി ഞാനായിക്കൊള്ളാം.
</poem><noinclude><references/></noinclude>
csf3ub6xuna50sazj4k1f8m55dh6eic
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/53
106
16961
241185
172691
2026-06-14T19:53:38Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241185
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
കരളിൽ മമ ചേർത്തതാം രോമാഞ്ചമെന്നുമെൻ
സിരകളൊരു മുദ്രയായ് സൂക്ഷിച്ചുവെച്ചിടും!.....
ഗുണഗണമിണങ്ങുമപ്പൂമേനിയല്ല, തിൻ
പ്രണയസുധ മാത്രമാണാശിപ്പതോമനേ;
പരിമൃദുലചുംബനമല്ല, ഞാൻ നാഥന്റെ
കരചരണദാസ്യമാണാശിപ്പതെപ്പൊഴും.
കവിയുമൊരു മോദമോടപ്പുമാൻ നിത്യവും
കവനകലയായിട്ടു സല്ലപിക്കുന്നതാം
മലർനിരയുതിർത്തിടും മാമരത്തോപ്പിൽ ഞാ-
നൊരു ലതികയാകുവാൻ ഭാഗ്യമുണ്ടാവുകിൽ
അമൃതരസമൂറിടും പ്രേമഗീതങ്ങളാ-
ലമരപുരസംഗീതമെങ്ങും ചിതറവേ,
സുരഭില സുനിർമ്മലാലോലമായ് മിന്നുന്ന
സുമനിര പൊഴിച്ചു ഞാൻ സ്വാഗതമോതിടും.
വിരവിലതിവിസ്തൃതമാകുമാ നെറ്റിയിൽ
വിവിധതര ചിന്തയാൽ വേർപ്പു പൊടിയവേ,
ചലദലവിമോഹന താലവൃന്തത്തിനാൽ
വിലയമിയലാതെ ഞാൻ വീശിനില്ക്കും ദൃഢം.
രജനികളിൽ നാഥന്റെ വായനമച്ചിലാ
രജകതമനോഹര ദീപികയാവുകിൽ,
ഇതര കരമായതിൽ സ്നേഹം പകർന്നിടാ-
തിവളമിതകൗതുകം നിന്നു ജ്വലിച്ചിടും!
പരമഗുണ ധാമമപ്പുരുഷൻ വാഴുമീ-
ദ്ധരണിയിൽ വസിച്ചിടാൻ ഭാഗ്യമിയന്ന ഞാൻ
സുകൃത നിധിതന്നെയാണെ,ന്നല്ലർഘമാം
സുരഭുവനസുന്ദരം തന്നെയെന്മന്ദിരം....!
</poem><noinclude><references/></noinclude>
34pca53nnpdthwi6fj0v8m9t4sv1huq
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/54
106
16962
241186
172692
2026-06-14T20:02:46Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241186
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''ഹൃദയാലാപം'''}}
</div>
<big>'''വ'''</big>ളരൊളിതൂകും വസന്തരാവുകൾ
പുളകം ചേർത്തെന്നെപ്പുണർന്നുവെങ്കിലും
ഒരു ഞൊടിപോലും തിരിഞ്ഞുനോക്കാതെ
ഇരുളിൽ വാണൊരെൻ തരളചിത്തമേ!
കരിമുകിൽ നിര കലരുമാകാശ-
ത്തഖിലമേരവുമലവതെന്തേവം?
പലനിനവിനാൽ പതറുമെൻ ചിത്തം
പറകയാണതിൻ പരമാർത്ഥമിത്ഥം:
"ഒരന്തമില്ലാത്ത ദുരന്തഭാരത്താൽ
നിരന്തരം വെന്തു തളർന്നിടുന്ന ഞാൻ
വിരാമമില്ലാത്ത വിപിനഗർത്തത്തിൽ
വൃഥാവിലാനന്ദം തിരഞ്ഞു പോകുന്നു;
നിരാലംബയെനിക്കനുദിനം വെറും
നിരാശ മാത്രമാണരുൾവതാതിഥ്യം.
പുലരി നല്കുന്ന പുളകപ്പൂമ്പട്ടു
പുതച്ചുകൊണ്ടു ഞാൻ പുരോഗമിച്ചിടും;
തണലേറ്റു തളർന്നൊരുവിധം രാവിൻ
തണുത്ത മാർത്തട്ടിൽ തലയണയ്ക്കവേ
ഇരുളിലെൻനാഥൻ വരുന്ന പള്ളിത്തേ-
രുരുളൊലികേട്ടിട്ടുണർന്നെണീറ്റിടും;
പരിസരമൊക്കെപ്പകച്ചുനോക്കവേ
പരിശൂന്യ-മിതാണനുഭവമെന്നും!
</poem><noinclude><references/></noinclude>
4cz2n404g7c4quq0s6mmsh7alk91vq8
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/55
106
16963
241187
172693
2026-06-14T20:15:55Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241187
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
സകലശക്തിയും ക്ഷയിച്ചിടുമാശാ-
ശകലമുണ്ടെന്നെപ്പിരിയാതിപ്പൊഴും!
മദീനനിദ്രകൾ മധുരമാക്കുന്ന
മധുമയസുമമസൃണമാം സ്വപ്നം
മരുവുമാ, മണിസദനമെങ്ങെന്നായ്
കരങ്ങൾ കൂപ്പി ഞാൻ കരഞ്ഞു ചോദിക്കേ,
ഉരിയാടുന്നതിലൊരുവരും, വെറും
ചിരികൾമാത്രമാണെനിക്കൊരുത്തരം!
മധുരഗാനങ്ങൾ ശ്രവിക്കും കർണങ്ങൾ
മഥിതചിത്തത്തിൻ കരച്ചിൽ കേൾക്കുമോ?
പുതുവെള്ളപ്പട്ടു ഞൊറിഞ്ഞു ചാർത്തിയും
പുതുമപോരാഞ്ഞിട്ടഴിച്ചുമാറ്റിയും
അലക്കരങ്ങളാലപരമൊന്നിനെ-
യലംഭാവംകൂടാതെടുത്തു നോക്കിയും
നുരത്തരികളാം മണിപ്രകാണ്ഡങ്ങൾ
നിരത്തി നിർമ്മിച്ച തരിവളകളെ
കളിത്തോഴി മന്ദം കരത്തിലർപ്പിക്കേ
തരത്തിനൊക്കാഞ്ഞു തകർത്തിവീഴ്ത്തിയും
തനതുമേനിയെത്തഴപ്പിച്ചാനന്ദ-
തരളയായ് നാഥനികേതം പൂകുന്ന
തരംഗിണിക്കെന്റെ കരച്ചിൽ കേൾക്കുവാ-
നൊരു ഞൊടികൂടിസ്സമയമില്ലപോൽ!
സുലളിതലതാതതികളിലെത്തി-
സ്സുരഭിലസുമനിരകളിൽത്തത്തി,
പ്രണയഗാനങ്ങളനേകം മൂളിയ
പ്രസൂനപാളിയെപ്പുണർന്നു തൃപ്തനായ്,
നവനവസുമം തിരയുന്ന മന്ദ-
പവനനുമില്ല പറയുവാൻ നേരം!
ചെറുചെടികളെച്ചവുട്ടിത്താഴ്ത്തിക്കൊ-
ണ്ടുഡുപഥം ഭേദിച്ചുയർന്നുപോകുന്ന,
വികാരമൂകരാം വിടപികൾക്കെന്റെ
വിലാപം കേവലം വിനോദം മാത്രമായ്!
</poem><noinclude><references/></noinclude>
sglvojkyvlqp01hpc3wjp73xctimdrt
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/57
106
16995
241188
172695
2026-06-14T20:30:22Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241188
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
<div style="padding-left: 5rem;">
{{xx-larger|'''സ്മരണ'''}}
</div>
<big>'''ഓ'''</big>ർപ്പൂ ഞാനോമലാളൊത്തു പൂവിട്ടുകൊ-
ണ്ടാർപ്പു വിളിച്ചിടുമോണക്കാലം!
::മംഗളം വായ്ക്കുമാ മംഗളനാളിലീ
::ഞങ്ങളിരുകരം കോർത്തിണക്കി,
::ചെറ്റാടൽക്കൂടാതെ പൂക്കുടയേന്തി നൽ-
::ച്ചിറ്റാടതൊട്ടുള്ള പൂക്കൾ തേടി,
::ചിത്രശലഭങ്ങളെന്നപോലുന്മേഷാ-
::ലെത്ര പൂവാടിയിലെത്തിയില്ലാ!
::പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
::മാടപ്പിറാക്കളെ നോക്കി നോക്കി,
::മാനഞ്ചും കണ്ണിയാളാനന്ദസ്തബ്ധയായ്
::മാനവും നോക്കി നിന്നീടും നേരം
::ഞാനരികത്തണഞ്ചാറു പൂവവൾ
::കാണാതെ മന്ദമപഹരിച്ചാൽ
::'ആട്ടെ'യെന്നുള്ളൊരു വാക്കിൽ പരിഭവ-
::മാക്കിയവൾ നില്ക്കും മൗനമായി;
::എങ്കിലുമന്നു ഞാനോർത്തതില്ലോമലാ-
::ളെൻകരൾത്താരു കവർന്ന കാര്യം!
ഓർപ്പു ഞാനോമലാളൊത്തുകൊണ്ടക്കളി-
ത്തോപ്പിൽക്കളിച്ചു രസിച്ച കാലം!
::ഒട്ടു ചാഞ്ഞമ്മലർമുറ്റത്തു നില്ക്കുമൊ-
::രൊട്ടുമാവിൻ തളിർച്ഛായയിങ്കൽ
</poem><noinclude><references/></noinclude>
s9zd50st3a6hqoi1b86yhdp8z7j6aic
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/58
106
16996
241189
172696
2026-06-14T20:40:07Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241189
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
ഏറും മുദ്രമോടീ ഞങ്ങൾ ഗൃഹസ്ഥരായ്
'ചോറും കറിയും' ചമച്ചുതീർന്നാൽ
::ആദ്യമെനിക്കു വിളമ്പിക്കഴിയാതെ-
::സ്സാദ്ധ്വി തൻ കാര്യം നിനയ്ക്കയില്ല;
::എങ്കിലുമന്നു ഞാനോർത്തതില്ലായതി-
::ലെന്തോ രഹസ്യമുണ്ടെന്ന തത്ത്വം!
ഓർപ്പു ഞാനോമലാളൊത്തു പഠിക്കുവാ-
നോടിഗ്ഗമിക്കുമാ ബാല്യകാലം!
::അഞ്ചിതാനന്ദമോടശ്രദ്ധരായൊരു
::ബഞ്ചിലൊരുമിച്ചിരുന്നു ഞങ്ങൾ
::അന്നു പറഞ്ഞുകഴിയാത്ത കാര്യങ്ങ-
::ളിന്നും കുറച്ചു കിടപ്പുണ്ടാകാം!
::മാമക പുസ്തകം തന്നിലവ്യക്തമാ-
::യോമലാൾ 'കുത്തിവരച്ചി' ടുമ്പോൾ
::തെറ്റെന്നു ഞാനും പരിഭവിച്ചെന്നിരു-
::പ്പറ്റത്തൊരു ബഞ്ചിലാക്കിയപ്പോൾ
::ഉച്ചയ്ക്കവളെന്നടുത്തെത്തിയാ നില്പു
::പിച്ചവെച്ചീടുന്നുണ്ടിന്നും മുന്നിൽ!
::തുച്ഛമാ രേഖരൾ പ്രേമലിഖിതത്തിൻ-
::പ്രച്ഛന്നവേഷമെന്നാരറിഞ്ഞൂ!
ഓർപ്പു ഞാനോമലിൻ മേനിയിൽ താരുണ്യം
പൂക്കളണിയിക്കും ചൈത്രകാലം!
::ഏകനായ് വായനമച്ചിലിരുന്നു ഞാ-
::നേകാന്തതയുമായ് സല്ലപിക്കേ,
::മന്ദമക്കോലായിലങ്ങിങ്ങൊരു പാദ-
::വിന്യാസം കേട്ടു ഞാൻ പിന്തിരിയും;
::തങ്കരത്തങ്കലതികയിൽ തത്തിയും
::കങ്കണപ്പൈങ്കിളിക്കൊഞ്ചലിനാൽ
::ബന്ധമഴിഞ്ഞതാം കുന്തളപ്പച്ചില-
::പ്പൊന്തയ്ക്കൊരിക്കിളിയേറ്റിയേറ്റി,
::നാണം കുണുങ്ങിയത്തൂണിൻമറവിലായ്
::വാണിടും വാരൊളി മേനി കാണും;
</poem><noinclude><references/></noinclude>
2friwz64w4u3fwo5fxng7dnefsq642e
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/59
106
16997
241190
172697
2026-06-14T20:47:59Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241190
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
::തെല്ലിട ഞങ്ങളറിയാതെ കണ്മുന-
::ത്തെല്ലുകളന്യോന്യം കൂട്ടിമുട്ടും;
::അമ്മുഖത്തല്പനിമേഷത്തിലായിരം
::ചെമ്പനീർത്താരുകളങ്കുരിക്കും;
::അന്തമറ്റുള്ളതാം ചിത്തത്തുടിപ്പാൽ ഞാ-
::'നെന്തിനു വന്ന' തെന്നാരായുമ്പോൾ
::'ഒന്നുമില്ലെ' ന്നുള്ളൊരുത്തരാലോമലാൾ
::വന്നവഴിക്കു തിരിച്ചുപോകും;
::'ഒന്നുമില്ലെ'ന്നുള്ള വാക്കിന്റെയർത്ഥങ്ങ-
::ളൊന്നുരണ്ടല്ലെന്നന്നോർത്തില്ല ഞാൻ!
ഓർപ്പു ഞാനോമലാളന്ത്യമായ് ദൻ ദീർഘ-
വീർപ്പു വലിക്കുമാ രോഗതല്പം!
::കാലചക്രത്തിൽ കുടുങ്ങി വിദൂരത്തിൽ
::താതനായ്ജ്ജീവിതം പോക്കിടും ഞാൻ.
::രോഗിണിയായിക്കിടന്നിടുമദ്ദിവ്യ-
::രാഗിണിതന്മുന്നിൽ ചെന്ന നേരം
::പാരം വിളറി മയങ്ങും വദനമാം
::പാർവണചന്ദ്രൻതൻ പാർശ്വഭാഗേ
::ശാന്തിതൻ പൊൻകതിർ വീശിപ്പുലരുമ-
::സ്സാന്ധ്യതാരാഭമാം ലോചനങ്ങൾ
::ഒന്നു തരളിതമായെന്നെ നോക്കിക്കൊ-
::ണ്ടന്നു ചൊരിഞ്ഞതാം കണ്ണുനീരിൽ
വ്യക്തമാണോർക്കേണ്ടതൊക്കെയും, നില്ക്കാതെൻ
ചിത്തമേ, നീയെന്നും പാടിക്കൊൾക!.....
</poem><noinclude><references/></noinclude>
21kd8nycrtwtq5luvbx4f0czkpsi9jb
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/61
106
16998
241194
172700
2026-06-14T21:06:21Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241194
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
ഭക്ഷിച്ചൊരഗ്നിസ്ഫുലിംഗങ്ങൾമാത്രമാം!
കാറൊളിക്കുന്തളമായിട്ടു കണ്ടതാ
നീറും ചിതയിലെപ്പാഴ്ക്കരിക്കട്ടയാം!
അംബരമാണെന്നു തോന്നിയതോർക്കുകി-
ലന്ത്യാവരണമാണെന്നതു നിർണയം!
പുഞ്ചിരിത്തെല്ലൊന്നു ചിന്തിച്ചുപോയതാ-
വൻചിത ശേഷിച്ച ചാമ്പലെന്നോർക്ക നീ!
ആശ്വസിച്ചീടുമെൻ ചിത്തമേ,യെങ്കിലും
ശാശ്വതപ്രേമം നശിക്കില്ലൊരിക്കലും!....
</poem><noinclude><references/></noinclude>
l1y07iwkjb1ojz9wvy2g2eq50hlfnc2
താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/105
106
17081
241166
172552
2026-06-14T14:20:03Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241166
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><poem>
കന്ദകോരകം സുന്ദരാധരം
മന്ദമന്ദം വിടർത്തവേ
ആലയോന്മുഖരായീടുമജ-
പാലകാവലി പാടിടും
ഗാനധാരയിൽ മഗ്നമാനസ-
യാകുമഗ്രാമലക്ഷ്മികൾ
കാമുകാഗമം കാത്തുകാത്തലർ-
ക്കാവിലങ്ങിങ്ങുലാത്തുമ്പോൾ,
എത്തി നാം മുമ്പു കണ്ട ഗേഹത്തി-
ലുത്തമനൊരു പുരുഷൻ!.....
അപ്പുമാനുടെ പാദവിന്യാസ-
മല്പമായടുത്തെത്തവേ,
ഞെട്ടിയോമലാൾ തൻ ദിവാസ്വപ്നം
വിട്ടു പെട്ടെന്നുണർന്നുപോയ്.
പേശലമൊരു മാരിവില്ലൊളി
വീശിയാ വളർവക്ത്രത്തിൽ!
കണ്ഠവും കുനിച്ചൊട്ടു മാറിത്തൻ-
ചുണ്ടിണ തെല്ലിളക്കാതെ
വാഗതീതമാം സ്വാഗതവച-
സ്സാഗതന്നവളേകിനാൾ!
തെല്ലിട ചില ചിന്തകളുമായ്
മല്ലടിച്ചൊരാ മങ്കയാൾ
'തങ്കമേ'! യെന്നൊന്നുച്ചത്തിൽ വിളി-
ച്ചങ്കണം വിട്ടു പാഞ്ഞുപോയ്!
ആലയാന്തസ്ഥയായവൾ, പുറ-
ത്താഗതൻമാത്രമേകനായ്!
സത്വരമൊരു മിന്നൽ പാഞ്ഞിതാ
സ്തബ്ധപൂരുഷ ചിത്തത്തിൽ
ആയതിൻ ദിവ്യരൂപമെന്നപോ-
ലാലയത്തിൽനിന്നക്ഷണം
ഓടിയെത്തി, യൊരോമനച്ചെറു-
ബാലിക, ഹർഷദായിക!
</poem><noinclude><references/></noinclude>
iwmsn7tkaceuizcmurc846uvr2dw1md
താൾ:Gadyamalika vol-1 1921.pdf/100
106
32525
241250
159674
2026-06-15T06:53:29Z
Hardika Kunju
13247
241250
proofread-page
text/x-wiki
<noinclude><pagequality level="1" user="26067 sacredheart hss," /></noinclude> ഗദ്യമാലിക-ഒന്നാംഭാഗം
പ്രയന്തസാദ്ധ്യളായകാര്യങ്ങളകന്നു
യി കാണുന്നത്. സ്ഥിരോത്സാഹനത്തിൽ തന്മാരായിട്ടുള്ള വ
രാണ്, കായങ്ങളെ കണ്ടുപിടിക്കുന്നതിൽ സന്മാർ
എന്നുള്ള പേർ സമ്പാദിച്ചിട്ടുള്ളത്. 'അത്ഭുതകരങ്ങളായിരിക്കു
ന നൂതനമായങ്ങളെ എങ്ങിനെയാണ് കണ്ടുപിടിക്കുന്നത്
എന്ന് സർ ഐസക്ക് ന്യൂട്ടൻ എന്ന ആളോടു ചോദിച്ചതിനു്
അവനെക്കുറിച്ചു എപ്പോഴും ചിന്തിക്കുന്നതിനാൽ തന്നെ'' എ
ന്ന് അദ്ദേഹം മറുപടി പറകയുണ്ടായി. ഈ മറുപടി വളരെ
സാരമായിട്ടുള്ളതാണ്. സന്മാർഗ്ഗ സംബന്ധമായ പരിഷ്ക്കാരത്തി
നാവശ്യമുള്ള സംഗതികളിൽ സിംഹം എത്രയും സാര
മേറിയതെന്നാണ് വിചാരിക്കേണ്ടതു
മർത്യന്മാർ മൂന്നുവിധമുണ്ടെന്നു ബോധിക്കണം
എന്നതിലധൻ താൻ വിഘ്നത്തിൽ ഒരുകൊണ്ടു
ഒന്നുമേ തുടങ്ങി
നായിരുന്നീടും
മദ്ധ്യമപിനെക്കാലം തുടങ്ങും മുടങ്ങുമ്പോൾ
ബുദ്ധിയും കെട്ടുപാരം മടങ്ങിയടങ്ങീടും
ഉത്തമൻ മധ്യമാം വന്നെങ്കിലും
സിദ്ധമാവോളം കാലം കൈവിടുകയുമില്ല
എന്നു പ്രസിദ്ധനായ കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുള്ളതി
നെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട്, ഉത്തമന്മാർ എന്നുള്ള
പേരിനെ സമ്പാദിപ്പാൻ പത്നിക്കേണ്ടതാകുന്നു. ദോഷഭീര
ജനം പരിഹീനത എന്നുണ്ടല്ലോ.
ഉത്തമന്മാരായ ആളുകളുടെ ജീവചരിത്രം ഇക്കാ
ത്തിൽ വളരെ പ്രയോജനകരമാകുന്നു. അവർ പറഞ്ഞിട്ടുള്ളതും
പ്രവർത്തിച്ചിട്ടുള്ള യും നാം അറിയുമ്പോൾ, നമുക്കും ആ അവസ്ഥ
കിൽതന്നെ ജീവിക്കണമെന്നും ഒരു നല്ല ആഗ്രഹം ഉണ്ടാകാ
തിരിക്കയില്ല വിദ്യ എന്ന ത, വില്ലാ ഭം സമ്പാദിക്കയോ
ചെയ്യുന്നതിനുള്ള കപ്പുരയല്ല. ആയത് സ്രഷ്ടാവിന്റെ
മഹിമക്കായിട്ടുള്ള ഒരു ഭണ്ഡാരയാത്ര, എന്ന് തത്വജ്ഞാനി
യായ ബോൻ പറയുന്നു. ഒരുവൻ വാക്ക്, പ്രവൃത്തി എ
ന്നിവയെ സൂക്ഷിക്കുന്നതായാൽ, അവൻ സഖികൾ എങ്ങി
നെയുള്ളവരെന്നു പരപേക്ഷ കൂടാതെ തന്നെ നമുക്ക് അറിയാ
മല്ലാ. അപ്രകാരം തന്നെ, ഏതുവിധമുള്ള പുസ്തകങ്ങളാണ് ഒരു
വൻ വായിക്കുന്നതെന്നും അവന്റെ പ്രവൃത്തികളേയും മറ്റും സൂ<noinclude><references/>{{WSDC2014School}}</noinclude>
egah3ga96swsliqa62yie8gsrvxtdf0
താൾ:CiXIV136.pdf/5
106
49683
241165
219145
2026-06-14T14:00:17Z
64kb.ram
13323
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241165
proofread-page
text/x-wiki
<noinclude><pagequality level="3" user="64kb.ram" /></noinclude><div style="text-align: center;">
<small>THE</small>
{{xxx-larger|'''MALAYALAM READER'''}}
A SELECTION OF ORIGINAL PAPERS
<small>COMPILED BY</small>
{{x-larger|'''CHARLES COLLETT'''}}
<small>MADRAS CIVIL SERVICE.</small>
'''COTTAYAM:'''
<small>'''PRINTED AT THE CHURCH MISSION PRESS.'''</small><br/>'''1856.'''
</div><noinclude></noinclude>
s6evdh5uegw0149ap7u3ejn0kz6th0c
താൾ:Gadyamalika vol-1 1921.pdf/3
106
73026
241212
240336
2026-06-15T06:45:31Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241212
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>== G A D Y A M A L I K A ==
===== SELECTIONS IN MALAYALAM PROSE =====
===== Part I.=====
EDITED BY
==== H.H. RAMA VARMA ====
9th Priuce of Cochin
SELECTED BY
G. Raman Menon M. A.,
K. Parameswaran Pillai B. A.,
S. Parameswara Iyer M. A. B. L. M. B. A. W.,
Prescribed by the University of Madras and
by the Text-Look Committees of Madraas
Travancore and Cochin.
No book is genuine with out the stamp of the
Publisher.<noinclude><references/>{{WSDC2014School}}</noinclude>
atru66va52twlr6zmqmcas76b8i5eck
താൾ:Gadyamalika vol-1 1921.pdf/4
106
73049
241209
205436
2026-06-15T06:44:37Z
Hardika Kunju
13247
241209
proofread-page
text/x-wiki
<noinclude><pagequality level="1" user="202.83.57.235" /></noinclude>== ഗദ്യമാലിക. ==
(വിശിഷ്ടഗ്യപ്രബന്ധങ്ങൾ)
=== ഒന്നാം ഭാഗം ===
പ്രസായകൻ
കൊച്ചി ൻ-ആം
തിരുമനസ്സിൽ നിന്ന്
"
ബി. എ., ഒ. എം, ചെറിയാൻ ബി. എ. എൽ, ററി, സി. എൻ.
എ. രാമയ്യ ശാസ്ത്രി എം. എ. എം. ആർ. എ. എസ്സ്,
സി. എസ്. ഗോപാലപ്പണിക്കർ ബി. എ.
തിരഞ്ഞെടുത്തിട്ടുള്ളത്.
മദ്രാസ്, തിരുവിതാംകൂർ, കൊച്ചി മുതലായ ഗമുണ്ട്
പാഠ്യപുസ്തകക്കമ്മറ്റിക്കാർ പാഠപുസ്തകമാക്കി വച്ചിട്ടുള്ളത്
ബി. വി. ബഡിപ്പോ,
പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നു.<noinclude><references/>{{WSDC2014School}}</noinclude>
lv4qs8rsu0qdtw32zqgkneuhhnrt232
താൾ:Prithikaradurga (Changampuzha).pdf/17
106
81412
241196
240509
2026-06-15T06:39:28Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241196
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ലച്ചിത്രവേലകളും തുന്നിപ്പിടിപ്പിച്ച അസിതവർണ്ണത്തിലുള്ള പട്ടുകുപ്പായം അയാൾ ധരിച്ചിരുന്നു. എന്തുകൊണ്ടെന്നാൽ, വേഷഭ്രമം കലശലായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു യോട്ട്. ഇക്കാരണത്താൽ അയാൾ കൈകളിലും തോളുകളിലും വളകൾ ധരിച്ചിരുന്നു. ആകപ്പാടെ കാണാൻ നല്ല ചന്തമുള്ള ഒരാൾ; നല്ല ഉയരം, വിസ്താരമുള്ള മാറിടം, ഒരു സ്ത്രീയുടേതുപോലെ ഇടുങ്ങിയ പാശ്വപ്രദേശം, കടഞ്ഞെടുത്തപോലെ ആകൃതിയൊത്ത കൈകാലുകൾ! അയാളുടെ ശരീരം അഴകുള്ളതും മൃദുവുമായിരുന്നു. നിറം മാത്രം അല്പം ഇരുണ്ടതാണു'; തടിച്ചുവിളറിയ വലിയ ചുണ്ടുകളുമുണ്ടു്. അയാൾക്കു നീലച്ച കണ്ണുകളും, ഒരു പട്ടുനാടകൊണ്ടു കൂട്ടിക്കെട്ടിയതും ഇരുണ്ട തവിട്ടുവർണ്ണത്തിലുള്ളതുമായ നീണ്ട് തലമുടിയുമുണ്ടായിരുന്നു.
സുന്ദരവും സൂരപ്രഭാപരിപൂരിതവുമായ ഒരു ദിവസമായിരുന്നു അത്.ഭവനങ്ങളുടെ ഉത്തരഭാഗത്തുള്ള പുൽത്തകിടിയിൽ വിഗ്‌ഡിസ് നടക്കുന്നതായി, പുറത്തിറങ്ങി മുററത്തു വന്നപ്പോൾ, യോട്ടിന്റെ ദൃഷ്ടിയിൽപ്പെട്ടു. അയാൾ വേഗത്തിൽ അവളുടെ പുറകെ തിരിച്ചു. കാടിന്റെ വക്കിൽവെച്ച് അയാൾ അവളുടെ സമീപം എത്തിച്ചേർന്നു. അവിടെവെച്ച് അയാൾ അവളെ അഭിവാദ്യം
ചെയ്തുകൊണ്ടു് അവൾ എന്തെങ്കിലും കൃത്യനിർവ്വഹണത്തിന്നായി ഇറങ്ങിത്തിരിച്ചിരിക്കയാണോ എന്നു ചോദിച്ചു. കാടുകളിൽ ചുറ്റിത്തിരിയുകയും പഴങ്ങൾ പറിച്ചുതിന്നുകയുമല്ലാതെ തനിക്കു വിശേഷിച്ചു യാതൊരു കൃത്യവും നിർവ്വഹിക്കേണ്ടതായിട്ടില്ലെന്നു വിഗ്‌ഡിസ് മറുപടി പറഞ്ഞു.<noinclude></noinclude>
8hsvy13ne882hjhkahgoxknwbye6dvc
താൾ:Prithikaradurga (Changampuzha).pdf/18
106
81417
241197
240514
2026-06-15T06:40:25Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241197
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>“എന്നാൽ ഞാനും നിന്നോടൊന്നിച്ചു വരാം? യോട്ട് പറഞ്ഞു: ഒറ്റയ്ക്കു നടക്കുന്നത്' ആപത്താണ്. വനപ്പടർപ്പുകളിൽ സാധാരണയായി കരടിയുടെ ശല്യമുണ്ടാകാറുണെന്നു ഞാൻ കേട്ടിട്ടുണ്ട്.”
"എനിക്കു ഭയമുണ്ടായിരുന്നെന്നെങ്കിൽ ഞാനെന്റെ അംഗരക്ഷകനായ ഭൃത്യനെ കൂടെ കൊണ്ടുപോന്നേനേ!” വിഗ്‌ഡിസ് പ്രതിവചിച്ചു: "ഏതുതരത്തിലായാലും ശരി, ആയുധമൊന്നുമെടുക്കാതല്ല ഞാൻ പോന്നിട്ടുള്ളത്.'' ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ അരപ്പട്ടയിൽ തിരുകിയിരുന്ന ഒരു വലിയ കത്തിയെടുത്ത് അയാളെ കാണിച്ചു. നിറംകാച്ചിയ കമ്പിച്ചുരുളുകൾ ചുറ്റിക്കെട്ടിയിട്ടുള്ളതായിരുന്നു അതിന്റെ പിടി.
യോട്ട് അതു കൈയിൽ വാങ്ങി സൂക്ഷിച്ചുനോക്കി. അയാൾ പറഞ്ഞു: "ഇതൊരു വിചിത്രമായ കത്തിതന്നെ; സംശയമില്ല. ഇതു വളരെക്കാലത്തെ പഴക്കമുള്ളതുമാണ്. നിനക്കിതെവിടെനിന്നു കിട്ടി?”
"ഇതെപ്പോഴും എൻ്റെ കുടുംബത്തിലുണ്ടായിരുന്നു.”, വിഗ്‌ഡിസ് പറഞ്ഞു: "ഇവിടെയുള്ള ബലിക്കാവിൽ പുരോഹിതകളായിരുന്നു എൻ്റെ ചാച്ചക്കാരികളെന്നു പറയപ്പെടുന്നു. വളരെ വളരെക്കാലത്തിനു മുൻപാണുള്ളത്. ആർക്കും അതിനെക്കുറിച്ചു് അധികമൊന്നും അറിഞ്ഞുകൂടാ. ഞങ്ങളുടെ ദാസന്മാർ കോഴികളേയും ആടുകളേയും അവിടെ കൊണ്ടുപോയി ബലികഴിക്കാറുണ്ട്.; പക്ഷേ എന്റെ അച്ഛന് അദ്ദേഹത്തിൻ്റെ സ്വന്തം ശ<noinclude></noinclude>
9b7x7pamijocns79wfyuacp4he2och2
താൾ:Prithikaradurga (Changampuzha).pdf/267
106
81419
241170
241066
2026-06-14T15:06:00Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241170
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>കാണുവാൻ ഞാനാശിക്കുന്നു. എനിക്കറിയണം എങ്ങനെ യാണു്' അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന് !''
"അദ്ദേഹം ഒരിക്കലും നമ്മുടെ വർത്തമാനങ്ങൾ അന്വേഷിച്ചിട്ടില്ല,'' അവൾ കോപത്തോടുകൂടി പറഞ്ഞു: "പോരെങ്കിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിനു് ഒരു ഭായ്യയും കുട്ടികളുമുണ്ടു്. അദ്ദേഹത്തെ നീ കണ്ടെത്തിയാൽ ത്തന്നെ ദുമ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്ര തിഫലമായി ലഭിക്കൂ!??
"എങ്കിൽ ഞാൻ അമ്മയുടെ മകനാകാൻ നിവൃത്തി യില്ലാ,'' ഉൾവാർ രോഷത്തോടുകൂടി പ്രസ്താവിച്ചു: “എന്റെ നേരെ ദുർമ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നിൽക്കുന്ന കരുത്തനാണു് ഞാനെങ്കിൽ! ഇതിനു മുൻപ് അമ്മ എന്നിൽനിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കൽ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്നു് അമ്മ പറയു കയുണ്ടായി_ ഞാൻ വൈഗ_ യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയിൽ കാഴ്ചവെച്ചാൽ!”
ഇത്രയും പറഞ്ഞുകൊണ്ടു് അവൻ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്‌ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു:
"ഛായ്! ആ മനുഷ്യന്റെ പേർകരിക്കലും എനിക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ!??
ഇല്ലൃജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാൾ<noinclude></noinclude>
hbk2lppxedkpn3v2i8sz9cad3gda9nb
താൾ:Prithikaradurga (Changampuzha).pdf/19
106
81421
241199
240519
2026-06-15T06:41:02Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241199
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ക്തിയിലും മെയ്ക്കരുത്തിലുമല്ലാതെ മറ്റൊന്നിലും വിശ്വാസമില്ല; ഞാൻ കേട്ടിടത്തോളം എൻ്റെ മുത്തച്ഛനും അങ്ങനെതന്നെയായിരുന്നു."
"അതുതന്നെയാണെന്റേയും കഥ, ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: "പക്ഷേ, അക്കാരണത്താൽ എന്നെ ഒരിക്കൽ ജ്ഞാനസ്നാനകർമ്മം നിർവ്വഹിപ്പിച്ച് ഒരു ക്രിസ്ത്യാനിയാക്കിയിട്ടുണ്ട്.
"അതൊരു വിചിത്രമായ മതമാണ്." വിഗ്‌ഡിസ് പ്രസ്താവിച്ചു: “വെളുത്ത ക്രിസ്തുവിനെക്കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകാൻ നിവൃത്തിയില്ല; എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിനു സ്വയം മോചനം നേടാൻ സാധിച്ചില്ലെന്നും * ബ്ലാലാൻഡിൽ തന്റെ ശത്രുക്കളാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നും ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്”
“ഈ ജ്ഞാനസ്നാനകർമ്മം കൊണ്ട് എന്തുo സാധിക്കാ മെന്നെനിക്കറിഞ്ഞുകൂടാ,'' യോട്ട് പറഞ്ഞു: "അതുപോലെതന്നെ അദ്ദേഹത്തിനധികമൊന്നും ചെയ്യാൻ സാധിക്കുമെന്നും ഞാൻ വിചാരിക്കുന്നില്ല. പക്ഷേ, കാര്യം സംഭവിച്ചതിങ്ങനെയാണ് : ഡെൻമാക്കിന്റെ തെക്കുഭാഗത്തായി പരിശുദ്ധമായ ജീവിതം നയിച്ചുവരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എന്റെ കാലിന്മേലുണ്ടായിരുന്ന വൃത്തികെട്ടളിഞ്ഞിഴുകിയ ഒരു വ്രണം ആ മനുഷ്യൻ ചിക
* Blaaland. നീലനാട് - നിലവണ്ണമുള്ള, അഥവാ കറുത്ത, മനുഷ്യരുടെ നാട്'. മദ്ധ്യധരണ്യാഴിക്കിപ്പുറമുള്ള ഏതു നാടും Blaaland ആയി പരിഗണിക്കാവുന്നതാണ്'.<noinclude></noinclude>
7uq8nve42dzzya13wbhp5z79joihqm3
താൾ:Prithikaradurga (Changampuzha).pdf/268
106
81422
241211
240520
2026-06-15T06:45:05Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241211
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>യോട്ടിനെ ഇന്നും നീ ഇത്ര ഭയന്തരമായ രീതിയിൽ ചെറുക്കുന്നതുകൊണ്ട് അത്യഗാധമായിരുന്നിരിക്കണം നിനക്ക് അയാളോടുണ്ടായിരുന്ന സ്നേഹം. എനിക്കു മിക്കവറും തോന്നിപ്പോകുന്നു, ഇപ്പോഴും നീ അയാളെ സ്നേഹി ക്കുന്നുണ്ടെന്നു.''
“വനത്തിലെ ചെന്നായ്ക്കളെ എങ്ങനെ ഞാൻ ഇഷ്ടപ്പെടുന്നോ അത്ര കര്യംമായി ആ മനുഷ്യനേയും ഞാൻ സ്നേഹിക്കുന്നു," വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഇനി കണ്ടുമുട്ടാനിടയാകുന്ന പക്ഷം, ഞങ്ങൾ രണ്ടുപേരിൽ ഒരാളുടെ മരണമായിരിക്കും അന്നു.''
ഇല്ലൃജ് പ്രതിവചിച്ചു:
"ഓാഹോ, അങ്ങനെയോ? യോട്ടിനോടു പ്രതികാരം ചെയ്യുന്നതു നിനക്കു സന്തോഷമാണോ?”
"അങ്ങനെതന്നെ,'' അവൾ പറഞ്ഞു.
പിന്നീടു് ഇല്ലൃജ് പ്രസ്താവിച്ചു:
"ഞാൻ ഐസ്‌ലാൻഡിലേയ്ക്ക് ഉൾവാറിനോടൊന്നിച്ചു പോകാം. എന്റെ സ്വന്തം പുത്രനെപ്പോലെ അവനെ ഞാൻ നോക്കിക്കൊള്ളാം. പക്ഷേ ഞങ്ങൾ മടങ്ങി വന്നതിന്റെശേഷം എന്നെ നീ വിവാഹം കഴിക്കേണമെന്നു ഞാൻ നിന്നോടു വീണ്ടും അഭ്യർത്ഥിക്കും.
വിഗ്‌ഡിസ് പെട്ടെന്നു മറുപടി പറഞ്ഞില്ല. ഇല്ലുജ് തുടർന്ന്:<noinclude></noinclude>
o92bo53yadejisu2lkzt4iq29okyjdt
താൾ:Prithikaradurga (Changampuzha).pdf/29
106
81427
241198
240525
2026-06-15T06:40:30Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241198
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>യി ആരേയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. അതുപോലെത ന്നെ ഒന്നിച്ചു താമസിക്കേണമെന്ന അഭിനിവേശവും എ നിക്കു മറ്റാരോടും തോന്നിയിട്ടില്ല."
വിഗ്‌ഡിസ് ഇതിനൊന്നും മറുപടി പറഞ്ഞില്ല. അയാൾ വേഗത്തിൽ തുടന്നു:
"നീ സമ്മതിക്കുന്നെങ്കിൽ, നിന്നെ എനിക്കു വിചാഹം കഴിച്ചുതരേണമെന്നു ഞാൻ ഗുന്നാറോടപേക്ഷിക്കാം; എന്റെ പത്നിയായി ഞാൻ നിന്നെ കൈക്കൊള്ളുകയും ചെയ്യാം."
എന്നിട്ടും വിഗ്‌ഡിസ് ഒന്നും പറഞ്ഞില്ല; പക്ഷേ യോട്ട് അവളുടെ കഴുത്തിൽക്കൂടി കൈയിട്ടു അവളുടെ അ ധരങ്ങളിൽ ചുംബിച്ചു. അവൾ കുതറിമാറിയില്ലെന്നു കണ്ടപ്പോൾ അവളെ അരികിലേയ്ക്കു ചേത്തുപിടിച്ചു അയാൾ മടിയിലെടുത്തിരുത്തി. അനന്തരം അവൾ പെട്ടെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റ് അഗ്നികൂടത്തിനടുത്തേയ്ക്കുപോയി. അവൾ അവിടെച്ചെന്നു ഒരു സ്കൂളിന്റെ പുറത്തിരുന്നു. ഒരു മൂടുപടംപോലെ അവളുടെ കബരീഭാരമാകമാനം ഉലഞ്ഞുതിന്നു അവളുടെ ശരീരത്തെ ആവരണം ചെയ്തു. അഗ്നിജ്വാലകളുടെ പ്രഭാപൂരത്തിൽ അതു മിന്നിത്തിളങ്ങി. അതിനേക്കാൾ അഭിരാമമായ ഒരു കാഴ്ച മറെറാരു പുരുഷന്റെയും ദൃഷ്ടിയിൽ പെട്ടിരിക്കയില്ലെന്നു യോട്ടിന്നുതോന്നി. അയാൾ അവളെ പിൻതുടന്നുചെന്നു', ധൂമവാഹിനിയുടെ തണ്ടിന്മേൽ കൈവെച്ച്, അവളെ അങ്ങനെ നോക്കി ക്കൊണ്ടുനില്പായി. അനന്തരം അയാൾ പറഞ്ഞു<noinclude></noinclude>
qs44vojrbj4r2lw2g783hvl7xlc6z74
താൾ:Prithikaradurga (Changampuzha).pdf/20
106
81428
241200
240526
2026-06-15T06:41:23Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241200
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ത്സിച്ച് ഉണക്കിസ്സുഖപ്പെടുത്തിത്തന്നു. അങ്ങനെ എനിക്കു വലിയ ഒരുപകാരം ചെയ്കയുണ്ടായി. അദ്ദേഹം മറ്റു യാതൊരു പ്രതിഫലവും വാങ്ങുകയില്ല. അതിനാൽ അദ്ദേഹത്തെ മുഷിപ്പിക്കേണ്ടെന്നു കരുതി എന്നെ ജ്ഞാന സ്നാനം കഴിപ്പിക്കുവാൻ ഞാനദ്ദേഹത്തെ അനുവദിച്ചു.''
“ഹായ് നിങ്ങളപ്പോൾ പല രാജ്യങ്ങളിലും ചുറ്റി സഞ്ചരിച്ചിരിക്കണമല്ലോ?" വിഗ്‌ഡിസ് പറഞ്ഞു: " പക്ഷേ, നിങ്ങളുടെ സാമാനങ്ങൾ കപ്പലിൽനിന്നു കരയ്ക്കിറക്കുന്നതു നോക്കുവാൻ നിങ്ങൾ എന്തുകൊണ്ടു നിങ്ങളുടെ ചാച്ചക്കാരനുമൊന്നിച്ചു പോയില്ല? കപ്പലിൽ നിങ്ങൾ നേടിയതെന്തെങ്കിലും കാണാതിരിക്കില്ല; അല്ലെങ്കിൽ പിന്നെ എന്തിനാണു നിങ്ങളെ വൈഗ_ യോട്ട് (കൊലയാളിയായ യോട്ട്') എന്നു വിളിക്കുന്നതു്?’’
" ഓ, അതെ, തീർച്ചയായും. ഞാൻ ഒരു സാധനം നേടിയിട്ടുണ്ട്. അതു തികച്ചും നല്ല ഒരു വസ്തുവുമാണ്. '' അയാൾ പറഞ്ഞു: “പക്ഷേ, ഞാൻ എപ്പോഴും വിചാരിച്ചിട്ടുണ്ട്, ഞാൻ നേടുവാനുദ്ദേശിച്ചത് അതിനേക്കാൾ നന്മയുള്ളതാണെന്ന്. എനിക്കതു നല്ലപോലെ വിശ്വസിക്കാൻ കഴിയും." വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഐസ്സ്ലാൻഡുകാർ ദുരാഗ്രഹികളും വായാടികളുമാണെന്ന് ആളുകൾ പറയാറുണ്ട്.''
യോട്ട് പറഞ്ഞു:
" തന്റെ സാധനങ്ങൾ സൂക്ഷിക്കാത്ത ഒരൊറ്റ മനുഷ്യനെക്കുറിച്ച് ഒരിക്കലും ഞാൻ കേട്ടിട്ടില്ല. പക്ഷേ;<noinclude></noinclude>
eppb4b8miybc3fzq0nhp6vpn4e3xuiy
താൾ:Prithikaradurga (Changampuzha).pdf/269
106
81429
241213
240527
2026-06-15T06:45:49Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241213
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>
"ഈ മനുഷ്യന്റെ വഞ്ചനയിൽ മനം ദഹിച്ചുകൊണ്ട് ഏറെനാൾ നീയൊരു വിധവയായിക്കഴിച്ചുകൂട്ടുകയാ ണുണ്ടായതെന്നു നിനക്കു വിചാരമിടല്ല? നിനക്കിന്നും ചെറുപ്പമാണു'; നി ഇന്നും സുന്ദരിയും! സൗഭാഗ്യസാന്ദ്രങ്ങളായ ദിവസങ്ങൾ ആയിരക്കണക്കിനു നിനക്കിനിയുമുണ്ടാകാം. ഞാൻ നിന്നോടു സ്നേഹത്തോടെ പെരുമാറുമെന്നും എന്റെ സർവ്വശക്തികളും വിനിയോഗിച്ചു നിൻ്റെ പുത്രനെ സഹായിക്കുമെന്നും പ്രത്യേകിച്ചു പറയാതെതന്നെ നി നക്കറിവുള്ളതാണല്ലോ!”
വിഗ്‌ഡിസ് അനന്തരം അയാളുടെ നേക്കു' അവളുടെ കൈ നീട്ടി. അയാൾ അവളെ ചുംബിച്ചു. അവരുടെ വിവാഹത്തിനു വേണ്ടതെല്ലാം തീരുമാനിച്ചുറപ്പിക്കുപ്പെട്ടു. അവൾ ഇതിനേക്കുറിച്ച് ഉൾവാറിനോടു പറഞ്ഞു. അമ്മയുടെ കാര്യം അമ്മതന്നെ തീരുമാനിക്കേണ്ടതാണന്നു അവൻ പ്രസ്താവിച്ചു.<noinclude></noinclude>
46yry0qqcj19ieet47rrhlaz6vwqndr
താൾ:Prithikaradurga (Changampuzha).pdf/21
106
81433
241202
240532
2026-06-15T06:42:17Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241202
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ഞാൻ ഒരു പിശുക്കനാണെന്ന് ആദ്യമായി പറഞ്ഞതു നീയാണു് ."
ഇതു കേട്ടു വിഗ്‌ഡിസ്' പൊട്ടിച്ചിരിച്ചു. അവൾ പറഞ്ഞു:
"ഇത്ര ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ അത്ര കണിശമായി തൂക്കിനോക്കുവാൻ പാടില്ല."
"എനിക്കു മിക്കവാറും തോന്നിപ്പോകുന്നു, എന്നോടു നീയെന്തോ പക കരുതിയിട്ടുണ്ടെന്ന്, വിഗ്‌ഡിസ് യോട്ട് പ്രതിവചിച്ചു: "ഇപ്പോൾ നാം കണ്ടുമുട്ടിയ അവസരത്തിൽ ദയാമയമായ ഒരു നോട്ടം നീയെനിക്കു തന്നില്ല.”
"ഈ ഭാഗങ്ങളിൽ ഒരിടത്തും തന്നെ അങ്ങനെയൊരാചാരം ഞങ്ങളുടെ ഇടയിലില്ല.'' അവൾ മറുപടി പറഞ്ഞു: "അപരിചിതന്മാരിൽ ഏറെനേരം താവളമടിക്കുവാൻ ഞങ്ങളുടെ കണ്ണുകളെ അനുവദിക്കയെന്നത്.
യോട്ട് ചിരിച്ചുകൊണ്ടിങ്ങനെ പ്രസ്താവിച്ചു:
"നീ നിന്റെ തലമുടി സ്വർണ്ണംകൊണ്ടിങ്ങനെ ബന്ധിച്ചാൽ വിഗ്‌ഡിസ്, നിനക്കു നിൻ്റെ ദാസികളുടെ പിന്നിൽ അതൊളിപ്പിക്കാൻ സാധിക്കുമെന്ന് എനിക്കു വിചാരിക്കാൻ സാദ്ധ്യമല്ല.''
"എന്തുകൊണ്ടു ഞാൻ സ്വർണ്ണം ധരിച്ചുകൂടാ, എന്റെ അച്ഛൻ എനിക്കതു തന്നാൽ??" വിഗ്‌ഡിസ് ചോദിച്ചു.<noinclude></noinclude>
bp511mfpsjlt9e210r1fi3bfyp2b7yj
താൾ:Prithikaradurga (Changampuzha).pdf/270
106
81435
241216
240535
2026-06-15T06:46:38Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241216
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>നാല്പത്തിരണ്ടു.
ഉൾവാർ ഐസ്ലാൻഡിൽ എത്തിച്ചേന്നില്ല; അങ്ങനെയാണു് സംഭവിച്ചത്. വടക്കൻ കടലിൽ കനത്ത മൂടൽമഞ്ഞിന്റെയും തലക്കാറ്റുകളുടേയും ശല്യം അവരെ വല്ലാതലട്ടി; അതു കഴിഞ്ഞു അതിഭയങ്കരമായ ഒരു കൊടുങ്കാറ്റും! ജീവൻ രക്ഷിക്കണമെന്നുണ്ടെങ്കിൽ കപ്പലിനകത്തുള്ള അവരുടെ സാമാനങ്ങളിൽ ഒട്ടുമുക്കാലും കടലിലെ ടുത്തറിയണമെന്ന ഘട്ടത്തിലായി. ഒടുവിൽ അവർ അ ങ്ങനെ ചെയ്തു. കപ്പലിന്റെ ചുക്കാൻ ഒടിഞ്ഞു തകർന്നു<noinclude></noinclude>
exd8gehz2yfklg1ay8hl08nucwqh6ta
താൾ:Prithikaradurga (Changampuzha).pdf/22
106
81436
241204
240536
2026-06-15T06:43:37Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241204
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>അപ്പോഴേയ്ക്കും അവർ ബലിക്കാവിലെത്തിക്കഴിഞ്ഞിരുന്നു. ഒരു തുറസ്സായ ദിക്കിലാണത്. ചുറ്റും ഇടതൂർന്നു തഴച്ച കാടുകൾ. പീഠത്തോടു സമീപിച്ചു വലയാകൃതിയിൽ കല്ലുകൾ പടുത്തു കെട്ടിയിട്ടുണ്ട്. നടുവിലായിട്ടാണ് ബലിക്കല്ല്. പല കല്ലുകളും ഇടിഞ്ഞു വീണു പോയിട്ടുണ്ട്. ആ സ്ഥലത്താകമാനം ഓക്ക്, ബർച്ച്, റോവൻ എന്നീ വൃക്ഷങ്ങളുടെ തൈയ്യുകൾ തഴച്ചു വളർന്നിരുന്നു. പാറകൾക്കിടയിൽ ചുവന്ന പുഷ്പങ്ങൾ നിറഞ്ഞ ഉയരമുള്ള പുൽപ്പൊന്തകൾ അനവധിയുണ്ട്. അവയിൽ ചിലത് വിത്തിടാറായിക്കഴിഞ്ഞതിനാൽ അവയുടെ വെളുത്ത പൂട കാറ്റിലങ്ങനെ തത്തിപ്പറന്നിരുന്നു. അതവരുടെ വസ്ത്രങ്ങളിലും മുടിയിലും വന്നു തങ്ങിനിന്നു. അവർ നടന്നു പൊയ്ക്കൊണ്ടിരിക്കെ വിഗ്‌ഡിസ് അതു കുടഞ്ഞുകളഞ്ഞുകൊണ്ടിരുന്നു.
അവൾ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരിക്കുമ്പോൾ യോട്ട് വിഗ്‌ഡിസ്സിനോടു പറഞ്ഞു:
"ഞങ്ങൾക്ക് ഇവിടെ തടിയന്വേഷിച്ചു പലയിടങ്ങളിലും ചുറ്റിക്കറങ്ങേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഇവിടെത്തന്നെ താമസിക്കുവാനുള്ള അനുവാദം ഗുന്നാറോടു ചോദിക്കുവാനായി എൻ്റെ അമ്മാവൻ വിചാരിക്കുന്നു. പക്ഷേ, ഞങ്ങൾ വന്നപോലെതന്നെ പെട്ടെന്നങ്ങു പിരിഞ്ഞുപോകണമെന്നായിരിക്കാം നിൻ്റെ ആഗ്രഹം. എന്തുകൊണ്ടെന്നാൽ, നീ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു.”<noinclude></noinclude>
3ss60wc1l3iflqbblhwpocqs3h65tel
താൾ:Prithikaradurga (Changampuzha).pdf/30
106
81439
241201
240539
2026-06-15T06:41:26Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241201
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>സുന്ദരിയായ വിഗ്‌ഡിസ്, ഞാൻ നിനൊക്കരയിപ്പിക്കാനിടവരുത്തി. അതു നന്നായില്ല.....ആട്ടെ, ഇനിയെങ്കിലും എനിക്കൊരു മറുപടി തരൂ.''
“എനിക്കു കുറച്ചു സമയം തരൂ" വിഗ്‌ഡിസ്' യാ ചിച്ചു. "നിങ്ങൾ ആദ്യമേ ഉദ്ദേശിച്ചിരുന്നപോലെ, നിങ്ങളുടെ ചാച്ചക്കാരെ പോയി കണ്ടിട്ടു വരു. ഇവിടെക്കിടക്കുന്ന കപ്പലിൽ നിങ്ങൾ മടങ്ങിയെത്തുന്ന അവസരത്തിൽ, ഞാൻ നിങ്ങൾക്കെൻ്റെ മറുപടിതരാം. നിങ്ങൾ
ഇച്ഛിക്കുന്നപോലെത്തന്നെയായിരിക്കും മിക്കവാറും അതുണ്ടാകുന്നതെന്നു ഞാൻ കരുതുന്നു. പക്ഷേ എനിക്കെൻറെ അച്ഛന്റെ സമീപത്തുനിന്നു് അത്രയേറെ ദൂരത്തു പോകേണ്ടതായും അദ്ദേഹത്തെ ഇവിടെ തനിച്ചു വിടേണ്ടതായും വന്നുകൂടും. എല്ലാറ്റിലുമുപരിയായി, ഈ സംഗതി പൊടുന്നനേയങ്ങ് എത്തിചേന്നതുമാണ്.”
"നീ കരുതുന്നതുപോലെ അത്ര പൊടുന്നനെയൊന്നുമല്ല,'' യോട്ട് പറഞ്ഞു: "ഞാൻ ഇവിടെ വന്നിട്ടു മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു. മനുഷ്യരുടെ വിധിയെ ഭരിച്ചുകൊണ്ടിരിക്കുന്ന ശക്തികൾ എന്തെല്ലാമായിരിക്കാമെന്നു ഞാൻ അറിയുന്നില്ല; പക്ഷേ 'നോൺഡ്' * നമ്മുടെ വിധികളെ അന്യോന്യം ദൃഢമായി കൂട്ടിച്ചേത്തുകഴിഞ്ഞു; നാം ഇരുവരുമൊന്നിച്ചു ബലിക്കാവലിരുന്നു സംസാരിച്ച ദിവസം മുതൽ ഞാനതറിഞ്ഞിട്ടുണ്ട്.”<noinclude></noinclude>
0nq1kw1o47c4uchfivvgezaf3kh1on4
താൾ:Prithikaradurga (Changampuzha).pdf/23
106
81444
241214
240545
2026-06-15T06:45:57Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241214
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>"ഏതു തരക്കാരെയാണ് തന്റെ ഭവനത്തിൽ സ്വീകരിക്കേണ്ടതെന്ന കാര്യം എൻ്റെ അച്ഛൻ സ്വന്തമായി ത്തന്നെ തീരുമാനിക്കാനുള്ളതാണ്. വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഒരിക്കലും അദ്ദേഹം അതിനെക്കുറിച്ചു എന്നോടു ചോദിക്കുക പതിവില്ല. പക്ഷേ, എന്റെ സ്വന്തം പ്രവൃത്തികൾക്കു ഞാൻതന്നെ അധിനായികയായിരിക്കുവാൻ അദ്ദേഹം എന്നെ അനുവദിക്കുന്നു.”
"അങ്ങനെ ഞാൻ വിചാരിക്കയുണ്ടായി," ഒരു ചിരിയോടുകൂടി യോട്ട്' പറഞ്ഞു: "ദുർവ്വാശിക്കാരിയും കുറുമ്പുള്ളവളുമായ ഒരു പെൺകിടാവായിട്ടാണു' ഞാൻ നിന്നെ പരിഗണിക്കുന്നത്. ''
“എന്നു മറ്റുള്ളവർ പറയുന്നു," അവൾ പ്രതിവചിച്ചു: "ധീരനും മുന്നിട്ടിറങ്ങുന്ന സ്വഭാവക്കാരനുമായ ഒരു യുവാവാണു നിങ്ങളെന്നു എനിക്കും തോന്നുന്നു.''
"അതെ, അത്തരത്തിലാണെൻ്റെ പ്രശസ്തി,'' യോട്ട് പറഞ്ഞു: "പക്ഷേ നീയും ഞാനും ശത്രുക്കളല്ലെന്നു ഇപ്പോൾ നമുക്കു പറയാമോ?”
"ശത്രുക്കളാണ് നാം, എന്നു തോന്നുന്നില്ല” - വിഗ്ഡിസ് മറുപടി പറഞ്ഞു. അനന്തരം ഒരു ശിലാതലത്തി ലിരുന്നുകൊണ്ടു, വിഗ്‌ഡിസ് കുഴിച്ചെടുത്ത ചില കാട്ടുകിഴങ്ങുകൾ അവർ ഭക്ഷിക്കാൻ തുടങ്ങി. പക്ഷേ, അവിടെ നിന്നും അവർ എഴുേന്നേറ്റ അവസരത്തിൽ വിഗ്‌ഡിസ് അവളുടെ ആ പുരോഹിതയുടെ കത്തി മറന്നുപോയി. അവൾ കാണാതെ യോട്ട് അതു കൈയിലെടുത്ത് അയാളു<noinclude></noinclude>
2udi0a5em0uxyok8vs4bqv5dd0s8noo
താൾ:Prithikaradurga (Changampuzha).pdf/271
106
81445
241226
240546
2026-06-15T06:47:58Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241226
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>പ്രതികൂലമായ കാലാവസ്ഥമൂലം നിശ്ചിതമായ ഒരു സ്ഥായിൽക്കൂടി കപ്പൽ കൊണ്ടുപോകുവാൻ അവക്കു സാധിക്കാതെ വന്നുകൂടി. അതിനാൽ കാറ്റിന്നനുകൂലമായ ദിക്കിൽക്കൂടി പതുക്കെപ്പതുക്കെ മുന്നോട്ടു കൊണ്ടുപോയി ഒടുവിൽ പാറപ്പടപ്പുകൾ നിറഞ്ഞ ഒരു തിരത്തിൽ കപ്പല ടുപ്പിക്കുവാൻ അവർ ഉറച്ചു. അതു സ്കോട്‌ലാൻഡായി അവർ രിക്കണമെന്ന് ഇല്ല്യു ജ് പറഞ്ഞു. അനന്തരം അവർ ഏതാനും കാററുപായകൾ നിവർത്തിക്കെട്ടി തണ്ടുവെച്ചു തുഴഞ്ഞു തുടങ്ങി. അങ്ങനെ അവിടുത്തെ ചെറിയ ചെറിയ ദ്വീപുകളുടെ ഇടയ്ക്ക് അവർ നുഴഞ്ഞുകയറി. അവിടെ കാററിന്റെയും തിരമാലകളുടേയും ഉപദ്രവം സാരമി ല്ലായിരുന്നു. സായാഹ്നത്തോടുകൂടി അവർ ഒരുൾക്കടലിൽ, മണൽത്തിട്ടോടുകൂടിയ ഒരു നദീമുഖത്തു', നങ്കൂരമിട്ടു. ചുറ്റുo പൊക്കമുള്ള കുന്നുകളായിരുന്നു. ഒരൊറ്റ വീടുപോലും. സമീപത്തെങ്ങും അവർക്കു കാണാൻ സാധിച്ചില്ല.
രാത്രി കാറിന്റെ ശക്തി വർദ്ധിച്ചു; നങ്കൂരവും പറിച്ചെടുത്തുകൊണ്ടു കപ്പൽ മുന്നോട്ടു പാഞ്ഞു. കുഴമണലിൽ ചെന്നു തറഞ്ഞുപൂണ്ടു; പക്ഷേ കപ്പലിലുണ്ടായിരുന്നവക്ക് ആപത്തൊന്നും കൂടാതെ കരയ്ക്കു കയറി രക്ഷ പ്രാപിക്കാൻ പറ്റി. കടൽത്തീരത്തു് അവകാശമുള്ള ആളുകൾ വന്നെത്തുന്ന പക്ഷം തങ്ങളെ അവർ കൊന്നുകളയുമെന്നു് ഇല്ലജ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് എങ്ങനെയെങ്കിലും കപ്പൽ കുഴമണലിൽനിന്നു് ഇളക്കി ധാരാളം വെള്ളമുള്ളിടത്തേയ്ക്കു മാറി കഴിയുന്നതും വേഗത്തിൽ അവിടെ നിന്നു പോകണമെന്നായിരുന്നു ഇല്ലൃജി ന്റെ ഉപദേശം.<noinclude></noinclude>
7ohh0oz3k82m9c4fvi7dy1qhb5y5gfb
താൾ:Prithikaradurga (Changampuzha).pdf/31
106
81448
241203
240550
2026-06-15T06:43:07Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241203
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude> ഇതാ നിങ്ങൾക്കു ദ്വേഷ്യം വന്നുകഴിഞ്ഞുവെന്നു നിങ്ങളുടെ മുഖത്തുനിന്നു ഞാൻ മനസ്സിലാക്കുന്നു,'' വിഗ്‌ഡിസ് പറഞ്ഞു: "എനിക്കു ചെറുപ്പമാണ് ; വിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ ഇനിയും എനിക്കു കാലമായിട്ടില്ല .”
ഇതുകേട്ടു യോട്ട് അവിടെനിന്നു പോകുവാനായി തിരിഞ്ഞു. "ഞാൻ ഇതാ ഊന്നിപ്പറയുന്നു നമുക്കതിനുള്ള പ്രായം തികച്ചുമായിട്ടുണ്ട് - പക്ഷേ നീ നിൻറെ സ്വന്തം ഹൃദയംതന്നെ അറിയുന്നില്ലെന്നുണ്ട് എനിക്കു കാണാൻ കഴിയും”
വിഗ്‌ഡിസ് എഴുന്നേറ്റ് അയാളുടെ പിന്നാലെ വന്നു ഇങ്ങനെ പറഞ്ഞു:
"അങ്ങിനെയെല്ലാമാണെങ്കിലും, ഞാൻ പറയുന്നതു പോലെ കേൾക്കൂ. കാച്ചുകാലം മതിയല്ലോ; അതുവരെ ക്ഷമിച്ചിരിക്കു. നിങ്ങളുടെ വിവാഹാഭ്യർത്ഥന ഒരിക്കലും പാഴായിപ്പോവുകയില്ല. പക്ഷേ ഇനിയും എനിക്കു നിങ്ങളെപ്പറ്റി അല്പമേ അറിയാൻ സാധിച്ചിട്ടുള്ളു. അതുമല്ല, എന്റേതായി എനിക്കുള്ളതെല്ലാറ്റിൽനിന്നും വളരേയകലെ നിങ്ങളെന്നെ കൊണ്ടുപോവുകയും ചെയ്യും.''
അവൾ അയാളുടെ കണ്ഠത്തിൽ കൈകോത്തിട്ട് അയാളെ ചുംബിച്ചു. പക്ഷേ, അതു കഴിഞ്ഞു, അവൾ അയാളെ വാതിൽക്കൽനിന്നും പുറത്തേയ്ക്കു പിടിച്ചു തള്ളിയിട്ട് പോകുവാനായി അയാളോടപേക്ഷിച്ചു<noinclude></noinclude>
5goz5rr76cn68901f50p9halwtx3nmp
താൾ:Prithikaradurga (Changampuzha).pdf/272
106
81452
241228
240554
2026-06-15T06:48:23Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241228
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>പകൽ മുഴുവൻ അവർ ഇതിലേയ്ക്കായി പാടുപെട്ടു പണിയെടുത്തു; വൈകുന്നേരത്തോടുകൂടി അവക്കു കടലിലേയ്ക്കിറങ്ങാൻ സാദ്ധ്യമായ ഒരു ഘട്ടത്തിലെത്തി. പക്ഷേ കപ്പലിൽ അവക്കു വളരെ കമ്മിയായേ ആഹാരസാധനങ്ങളുള്ള. അതിനാൽ കരയ്ക്കിറങ്ങി ഉള്ളിലേയ്ക്കു പോയി ഒരു കവച്ച ചെയ്യാമെന്നായിരുന്നു ഉൾവാറിന്റെ അഭി പ്രായം. ഉൾക്കടലിൽനിന്നും കുറെയകലെ ജനവാസമുള്ള ഒരു മലഞ്ചെരിവുണ്ടു്'. അവർ അങ്ങോട്ടു തിരിച്ചു. ആദ്യം കണ്ണിൽപ്പെട്ട വലിയ ഒരു കൃഷിസ്ഥലത്തു് അവർ നിന്നു. അവിടെയുള്ളവരെയെല്ലാം ആട്ടി വെളിക്കോടിച്ചിട്ടു' അവക്കാവശ്യമുള്ളിടത്തോളം വസ്ത്രങ്ങളും ആഹാര പദാർത്ഥങ്ങളും അവർ അവിടെനിന്നു കവന്നെടുത്തു. വരെ എതിക്കാൻ ഒരൊറ്റ ആൾപോലുമുണ്ടായില്ല.
പക്ഷേ അവർ കടൽക്കരയിൽ തിരിച്ചു വന്നപ്പോൾ കപ്പലിൽ മുഴുക്കെ ആളുകൾ നിറഞ്ഞിരിക്കുന്നതായിട്ടാണു് കണ്ടതു്! അവർ മറേറതോ കുറുക്കുവഴിക്ക് അവിടെ എ ത്തിച്ചേർന്ന സ്കോട് ലാൻഡുകാരാണെന്നും കപ്പൽ സൂക്ഷി ക്കാൻ നിത്തിയിരുന്ന ആളുകളെ അടിപ്പെടുത്തി അവർ ഉള്ളിൽ തള്ളിക്കയറിയതാണെന്നും ഇല്യു ജ് പ്രസ്താവി ആ നിമിഷം ഏതാനും അശ്വാരൂഢന്മാരുടെ ഒരു സംഘം, അവർ ഇപ്പോൾ വന്ന മലഞ്ചെരുവിലെ വഴിയിൽക്കൂടി അതിവേഗത്തിൽ പാഞ്ഞുവരുന്നത് അവക്കു കാണാറായി. ഇല്ലൃജ് ചോദിച്ചു<noinclude></noinclude>
c8kwbtjdycztl63kjw4veaprsw1gi8b
താൾ:Prithikaradurga (Changampuzha).pdf/24
106
81453
241215
240556
2026-06-15T06:46:24Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241215
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ടെ മാർത്തടത്തിൽ ഒളിച്ചുവെച്ചു. അനന്തരം, നല്ല ചങ്ങാതികളായിത്തീർന്നിരുന്ന അവർ ഒത്തു ചേർന്നു ഓരോ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ടു ഭവനത്തിലേയ്ക്കു പോയി.
നാല്
വെററർലൈഡ് ഗുന്നാറുടെ പക്കൽനിന്നും തടികൾ വിലയ്ക്കുവാങ്ങി. ഐസ്‌ലാണ്ടുകാരുടെ അവിടത്ത താമസത്തിനുള്ള ചിലവ് ഗുന്നാർ സ്വീകരിച്ചില്ല. നേരേമറിച്ച് അവർക്കിഷ്ടമുള്ളിടത്തോളം കാലം അവിടെ താമസിച്ചുകൊള്ളുവാനായി ഹൃദയപൂർവ്വം സമ്മതിച്ചു. വെറ്റർലൈഡ് പോകേണ്ട കാര്യം പറയുമ്പോഴെല്ലാം ധൃതി കൂട്ടിയിട്ടു യാതൊരാവശ്യവുമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഗുന്നാറുടെ പതിവ്. യോട്ട് അവന്റെ ഹൃദയത്തിൽ ചിന്തിച്ചിരുന്നതും അതുതന്നെയാണ്. സൌകയ്യം കിട്ടുമ്പോഴെല്ലാം അവളുമായി കണ്ടുമുട്ടി സംഭാഷണത്തിലേർപ്പെടാനായിരുന്നു അവൻ്റെ ചിന്ത മുഴുവൻ.
വെറ്റർലൈഡ് അയാളോടതിനേക്കുറിച്ച്, അവൻ തനിച്ചിരിക്കുന്ന ഒരവസരത്തിൽ, സംസാരിച്ചു. അതുകഴിഞ്ഞു യോട്ട് തന്റെ ഹൃദയം ഈ വിധത്തിൽ പ്രകടമാക്കി:_
“ വിഗ്‌ഡിസ്സിനെ എന്റെ പത്നിയാക്കുവാൻ എനിക്ക് അതിയായ ആശയുണ്ട്. ഒന്നിച്ചു ജീവിക്കുവാൻ ഇതിലധികം എനിക്കിഷ്ടം തോന്നുന്ന ആരേയും ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ മിക്കവരേക്കാളും സുന്ദരിയാണവൾ. വിശാലമായ ഹൃദയം. സംസാ<noinclude></noinclude>
276ygnocncz6f9n1azlbh3ce5vxyhln
താൾ:Prithikaradurga (Changampuzha).pdf/273
106
81456
241233
240559
2026-06-15T06:49:09Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241233
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>കടലിൽ കിടന്നു കുതിന്നു വിറയ്ക്കുന്നതിനേക്കാൾ എത്രയോ രസകരമായ ഒരു വിനോദമാണിത്!'' ഒരു ചിരിയോടുകൂടി ഉൾവാർ ഉത്തരം പറഞ്ഞു: "ഈ കൂടുന്ന കരുത്തന്മാരായ ആളുകളുടെ സംഘം നമ്മെ ആക്രമിക്കുന്നതിനു മുൻപു് എങ്ങനെയെങ്കിലും നമുക്കു കപ്പലിനുള്ളിൽ കടന്നുപറ്റി, അതിലുള്ളവരെ പിടിച്ചു വെള്ളത്തിലെറിയണം.??
ആദ്യംതന്നെ മലഞ്ചെരുവിൽക്കൂടിവരുന്ന സ്കോട്ടുകളെ തുരത്തുന്നതാണു് കപ്പലിൽ കടന്നുകൂടുന്നതിനേക്കാൾ എത്രയും എളുപ്പമെന്ന് ഇല്യു ജ് അഭിപ്രായപ്പെട്ടു.
“എന്തുകൊണ്ടെന്നാൽ, നാം കപ്പലിലേയ്ക്കു പിടിച്ചു പിടിച്ചു കയറുവാൻ ഉത്സാഹിക്കുമ്പോൾ അവർ നമ്മുടെ കൈ കൊത്തിനുറുക്കിക്കളയും!_ എന്നാൽ ഈ കുതിരപ്പുറത്തുള്ള മനുഷ്യർ നമ്മേക്കാൾ എണ്ണത്തിൽ വളരെ അ ധികമുണ്ടെങ്കിലും നാം അത്ര വിഷമിക്കേണ്ടതായിട്ടില്ല.''
"എനിക്കവരെ ഭയമൊന്നുമില്ല," ഉൾവാർ പറഞ്ഞു : "പക്ഷേ അവർ നമ്മുടെ കപ്പൽ ഓടിച്ചുകൊണ്ടു കടന്നുകളയുകയാണെങ്കിൽ നാം ചുറ്റിപ്പോകും. കര്യംങ്ങൾ വല്ലാതെ വഷളായിത്തീരും കുരുക്കിൽപ്പെട്ട കുറു ക്കൻ്റെ രീതിയിൽ നാം ഇവിടെ അകപ്പെട്ടു വലയും.''
അയാളും അയാളുടെ പരിവാരങ്ങളിൽ ഭൂരിഭാഗവും വെള്ളത്തിലേയ്ക്കു കുതിച്ചുചാടി; കപ്പലിൽനിന്നുവരുന്ന അ സ്ത്രങ്ങൾ തടുക്കുവാനായി അവർ തങ്ങളുടെ പരിചകൾ ഒരു കൈയിൽ ഉയത്തിപ്പിടിച്ചു.. മറുകൈകൊണ്ടു തുഴ<noinclude></noinclude>
1i3aidhzyeh3ohqfkwksrk9es1t1sb6
താൾ:Prithikaradurga (Changampuzha).pdf/32
106
81457
241206
240560
2026-06-15T06:43:56Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241206
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>ഇതു കഴിഞ്ഞു രണ്ടുദിവസം വിഗ്‌ഡിസ് അവളുടെ മുറിക്കുള്ളിൽത്തന്നെ കഴിച്ചുകൂട്ടി. അപ്പോഴേയ്ക്കും ഭവനത്തിൽ ഒരതിഥിയുടെ ആവിഭാവത്തിനിടയായി _ ഗ്രെഫ് സിനിലെ കാറെ.
ഈ കാറെ, ട്രോൺഡ് ഹേമിൽനിന്നു' ആയിടയ്ക്കു സ്വഗൃഹത്തിൽ എത്തിയതേയുള്ളു. അടുത്ത കാലത്തു തന്റെ കുടിയാനവനായ കാക്കിനാൽ നിഗ്രഹിക്കപ്പെട്ട ലേഡിലെ ഹാക്കൺപ്രഭുവിനെക്കുറിച്ചും ഒളാവുരാജാവിനെക്കുറിച്ചും പലേ വൃത്താന്തങ്ങളും അയാൾക്കു പറയുവാനുണ്ടായിരുന്നു. സായാഹ്നത്തിൽ വിഗ്‌ഡിസ് സൽക്കാരശാലയിലെത്തി. കാറെയുടെ സമീപത്താണവൾ ഇരിപ്പുറപ്പിച്ചത്. അവരിരുവരും സുഹൃത്തുക്കളെപ്പോലെ സംഭാഷണം ചെയ്തു.
കാറെയ്ക്കു വളരെ ചെറുപ്പമാണ്. ഉയന്ന നല്ല നിറപ്പകിട്ടുള്ള ശരീരം. ആൾ ബഹുസുന്ദരൻ. വിഗ്‌ഡിസ്' അയാളുമൊന്നിച്ചിരുന്നു കുടിച്ചുകൊണ്ടിരുന്നതു യോട്ടിന്നു തീരെ രസിച്ചില്ല. അവളുടെ സമീപത്തെത്താൻ തരംകിട്ടിയ അവസരത്തിൽ അയാളതു വിഗ്‌ഡിസ്സിനോടു പറഞ്ഞു.
"ഗ്രെഫ്‌സിനിലെ കാറെയോടു നിനക്കുള്ള മനോഭാവമെന്താണെന്നു നിനക്കുതന്നെ നല്ലപോലെ അറിയാവുന്നതാണല്ലോ<noinclude></noinclude>
jksek577hvymu72mdf2l8865miaml45
താൾ:Prithikaradurga (Changampuzha).pdf/25
106
81460
241224
240563
2026-06-15T06:47:52Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241224
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>രമാണെങ്കിൽ ഫലിതസമ്പൂർണ്ണം ഗുന്നാറുകളുടെ ഏക പുത്രിയായതുകൊണ്ട്?' അവളേക്കാൾ ധനവതിയായ ഒരു വധുവിനെ ഞാൻ കണ്ടെത്തുന്നകാര്യം കുറെ പരുങ്ങലിലാണ്.ഗുന്നാർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും വിശ്വസിക്കുന്നു.'
“പക്ഷേ അവളെ വീട്ടിൽനിന്നും ഇത്രയകലെ കൊണ്ടുപോകുന്ന കാര്യത്തിൽ ഗുന്നാറിനു സമ്മതമുണ്ടാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, വെറ്റെർലൈഡ് പറഞ്ഞു: “എന്നാൽ വിഗ്‌ഡിസ്സിൻ്റെ ഹൃദയം തന്നിൽ അധിഷ്ഠിതമായിട്ടുണ്ടെങ്കിൽ, അതു കുറച്ചു ഘനംതൂങ്ങുമെന്നെനിക്കു തോന്നുണ്ട്. എന്തുകൊണ്ടെന്നാൽ, വിവാഹ കാര്യത്തിൽ തീർച്ചയായും ആ പെൺകുട്ടിതന്നെയായിരിക്കും ഒരവസാനത്തിരുമാനം ഉണ്ടാക്കുക, സംശയമില്ല. അവൾക്കു തന്നോടു പ്രത്യേകമൊരു പ്രതിപത്തി തോന്നിയിട്ടുണ്ട് . എപ്പോഴും താൻ അവളോടൊന്നിച്ചുതന്നെയാണല്ലോ.”
ഇതു കേട്ടു യോട്ട് ചിന്താമഗ്നനായിത്തിർന്നു; അല്പനേരം കഴിഞ്ഞു അയാൾ പറഞ്ഞു:
"അത്ര നിഷ്പ്രയാസം ഇഴയഴിച്ചു വേർതിരിച്ചെടുക്കാവുന്ന ഒന്നല്ല സ്ത്രീഹൃദയം. അവൾ എന്നെ നന്നായി ഷ്ടപ്പെടുന്നുണ്ടെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്; പക്ഷേ പെട്ടെന്നു ശുണ്ഠിപിടിക്കുന്ന ഒരു പ്രകൃതമാണവളുടേത്_ അതും പോരെങ്കിൽ, മധുരമായ സംസാരം. കപടതയെ മൂടിയേയ്ക്കാവുന്നതുമാണ്.”<noinclude></noinclude>
r20evm8aih9re2qv3toxfoz178de8fm
താൾ:Prithikaradurga (Changampuzha).pdf/26
106
81461
241230
240566
2026-06-15T06:48:26Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241230
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>"വിഗ്‌ഡിസ്സിൽ അത്ര കപടതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.'' വെറ്റർലൈഡ് മറുപടി പറഞ്ഞു: “പക്ഷേ ആ പെൺകുട്ടിക്കു തീരെ ചെറുപ്പമാണ്. ഒരു ഭർത്താവിനു വിധേയയായിത്തീരേണ്ടുന്ന കാര്യത്തിൽ ഒരു സമയം അവൾക്കു വൈമനസ്യം തോന്നിയേയ്ക്കാനും മതി. എന്തുകൊണ്ടെന്നാൽ, അവൾ അല്പമൊരു തന്നിഷ്ടക്കാരിയാണെന്നു എനിക്കു തോന്നുന്നുണ്ട്'. എൻ്റെ ഉപദേശം, താൻ ഈ കായ്യത്തോടു വേവലാതികൂടാതെ, വളരെ സാവധാനത്തിലങ്ങനെ പിൻതുടരുന്നതായിരിക്കും ഉത്തമ മെന്നാണ്. നമുക്കിപ്പോൾ വടക്കൻദിക്കുകളിലേയ്ക്കു യാത്രതുടർന്നു, നമ്മുടെ ചാച്ചക്കാരെ ചെന്നു കാണാം. മടക്കത്തിൽ നമുക്കിവിടെ കയറാം. അപ്പോൾ നമുക്കവളുടെ മനസ്സറിയാൻ സാധിക്കും. നിൻ്റെ ഭാവം അവളുടെ ഹൃദയത്തെ സ്പശിച്ചിട്ടുണ്ടോ എന്നപ്പോൾ തനിക്കു മനസ്സിലാക്കാം.”
"ഞാൻ ഇവിടെനിന്നു പോവുകയില്ല,' യോട്ട് പറഞ്ഞു: "ഈ കാര്യത്തിൽനിന്നു പൊട്ടിപ്പുറപ്പെടുന്ന വെടിയുണ്ട എന്താണെന്നറിയുന്നതുവരെ.”
അഞ്ച്
അതേ സായാഹ്നത്തിൽത്തന്നെ, ബഞ്ചിൽ തുന്നിക്കൊണ്ടിരിക്കുന്ന അവസരത്തിൽ, വിഗ്‌ഡിസ്സിനെ, അവളുടെ മുറിക്കുള്ളിൽ, യോട്ട് കണ്ടുപിടിച്ചു. പട്ടുനൂൽകൊണ്ടു ചിത്രവേലകൾ സമൃദ്ധമായി ചെയ്യപ്പെട്ടിട്ടുള്ള ഒരു നീലക്കുപ്പായമാണവൾ ധരിച്ചിരുന്നത്. അഗ്നികൂടത്തിൽ<noinclude></noinclude>
63f25m03ayxpadwdsy6bfr66ef45x64
താൾ:Prithikaradurga (Changampuzha).pdf/33
106
81463
241208
240568
2026-06-15T06:44:30Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241208
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>അതൊരു പരമാത്ഥമായ പറച്ചിലാണ് “ വിഗ്ഡിസ് ഉത്തരം പറഞ്ഞു: "കാറെയും ഞാനും ഒന്നിച്ചു കളിച്ചു വളന്നവരാണ്. അയാളെ വീണ്ടും കാണുന്നത് എനിക്കളവറ്റ സന്തോഷം ഉണ്ടാക്കുന്നു.”
എന്നാൽ ഇതിനുശേഷം, കോപാകുലമായ കണ്ണോടു കൂടിയാണ് യോട്ട് കാറെയെ നോക്കിയിരുന്നത്. ആ സായാഹ്നത്തിൽ കാറെ എന്തെങ്കിലുമൊരു സംഗതിയെ പ്പറ്റി അല്പം നന്മയായി സംസാരിച്ചില്ല; ഉടൻതന്നെ അതിനേക്കാൾ പ്രശംസാഹമായ മറ്റെന്തെങ്കിലുമൊരു സംഗതിയെടുത്തിട്ട്, യോട്ട് അതു അടച്ചുമൂടിക്കളയും. ഒടുവിൽ സംഭാഷണം അശ്വങ്ങളിൽ എത്തിച്ചേന്നു. സ്ലോൻഗ്‌വെ എന്ന തന്റെ കുതിരയെക്കുറിച്ചു കാറെ പുകഴ്ത്തിപ്പറയുകയുണ്ടായി. അതിനെ പോറ്റി വളത്തിക്കൊണ്ടുവന്നതു ഗുന്നാറാണ്. സൌഹാദ്ദത്തിന്റെ ഒരു ചിഹ്നമായി അദ്ദേഹം അതു കാറെയ്ക്കു സമ്മാനിച്ചു.
വിളവെടുപ്പുജോലിക്കായി അടുത്ത ദിവസങ്ങളിൽ കാട്ടിൽനിന്നും അവർ കുതിരകളെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതിനാൽ താൻ അവനെ കണ്ടിട്ടുണ്ടെന്നുയോട്ട് പ്രസ്താവിച്ചു. ഗ്രൈം ലൂൺഡാറിലെ ആർനേയുടെ പുത്രന്മാരോടു താൻ വിലയ്ക്കു വാങ്ങിയിട്ടുള്ള കുതിരയാണ് അവനേക്കാൾ നല്ലതെന്ന് അയാൾ വീരവാദം മുഴക്കി. ആർവക് എന്നാണവൻ്റെ പേർ. യോട്ട് പറഞ്ഞു, അവനേക്കാൾ നല്ല ഒരു മൃഗത്തെ ആ ഭാഗങ്ങളിലെങ്ങുംതന്നെ താൻ കണ്ടിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്ന്<noinclude></noinclude>
2gbec3whaxq85qfrv2glr52w0vmh7rr
താൾ:Prithikaradurga (Changampuzha).pdf/274
106
81465
241236
240570
2026-06-15T06:49:44Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241236
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ഞ്ഞു തുഴഞ്ഞു' അവർ കപ്പലിനടുത്തേയ്ക്കു നീന്തിനിങ്ങി. " പക്ഷേ കപ്പലിനകത്തു പറ്റിക്കൂടുന്നത് അത്ര എളുപ്പമുള്ള
പണിയല്ലെന്ന് ഉൾവാറിനു് ഉടൻതന്നെ ബോധപ്പെട്ടു _ എന്തുകൊണ്ടെന്നാൽ, സ്കോട്ടുകൾക്കു മുകളിൽനി ന്നുകൊണ്ടു് അവരെ വാൾനീട്ടി വെട്ടുവാനും, കുന്തം കൊണ്ട് കുത്തുവാനും, വില്ലു കുലയ്ക്കുവാനും നിഷ്പ്രയാസം സാ ധിച്ചിരുന്നു. നോർസുകൾ സതീരം മുന്നോട്ടുതന്നെ പോവുകയും, അവരുടെനേക്കു' എറിയപ്പെട്ട കുന്തങ്ങൾ ചാടി പിടിച്ചു നിമിഷത്തിനുള്ളിൽ തിരിച്ചെറിയുകയും ചെയ്തു വെങ്കിലും അവക്കു ശരിക്കുനിന്നു പൊരുതുവാൻ തീരെ ഇ ടമുണ്ടായിരുന്നില്ല. പോരെങ്കിൽ അശ്വാരൂഢന്മാരായ സ്കോട്ട്ലാൻഡുകാർ നേരെ വെള്ളത്തിലേയ്ക്കു കുതിരയോ ടിച്ചുവരികയും ചെയ്തു. അങ്ങിനെ ചുറ്റിലും അവർ ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു; മാറിനുമീതെ വെള്ളത്തിലാണു അവരുടെ നിലയും! വല്ലാത്ത! _ഒരു ദുഘടസ്ഥിതി!
ഉൾവാർ ഇപ്പോൾ ഇല്ല,ജിനോടു പറഞ്ഞു: "അങ്ങയുടെ ഉപദേശമായിരുന്നു ഉത്തമം, പോററച്ഛാ!?'
"നീ ഒരാൾ രണ്ടുപേരുടെ ഫലം ചെയ്യുന്നവനാണു്, ഉൾവാർ " ഇല്ലൃജ് പറഞ്ഞു: "അങ്ങനെയുള്ള ഒരു പുത്രൻ വിഗ്‌ഡിസ്സിനു നഷ്ടമാകുന്നതു വലിയ കഷ്ടമാണു്.''
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ തക്കംനോക്കി കപ്പലിന്റെ ഒരു വശം ചേർന്നു പൊടുന്നനെ ഉള്ളിലേയ്ക്കി രച്ചുകയറി.
കപ്പലിന്റെ കൊത്തളത്തിൽ ചുവന്ന തലമുടിയോടുകൂടിയ ഉയരമുള്ള ഒരു മനുഷ്യൻ നിൽപ്പു; സ്കോട്ടുക<noinclude></noinclude>
rt89f4kae4ptiipeulj38jj7terfkgv
താൾ:Prithikaradurga (Changampuzha).pdf/27
106
81466
241238
240576
2026-06-15T06:49:54Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241238
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>എരിഞ്ഞുകത്തിക്കൊണ്ടിരുന്ന തീയിന്റെ വെളിച്ചത്തിൽ മഞ്ഞവർണ്ണത്തിലുള്ള അവളുടെ തലമുടി ഉജ്ജ്വലപ്രഭയോടെ അവളുടെ പുറത്തും തോളുകളിലുമായി ഉയന്നുലഞ്ഞു കിടന്നിരുന്നു. അയാളെ കണ്ട ഉടൻതന്നെ തുന്നൽപ്പണി ഒരു വശത്തിട്ടു' അയാളെ സ്വീകരിക്കുവാനായി അവൾ എഴുന്നേറ്റു; എന്നാൽ യോട്ടാകട്ടെ ധൃതഗതിയിൽ മുന്നോട്ടുവന്നു
മെത്തപ്പുറത്ത് അവളുടെ പാശ്വത്തിലായി ഇരിപ്പുറപ്പിക്കയാണ് ചെയ്തത്. അനന്തരം വിഗ്ഡിസ് പറഞ്ഞു:_
"എൻ്റെ അച്ഛൻ വീട്ടിലില്ലാത്ത അവസരത്തിൽ, ഈ നേരംകെട്ടനേരത്തു നിങ്ങൾ ഇവിടെവന്നെന്നെക്കാ ണാനൊരുങ്ങിയതിൻറെ കാര്യമെന്താണ്?
“കുറച്ചുദിവസമായി നിന്നെയങ്ങനെ കാണാറില്ലല്ലോ.'' യോട്ട് മറുപടി പറഞ്ഞു: "പല കാര്യങ്ങളേക്കുറിച്ചും നീയുമായി സംസാരിക്കുവാൻ ഞാനിഷ്ടപ്പെടുന്നു.''
"പക്ഷേ നിത്യവും നാം ഒന്നിച്ചു വർത്തമാനം പറയാറുണ്ടല്ലോ".വിഗ്‌ഡിസ് വീണ്ടും ഉത്തരം പറഞ്ഞു.
"ഞാൻ പറയാത്തതായി ഒട്ടധികം ഇനിയുമുണ്ട്, വിഗ്‌ഡിസ്. അതിനേക്കുറിച്ചു നീ തനിച്ചിരിക്കുമ്പോഴേ എനിക്കു സംസാരിക്കുവാൻ സാധിക്കൂ. തീർച്ചയായും ഞാൻ നിൻ്റെ മനസ്സറിയണമെന്ന്_ നീയെന്നെ ഇഷ്ടപ്പെട്ടുന്നുണ്ടോ ഇല്ലയോ എന്നറിയണമെന്ന്_ വെററർ ലൈഡ് ഇന്നെന്നോടു പറയുകയുണ്ടായി. നിനക്കെന്നോടല്പം താൽപര്യമുണ്ടെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്;<noinclude></noinclude>
kkj6ib1p1pdnaj9z0eu0iwvsa7mluo0
താൾ:Prithikaradurga (Changampuzha).pdf/275
106
81469
241240
240575
2026-06-15T06:50:16Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241240
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ളുടെ നായകനാണയാൾ. ഇല്ല്യു ജ് തൻന്റെ പരിചവലിച്ചു ദൂരത്തെറിഞ്ഞിട്ട് ഒരൊറ്റക്കുതിക്കു നായകന്റെ സ മീപത്തെത്തി; അയാളുടെ കാലിന്മേൽ കടന്നു പിടികൂടി; പക്ഷേ അയാൾ അങ്ങനെ ചെയ്തു അവസരത്തിൽ മറ്റേയാൾ സർവ്വശക്തിയുമെടുത്തു' അയാളുടെ തലയൊരടി കൊടുത്തു. രണ്ടുപേരുംകൂടി വെള്ളത്തിൽ വീണു. നിമിഷത്തിനുള്ളിൽ ഉൾവാർ ആ സ്കോട്ടിനെ വെട്ടിക്കൊന്നു. അയാളുടെ അനുചരന്മാരിൽ ആദ്യം ഇതു കുറെ സംഭ്രാന്തിയുളവാക്കി. ചിലർ കൊത്തളത്തിൽനിന്നൊഴിഞ്ഞുമാറി. പക്ഷേ മറ്റു ചിലർ തങ്ങളുടെ നായകൻ്റെ സ്ഥാനത്തെയ്ക്ക് ധൈയ്യപൂർവ്വം ചാടിക്കയറി. ഈ ബഹളത്തിനിടയിൽ നോർസുകാരിൽ അനേകംപേർക്കു കപ്പലിൽ കടന്നുകൂടുവാൻ തരപ്പെട്ടു.
എല്ലാററിലും ഒടുവിൽ കപ്പലിൽ കയറിയതു് ഉൾവാറാണ്. വെള്ളത്തിൽനിന്നു കയറുവാൻ അയാൾ
ഇല്ല്യുജിനെ സഹായിക്കാനൊരുമ്പെട്ടു. പക്ഷേ ഇല്ല്യുജ് പറഞ്ഞു:
"ഇതുകൊണ്ടു പ്രയോജനമൊന്നുമില്ല. നീ ഏതായാലും സ്വയം രക്ഷപ്രാപിക്കാൻ നോക്കിക്കോളൂ. എന്തു കൊണ്ടെന്നാൽ, നീയൊരാശംസയുമായി നിന്റെ അമ്മയു ടെ അടുത്തേയ്ക്കു പോകണമെന്നു ഞാനാശിക്കുന്നു; എന്റെ അന്ത്യഘട്ടത്തെ എങ്ങനെയാണ് ഞാൻ അഭിമുഖീകരിച്ചതെന്നു അവൾക്കങ്ങനെ അറിയാനും ഇടയാകുമല്ലോ!''
"അങ്ങില്ലാതെ ഞാൻ തനിയെ വീട്ടിൽ മടങ്ങിച്ചെന്നാൽ അമ്മയ്ക്കുയാതൊരു സന്തോഷവും ഉണ്ടാവുകയി<noinclude></noinclude>
6btnjfjteknjre13okk7p666khpun6q
താൾ:Prithikaradurga (Changampuzha).pdf/276
106
81471
241244
240578
2026-06-15T06:50:51Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241244
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ല്ലം" ഉൾവാർ മറുപടി പറഞ്ഞു. അയാൾ കൊത്തളത്തിലേയ്ക്കു ചെന്നു. അവർക്കിപ്പോൾ ഇല്യൂജിനെ കപ്പ ലിനകത്തു വലിച്ചിടുവാൻ സാധിച്ചു. പക്ഷേ അടുത്ത നിമിഷത്തിൽ അയാൾ മുന്നോട്ടു ചാഞ്ഞു കപ്പൽത്തട്ടിൽ മരിച്ചുവീണു.
ഉൾവാർ ഇപ്പോൾ തൻ്റെ കപ്പലിന്റെ മുകൾത്തട്ടിൽ നിൽക്കുകയാണു്. ഇപ്പോഴും അയാളുടെ അനുചരന്മരിൽ പതിമൂന്നുപേരുണ്ടു്. പക്ഷേ പരുക്കു പറ്റാത്ത ഒരൊറ്റ ആൾപോലുമില്ലായിരുന്നു. അൻപതിലധികമുണ്ടു ബാട്ടുകൾ; അവർ കപ്പലിൽ തിങ്ങിക്കൂടി. ചിലർ കപ്പലിന്റെ പള്ളയ്ക്കു കോടാലികൊണ്ടു വെട്ടിഅകത്തയ്ക്ക് വെള്ളം കയറുകയും ആ അവസരത്തിൽ അവരുടെ കൂട്ടുകാർ അവരുടെമീതെ പരിച പിടിക്കുകയും, നോർസുകാരുടെ നേക്കു' ഒന്നിനുപുറകേ മറെറാന്നായി തുരുതുരെ അസ്ത്രമയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങിനെയിരിക്കെ ദ്വീപുകൾക്കുള്ളിലായി ഒരു വലിയ കപ്പൽ അവരുടെനേക്കു വരുന്നത് ഉൾവാറിന്റെ കണ്ണിൽപ്പെട്ടു. ഉൾവാർ അയാളുടെ ആളുകളോട് ഇങ്ങനെ വിളിച്ചുപറഞ്ഞു:
"നമ്മുടെ ഈ യാത്ര തീരെ ചെറുതായിരുന്നു; പക്ഷേ വൈകുന്നേരത്തെ നമ്മുടെ ജോലി നമുക്കു തികച്ചും സന്തോഷകരമായിരിക്കുന്നു; എന്തുകൊണ്ടെന്നാൽ, സ്കോ ട്ടുകൾക്കു ഭയങ്കരമായ നഷ്ടം നേരിട്ടു.''
അത്ഭുതകരമായ ആ കപ്പൽ ഈ അവസരത്തിൽ നങ്കൂരമുറപ്പിക്കയുണ്ടായി. അതിലെ ആളുകൾ വെള്ള<noinclude></noinclude>
dcbuazx17tn84znhp335mkdjlmgpc7z
താൾ:Prithikaradurga (Changampuzha).pdf/34
106
81472
241217
240579
2026-06-15T06:46:40Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241217
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>കാണാൻ നല്ല ചന്തമുള്ളതാ,?? യോട്ടിനോടു തൊട്ടിരുന്നിരുന്ന ഒരു വൃദ്ധൻ അഭിപ്രായപ്പെട്ടു: "പക്ഷേ കാറെയുടെ കുതിര ഇക്കൊല്ലവും കഴിഞ്ഞ കൊല്ലവും ഒന്നുപോലെ അവനെ കളത്തിൽനിന്നു തുരത്തിപ്പായിച്ചുകളഞ്ഞു. പക്ഷേ നിങ്ങൾക്കാരോ ദുരുപദേശം തന്നിരിക്കുന്നു.'' അയാൾ യോട്ടിനോടു പറഞ്ഞു: "ആർനേയുടെ പുത്രന്മാരിൽനിന്നുമുള്ള എന്തിനേയെങ്കിലും കുറിച്ച് ഈ വീട്ടിൽവെച്ചു നന്മയായിപ്പറയുവാൻ, അല്ലെങ്കിൽ, നിങ്ങൾ ഒരുമ്പെടുമായിരുന്നില്ല..'
“എന്താണതങ്ങനെ??? യോട്ട് വൃദ്ധനോടു ചോദിച്ചു. “ വിഗ്‌ഡിസ്സിനെ തനിക്കു വിവാഹം കഴിച്ചുകിട്ടിയാൽ കൊള്ളാമെന്ന അഭ്യത്ഥനയുമായി എയോൾവ് ആർനെസൺ ഇവിടെ സമീപിക്കയുണ്ടായി. പക്ഷേ അതു സാദ്ധ്യമല്ലെന്നു പറഞ്ഞ് ഇവിടെ കൈയൊഴിഞ്ഞുകളഞ്ഞു. അതുമുതൽ വാഡിനും ഗ്രൈം ലുൺഡാറും വലിയ ശത്രുതയിലാണ് കഴിഞ്ഞുകൂടുന്നത്”എന്നായിരുന്നു മറുപടി.
“ഓ, അക്കായ്യത്തെക്കുറിച്ച് ഒരു സൂചനപോലും ഞാൻ കേട്ടിട്ടില്ല" യോട്ട് പറഞ്ഞു. വൃദ്ധൻ സംസാരം തുടർന്നു:
"തന്റെ ജാമാതാവായി എയോൾവിനെ കിട്ടുന്നതിൽ ഗുന്നാറിനു തികച്ചും സമ്മതമുണ്ടാകുമായിരുന്നു; വിഗ്‌ഡിസ്സാണയാളെ നിരസിച്ചതെന്നാണ് ആളുകൾ പറയുന്നത്. ആക്കും അക്കായ്യത്തിൽ അത്ഭുതത്തിനവകാ<noinclude></noinclude>
6d1avzebxpz8sxy5oqd6ean7hyqo3h1
താൾ:Prithikaradurga (Changampuzha).pdf/28
106
81473
241243
240594
2026-06-15T06:50:44Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241243
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>എന്നാൽ മറ്റുചില അവസരങ്ങളിൽ, നിൻ്റെ വാക്കുകൾ അത്രമാത്രം വിചിത്രമാകയാലും, നിൻ്റെ ദ്യേഷ്യം അത്രപെട്ടെന്നു ഉദ്ദീപ്തമാകുന്നതുകൊണ്ടും, എനിക്കു തോന്നിയിട്ടുണ്ട്, നിഗൂഢമായ ഒരു പക നിനക്കെന്നോട്ടുണ്ടെന്നും."
“എന്താണ് ഞാൻ നിങ്ങളോടു പകകരുതുന്നത്?’’ വിഗ്‌ഡിസ് ചോദിച്ചു. അവൾ അല്പനേരം യോട്ടിൻറ മുഖത്തു നോക്കാതെ മൗനമായിരുന്നു. അനന്തരം അവൾ വീണ്ടും പറഞ്ഞു:
"വിചിത്രംതന്നെ_ നിങ്ങളെന്നോടീപ്പറഞ്ഞത്. നാം ഒന്നിച്ചിരിക്കുമ്പോൾ, പെട്ടെന്നു ശുണ്ഠിപിടിക്കുന്ന പ്രകൃതക്കാരനാണ് നിങ്ങളെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. അതുപോലെതന്നെ എന്തിനാണു' നാം കലഹിച്ചിട്ടുള്ളതെന്നോ,. നിങ്ങളെന്നെപ്പരിഹസിച്ചിട്ടുണ്ടോ എന്നോ, എനിക്കു പറയാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ, ഈ വനാന്തരത്തിലാണ് ഇത്രയും കാലം ഞാൻ കഴിച്ചുകൂട്ടിയിട്ടുള്ളത്. ഈ വഴി വളരെച്ചുരുക്കമാളുകളേ വരാറുള്ളു; പക്ഷേ നിങ്ങളാകട്ടെ ദൂരദേശങ്ങളിൽ പലയിടത്തും ചുറ്റിസ്സഞ്ചരിച്ചിട്ടുണ്ട്'; പലതും കണ്ടിട്ടുമുണ്ട്. ഞാൻ പലപ്പോഴും നിങ്ങളോടു ശുണ്ഠിപിടിച്ചിരുന്നുവെന്നത് അവാസ്തവമല്ല.''
“എനിക്കു സ്ത്രീകളുമായുള്ള സംസാരത്തിൽ തീരെ സാമർത്ഥ്വമില്ല,'' യോട്ട് സാവധാനത്തിൽ പറഞ്ഞു.
“പക്ഷേ നിന്റേതുപോലുള്ള സാഹചര്യo സ്വേച്ഛാനുസാരം എനിക്കു സ്വീകരിക്കുവാൻ സാധിച്ചിട്ടുള്ളതാ<noinclude></noinclude>
b7pnzq0ouwb5vone82v2mb36y94fq5f
താൾ:Prithikaradurga (Changampuzha).pdf/35
106
81474
241220
240582
2026-06-15T06:47:17Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241220
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>ശമില്ല; എന്തുകൊണ്ടെന്നാൽ വൃത്തികെട്ട പലേ പ്രവൃത്തികളുടേയും കത്തൃത്വം ആർനേയുടെ മക്കളിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്'; ജനങ്ങൾ അവരെക്കുറിച്ചു പലതും പറഞ്ഞുവരുന്നു; കുട്ടിക്കാലംമുതൽക്കുതന്നെ അവളും കാറെയും വലിയ 'ലോഹ്യ'ത്തിലാണെന്നും മറ്റും അവരും പറഞ്ഞുപരത്തിയിട്ടുണ്ട്. ആർനേയുടെ മക്കൾ അതിന്നുശേഷം പലപ്പോഴും ഗുന്നാറെ ഭീഷണിപ്പെടുത്തിനോക്കി; പക്ഷേ അവരാണ് സൂക്ഷിച്ചിരിക്കേണ്ടതെന്നേയുള്ളു; ഗുന്നാറിന്നു പ്രായം ചെന്നിട്ടുണ്ടായിരിക്കാം; പക്ഷേ ഇനിയും പല്ലുപോയിക്കഴിഞ്ഞിട്ടില്ല.''
യോട്ട് പിന്നീടൊന്നും പറഞ്ഞില്ല. വിഗ്‌ഡിസ്സിന്റേയും കാറെയുടേയുംനേക്കു ശ്രദ്ധാപൂർവ്വകമായി കണ്ണയച്ചുകൊണ്ട് അയാൾ ചിന്തയിൽ മുഴുകി ഇരിപ്പായി. കുറച്ചുനേരം കഴിഞ്ഞ് അയാൾ എഴുനേററു കാറെയുടെ അടുത്തുചെന്നു പറഞ്ഞു:
"ഈ സായാഹ്നത്തിൽ കുറെയേറെ സംസാരം നടനാല്ലോ; ഏതായാലും നമുക്കൊന്നു പരീക്ഷിച്ചുകളയാം; അതൊരു നേരംപോക്കായിരിക്കും. നമ്മുടെ രണ്ടുപേരുടേയും കുതിരകളെ കൊണ്ടുവന്ന് ഒന്നു മത്സരിപ്പിച്ചുനോക്കാം; ഏതാണ് ജയിക്കുന്നതെന്ന് എല്ലാവക്കുമപ്പോൾ കണ്ടറിയാമല്ലോ. എന്താ, നിങ്ങൾക്കെന്തുതോന്നുന്നു?''
"സന്തോഷത്തോടുകൂടി,? കാറെ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു: "പക്ഷേ അതിന്റെ ആവശ്യം അത്രയ്ക്കുണ്ടെന്നു തോന്നുന്നില്ല. ഇവിടങ്ങളിലുള്ള എല്ലാവർക്കും ഏറെക്കുറെ അറിയാവുന്ന ഒരു കായ്യമാണത്.”<noinclude></noinclude>
k78j3hap5hlqqg74vqwthznhmvk68g7
താൾ:Prithikaradurga (Changampuzha).pdf/277
106
81477
241247
240585
2026-06-15T06:52:01Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241247
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ആ അപരിചിതൻ തൻ്റെ കപ്പലിലേയ്ക്കു ക്ഷണിച്ചു. തിന്റെ കാററുപായകളെല്ലാം നിവത്തി നിബന്ധിച്ചു കടലിലേയ്ക്കിറങ്ങുവാൻ അവർ തയ്യാറായി നിലകൊണ്ടു. അ നുകൂലവും ശാന്തവുമായ ഒരു കാറ്റ് അവക്കിപ്പോൾ ലഭിക്കയുണ്ടായി. കൊടുങ്കാറൊല്ലാം ശമിച്ചുകഴിഞ്ഞിരുന്നു. ഉൾവറിൻറയും കൂട്ടരുടേയും ശരീരത്തിലേററ മുറിവുകളെല്ലാം അപരിചിതൻ ശരിയായിവെച്ചുകെട്ടി. അനന്തരം അ വരുടെ സമരകഥ മുഴുവൻ അയാൾ സന്തോഷപൂർവ്വം കേട്ടു. 'ഉസ് പാക' * എന്നാണു് തന്റെ പേരെന്ന് അയാൾ അവരെ അറിയിച്ചു. തൻ്റെ നാടു് ഐസ് ലാൻഡ് ആണെന്നും പക്ഷേ നോത്തം ബെർലാൻഡിലാണ് താൻ താമസിച്ചിരുന്നതെന്നും ആ നാട്ടിൽനിന്നുമുള്ള നോർസുകാരും ഡെയിൻകാരുമടങ്ങിയതാണു് തൻ്റെ നാ വികസംഘമെന്നും അയാൾ പറഞ്ഞു.
അന്ധകാരമായതോടെ അവർ ശാന്തമായ ഒരിടത്തു നങ്കൂരമുറപ്പിച്ചു്, വിശ്രമിക്കാൻ ഒരുമ്പെട്ടു. കപ്പലിന്റെ അടിത്തട്ടിൽ ഒരേ കട്ടിലിലും കിടക്കയിലുമാണ് ഉസ്പ ക്കും ഉൾവാറും പങ്കുകൂടിയതു്. ഉൾവാർ ഉറങ്ങാതെ കി ടന്നു; എന്തുകൊണ്ടെന്നാൽ, അയാളുടെ മുറിവു് അയാളെ കുറേ വേദനിപ്പിച്ചു. അതിനാൽ ഉസ്‌പാക അയാളോട് ഓരോന്നും സംസാരിക്കാൻ തുടങ്ങി.
അയാൾ പറഞ്ഞു: "നിങ്ങൾ ഇന്നു വളർന്നു തന്റെടമെത്തിയ ഒരു പുരുഷനെപ്പോലെ നിന്നു പോരാടി, ഉൾ വാർ! നിശ്ചയമായും ഒരു നല്ല കുടുംബത്തിലെ അംഗമാ<noinclude></noinclude>
fsa2i9ruh0i1c0k6jzz6c0ffj3y3n43
താൾ:Prithikaradurga (Changampuzha).pdf/36
106
81478
241223
240587
2026-06-15T06:47:52Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241223
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>അനന്തരം വിഗ്‌ഡിസ് ഒരു വാക്കൊന്നു സംസാരിച്ചു:
"നിങ്ങൾ അത്രമാത്രം കായ്യമായി വിലകൊടുത്തുവാങ്ങിയ ആ കുതിരയെ നിങ്ങൾ കൊള്ളരുതാതാക്കരുത് ; അവൻ തികച്ചും നല്ല ഒരു കുതിരയായിരിയ്ക്കാം; പക്ഷേ വേറൊന്നവനേക്കാൾ നന്നായിട്ടുണ്ടായിക്കൂടെന്നില്ലല്ലോ.?"
ഇതിനുവല്ലാത്തകോപത്തോടുകൂടിയാണ് യോട്ട് മറുപടി പറഞ്ഞത് ':
"നീ വിചാരിക്കുംപോലെ എൻ്റെ എന്തെങ്കിലുമൊരു മുതൽ തൊന്തരവാക്കുന്ന കായ്യത്തിൽ അത്ര പേടിയൊന്നുമുള്ളവനല്ലാ ഞാൻ കാറെ നമുക്കു കാണിച്ചുതരട്ടെ, ഒരിടിപ്പോരിൽ അയാളുടെ കുതിരയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന്. നമുക്കു നാളെ നമ്മുടെ കുതിരകളെ പിടിച്ചു കൊണ്ടുവരാം. ആർവക് അല്ലാ വിജയിയെങ്കിൽ ഞാനവനെ ഐസ്‌ലാൻഡിലേയ്ക്കു കൊണ്ടുപോകുന്നതല്ല."
"എയോൾവ് അവനെ തിരിച്ചെടുക്കുന്ന കായ്യം കുറച്ചു പരുങ്ങലിലാണ്,'' ചിരിച്ചുകൊണ്ടു വിഗ്‌ഡിസ്' പറഞ്ഞു.
ഞാനയാളോടാവശ്യപ്പെടുകയില്ല," യോട്ട് പ്രതിവചിച്ചു: "അവൻ തോൽക്കുന്നപക്ഷം ഞാനാ കുതിരയെ കൊന്നുകളയും."
ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ തന്റെ തോളിൽനിന്ന് ഒരു വള വലിച്ചൂരിയെടുത്തു', തറയുടെ നടു<noinclude></noinclude>
4rb3er2v6owban4qx78g3twhgjwcqjs
താൾ:Prithikaradurga (Changampuzha).pdf/37
106
81481
241229
240592
2026-06-15T06:48:25Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241229
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>വിൽ എരിഞ്ഞുകത്തുന്ന തീയിലേയ്ക്ക് കരേറുകൊടുത്തിട്ട് ഉൽഘോഷിച്ചു:
"എന്റെ സാധനങ്ങൾ അത്രവളരെ കായ്യമായി സൂക്ഷിക്കുന്നവനാണു ഞാനെന്ന്, വിഗ്‌ഡിസ്, മുഖത്തടിച്ചപോലെ നീയങ്ങനെ പറയാൻ പാടില്ല."
പക്ഷേ, വിഗ്‌ഡിസ് മുന്നോട്ടു കുനിഞ്ഞു. തീയിനുള്ളിൽനിന്നു വള തോണ്ടിയെടുത്തു യോട്ടിൻറെ കൈയിലേയ്ക്കു കൊടുത്തു; അവൾ പറഞ്ഞു:
"ബുദ്ധിയില്ലാത്ത വെറുമൊരു മരമണ്ടനെപ്പോലെ പെരുമാറുന്നതു മഹാചീത്തയാണ്."
യോട്ടാകട്ടെ വളയെടുത്ത്, ആരു പിടിക്കുന്നുവോ അവനെടുക്കാമെന്നു പറഞ്ഞുകൊണ്ട്, വാതില്ക്കൽ കൂടിനിന്നിരുന്ന പരിചാരകന്മാരുടെ മദ്ധ്യത്തിലേയ്ക്കു വലിച്ചെറിയുകയാണുണ്ടായത്. ആ അടിമകളുടെയിടയിൽ വലിയൊരു കോലാഹലമുണ്ടായി. വള ആദ്യമായെത്തിപ്പിടിച്ചവൻ അടിച്ചുവീഴ്ത്തപ്പെട്ടു. വിരുന്നു വലിയ ഒരപവാദത്തിൽ കലാശിച്ചേയ്ക്കുമെന്ന മട്ടായി. വെററർലൈഡ് തന്റെചാച്ചക്കാരൻ്റെ സമീപത്തേയ്ക്കിരച്ചുചെന്നു അയാളെ തോളിൽ പിടിച്ചു കൂടിക്കൊണ്ടുപോയി കഠിനമായി ഭർത്സിച്ചു. പക്ഷേ, യോട്ട് പൊട്ടിച്ചിരിച്ചതേയുള്ളു. പിന്നീടു നടന്ന വാദകോലാഹലങ്ങൾക്കിടയിൽ അവസാനമേതായാലും ഇങ്ങനെ തീരുമാനിക്കപ്പെട്ടു കാറെയും യോട്ടും പിറെറദിവസം അവരുടെ കുതിരകളെ മത്സരിപ്പിക്കണമെന്ന്.<noinclude></noinclude>
8dmlm0g2gtcpyz93z1dr062la7kn3vk
താൾ:Prithikaradurga (Changampuzha).pdf/38
106
81485
241234
240598
2026-06-15T06:49:18Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241234
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>നാട്ടിൽ ചുറ്റുപാടുമുള്ള സ്ഥലത്തുനിന്നെല്ലാം കതിരപ്പോരു കാണുവാനായി ജനങ്ങൾ തിങ്ങിക്കൂടി; ഏതാനും ചില സ്ത്രീകളും സന്നിഹിതരായിരുന്നു. വാഡിനു സമീപത്തുള്ള ഒരു മൈതാനമായിരുന്നു കുതിരകൾക്കു മത്സരിക്കുവാനുള്ള അങ്കം :
കുതിരയെ നയിച്ചുകൊണ്ട് ഇടതുകൈയിൽ ഒരു വടിയുമായി, ആദ്യം തന്നെ യോട്ട് അവിടെ എത്തിച്ചേർന്നു. ചെറിയ വാളും, ലോഹനിമ്മിതമായ ഒരു തടത്തൊപ്പിയും രക്ഷയ്ക്കായി അയാൾ ധരിച്ചിരുന്നു; തോളിൽ സ്വണ്ണം കൊണ്ടു ചിത്രവേലകൾ ചെയ്തിട്ടുള്ള തീക്ഷ്ണാരുണവണ്ണമായ ഒന്നാന്തരം ഒരു കുപ്പായമാണ് അയാൾ അണിഞ്ഞിരുന്നത്. അയാൾ അത് ഊരിയെടുത്ത് ഒരു കല്ലിന്മേലിട്ടു. അതിനടിയിൽ അയാൾ ചുവപ്പുനിറത്തിലുള്ള ഒരു കൊച്ചുൾക്കുപ്പായം ധരിച്ചിരുന്നു. ആർണെയുടെ പുത്രന്മാർ അവിടെ എത്തിയിട്ടുണ്ട്. അവർ യോട്ടിനെ അഭിവാദ്യം ചെയ്തുകൊണ്ട് അയാളുടെ കൈപിടിച്ചു കുലുക്കി.
കാണാൻ കൗതുകമുള്ള ഒരു വലിയ മൃഗമായിരുന്നു ആ കുതിര; തെളിഞ്ഞു വരാനുള്ള ഒരു മൃഗം, ജനങ്ങൾ അവനെക്കുറിച്ചു വിചാരിച്ചു. കളത്തിനു ചുറ്റുമായി ബന്ധിച്ചു നിത്തിയിരുന്ന കുതിരകളുടെ നേക്കു' അവൻ ഉച്ചത്തിൽ ചിനച്ചു.
കാറെ വന്നുചേരുവാൻ അല്പം വൈകി. അതിനിടയിൽ ആർണെയുടെ പുത്രന്മാർ, മത്സരിക്കാമെന്നു സമ്മ<noinclude></noinclude>
j5b2q198iyxc94ona6m9wxk792m1vkv
താൾ:Prithikaradurga (Changampuzha).pdf/39
106
81491
241237
240604
2026-06-15T06:49:53Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241237
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>തിച്ചതിൽ കാറെയ്ക്കിപ്പോൾ വലിയ കുണ്ഠിതമുണ്ടായിരിക്കണമെന്നും മററും പരിഹാസഗഭമായി ഉൽഘോഷിച്ചു കൊണ്ട് 'ഊശിയടിക്കാൻ' തുടങ്ങി. യോട്ട് അവരുടെ ആഹ്ളാദകോലാഹലത്തിൽ കൂടിച്ചേന്നു.
അപ്പോഴേയ്ക്കും കാറെയുടെ ആവിഭാവമായി; ഗുന്നാറും വിഗ്‌ഡിസ്സും അയാളോടൊന്നിച്ചു വന്നിരുന്നു. കാറെ പരിപൂർണ്ണമായ രീതിയിൽ പരിധൃതശസ്ത്രനായിത്തന്നെയാണു വന്നിരുന്നത്; അയാൾ ഒന്നാംതരം ഒരു കവചം ധരിച്ചിട്ടുണ്ട്; അയാളുടെ സ്തന്ധങ്ങളിൽ ഒരു കരടിത്തോലും കൈയിൽ വടിയോടൊപ്പം ഒരു കുന്തവും അയാൾ വഹിച്ചിരുന്നു. ആർവക് മറ്റേ കുതിരയെക്കണ്ടമാത്രയിൽ, വനത്തിൽവെച്ച് അവർ തമ്മിലുണ്ടായ ആ സംഘട്ടന സംരംഭംഅനുസ്മരിച്ചിട്ടുണ്ടാകണം; എന്തുകൊണ്ടെന്നാൽ, യോട്ടിൻ്റെ സമീപത്തുനിന്നു അവൻ തെറ്റിമാറുകയും, വാൽതിരിച്ചുപിടിച്ചു വലയത്തിനു വെളിയിൽച്ചാടി രക്ഷപ്പെടുവാൻ ഉദ്യമിക്കുകയും ചെയ്തു. ചുറ്റും നിൽക്കുന്ന ജനസമൂഹത്തിൻറെ ഇടയിൽ അതൊരു ചിരിയിളക്കിവിട്ടു. പക്ഷേ, യോട്ട് അതിവേഗത്തിൽ തന്റെ അശ്വത്തെ പിൻതുടന്നു, ഇടതുകൈകൊണ്ട് അതിന്റെ കുഞ്ചിരോമത്തിൽ കടന്നു പിടികൂടിയിട്ട്, വടികൊണ്ട് അവന്റെ തോളുകളിലും പള്ളകളിലും നല്ല കണക്കിനു നാലു കൊടുത്തു; അയാളുടെ മുഖം രക്തംപോലെ അരുണവണ്ണമായിരുന്നു. അനന്തരം അയാൾ യാതൊരു കനിവും കൂടാതെ കുതിരയെ മുന്നോട്ടു വലിച്ചുകൊണ്ടുപോയി.<noinclude></noinclude>
7khnwxzn7hfsb3qb5z59jylx5lqgu21
താൾ:Prithikaradurga (Changampuzha).pdf/40
106
81494
241241
240608
2026-06-15T06:50:27Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241241
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>സ്ലോൻഗ്‌വെ ഉടൻതന്നെ മറ്റേ കുതിരയെ നിലം പതിപ്പിച്ചു. അവൻ മുൻകാലുകൾ ഉയത്തി കുളമ്പുകൊണ്ടു ചവിട്ടുവാനും കടിക്കുവാനും തുടങ്ങി. ആർവക് ഉറക്കെക്കിടന്നു കരഞ്ഞു. വീണ്ടും അതു രക്ഷപ്പെടാൻ ശ്രമിച്ചുനോക്കി. അനന്തരം അരപ്പട്ടയിൽനിന്നും തന്റെ വാൾ വലിച്ചൂരിയെടുത്തു യോട്ട് ആർവക്കിനെ ഒരു വെട്ടു വെട്ടി. പക്ഷേ, പുൽപ്പുറത്തു കാലല്പം വഴുതിപ്പോകയാൽ അയാൾ നിലം പതിക്കുകയും അയാളുടെ വാളിൻെറ മുന സ്ലോൻഗ്വെയുടെ പള്ളയ്ക്കു കൊണ്ട് , തൊലിയല്പം ചീന്തിപ്പോവുകയും ചെയ്തു. പക്ഷേ, ഈ വീഴ്ച അയാളെ കുതിരകൾക്കടിയിലാക്കി; ഒരു വൃത്തികെട്ട നിമിഷമായിരുന്നു അത്. കുതിരകളെ പിടിച്ചുമാറ്റുവാനായി വിഗ്‌ഡിസ് ഉച്ചത്തിൽക്കിടന്നു വിചിളികൂട്ടി. ഉടൻതന്നെ കാറെ മുന്നോട്ടോടിച്ചെന്നു തൻ്റെ കുന്തത്തിൻ്റെ മൊട്ടുകൊണ്ടു സ്ലാൻഗ്വെയ്ക്കു ഒരടികൊടുത്തു. ഒരു നിമിഷനേരം ആ ജന്തു ഒന്നു പമ്പരം കറങ്ങിയിട്ട് ആർവക്കിനു മോചനം നൽകി. യോട്ടിൻറെ കുതിര അനന്തരം പിടച്ചെഴുന്നേറ്റു ', രക്തമൊഴുക്കിക്കൊണ്ട് , നിശിതമായ വിധത്തിൽ ശിക്ഷിക്കപ്പെട്ടവനായി കാട്ടിന്നുള്ളിലേയ്ക്കു കുതിച്ചുപാഞ്ഞു. എന്നാൽ അതേ സമയം, സ്ലോൻഗ്'വെയുടെ പള്ളയ്ക്കു യോട്ടിൽനിന്നുകിട്ടിയ മുറിവിൽക്കൂടി അവനനുഭവിക്കുന്ന പ്രാണദണ്ഡം രക്തരൂപത്തിലങ്ങനെ ധാരധാരയായി ഒലിക്കുന്നുണ്ടായിരുന്നു.
പിടിച്ചെഴുനേൽക്കുവാനായി യോട്ടിന്റെ നേക്കു കാറെ തന്റെ കൈ നീട്ടിക്കാണിച്ചു എന്തുകൊണ്ട്<noinclude></noinclude>
mt2w8nilpr8hifxqkbsc53p0f4yextr
താൾ:Prithikaradurga (Changampuzha).pdf/137
106
81514
241218
240636
2026-06-15T06:46:55Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241218
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>പ്പെട്ടു മുന്നോട്ടു നീങ്ങി.
ഒരു വലിയ നീണ്ട തടാകം
അവൾ തരണം ചെയ്തു. കാറ്റ് അവൾക്കെതിരായി ശക്തിയിൽ വീണ്ടും വീശിത്തുടങ്ങി. വിദൂരത്തിൽ ചെ ന്നായക്കൾ ഓരിയിടുന്നതു് അവളുടെ ചെവിയിലെത്തി. അത്രമാത്രം തണുപ്പുള്ളതിനാൽ ഒരുപക്ഷേ ചെന്നായ്ക്കൾക്കു തന്റെ മണം പിടിക്കാൻ സാദ്ധ്യമല്ലെന്നവൾക്കു തോന്നി. അവൾ ഗതിവേഗം ഒന്നുകൂടി വർദ്ധിപ്പിച്ചു.
ഒടുവിൽ ചെന്നായക്കളുടെ ശബ്ദം ചെവിയിൽ എത്താതായി. താൻ കയറിപ്പോകുന്ന കുന്നിൻപുറത്തിന്റെ ചുവട്ടിൽക്കൂടി പുളഞ്ഞൊഴുകുന്ന നദിയുടെ ശബ്ദം മാത്രമേ ഇപ്പോൾ കേൾക്കാനുള്ളു. ചന്ദ്രൻ ശൈത്യത്തോടും ഉജ്ജ്വലതയോടുംകൂടി മിന്നിത്തിളങ്ങി. നിഴലുകൾ നീണ്ടിരുണ്ടു മഞ്ഞിനുമീതെ കെട്ടുപിണഞ്ഞു കിടന്നു. മരങ്ങൾക്കടിയിലായി ഒരു വലിയ ഇരുണ്ട സ്ഥലവിഭാഗം അവളുടെ ക ണ്ണിൽ പെട്ടു. അവളുടെ കെല്പു നിശ്ശേഷം അറ്റുപോയിരുന്നു. അവൾ ഒരുവിധത്തിൽ അവിടെ ഇഴഞ്ഞുപറ്റി. അവിടെ നിന്നിരുന്ന കുറ്റിച്ചെടികളുടെ ചില്ലകൾ കഴിയുന്നിടത്തോളം അവൾ മുറിച്ചു കളഞ്ഞു. എന്നിട്ടു ചമ്പ്രം പടിഞ്ഞു കുഞ്ഞിനെ മടിയിൽ ഇരുത്തി അവളവിടെ ഇരിപ്പായി. തൻ്റെ വസ്ത്രം, കഴിയുന്നതും അവനെ ചൂടു പിടിപ്പിക്കുവാൻവേണ്ടി, തന്റെയും അവന്റെയും ശരീരത്തിൽ ചുറ്റിച്ചേർ ത്തു. പിന്നിടൊന്നും അവൾ അറിഞ്ഞി ല്ല. അവനേയും ചേർത്തുപിടിച്ചുകൊണ്ടു് അവൾ അവിടെയിരുന്നങ്ങനെ മയങ്ങിയുറങ്ങിപ്പോയി.<noinclude></noinclude>
gu57juk5gdwwocdtkw43ij8na08n6i7
താൾ:Prithikaradurga (Changampuzha).pdf/138
106
81516
241221
240638
2026-06-15T06:47:21Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241221
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ഇരുപത്തിമൂന്നു്
നേരം പ്രഭാതമായതോടുകൂടി താൻ പൊക്കമുള്ള ഒരു കുന്നിൻപുറത്താണിരിക്കുന്നതെന്നു വിഗ് ഡിസ് കണ്ടു. അവളുടെ ശിരസ്സിനു മുകളിൽ പർവ്വതം ആകാശം മുട്ടുന്ന വി ധത്തിൽ ഉയർന്നുനിന്നു. കീഴെ ഒരിടുങ്ങിയ മലഞ്ചെരുവിൽക്കൂടി ദ്രുതഗതിയിൽ ഒരു നദി ഒ ഴുകിക്കൊണ്ടിരുന്നു. കുട്ടി നല്ല ഉറക്കമാണു്. അവനു് ഒരുപദ്രവവും തട്ടിയിട്ടുള്ളതായി തോന്നിയില്ല. ഏതെങ്കിലും കുടിപാപ്പുള്ളിടത്തു ചെന്നെത്താൻ ഒരു വഴി കണ്ടുപിടിക്കണമെന്നവൾ മനസ്സിലുറച്ചു. പക്ഷേ താൻ എവിടെയാണെന്നവൾക്കു മനസ്സിലായില്ല. തളച്ചയാലും മാനസികഗ്ലാനിയാലും അവൾ വീണ്ടും ആ ഇരുന്ന ഇരിപ്പിൽത്തന്നെ കഴിച്ചുകുട്ടി.
കുറെനേരം കഴിഞ്ഞു പതുക്കെ ഒന്നെഴുന്നേല്ലക്കുവാൻ
അവൾ ഉദ്യമിച്ചു. എന്നാൽ അവൾ പണിപ്പെട്ടു്, ഒന്നിളകിയപ്പോഴേയ്ക്കും തൊട്ടടുത്ത് ഒരു ശബ്ദം കേട്ടു. ഉത്ത രക്ഷണത്തിൽ വൃക്ഷങ്ങൾക്കിടയിലൂടെ ഒരസത്രം പറന്നു വന്നു് അവൾ ഇരുന്ന സ്ഥാനത്തുനിന്ന വൃക്ഷത്തിന്റെ ത ടിയിൽ തറഞ്ഞുനിന്നു. ആ അസത്രത്തിന്റെ വിറയൽ നിലക്കുന്നതിനു മുൻപുതന്നെ അതു വന്ന സ്ഥാനത്തുനിനും ഒരു മനുഷ്യൻ സകിസ്സിന്മേൽ അവിടെ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ടു് അയാൾ പെട്ടെന്നു നിന്നു. അയാൾക്ക് അത്ഭുതം മൂലം ക്ഷണനേരത്തേയക്കു് ഒരക്ഷരം മിണ്ടാൻ സാധിച്ചില്ല. പിന്നീടയാൾ ചോദിച്ചു :<noinclude></noinclude>
90rhqks15dsdhtb72y07njf6c1x7pgs
താൾ:Prithikaradurga (Changampuzha).pdf/139
106
81518
241251
240640
2026-06-15T06:56:46Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241251
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ആരെങ്കിലുമുണ്ടോ ഇവിടെ??"
ഉത്തരം പറയുവാനുള്ള കെല്പു വിഗ്‌ഡിസ്സിനില്ലായിരുന്നു. അനന്തരം അയാൾ അവളുടെ സമീപത്തേയ്ക്കു വന്നു. അവളുടെ കൈയിൽ കുഞ്ഞിനെ കണ്ടപ്പോൾ അയാൾക്ക് അത്ഭുതം വദ്ധിച്ചു. നീണ്ടുചുരുണ്ടു അഴകുള്ള ത ലമുടി; മീശ; തോലുകൊണ്ടുള്ള ആവരണങ്ങൾ; അരപ്പട്ട മേൽ ഒരു കൈക്കോടാലി; തോളിനുമീതേ ഒരു വില്ല്'; കൈയിൽ ഒരു കുന്തം ദീഘകായനായ ഒരു മനുഷ്യനായിരുന്നു അയാൾ.
അയാൾ അവളുമായി സംഭാഷണത്തിലേപ്പെട്ടു. അത്രത്തോളം അവൾ എങ്ങനെ വന്നുചേർന്നുവെന്നു അയാൾ അവളോടു ചോദിച്ചു. പക്ഷേ വിഗ്‌ഡിസ് അയാളുടെ മുഖത്തു ഉറ്റുനോക്കിക്കൊണ്ടു മിണ്ടാതിരുന്നതേയുള്ളു. മറുപടി പറയുവാൻ അവൾക്കു സാധിച്ചില്ല. അനന്തരം കുട്ടി പറഞ്ഞു:
"അവർ മുത്തച്ഛൻറെ വീടു ചുട്ടെരിച്ചുകളഞ്ഞു.”
“എന്താണതു്?” ആ മനുഷ്യൻ ചോദിച്ചു: “എവിടെയായിരുന്നു ആ വീടു് ?”
"ഞാൻ വാഡിനിൽനിന്നാണു്,” വിഗ്‌ഡിസ് പറഞ്ഞു.
"ഇന്നലെ രാത്രിയായിരുന്നു ആ സംഭവം.''
"ഈ രാത്രി നിങ്ങൾ ഇത്ര ദൂരം വന്നോ?'' അയാൾ അത്ഭുതപ്പെട്ടു. "കേട്ടിട്ടുള്ളതിൽ ഏറ്റവും ചീത്ത ഒരു യാത്രയാണതു് - ഒരു സ്ത്രീക്ക്!”<noinclude></noinclude>
rz5yp4kk2xggg1n96x16ce33qstqv51
താൾ:Prithikaradurga (Changampuzha).pdf/140
106
81519
241252
240641
2026-06-15T06:57:20Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241252
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>കുറച്ചു കഴിഞ്ഞു് അയാൾ വിണ്ടും പ്രസ്താവിച്ചു.
"നിങ്ങൾ ഒരു വീട്ടിൽ എത്തിപ്പറ്റണം; എനിക്കുള്ളതു് ഒരു പാവപ്പെട്ട വീടാണു്; പക്ഷേ ഇവിടെ ഇരിക്കുന്നതിനേക്കാൾ ഭേദമാണ് അങ്ങോട്ടു പോകുന്നതു്.''
അയാൾ അവളെ പിടിച്ചെഴുനേല്പിച്ചു. ഒരു കൈ അവളുടെ പുറത്തുകൂടി ചുറ്റി അവളുടെ തോളിൽ പിടിച്ചിട്ടു് അയാൾ കുഞ്ഞിനെ എടുക്കാൻ ഭാവിച്ചു. പക്ഷേ കുട്ടി അവന്റെ അമ്മയുടെ ദേഹത്തു പറ്റിപ്പിടിക്കുകയും ഒരു അപരിചിതന്റെ അടുത്തു പോകാൻ വൈമുഖ്യം പ്ര ദശിപ്പിക്കുകയും ചെയ്തു. അതിനാൽ താൻതന്നെ അവനെ എടുത്തുകൊള്ളാമെന്നു വിഗ്‌ഡിസ് പറഞ്ഞു. അനന്തരം അയാൾ അവളെത്താങ്ങിപ്പിടിച്ചു കീഴോട്ടു നദി തടത്തിലേയക്കിറങ്ങി.അല്പദൂരം ചെന്നപ്പോൾ നേരേ നി വന്നുനിലക്കാൻ പോലും സാദ്ധ്യമല്ലെന്ന് അയാൾ കണ്ടു. ഉടൻതന്നെ അയാൾ അവളുടെ സ്കിസ് അഴിച്ചുമാറ്റി, അവളേയും കുട്ടിയേയും ആ സ്കിസ്സിനേയും ഏറെദൂരം ചുമന്നു കൊണ്ടുപോയി. അവൾ ഒന്നും തന്നെ അറിഞ്ഞില്ല. ഒടുവിൽ അവർ പർവ്വതപ്രദേശത്ത് ഒരിടുങ്ങിയ വഴിച്ചാലിലെത്തി. അതിലൂടെ പോയി അവർ ഒരു കൊച്ചു കുടിലിൽ എത്തിച്ചേർന്നു. അവിടെ അയാൾ അവളെ ഇരുത്തി. അനന്തരം അയാൾ പറഞ്ഞു:
"നിങ്ങളുടെ ആ കൈ വല്ലാതെ നാശപ്പെട്ടിരിക്കുന്നു.'' അയാൾ അവളുടെ ഇടതുകൈ മെല്ലെപ്പിടിച്ചുയ ത്തി. അതു പച്ചനിറം കലന്ന
വെളുപ്പായും മഞ്ഞുകട്ടപോ<noinclude></noinclude>
nap0dqsgrq3skurqpwbovuf19fpkth4
താൾ:Prithikaradurga (Changampuzha).pdf/141
106
81520
241253
240642
2026-06-15T06:57:43Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241253
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ലെ മരവിച്ചിരിക്കുന്നതായും വിഗ്‌ഡിസ് കണ്ടു. അനന്തരം അയാൾ അവളുടെ കൈയ്യാകളും പാദരക്ഷകളും ഊരിയെടുത്തിട്ടു് ഏറെനേരം മഞ്ഞു പുരട്ടിത്തിരുമ്മി. പക്ഷേ ആ ഇടതുകൈയ്ക്കു എന്നിട്ടും ഒരു വൈരൂപ്യം ഉണ്ടായിരുന്നു അങ്ങനെ തിരുമ്മിയതുകൊണ്ടു ഫലമില്ലെന്നു.
ഒടുവിൽ അയാൾക്കു ബോധ്യപ്പെട്ടു. അയാൾ ഉടൻതന്നെ അവളെ കുടിലിനുള്ളിലേയക്കുതാങ്ങിപ്പിടിച്ചുകൊണ്ടു പോയി ഒരു കിടക്കമേൽ കിടത്തി. ഒരു പാനപാത്രത്തിൽ നിന്നും കുറെ പാനീയം പകന്നെടുത്തു് അയാൾ അവൾക്കു കൊടുത്തു. അവൾക്കു കൈയിനു വല്ലാത്ത വേദനയുണ്ടാ യിരുന്നു എങ്കിലും നിമിഷത്തിനുള്ളിൽ അവൾ ഉറങ്ങിപ്പോയി.
വൈകുന്നേരം വളരെ വൈകിയിട്ടേ അവൾ ഉണന്നുള്ളു. അഗ്നികുണ്ഡത്തിൽ തീയങ്ങനെ എരിഞ്ഞു ജ്യലിക്കുന്നതവൾ കണ്ടു. അതിനുചുറ്റും മൂന്നുപേർ ഇരിക്കു ന്നുണ്ടു്. ജീണ്ണസ്ത്രങ്ങളാണവർ ധരിച്ചിട്ടുള്ളത്; പക്ഷേ അവർ നല്ലപോലെ ശസ്ത്രസജ്ജരാണ്, കാട്ടിൽ അവൾ കണ്ട് മനുഷ്യനും വേറെ രണ്ടുപേരുമാണ് അവർ.
അവളുടെ കൈയിൻ്റെ വേദന വദ്ധിച്ചു. അവർ കൊടുത്ത ആഹാരംപോലും എടുത്തു കഴിക്കുവാൻ അവൾക്കു്' അത്യധികം ക്ലേശിക്കേണ്ടിവന്നു. സമയം പോകുന്തോറും അവളുടെ വേദന അധികമധികമായി. അവളുടെ കൈ മുഴുവൻ വേദനയാണ്; പതുക്കെപ്പതുക്കെ അതു മാറിലേയ്ക്കു വ്യാപിച്ചു തുടങ്ങുകയും ചെയ്യുന്നു.<noinclude></noinclude>
8q0ezdu3zmtaxcp2qd06xw39tk6xnx8
താൾ:Prithikaradurga (Changampuzha).pdf/142
106
81522
241254
240644
2026-06-15T06:58:31Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241254
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>അവൾ ആദ്യം കണ്ട മനുഷ്യൻ ഇല്ല്യൂ ജ് എന്നായിരുന്നു അയാളുടെ പേർ - പിറ്റേന്നു രാവിലെ അവളുടെ സമീപത്തു വന്നു കൈയിൻ്റെ വേദന എങ്ങനെയിരിക്കുവെന്നു ചോദിച്ചു. അങ്ങനെയുള്ള ഒരു വേദന താൻ നാളിതുവരെ അറിഞ്ഞിട്ടില്ലെന്നു് അവൾ മറുപടി പറഞ്ഞു. ആ കൈത്തണ്ടു നേരെയാകുമെന്നു വിചാരമുണ്ടോ എന്നവൾ അയാളോടു ചോദിച്ചു.
ആ മനുഷ്യൻ അവളുടെ കൈത്തണ്ടു സൂക്ഷ്മമായി പരിശോധിച്ചു. അതിനൊരു വൈരൂപ്യം ബാധിച്ചിട്ടു ണ്ടെന്ന് അയാൾക്കു ബോധപ്പെട്ടു.
വിഗ് ഡിസ് പറഞ്ഞു: "എന്നാൽ നിങ്ങൾ എന്നെ ഒന്നു സഹായിക്കണം. ഈ മൂന്നു വിരലുകളും മുറിച്ചുകള യണം."
ഇല്യൂജ് ഒരു നിമിഷനേരം അവളുടെ മുഖത്തേയ്ക്കു നോക്കി. ഒടുവിൽ അവൾ പറഞ്ഞതു ശരിയാണെന്നു് അയാൾക്കു തോന്നി. അതു നിർവ്വഹിക്കപ്പെട്ടു. അയാളുടെ കൂട്ടുകാരിൽ ഒരാൾ അവളെ അനങ്ങാത്തമട്ടിൽ രണ്ടു കൈ കൊണ്ടും ചുറ്റിപ്പിടിച്ചു. ഇല്ല്യൂ ജ് അവളുടെ വാമഹസ്തത്തിലെ നടുവിലുള്ള മൂന്നു വിരലുകൾ മുറിച്ചെടുത്തു. വിഗ്‌ഡിസ് നിലവിളിച്ചതേയില്ല. പക്ഷേ അതു മുറിച്ചുകഴിഞ്ഞപ്പോൾ ഇത്രമാത്രം പറഞ്ഞു:
"നിങ്ങൾ ഒരു കരുത്തുള്ള മനുഷ്യനും ഔചിത്യപൂർവ്വം പ്രവർത്തിക്കുന്നവനുമാണെന്നു ഞാൻ കരുതുന്നു, ഇല്ല്യൂ ജ്.”<noinclude></noinclude>
9y3dej0z53m55nmwuaq0exuxdwziivs
താൾ:Prithikaradurga (Changampuzha).pdf/143
106
81523
241255
240645
2026-06-15T06:59:11Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241255
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>അനന്തരം ഇല്ല്യൂജ് മുറിവു നല്ലപോലെ ചുറ്റിക്കെട്ടി അവളെ കിടക്കയിൽ കൊണ്ടുചെന്നു കിടത്തി. കുറ ച്ചുനേരത്തേയ്ക്ക് അവൾക്ക് അസ്വാസ്ഥ്യം തോന്നി; പ ക്ഷേ അതുകഴിഞ്ഞ് ആശ്വാസമുണ്ടാവുകയും അവരോടു തന്റെ യാത്രയെക്കുറിച്ചുള്ളതെല്ലാം വിസ്ത രിക്കുവാൻ അ വൾക്കു സാധിക്കുകയും ചെയ്തു.
ഇരുപത്തിനാലു്
കുടിലിൽ താമസിച്ചിരുന്നാ ഈ മൂന്നു മനുഷ്യർ നിയ മദൃഷ്ട്യാ കുറ്റവാളികളായിരുന്നു. അങ്ങനെ നാട്ടിൽനിന്നൊളിച്ചോടി കാട്ടിൽ അജ്ഞാതവാസം നടത്തുന്ന ഇക്കൂട്ടർ ഈ കാടുകൾ യാത്രക്കാക്കു സുരക്ഷിതമല്ലാതാക്കിത്തീക്കുന്ന കഥകൾ പലതും താൻ കേട്ടിട്ടുള്ളതു്' വിഗ്‌ഡിസ് കാത്തു. അവരിൽ രണ്ടുപേർ സഹോദരങ്ങളായിരുന്നു. ഇല്ലെ ഹെർമോഡ് എന്നും എയ്‌നാർ ഫാഡ ലീൻഡിം ഗ് എന്നുമായിരുന്നു അവരുടെ പേർ. മൂന്നാമത്തെയാൾ ഇല്ല്യൂ ജ് വടക്കൻപ്രദേശത്തു നിന്നുവന്നിട്ടുള്ള ആളാണ്.
നല്ല ഉയരവും, ഉറച്ച ബലിഷ്ഠമായ ശരീരവും, ചെറിയ കൈത്തണ്ടുകളും, പാദങ്ങളും, അഗ്രഭാഗം അല്പം വള ഞ്ഞ നാസികയും, അന്യോന്യം യോജിപ്പുള്ള അംഗങ്ങളും, നീലക്കണ്ണുകളും, നീണ്ടു ചുരുൾച്ചുരുളായിക്കിടക്കുന്ന അഴകുള്ള മുടിയും, മീശയും ഒത്തിണങ്ങി അതികോമളനായ ഒരു മനുഷ്യനായിരുന്നു ഇല്ല്യൂ ജ്.
വിഗ്‌ഡിസ്സിന്റെ ശാരീരികാസ്വാസ്ഥ്യം വളരെ ഭേദപ്പെട്ടതിനുശേഷം ഒരുദിവസം രാവിലെ അവൾ കുട്ടിയു<noinclude></noinclude>
al1dn6m25p5kyhnxuneoetdm8io7v2c
താൾ:Prithikaradurga (Changampuzha).pdf/144
106
81524
241256
240646
2026-06-15T06:59:44Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241256
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>മൊന്നിച്ചിരിക്കുന്നിടത്തേയ്ക്കു കടന്നുവന്നു. കുറച്ചുനേരം അവർ ഓരോന്നു സംസാരിച്ചു. അനന്തരം അയാൾ പറഞ്ഞു :
"ഞങ്ങൾ തമ്മിൽ പറയുകയായിരുന്നു. എൻ്റെ കൂട്ടുകാരും ഞാനും ഈ കാട്ടിൽ ഇവിടെ ഞങ്ങൾക്ക് ഒരു സ്ത്രീയെ കിട്ടുക അത്ര എളുപ്പമല്ല. നീയാണെങ്കിൽ മനു ഷ്യരുടെ അലട്ടുകളിൽനിന്നും അകലെ പായിക്കപ്പെട്ടവളാകയാൽ നിന്റെ കഥയും ഞങ്ങളുടേതിൽനിന്നു വളരെ മെച്ചപ്പെട്ടതാണെന്നു പറഞ്ഞുകൂടാ. ഇനിയിപ്പോൾ നാം ചെയ്യേണ്ടതു്' ഇതാണു്. ഞാനും നീയും ദമ്പതികളായി ജീവിക്കുക; വസന്തകാലം വരുമ്പോൾ വടക്കു് അകലെ തടാകത്തിനു സമീപമായി ഞാൻ തന്നെ ഒരു വീടു പണി കഴിക്കാം. ഹെർമോണും എയ്‌നാറും അവക്കോരോ ഭായ്യമാരെ എങ്ങനെയെങ്കിലും തേടിപ്പിടിച്ചുകൊള്ളും.''
കുട്ടിയെ മടിയിലിരുത്തിക്കൊണ്ടായിരുന്നു വിഗ്‌ഡിസ്സിൻറെ ഇരിപ്പ്. അവൾ മറുപടി പറഞ്ഞു:
“എനിക്കു നിങ്ങളിൽ അതിർക്കവിഞ്ഞ വിശ്വാസ മുണ്ടു്, ഇല്ല്യൂജ്. അതിനാൽ നിങ്ങളെന്നെ നിബ്ബന്ധിക്കയില്ലെന്നു ഞാൻ കരുതുന്നു.”
ഒരു നിമിഷത്തെ മൌനത്തിനുശേഷം ഇല്ല്യൂ ജ് പ്രതിവചിച്ചു: “നിബ്ബന്ധിക്കുക-അതു ഞാൻ ഒരിക്കലും ചെയ്യില്ല. പക്ഷേ നീ എന്തിനാണിനിയും ഇങ്ങനെ അ മാന്തിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഏതാ യാലും ഒടുവിൽ ഞങ്ങളിൽ ഒരാളെ നിനക്കു സ്വീകരിക്കേ<noinclude></noinclude>
e9agu7cr7humltpzwaabbcraf9gne8y
താൾ:Prithikaradurga (Changampuzha).pdf/145
106
81526
241257
240649
2026-06-15T07:00:16Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241257
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ണ്ടിവരും. ആ നിലയിൽ നിന്നിൽ ഏറ്റവുമധികം അവകാശം എനിക്കാണെന്നു ഞാൻ വിചാരിക്കുന്നു. 'കരടിത്തടാകം' എന്നു ഞങ്ങൾ വിളിച്ചുവരുന്ന ആ തടാകപ്രദേശത്തു മത്സ്യം പിടിക്കുവാനും നായാട്ടിനും ധാരാളം സെകര്യമുണ്ട്. ഞാൻ നിന്നെ കണ്ടുമുട്ടിയ ആ അവസരത്തിലെ നിൻെറ അവസ്ഥയേക്കാൾ എത്രയോ നല്ല ഒരു നില നിനക്കും നിൻ്റെ കുഞ്ഞിനും ഉണ്ടാകുന്നതാണു് "
വിഗ്‌ഡിസ് മറുപടി പറഞ്ഞു: “ജനവാസമുള്ള സ്ഥലത്തുനിന്നും വളരെ വളരെ ദൂരത്തിൽ, കൊടുംകാട്ടിൽ, പാ പ്പുറപ്പിച്ചിരിക്കുന്ന നിങ്ങളെപ്പോലുള്ള ഒരാൾക്ക് ഇതിനേക്കാൾ എത്രയോ തുച്ഛമായ ജീവിതസൌകര്യങ്ങൾകൊണ്ടു പോലും തൃപ്തിപ്പെടേണ്ടതിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ കൂട്ടുകാരും എന്തുകൊണ്ടാണു്നാട്ടിൽ വന്നു മറ്റു മനുഷ്യരുമൊന്നിച്ചു കൂടിക്കഴിയാതിരിക്കുന്നതെന്നു എനിക്കു മനസ്സിലാകുന്നില്ല. എൻ്റെ നാട്ടിലെ കഥയാണെങ്കിൽ, നിങ്ങൾ അവിടെവന്നു താമസിക്കുന്നപക്ഷം ഒരൊറ്റ ആൾപോലും നിങ്ങളുടെ സമാധാനത്തെ ഭഞ്ജിക്കാൻ ധൈയ്യപ്പെടുമെന്നു എനിക്കു വിശ്വാസമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങളിലാരെങ്കിലുമായി താരതമ്യപ്പെടുത്താ വുന്ന ഒരൊറ്റ ആൾപോലും അവിടെയെങ്ങുമില്ല.''
അവൾ വിചാരിക്കുംപോലെ ആ വനമണ്ഡലം വിട്ടു പോകുന്ന കാര്യം എത്ര എളുപ്പമല്ലെന്നു് ഇല്ല്യൂ ജ്
അവളോടു പറഞ്ഞു.
വിഗ്‌ഡിസ് പ്രസ്താവിച്ചു: "കോൾ ആർനേസൺ എൻറെ പിതാവിനേയും അദ്ദേഹത്തിൻറെ ഭാവത്തേയും<noinclude></noinclude>
aqdy2qfm8g774is0fome9lgbu3yer14
താൾ:Prithikaradurga (Changampuzha).pdf/146
106
81527
241258
240650
2026-06-15T07:00:44Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241258
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ചുട്ടെരിച്ചു, ഏകാകിനിയും ചെറുപ്പക്കാരിയുമായ എന്നേയും എൻ്റെ കുഞ്ഞിനേയും വീട്ടിൽനിന്നോടിക്കാൻ ഇടയാക്കിയെങ്കിലും എൻ്റെ മനസ്സിനു് അതുകൊണ്ടു ലേശമെങ്കിലും കുലുക്കമില്ല. എനിക്കു നല്ല നിശ്ചയമുണ്ട്, മരിക്കുന്നതിനുമുമ്പു് അച്ഛൻ അച്ഛൻറെ സ്വണ്ണം മുഴുവൻ എവിടെയാണ് ഒളിച്ചുവെച്ചിട്ടുള്ള തെന്നു് ; നിങ്ങൾ, നിങ്ങളും നിങ്ങളുടെ സ്നേഹിതന്മാരും, എന്നെ സഹായിക്കുന്നപക്ഷം കൂട്ടുകൂടി നടക്കുന്നവരുടെ ഇടയിലുള്ള സമ്പ്രദായമനുസരി ച്ചു', ഉള്ള സ്വത്തു മുഴുവൻ നമുക്കു തമ്മിൽ പങ്കിട്ടെടുക്കാം. നമ്മുടെ വിധി അങ്ങനെ ഏതാണ്ടു തുല്യനിലയിലായിത്തീ രുകയും ചെയ്യും.''
"നീ ധൈയ്യമുള്ള ഒരു സ്ത്രീതന്നെ." ഇല്ല്യൂജ് പറഞ്ഞു, പക്ഷേ ഓ സ്‌ലോവിൻ്റെ കിടപ്പു നന്നെ അടുത്താ യിപ്പോയി. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അവിടെ പ്ര സിദ്ധവുമാണു്. ഇക്കൊല്ലം ശീതകാലത്ത് ഒലാവുരാജാവു ഹേഡ് ലാൻഡിൽ ഉണ്ടാകാതിരിക്കുന്നപക്ഷം നമുക്കു സംഗതി പറ്റിക്കാം.''
അനന്തരം വിഗ്ഡിസ് പറഞ്ഞു: "ഉണ്ടാകുന്നതാ ണു് ഏററവും നല്ലത്. എനിക്കു ശരിയായ കാരണമുണ്ട് അദ്ദേഹത്തിൻറെ കരുണയ്ക്കുവേണ്ടി അഭ്യർത്ഥിക്കാൻ. പിന്നെ ഒരു സംഗതി ഞാൻ കേട്ടിട്ടുണ്ടു്. പുതിയ മതം പ്ര സംഗിക്കുന്ന ആളാണത്രേ, അദ്ദേഹം. ക്രിസ്തുമതം സ്വീ കരിക്കുന്ന സകലരോടും അദ്ദേഹത്തിനു വലിയ ഇഷ്ടമാ പക്ഷേ എൻറെ വീട്ടിൽ "തോറി” ന്റെ ക്ഷേത്രത്തിൽ ബലികഴിക്കുന്നതിലും ദേവന്മാരെ പൂ<noinclude></noinclude>
m8nyrbs9ouk5iswkzf5g7hyctgq5n0p
താൾ:Prithikaradurga (Changampuzha).pdf/147
106
81528
241259
240651
2026-06-15T07:01:09Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241259
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ജിക്കുന്നതിലും അടിയുറച്ചുനില്ക്കുന്ന പലരുമുണ്ട്. എൻ്റ അഭിപ്രായമിതാണു്: ഞാൻ ഒലാവൂരാജാവിൻറെ അടുത്തു പോകാം. നിങ്ങളിലാക്കും എന്നോടൊന്നിച്ചു പോരാൻ ധൈര്യമില്ലെങ്കിൽ ആരെങ്കിലുമൊരാൾ എനിക്കു കാട്ടിൽ ക്കൂടി വഴികാണിച്ചുതന്നാൽ ധാരാളം മതിയാകും. അങ്ങനെയായാൽ നമ്മുടെ നില വളരെ ഭേദപ്പെടുമെന്ന് എനിക്കു തോന്നുന്നു. എന്റെയും നിങ്ങളുടേയും സ്ഥിതി ഒതേ രീതിയിലായിരിക്കുമെന്നു ഞാൻ നിങ്ങൾക്കു വാക്കു തരാം."
തൻറെ ഉപായത്തെക്കുറിച്ച് ആ കൊള്ളക്കാരുമായി വിഗ്‌ഡിസ് ഏറെനേരം സംസാരിക്കുകയുണ്ടായി. അവരിൽ ഏറ്റവും ഇളയ ആളായ ഏയ്‌നാർ ഫാഡലീൻ ഡിൻഗിനു' അയാളുടെ അച്ഛന്റെ വസ്തുവകകളെല്ലാം തിരിച്ചുകിട്ടണമെന്ന മോഹം കലശലായുണ്ടായിരുന്നു. ഈ പരുപരുത്ത ജീവിതം ഏറെനാളായി തനിക്കു മടുത്തിരിക്കയാണെന്നു ഹെർമോഡ് പ്രസ്താവിച്ചു. ഒരു കപ്പൽ സമ്പാദിച്ചു നാടുവിടണമെന്നായിരുന്നു അയാൾക്കാഗ്രഹം.കീഴടങ്ങുന്നാതിൽ ഏറ്റവും സന്നദ്ധതയില്ലായ്മ ഇ ല്ല്യ ജിനായിരുന്നു. അയാൾ വിഗ്‌ഡിസ്സുമായി തനിച്ചിരുന്നു സംസാരിക്കുമ്പോൾ, അവൾ തന്റെ ഭായ്യയായിരി ക്കേണമെന്നു അയാൾ കൂടെക്കൂടെ പറയാറുണ്ട്. വാഡിൻ തിരിച്ചുകിട്ടിയതിനുമേൽ അതിനെക്കുറിച്ചു സംസാ രിക്കാമെന്നായിരുന്നു എപ്പോഴുമുള്ള അവളുടെ മറുപടി. ഒടുവിൽ ഹേഡ് ലാൻഡിൽ രാജാവിന്റെ അടുത്തേയ്ക്കു അവളുടെ കൂടെ പോരാമെന്ന് ഇ ല്ല്യൂ ജ് സമ്മതിച്ചു.<noinclude></noinclude>
4irs6uqgc81l9hhvyo8siepirdc6tqb
താൾ:Prithikaradurga (Changampuzha).pdf/148
106
81530
241260
240653
2026-06-15T07:01:35Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241260
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ഇരുപത്തിയഞ്ചു്
കുരുത്തോലപ്പെരുനാൾദിവസമാണ് വിഗ്‌ഡിസ്റ്റും ഇല്ല്യ ജും രാജമന്ദിരത്തിൽ ചെന്നുചേന്നതു്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അംഗരക്ഷകനും അതുസംബ ന്ധിച്ചുള്ള നൊയമ്പായിരുന്നു. അടുത്തുള്ള ഒരു കെട്ടിടത്തിൽ അവർക്കു താമസിക്കുവാൻ സെകര്യംകിട്ടി.
വ്രതാനുഷ്ഠാനങ്ങളെല്ലാം കഴിഞ്ഞതിൻ്റെശേഷം അവർ രാജാവിൻറെ വസതിയിലേയ്ക്കു പോയി. ഒലാവൂ' രാ ജാവ' വിഗ്‌ഡിസ്സിനെ തൻ്റെ മുമ്പിൽ കൊണ്ടുവരുവാനായി കല്പന കൊടുത്തു. അവൾ ശുചിയായി വസ്ത്രധാരണം ചെയ്തിരുന്നു. വിനയസമ്പൂണ്ണവും ഹൃദയാകഷകവു മായ രീതിയിൽ അവൾ തന്റെസങ്കടം ബോധിപ്പിച്ചു. അവൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു് അവ ളുടെമേൽ ദൃഷ്ടി പതിപ്പിച്ചു. അവൾ പറഞ്ഞുതീർന്നപ്പോൾ രാജാവു് അരുളിച്ചെയ്തു:
"നീ വളരെ ക്ലേശങ്ങൾ അനുഭവിച്ചിരിക്കുന്നു, വിഗ്‌ഡിസ്—ഈ സംഗതികളെല്ലാം നീ പറയുന്നതുപോ ലെതന്നെയാണെങ്കിൽ! ഞാൻ ആർനേയുടെ മക്കളെക്കുറി ച്ചു' അവർ ഉപദ്രവികളാണെന്നു മുമ്പുതന്നെ കേട്ടിട്ടുണ്ടു്. പക്ഷേ, ആരാണു്' നിൻ്റെ കൂടെയുള്ള ആൾ.”
ഇല്ല്യൂ ജ്മുന്നോട്ടു കയറിനിന്നു പറഞ്ഞു: “നല്ലവനായ ഇല്ല്യൂ ജ് എന്നാണു് എന്നെ വിളിക്കുന്നത്, തമ്പുരാനേ! കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഞാൻ ഇവിടെ നിന്നു തെക്കുഭാഗത്തുള്ള കാട്ടിലാണ് താമസം.”<noinclude></noinclude>
fuz8uuf2f04d9encxo0giw1zv51wq7e
താൾ:Prithikaradurga (Changampuzha).pdf/41
106
81579
241195
240711
2026-06-15T06:36:13Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241195
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ന്നാൽ യോട്ടിൻ്റെ തലയ്ക്കു കുളമ്പുകൊണ്ടു നല്ല ഒരു ചവിട്ടേറ്റിരുന്നു. അതിൽനിന്നും കടുംചോര അവൻ്റെ കണ്ണുകളിലേയ്ക്ക് ഇരച്ചൊഴുകുന്നുണ്ടായിരുന്നു. കാാറെ പറഞ്ഞു:-
"ഒരു കുതിരപ്പോരിൽ, സ്വയം ഇത്തരത്തിൽ ക്ലേശമനുഭവിക്കുന്ന ഒരു മനുഷ്യനെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. എൻ്റെ കുതിരയെ മുറിപ്പെടുത്തിയതു നിങ്ങൾ നേരെയാക്കിത്തരേണ്ടതായിട്ടുണ്ടു്.?"
"ഇതാ നിങ്ങൾക്കതിനുള്ള തുക,'' എന്നു പറഞ്ഞു കൊണ്ടു യോട്ട് ഒരു ചെളിക്കട്ട അയാളുടെ മുൻപിലേയ്ക്കു കാലുകൊണ്ടു തട്ടിനീക്കിയിട്ടുകൊടുത്തു. “നിങ്ങളിട്ടിരിക്കുന്ന ആ കരടിരോമംകൊണ്ടു്', കാടുകളിലെ ഒരു കൂളിപ്പിശാചിനെപ്പോലെ, നിങ്ങൾ എൻ്റെ കുതിരയെ വിരട്ടിയോടിച്ചു."
"നിങ്ങൾ ഞങ്ങളെ വിരട്ടിയോടിക്കുകയില്ല, വൈഗ_യോട്ടേ,” കാാറെ പറഞ്ഞു :"ഐസ്‌ലാൻഡിൽ നിങ്ങളുടെ ആൾക്കാരെ നിങ്ങൾ കൊന്നിട്ടുണ്ടായിരിക്കാമെങ്കിലും”_ എന്നു പറഞ്ഞുകൊണ്ട് തൻ്റെ കൈയിലിരുന്നിരുന്ന കുന്തം അയാൾ തിരിച്ചുപിടിച്ചു; ഇപ്പോൾ അതിൻ്റെ കൂർത്ത മുന യോട്ടിൻ്റെ മാറിടത്തിന്നു നേർക്കായി.
യോട്ട് അപ്പോഴും തൻ്റെ വാൾ കൈയിൽ മുറുക്കിപ്പിടിച്ചിരുന്നു. അയാൾ ആ കുന്തത്തണ്ടിനിട്ടു് ഒരു വെട്ടു കൊടുത്തു. അതു രണ്ടു തുണ്ടായി. വാൾമുന കാാറെയുടെ തോളിൽ ഒരു മുറിവേൽപ്പിച്ചു പക്ഷേ അതത്ര സാരമായില്ല. കാാറെ തൻ്റെ കൈയിലവശേഷിച്ച കുന്തത്ത<noinclude></noinclude>
6o61uqonqyi7hq9496am0g81pfm69io
താൾ:Prithikaradurga (Changampuzha).pdf/42
106
81580
241225
240712
2026-06-15T06:47:53Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241225
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ണ്ടിൻ്റെ തുണ്ടം ദൂരെ വലിച്ചെറിഞ്ഞിട്ടു്, വാൾ വലിച്ചൂരി യോട്ടിൻറെ നേർക്കു കുതിച്ചു ചാടി. പക്ഷേ, ആ നിമിഷത്തിൽത്തന്നെ യോട്ട് ബോധംകെട്ടു പിന്നോട്ടു മലച്ചുവീണു. അയാളുടെ വായിൽനിന്നും രക്തം പുറത്തേയ്ക്കു ചാടി. കുതിരകൾ അയാളെ വല്ലാതെ ചവിട്ടിയിരുന്നു.
വെറ്റർലൈഡ് അപ്പോൾ മുന്നോട്ടു വരികയും, കാാറെയെ തോളത്തുപിടിച്ചു കൂട്ടിക്കൊണ്ടുപോയി സംസാരിക്കയും ചെയ്തു. കുതിരയ്ക്കു പറ്റിയ കേടു താൻ തീർത്തുകൊടുക്കാമെന്നും അതിനുവേണ്ടിവരുന്ന തുക, കാാറെ നിശ്ചയിക്കുന്നതു്, തന്നുകൊള്ളാമെന്നും അയാൾ പറഞ്ഞു.
"ഞാൻ നിങ്ങളിൽനിന്ന് ഒരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല, ഐസ്‌ലാൻഡുകാരാ,'' കാാറെ മറുപടി പറഞ്ഞു: "ഞാൻ തികച്ചും മനസ്സിലാക്കുന്നുണ്ട്, നിങ്ങളുടെ ചാർച്ചക്കാരൻ മനഃപൂർവ്വം എന്നോടു ശണ്ഠയൊക്കൊരുങ്ങിയിരിക്കയാണെന്ന്.’’
“ഗുന്നാറിൻറെ സുഹൃത്തുക്കളുമായി ഒരു സംഘട്ടനത്തിൽ പതിക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല,'' വെറ്റർലൈഡ് മറുപടി പറഞ്ഞു: "അദ്ദേഹം നമ്മിൽനിന്നും നന്മയാണർഹിക്കുന്നതു്.'' അനന്തരം അയാൾ കാാറെയെ ഒഴിഞ്ഞ ഒരു ഭാഗത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി അയാളുമായി സംസാരിച്ചു.
പക്ഷേ, ഗുന്നാർ തൻ്റെ കുന്തമെടുത്തു സ്ലോൻഗ് വെയുടെ പള്ളയിൽ കുത്തിയിറക്കിക്കഴിഞ്ഞിരുന്നു.
ആർണെയുടെ പുത്രന്മാരായ കോളും എയോൾവും കൂടി യോട്ടിനെ പിടിച്ചെഴുന്നേല്പിച്ചു. അല്പംനേരം ക<noinclude></noinclude>
daxv60wmcssqinxt4bjfai7ptzl35i6
താൾ:Prithikaradurga (Changampuzha).pdf/43
106
81582
241219
240714
2026-06-15T06:47:12Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241219
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ഴിഞ്ഞപ്പോൾ അയാളുടെ ബോധക്ഷയമെല്ലാം നീങ്ങിപ്പോയി. അതിനുള്ളിൽ കാാറെ വെറ്റർലൈഡിനോടൊന്നിച്ചു കളംവിട്ടുകഴിഞ്ഞിരുന്നു. യോട്ട് തൻ്റെ മുഖത്തു നിന്നു രക്തം വടിച്ചുകളഞ്ഞിട്ടു വിഗ്‌ഡിസ്സിനെക്കാണുവാനായി ചുറ്റുപാടുമൊന്നു കണ്ണോടിച്ചുനോക്കി. ചത്തു കിടന്ന കുതിരയുടെ മീതെ കമിഴ്‌ന്നടിച്ചുകിടന്നു അതിനെ തലോടിക്കൊണ്ടു് അവൾ ഏങ്ങലടിച്ചു കരയുകയാണു്.
യോട്ട് അവളുടെ സമീപത്തേയ്ക്കു ചെന്നു ചിരിച്ചു കൊണ്ടു ചോദിച്ചു:
"ഇപ്പോൾ നീയിക്കുതിരപ്പോരിനെക്കുറിച്ചെന്തു പറയുന്നു, വിഗ്‌ഡിസ്?’’
വിഗ്‌ഡിസ് കൂടുതൽ ശക്തിയായി തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു:
"ഞാൻ നിങ്ങളോടു സംസാരിക്കുകയില്ല.''
"ഗ്രെഫ്‌സിനിലെ കാാറെ, അയാളുടെ കുതിര പെരുമാറിയതുപോലെത്തന്നെ പെരുമാറുമെന്നാണൊ നിൻ്റെ ഭയം?'' യോട്ട് ചോദിച്ചു.
"ഗ്രെഫ്‌സിനിലെ കാാറെ അല്ല ഇന്നു തന്നിൽത്തന്നെ അപമാനം വരുത്തിക്കൂട്ടിയതു്," വിഗ്‌ഡിസ് പറഞ്ഞു: അവൾ കുതിരയുടെ ശിരസ്സിൽനിന്നു കുഞ്ചിരോമം പിന്നോട്ടു മാടിയിട്ടിട്ടു് അതിന്റെ വായ്പ്പുട്ടിൽ മന്ദംമന്ദം തലോടി. “പക്ഷേ, എനിക്കിനിയൊന്നുംതന്നെ നിങ്ങളോടു പറയാനില്ല." അവൾ എഴുന്നേറ്റു കരഞ്ഞുകൊ<noinclude></noinclude>
0g904izpzwhxdsrjft8qy7xy2i29jn2
താൾ:Prithikaradurga (Changampuzha).pdf/44
106
81584
241227
240716
2026-06-15T06:48:19Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241227
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ണ്ടുതന്നെ പിതാവിൻ്റെ സമീപത്തേയ്ക്കു പോവുകയും അദ്ദേഹത്തോടൊന്നിച്ചു കളം വിടുകയും ചെയ്തു.
ആർണെയുടെ പുത്രന്മാർ യോട്ടിൻ്റെ സമീപമെത്തി തങ്ങളോടൊന്നിച്ചു പോരുവാനായി അയാളെ ക്ഷണിച്ചു.
"അതെനിക്കു നിവൃത്തിയില്ല,'' യോട്ട് മറുപടി പറഞ്ഞു: "ഗുന്നാറുമായുള്ള സൗഹാർദ്ദം അത്തരത്തിൽ ഞാൻ ഭഞ്ജിക്കുന്നതു ഭംഗിയല്ല.''
"എനിക്കാശ്ചര്യം തോന്നുന്നത്,'' എയോൾവ് പറഞ്ഞു: "ഗുന്നാർ, അയാളുടെ ജാമാതാവുമായുള്ള സൗഹാർദ്ദം നഷ്ടപ്പെടുന്നതിലായിരിക്കാം ഭയപ്പെടുന്നതെന്നുള്ളതിലാണു്.’’
"നിങ്ങൾ പറഞ്ഞതാരേയാണു്?’’ യോട്ട് ചോദിച്ചു. "സംശയമുണ്ടോ, കാാറെ.'' കോൾ കൂടിച്ചേർന്നു പറഞ്ഞു: "പക്ഷേ അവൾ അർഹിക്കുന്ന വില അയാൾ കൊടുക്കുമോ എന്ന കാര്യം അല്പം സംശയത്തിലാണു് __കാരണം, അയാളുടെ ഇച്ഛാനുസാരമുള്ള പ്രവൃത്തിക്ക് അവൾ പണ്ടേതന്നെ വഴിപ്പെട്ടുകഴിഞ്ഞിരിക്കുന്നു.’’
"അതൊരു പച്ചക്കള്ളമാണു്_ തീർച്ചയായും,'' യോട്ട് പറഞ്ഞു. "അങ്ങനെതന്നെ ഞാനും പറകയുണ്ടായി,’’ എയോൾവ് പ്രസ്താവിച്ചു: "ഞങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്ന വേലക്കാരൻ, കഴിഞ്ഞ വസന്തകാലത്തു കാാറെ നദികടന്നു കുതിരപ്പുറത്തു കയറിപ്പോയി ബലിക്കാവിൽ വെച്ചു വിഗ്‌ഡിസ്സിനെ കണ്ടുമുട്ടിയിരുന്നു എന്നു ഞങ്ങ<noinclude></noinclude>
cq831vwxkf66829u2ydtengzr33qmrb
താൾ:Prithikaradurga (Changampuzha).pdf/45
106
81586
241232
240718
2026-06-15T06:48:51Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241232
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ളോടു വന്നു പറഞ്ഞപ്പോൾ. അവൻ പറകയുണ്ടായി, കാാറെ അവളോടൊന്നിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്.''
"അവൻ തീർച്ചയായും കളവു പറഞ്ഞതാണു്, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്നവൻ,'' പോകുവാനായിത്തിരിഞ്ഞുകൊണ്ടു യോട്ട് വീണ്ടും മറുപടി പറഞ്ഞു. എന്നാൽ ഉടൻതന്നെ അല്പം ദൂരെ മാറിനിന്നിരുന്ന ചിലരോട് എയോൾവ് ഇങ്ങനെ ചോദിച്ചു: "ഗ്രെഫ്‌സിനിലെ കാാറെ ഏതുവഴിക്കാണു' പോയതു്? വൈഗ_യോട്ടിനു് അയാളുമായി സംസാരിക്കേണ്ടിയിരിക്കും’’
“ ഓ, അയാൾ മറ്റേ ഐസ്‌ലാൻഡ് കാരനുമൊന്നിച്ചു വാഡിയിലേയ്ക്കു പോയിക്കഴിഞ്ഞു’’എന്നായിരുന്നു മറുപടി.
ആ കർഷകാലയത്തിന്നു നേരെ കണ്ണോടിച്ചുകൊണ്ടു് അല്പനേരം യോട്ട് നിശ്ചലനായി നിന്നു. ഒരു വൃത്തികെട്ട കഴ്ചയായിരുന്നു അയാൾ_ ഒരു പ്രേതത്തെപ്പോലെ വിളറി രക്തത്തിൽ കുതിർന്നങ്ങനെ...... അനന്തരം അയാൾ തിരിഞ്ഞു. അപ്പോൾ അയാൾ വേച്ചുവിഴാൻ പോയി. ആർണേയുടെ പുത്രന്മാർ അയാളെ തോളിൽ താങ്ങിപ്പിടിച്ചു് ഒരു കുതിരപ്പുറത്തു കയറ്റിയിരുത്തി_ അയാളിപ്പോൾ അവരോടൊന്നിച്ചു കുതിരയോടിച്ചു പോവുകയാണു്.... ഗ്രൈംലുൺഡാറിലേയ്ക്ക് !
എട്ടു്
യോട്ട് ഗ്രൈംലുൺഡാറിൽ താമസമാക്കിയതു വെറ്റർലൈഡിനു് അത്ര രസമായില്ല. ഏതാനും ദിവസം<noinclude></noinclude>
i8zjxdncvj24try2vw1tblfqv75fn27
താൾ:Prithikaradurga (Changampuzha).pdf/46
106
81589
241235
240721
2026-06-15T06:49:24Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241235
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>കഴിഞ്ഞു് അയാൾ ഒരു ദിവസം അവിടെ ചെന്നു. അയാളുടെ ചാർച്ചക്കാരൻ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ കിടക്കുന്നതായിക്കണ്ടു. "ഞാൻ കാാറെയുമായി കാര്യമെല്ലാം പറഞ്ഞു പൊരുത്തപ്പെടുത്തിയിട്ടുണ്ട്'. അയാളുമായി ഇനി വഴക്കൊന്നും കൂട്ടരുതെന്നു ഞാൻ തന്നോടു യാചിക്കുന്നു.’’
യോട്ട് ഇതിനൊന്നും സമാധാനം പറഞ്ഞില്ല; പക്ഷേ, അല്പനേരം കഴിഞ്ഞു് അയാൾ ഇങ്ങനെ ചോദിച്ചു:
"ഇക്കാര്യത്തെ സംബന്ധിച്ചു വാഡിനിൽ അവർ എന്തു പറയുന്നു?"
"ഓ, അത്രയധികമൊന്നുമില്ല,” വെറ്റർലൈഡ് മറുപടി പറഞ്ഞു: "ഗുന്നാറിൽനിന്നതു പ്രതീക്ഷിച്ചിരുന്നതാണു്. അയാൾ ഉദാരമനസ്കനായ ഒരു മനുഷ്യനാണു്. നിൻ്റെ പെരുമാറ്റത്തെക്കുറിച്ച് അയാൾ എന്താണ് വിചാരിക്കുന്നതെന്നു പറഞ്ഞുകേൾക്കുവാൻ എനിക്കിഷ്ടം തോന്നുന്നില്ല."
യോട്ട് അയാളുടെ പുതപ്പിൽനിന്നു രോമങ്ങൾ പിഴുതെടുത്തുകൊണ്ടു് ഏതാനും നിമിഷങ്ങൾ ഒന്നും മിണ്ടാതെ കിടന്നു. പിന്നീട്, തങ്ങളുടെ മേച്ചിൽക്കാരൻ കണ്ടതായി പ്രസ്താവിച്ച ആ കാര്യം ആർണെയുടെ പുത്രന്മാർ തന്നോടു പറഞ്ഞതു്, അയാൾ വെറ്റർലൈഡിനോടു പറഞ്ഞു.
'
"ഓഹോ, വലിയ ഘനം തൂങ്ങുന്നതുതന്നെ എയോൾവിൻ്റെ ഇടയൻ്റെ വർത്തമാനം_ അവൻ്റെ ആടുകളും<noinclude></noinclude>
hh99r0d8my1ksitnjqg6d25vtkhsmzt
താൾ:Prithikaradurga (Changampuzha).pdf/47
106
81591
241239
240724
2026-06-15T06:50:03Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241239
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>അതുതന്നെയായിരിക്കും സംസാരം." പുച്ഛസ്വരത്തിൽ വെറ്റർലൈഡ് ഉപന്യസിച്ചു: "അസൂയാലുക്കളായ പ്രായംചെന്നാ പെണ്ണുങ്ങളുടെ സമ്പ്രദായമാണിതു് __ഇത്തരം കഥകൾ പറഞ്ഞു പരത്തുന്നത്; ഇത്തരത്തിലുള്ള ഏഭ്യരാശികളുമൊത്തു സഹവസിക്കുന്നതു തീർച്ചയായും തനിക്കു ചീത്തയാണു്, യോട്ട്.''
"നിങ്ങൾക്കറിവുള്ള ആ സംഗതികളുണ്ടല്ലോ__ അതിൽ എങ്ങനെയാണു്. ഗുന്നാറിൻ്റെ മനസ്സെന്നു നിങ്ങൾ എന്നെങ്കിലും ചോദിച്ചറിയുകയുണ്ടായോ?'' അല്പനേരം കഴിഞ്ഞു യോട്ട് ചോദിച്ചു. "അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പറ്റിയ ഒരവസരമല്ലിതു്__ താനിവിടെ കിടക്കുമ്പോൾ.” വെറ്റർലൈഡ് മറുപടി പറഞ്ഞു: "താനിപ്പോൾ എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരിക. അതാണു് നല്ലതു്.’’
"എൻ്റെ നടുവിലൊരു വേദനയുണ്ട്,’’യോട്ട് പറഞ്ഞു: “എനിക്കു കുതിരപ്പുറത്തു കയറാൻ നിവൃത്തിയില്ല.''
“ഇങ്ങോട്ടു കുതിരപ്പുറത്തു തനിക്കു പോരാമെങ്കിൽ തീർച്ചയായും മടങ്ങിപ്പോകുവാനും തനിക്കു 'സാധിക്കും,'' വെറ്റർലൈഡ് പറഞ്ഞു: "അതെ, വാഡിനിലേയ്ക്കു തിരിച്ചുപോകാൻ തനിക്കിഷ്ടം തോന്നാത്തതിലത്ഭുതമില്ല. എന്തുകൊണ്ടെന്നാൽ, ഇക്കാര്യത്തിൽ താൻ വലിയ ബഹുമതിയൊന്നും നേടിയിട്ടില്ല. പക്ഷേ അതു കണക്കാക്കേണ്ട. താനങ്ങോട്ടുതന്നെ തിരിച്ചു പോകണം. അതാണെൻ്റെ ഉപദേശം. തനിക്കും ഗുന്നാറിനും തമ്മിൽ ഒരു<noinclude></noinclude>
cg08n8rxeu2hm6vndzh4btnhn2eb3it
താൾ:Prithikaradurga (Changampuzha).pdf/48
106
81594
241242
240727
2026-06-15T06:50:37Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241242
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ശത്രുതയുണ്ടാക്കുവാൻ ആർണേയുടെ പുത്രന്മാർ ഉപായമാലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാളോടു തനിച്ചെതിരിടുവാൻ അവർക്കു ഭയമുണ്ട്. അവർ തന്നെ അവരുടെ മുമ്പിൽ പിടിച്ചിടും __പക്ഷേ, അവർ അവരുടെ സ്വന്തം അഗ്നികൂടത്തിനടുത്തിരുന്നു് അവരുടെ ചെമ്മരിയാടിൻ്റെ രോമം തുന്നിക്കൊള്ളട്ടെ. അവരുടെ ഉപായാ ലോചനകളെല്ലാം അവർക്കുതന്നെ താൻ വിട്ടുകൊടുത്തേയ്ക്കുക........എണീക്കു നമുക്കു പോകാം.’’
പക്ഷേ, കുതിരപ്പുറത്തു കറയാൻ തനിക്കു നിവൃത്തിയില്ലെന്നുതന്നെ യോട്ട് ശാഠ്യംപിടിച്ചു. ഭക്ഷണവും കുടിയും കഴിഞ്ഞു പോയാൽ മതിയെന്നു് ആർണേയുടെ പുത്രന്മാർ വെറ്റർലൈഡിനെ ക്ഷണിച്ചു. പക്ഷേ, അയാൾ അതിനു നിലക്കാതെ ഉടൻതന്നെ കുതിരപ്പുറത്തു കയറി വാ ഡിനിലേയ്ക്കു മടങ്ങിപ്പോയി.
വെറ്റർലൈഡ് പറഞ്ഞതുപോലെതന്നെ കാര്യം കലാശിച്ചു. യോട്ടിനു്, അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിച്ചുകിട്ടിയാൽ കൊള്ളാമെന്നാശയുണ്ടെന്നു വെറ്റാർലൈഡ് ഗൂന്നാറെ അറിയിച്ചു. അതു കേട്ടു ഗൂന്നാർ പറഞ്ഞു:
"ഹേ, ഐസ്‌ലാൻഡുകാരൻ, നാം തമ്മിൽ ഒരു സ്വരച്ചേർച്ചയില്ലാതായിത്തീരുന്ന കാര്യത്തിൽ എനിക്കു വലിയ വൈമനസ്യമുണ്ടു്. ഞാൻ നിങ്ങളെ അത്ര കാര്യമായിക്കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, യോട്ട് ഗിസ്റ്റേഴ്‌സൺൻ്റെ ഇവിടത്തെ പെരുമാറ്റം കുറ<noinclude></noinclude>
au882dflnxyqslsn7a2airart4i5eeo
താൾ:Prithikaradurga (Changampuzha).pdf/49
106
81596
241245
240729
2026-06-15T06:51:11Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241245
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ച്ചുകൂടി ഭേദപ്പെട്ട തരത്തിലാണു് വേണ്ടിയിരുന്നതെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. അതു പോകട്ടെ. ഏതായാലും അയാളോടൊന്നിച്ചു കടലിനപ്പുറത്ത് എൻ്റെ മകളെ അയയ്ക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു പോലെതന്നെ ഗ്രൈംലുൺഡാറിൽനിന്നു് എൻ്റെ ജാമാതാവിനെ തേടിപ്പിടിക്കുവാനും ഞാൻ ആശിക്കുന്നില്ല.''
. "അതിൽ ആർക്കും അത്ഭുതത്തിനവകാശമില്ലാ,'' വെറ്റാർലൈഡ് മറുപടി പറഞ്ഞു. ആ സംഗതിയെപ്പറ്റി പിന്നീടൊന്നുംതന്നെ സംസാരിക്കയുണ്ടായില്ല. അതുപോലെതന്നെ അവരുടെ സംസാരത്തിൽ ഒരു വാക്കുപോലും വിഗ്‌ഡിസ്സിന്റെ ചെവിയിൽ എത്തിയതുമില്ല.
ഒൻപതു്
ഗ്രെംലുൺഡാറിൽനിന്നു യോട്ടിനെ തിരിച്ചുവിളിച്ചുകൊണ്ടുവരാൻ വെറ്റർലൈഡ് പലതും പരിശ്രമിച്ചു നോക്കി. അനവധി പ്രാവശ്യം അയാൾ അതിനെക്കുറിച്ചു സംസാരിച്ചു. പക്ഷേ, ഓരോ ഘട്ടത്തിലും തനിക്കു തീരെ സുഖമില്ലെന്നു പറഞ്ഞു യോട്ട് ഒഴിഞ്ഞുകളഞ്ഞതേയുള്ളു. അയാളുടെ തലയ്ക്കു വല്ലാത്ത വേദനയുണ്ടായിരുന്നു; അയാൾ ചോര തുപ്പുകയും ചെയ്തിരുന്നു. വെറ്റർലൈഡിൻ്റെ റോമെറിക്കിലേയ്ക്കുള്ള യാത്രയിൽ തനിക്കയാളോടൊന്നിച്ചു പോരുവാൻ തരപ്പെടുകയില്ലെന്നു യോട്ട് പ്രസ്താവിച്ചു. വെറ്റർലൈഡ് അവിടെ പോയി മടങ്ങിയെത്തി, തൻ്റെ കപ്പലിൽ, ഐസ് ലാൻഡിലേയ്ക്കു തിരിച്ചു പോകുവാൻ തയ്യാറായപ്പോൾ താൻ നോർവേയിൽത്ത<noinclude></noinclude>
6ant7zfwxkt3mwi6duxjr2q8gdq44ty
താൾ:Prithikaradurga (Changampuzha).pdf/50
106
81598
241246
240731
2026-06-15T06:51:50Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241246
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>ന്നെ തങ്ങിനില്ക്കുവാനാണാശിക്കുന്നതെന്നു യോട്ട് അയാളോടു പറഞ്ഞു. അതു കേട്ടപ്പോൾ അയാൾക്കും അവിടം വിടാൻ വൈമനസ്യം തോന്നി. “എന്തുകൊണ്ടെന്നാൽ,'' അയാൾ പറഞ്ഞു: "താനിവിടെ ആർണേയുടെ പുത്രന്മാരുമൊന്നിച്ചു താമസിച്ചാൽ, തനിക്കപമാനം വരുത്തിക്കൂട്ടുന്ന എന്തെങ്കിലും പ്രവൃത്തിയിലേയ്ക്കു തീർച്ചയായും അവർ തന്നെ പ്രേരിപ്പിക്കും.''
‘’നിങ്ങളതൊന്നും ഭയപ്പെടേണ്ട. യാതൊരു മനോവിചാരവും കൂടാതെ നിങ്ങൾ പൊയ്ക്കോളൂ. എന്റെ ശരീരക്ലേശമെല്ലാം മാറിയിരിക്കുന്നു. എനിക്കിനി വടക്കോട്ടു്, റോമെറിക്കിലേയ്ക്ക്, യാത്ര തിരിക്കാൻ ഒരു വിഷമവുമില്ല. അതുകഴിഞ്ഞു് ‘ഒളാവു'രാജാവിനേയും, അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലുള്ള എൻ്റെ വീട്ടുകാരേയും ചെന്നു കാണണമെന്നു ഞാൻ ഉറച്ചിട്ടുണ്ടു്. ആർണേയുടെ പുത്രന്മാർ എന്നിൽനിന്നു' ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല; എന്നോടു സ്നേഹം കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളു.''
"വടക്കോട്ടു പോകാമെന്നു തനിക്കെന്നോടു വാക്കുപറയാമോ?’’വെറ്റർലൈഡ്' ചോദിച്ചു. യോട്ട് അങ്ങനെ വാക്കുകൊടുത്തു. അയാൾ സമീപപ്രദേശങ്ങൾ വിട്ടുപോയതിനോടുകൂടി വെറ്റർലൈഡ് അയാളുടെ കപ്പലിൽ ഐസ് ലാൻഡിലേയ്ക്കു തിരിച്ചു. ഏറ്റവും സൗഹാർദ്ദത്തോടുകൂടിയാണ് അയാൾ ഗുന്നാറുടെ അടുത്തുനിന്നും വേർപെട്ടതു്. അവർ അന്യോന്യം വിലപിടിച്ച പല സമ്മാനങ്ങളും കൊടുക്കുകയുണ്ടായി. തെക്കൻദിക്കുകളിൽ പണിചെയ്യിച്ചെടുത്ത ഒരു കണ്ണാടിയും, സ്വർണ്ണം<noinclude></noinclude>
o1kvuc6m1d69gcxhykcjgwrt5awoxvs
താൾ:Prithikaradurga (Changampuzha).pdf/51
106
81600
241248
240733
2026-06-15T06:52:21Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241248
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>കൊണ്ടുള്ള ഒരു വസ്ത്രബന്ധിനിയും അയാൾ വിഗ്ഡിസ്സിനു സമ്മാനിച്ചു. യാത്രപറഞ്ഞു പിരിഞ്ഞ അവസരത്തിൽ ചിത്രവേലകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന പട്ടുമേലങ്കി അവൾ അയാൾക്കും സംഭാവനചെയ്തു.
പത്തു്
ഇല പൊഴിയുന്ന കാലം ഒട്ടതിക്രമിച്ചിരിക്കുന്നു. വൈഗ_യോട്ട് മടങ്ങിയെത്തിയതായി ഒരു പ്രസ്താവം ആയിടയ്ക്കു നാട്ടിൽ പരന്നു. ഗ്രൈംലുൺഡാറിനും വാഡിനും മദ്ധ്യേയുള്ള കാട്ടിൽ, ഹെസ്റ്റലോക്കെന്നിൽ, ടോർബ് ജോൽ എന്ന പേരോടുകൂടിയ ഒരാളോടൊന്നിച്ചാണ് അയാൾ താമസിച്ചത് .പക്ഷേ, മിക്കപ്പോഴും അയാളെ കണ്ടിരുന്നതു് ആർണേയുടെ പുത്രന്മാരൊന്നിച്ചാണു്.
ഒരു ദിവസം സായാഹ്നത്തിൽ ഒരു ബാലൻ വാഡിനിലെത്തി. തനിക്കു വിഗ്‌ഡിസ്സിനെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നുവെന്ന് അവൻ അറിയിച്ചു. ഹെൽജെ എന്നായിരുന്നു അവൻ്റെ പേർ. ആ കർഷകഭവനത്തിൽ നിന്നു് അധികം ദൂരത്തല്ലാത്ത കാട്ടിൽ താമസിക്കുന്ന ഒരു സാധുസ്ത്രീയുടെ മകനാണവൻ. അവൻ്റെ അമ്മ ദീനം പിടിച്ചു കിടപ്പാണു്. തന്നോടൊന്നിച്ചുവന്നു ദയവുചെയ്ത് അവൾക്കെന്തെങ്കിലും ഒരു സഹായം ചെയ്യാമോ എന്നവൻ വിഗ്‌ഡിസ്സിനോടു ചോദിച്ചു. അക്കാര്യത്തിന് ഈ ശയാണു് __വാഡിനിലെ ഗൃഹഭരണം കയ്യേറ്റിരുന്ന, അവളുടെ പോറ്റമ്മയുടെ പേർ അങ്ങനെയായിരുന്നു_ കുറച്ചുകൂടിപ്പറ്റിയതെന്നും, അവൾ അവനോടൊന്നിച്ചു<noinclude></noinclude>
fqnqsk818kzaodj2n495r72utgjo1ji
താൾ:Prithikaradurga (Changampuzha).pdf/52
106
81601
241249
240734
2026-06-15T06:52:53Z
Anamika M.H
13378
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241249
proofread-page
text/x-wiki
<noinclude><pagequality level="3" user="Anamika M.H" /></noinclude>പോകുന്നതാണു' കൂടുതൽ പ്രയോജനപ്രദമെന്നും വിഗ്‌ഡിസ് മറുപടി പറഞ്ഞു. പക്ഷേ, തൻ്റെ മാതാവു വിഗ്ഡിസ്സിനെത്തന്നെ കാണുവാനാണാശിക്കുന്നതെന്നു പറഞ്ഞു അവൻ ശാഠ്യംപിടിച്ചു; അവൾക്ക് അവളോട് എന്തോ ചിലതു പറയുവാനുണ്ടത്രേ. അനന്തരം വിഗ്‌ഡിസ് ഒരു മേലുടുപ്പും ധരിച്ചു ഹെൽജേയോടൊന്നിച്ചു പുറപ്പെട്ടു.
അവർ വെളിയിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. ആദ്യം അവർ റോഡിൽക്കൂടി നടന്നുപോയി. പക്ഷേ പിന്നീടു് ആ ബാലൻ കാടുകളുടെ വക്കിലേയ്ക്കു തിരിഞ്ഞു. അവൻ പറഞ്ഞു: അന്ന് ഒക്ടോബർ അവസാനത്തെ ദിവസമായതിനാൽ വയലുകൾ ഈർപ്പം പിടിച്ചു കിടക്കുകയാണെന്നു് -കടന്നുപോകാൻ വലിയ പ്രയാസമാണെന്നു്. കന്നുകാലികൾ നടന്നുപോകുന്ന ഒരു വഴിച്ചാലോടുകൂടിയ ആ വനത്തിൽ അവർ എത്തിയപ്പോഴേയ്ക്കും ഒരു മനുഷ്യൻ അവരുടെ അടുത്തേയ്ക്കു നടന്നുവന്നു. അതാരാണെന്നു വിഗ്‌ഡിസ് ചോദിച്ചു
"ഞാൻ തന്നെ,'' മനുഷ്യൻ മറുപടി പറഞ്ഞു: “യോട്ട്.’’
അപ്പോൾ തൻ്റെ കൈ പിൻവലിച്ചു' അവിടെനിന്നും ഓടിക്കളയുവാനായി ബാലൻ ശ്രമിച്ചുനോക്കി; പക്ഷേ വിഗ്‌ഡിസ് അവനെ മുറുക്കിപ്പിടിച്ചുകൊണ്ടു് ചോദിച്ചു:
"ഈ മനുഷ്യനാണോ എന്നെ വിളിച്ചുകൊണ്ടുവരുവാൻ നിന്നെ അയച്ചതു്?’’<noinclude></noinclude>
t7y7o380rcdvmc5d6bwf409vhz75neb
ഉപയോക്താവ്:Bhama R 257
2
81810
241274
2026-06-15T09:43:37Z
Bhama R 257
13324
'User:Bhama/Portfolio' താൾ സൃഷ്ടിച്ചിരിക്കുന്നു
241274
wikitext
text/x-wiki
User:Bhama/Portfolio
htgwlett9w5q7f5rb990e3tvlt9du59
241275
241274
2026-06-15T09:45:28Z
Bhama R 257
13324
241275
wikitext
text/x-wiki
User:Bhama R 257/Portfolio
qbfgf0l638rns6jq818dlnds7i6e9y7
241276
241275
2026-06-15T09:48:05Z
Bhama R 257
13324
241276
wikitext
text/x-wiki
[[User:Bhama R 257/Portfolio|എന്റെ പോർട്ട്ഫോളിയോ]]
eh0in056cbkklqbqwfn6vj2sm3kq6vn
241277
241276
2026-06-15T09:52:34Z
Bhama R 257
13324
241277
wikitext
text/x-wiki
I am Bhama R, originally from Kerala, and currently based in Hyderabad. I recently graduated with a fourth‑year BA English(Hons) specialised in linguistics from The English and Foreign Languages University. I am currently an intern at the Open Knowledge Initiative, hosted by IITH. I contribute to Malayalam Wikisource through OCR proofreading, text correction, and archiving, with a focus on Malayalam works and multilingual resources. I am deeply passioned by the branches of linguistics like syntax, semantics, etc, and I am constantly working towards my dreams.
[[User:Bhama R 257/Portfolio|എന്റെ പോർട്ട്ഫോളിയോ]]
ij5j1rc463yajlt7ehi1m23c121qobt
241278
241277
2026-06-15T09:52:50Z
Bhama R 257
13324
241278
wikitext
text/x-wiki
I am Bhama R, originally from Kerala, and currently based in Hyderabad. I recently graduated with a fourth‑year BA English (Hons) specialised in linguistics from The English and Foreign Languages University. I am currently an intern at the Open Knowledge Initiative, hosted by IITH. I contribute to Malayalam Wikisource through OCR proofreading, text correction, and archiving, with a focus on Malayalam works and multilingual resources. I am deeply passioned by the branches of linguistics like syntax, semantics, etc, and I am constantly working towards my dreams.
[[User:Bhama R 257/Portfolio|എന്റെ പോർട്ട്ഫോളിയോ]]
ls4o2exzvietldv1ero3imz1h59wlpq