വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
രചയിതാവ്:ചങ്ങമ്പുഴ കൃഷ്ണപിള്ള
100
9
241488
240431
2026-06-17T08:11:38Z
Manojk
804
/* ചെറുകഥ */
241488
wikitext
text/x-wiki
{{author
|firstname = ചങ്ങമ്പുഴ കൃഷ്ണപിള്ള
|lastname =
|last_initial = ക
|birthyear = 1911
|deathyear = 1948
|description = {{prettyurl|Author:Changampuzha Krishna Pillai}}
|image = ചങ്ങമ്പുഴ.jpg
|wikipedia_link = ചങ്ങമ്പുഴ കൃഷ്ണപിള്ള
|wikiquote_link = ചങ്ങമ്പുഴ കൃഷ്ണപിള്ള
|commons_link =
}}
==കൃതികൾ ==
=== പദ്യകൃതികൾ ===
==== ഖണ്ഡകാവ്യങ്ങൾ ====
*[[ആകാശഗംഗ]] (1946)
*[[നർത്തകി]] (1949)
*[[തിലോത്തമ]] (1944)
*[[ദേവത]] (1943)
*[[ആരാധകൻ]] (1935)
*[[രമണൻ]] (1936)
*[[മഗ്ദലമോഹിനി]]
*[[സുധാംഗദ]] (1937)
*[[മോഹിനി]] (1935)
*[[പാടുന്ന പിശാച്]] (1949)
*[[ദേവയാനി]] (1940)
*[[നിർവൃതി]] (1937)
*[[നിഴലുകൾ]] (1945)
*[[യവനിക]] (1941)
*”[[മാനസേശ്വരി]] (1941)
*[[മദിരോത്സവം]] (1947)
*[[ഹേമന്തചന്ദ്രിക]] (1935)
*[[വത്സല]] (1940)
*[[വസന്തോത്സവം]] (1952)
==== കവിതാസമാഹാരങ്ങൾ ====
{{hidden begin|title =[[ബാഷ്പാഞ്ജലി (കവിതാസമാഹാരം)|ബാഷ്പാഞ്ജലി]] (1935)}}
<div style="-moz-column-count:4; column-count:4;">
**[[ബാഷ്പാഞ്ജലി/ആ പൂമാല|ആ പൂമാല]]
**[[ബാഷ്പാഞ്ജലി/നിരാശ|നിരാശ]]
**[[ബാഷ്പാഞ്ജലി/ആവലാതി|ആവലാതി]]
**[[ബാഷ്പാഞ്ജലി/അടുത്ത പ്രഭാതം|അടുത്ത പ്രഭാതം]]
**[[ബാഷ്പാഞ്ജലി/വിരഹി|വിരഹി]]
**[[ബാഷ്പാഞ്ജലി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]]
**[[ബാഷ്പാഞ്ജലി/അതിഥി|അതിഥി]]
**[[ബാഷ്പാഞ്ജലി/നഷ്ടഭാഗ്യസ്മൃതി|നഷ്ടഭാഗ്യസ്മൃതി]]
**[[ബാഷ്പാഞ്ജലി/സങ്കേതം|സങ്കേതം]]
**[[ബാഷ്പാഞ്ജലി/നിർവൃതി|നിർവൃതി]]
**[[ബാഷ്പാഞ്ജലി/കളിത്തോപ്പിൽ|കളിത്തോപ്പിൽ]]
**[[ബാഷ്പാഞ്ജലി/വാടാവിളക്ക്|വാടാവിളക്ക്]]
**[[ബാഷ്പാഞ്ജലി/വിയോഗിനി|വിയോഗിനി]]
**[[ബാഷ്പാഞ്ജലി/പ്രതിജ്ഞ|പ്രതിജ്ഞ]]
**[[ബാഷ്പാഞ്ജലി/മധുവിധു|മധുവിധു]]
**[[ബാഷ്പാഞ്ജലി/വയ്യ!|വയ്യ!]]
**[[ബാഷ്പാഞ്ജലി/മാപ്പ്|മാപ്പ്]]
**[[ബാഷ്പാഞ്ജലി/ആത്മരഹസ്യം|ആത്മരഹസ്യം]]
**[[ബാഷ്പാഞ്ജലി/മുകരുക|മുകരുക]]
**[[ബാഷ്പാഞ്ജലി/എനിക്ക് വേണ്ടത്|എനിക്ക് വേണ്ടത്]]
**[[ബാഷ്പാഞ്ജലി/ഇരുളിൽ|ഇരുളിൽ]]
**[[ബാഷ്പാഞ്ജലി/പ്രതീക്ഷ|പ്രതീക്ഷ]]
**[[ബാഷ്പാഞ്ജലി/ചരിതാർത്ഥതന്നെ ഞാൻ|ചരിതാർത്ഥതന്നെ ഞാൻ]]
**[[ബാഷ്പാഞ്ജലി/എന്റെ സഖി|എന്റെ സഖി]]
**[[ബാഷ്പാഞ്ജലി/അന്നും ഇന്നും|അന്നും ഇന്നും]]
**[[ബാഷ്പാഞ്ജലി/അന്ത്യസമാധാനം|അന്ത്യസമാധാനം]]
**[[ബാഷ്പാഞ്ജലി/ആവോ!|ആവോ!]]
**[[ബാഷ്പാഞ്ജലി/എന്റെ ചോദ്യം|എന്റെ ചോദ്യം]]
**[[ബാഷ്പാഞ്ജലി/നിഗൂഢദർശനം|നിഗൂഢദർശനം]]
**[[ബാഷ്പാഞ്ജലി/സ്വപ്നം|സ്വപ്നം]]
**[[ബാഷ്പാഞ്ജലി/വിഫലനൃത്തം|വിഫലനൃത്തം]]
**[[ബാഷ്പാഞ്ജലി/പരാജയം|പരാജയം]]
**[[ബാഷ്പാഞ്ജലി/ശിഥിലചിന്ത|ശിഥിലചിന്ത]]
**[[ബാഷ്പാഞ്ജലി/നിർവ്വാണരംഗം|നിർവ്വാണരംഗം]]
**[[ബാഷ്പാഞ്ജലി/രാഗിണി|രാഗിണി]]
**[[ബാഷ്പാഞ്ജലി/മുഗ്ദ്ധരാഗം|മുഗ്ദ്ധരാഗം]]
**[[ബാഷ്പാഞ്ജലി/ശൂന്യതയിൽ|ശൂന്യതയിൽ]]
**[[ബാഷ്പാഞ്ജലി/പാരവശ്യം|പാരവശ്യം]]
**[[ബാഷ്പാഞ്ജലി/പരിതൃപ്തി|പരിതൃപ്തി]]
**[[ബാഷ്പാഞ്ജലി/പ്രഭാതബാഷ്പം|പ്രഭാതബാഷ്പം]]
**[[ബാഷ്പാഞ്ജലി/കാമുകനെ കാത്ത്|കാമുകനെ കാത്ത്]]
**[[ബാഷ്പാഞ്ജലി/രാഗവ്യഥ|രാഗവ്യഥ]]
**[[ബാഷ്പാഞ്ജലി/ആശ|ആശ]]
**[[ബാഷ്പാഞ്ജലി/തുഷാരഗീതി|തുഷാരഗീതി]]
**[[ബാഷ്പാഞ്ജലി/ഹേമ|ഹേമ]]
**[[ബാഷ്പാഞ്ജലി/സല്ലാപം|സല്ലാപം]]
**[[ബാഷ്പാഞ്ജലി/സൗന്ദര്യലഹരി|സൗന്ദര്യലഹരി]]
**[[ബാഷ്പാഞ്ജലി/ആത്മക്ഷതം|ആത്മക്ഷതം]]
**[[ബാഷ്പാഞ്ജലി/വനബാല|വനബാല]]
**[[ബാഷ്പാഞ്ജലി/വിശ്രാന്തി|വിശ്രാന്തി]]
**[[ബാഷ്പാഞ്ജലി/വ്രണിതഹൃദയം|വ്രണിതഹൃദയം]]
</div>
{{hidden end}}
{{hidden begin|title =[[ഉദ്യാനലക്ഷ്മി]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[ഉദ്യാനലക്ഷ്മി/ഉദ്യാനലക്ഷ്മി|ഉദ്യാനലക്ഷ്മി]]
**[[ഉദ്യാനലക്ഷ്മി/യൗവനം|യൗവനം]]
**[[ഉദ്യാനലക്ഷ്മി/സമാഗമം|സമാഗമം]]
**[[ഉദ്യാനലക്ഷ്മി/കുമാരനാശാൻ|കുമാരനാശാൻ]]
**[[ഉദ്യാനലക്ഷ്മി/ജലദേവത|ജലദേവത]]
**[[ഉദ്യാനലക്ഷ്മി/പിഴച്ച പൂജ|പിഴച്ച പൂജ]]
**[[ഉദ്യാനലക്ഷ്മി/മരീചിക|മരീചിക]]
**[[ഉദ്യാനലക്ഷ്മി/നദീതടത്തിൽ|നദീതടത്തിൽ]]
**[[ഉദ്യാനലക്ഷ്മി/പ്രതിഷേധം|പ്രതിഷേധം]]
**[[ഉദ്യാനലക്ഷ്മി/പറന്നുപോയ വൈകുണ്ഠം|പറന്നുപോയ വൈകുണ്ഠം]]
**[[ഉദ്യാനലക്ഷ്മി/രാഗോപഹാരം|രാഗോപഹാരം]]
**[[ഉദ്യാനലക്ഷ്മി/നിഗൂഢനിർവൃതി|നിഗൂഢനിർവൃതി]]
**[[ഉദ്യാനലക്ഷ്മി/പ്രകൃതിയിലേക്ക്|പ്രകൃതിയിലേക്ക്]]
**[[ഉദ്യാനലക്ഷ്മി/പിശാചിന്റെ പിടിയിൽ|പിശാചിന്റെ പിടിയിൽ]]
**[[ഉദ്യാനലക്ഷ്മി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]]
**[[ഉദ്യാനലക്ഷ്മി/പ്രാണേശ്വരി|പ്രാണേശ്വരി]]
**[[ഉദ്യാനലക്ഷ്മി/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]]
**[[ഉദ്യാനലക്ഷ്മി/രാജകുമാരി|രാജകുമാരി]]
**[[ഉദ്യാനലക്ഷ്മി/അർത്ഥന|അർത്ഥന]]
</div>
{{hidden end}}
{{hidden begin|title =[[മയൂഖമാല]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[മയൂഖമാല/പൂക്കാരി|പൂക്കാരി]]
**[[മയൂഖമാല/കാമുകൻ|കാമുകൻ]]
**[[മയൂഖമാല/അവളുടെ സൗന്ദര്യം|അവളുടെ സൗന്ദര്യം]]
**[[മയൂഖമാല/അന്ത്യയാത്ര|അന്ത്യയാത്ര]]
**[[മയൂഖമാല/ഓമന|ഓമന]]
**[[മയൂഖമാല/നിദ്രയിൽ|നിദ്രയിൽ]]
**[[മയൂഖമാല/വസന്താഗമത്തിൽ|വസന്താഗമത്തിൽ]]
**[[മയൂഖമാല/പ്രേമഗീതം|പ്രേമഗീതം]]
**[[മയൂഖമാല/വിരഹി|വിരഹി]]
**[[മയൂഖമാല/സഖിയോട്|സഖിയോട്]]
**[[മയൂഖമാല/എന്നെ നീ ധന്യനാക്കണേ!|എന്നെ നീ ധന്യനാക്കണേ!]]
**[[മയൂഖമാല/എന്റെ കൗശലം|എന്റെ കൗശലം]]
**[[മയൂഖമാല/ബാഷ്പധാര|ബാഷ്പധാര]]
**[[മയൂഖമാല/കേളീതല്പം|കേളീതല്പം]]
**[[മയൂഖമാല/മരിച്ചിട്ട്|മരിച്ചിട്ട്]]
**[[മയൂഖമാല/എന്തു ഫലം|എന്തു ഫലം]]
**[[മയൂഖമാല/വരിക വരിക മരണമേ!|വരിക വരിക മരണമേ!]]
**[[മയൂഖമാല/അന്നത്തെ വേർപാട്|അന്നത്തെ വേർപാട്]]
**[[മയൂഖമാല/എന്റെ ദേവിയോട്|എന്റെ ദേവിയോട്]]
**[[മയൂഖമാല/ഹൃദയാനുഗമനം|ഹൃദയാനുഗമനം]]
**[[മയൂഖമാല/ഏകാന്തതയിൽ|ഏകാന്തതയിൽ]]
**[[മയൂഖമാല/ആകാശഗംഗ|ആകാശഗംഗ]]
</div>
{{hidden end}}
{{hidden begin|title =[[ഓണപ്പൂക്കൾ]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[ഓണപ്പൂക്കൾ/തിരുവില്വാമല|തിരുവില്വാമല]]
**[[ഓണപ്പൂക്കൾ/മനുഷ്യൻ|മനുഷ്യൻ]]
**[[ഓണപ്പൂക്കൾ/ഗൃഹലക്ഷ്മി|ഗൃഹലക്ഷ്മി]]
**[[ഓണപ്പൂക്കൾ/ഏകാന്തചിന്ത|ഏകാന്തചിന്ത]]
**[[ഓണപ്പൂക്കൾ/ദേവത|ദേവത]]
**[[ഓണപ്പൂക്കൾ/കാരാഗൃഹത്തിൽ|കാരാഗൃഹത്തിൽ]]
**[[ഓണപ്പൂക്കൾ/വിരുന്നുകാരൻ|വിരുന്നുകാരൻ]]
**[[ഓണപ്പൂക്കൾ/പ്രലോഭനങ്ങൾ|പ്രലോഭനങ്ങൾ]]
**[[ഓണപ്പൂക്കൾ/വൃത്തം|വൃത്തം]]
**[[ഓണപ്പൂക്കൾ/വിധിയുടെ മുമ്പിൽ|വിധിയുടെ മുമ്പിൽ]]
**[[ഓണപ്പൂക്കൾ/നർത്തകികൾ|നർത്തകികൾ]]
**[[ഓണപ്പൂക്കൾ/വിയുക്ത|വിയുക്ത]]
**[[ഓണപ്പൂക്കൾ/ഗായകൻ|ഗായകൻ]]
**[[ഓണപ്പൂക്കൾ/ആരാധിക|ആരാധിക]]
**[[ഓണപ്പൂക്കൾ/ക്ഷമാപണം|ക്ഷമാപണം]]
**[[ഓണപ്പൂക്കൾ/ക്ഷാമയക്ഷി|ക്ഷാമയക്ഷി]]
**[[ഓണപ്പൂക്കൾ/ചാരിതാർത്ഥ്യം|ചാരിതാർത്ഥ്യം]]
</div>
{{hidden end}}
{{hidden begin|title =[[കലാകേളി]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[കലാകേളി/മുരളി|മുരളി]]
**[[കലാകേളി/പ്രതീക്ഷയുടെ മുൻപിൽ|പ്രതീക്ഷയുടെ മുൻപിൽ]]
**[[കലാകേളി/നിർവൃതി|നിർവൃതി]]
**[[കലാകേളി/പാവങ്ങളുടെ പാട്ട്|പാവങ്ങളുടെ പാട്ട്]]
**[[കലാകേളി/മനോരാജ്യത്തിൽ മുഴുകി|മനോരാജ്യത്തിൽ മുഴുകി]]
**[[കലാകേളി/ദിവ്യോപഹാരം|ദിവ്യോപഹാരം]]
**[[കലാകേളി/രക്തദാഹം|രക്തദാഹം]]
**[[കലാകേളി/തൊഴിലാളി|തൊഴിലാളി]]
**[[കലാകേളി/മൂടുപടം മാറ്റൂ|മൂടുപടം മാറ്റൂ]]
**[[കലാകേളി/സൗഹാർദ്ദഗാനം|സൗഹാർദ്ദഗാനം]]
**[[കലാകേളി/ഒടുവിൽ|ഒടുവിൽ]]
**[[കലാകേളി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]]
**[[കലാകേളി/ദേവി|ദേവി]]
**[[കലാകേളി/എന്തിന്|എന്തിന്]]
**[[കലാകേളി/സഖികളോട്|സഖികളോട്]]
**[[കലാകേളി/ആ രംഗം|ആ രംഗം]]
**[[കലാകേളി/വിടവാങ്ങൽ|വിടവാങ്ങൽ]]
**[[കലാകേളി/കണ്ണുനീർ|കണ്ണുനീർ]]
**[[കലാകേളി/ആനന്ദരംഗം|ആനന്ദരംഗം]]
**[[കലാകേളി/ആശ്വാസഗാനം|ആശ്വാസഗാനം]]
</div>
{{hidden end}}
{{hidden begin|title =[[സങ്കല്പകാന്തി]] (1942)}}
<div style="-moz-column-count:4; column-count:4;">
**[[സങ്കല്പകാന്തി/കാളിദാസൻ|കാളിദാസൻ]]
**[[സങ്കല്പകാന്തി/വനദേവത|വനദേവത]]
**[[സങ്കല്പകാന്തി/ആ കാലങ്ങൾ|ആ കാലങ്ങൾ]]
**[[സങ്കല്പകാന്തി/വ്യാമൂഢൻ|വ്യാമൂഢൻ]]
**[[സങ്കല്പകാന്തി/വൃന്ദാവനം|വൃന്ദാവനം]]
**[[സങ്കല്പകാന്തി/ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം|ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം]]
**[[സങ്കല്പകാന്തി/പൂനിലാവ്|പൂനിലാവ്]]
**[[സങ്കല്പകാന്തി/വൃന്ദാവനത്തിലെ രാധ|വൃന്ദാവനത്തിലെ രാധ]]
**[[സങ്കല്പകാന്തി/രണാങ്കണത്തിൽ|രണാങ്കണത്തിൽ]]
**[[സങ്കല്പകാന്തി/ആദിത്യാരാധന|ആദിത്യാരാധന]]
**[[സങ്കല്പകാന്തി/രാഗഭിക്ഷുണി|രാഗഭിക്ഷുണി]]
**[[സങ്കല്പകാന്തി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]]
**[[സങ്കല്പകാന്തി/രൂപാന്തരം|രൂപാന്തരം]]
**[[സങ്കല്പകാന്തി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]]
**[[സങ്കല്പകാന്തി/തകർന്ന മുരളി|തകർന്ന മുരളി]]
**[[സങ്കല്പകാന്തി/മിത്ഥ്യ|മിത്ഥ്യ]]
**[[സങ്കല്പകാന്തി/ആ ഗാനം|ആ ഗാനം]]
**[[സങ്കല്പകാന്തി/നിഴൽ|നിഴൽ]]
**[[സങ്കല്പകാന്തി/വെറും സ്വപ്നം|വെറും സ്വപ്നം]]
**[[സങ്കല്പകാന്തി/എന്റെ ഗുരുനാഥൻ|എന്റെ ഗുരുനാഥൻ]]
**[[സങ്കല്പകാന്തി/മഹാരാജകീയ കലാശാലയിൽ|മഹാരാജകീയ കലാശാലയിൽ]]
**[[സങ്കല്പകാന്തി/തിരുമുല്ക്കാഴ്ച|തിരുമുല്ക്കാഴ്ച]]
**[[സങ്കല്പകാന്തി/വിശുദ്ധരശ്മി|വിശുദ്ധരശ്മി]]
**[[സങ്കല്പകാന്തി/ചിന്തിയ ചിന്തകൾ|ചിന്തിയ ചിന്തകൾ]]
**[[സങ്കല്പകാന്തി/ലതാഗീതം|ലതാഗീതം]]
**[[സങ്കല്പകാന്തി/ഗുരുപൂജ|ഗുരുപൂജ]]
</div>
{{hidden end}}
{{hidden begin|title =[[രക്തപുഷ്പങ്ങൾ]] (1942)}}
<div style="-moz-column-count:4; column-count:4;">
**[[രക്തപുഷ്പങ്ങൾ/വാഴക്കുല|വാഴക്കുല]]
**[[രക്തപുഷ്പങ്ങൾ/കൊടുങ്കാറ്റ് കഴിഞ്ഞ്|കൊടുങ്കാറ്റ് കഴിഞ്ഞ്]]
**[[രക്തപുഷ്പങ്ങൾ/നവവർഷനാന്ദി|നവവർഷനാന്ദി]]
**[[രക്തപുഷ്പങ്ങൾ/തീപ്പൊരി|തീപ്പൊരി]]
**[[രക്തപുഷ്പങ്ങൾ/മാവിൻചുവട്ടിൽ|മാവിൻചുവട്ടിൽ]]
**[[രക്തപുഷ്പങ്ങൾ/രാഗഗീതി|രാഗഗീതി]]
**[[രക്തപുഷ്പങ്ങൾ/മാപ്പു നൽകണമേ!|മാപ്പു നൽകണമേ!]]
**[[രക്തപുഷ്പങ്ങൾ/ദാരിദ്ര്യത്തിന്റെ മുമ്പിൽ|ദാരിദ്ര്യത്തിന്റെ മുമ്പിൽ]]
**[[രക്തപുഷ്പങ്ങൾ/ആ കൊടുങ്കാറ്റ്|ആ കൊടുങ്കാറ്റ്]]
**[[രക്തപുഷ്പങ്ങൾ/കവിയുടെ പൂമാല|കവിയുടെ പൂമാല]]
**[[രക്തപുഷ്പങ്ങൾ/ഉന്മാദത്തിന്റെ ഓടക്കുഴൽ|ഉന്മാദത്തിന്റെ ഓടക്കുഴൽ]]
**[[രക്തപുഷ്പങ്ങൾ/ജീവിതത്തിന്റെ നെടുവീർപ്പ്|ജീവിതത്തിന്റെ നെടുവീർപ്പ്]]
**[[രക്തപുഷ്പങ്ങൾ/ഇന്നത്തെ നില|ഇന്നത്തെ നില]]
**[[രക്തപുഷ്പങ്ങൾ/വിജയഗീതം|വിജയഗീതം]]
**[[രക്തപുഷ്പങ്ങൾ/പരിവർത്തനം|പരിവർത്തനം]]
</div>
{{hidden end}}
{{hidden begin|title =[[ശ്രീതിലകം]] (1944)}}
<div style="-moz-column-count:4; column-count:4;">
**[[ശ്രീതിലകം/ടാഗോർ|ടാഗോർ]]
**[[ശ്രീതിലകം/തപ്തസ്മൃതി|തപ്തസ്മൃതി]]
**[[ശ്രീതിലകം/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]]
**[[ശ്രീതിലകം/പാപത്തിന്റെ പുഷ്പങ്ങൾ|പാപത്തിന്റെ പുഷ്പങ്ങൾ]]
**[[ശ്രീതിലകം/മായാചിത്രം|മായാചിത്രം]]
**[[ശ്രീതിലകം/ആത്മഖേദം|ആത്മഖേദം]]
**[[ശ്രീതിലകം/മങ്ങിയ കിരണങ്ങൾ|മങ്ങിയ കിരണങ്ങൾ]]
**[[ശ്രീതിലകം/അഴലിന്റെ നിഴലിൽ|അഴലിന്റെ നിഴലിൽ]]
**[[ശ്രീതിലകം/സാന്ത്വനം|സാന്ത്വനം]]
**[[ശ്രീതിലകം/പ്രാണനാഥൻ|പ്രാണനാഥൻ]]
**[[ശ്രീതിലകം/പൂമുറ്റം|പൂമുറ്റം]]
**[[ശ്രീതിലകം/മാഴ്കായ്ക മോഹിനി|മാഴ്കായ്ക മോഹിനി]]
**[[ശ്രീതിലകം/മാദകാലാപം|മാദകാലാപം]]
**[[ശ്രീതിലകം/സായൂജ്യദീപ്തി|സായൂജ്യദീപ്തി]]
**[[ശ്രീതിലകം/അശ്രുപൂജ|അശ്രുപൂജ]]
**[[ശ്രീതിലകം/പാടുന്ന പിശാച്|പാടുന്ന പിശാച്]]
</div>
{{hidden end}}
{{hidden begin|title =[[ചൂഡാമണി]] (1944)}}
<div style="-moz-column-count:4; column-count:4;">
**[[ചൂഡാമണി/ശാന്തിയുടെ രശ്മി|ശാന്തിയുടെ രശ്മി]]
**[[ചൂഡാമണി/പ്രേമശോഭ|പ്രേമശോഭ]]
**[[ചൂഡാമണി/സിംഹപൂജ|സിംഹപൂജ]]
**[[ചൂഡാമണി/യാത്രാമൊഴി|യാത്രാമൊഴി]]
**[[ചൂഡാമണി/നൈരാശ്യത്തിൽ നിന്ന്|നൈരാശ്യത്തിൽ നിന്ന്]]
**[[ചൂഡാമണി/വിലാസ ലഹരി|വിലാസ ലഹരി]]
**[[ചൂഡാമണി/വിഷാദത്തിന്റെ വിരിമാറിൽ|വിഷാദത്തിന്റെ വിരിമാറിൽ]]
**[[ചൂഡാമണി/ആശങ്ക|ആശങ്ക]]
**[[ചൂഡാമണി/പിന്നത്തെ സന്ധ്യയിൽ|പിന്നത്തെ സന്ധ്യയിൽ]]
**[[ചൂഡാമണി/ആത്മഗീതം|ആത്മഗീതം]]
**[[ചൂഡാമണി/പണ്ടത്തെ തോഴി|പണ്ടത്തെ തോഴി]]
**[[ചൂഡാമണി/മദിരോത്സവം|മദിരോത്സവം]]
**[[ചൂഡാമണി/വിരാമം|വിരാമം]]
**[[ചൂഡാമണി/ഇന്നത്തെ കവിത|ഇന്നത്തെ കവിത]]
**[[ചൂഡാമണി/നിരാശനാണിന്നു് നീ|നിരാശനാണിന്നു് നീ]]
{{hidden end}}
</div>
{{hidden begin|title =[[അസ്ഥിയുടെ പൂക്കൾ]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അസ്ഥിയുടെ പൂക്കൾ/തമസ്സിൽ|തമസ്സിൽ]]
**[[അസ്ഥിയുടെ പൂക്കൾ/ആശ്രമമൃഗം|ആശ്രമമൃഗം]]
**[[അസ്ഥിയുടെ പൂക്കൾ/വജ്രമാല|വജ്രമാല]]
**[[അസ്ഥിയുടെ പൂക്കൾ/അസ്ഥിയുടെ പൂക്കൾ|അസ്ഥിയുടെ പൂക്കൾ]]
**[[അസ്ഥിയുടെ പൂക്കൾ/ചപലകേളി|ചപലകേളി]]
**[[അസ്ഥിയുടെ പൂക്കൾ/വാളും കത്തിയും|വാളും കത്തിയും]]
**[[അസ്ഥിയുടെ പൂക്കൾ/രക്തരക്ഷസ്സ്|രക്തരക്ഷസ്സ്]]
**[[അസ്ഥിയുടെ പൂക്കൾ/കങ്കാളകേളി|കങ്കാളകേളി]]
{{hidden end}}
</div>
{{hidden begin|title =[[സ്പന്ദിക്കുന്ന അസ്ഥിമാടം]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം|സ്പന്ദിക്കുന്ന അസ്ഥിമാടം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി|ഉപാസിനി]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ|അതിമാനുഷൻ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം|ഹൃദയമുള്ള സർപ്പം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ|ഒരു കഥ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി|ആനന്ദലഹരി]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം|ഭാവത്രയം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം|ജീവിതം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച|പച്ച]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ|ആ കുഗ്രാമമത്തിൽ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം|നക്ഷത്രം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത|എന്റെ കവിത]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം|വൈരുദ്ധ്യം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല|എന്നിട്ടും വന്നില്ല]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ|മരിച്ച സ്വപ്നങ്ങൾ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം|തെങ്ങുകളുടെ വിഡ്ഢിത്തം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്|ഒരു പുലപ്പെണ്ണിന്റെ പാട്ട്]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ|പട്ടിണിക്കാർ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര|സൗഹൃദമുദ്ര]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി|ശാലിനി]]
</div>
{{hidden end}}
{{hidden begin|title =[[അപരാധികൾ]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അപരാധികൾ/വേതാളകേളി|വേതാളകേളി]]
**[[അപരാധികൾ/കഞ്ചാവിന്റെ ചിറകുകളിൽ|കഞ്ചാവിന്റെ ചിറകുകളിൽ]]
**[[അപരാധികൾ/തപ്തസന്ദേശം|തപ്തസന്ദേശം]]
**[[അപരാധികൾ/എങ്ങനെയോ, അങ്ങനെ!|എങ്ങനെയോ, അങ്ങനെ!]]
**[[അപരാധികൾ/കല്യാണബോംബ്|കല്യാണബോംബ്]]
{{hidden end}}
</div>
{{hidden begin|title =[[സ്വരരാഗസുധ]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[സ്വരരാഗസുധ/രാക്കിളികൾ|രാക്കിളികൾ]]
**[[സ്വരരാഗസുധ/മനസ്വിനി|മനസ്വിനി]]
**[[സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ|ആരാമത്തിലെ ചിന്തകൾ]]
**[[സ്വരരാഗസുധ/തപ്തപ്രതിജ്ഞ|തപ്തപ്രതിജ്ഞ]]
**[[സ്വരരാഗസുധ/മയക്കത്തിൽ|മയക്കത്തിൽ]]
**[[സ്വരരാഗസുധ/സങ്കല്പകാമുകൻ|സങ്കല്പകാമുകൻ]]
**[[സ്വരരാഗസുധ/കാവ്യനർത്തകി|കാവ്യനർത്തകി]]
</div>
{{hidden end}}
{{hidden begin|title =[[നിർവ്വാണമണ്ഡലം]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[നിർവ്വാണമണ്ഡലം/ബാഷ്പധാര|ബാഷ്പധാര]]
**[[നിർവ്വാണമണ്ഡലം/വിജയത്തിന്റെ പിൻപേ|വിജയത്തിന്റെ പിൻപേ]]
**[[നിർവ്വാണമണ്ഡലം/മുന്നോട്ടു പോവുക|മുന്നോട്ടു പോവുക]]
**[[നിർവ്വാണമണ്ഡലം/മാപ്പു നൽകൂ!|മാപ്പു നൽകൂ!]]
**[[നിർവ്വാണമണ്ഡലം/കപോതഗീതം|കപോതഗീതം]]
**[[നിർവ്വാണമണ്ഡലം/കലാപ്രേമംമൂലം|കലാപ്രേമംമൂലം]]
**[[നിർവ്വാണമണ്ഡലം/വ്യതിയാനം|വ്യതിയാനം]]
**[[നിർവ്വാണമണ്ഡലം/അഭിലാഷം|അഭിലാഷം]]
**[[നിർവ്വാണമണ്ഡലം/നിരാശ|നിരാശ]]
**[[നിർവ്വാണമണ്ഡലം/നിർവ്വാണമണ്ഡലം|നിർവ്വാണമണ്ഡലം]]
**[[നിർവ്വാണമണ്ഡലം/നിഴലുകൾക്കിടയിൽ|നിഴലുകൾക്കിടയിൽ]]
**[[നിർവ്വാണമണ്ഡലം/മൺപാത്രങ്ങൾ|മൺപാത്രങ്ങൾ]]
**[[നിർവ്വാണമണ്ഡലം/അനുവാദം|അനുവാദം]]
**[[നിർവ്വാണമണ്ഡലം/സഹതപിക്കുന്നു ഞാൻ!|സഹതപിക്കുന്നു ഞാൻ!]]
**[[നിർവ്വാണമണ്ഡലം/ഉപഹാരം|ഉപഹാരം]]
**[[നിർവ്വാണമണ്ഡലം/തപസ്വിനി|തപസ്വിനി]]
**[[നിർവ്വാണമണ്ഡലം/അർത്ഥന|അർത്ഥന]]
**[[നിർവ്വാണമണ്ഡലം/അന്ത്യഗാനം|അന്ത്യഗാനം]]
</div>
{{hidden end}}
{{hidden begin|title =[[തളിത്തൊത്തുകൾ]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[തളിത്തൊത്തുകൾ/കാത്തിരിപ്പൂ ഞാൻ|കാത്തിരിപ്പൂ ഞാൻ]]
**[[തളിത്തൊത്തുകൾ/നീ മൗനം ഭജിച്ചാലോ|നീ മൗനം ഭജിച്ചാലോ]]
**[[തളിത്തൊത്തുകൾ/വ്യഥ|വ്യഥ]]
**[[തളിത്തൊത്തുകൾ/ആശീർവാദം|ആശീർവാദം]]
**[[തളിത്തൊത്തുകൾ/മോചനം|മോചനം]]
**[[തളിത്തൊത്തുകൾ/കാത്തിരുന്നിട്ട്|കാത്തിരുന്നിട്ട്]]
**[[തളിത്തൊത്തുകൾ/പടിവാതിൽക്കൽ|പടിവാതിൽക്കൽ]]
**[[തളിത്തൊത്തുകൾ/സാന്ത്വനമൂർത്തി|സാന്ത്വനമൂർത്തി]]
**[[തളിത്തൊത്തുകൾ/മാഞ്ഞ മഴവില്ല്|മാഞ്ഞ മഴവില്ല്]]
**[[തളിത്തൊത്തുകൾ/എന്തോ|എന്തോ]]
**[[തളിത്തൊത്തുകൾ/കുടുംബിനി|കുടുംബിനി]]
**[[തളിത്തൊത്തുകൾ/വിശ്വസംസ്കാരം|വിശ്വസംസ്കാരം]]
**[[തളിത്തൊത്തുകൾ/ആനന്ദം|ആനന്ദം]]
**[[തളിത്തൊത്തുകൾ/ഓമലിനോട്|ഓമലിനോട്]]
</div>
{{hidden end}}
{{hidden begin|title =[[നീറുന്ന തീച്ചൂള]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[നീറുന്ന തീച്ചൂള/നീറുന്ന തീച്ചൂള|നീറുന്ന തീച്ചൂള]]
**[[നീറുന്ന തീച്ചൂള/കൈകോർത്തു പോക നാം|കൈകോർത്തു പോക നാം]]
**[[നീറുന്ന തീച്ചൂള/പൊരുതും ഞാൻ|പൊരുതും ഞാൻ]]
**[[നീറുന്ന തീച്ചൂള/പുരോഗതിയെ തടുത്താൽ|പുരോഗതിയെ തടുത്താൽ]]
**[[നീറുന്ന തീച്ചൂള/പൊൻപുലരി|പൊൻപുലരി]]
**[[നീറുന്ന തീച്ചൂള/അവരാര്|അവരാര്]]
**[[നീറുന്ന തീച്ചൂള/ഞങ്ങൾ|ഞങ്ങൾ]]
**[[നീറുന്ന തീച്ചൂള/ഗളഹസ്തം|ഗളഹസ്തം]]
**[[നീറുന്ന തീച്ചൂള/ചുട്ടെരിക്കിൻ|ചുട്ടെരിക്കിൻ]]
**[[നീറുന്ന തീച്ചൂള/പാടാനും പാടില്ലേ?|പാടാനും പാടില്ലേ?]]
**[[നീറുന്ന തീച്ചൂള/വെളിച്ചം വരുന്നു|വെളിച്ചം വരുന്നു]]
**[[നീറുന്ന തീച്ചൂള/നാളത്തെ ലോകം|നാളത്തെ ലോകം]]
**[[നീറുന്ന തീച്ചൂള/കരയും ഞാൻ|കരയും ഞാൻ]]
</div>
{{hidden end}}
{{hidden begin|title =[[മൗനഗാനം]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[മൗനഗാനം/ഉത്തേജനം|ഉത്തേജനം]]
**[[മൗനഗാനം/ദേവയാനി|ദേവയാനി]]
**[[മൗനഗാനം/കൃതാർത്ഥൻ ഞാൻ|കൃതാർത്ഥൻ ഞാൻ]]
**[[മൗനഗാനം/ആ വസന്തം|ആ വസന്തം]]
**[[മൗനഗാനം/മൗനഗാനം|മൗനഗാനം]]
**[[മൗനഗാനം/കൈത്തിരി|കൈത്തിരി]]
**[[മൗനഗാനം/ആറ്റുവക്കിൽ|ആറ്റുവക്കിൽ]]
**[[മൗനഗാനം/ആയിഷ|ആയിഷ]]
**[[മൗനഗാനം/കുറ്റസമ്മതം|കുറ്റസമ്മതം]]
**[[മൗനഗാനം/ആത്മദാഹം|ആത്മദാഹം]]
**[[മൗനഗാനം/ചിന്താവിഹാരം|ചിന്താവിഹാരം]]
**[[മൗനഗാനം/അംബാലിക|അംബാലിക]]
**[[മൗനഗാനം/ഊർമ്മിള|ഊർമ്മിള]]
**[[മൗനഗാനം/കല|കല]]
**[[മൗനഗാനം/ഒരു കത്ത്|ഒരു കത്ത്]]
**[[മൗനഗാനം/സാവിത്രി|സാവിത്രി]]
**[[മൗനഗാനം/What does little birdie say?|What dose little birdie say?]]
</div>
{{hidden end}}
{{hidden begin|title =[[മഞ്ഞക്കിളികൾ]] (1949)}}
<div style="-moz-column-count:4; column-count:4;">
</div>
{{hidden end}}
{{hidden begin|title =[[രാഗപരാഗം]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[രാഗപരാഗം/രാഗപരാഗം|രാഗപരാഗം]]
**[[രാഗപരാഗം/ആദ്യസമ്മേളനം|ആദ്യസമ്മേളനം]]
**[[രാഗപരാഗം/അർച്ചന|അർച്ചന]]
**[[രാഗപരാഗം/ഹേമന്തചന്ദ്രിക|ഹേമന്തചന്ദ്രിക]]
**[[രാഗപരാഗം/അപേക്ഷ|അപേക്ഷ]]
**[[രാഗപരാഗം/വസന്താഗമം|വസന്താഗമം]]
**[[രാഗപരാഗം/ഉദയരാഗം|ഉദയരാഗം]]
**[[രാഗപരാഗം/യാത്രപറയുമ്പോൾ|യാത്രപറയുമ്പോൾ]]
**[[രാഗപരാഗം/കാമുകനാണെന്നു ചൊല്ലരുതേ!|കാമുകനാണെന്നു ചൊല്ലരുതേ!]]
**[[രാഗപരാഗം/ജീവനാഥൻ|ജീവനാഥൻ]]
**[[രാഗപരാഗം/കാമുകന്റെ സ്വപ്നങ്ങൾ|കാമുകന്റെ സ്വപ്നങ്ങൾ]]
**[[രാഗപരാഗം/സംതൃപ്തി|സംതൃപ്തി]]
**[[രാഗപരാഗം/അർപ്പണം|അർപ്പണം]]
**[[രാഗപരാഗം/സ്വപ്നസ്മൃതി|സ്വപ്നസ്മൃതി]]
**[[രാഗപരാഗം/ആശ|ആശ]]
**[[രാഗപരാഗം/സ്മരണ|സ്മരണ]]
**[[രാഗപരാഗം/തപ്തരാഗം|തപ്തരാഗം]]
**[[രാഗപരാഗം/പ്രേമപൂജ|പ്രേമപൂജ]]
**[[രാഗപരാഗം/വാസവദത്ത|വാസവദത്ത]]
</div>
{{hidden end}}
{{hidden begin|title =[[ശ്മശാനത്തിലെ തുളസി]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[ശ്മശാനത്തിലെ തുളസി/ശ്മശാനത്തിലെ തുളസി|ശ്മശാനത്തിലെ തുളസി]]
**[[ശ്മശാനത്തിലെ തുളസി/സഹതപിക്കുന്നു ഞാൻ|സഹതപിക്കുന്നു ഞാൻ]]
**[[ശ്മശാനത്തിലെ തുളസി/തിരസ്കാരം|തിരസ്കാരം]]
**[[ശ്മശാനത്തിലെ തുളസി/വാടിയ പൂവുകണ്ടിട്ട്|വാടിയ പൂവുകണ്ടിട്ട്]]
**[[ശ്മശാനത്തിലെ തുളസി/പൂക്കളം|പൂക്കളം]]
**[[ശ്മശാനത്തിലെ തുളസി/മരണത്തിന്റെ മറവിൽ|മരണത്തിന്റെ മറവിൽ]]
**[[ശ്മശാനത്തിലെ തുളസി/വീണ്ടും വെളിച്ചം|വീണ്ടും വെളിച്ചം]]
**[[ശ്മശാനത്തിലെ തുളസി/വിയോഗഭൂവിൽ|വിയോഗഭൂവിൽ]]
**[[ശ്മശാനത്തിലെ തുളസി/മറക്കരുത്|മറക്കരുത്]]
**[[ശ്മശാനത്തിലെ തുളസി/തിരുവനന്തപുരം ആർട്ട്സ്കോളേജിൽ|തിരുവനന്തപുരം ആർട്ട്സ്കോളേജിൽ]]
**[[ശ്മശാനത്തിലെ തുളസി/പൈതൽ|പൈതൽ]]
**[[ശ്മശാനത്തിലെ തുളസി/വസന്തത്തിനോട്|വസന്തത്തിനോട്]]
**[[ശ്മശാനത്തിലെ തുളസി/തുഹിനബിന്ദു|തുഹിനബിന്ദു]]
**[[ശ്മശാനത്തിലെ തുളസി/വ്യതിയാനം|വ്യതിയാനം]]
**[[ശ്മശാനത്തിലെ തുളസി/ശ്മസ്മരണ|സ്മരണ]]
**[[ശ്മശാനത്തിലെ തുളസി/ഹൃദയഭിക്ഷു|ഹൃദയഭിക്ഷു]]
**[[ശ്മശാനത്തിലെ തുളസി/രാഗലഹരി|രാഗലഹരി]]
**[[ശ്മശാനത്തിലെ തുളസി/കരയും ഞാൻ|കരയും ഞാൻ]]
**[[ശ്മശാനത്തിലെ തുളസി/ചിത്രയുഗത്തിലെ സുപ്രഭാതം|ചിത്രയുഗത്തിലെ സുപ്രഭാതം]]
</div>
{{hidden end}}
{{hidden begin|title =[[അമൃതവീചി]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അമൃതവീചി/ശ്രീചിത്രമംഗളം|ശ്രീചിത്രമംഗളം]]
**[[അമൃതവീചി/വികാസം! വികാസം!|വികാസം! വികാസം!]]
**[[അമൃതവീചി/വെളിച്ചത്തിലേക്ക്|വെളിച്ചത്തിലേക്ക്]]
**[[അമൃതവീചി/ഉദ്ബോധനം|ഉദ്ബോധനം]]
**[[അമൃതവീചി/തങ്കക്കിനാവുകൾ|തങ്കക്കിനാവുകൾ]]
**[[അമൃതവീചി/ആത്മഗീതം|ആത്മഗീതം]]
**[[അമൃതവീചി/വന്നാലും വന്നാലും!|വന്നാലും വന്നാലും!]]
**[[അമൃതവീചി/ഭക്തദാസി|ഭക്തദാസി]]
**[[അമൃതവീചി/വിശ്രമത്തിന്|വിശ്രമത്തിന്]]
**[[അമൃതവീചി/പിശാചിന്റെ ഭക്തൻ|പിശാചിന്റെ ഭക്തൻ]]
**[[അമൃതവീചി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]]
**[[അമൃതവീചി/എന്തിന്?|എന്തിന്?]]
**[[അമൃതവീചി/പൊലിയാത്ത പൊൻകതിർ|പൊലിയാത്ത പൊൻകതിർ]]
**[[അമൃതവീചി/വനവീഥിയിൽ|വനവീഥിയിൽ]]
**[[അമൃതവീചി/ക്ഷതങ്ങൾ|ക്ഷതങ്ങൾ]]
**[[അമൃതവീചി/സ്വപ്നത്തിൽ|സ്വപ്നത്തിൽ]]
**[[അമൃതവീചി/ഏകാന്തതയിൽ|ഏകാന്തതയിൽ]]
**[[അമൃതവീചി/ഭാനുമതി|ഭാനുമതി]]
**[[അമൃതവീചി/കന്മതിൽ|കന്മതിൽ]]
</div>
{{hidden end}}
{{hidden begin|title =[[കല്ലോലമാല]]}}
<div style="-moz-column-count:4; column-count:4;">
**[[കല്ലോലമാല|ചൈനീസ് കവിതകൾ]]
**[[കല്ലോലമാല|ഹീനേയുടെ ഗാനങ്ങൾ]]
**[[കല്ലോലമാല|ഫ്ലെമിഷ് കവിതകൾ]]
**[[കല്ലോലമാല|മറ്റു കവിതകൾ]]
</div>
{{hidden end}}
<!-- *[[കാവ്യധാര]] (1966) -->
{{hidden begin|title =[[ലീലാങ്കണം]] (1988)}}
<div style="-moz-column-count:4; column-count:4;">
**[[ലീലാങ്കണം/ഗീതാഞ്ജലി|ഗീതാഞ്ജലി]]
**[[ലീലാങ്കണം/അപരാധി|അപരാധി]]
**[[ലീലാങ്കണം/വീരസൂക്തി|വീരസൂക്തി]]
**[[ലീലാങ്കണം/ഉദ്യാനത്തിൽവെച്ച്|ഉദ്യാനത്തിൽവെച്ച്]]
**[[ലീലാങ്കണം/ഒരു ശരന്നിശ|ഒരു ശരന്നിശ]]
**[[ലീലാങ്കണം/മിന്നൽപ്പിണർ|മിന്നൽപ്പിണർ]]
**[[ലീലാങ്കണം/ഉണർന്നപ്പോൾ|ഉണർന്നപ്പോൾ]]
**[[ലീലാങ്കണം/രഹസ്യരാഗം|രഹസ്യരാഗം]]
**[[ലീലാങ്കണം/സ്വപ്നവിഹാരി|സ്വപ്നവിഹാരി]]
**[[ലീലാങ്കണം/ശൈശവാഭിലാഷം|ശൈശവാഭിലാഷം]]
**[[ലീലാങ്കണം/'നാട്ടിന്'|'നാട്ടിന്']]
**[[ലീലാങ്കണം/ഒരു പുൽക്കൊടിയുടെ പ്രേമഗാനം|ഒരു പുൽക്കൊടിയുടെ പ്രേമഗാനം]]
**[[ലീലാങ്കണം/വസന്താവസാനം|വസന്താവസാനം]]
**[[ലീലാങ്കണം/അഞ്ജലി|അഞ്ജലി]]
**[[ലീലാങ്കണം/ശാന്ത|ശാന്ത]]
**[[ലീലാങ്കണം/പ്രേമവിലാസം|പ്രേമവിലാസം]]
**[[ലീലാങ്കണം/'ഹേമ'|'ഹേമ']]
**[[ലീലാങ്കണം/'മരിച്ചിട്ട്'|'മരിച്ചിട്ട്']]
**[[ലീലാങ്കണം/രാജയോഗിനി|രാജയോഗിനി]]
**[[ലീലാങ്കണം/പ്രഥമതാരം|പ്രഥമതാരം]]
</div>
{{hidden end}}
==== അസമാഹൃതരചനകൾ ====
<div style="-moz-column-count:4; column-count:4;">
*[[കേരളഗീതം]]
*[[ബാഷ്പാഞ്ജലി (ചങ്ങമ്പുഴ)|ബാഷ്പാഞ്ജലി]]
*[[ചങ്ങമ്പുഴ രചിച്ച പേരിടാത്ത കവിതകൾ|പേരിടാത്ത കവിതകൾ]]
</div>
=== ഗദ്യകൃതികൾ ===
==== നോവൽ ====
*[[കളിത്തോഴി]]
*[[പ്രതികാരദുർഗ്ഗ]] (1947)
==== നാടകം ====
*[[കരടി]]
*[[മാനസാന്തരം]] (1943)
*[[വിവാഹാലോചന]] (1946)
*[[പെല്ലീസും മെലിസാന്ദയും]] (1948)
*[[ഹനലേ]]
==== ആത്മകഥ ====
*[[തുടിക്കുന്ന താളുകൾ]] (1961)
==== ചെറുകഥ ====
*[[പൂനിലാവിൽ]] (1949)
*[[ശിഥിലഹൃദയം]] (1949)
==== പ്രസംഗം ====
[[സാഹിത്യചിന്തകൾ]] - കോട്ടയത്തുവച്ചു നടന്ന 'അഖിലകേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://workersforum.blogspot.com/search/label/ചങ്ങമ്പുഴ ചങ്ങമ്പുഴ - പഠനങ്ങൾ] (ഗ്രന്ഥാലോകം : മെയ് 2010)
[[വർഗ്ഗം:മലയാളകവികൾ]]
0mscqxoow4j0l8zhbw640j44wf3fvl1
241496
241488
2026-06-17T09:17:26Z
Manojk
804
/* പ്രസംഗം */
241496
wikitext
text/x-wiki
{{author
|firstname = ചങ്ങമ്പുഴ കൃഷ്ണപിള്ള
|lastname =
|last_initial = ക
|birthyear = 1911
|deathyear = 1948
|description = {{prettyurl|Author:Changampuzha Krishna Pillai}}
|image = ചങ്ങമ്പുഴ.jpg
|wikipedia_link = ചങ്ങമ്പുഴ കൃഷ്ണപിള്ള
|wikiquote_link = ചങ്ങമ്പുഴ കൃഷ്ണപിള്ള
|commons_link =
}}
==കൃതികൾ ==
=== പദ്യകൃതികൾ ===
==== ഖണ്ഡകാവ്യങ്ങൾ ====
*[[ആകാശഗംഗ]] (1946)
*[[നർത്തകി]] (1949)
*[[തിലോത്തമ]] (1944)
*[[ദേവത]] (1943)
*[[ആരാധകൻ]] (1935)
*[[രമണൻ]] (1936)
*[[മഗ്ദലമോഹിനി]]
*[[സുധാംഗദ]] (1937)
*[[മോഹിനി]] (1935)
*[[പാടുന്ന പിശാച്]] (1949)
*[[ദേവയാനി]] (1940)
*[[നിർവൃതി]] (1937)
*[[നിഴലുകൾ]] (1945)
*[[യവനിക]] (1941)
*”[[മാനസേശ്വരി]] (1941)
*[[മദിരോത്സവം]] (1947)
*[[ഹേമന്തചന്ദ്രിക]] (1935)
*[[വത്സല]] (1940)
*[[വസന്തോത്സവം]] (1952)
==== കവിതാസമാഹാരങ്ങൾ ====
{{hidden begin|title =[[ബാഷ്പാഞ്ജലി (കവിതാസമാഹാരം)|ബാഷ്പാഞ്ജലി]] (1935)}}
<div style="-moz-column-count:4; column-count:4;">
**[[ബാഷ്പാഞ്ജലി/ആ പൂമാല|ആ പൂമാല]]
**[[ബാഷ്പാഞ്ജലി/നിരാശ|നിരാശ]]
**[[ബാഷ്പാഞ്ജലി/ആവലാതി|ആവലാതി]]
**[[ബാഷ്പാഞ്ജലി/അടുത്ത പ്രഭാതം|അടുത്ത പ്രഭാതം]]
**[[ബാഷ്പാഞ്ജലി/വിരഹി|വിരഹി]]
**[[ബാഷ്പാഞ്ജലി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]]
**[[ബാഷ്പാഞ്ജലി/അതിഥി|അതിഥി]]
**[[ബാഷ്പാഞ്ജലി/നഷ്ടഭാഗ്യസ്മൃതി|നഷ്ടഭാഗ്യസ്മൃതി]]
**[[ബാഷ്പാഞ്ജലി/സങ്കേതം|സങ്കേതം]]
**[[ബാഷ്പാഞ്ജലി/നിർവൃതി|നിർവൃതി]]
**[[ബാഷ്പാഞ്ജലി/കളിത്തോപ്പിൽ|കളിത്തോപ്പിൽ]]
**[[ബാഷ്പാഞ്ജലി/വാടാവിളക്ക്|വാടാവിളക്ക്]]
**[[ബാഷ്പാഞ്ജലി/വിയോഗിനി|വിയോഗിനി]]
**[[ബാഷ്പാഞ്ജലി/പ്രതിജ്ഞ|പ്രതിജ്ഞ]]
**[[ബാഷ്പാഞ്ജലി/മധുവിധു|മധുവിധു]]
**[[ബാഷ്പാഞ്ജലി/വയ്യ!|വയ്യ!]]
**[[ബാഷ്പാഞ്ജലി/മാപ്പ്|മാപ്പ്]]
**[[ബാഷ്പാഞ്ജലി/ആത്മരഹസ്യം|ആത്മരഹസ്യം]]
**[[ബാഷ്പാഞ്ജലി/മുകരുക|മുകരുക]]
**[[ബാഷ്പാഞ്ജലി/എനിക്ക് വേണ്ടത്|എനിക്ക് വേണ്ടത്]]
**[[ബാഷ്പാഞ്ജലി/ഇരുളിൽ|ഇരുളിൽ]]
**[[ബാഷ്പാഞ്ജലി/പ്രതീക്ഷ|പ്രതീക്ഷ]]
**[[ബാഷ്പാഞ്ജലി/ചരിതാർത്ഥതന്നെ ഞാൻ|ചരിതാർത്ഥതന്നെ ഞാൻ]]
**[[ബാഷ്പാഞ്ജലി/എന്റെ സഖി|എന്റെ സഖി]]
**[[ബാഷ്പാഞ്ജലി/അന്നും ഇന്നും|അന്നും ഇന്നും]]
**[[ബാഷ്പാഞ്ജലി/അന്ത്യസമാധാനം|അന്ത്യസമാധാനം]]
**[[ബാഷ്പാഞ്ജലി/ആവോ!|ആവോ!]]
**[[ബാഷ്പാഞ്ജലി/എന്റെ ചോദ്യം|എന്റെ ചോദ്യം]]
**[[ബാഷ്പാഞ്ജലി/നിഗൂഢദർശനം|നിഗൂഢദർശനം]]
**[[ബാഷ്പാഞ്ജലി/സ്വപ്നം|സ്വപ്നം]]
**[[ബാഷ്പാഞ്ജലി/വിഫലനൃത്തം|വിഫലനൃത്തം]]
**[[ബാഷ്പാഞ്ജലി/പരാജയം|പരാജയം]]
**[[ബാഷ്പാഞ്ജലി/ശിഥിലചിന്ത|ശിഥിലചിന്ത]]
**[[ബാഷ്പാഞ്ജലി/നിർവ്വാണരംഗം|നിർവ്വാണരംഗം]]
**[[ബാഷ്പാഞ്ജലി/രാഗിണി|രാഗിണി]]
**[[ബാഷ്പാഞ്ജലി/മുഗ്ദ്ധരാഗം|മുഗ്ദ്ധരാഗം]]
**[[ബാഷ്പാഞ്ജലി/ശൂന്യതയിൽ|ശൂന്യതയിൽ]]
**[[ബാഷ്പാഞ്ജലി/പാരവശ്യം|പാരവശ്യം]]
**[[ബാഷ്പാഞ്ജലി/പരിതൃപ്തി|പരിതൃപ്തി]]
**[[ബാഷ്പാഞ്ജലി/പ്രഭാതബാഷ്പം|പ്രഭാതബാഷ്പം]]
**[[ബാഷ്പാഞ്ജലി/കാമുകനെ കാത്ത്|കാമുകനെ കാത്ത്]]
**[[ബാഷ്പാഞ്ജലി/രാഗവ്യഥ|രാഗവ്യഥ]]
**[[ബാഷ്പാഞ്ജലി/ആശ|ആശ]]
**[[ബാഷ്പാഞ്ജലി/തുഷാരഗീതി|തുഷാരഗീതി]]
**[[ബാഷ്പാഞ്ജലി/ഹേമ|ഹേമ]]
**[[ബാഷ്പാഞ്ജലി/സല്ലാപം|സല്ലാപം]]
**[[ബാഷ്പാഞ്ജലി/സൗന്ദര്യലഹരി|സൗന്ദര്യലഹരി]]
**[[ബാഷ്പാഞ്ജലി/ആത്മക്ഷതം|ആത്മക്ഷതം]]
**[[ബാഷ്പാഞ്ജലി/വനബാല|വനബാല]]
**[[ബാഷ്പാഞ്ജലി/വിശ്രാന്തി|വിശ്രാന്തി]]
**[[ബാഷ്പാഞ്ജലി/വ്രണിതഹൃദയം|വ്രണിതഹൃദയം]]
</div>
{{hidden end}}
{{hidden begin|title =[[ഉദ്യാനലക്ഷ്മി]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[ഉദ്യാനലക്ഷ്മി/ഉദ്യാനലക്ഷ്മി|ഉദ്യാനലക്ഷ്മി]]
**[[ഉദ്യാനലക്ഷ്മി/യൗവനം|യൗവനം]]
**[[ഉദ്യാനലക്ഷ്മി/സമാഗമം|സമാഗമം]]
**[[ഉദ്യാനലക്ഷ്മി/കുമാരനാശാൻ|കുമാരനാശാൻ]]
**[[ഉദ്യാനലക്ഷ്മി/ജലദേവത|ജലദേവത]]
**[[ഉദ്യാനലക്ഷ്മി/പിഴച്ച പൂജ|പിഴച്ച പൂജ]]
**[[ഉദ്യാനലക്ഷ്മി/മരീചിക|മരീചിക]]
**[[ഉദ്യാനലക്ഷ്മി/നദീതടത്തിൽ|നദീതടത്തിൽ]]
**[[ഉദ്യാനലക്ഷ്മി/പ്രതിഷേധം|പ്രതിഷേധം]]
**[[ഉദ്യാനലക്ഷ്മി/പറന്നുപോയ വൈകുണ്ഠം|പറന്നുപോയ വൈകുണ്ഠം]]
**[[ഉദ്യാനലക്ഷ്മി/രാഗോപഹാരം|രാഗോപഹാരം]]
**[[ഉദ്യാനലക്ഷ്മി/നിഗൂഢനിർവൃതി|നിഗൂഢനിർവൃതി]]
**[[ഉദ്യാനലക്ഷ്മി/പ്രകൃതിയിലേക്ക്|പ്രകൃതിയിലേക്ക്]]
**[[ഉദ്യാനലക്ഷ്മി/പിശാചിന്റെ പിടിയിൽ|പിശാചിന്റെ പിടിയിൽ]]
**[[ഉദ്യാനലക്ഷ്മി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]]
**[[ഉദ്യാനലക്ഷ്മി/പ്രാണേശ്വരി|പ്രാണേശ്വരി]]
**[[ഉദ്യാനലക്ഷ്മി/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]]
**[[ഉദ്യാനലക്ഷ്മി/രാജകുമാരി|രാജകുമാരി]]
**[[ഉദ്യാനലക്ഷ്മി/അർത്ഥന|അർത്ഥന]]
</div>
{{hidden end}}
{{hidden begin|title =[[മയൂഖമാല]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[മയൂഖമാല/പൂക്കാരി|പൂക്കാരി]]
**[[മയൂഖമാല/കാമുകൻ|കാമുകൻ]]
**[[മയൂഖമാല/അവളുടെ സൗന്ദര്യം|അവളുടെ സൗന്ദര്യം]]
**[[മയൂഖമാല/അന്ത്യയാത്ര|അന്ത്യയാത്ര]]
**[[മയൂഖമാല/ഓമന|ഓമന]]
**[[മയൂഖമാല/നിദ്രയിൽ|നിദ്രയിൽ]]
**[[മയൂഖമാല/വസന്താഗമത്തിൽ|വസന്താഗമത്തിൽ]]
**[[മയൂഖമാല/പ്രേമഗീതം|പ്രേമഗീതം]]
**[[മയൂഖമാല/വിരഹി|വിരഹി]]
**[[മയൂഖമാല/സഖിയോട്|സഖിയോട്]]
**[[മയൂഖമാല/എന്നെ നീ ധന്യനാക്കണേ!|എന്നെ നീ ധന്യനാക്കണേ!]]
**[[മയൂഖമാല/എന്റെ കൗശലം|എന്റെ കൗശലം]]
**[[മയൂഖമാല/ബാഷ്പധാര|ബാഷ്പധാര]]
**[[മയൂഖമാല/കേളീതല്പം|കേളീതല്പം]]
**[[മയൂഖമാല/മരിച്ചിട്ട്|മരിച്ചിട്ട്]]
**[[മയൂഖമാല/എന്തു ഫലം|എന്തു ഫലം]]
**[[മയൂഖമാല/വരിക വരിക മരണമേ!|വരിക വരിക മരണമേ!]]
**[[മയൂഖമാല/അന്നത്തെ വേർപാട്|അന്നത്തെ വേർപാട്]]
**[[മയൂഖമാല/എന്റെ ദേവിയോട്|എന്റെ ദേവിയോട്]]
**[[മയൂഖമാല/ഹൃദയാനുഗമനം|ഹൃദയാനുഗമനം]]
**[[മയൂഖമാല/ഏകാന്തതയിൽ|ഏകാന്തതയിൽ]]
**[[മയൂഖമാല/ആകാശഗംഗ|ആകാശഗംഗ]]
</div>
{{hidden end}}
{{hidden begin|title =[[ഓണപ്പൂക്കൾ]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[ഓണപ്പൂക്കൾ/തിരുവില്വാമല|തിരുവില്വാമല]]
**[[ഓണപ്പൂക്കൾ/മനുഷ്യൻ|മനുഷ്യൻ]]
**[[ഓണപ്പൂക്കൾ/ഗൃഹലക്ഷ്മി|ഗൃഹലക്ഷ്മി]]
**[[ഓണപ്പൂക്കൾ/ഏകാന്തചിന്ത|ഏകാന്തചിന്ത]]
**[[ഓണപ്പൂക്കൾ/ദേവത|ദേവത]]
**[[ഓണപ്പൂക്കൾ/കാരാഗൃഹത്തിൽ|കാരാഗൃഹത്തിൽ]]
**[[ഓണപ്പൂക്കൾ/വിരുന്നുകാരൻ|വിരുന്നുകാരൻ]]
**[[ഓണപ്പൂക്കൾ/പ്രലോഭനങ്ങൾ|പ്രലോഭനങ്ങൾ]]
**[[ഓണപ്പൂക്കൾ/വൃത്തം|വൃത്തം]]
**[[ഓണപ്പൂക്കൾ/വിധിയുടെ മുമ്പിൽ|വിധിയുടെ മുമ്പിൽ]]
**[[ഓണപ്പൂക്കൾ/നർത്തകികൾ|നർത്തകികൾ]]
**[[ഓണപ്പൂക്കൾ/വിയുക്ത|വിയുക്ത]]
**[[ഓണപ്പൂക്കൾ/ഗായകൻ|ഗായകൻ]]
**[[ഓണപ്പൂക്കൾ/ആരാധിക|ആരാധിക]]
**[[ഓണപ്പൂക്കൾ/ക്ഷമാപണം|ക്ഷമാപണം]]
**[[ഓണപ്പൂക്കൾ/ക്ഷാമയക്ഷി|ക്ഷാമയക്ഷി]]
**[[ഓണപ്പൂക്കൾ/ചാരിതാർത്ഥ്യം|ചാരിതാർത്ഥ്യം]]
</div>
{{hidden end}}
{{hidden begin|title =[[കലാകേളി]] (1940)}}
<div style="-moz-column-count:4; column-count:4;">
**[[കലാകേളി/മുരളി|മുരളി]]
**[[കലാകേളി/പ്രതീക്ഷയുടെ മുൻപിൽ|പ്രതീക്ഷയുടെ മുൻപിൽ]]
**[[കലാകേളി/നിർവൃതി|നിർവൃതി]]
**[[കലാകേളി/പാവങ്ങളുടെ പാട്ട്|പാവങ്ങളുടെ പാട്ട്]]
**[[കലാകേളി/മനോരാജ്യത്തിൽ മുഴുകി|മനോരാജ്യത്തിൽ മുഴുകി]]
**[[കലാകേളി/ദിവ്യോപഹാരം|ദിവ്യോപഹാരം]]
**[[കലാകേളി/രക്തദാഹം|രക്തദാഹം]]
**[[കലാകേളി/തൊഴിലാളി|തൊഴിലാളി]]
**[[കലാകേളി/മൂടുപടം മാറ്റൂ|മൂടുപടം മാറ്റൂ]]
**[[കലാകേളി/സൗഹാർദ്ദഗാനം|സൗഹാർദ്ദഗാനം]]
**[[കലാകേളി/ഒടുവിൽ|ഒടുവിൽ]]
**[[കലാകേളി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]]
**[[കലാകേളി/ദേവി|ദേവി]]
**[[കലാകേളി/എന്തിന്|എന്തിന്]]
**[[കലാകേളി/സഖികളോട്|സഖികളോട്]]
**[[കലാകേളി/ആ രംഗം|ആ രംഗം]]
**[[കലാകേളി/വിടവാങ്ങൽ|വിടവാങ്ങൽ]]
**[[കലാകേളി/കണ്ണുനീർ|കണ്ണുനീർ]]
**[[കലാകേളി/ആനന്ദരംഗം|ആനന്ദരംഗം]]
**[[കലാകേളി/ആശ്വാസഗാനം|ആശ്വാസഗാനം]]
</div>
{{hidden end}}
{{hidden begin|title =[[സങ്കല്പകാന്തി]] (1942)}}
<div style="-moz-column-count:4; column-count:4;">
**[[സങ്കല്പകാന്തി/കാളിദാസൻ|കാളിദാസൻ]]
**[[സങ്കല്പകാന്തി/വനദേവത|വനദേവത]]
**[[സങ്കല്പകാന്തി/ആ കാലങ്ങൾ|ആ കാലങ്ങൾ]]
**[[സങ്കല്പകാന്തി/വ്യാമൂഢൻ|വ്യാമൂഢൻ]]
**[[സങ്കല്പകാന്തി/വൃന്ദാവനം|വൃന്ദാവനം]]
**[[സങ്കല്പകാന്തി/ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം|ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം]]
**[[സങ്കല്പകാന്തി/പൂനിലാവ്|പൂനിലാവ്]]
**[[സങ്കല്പകാന്തി/വൃന്ദാവനത്തിലെ രാധ|വൃന്ദാവനത്തിലെ രാധ]]
**[[സങ്കല്പകാന്തി/രണാങ്കണത്തിൽ|രണാങ്കണത്തിൽ]]
**[[സങ്കല്പകാന്തി/ആദിത്യാരാധന|ആദിത്യാരാധന]]
**[[സങ്കല്പകാന്തി/രാഗഭിക്ഷുണി|രാഗഭിക്ഷുണി]]
**[[സങ്കല്പകാന്തി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]]
**[[സങ്കല്പകാന്തി/രൂപാന്തരം|രൂപാന്തരം]]
**[[സങ്കല്പകാന്തി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]]
**[[സങ്കല്പകാന്തി/തകർന്ന മുരളി|തകർന്ന മുരളി]]
**[[സങ്കല്പകാന്തി/മിത്ഥ്യ|മിത്ഥ്യ]]
**[[സങ്കല്പകാന്തി/ആ ഗാനം|ആ ഗാനം]]
**[[സങ്കല്പകാന്തി/നിഴൽ|നിഴൽ]]
**[[സങ്കല്പകാന്തി/വെറും സ്വപ്നം|വെറും സ്വപ്നം]]
**[[സങ്കല്പകാന്തി/എന്റെ ഗുരുനാഥൻ|എന്റെ ഗുരുനാഥൻ]]
**[[സങ്കല്പകാന്തി/മഹാരാജകീയ കലാശാലയിൽ|മഹാരാജകീയ കലാശാലയിൽ]]
**[[സങ്കല്പകാന്തി/തിരുമുല്ക്കാഴ്ച|തിരുമുല്ക്കാഴ്ച]]
**[[സങ്കല്പകാന്തി/വിശുദ്ധരശ്മി|വിശുദ്ധരശ്മി]]
**[[സങ്കല്പകാന്തി/ചിന്തിയ ചിന്തകൾ|ചിന്തിയ ചിന്തകൾ]]
**[[സങ്കല്പകാന്തി/ലതാഗീതം|ലതാഗീതം]]
**[[സങ്കല്പകാന്തി/ഗുരുപൂജ|ഗുരുപൂജ]]
</div>
{{hidden end}}
{{hidden begin|title =[[രക്തപുഷ്പങ്ങൾ]] (1942)}}
<div style="-moz-column-count:4; column-count:4;">
**[[രക്തപുഷ്പങ്ങൾ/വാഴക്കുല|വാഴക്കുല]]
**[[രക്തപുഷ്പങ്ങൾ/കൊടുങ്കാറ്റ് കഴിഞ്ഞ്|കൊടുങ്കാറ്റ് കഴിഞ്ഞ്]]
**[[രക്തപുഷ്പങ്ങൾ/നവവർഷനാന്ദി|നവവർഷനാന്ദി]]
**[[രക്തപുഷ്പങ്ങൾ/തീപ്പൊരി|തീപ്പൊരി]]
**[[രക്തപുഷ്പങ്ങൾ/മാവിൻചുവട്ടിൽ|മാവിൻചുവട്ടിൽ]]
**[[രക്തപുഷ്പങ്ങൾ/രാഗഗീതി|രാഗഗീതി]]
**[[രക്തപുഷ്പങ്ങൾ/മാപ്പു നൽകണമേ!|മാപ്പു നൽകണമേ!]]
**[[രക്തപുഷ്പങ്ങൾ/ദാരിദ്ര്യത്തിന്റെ മുമ്പിൽ|ദാരിദ്ര്യത്തിന്റെ മുമ്പിൽ]]
**[[രക്തപുഷ്പങ്ങൾ/ആ കൊടുങ്കാറ്റ്|ആ കൊടുങ്കാറ്റ്]]
**[[രക്തപുഷ്പങ്ങൾ/കവിയുടെ പൂമാല|കവിയുടെ പൂമാല]]
**[[രക്തപുഷ്പങ്ങൾ/ഉന്മാദത്തിന്റെ ഓടക്കുഴൽ|ഉന്മാദത്തിന്റെ ഓടക്കുഴൽ]]
**[[രക്തപുഷ്പങ്ങൾ/ജീവിതത്തിന്റെ നെടുവീർപ്പ്|ജീവിതത്തിന്റെ നെടുവീർപ്പ്]]
**[[രക്തപുഷ്പങ്ങൾ/ഇന്നത്തെ നില|ഇന്നത്തെ നില]]
**[[രക്തപുഷ്പങ്ങൾ/വിജയഗീതം|വിജയഗീതം]]
**[[രക്തപുഷ്പങ്ങൾ/പരിവർത്തനം|പരിവർത്തനം]]
</div>
{{hidden end}}
{{hidden begin|title =[[ശ്രീതിലകം]] (1944)}}
<div style="-moz-column-count:4; column-count:4;">
**[[ശ്രീതിലകം/ടാഗോർ|ടാഗോർ]]
**[[ശ്രീതിലകം/തപ്തസ്മൃതി|തപ്തസ്മൃതി]]
**[[ശ്രീതിലകം/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]]
**[[ശ്രീതിലകം/പാപത്തിന്റെ പുഷ്പങ്ങൾ|പാപത്തിന്റെ പുഷ്പങ്ങൾ]]
**[[ശ്രീതിലകം/മായാചിത്രം|മായാചിത്രം]]
**[[ശ്രീതിലകം/ആത്മഖേദം|ആത്മഖേദം]]
**[[ശ്രീതിലകം/മങ്ങിയ കിരണങ്ങൾ|മങ്ങിയ കിരണങ്ങൾ]]
**[[ശ്രീതിലകം/അഴലിന്റെ നിഴലിൽ|അഴലിന്റെ നിഴലിൽ]]
**[[ശ്രീതിലകം/സാന്ത്വനം|സാന്ത്വനം]]
**[[ശ്രീതിലകം/പ്രാണനാഥൻ|പ്രാണനാഥൻ]]
**[[ശ്രീതിലകം/പൂമുറ്റം|പൂമുറ്റം]]
**[[ശ്രീതിലകം/മാഴ്കായ്ക മോഹിനി|മാഴ്കായ്ക മോഹിനി]]
**[[ശ്രീതിലകം/മാദകാലാപം|മാദകാലാപം]]
**[[ശ്രീതിലകം/സായൂജ്യദീപ്തി|സായൂജ്യദീപ്തി]]
**[[ശ്രീതിലകം/അശ്രുപൂജ|അശ്രുപൂജ]]
**[[ശ്രീതിലകം/പാടുന്ന പിശാച്|പാടുന്ന പിശാച്]]
</div>
{{hidden end}}
{{hidden begin|title =[[ചൂഡാമണി]] (1944)}}
<div style="-moz-column-count:4; column-count:4;">
**[[ചൂഡാമണി/ശാന്തിയുടെ രശ്മി|ശാന്തിയുടെ രശ്മി]]
**[[ചൂഡാമണി/പ്രേമശോഭ|പ്രേമശോഭ]]
**[[ചൂഡാമണി/സിംഹപൂജ|സിംഹപൂജ]]
**[[ചൂഡാമണി/യാത്രാമൊഴി|യാത്രാമൊഴി]]
**[[ചൂഡാമണി/നൈരാശ്യത്തിൽ നിന്ന്|നൈരാശ്യത്തിൽ നിന്ന്]]
**[[ചൂഡാമണി/വിലാസ ലഹരി|വിലാസ ലഹരി]]
**[[ചൂഡാമണി/വിഷാദത്തിന്റെ വിരിമാറിൽ|വിഷാദത്തിന്റെ വിരിമാറിൽ]]
**[[ചൂഡാമണി/ആശങ്ക|ആശങ്ക]]
**[[ചൂഡാമണി/പിന്നത്തെ സന്ധ്യയിൽ|പിന്നത്തെ സന്ധ്യയിൽ]]
**[[ചൂഡാമണി/ആത്മഗീതം|ആത്മഗീതം]]
**[[ചൂഡാമണി/പണ്ടത്തെ തോഴി|പണ്ടത്തെ തോഴി]]
**[[ചൂഡാമണി/മദിരോത്സവം|മദിരോത്സവം]]
**[[ചൂഡാമണി/വിരാമം|വിരാമം]]
**[[ചൂഡാമണി/ഇന്നത്തെ കവിത|ഇന്നത്തെ കവിത]]
**[[ചൂഡാമണി/നിരാശനാണിന്നു് നീ|നിരാശനാണിന്നു് നീ]]
{{hidden end}}
</div>
{{hidden begin|title =[[അസ്ഥിയുടെ പൂക്കൾ]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അസ്ഥിയുടെ പൂക്കൾ/തമസ്സിൽ|തമസ്സിൽ]]
**[[അസ്ഥിയുടെ പൂക്കൾ/ആശ്രമമൃഗം|ആശ്രമമൃഗം]]
**[[അസ്ഥിയുടെ പൂക്കൾ/വജ്രമാല|വജ്രമാല]]
**[[അസ്ഥിയുടെ പൂക്കൾ/അസ്ഥിയുടെ പൂക്കൾ|അസ്ഥിയുടെ പൂക്കൾ]]
**[[അസ്ഥിയുടെ പൂക്കൾ/ചപലകേളി|ചപലകേളി]]
**[[അസ്ഥിയുടെ പൂക്കൾ/വാളും കത്തിയും|വാളും കത്തിയും]]
**[[അസ്ഥിയുടെ പൂക്കൾ/രക്തരക്ഷസ്സ്|രക്തരക്ഷസ്സ്]]
**[[അസ്ഥിയുടെ പൂക്കൾ/കങ്കാളകേളി|കങ്കാളകേളി]]
{{hidden end}}
</div>
{{hidden begin|title =[[സ്പന്ദിക്കുന്ന അസ്ഥിമാടം]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം|സ്പന്ദിക്കുന്ന അസ്ഥിമാടം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി|ഉപാസിനി]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ|അതിമാനുഷൻ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം|ഹൃദയമുള്ള സർപ്പം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ|ഒരു കഥ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി|ആനന്ദലഹരി]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം|ഭാവത്രയം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം|ജീവിതം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച|പച്ച]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ|ആ കുഗ്രാമമത്തിൽ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം|നക്ഷത്രം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത|എന്റെ കവിത]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം|വൈരുദ്ധ്യം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല|എന്നിട്ടും വന്നില്ല]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ|മരിച്ച സ്വപ്നങ്ങൾ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം|തെങ്ങുകളുടെ വിഡ്ഢിത്തം]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്|ഒരു പുലപ്പെണ്ണിന്റെ പാട്ട്]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ|പട്ടിണിക്കാർ]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര|സൗഹൃദമുദ്ര]]
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി|ശാലിനി]]
</div>
{{hidden end}}
{{hidden begin|title =[[അപരാധികൾ]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അപരാധികൾ/വേതാളകേളി|വേതാളകേളി]]
**[[അപരാധികൾ/കഞ്ചാവിന്റെ ചിറകുകളിൽ|കഞ്ചാവിന്റെ ചിറകുകളിൽ]]
**[[അപരാധികൾ/തപ്തസന്ദേശം|തപ്തസന്ദേശം]]
**[[അപരാധികൾ/എങ്ങനെയോ, അങ്ങനെ!|എങ്ങനെയോ, അങ്ങനെ!]]
**[[അപരാധികൾ/കല്യാണബോംബ്|കല്യാണബോംബ്]]
{{hidden end}}
</div>
{{hidden begin|title =[[സ്വരരാഗസുധ]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[സ്വരരാഗസുധ/രാക്കിളികൾ|രാക്കിളികൾ]]
**[[സ്വരരാഗസുധ/മനസ്വിനി|മനസ്വിനി]]
**[[സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ|ആരാമത്തിലെ ചിന്തകൾ]]
**[[സ്വരരാഗസുധ/തപ്തപ്രതിജ്ഞ|തപ്തപ്രതിജ്ഞ]]
**[[സ്വരരാഗസുധ/മയക്കത്തിൽ|മയക്കത്തിൽ]]
**[[സ്വരരാഗസുധ/സങ്കല്പകാമുകൻ|സങ്കല്പകാമുകൻ]]
**[[സ്വരരാഗസുധ/കാവ്യനർത്തകി|കാവ്യനർത്തകി]]
</div>
{{hidden end}}
{{hidden begin|title =[[നിർവ്വാണമണ്ഡലം]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[നിർവ്വാണമണ്ഡലം/ബാഷ്പധാര|ബാഷ്പധാര]]
**[[നിർവ്വാണമണ്ഡലം/വിജയത്തിന്റെ പിൻപേ|വിജയത്തിന്റെ പിൻപേ]]
**[[നിർവ്വാണമണ്ഡലം/മുന്നോട്ടു പോവുക|മുന്നോട്ടു പോവുക]]
**[[നിർവ്വാണമണ്ഡലം/മാപ്പു നൽകൂ!|മാപ്പു നൽകൂ!]]
**[[നിർവ്വാണമണ്ഡലം/കപോതഗീതം|കപോതഗീതം]]
**[[നിർവ്വാണമണ്ഡലം/കലാപ്രേമംമൂലം|കലാപ്രേമംമൂലം]]
**[[നിർവ്വാണമണ്ഡലം/വ്യതിയാനം|വ്യതിയാനം]]
**[[നിർവ്വാണമണ്ഡലം/അഭിലാഷം|അഭിലാഷം]]
**[[നിർവ്വാണമണ്ഡലം/നിരാശ|നിരാശ]]
**[[നിർവ്വാണമണ്ഡലം/നിർവ്വാണമണ്ഡലം|നിർവ്വാണമണ്ഡലം]]
**[[നിർവ്വാണമണ്ഡലം/നിഴലുകൾക്കിടയിൽ|നിഴലുകൾക്കിടയിൽ]]
**[[നിർവ്വാണമണ്ഡലം/മൺപാത്രങ്ങൾ|മൺപാത്രങ്ങൾ]]
**[[നിർവ്വാണമണ്ഡലം/അനുവാദം|അനുവാദം]]
**[[നിർവ്വാണമണ്ഡലം/സഹതപിക്കുന്നു ഞാൻ!|സഹതപിക്കുന്നു ഞാൻ!]]
**[[നിർവ്വാണമണ്ഡലം/ഉപഹാരം|ഉപഹാരം]]
**[[നിർവ്വാണമണ്ഡലം/തപസ്വിനി|തപസ്വിനി]]
**[[നിർവ്വാണമണ്ഡലം/അർത്ഥന|അർത്ഥന]]
**[[നിർവ്വാണമണ്ഡലം/അന്ത്യഗാനം|അന്ത്യഗാനം]]
</div>
{{hidden end}}
{{hidden begin|title =[[തളിത്തൊത്തുകൾ]] (1948)}}
<div style="-moz-column-count:4; column-count:4;">
**[[തളിത്തൊത്തുകൾ/കാത്തിരിപ്പൂ ഞാൻ|കാത്തിരിപ്പൂ ഞാൻ]]
**[[തളിത്തൊത്തുകൾ/നീ മൗനം ഭജിച്ചാലോ|നീ മൗനം ഭജിച്ചാലോ]]
**[[തളിത്തൊത്തുകൾ/വ്യഥ|വ്യഥ]]
**[[തളിത്തൊത്തുകൾ/ആശീർവാദം|ആശീർവാദം]]
**[[തളിത്തൊത്തുകൾ/മോചനം|മോചനം]]
**[[തളിത്തൊത്തുകൾ/കാത്തിരുന്നിട്ട്|കാത്തിരുന്നിട്ട്]]
**[[തളിത്തൊത്തുകൾ/പടിവാതിൽക്കൽ|പടിവാതിൽക്കൽ]]
**[[തളിത്തൊത്തുകൾ/സാന്ത്വനമൂർത്തി|സാന്ത്വനമൂർത്തി]]
**[[തളിത്തൊത്തുകൾ/മാഞ്ഞ മഴവില്ല്|മാഞ്ഞ മഴവില്ല്]]
**[[തളിത്തൊത്തുകൾ/എന്തോ|എന്തോ]]
**[[തളിത്തൊത്തുകൾ/കുടുംബിനി|കുടുംബിനി]]
**[[തളിത്തൊത്തുകൾ/വിശ്വസംസ്കാരം|വിശ്വസംസ്കാരം]]
**[[തളിത്തൊത്തുകൾ/ആനന്ദം|ആനന്ദം]]
**[[തളിത്തൊത്തുകൾ/ഓമലിനോട്|ഓമലിനോട്]]
</div>
{{hidden end}}
{{hidden begin|title =[[നീറുന്ന തീച്ചൂള]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[നീറുന്ന തീച്ചൂള/നീറുന്ന തീച്ചൂള|നീറുന്ന തീച്ചൂള]]
**[[നീറുന്ന തീച്ചൂള/കൈകോർത്തു പോക നാം|കൈകോർത്തു പോക നാം]]
**[[നീറുന്ന തീച്ചൂള/പൊരുതും ഞാൻ|പൊരുതും ഞാൻ]]
**[[നീറുന്ന തീച്ചൂള/പുരോഗതിയെ തടുത്താൽ|പുരോഗതിയെ തടുത്താൽ]]
**[[നീറുന്ന തീച്ചൂള/പൊൻപുലരി|പൊൻപുലരി]]
**[[നീറുന്ന തീച്ചൂള/അവരാര്|അവരാര്]]
**[[നീറുന്ന തീച്ചൂള/ഞങ്ങൾ|ഞങ്ങൾ]]
**[[നീറുന്ന തീച്ചൂള/ഗളഹസ്തം|ഗളഹസ്തം]]
**[[നീറുന്ന തീച്ചൂള/ചുട്ടെരിക്കിൻ|ചുട്ടെരിക്കിൻ]]
**[[നീറുന്ന തീച്ചൂള/പാടാനും പാടില്ലേ?|പാടാനും പാടില്ലേ?]]
**[[നീറുന്ന തീച്ചൂള/വെളിച്ചം വരുന്നു|വെളിച്ചം വരുന്നു]]
**[[നീറുന്ന തീച്ചൂള/നാളത്തെ ലോകം|നാളത്തെ ലോകം]]
**[[നീറുന്ന തീച്ചൂള/കരയും ഞാൻ|കരയും ഞാൻ]]
</div>
{{hidden end}}
{{hidden begin|title =[[മൗനഗാനം]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[മൗനഗാനം/ഉത്തേജനം|ഉത്തേജനം]]
**[[മൗനഗാനം/ദേവയാനി|ദേവയാനി]]
**[[മൗനഗാനം/കൃതാർത്ഥൻ ഞാൻ|കൃതാർത്ഥൻ ഞാൻ]]
**[[മൗനഗാനം/ആ വസന്തം|ആ വസന്തം]]
**[[മൗനഗാനം/മൗനഗാനം|മൗനഗാനം]]
**[[മൗനഗാനം/കൈത്തിരി|കൈത്തിരി]]
**[[മൗനഗാനം/ആറ്റുവക്കിൽ|ആറ്റുവക്കിൽ]]
**[[മൗനഗാനം/ആയിഷ|ആയിഷ]]
**[[മൗനഗാനം/കുറ്റസമ്മതം|കുറ്റസമ്മതം]]
**[[മൗനഗാനം/ആത്മദാഹം|ആത്മദാഹം]]
**[[മൗനഗാനം/ചിന്താവിഹാരം|ചിന്താവിഹാരം]]
**[[മൗനഗാനം/അംബാലിക|അംബാലിക]]
**[[മൗനഗാനം/ഊർമ്മിള|ഊർമ്മിള]]
**[[മൗനഗാനം/കല|കല]]
**[[മൗനഗാനം/ഒരു കത്ത്|ഒരു കത്ത്]]
**[[മൗനഗാനം/സാവിത്രി|സാവിത്രി]]
**[[മൗനഗാനം/What does little birdie say?|What dose little birdie say?]]
</div>
{{hidden end}}
{{hidden begin|title =[[മഞ്ഞക്കിളികൾ]] (1949)}}
<div style="-moz-column-count:4; column-count:4;">
</div>
{{hidden end}}
{{hidden begin|title =[[രാഗപരാഗം]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[രാഗപരാഗം/രാഗപരാഗം|രാഗപരാഗം]]
**[[രാഗപരാഗം/ആദ്യസമ്മേളനം|ആദ്യസമ്മേളനം]]
**[[രാഗപരാഗം/അർച്ചന|അർച്ചന]]
**[[രാഗപരാഗം/ഹേമന്തചന്ദ്രിക|ഹേമന്തചന്ദ്രിക]]
**[[രാഗപരാഗം/അപേക്ഷ|അപേക്ഷ]]
**[[രാഗപരാഗം/വസന്താഗമം|വസന്താഗമം]]
**[[രാഗപരാഗം/ഉദയരാഗം|ഉദയരാഗം]]
**[[രാഗപരാഗം/യാത്രപറയുമ്പോൾ|യാത്രപറയുമ്പോൾ]]
**[[രാഗപരാഗം/കാമുകനാണെന്നു ചൊല്ലരുതേ!|കാമുകനാണെന്നു ചൊല്ലരുതേ!]]
**[[രാഗപരാഗം/ജീവനാഥൻ|ജീവനാഥൻ]]
**[[രാഗപരാഗം/കാമുകന്റെ സ്വപ്നങ്ങൾ|കാമുകന്റെ സ്വപ്നങ്ങൾ]]
**[[രാഗപരാഗം/സംതൃപ്തി|സംതൃപ്തി]]
**[[രാഗപരാഗം/അർപ്പണം|അർപ്പണം]]
**[[രാഗപരാഗം/സ്വപ്നസ്മൃതി|സ്വപ്നസ്മൃതി]]
**[[രാഗപരാഗം/ആശ|ആശ]]
**[[രാഗപരാഗം/സ്മരണ|സ്മരണ]]
**[[രാഗപരാഗം/തപ്തരാഗം|തപ്തരാഗം]]
**[[രാഗപരാഗം/പ്രേമപൂജ|പ്രേമപൂജ]]
**[[രാഗപരാഗം/വാസവദത്ത|വാസവദത്ത]]
</div>
{{hidden end}}
{{hidden begin|title =[[ശ്മശാനത്തിലെ തുളസി]] (1949)}}
<div style="-moz-column-count:4; column-count:4;">
**[[ശ്മശാനത്തിലെ തുളസി/ശ്മശാനത്തിലെ തുളസി|ശ്മശാനത്തിലെ തുളസി]]
**[[ശ്മശാനത്തിലെ തുളസി/സഹതപിക്കുന്നു ഞാൻ|സഹതപിക്കുന്നു ഞാൻ]]
**[[ശ്മശാനത്തിലെ തുളസി/തിരസ്കാരം|തിരസ്കാരം]]
**[[ശ്മശാനത്തിലെ തുളസി/വാടിയ പൂവുകണ്ടിട്ട്|വാടിയ പൂവുകണ്ടിട്ട്]]
**[[ശ്മശാനത്തിലെ തുളസി/പൂക്കളം|പൂക്കളം]]
**[[ശ്മശാനത്തിലെ തുളസി/മരണത്തിന്റെ മറവിൽ|മരണത്തിന്റെ മറവിൽ]]
**[[ശ്മശാനത്തിലെ തുളസി/വീണ്ടും വെളിച്ചം|വീണ്ടും വെളിച്ചം]]
**[[ശ്മശാനത്തിലെ തുളസി/വിയോഗഭൂവിൽ|വിയോഗഭൂവിൽ]]
**[[ശ്മശാനത്തിലെ തുളസി/മറക്കരുത്|മറക്കരുത്]]
**[[ശ്മശാനത്തിലെ തുളസി/തിരുവനന്തപുരം ആർട്ട്സ്കോളേജിൽ|തിരുവനന്തപുരം ആർട്ട്സ്കോളേജിൽ]]
**[[ശ്മശാനത്തിലെ തുളസി/പൈതൽ|പൈതൽ]]
**[[ശ്മശാനത്തിലെ തുളസി/വസന്തത്തിനോട്|വസന്തത്തിനോട്]]
**[[ശ്മശാനത്തിലെ തുളസി/തുഹിനബിന്ദു|തുഹിനബിന്ദു]]
**[[ശ്മശാനത്തിലെ തുളസി/വ്യതിയാനം|വ്യതിയാനം]]
**[[ശ്മശാനത്തിലെ തുളസി/ശ്മസ്മരണ|സ്മരണ]]
**[[ശ്മശാനത്തിലെ തുളസി/ഹൃദയഭിക്ഷു|ഹൃദയഭിക്ഷു]]
**[[ശ്മശാനത്തിലെ തുളസി/രാഗലഹരി|രാഗലഹരി]]
**[[ശ്മശാനത്തിലെ തുളസി/കരയും ഞാൻ|കരയും ഞാൻ]]
**[[ശ്മശാനത്തിലെ തുളസി/ചിത്രയുഗത്തിലെ സുപ്രഭാതം|ചിത്രയുഗത്തിലെ സുപ്രഭാതം]]
</div>
{{hidden end}}
{{hidden begin|title =[[അമൃതവീചി]] (1945)}}
<div style="-moz-column-count:4; column-count:4;">
**[[അമൃതവീചി/ശ്രീചിത്രമംഗളം|ശ്രീചിത്രമംഗളം]]
**[[അമൃതവീചി/വികാസം! വികാസം!|വികാസം! വികാസം!]]
**[[അമൃതവീചി/വെളിച്ചത്തിലേക്ക്|വെളിച്ചത്തിലേക്ക്]]
**[[അമൃതവീചി/ഉദ്ബോധനം|ഉദ്ബോധനം]]
**[[അമൃതവീചി/തങ്കക്കിനാവുകൾ|തങ്കക്കിനാവുകൾ]]
**[[അമൃതവീചി/ആത്മഗീതം|ആത്മഗീതം]]
**[[അമൃതവീചി/വന്നാലും വന്നാലും!|വന്നാലും വന്നാലും!]]
**[[അമൃതവീചി/ഭക്തദാസി|ഭക്തദാസി]]
**[[അമൃതവീചി/വിശ്രമത്തിന്|വിശ്രമത്തിന്]]
**[[അമൃതവീചി/പിശാചിന്റെ ഭക്തൻ|പിശാചിന്റെ ഭക്തൻ]]
**[[അമൃതവീചി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]]
**[[അമൃതവീചി/എന്തിന്?|എന്തിന്?]]
**[[അമൃതവീചി/പൊലിയാത്ത പൊൻകതിർ|പൊലിയാത്ത പൊൻകതിർ]]
**[[അമൃതവീചി/വനവീഥിയിൽ|വനവീഥിയിൽ]]
**[[അമൃതവീചി/ക്ഷതങ്ങൾ|ക്ഷതങ്ങൾ]]
**[[അമൃതവീചി/സ്വപ്നത്തിൽ|സ്വപ്നത്തിൽ]]
**[[അമൃതവീചി/ഏകാന്തതയിൽ|ഏകാന്തതയിൽ]]
**[[അമൃതവീചി/ഭാനുമതി|ഭാനുമതി]]
**[[അമൃതവീചി/കന്മതിൽ|കന്മതിൽ]]
</div>
{{hidden end}}
{{hidden begin|title =[[കല്ലോലമാല]]}}
<div style="-moz-column-count:4; column-count:4;">
**[[കല്ലോലമാല|ചൈനീസ് കവിതകൾ]]
**[[കല്ലോലമാല|ഹീനേയുടെ ഗാനങ്ങൾ]]
**[[കല്ലോലമാല|ഫ്ലെമിഷ് കവിതകൾ]]
**[[കല്ലോലമാല|മറ്റു കവിതകൾ]]
</div>
{{hidden end}}
<!-- *[[കാവ്യധാര]] (1966) -->
{{hidden begin|title =[[ലീലാങ്കണം]] (1988)}}
<div style="-moz-column-count:4; column-count:4;">
**[[ലീലാങ്കണം/ഗീതാഞ്ജലി|ഗീതാഞ്ജലി]]
**[[ലീലാങ്കണം/അപരാധി|അപരാധി]]
**[[ലീലാങ്കണം/വീരസൂക്തി|വീരസൂക്തി]]
**[[ലീലാങ്കണം/ഉദ്യാനത്തിൽവെച്ച്|ഉദ്യാനത്തിൽവെച്ച്]]
**[[ലീലാങ്കണം/ഒരു ശരന്നിശ|ഒരു ശരന്നിശ]]
**[[ലീലാങ്കണം/മിന്നൽപ്പിണർ|മിന്നൽപ്പിണർ]]
**[[ലീലാങ്കണം/ഉണർന്നപ്പോൾ|ഉണർന്നപ്പോൾ]]
**[[ലീലാങ്കണം/രഹസ്യരാഗം|രഹസ്യരാഗം]]
**[[ലീലാങ്കണം/സ്വപ്നവിഹാരി|സ്വപ്നവിഹാരി]]
**[[ലീലാങ്കണം/ശൈശവാഭിലാഷം|ശൈശവാഭിലാഷം]]
**[[ലീലാങ്കണം/'നാട്ടിന്'|'നാട്ടിന്']]
**[[ലീലാങ്കണം/ഒരു പുൽക്കൊടിയുടെ പ്രേമഗാനം|ഒരു പുൽക്കൊടിയുടെ പ്രേമഗാനം]]
**[[ലീലാങ്കണം/വസന്താവസാനം|വസന്താവസാനം]]
**[[ലീലാങ്കണം/അഞ്ജലി|അഞ്ജലി]]
**[[ലീലാങ്കണം/ശാന്ത|ശാന്ത]]
**[[ലീലാങ്കണം/പ്രേമവിലാസം|പ്രേമവിലാസം]]
**[[ലീലാങ്കണം/'ഹേമ'|'ഹേമ']]
**[[ലീലാങ്കണം/'മരിച്ചിട്ട്'|'മരിച്ചിട്ട്']]
**[[ലീലാങ്കണം/രാജയോഗിനി|രാജയോഗിനി]]
**[[ലീലാങ്കണം/പ്രഥമതാരം|പ്രഥമതാരം]]
</div>
{{hidden end}}
==== അസമാഹൃതരചനകൾ ====
<div style="-moz-column-count:4; column-count:4;">
*[[കേരളഗീതം]]
*[[ബാഷ്പാഞ്ജലി (ചങ്ങമ്പുഴ)|ബാഷ്പാഞ്ജലി]]
*[[ചങ്ങമ്പുഴ രചിച്ച പേരിടാത്ത കവിതകൾ|പേരിടാത്ത കവിതകൾ]]
</div>
=== ഗദ്യകൃതികൾ ===
==== നോവൽ ====
*[[കളിത്തോഴി]]
*[[പ്രതികാരദുർഗ്ഗ]] (1947)
==== നാടകം ====
*[[കരടി]]
*[[മാനസാന്തരം]] (1943)
*[[വിവാഹാലോചന]] (1946)
*[[പെല്ലീസും മെലിസാന്ദയും]] (1948)
*[[ഹനലേ]]
==== ആത്മകഥ ====
*[[തുടിക്കുന്ന താളുകൾ]] (1961)
==== ചെറുകഥ ====
*[[പൂനിലാവിൽ]] (1949)
*[[ശിഥിലഹൃദയം]] (1949)
==== പ്രസംഗം ====
[[സാഹിത്യചിന്തകൾ]] (1963) - കോട്ടയത്തുവച്ചു നടന്ന 'അഖിലകേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://workersforum.blogspot.com/search/label/ചങ്ങമ്പുഴ ചങ്ങമ്പുഴ - പഠനങ്ങൾ] (ഗ്രന്ഥാലോകം : മെയ് 2010)
[[വർഗ്ഗം:മലയാളകവികൾ]]
h3nfxeze9zna423fbxccvdae76k66ak
ഉപയോക്താവ്:Manojk/common.js
2
8887
241304
218058
2026-06-16T17:48:01Z
Manojk
804
241304
javascript
text/javascript
/* Any JavaScript here will be loaded for all users on every page load. */
$(document).ready(function(){
$("body").append("<div id='shadow'><div id='bookreader'></div><div id='bookreader-close'>close</div> </div>");
$("#p-tb ul").append("<li id='lightSwitcher'><a href='#'>Book Reader</a></li> ");
$("#shadow").css("position","absolute");
$("#shadow").css("left",0);
$("#shadow").css("top",0);
$("#shadow").css("width",'100%');
$("#shadow").css("z-index",111);
$("#shadow").css("background-color",'black');
$("#bookreader").css("width",'80%');
$("#bookreader").css("margin-left",'10%');
$("#bookreader").css("margin-right",'10%');
$("#bookreader").css("margin-top",'20px');
$("#bookreader").css("padding",'20px');
$("#bookreader").css("background-color",'white');
$("#bookreader").css('height',$(window).height()-100);
$("#bookreader").css("overflow","auto");
//$("#bookreader").css("-moz-column-count", 2);
$("#bookreader").css("-moz-column-width", "400px");
$("#bookreader").css("-moz-column-gap", "20px");
$("#bookreader").css("-moz-column-rule", "2px solid black");
//$("#bookreader").css("-webkit-column-count", 2);
$("#bookreader").css("-webkit-column-width", "400px");
$("#bookreader").css("-webkit-column-gap", "20px");
$("#bookreader").css("-webkit-column-rule", "2px solid black");
$("#bookreader-close").css("position","absolute");
$("#bookreader-close").css("right",'20px');
$("#bookreader-close").css("top",'10px');
$("#bookreader-close").css("color",'white');
$("#shadow").css("height", $(document).height()).hide();
$("#lightSwitcher").click(function(){
$("#shadow").toggle();
$("#bookreader").html($("#bodyContent").html());
});
$("#bookreader-close").click(function(){
if (!$("#shadow").is(":hidden")){ $("#shadow").toggle();}
});
});
sy7xra0ezf24nc6dugo53w5sjx3r8wx
സൂചിക:Prahlatha charitham Kilippattu 1939.pdf
104
29556
241353
108503
2026-06-17T05:08:02Z
Manojk
804
241353
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ശ്രീ പ്രഹ്ലാദചരിതം കിളിപ്പാട്ടു്
|Subtitle=
|Volume=
|Issue=
|Edition=
|Author=കൊച്ചി മലയാള ഭാഷാ പരിഷ്കരണക്കമ്മറ്റി
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=സനാതനധർമ്മം അച്ചുകൂടം
|Address=എറണാകുളം
|Printer=
|Year=1939
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
3s8e5acdmz5cgxeoukg3lod2dijl11u
താൾ:Janakeeyasasthra prastanam.pdf/59
106
81094
241293
239787
2026-06-16T13:04:00Z
Shajiarikkad
1345
241293
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>കണ്ണൂർ ജില്ലയിലെ കൂവേരിയിൽ നിന്ന് (അവിടെയാണ് ആദ്യത്തെ ഗ്രാമശാസ്ത്രസമിതി സ്ഥാപിതമായത്) ഒക്ടോബർ 2ന് ആരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചലിൽ നവംബർ 7ന് സമാപിക്കുന്ന ഒരു പരിപാടി തയ്യാറാക്കി. ജാഥ വലിയ ഒരു അനുഭവമായിരുന്നു. സി.ജി.ശാന്തകുമാറിന്റെ നേതൃത്വത്തിൽ, മാറി മാറി പങ്കെടുത്ത മറ്റു പ്രവർത്തകരോടുകൂടി 806 സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു, പ്രസംഗിച്ചു, ഹാരങ്ങളും അഭിവാദനങ്ങളും
ഏറ്റുവാങ്ങി. 10000ത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചു. നാലരലക്ഷത്തിലധികം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു. എല്ലാവരെയും കർമോത്സുകരാക്കിയ ഒരനുഭവമായിരുന്നു അത്. സമാപനം അതിന് അനുയോജ്യമായിരുന്നു. പൂവ്വച്ചൽ ഗ്രാമത്തിന് അന്ന് ഉത്സവമായിരുന്നു. ആയിരക്കണക്കിന് മൺചെരാതുകൾ. ആ ഗ്രാമത്തിൽ അന്നു വൈദ്യുതി എത്തിയിരുന്നില്ല. യോഗത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി ആന്റണി അദ്ഭുതസ്തബ്നായി, തന്റെ ഫണ്ടിൽനിന്ന് 5000 രൂപ പരിഷത്തിന് നൽകുന്നതായി പ്രഖ്യാപിച്ചു.
ഈ ജാഥയുടെ തുടക്കത്തിലുണ്ടായിരുന്ന മുദ്രാവാക്യങ്ങളുടെ കൂടെ, ഓരോരോ സ്ഥലങ്ങളിലായി പുതിയ പുതിയ പലതും ചേർക്കപ്പെട്ടു. ഈണത്തിൽ വിളിച്ച ''മുദ്രാവാക്യങ്ങൾ മുദ്രാകാവ്യങ്ങൾ'' ആയി മാറി. ജാഥ ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ഞാനതിൽ ചേരുന്നത്. പേരൂരെ സ്വീകരണത്തിനുശേഷം ഉണ്ണിനായരുടെ വീട്ടിൽ ഭക്ഷണം കഴിച്ച് ചെറിയൊരു മുറിയിൽ ഞങ്ങൾ കുറച്ചുപേർ. പുറത്ത് കനത്ത മഴ. അകത്ത് ഉത്സാഹത്തിമർപ്പ്. പേരൂർ രാജഗോപാലൻ, എസ്.പ്രഭാകരൻ നായർ, പി.ടി.ബി, സി.ജി, ഞാൻ എന്നിങ്ങനെ അഞ്ചാറുപേർ കൂടിയിരുന്ന് അതേവരെ രൂപപ്പെട്ടുവന്ന മുദ്രാവാക്യങ്ങൾ ചിട്ടപ്പെടുത്തുകയായിരുന്നു. ആശയപരമായ ഒരു വികാസം പ്രകടമാക്കുന്ന തരത്തിൽ അവയെ ക്രമീകരിക്കുകയായിരുന്നു. പല സ്ഥലത്തും വിടവുകൾ തോന്നി, പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കി വിടവ് നികത്തി. അവസാനം അതൊരു 'കൃതി' ആയി മാറി - ''ശാസ്ത്രഗീതം''. കാലത്ത് നേരത്തെതന്നെ സി.ജെ.ശിവശങ്കരൻ അതുമായി ഇരിഞ്ഞാലക്കുടയ്ക്ക് പോകുന്നു. പ്രസ്സിൽ കൊടുക്കുന്നു, പ്രൂഫ് നോക്കുന്നു, അച്ചടിക്കുന്നു. അതിനടുത്ത ദിവസം ജാഥ വടക്കഞ്ചേരി എത്തിയപ്പോഴേക്കും 'ശാസ്ത്രഗീതം' അച്ചടിച്ച് ജാഥയിൽ വിൽപ്പനക്കായി എത്തിയിരുന്നു. അതടക്കം ജാഥയിൽ മൊത്തം 26000 രൂപയുടെ ലഘുലേഖകൾ വിൽക്കുകയുണ്ടായി. 1980ൽ വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെ ചട്ടക്കൂട് - തിയ്യതികൾ അടക്കം - രൂപപ്പെടുത്തിയത് ഈ ജാഥയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
'''ജനകീയ ശാസ്ത്രപ്രസ്ഥാനം'''
ഏതൊരു പ്രസ്ഥാനവും ജനിച്ച വർഷമോ തിയ്യതിയോ ആർക്കും പറയാൻ കഴിയില്ല. പതുക്കെപ്പതുക്കെ ഈട്ടം കൂടി വരുന്ന ഒന്നാണ് പ്രസ്ഥാന<noinclude></noinclude>
2szc1u9sn30gw97b7mrvu59g20xbas0
241294
241293
2026-06-16T13:06:33Z
Shajiarikkad
1345
241294
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>കണ്ണൂർ ജില്ലയിലെ കൂവേരിയിൽ നിന്ന് (അവിടെയാണ് ആദ്യത്തെ ഗ്രാമശാസ്ത്രസമിതി സ്ഥാപിതമായത്) ഒക്ടോബർ 2ന് ആരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചലിൽ നവംബർ 7ന് സമാപിക്കുന്ന ഒരു പരിപാടി തയ്യാറാക്കി. ജാഥ വലിയ ഒരു അനുഭവമായിരുന്നു. സി.ജി.ശാന്തകുമാറിന്റെ നേതൃത്വത്തിൽ, മാറി മാറി പങ്കെടുത്ത മറ്റു പ്രവർത്തകരോടുകൂടി 806 സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു, പ്രസംഗിച്ചു, ഹാരങ്ങളും അഭിവാദനങ്ങളും
ഏറ്റുവാങ്ങി. 10000ത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചു. നാലരലക്ഷത്തിലധികം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു. എല്ലാവരെയും കർമോത്സുകരാക്കിയ ഒരനുഭവമായിരുന്നു അത്. സമാപനം അതിന് അനുയോജ്യമായിരുന്നു. പൂവ്വച്ചൽ ഗ്രാമത്തിന് അന്ന് ഉത്സവമായിരുന്നു. ആയിരക്കണക്കിന് മൺചെരാതുകൾ. ആ ഗ്രാമത്തിൽ അന്നു വൈദ്യുതി എത്തിയിരുന്നില്ല. യോഗത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി ആന്റണി അദ്ഭുതസ്തബ്ധനാേയി, തന്റെ ഫണ്ടിൽനിന്ന് 5000 രൂപ പരിഷത്തിന് നൽകുന്നതായി പ്രഖ്യാപിച്ചു.
ഈ ജാഥയുടെ തുടക്കത്തിലുണ്ടായിരുന്ന മുദ്രാവാക്യങ്ങളുടെ കൂടെ, ഓരോരോ സ്ഥലങ്ങളിലായി പുതിയ പുതിയ പലതും ചേർക്കപ്പെട്ടു. ഈണത്തിൽ വിളിച്ച ''മുദ്രാവാക്യങ്ങൾ മുദ്രാകാവ്യങ്ങൾ'' ആയി മാറി. ജാഥ ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ഞാനതിൽ ചേരുന്നത്. പേരൂരെ സ്വീകരണത്തിനുശേഷം ഉണ്ണിനായരുടെ വീട്ടിൽ ഭക്ഷണം കഴിച്ച് ചെറിയൊരു മുറിയിൽ ഞങ്ങൾ കുറച്ചുപേർ. പുറത്ത് കനത്ത മഴ. അകത്ത് ഉത്സാഹത്തിമർപ്പ്. പേരൂർ രാജഗോപാലൻ, എസ്.പ്രഭാകരൻ നായർ, പി.ടി.ബി, സി.ജി, ഞാൻ എന്നിങ്ങനെ അഞ്ചാറുപേർ കൂടിയിരുന്ന് അതേവരെ രൂപപ്പെട്ടുവന്ന മുദ്രാവാക്യങ്ങൾ ചിട്ടപ്പെടുത്തുകയായിരുന്നു. ആശയപരമായ ഒരു വികാസം പ്രകടമാക്കുന്ന തരത്തിൽ അവയെ ക്രമീകരിക്കുകയായിരുന്നു. പല സ്ഥലത്തും വിടവുകൾ തോന്നി, പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കി വിടവ് നികത്തി. അവസാനം അതൊരു 'കൃതി' ആയി മാറി - ''ശാസ്ത്രഗീതം''. കാലത്ത് നേരത്തെതന്നെ സി.ജെ.ശിവശങ്കരൻ അതുമായി ഇരിഞ്ഞാലക്കുടയ്ക്ക് പോകുന്നു. പ്രസ്സിൽ കൊടുക്കുന്നു, പ്രൂഫ് നോക്കുന്നു, അച്ചടിക്കുന്നു. അതിനടുത്ത ദിവസം ജാഥ വടക്കഞ്ചേരി എത്തിയപ്പോഴേക്കും 'ശാസ്ത്രഗീതം' അച്ചടിച്ച് ജാഥയിൽ വിൽപ്പനക്കായി എത്തിയിരുന്നു. അതടക്കം ജാഥയിൽ മൊത്തം 26000 രൂപയുടെ ലഘുലേഖകൾ വിൽക്കുകയുണ്ടായി. 1980ൽ വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെ ചട്ടക്കൂട് - തിയ്യതികൾ അടക്കം - രൂപപ്പെടുത്തിയത് ഈ ജാഥയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
'''ജനകീയ ശാസ്ത്രപ്രസ്ഥാനം'''
ഏതൊരു പ്രസ്ഥാനവും ജനിച്ച വർഷമോ തിയ്യതിയോ ആർക്കും പറയാൻ കഴിയില്ല. പതുക്കെപ്പതുക്കെ ഈട്ടം കൂടി വരുന്ന ഒന്നാണ് പ്രസ്ഥാന<noinclude></noinclude>
irhgh0x44l2op4segl8g34s1xrtbpy2
താൾ:Janakeeyasasthra prastanam.pdf/60
106
81104
241295
239788
2026-06-16T13:13:57Z
Shajiarikkad
1345
241295
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>ങ്ങൾ. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം 1978 ജൂലായ് മാസത്തിനുമുമ്പ് പരിഷത്തിന്റെ ഒരു രേഖയിലും കാണുകയില്ല. അക്കാലത്ത് ഞാൻ താമസിച്ചിരുന്നത് തിരുവനന്തപുരത്ത് പട്ടത്ത് എൽ.ഐ.സി. ലെയിനിൽ ആയിരുന്നു. അഞ്ചു മിനിറ്റ് നടന്നാൽ പ്ലാനിങ്ങ് ബോർഡിലെത്തും. ബോർഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന കെ.വി.നമ്പ്യാരും ഞാനും ചേർന്നാണ് പ്ലോട്ട് വാങ്ങിയിരുന്നത്. നമ്പ്യാരുടെ അനുജൻ ബി.എ.ആർ.സി.യിൽ എന്റെ സഹപ്രവർത്തകനും ബോംബെ പരിഷത്തിലെ അംഗവും ആയിരുന്നു. പ്ലാനിങ് ബോർഡ് സെക്രട്ടറി ഡോ.പി.കെ.ഗോപാലകൃഷ്ണനും അഗ്രികൾച്ചർ ചീഫ് ഡോ.ശ്യാമസുന്ദരൻ നായരും വ്യവസായത്തിന്റെ ചീഫ് ടി.ആർ. ഗോപാലകൃഷ്ണനും ഒക്കെ കൂട്ടുകാരായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്ലാനിങ് ബോർഡ് ഓഫീസിൽ കയറി ഇവരൊക്കെയായി സൊള്ളുക എന്നത് എന്റെ ഒരു ശീലമായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ സി.ഡി.എസ്സിലെ കെ.പി.കണ്ണനും ഉണ്ടായിരുന്നു. കണ്ണനാണെന്നു തോന്നുന്നു, മറ്റു സംസ്ഥാനങ്ങളിലും പരിഷത്തിനെപ്പോലെയുള്ള പ്രസ്ഥാനങ്ങളുണ്ട്, എല്ലാവരും ഒന്നു ഒത്തുചേരുന്നത് നന്നായിരിക്കും എന്ന് പറഞ്ഞത്. ഡോ. ഗോപാലകൃഷ്ണൻ ഉടനെ പ്രതികരിച്ചു: 'നല്ലതാണ്'. പ്ലാനിങ് ബോർഡ് അതിന് 10000 രൂപ ഗ്രാന്റ് നൽകാം! ഒട്ടേറെ സംഘങ്ങളെ എനിക്ക് നേരിട്ട് അറിയാമായിരുന്നു. സദൃശസ്വഭാവമുള്ള സംഘങ്ങളുടെ ഒരു കൂട്ടായ്മ - ഇതാണ് ഉദ്ദേശിച്ചത്. എന്താണ് ഈ സദൃശസ്വഭാവം? അതിന് പൊതുവായി എന്തുപേരാണ് കൊടുക്കേണ്ടത്? കുറെനേരം ചർച്ചകൾ നടന്നു. അതിനിടയ്ക്കാണ് കണ്ണൻ പറഞ്ഞത്. ''നമുക്കതിനെ പീപ്പിൾസ് സയൻസ് മൂവ്മെന്റ് എന്നു വിളിക്കാം.'' എല്ലാവർക്കും അതിഷ്ടപ്പെട്ടു. അങ്ങനെ പ്രസ്ഥാനത്തിന് പേരിട്ടത് കണ്ണൻ ആണ്. പേരു വീണത് 1978 മധ്യത്തിലും. വിവിധ സംഘടനകളെ ക്ഷണിക്കുമ്പോൾ കോൺഫറൻസിന് ഒരു പേർ വേണം. ഇംഗ്ലീഷിലായിരിക്കുകയും വേണം. അങ്ങനെ People's Science Movement അഥവാ PSM. ജനകീയ ശാസ്ത്രപ്രസ്ഥാനം എന്നത് ഇതിന്റെ തർജമയാണ്. 1978 നവംബർ 10, 11, 12 തിയ്യതികളിലായി സി.ഡി.എസ്സിൽ വച്ച് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നു. പരിഷത്തിന്റെ 35 പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എഴുപതോളം പ്രതിനിധികളും അതിൽ പങ്കെടുത്തു. ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ സത്ത ഇതാണ്.
i) ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നില്ല. 8 വർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടുകൂടിയ 4 വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികമാക്കണം.
ii) ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് ഉതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം.<noinclude></noinclude>
fs3dllsjlwm3jhmcqzt0teqpq2hpjyw
താൾ:Janakeeyasasthra prastanam.pdf/61
106
81133
241296
239795
2026-06-16T13:24:06Z
Shajiarikkad
1345
241296
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>iii) ആരോഗ്യ പരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം.
ഇവയൊക്കെ ഇന്നും പ്രസക്തമാണ്, ഇന്നത്തെയും ഡിമാന്റുകളാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ രണ്ടാമത്തെയും (ത്യശ്ശൂർ, 1980) മൂന്നാമത്തെയും (തിരുവനന്തപുരം, 1983) സമ്മേളനങ്ങൾക്കും പരിഷത്തുതന്നെയാണ് ആതിഥ്യം നൽകിയത്. അതിനിടയ്ക്ക് പരിഷത്ത് കലാജാഥയെ ശക്തമായ ഒരു ആശയവിനിമയ മാധ്യമമായും സംഘാടന പ്രവർത്തനമായും വളർത്തിയെടുത്തിരുന്നു. 1983ൽ പരിഷത്തിന്റെ കലാജാഥ കന്യാകുമാരി ജില്ലയിൽ പരിപാടി അവതരിപ്പിച്ചു. 1984ൽ കേരള-തമിഴ്‍നാട് ജാഥ, 1985ൽ ഭോപ്പാൽ ജാഥ, 1987ൽ ഭാരത ജന വിജ്ഞാന ജാഥ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ പുതിയ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ വളർന്നു വരികയായിരുന്നു. 1978ൽ തിരുവനന്തപുരത്ത് പങ്കെടുത്ത സംഘടനകളിൽ ഭൂരിഭാഗവും നിർജീവമാവുകയോ, വഴിമാറിപ്പോവുകയോ ചെയ്തു. ഡെൽഹി സയൻസ്‍ഫോറം മാത്രമാണ് അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നത്. ബംഗാളിലെ പുനഃസംഘടിപ്പിക്കപ്പെട്ട പശ്ചിമബംഗ വിഗ്യാൻ മഞ്ചും.
'''വികസനവീക്ഷണവും പ്രത്യയശാസ്ത്രവും'''
'വികസന'ത്തെക്കുറിച്ച് പരിഷത്ത് പ്രവർത്തകരുടെ ഉപബോധ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണകൾക്ക് ഇതിനകം മൂർത്തരൂപങ്ങൾ കൈവരാൻ തുടങ്ങിയിരുന്നു. സൈലന്റ് വാലി പദ്ധതിയെക്കുറിച്ചുള്ള വിവാദവും
അക്കാലത്തുതന്നെ വളർന്നു വന്ന ചാലിയാർ മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങളും ഇതിന് ആസന്ന കാരണമായിത്തീർന്നു. എത്ര ഊർജം? എന്തിന്? എപ്പോൾ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊണ്ടല്ലാതെ ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലായിരുന്നു. വൈദ്യുതിയുടെ മൂല്യോൽപ്പാദന ക്ഷമത, തൊഴിൽ സൃഷ്ടി ക്ഷമത മുതലായവ, എന്തിനാണ് വൈദ്യുതി ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അലുമിനിയം, സിങ്ക് മുതലായ ഇലക്ട്രോ മെറ്റലർജിക്കൽ വ്യവസായങ്ങളിൽ ഇവ തുലോം കുറവായിരിക്കും. മറിച്ച്, ലഘു എൻജിനീയറിങ്ങ് വ്യവസായങ്ങളിൽ ഇത് വളരെ ഉയർന്നിരിക്കും. ഏതിന്മേലാണ് ഊന്നൽ നൽകേണ്ടത്? അതുപോലെ, ഐക്യകേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭയും സഹപ്രവർത്തകരും അഭിമാനപൂർവം ഉയർത്തിക്കാണിക്കുന്ന ഒന്നായിരുന്നു ബിർള മാവൂരിൽ സ്ഥാപിച്ച പൾപ്പ് ഫാക്ടറി. പക്ഷേ, പ്രവർത്തനമാരംഭിച്ച് ഏറെനാൾ കഴിയുന്നതിനുമുമ്പുതന്നെ ചാലിയാർ തീരവാസികൾക്ക് അത് ഒരു ദുഷ്ടമൂർത്തിയായി മാറി. ചാലിയാർ പുഴ വിഷമയമായ കാളിന്ദിയായി മാറി. 1960കളുടെ അവസാനമാകുമ്പോഴേയ്‍ക്കും തന്നെ പ്രതിഷേധസ്വരങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ചാലിയാർ മലിനീകരണ വിരുദ്ധ സമിതി രൂപീകരിക്കപ്പെട്ടു. എന്നാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.<noinclude></noinclude>
kfcufk193owbmsjflgpa0n3i6ofyite
താൾ:Janakeeyasasthra prastanam.pdf/63
106
81134
241298
239877
2026-06-16T13:39:48Z
Shajiarikkad
1345
241298
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>അതിനിടയ്ക്കാണ് പുതിയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പ് - 1979ൽ പ്രഖ്യാപിച്ചു. പരിഷത്ത് അതിന്റെ വികസന കാഴ്ച്ചപ്പാട് പൊതുപ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അതിനെ ഉപയോഗിച്ചു. ''കേരളത്തിന്റെ സമ്പത്തി''നെയും മറ്റനവധി ലേഖനങ്ങളെയും അടിസ്ഥാനമാക്കി കേരളവികസനത്തിന് ഒരു രൂപരേഖ തയ്യാറാക്കി ''ഗ്രാമശാസ്ത്ര''ത്തിന്റെ 40-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർഥികൾക്കും ശേഷം വിജയികൾക്കും സ്വീകരണം നൽകുക, അവരുടെ മുമ്പിൽ വികസനരേഖ അവതരിപ്പിക്കുക, പ്രതികരണം ആവശ്യപ്പെടുക - ഇതാണ് സ്വീകരിച്ച രീതി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ സൂചന ഇതിൽ കാണാം. ഒരു വശത്ത് മാവൂർ റയോൺസ് സൃഷ്ടിക്കുന്ന ജലമലിനീകരണത്തിന്റെയും മറുവശത്ത് തദ്ദേശവികസനത്തിന്റെയും കാഴ്‍ചപ്പാടിൽ വാഴയൂർ ഗ്രാമത്തിൽ ഒരു ജനകീയ ഗ്രാമവികസന സർവേ നടത്തുകയുണ്ടായി. ഇതാണ് പിന്നീട് 10 കൊല്ലത്തിനുശേഷം നടന്ന പഞ്ചായത്ത് വിഭവ ഭൂപട നിർമാണത്തിനും അതിനുശേഷം ഉണ്ടായ കല്യാശ്ശേരി പരീക്ഷണത്തിനും തുടർന്നുവന്ന പി.എൽ.ഡി.പി.ക്കും ജനകീയാസൂത്രണത്തിനും ഒക്കെ തുടക്കം കുറിക്കാൻ ഇടയായ ഘടകങ്ങളിൽ ഒന്ന്.
വാഴയൂർ സർവേ നടന്നത് 1980ൽ ആയിരുന്നു. 1981ൽ പരിഷത്ത് ചെറിയൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു: "ഗ്രാമശാസ്ത്രസമിതികൾ; അനൗപചാരിക പഞ്ചായത്ത്തല ആസൂത്രണസമിതികൾ" ഇതായിരുന്നു തലക്കെട്ട്. ഈ ആശയം പിന്നീട്, 1990ൽ പ്രസിദ്ധീകരിച്ച ''കേരളം: വികസന പരിപ്രേക്ഷ്യം'' എന്ന ലഘുലേഖയിൽ (ഗ്രാമശാസ്ത്രസമിതികൾ 1983-84 കാലത്തുതന്നെ പരിഷത്ത് യൂണിറ്റുകളായി രൂപാന്തരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു) ആവർത്തിക്കപ്പെട്ടു. തങ്ങളുടെ സമയത്തിൽ ഒരു നിശ്ചിത ശതമാനമെങ്കിലും ഗ്രാമതല പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ നിവൃത്തിയുള്ള വിദഗ്ധരുടെ ഒരു സന്നദ്ധ സാങ്കേതികസേന എന്ന ആശയം ഇതിലാണ് മുന്നോട്ട് വച്ചത്. നാട്ടിൻപുറങ്ങളിലെ കോളേജ് അധ്യാപകർ, എൻജിനീയർമാർ, അധ്യാപകർ, ഡോക്ടർമാർ, മറ്റു സാങ്കേതിക വിദഗ്ധർ തുടങ്ങി സർവീസിലുള്ളവരും റിട്ടയർ ചെയ്തവരുമായവരുടെ സേവനം സന്നദ്ധപ്രവർത്തനാടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് ലഭ്യമാക്കണം. ഇവരെ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് മുൻകൈ എടുക്കണം. ഇതേ ലഘുലേഖയിൽ തന്നെ പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തികാധികാരവും ഭരണാധികാരവും നൽകേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ജനകീയാസൂത്രണത്തിന്റെ പല ഘടകങ്ങളും ഇവയിലെല്ലാം കാണാം.<noinclude></noinclude>
90x45h98m0e0gjr97pqvf3za6rdn4zr
താൾ:Janakeeyasasthra prastanam.pdf/62
106
81143
241297
239797
2026-06-16T13:33:39Z
Shajiarikkad
1345
241297
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ജലമലിനീകരണം വ്യാവസായിക വികസനത്തിന്റെ ഒരു അനിവാര്യഘടകമാണെന്ന് ഫാക്ടറി അധികാരികൾ വാദിച്ചു. പല രാഷ്ട്രീയ നേതാക്കളും അങ്ങനെതന്നെ വാദിച്ചു. വികസനം വേണമെങ്കിൽ വ്യവസായം വേണം. വ്യവസായങ്ങൾ ഏറിയോ കുറഞ്ഞ തോതിൽ ജല-വായുമലിനീകരണം ഉണ്ടാക്കും. അത് സഹിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ വികസനം വേണ്ടെന്നു വയ്‍ക്കേണ്ടിവരും. ഇതായിരുന്നു വാദം. 1978-79 കാലത്ത് തന്നെയാണ് ഈ പ്രശ്നവുമായി പരിഷത്തിന് ബന്ധപ്പെടേണ്ടിവന്നത്. റയോൺ ഫാക്ടറിയിൽനിന്ന് ബഹിർഗമിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ വേണ്ട സാങ്കേതികവിദ്യകൾ ലഭ്യമാണെന്നും, അതിനുള്ള ചെലവ് അധികമല്ലെന്നും ലാഭത്തിൽ കുറച്ച് കുറവു വരിക മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പരിഷത്ത് പഠനങ്ങളിലൂടെ തെളിയിച്ചു. അവസാനം കോടതി ഇടപെട്ട്, മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്താൻ മാനേജ്മെന്റിനെ നിർബന്ധിച്ചു. ഫാക്ടറി അടച്ചുപൂട്ടാൻ തക്കം പാർത്തിരുന്ന മാനേജ്മെന്റ് ഇതിനെ ഒരു സുവർണാവസരമായി ഉപയോഗിച്ചു. അവസാനം ഫാക്ടറി പൂട്ടി. അതിനു വളരെ മുമ്പുതന്നെ വികസനത്തിന് അനിവാര്യമായും കൊടുക്കേണ്ടിവരുന്ന വിലയാണോ മലിനീകരണം എന്നതിനെക്കുറിച്ചും, സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്നപോലെ വലിയ വിവാദം ഉയർന്നു വന്നു. കേരളത്തിന്റെ പരസ്പരബന്ധിതവും ദുർബലവുമായ ജലവ്യവസ്ഥ കണക്കിലെടുത്ത്, കൂടുതൽ വെള്ളം വേണ്ടതും മലിനീകരണ സാധ്യതയുള്ളതും ആയ രാസവ്യവസായങ്ങൾ കഴിവതും ഒഴിവാക്കണം, കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ അടിത്തറയായി അവയെ കാണരുത് എന്ന നിലപാടെടുത്തു പരിഷത്ത്. ഇന്ത്യൻ അലൂമിനിയം, എഫ്.എ.സി.ടി, ടി.സി.സി, മാവൂർ റയോൺസ്, കോമിങ്കോ ബിനാനി, ട്രാവൻകോർ ഇലക്ട്രോ കെമിക്കൽസ് മുതലായവയായിരുന്നു അതുവരെയുള്ള വ്യവസായ ഭീമന്മാർ. കേരളത്തിന് ഇനിയും ഇത്തരം വ്യവസായങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും പുതുതായി സ്ഥാപിക്കപ്പെടുന്ന വ്യവസായങ്ങളൊന്നും അത്തരത്തിൽപ്പെട്ടവയാവരുതെന്നും പരിഷത്ത് പറഞ്ഞു. 1976ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെസമ്പത്ത്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇവിടത്തെ അധ്വാനശേഷിയെ മൂലധനമാക്കുക, കേരളത്തെ ഒരു പ്രത്യേക ആസൂത്രണ ഘടകമാക്കുക, കയറ്റുമതി ഇറക്കുമതി കഴിവതും കുറയ്ക്കുക എന്നിവ ആയിരിക്കണം നമ്മുടെ വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനം. വ്യവസായങ്ങളുടെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാതെ നിവൃത്തിയില്ല. കൃഷിയുടെ കാര്യത്തിൽ, മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ ഒക്കെ കൂടുതൽ മൂർത്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പരിഷത്തിന്റെ വികസന പരിപ്രേക്ഷ്യം, പ്രത്യയശാസ്ത്രം, മൂർച്ചപ്പെടുത്തേണ്ട കാലമായി. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അന്നു തുടങ്ങിയതാണ് “പരിപ്രേക്ഷ്യ' ചർച്ചകൾ.<noinclude></noinclude>
nyluvu86vdtgd4jsz0k6roi16mgo9nv
താൾ:Prithikaradurga (Changampuzha).pdf/8
106
81396
241326
240883
2026-06-16T19:48:26Z
Manojk
804
241326
proofread-page
text/x-wiki
<noinclude><pagequality level="1" user="Hortus Malabaricus" /></noinclude>നദിയുടെ തീരത്തുള്ള ആ പ്രദേശത്തി
ലെ ഒന്നാമത്തെ കഷകകുടുംബമായ "വാഡിനിലെ ഗു
നാർ' എന്ന ഗൃഹാധിപൻ കുടിയാന്മാരാണ് ത
ങ്ങളെന്ന് ആ മുക്കുവന്മാർ മറുപടി പറഞ്ഞു. അന്നു രാ
ത്രി കഴിച്ചുകൂട്ടേണ്ടതിലേയ്ക്കായി തങ്ങളെ അങ്ങോട്ടു കൂട്ടി
കൊണ്ടുപോകാമോ എന്നു പെർഡ് മുക്കുവന്മാ
രോടു ചോദിക്കുകയും അങ്ങനെ ചെയ്യാമെന്നവർ സമ്മ
തിക്കുകയും ചെയ്തു.
അനന്തരം ഐസ്ലാൻഡുകാർ അ
വരുടെ കപ്പൽ നദിയിലേ ത്രത്തോളം കൊണ്ടുപോകു
വാനൊക്കുമോ അത്രത്തോളം തുഴഞ്ഞുകൊണ്ടുപോയി. മു
വന്മാരിലൊരാൾ അവരോടൊന്നിച്ചു പാഡിയിലേയ്ക്കു
പുറപ്പെട്ടു.
അവർ അവിടെ എത്തിയപ്പോൾ നേരം നല്ലപോ
ലെ ഇരുട്ടായിരുന്നു. ഗുന്നാർ തന്റെ സ്വീകരണശാല
യിൽ ഒരു പീഠത്തിൽ ഇരിക്കുന്നതായിട്ടവർ കണ്ടു.
നീളമുള്ള ചാരത്തലമുടിയോടും, മാറിടമാകെ മറച്ചുകിടന്ന
ശ്മശ്രുക്കളോടും കൂടി സ്ഥലകായനും സുമുഖനുമായ
മനുഷ്യനായിരുന്നു ഗുന്നാർ. എരിക്കിനിക്കരികിലായി
(Hearth) രണ്ടു സ്ത്രീകൾ ഇരിപ്പുണ്ട്; അവരിൽ ഒരുവൾ
തീയിന്റെ വെളിച്ചത്തിൽ തുന്നിക്കൊണ്ടിരിക്കയാണ്.
അവൾക്കു തീരെ ചെറുപ്പമല്ല. മുഷിഞ്ഞ വസ്ത്രങ്ങളാണ
വൾ ധരിച്ചിട്ടുള്ളത്. പക്ഷേ സുന്ദരവും സുപ്രസന്നവു
മാണവളുടെ മുഖം. മറ്റവൾ ഒരു കൊച്ചു പെമകിടാ
*
ആസ്എൽവ് എന്ന പേരിൽ അറിയപ്പെടുന്ന ആ 6. കാ
നദി, ഓസ്ലോ എന്ന ആധുനികനഗരത്തിന്റെ ഏതാനും ഭാഗങ്ങളിൽക്കൂടി
പ്രവഹിക്കുന്നു.<noinclude></noinclude>
91553ex51ysnksp0w3o6of9d36u8ju8
താൾ:Otta slokam Malayalam 1921.pdf/12
106
81403
241328
240542
2026-06-17T03:38:52Z
MoosadWiki
13329
241328
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude>
4 ഒറ്റശ്ലോകം
ഒരു നവോഢയായ പെൺകിടാവ് തന്റെ ഭർത്താവിനെക്കുറിച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കുന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു കടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യഥാശങ്കിനോ ഭർത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗർഭവിനിർഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതുര്യം കണ്ട് ഭർത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കിടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽനിന്ന് പാതി പുറത്തേക്ക് പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാട്ടാനയുടെ മസ്തകം പിളർക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുടേതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും ചെയ്തു. **********************<noinclude><references/></noinclude>
j1alvum92i9ew5tidnyzfp064lctwjk
241329
241328
2026-06-17T03:39:54Z
MoosadWiki
13329
241329
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude>
4 ഒറ്റശ്ലോകം
ഒരു നവോഢയായ പെൺകിടാവ് തന്റെ ഭർത്താവിനെക്കുറിച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കുന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു കടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യഥാശങ്കിനോ ഭർത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗർഭവിനിർഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതുര്യം കണ്ട് ഭർത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കിടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽനിന്ന് പാതി പുറത്തേക്ക് പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാട്ടാനയുടെ മസ്തകം പിളർക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുടേതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും ചെയ്തു. **********************<noinclude><references/></noinclude>
1x2boy7t7rdzq7xkr2ksrjxw4dghevb
241334
241329
2026-06-17T03:55:22Z
MoosadWiki
13329
241334
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude>
4 ഒറ്റശ്ലോകം
ഒരു നവോഢയായ പെൺകിടാവ് തന്റെ ഭർത്താവിനെക്കുറിച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കുന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു കടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യഥാശങ്കിനോ ഭർത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗർഭവിനിർഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതുര്യം കണ്ട് ഭർത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കിടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽനിന്ന് പാതി പുറത്തേക്ക് പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാട്ടാനയുടെ മസ്തകം പിളർക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുടേതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും ചെയ്തു. **********************
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തനൂജാം ചർമ്മാംബരം യൽ ഗരളം സ
മുദ്രഃ ൮<noinclude><references/></noinclude>
csbfzbqhe5n0kkyi100a3v8ohcivrl4
241335
241334
2026-06-17T03:55:48Z
MoosadWiki
13329
241335
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude>
4 ഒറ്റശ്ലോകം
ഒരു നവോഢയായ പെൺകിടാവ് തന്റെ ഭർത്താവിനെക്കുറിച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കുന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു കടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യഥാശങ്കിനോ ഭർത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗർഭവിനിർഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതുര്യം കണ്ട് ഭർത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കിടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽനിന്ന് പാതി പുറത്തേക്ക് പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാട്ടാനയുടെ മസ്തകം പിളർക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുടേതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും ചെയ്തു. **********************
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തനൂജാം ചർമ്മാംബരം യൽ ഗരളം സ
മുദ്രഃ ൮<noinclude><references/></noinclude>
36htlxb2afoxo5ajhes3n134a23fo6b
241336
241335
2026-06-17T03:57:01Z
MoosadWiki
13329
241336
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude>
4 ഒറ്റശ്ലോകം
ഒരു നവോഢയായ പെൺകിടാവ് തന്റെ ഭർത്താവിനെക്കുറിച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കുന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു കടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യഥാശങ്കിനോ ഭർത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗർഭവിനിർഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതുര്യം കണ്ട് ഭർത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കിടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽനിന്ന് പാതി പുറത്തേക്ക് പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാട്ടാനയുടെ മസ്തകം പിളർക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുടേതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും ചെയ്തു. **********************
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ ക്ഷ്യ ദദൗ തനൂജാം ചർമ്മാംബരം യൽ ഗരളം സ
മുദ്രഃ ൮<noinclude><references/></noinclude>
93lq2lpvphw64uvopba0yrm4a7gzvv0
241337
241336
2026-06-17T04:12:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241337
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />{{rh|4|ഒറ്റശ്ലോകം|}}</noinclude>ഒരു നവോഢയായ പെൺകിടാവ് തന്റെ ഭൎത്താവിനെക്കുറി
ച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു
പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേ
ശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കു
ന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു ക
ടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ
ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. * * *
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യ
ഥാശങ്കിനോ ഭൎത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗൎഭവി
നിൎഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതു
ൎയ്യം കണ്ട് ഭൎത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കി
ടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽ
നിന്നു പാതി പുറത്തേക്കു പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാ
ട്ടാനയുടെ മസ്തകം പിളൎക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുട
േതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും
ചെയ്തു. * * * * * *
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തന്ത്രജാം ചൎമ്മാംബരം യൽ ഗരളം സ
മുദ്രഃ.<noinclude><references/></noinclude>
d2t92rbykkq4dnhnlnoffq1m1958ul8
241338
241337
2026-06-17T04:12:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241338
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{rh|4|ഒറ്റശ്ലോകം|}}</noinclude>ഒരു നവോഢയായ പെൺകിടാവ് തന്റെ ഭൎത്താവിനെക്കുറി
ച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു
പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേ
ശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കു
ന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു ക
ടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ
ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. * * *
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യ
ഥാശങ്കിനോ ഭൎത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗൎഭവി
നിൎഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതു
ൎയ്യം കണ്ട് ഭൎത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കി
ടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽ
നിന്നു പാതി പുറത്തേക്കു പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാ
ട്ടാനയുടെ മസ്തകം പിളൎക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുട
േതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും
ചെയ്തു. * * * * * *
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തന്ത്രജാം ചൎമ്മാംബരം യൽ ഗരളം സ
മുദ്രഃ.<noinclude><references/></noinclude>
oower7ye11f7q0la15pbzwmg6y1cxx6
241343
241338
2026-06-17T04:40:13Z
MoosadWiki
13329
241343
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{rh|4|ഒറ്റശ്ലോകം|}}</noinclude>ഒരു നവോഢയായ പെൺകിടാവ് തന്റെ ഭൎത്താവിനെക്കുറി
ച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു
പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേ
ശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കു
ന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു ക
ടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ
ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. * * *
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യ
ഥാശങ്കിനോ ഭൎത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗൎഭവി
നിൎഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതു
ൎയ്യം കണ്ട് ഭൎത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കി
ടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽ
നിന്നു പാതി പുറത്തേക്കു പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാ
ട്ടാനയുടെ മസ്തകം പിളൎക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുട
േതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും
ചെയ്തു. * * * * * *
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തനൂജാം ചൎമ്മാംബരം യൽ ഗരളം സ
മുദ്രഃ.<noinclude><references/></noinclude>
iloqtea2doxeiy60z8jnr24qa93zeoi
241344
241343
2026-06-17T04:43:10Z
MoosadWiki
13329
241344
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" />{{rh|4|ഒറ്റശ്ലോകം|}}</noinclude>ഒരു നവോഢയായ പെൺകിടാവ് തന്റെ ഭൎത്താവിനെക്കുറി
ച്ച് അമ്മയോട് പറയുന്നു:-അമ്മേ! ഞാനിന്നു കിടപ്പറയിലേക്കു
പോകുന്നില്ല. മകളേ ! എന്താണത്. അമ്മയുടെ ജാമാതാവിന് ലേ
ശവും ദയയില്ല. അദ്ദേഹം ഭുജലതാബന്ധം കൊണ്ടെന്നെ ഉപദ്രവിക്കു
ന്നു. അംഗങ്ങളെ വ്രണപ്പെടുത്തുകയും പല്ലുകൊണ്ടെന്റെ ചുണ്ടു ക
ടിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, മടിക്കുത്തു പിടിച്ചഴിക്കുക കൂടെ
ചെയ്യുന്നു; ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. * * *
ബാലായാ നവസംഗമേ ചതുരതാം വീക്ഷ്യാന്യ
ഥാശങ്കിനോ ഭൎത്തുഃശ്ചിത്തമവേക്ഷ്യ സാ ചതുരാ
തൽ പാർശ്വ കുഡ്യേ ലിഖൽ | രൂപം മത്ത മതംഗജം
തദുപരി ക്രോധാൽ പതന്തം ശിശും സിംഹീഗൎഭവി
നിൎഗ്ഗതാർദ്ധവപുഷാ ദൃഷ്ട്വാ സ തുഷ്ടോഭവൽ. ൭
ബാലയായ ഒരു നവോഢക്ക് ക്രീഡാവിഷയത്തിലുള്ള ചാതു
ൎയ്യം കണ്ട് ഭൎത്താവ് തെറ്റിദ്ധരിച്ചു. അതറിഞ്ഞ് ആ നായിക കി
ടപ്പറയിലെ ചുമരിന്മേൽ ഒരു ചിത്രമെഴുതി. തള്ളയുടെ വയറ്റിൽ
നിന്നു പാതി പുറത്തേക്കു പുറപ്പെട്ടപ്പോൾതന്നെ, മദിച്ചു നിൽക്കുന്ന കാ
ട്ടാനയുടെ മസ്തകം പിളൎക്കുവാൻ ഓങ്ങിച്ചാടുന്ന ഒരു സിംഹക്കുട്ടിയുട
േതായിരുന്നു ആ ചിത്രം. അത് കണ്ട് ഭർത്താവ് സന്തോഷിക്കുകയും
ചെയ്തു. * * * * * *
കിം വാസസാ നേതി വിചാരണീയം വാസഃ
പ്രമാണം ഖലു യോഗ്യതായാഃ | പീതാംബരം വീ
ക്ഷ്യ ദദൗ തനൂജാം ചൎമ്മാംബരം യൽ ഗരളം സ
മുദ്രഃ. ൮<noinclude><references/></noinclude>
jz0m9qqfykhzs1b5ik166fbk8zrx4ic
താൾ:Prithikaradurga (Changampuzha).pdf/267
106
81419
241345
241170
2026-06-17T04:54:42Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
241345
proofread-page
text/x-wiki
<noinclude><pagequality level="1" user="ശക്തി" /></noinclude><noinclude></noinclude>
ch1yl6b2bcv3xqtaxkbznjncvwzw863
241347
241345
2026-06-17T05:00:15Z
ശരണ്യ പി എസ്
13377
241347
proofread-page
text/x-wiki
<noinclude><pagequality level="1" user="ശക്തി" /></noinclude>കാണുവാൻ ഞാനാശിക്കുന്നു. എനിക്കറിയണം എങ്ങനെ യാണു്' അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന് !''
"അദ്ദേഹം ഒരിക്കലും നമ്മുടെ വർത്തമാനങ്ങൾ ന്വേഷിച്ചിട്ടില്ല,'' അവൾ കോപത്തോടുകൂടി പറഞ്ഞു: "പോരെങ്കിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിനു് ഒരു ഭായ്യയും കുട്ടികളുമുണ്ടു്. അദ്ദേഹത്തെ നീ കണ്ടെത്തിയാൽ ത്തന്നെ ദുമ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്ര തിഫലമായി ലഭിക്കൂ!??
"എങ്കിൽ ഞാൻ അമ്മയുടെ മകനാകാൻ നിവൃത്തി യില്ലാ,'' ഉൾവാർ രോഷത്തോടുകൂടി പ്രസ്താവിച്ചു: “എന്റെ നേരെ ദുർമ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നിൽക്കുന്ന കരുത്തനാണു് ഞാനെങ്കിൽ! ഇതിനു മുൻപ് അമ്മ എ ന്നിൽനിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കൽ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്നു് അമ്മ പറയു കയുണ്ടായി_ ഞാൻ വൈഗ_ യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയിൽ കാഴ്ചവെച്ചാൽ!”
ഇത്രയും പറഞ്ഞുകൊണ്ടു് അവൻ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്‌ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു:
"ഛായ്! ആ മനുഷ്യന്റെ പേർകരിക്കലും എനിക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ!??
ഇല്ലൃജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാൾ പ്രതിവചിച്ചു:<noinclude></noinclude>
hrkjonhv32f123s3qvwyg2n6euacgf1
241348
241347
2026-06-17T05:00:59Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241348
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>കാണുവാൻ ഞാനാശിക്കുന്നു. എനിക്കറിയണം എങ്ങനെ യാണു്' അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന് !''
"അദ്ദേഹം ഒരിക്കലും നമ്മുടെ വർത്തമാനങ്ങൾ ന്വേഷിച്ചിട്ടില്ല,'' അവൾ കോപത്തോടുകൂടി പറഞ്ഞു: "പോരെങ്കിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിനു് ഒരു ഭായ്യയും കുട്ടികളുമുണ്ടു്. അദ്ദേഹത്തെ നീ കണ്ടെത്തിയാൽ ത്തന്നെ ദുമ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്ര തിഫലമായി ലഭിക്കൂ!??
"എങ്കിൽ ഞാൻ അമ്മയുടെ മകനാകാൻ നിവൃത്തി യില്ലാ,'' ഉൾവാർ രോഷത്തോടുകൂടി പ്രസ്താവിച്ചു: “എന്റെ നേരെ ദുർമ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നിൽക്കുന്ന കരുത്തനാണു് ഞാനെങ്കിൽ! ഇതിനു മുൻപ് അമ്മ എ ന്നിൽനിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കൽ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്നു് അമ്മ പറയു കയുണ്ടായി_ ഞാൻ വൈഗ_ യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയിൽ കാഴ്ചവെച്ചാൽ!”
ഇത്രയും പറഞ്ഞുകൊണ്ടു് അവൻ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്‌ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു:
"ഛായ്! ആ മനുഷ്യന്റെ പേർകരിക്കലും എനിക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ!??
ഇല്ലൃജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാൾ പ്രതിവചിച്ചു:<noinclude></noinclude>
oexoxonii4vroc0qn97iupbeny3xq3l
ഉപയോക്താവിന്റെ സംവാദം:MoosadWiki
3
81629
241299
241292
2026-06-16T17:22:11Z
Manojk
804
241299
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
k41gimpy9m0l4zeuu3qxnc9k9ujazsg
241327
241299
2026-06-17T03:28:14Z
MoosadWiki
13329
/* */ മറുപടി
241327
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
5rqqx0iar7qql8tl8xqda73vo2ik9fd
241339
241327
2026-06-17T04:19:19Z
Manojk
804
241339
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
p7uhf6b7o172r6jppv0fso5lp700iil
241342
241339
2026-06-17T04:35:01Z
~2026-35524-88
13385
/* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി
241342
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
:::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്.
:::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/~2026-35524-88|~2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:~2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC)
0mrrta3ona8i6zrp1aokpm5yfiinvk8
241346
241342
2026-06-17T04:58:18Z
Manojk
804
/* പുതിയ പുസ്തകം ചേർക്കാൻ */
241346
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
:::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്.
:::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/~2026-35524-88|~2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:~2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC)
:::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC)
7vya4y7eothnupgus3tulimwifgeged
241385
241346
2026-06-17T05:56:20Z
MoosadWiki
13329
/* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി
241385
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC)
== പുതിയ പുസ്തകം ചേർക്കാൻ ==
:1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC)
::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും.
ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC)
:പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം.
:ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC)
:: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC)
:::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്.
:::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/~2026-35524-88|~2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:~2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC)
:::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC)
::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC)
s6um7imcnwoh4fpgu8268go7jzwfgjs
താൾ:Prithikaradurga (Changampuzha).pdf/221
106
81692
241451
240829
2026-06-17T06:54:17Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241451
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ന്റെ സഹോദരിയെ ഇരുകൈകളിലും അത്രമാത്രം മുറുക്കിപിടിച്ചിരുന്നതിനാൽ അവൾ അവന്റെ കീഴെയായിപ്പോവുകയുമാണ് ഉണ്ടായതെന്നും അവർ രണ്ടുപേരും മുങ്ങിച്ചത്തുപോയി എന്നും അയാൾ കണ്ടു.
അവർ രണ്ടുപേരും മരിച്ചുകഴിഞ്ഞു എന്നയാൾക്കു മനസ്സിലായി; എന്നിരുന്നാലും അവരെ വാരിയെടുത്തു കൊണ്ട് അയാൾ മിന്നൽവേഗത്തിൽ വീട്ടിലേക്കോടി.ചൂടുള്ള തോലുകളും ചടുചുടുന്നനെയുള്ള പാലും കുറേ തരുവാനായി അയാൾ വിളിച്ചു പറഞ്ഞു.
കുഞ്ഞുങ്ങളെ കണ്ട നിമിഷത്തിൽ ലീക്നി മരിച്ച പോലെ വിളർത്തു വെളുത്തുപോയി. പക്ഷേ അത്രമോശമായ നിലയിലായിക്കാണില്ലെന്നും വേഗത്തിൽ വീണ്ടും അവർക്കു ജീവൻ വെയ്ക്കുമെന്നും അവൾ പറഞ്ഞു. അവർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. പക്ഷേ ആ അരുമക്കുഞ്ഞുങ്ങൾ മരിച്ചുതന്നെ കിടന്നു. ഒടുവിൽ താടിക്കു കൈയ്യും കൊടുത്ത് അഗ്നികുണ്ഡത്തിനരികെ ചെന്നു യോട്ട് ഇരിപ്പായി. എന്നാൽ ലീക്നി വിടുന്നഭാവം കണ്ടില്ല. യാതൊരു പ്രയോജനവും ഇനിയുണ്ടാവുകയില്ലെന്നു മറ്റുള്ളവരെല്ലാം പറഞ്ഞു എങ്കിലും അവൾ അവരുടെ വാ യിൽക്കൂടി പാൽ ഇറക്കിവിടാനും, രോമത്തുണികൾകൊ ണ്ടു' അവരെ മാറി മാറിമാറിത്തിരുമ്മിത്തിരുമ്മി ചൂടുപിടിപ്പിക്കുവാനും ശ്രമിച്ചു.
അനന്തരം, അവസാനം, ആ രണ്ടു മൃതശരീരങ്ങളും വാരിയെടുത്തു മാറോടടുക്കിപ്പിടിച്ചുകൊണ്ട് അവൾ ഉച്ച ത്തിൽ മുറവിളികൂട്ടി."<noinclude></noinclude>
ndwkp4s86hjkylgt12vlq3g7ihgjmym
താൾ:Prithikaradurga (Changampuzha).pdf/222
106
81693
241452
240830
2026-06-17T06:54:57Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241452
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>"ഞാൻ അവർക്കു ജിവനുണ്ടാക്കും; അവർക്ക് വീണ്ടും ജീവനുണ്ടാകുന്നതുവരെ ഞാൻ അവരുടെ മേൽ പതികിടക്കും”
അവരെ കിടക്കപ്പുറത്തു കിടത്തി അവരുടെമേൽ കമിഴ്ന്നു കിടന്ന് അവരുടെ വായിനുള്ളിലേയ്ക്കു അവൾ മുറയ്ക്കു ശ്വാസം വിട്ടു. യോട്ട് എഴുന്നേറ്റു ചെന്ന് അവളുടെ തോളിൽക്കൂടി കൈ ചുറ്റിക്കൊണ്ടു പറഞ്ഞു:
"അവരെ അങ്ങനെതന്നെ സ്വസ്ഥമായി വിട്ടേയ്ക്കു. ശവശരീരങ്ങളോടു നീ അങ്ങനെ പെരുമാറിക്കൂടാ!''
അവൾ അയാളുടെ കരവലയത്തിൽനിന്നും കുതറിമാറി , തടവില്ലാതെ കരഞ്ഞുകൊണ്ടിരുന്നു. തലയിൽ നിന്നും തൂവാല പിഴുതെടുത്തിട്ടു അവൾ തലമുടി വലിച്ചു പറിച്ചു. അനന്തരം അവൾ വാതില്ക്കലേയ്ക്കിരച്ചുപാഞ്ഞു നദിയിൽ പോയി ചാടാൻ ഒരുമ്പെട്ടു. പക്ഷേ യോട്ട് ഓടിച്ചെന്ന് അവളെ വട്ടമെടുത്തുതാങ്ങി കൊണ്ടുവന്നു അവരുടെ കിടക്കമേൽ കിടത്തി. വസ്ത്രങ്ങൾ മാറ്റുന്നതിനും, കിടത്തുന്നതിനും അയാൾക്കു ബലം പ്രയോഗിക്കേ ണ്ടിവന്നു. അന്നുരാത്രി മുഴുവൻ അയാൾ അവളെ പിടി ച്ചുകൊണ്ടിരുന്നു കഴിച്ചുകൂട്ടി; അവൾക്കു സ്വബോധം നഷ്ടപ്പെടുമെന്നുതന്നെ മിക്കവാറും അയാൾക്കു തോന്നിപ്പോയി.
പക്ഷേ നേരം പ്രഭാതമാകാറായതോടുകൂടി അവളുടെ പ്രകൃതം അല്പാല്പം ശാന്തമായി വന്നു. പകൽ ഉണർന്നെണീറ്റ അവസരത്തിൽ അവൾ വളരെ ശാന്തയായി കാ<noinclude></noinclude>
6ndz5v1suzi0z7tgt98w8ica3f48xsr
താൾ:Prithikaradurga (Changampuzha).pdf/223
106
81696
241453
240833
2026-06-17T06:55:15Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241453
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ണപ്പെട്ടു. അവൾ പിന്നീടധികമൊന്നും കരഞ്ഞില്ല. എന്നാൽ അവളുടെ മുഖഭാവം മരണശയ്യയിൽനിന്നെഴുന്നേറ്റു വന്ന ഒരാളുടേതായിരുന്നു.
മുപ്പത്തിയഞ്ച്
സന്താപഗർഭമായിട്ടാണ് സ്കോമെഡാലിൽ ഇപ്പോൾ സമയം നീങ്ങിക്കൊണ്ടിരുന്നത് . കോടതി തുറപ്പുകാലം സമീപിച്ചു.. യോട്ടിന് അവിടെ പോയിട്ടു കുറച്ചു കാര്യമുണ്ടായിരുന്നു . ലീക്നിയെക്കൂടി തന്നോടൊന്നിച്ചു കൊണ്ടുപോയാൽ കൊള്ളാമെന്ന് അയാൾ ആശിച്ചു. പക്ഷേ, അവൾക്കു പോകാൻ പറ്റിയ ഒരു സന്ദർഭമല്ല എന്നു അവൾ പറഞ്ഞു. അതിനാൽ അയാൾക്കു തനിയെ യാത്ര ചെയ്യേണ്ടിവന്നു.
അയാൾ മടങ്ങിയെത്തിയപ്പോൾ, കുറച്ചു രാത്രികളായി താൻ നെയ്ത്തുപുരയിലാണ് കിടപ്പെന്നും കുറച്ചുനാൾകൂടി അവിടെ തനിയെ കിടക്കുവാൻ തന്നെ അനുവദിക്കണമെന്നും അവൾ യോട്ടിനെ അറിയിച്ചു. അതിലവൾക്ക് അത്രമേൽ ആശയുണ്ടെങ്കിൽ താനതു നിരസിക്കുന്നില്ലെന്ന് അയാൾ മറുപടി പറഞ്ഞു.
ഗ്രീഷ്മകാലം ഏതാണ്ടവസാനിച്ചു. അപ്പോഴും ലീക്നി രാപ്പകൽ നെയ്ത്തുപുരയിൽത്തന്നെ കഴിച്ചുകൂട്ടി. ഗൃഹഭരണകാര്യത്തിൽ അവൾക്ക് ഒരു തിരക്കും തിടുക്കവും ഇല്ലാതായി. യാതൊന്നും ചെയ്യാതെ അതിനുള്ളിൽ കയറി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് അവൾ കഴി<noinclude></noinclude>
5nz9zwus43962mxqfopsqt23ybwf8ss
താൾ:Prithikaradurga (Changampuzha).pdf/224
106
81697
241456
240834
2026-06-17T06:55:50Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241456
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ച്ചുകൂട്ടി . എല്ലാ സായാഹ്നത്തിലും അവൾ, വീടിരിക്കുന്ന പറമ്പിനു തൊട്ടുതന്നെ യോട്ട് പണികഴിപ്പിച്ചിരുന്ന പള്ളിയിൽ പോവുകയും രാത്രി വളരെ വൈകുന്നത് വരെ അതിനുള്ളിൽ മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കുകയും ചെയ്ത് പൊന്നു.
പക്ഷേ ഒരു ദിവസം വൈകുന്നേരം അവൾ വെളിയിലേയ്ക്കു പോകാൻ ഭാവിക്കുമ്പോൾ യോട്ട് നെയ്ത്തുപുരയിലേക്ക് കടന്നു വന്നു .ഒരു നിമിഷം അവിടെ നിൽക്കണമെന്ന് അയാൾ അവളോടു പറഞ്ഞു. എന്റെ അടുക്കലേയ്ക്ക് എന്നു തിരിച്ചു വരാമെന്നാണ് , ലീക്നി, നീ വിചാരിച്ചിരിക്കുന്നത്?''
ലീക്നി ഒന്നും ഉത്തരം പറഞ്ഞില്ല; അയാൾ തുടർന്നു: “നാമിങ്ങനെ നമ്മുടെ സങ്കടവും സഹിച്ചുകൊണ്ടു അങ്ങിങ്ങു വേർപെട്ടു ജീവിക്കണമെന്നാണെങ്കിൽ നമുക്കിരുകൂട്ടർക്കും അതുകൊണ്ടെന്തെങ്കിലും മെച്ചമുണ്ടാകുമെന്നു ഞാൻ വിചാരിക്കുന്നില്ല. എന്നല്ല നീ അകത്തുവന്നു ബാക്കിയുള്ള ഞങ്ങളോടുകൂടി ജീവിക്കുകയും നിന്റെ വീട്ടിലെ ഭരണകാര്യം ഏറ്റെടുക്കുകയുമാണ് വേണ്ടത്. ഒരു പക്ഷേ അതു നിന്റെ ദുഃഖശാന്തി കൂടുതൽ എളുപ്പമാക്കി തീർത്തേക്കാം.”
"ഗൃഹഭരണം കയ്യേൽക്കുവാനുള്ള കരുത്തില്ലെനിക്ക്,'' അവൾ പറഞ്ഞു: “എന്തോ ഒന്നു ഞാൻ മറന്നിട്ടുള്ളതുപോലെ എനിക്കു സദാ തോന്നുന്നു. എന്തായിരിക്കാം അതെന്നു ആലോചിക്കുമ്പോൾ, എന്റെ കുഞ്ഞു<noinclude></noinclude>
2tdgntbkrpdpxkhuoja0tg43gt7ifin
താൾ:Prithikaradurga (Changampuzha).pdf/225
106
81699
241457
240836
2026-06-17T06:56:09Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241457
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ങ്ങളാണതെന്നും അവർക്കു മേലിൽ ഒരിക്കലും എന്നെ ആവശ്യമില്ലെന്നും ഉള്ള തോന്നൽ എന്നിലുണ്ടാകുന്നു. '
യോട്ട് മറുപടി പറഞ്ഞു:
"നിനക്കു വീട്ടിൽപോയി നിന്റെ അമ്മയെ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ, ഞാൻ നിന്നെ അങ്ങോട്ടു കൊണ്ടു പോകാം.''
ലീക്നി ശാന്തമായി പറഞ്ഞു:
“എല്ലാറ്റിലും ഉപരിയായി എനിക്ക് ഒരാഗ്രഹമുണ്ട്. അതങ്ങു സാധിച്ചു തരുമോ?''
“നീ എന്തുതന്നെ ചോദിച്ചാലും ഞാൻ നിരസിക്കയില്ല," അയാൾ പറഞ്ഞു.
"അതായത് , മേലിലൊരിക്കലും അങ്ങയുടെ ഭാര്യയെന്ന നില എനിക്കുണ്ടാകരുത് എന്നുള്ളതാണ് ,” ലീക്നി പറഞ്ഞു: “ഇവിടെനിന്നു പോകുവാനും, മറ്റു ക്രിസ്തീയരാജ്യങ്ങളിലെ സ്ത്രീകൾ ചെയ്യുന്നതുപോലെ വ്രതാനുഷ്ഠാനങ്ങളോടുകൂടിയ ഒരു പരിശുദ്ധജീവിതം നയിക്കുവാനും എന്നെ അനുവദിക്കൂ!''
യോട്ട് മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു:
“എന്നോടൊന്നിച്ചുള്ള നിന്റെ ഇവിടത്തെ ജീവിതം അത്രയേറെ ആനന്ദപ്രദമായിരുന്നില്ലെന്നു എനിക്കറിയാം. ഇങ്ങനെയൊക്കെയാണു സംഭവിക്കുകയെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ നിന്നെ സ്കോമെഡാലിലേയ്ക്കു കൊണ്ടുവരില്ലായിരുന്നു. പക്ഷെ ഒരിക്കൽ ഞാൻ<noinclude></noinclude>
nnqjg3phqt9qj21j3bq6uq0oigwinpy
താൾ:Prithikaradurga (Changampuzha).pdf/226
106
81701
241458
240838
2026-06-17T06:57:26Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241458
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>നിന്നോട് ചോദിക്കെയുണ്ടായി, നാം തമ്മിലുള്ള പെരുമാറ്റം എങ്ങനെയാണ് വേണ്ടതെന്ന്. അപ്പോൾ എന്നോടൊന്നിച്ച് താമസിക്കുവാനാണു നീ ഇഷ്ടപ്പെട്ടത്. അതു മുതൽ നിന്നോട് എത്രയും നല്ല രീതിയിൽ പെരുമാറണമെന്ന് കരുതി ഞാൻ ഉറ്റു ശ്രമിച്ചിട്ടുണ്ട്. ആ ദിവസം മുതൽ ഇന്നോളം നാം തമ്മിൽ കോപം കലർന്ന ഒരൊറ്റ വാക്കുപോലും ഉണ്ടായിട്ടില്ല. അന്നൊരു പ്രാവശ്യമല്ലാതെ പിന്നീടൊരിക്കലും ഞാൻ നിന്നെ കൈവെച്ചിട്ടുമില്ല. ഇവിടെ സകല കാര്യങ്ങളിലും എനിക്കുള്ള അധികാരം തന്നെ നിനക്കും ഉണ്ടായിരുന്നു. നിന്റെ പ്രവൃത്തികളിൽ ഒരിക്കലും ഞാൻ തലയിടാൻ വന്നിട്ടില്ല. മറ്റു സ്ത്രീകളുമായി ഞാൻ വിനോദിക്കയോ നിന്നിലല്ലാതെ മറ്റാരിലും എനിക്കു സന്താനങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല.''
"എന്നിലും നിങ്ങൾക്കു സന്താനങ്ങളില്ലല്ലോ,'' ലീക്നി മറുപടി പറഞ്ഞു. അവൾ തന്റെ കൈകളിൽ മുഖംമറച്ചു വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി.
"നിനക്കുള്ളതുപോലെതന്നെ എനിക്കും അതൊരു മഹാദുഃഖമാണ്,'' അയാൾ പ്രസ്താവിച്ചു: "അതുകൊണ്ടു നമ്മുടെ യോജിച്ചുള്ള ജീവിതത്തെ നീ പിളർക്കാൻ ആശിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു.''
"നമ്മുടെ വിവാഹബന്ധം അവസാനിച്ചതായി അങ്ങു പ്രഖ്യാപിക്കുകതന്നെ വേണം. അങ്ങയുമൊന്നിച്ച് താമസിക്കുവാൻ എനിക്കു സമ്മതമില്ല എന്നുള്ളത് അതിനു മതിയായ അടിസ്ഥാനമായിരിക്കും. അങ്ങയ്ക്കു പിന്നീടു വേറൊരു ഭാര്യയെ വിവാഹം കഴിക്കയും ഈ വന<noinclude></noinclude>
i0dc56jk76hirj34ekj3p5h8vqjimic
താൾ:Prithikaradurga (Changampuzha).pdf/227
106
81703
241459
240840
2026-06-17T06:57:44Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241459
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>പ്രദേശം കൈവെടിയുകയും ചെയ്യാം. നാം ഒത്തൊരുമിച്ച് ഇവിടെ താമസിച്ച ഈ അനവധി കൊല്ലങ്ങൾക്കിടയിൽ ഒരൊറ്റ ദിവസമെങ്കിലും ഞാൻ അങ്ങയെ സന്തുഷ്ടചിത്തനായി കണ്ടിട്ടില്ല.”
അനന്തരം ഒരു താഴ്ന്ന സ്വരത്തിൽ യോട്ട് ചോദിച്ചു: "എന്നോടു സത്യം പറയൂ, ലീക്നി, നീ ഏതായാലും ഈ സ്ഥലം വിട്ടുപോകാനാശിക്കുന്നു. അങ്ങനെയാണെങ്കിൽ ഇനിയൊരിക്കലും നിന്റെ മെത്തയുടെ ഒരു പങ്കുപറ്റാൻ നീയെന്നെ അനുവദിക്കുകയില്ലേ??"
അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടു ഇരുകൈകളും നീട്ടി അവളെ തന്നോടടുക്കിപ്പിടിച്ചു. അവൾ കിടുകിടാ വിറച്ചുകൊണ്ടിരുന്നതിനാൽ അവൾക്കൊന്നും സമാധാനം പറയാൻ സാധിച്ചില്ല. അയാൾ വീണ്ടും പറഞ്ഞു:
“എനിക്കു ആവശ്യമുള്ള ഉണർവും ജീവനും എപ്പോഴും നിന്നോടൊത്തു ഞാൻ കണ്ടെത്തുമെന്ന് ഒരിക്കൽ നീ പറയുകയുണ്ടായി!
ലീക്നി കയ്യുയർത്തി മുഖം മറച്ചുകൊണ്ടു കണ്ണീരോടുകൂടി മറുപടി പറഞ്ഞു:
“എൻറെ അടുത്തുനിന്നു അങ്ങു പോകാനാഗ്രഹിക്കുന്നതായി എനിക്കു തോന്നി.''
“അതു വളരെക്കാലത്തിനുമുമ്പാണ്, ലീക്നി. പക്ഷേ നിന്നെക്കൂടാതെ എനിക്കു ജീവിക്കാൻ സാദ്ധ്യമല്ലെന്നു ഞാനറിഞ്ഞില്ല.''
അന്നു വൈകുന്നേരം ലീക്നി അയാളോടുകൂടി ഹാളിലേയ്ക്കു ചെല്ലുകയും പണ്ടത്തെപ്പോലെ അവളുടെ മേശ<noinclude></noinclude>
gg4egnzs0b0xa4wjypmkbo2ew51bydy
താൾ:Prithikaradurga (Changampuzha).pdf/228
106
81705
241461
240843
2026-06-17T06:58:04Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241461
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>യ്ക്കു മുമ്പിൽ ഇരിക്കുകയും ചെയ്തു. ഒരു കന്യാസ്ത്രീയകുവാനുള്ള അവളുടെ ആശയെക്കുറിച്ച് പിന്നീടൊരിക്കലും സംസാരമുണ്ടായിട്ടില്ല; പക്ഷേ വലിയ സ്നേഹത്തോടും ഐക്യത്തോടും കൂടി അവൾ യോട്ടുമൊന്നിച്ച് താമസിക്കുകയാണു ചെയ്തത്. എന്നിരുന്നാലും അവൾ അപ്പോഴും തന്റെ കുഞ്ഞുങ്ങളെയോർത്ത് സദാ സന്തപിച്ചിരുന്നു. പക്ഷേ ആരോടും അവൾ അതിനെക്കുറിച്ച് ഒന്നും തന്നെ ശബ്ദിച്ചില്ല.
ഒരു ദിവസം അവരെല്ലാവരും കൂടി സ്നാനാലയത്തിലേയ്ക്കു പോയി. ലീക്നി തന്റെ ഈറൻ തലമുടി ഉണങ്ങുവാനായി അഴിച്ചു നിവർത്തിയിട്ടിരുന്നു. യോട്ട് അതു തന്റെ ഇരുകൈകളിലും വാരിയെടുത്തുകൊണ്ടു' ഇങ്ങനെ പറഞ്ഞു:
"നിന്റെ തലമുടി പണ്ടത്തേക്കാൾ മനോഹരവും കൂടുതൽ മൃദുലവുമാണെന്നു ഞാൻ വിശ്വസിക്കുന്നു, ലീക്നി.”
അവൾ അഗ്നിക്കുതുല്യം ശോണവർണ്ണമായി; പെട്ടെന്നവൾ തലതിരിച്ചുകളഞ്ഞു. പക്ഷേ മഞ്ഞനിറത്തിലുള്ള മുടിയോളം തന്നെ ചാരനിറത്തിലുള്ളതും അതിലുണ്ടെന്നും ചെന്നികൾക്കുമേലെ അതു നിശ്ശേഷം വെളുത്തു പോയിരിക്കുന്നു എന്നും യോട്ട് സൂക്ഷിക്കയുണ്ടായി.
മുപ്പത്തിയാറ്
ഒരു കൊല്ലംകൂടി കഴിഞ്ഞു. ലീക്നി മിക്കവാറും രാത്രിയിൽ ഉറങ്ങാതെ കിടന്നു വിങ്ങിക്കരയാറുള്ളത് യോട്ട്<noinclude></noinclude>
qs6qyns123pj7enrxw8z0kky3221tsg
താൾ:Prithikaradurga (Changampuzha).pdf/229
106
81708
241463
240846
2026-06-17T06:58:21Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241463
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>മനസിലാക്കി. എന്താണവളെ പീഡിപ്പിക്കുന്നതെന്ന് അയാൾ കാരുണ്യപൂർവ്വം അന്വേഷിച്ചു. പക്ഷേ അവൾ ഒന്നും തന്നെ പറയുകയില്ല.ഒരിക്കൽ അയാൾ പറഞ്ഞു
“ഇപ്പോൾ നീ ഉദരത്തിൽ ധരിച്ചിരിക്കുന്ന കുഞ്ഞിനെ പ്രസവിക്കുന്നതുവരെ യഥാർത്ഥമായ മനസ്സന്തുഷ്ടി നിനക്കു ലഭിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല.''പക്ഷേ അതു കേട്ടു അവൾ പൊട്ടിക്കരഞ്ഞുപോയി.
ഒരു ദിവസം അയാൾ കലവറപ്പുരയിൽ കടന്നുവന്നു. ഒരു വലിയ പെട്ടിയിലുള്ള സാധനങ്ങൾ എല്ലാം വൃത്തിയായി അടുക്കിവെച്ചുകൊണ്ടു കാൽമുട്ടുകളിൽ അവിടെ നിൽക്കുകയായിരുന്നു ലീക്നി. അതിന്റെ ആവശ്യം താൻ കാണുന്നില്ലെന്നു പറഞ്ഞു, അവൾ അങ്ങനെ ആയാസപ്പെടാതിരിക്കുവാൻ യോട്ട് അവളോടപേക്ഷിച്ചു.
"അതെ,'' അവൾ മറുപടി പറഞ്ഞു: "ഞാൻ എന്റെ വീടു നല്ല അടുക്കോടുകൂടിത്തന്നെ വിട്ടിട്ടു പോകും എന്നെക്കൊണ്ടു കഴിവുള്ള അവസരത്തിൽ എനിക്കതു ചെയ്തേ കഴിയൂ.” .
“അങ്ങനെ പറയാതിരിക്കൂ,'' പണിപ്പെട്ടുവരുത്തിയ ഒരു ചിരിയോടുകൂടി യോട്ട് പറഞ്ഞു: "നീ പക്ഷേ മരിക്കാൻ പോവുകയാണെന്നു നിനക്കു വിചാരമുണ്ടായിരിക്കാം, അല്ലേ??'
പെട്ടിപ്പുറത്ത് അയാൾ അവളെ തന്നോടടുപ്പിച്ചു പിടിച്ചിരുത്തി. അനന്തരം അവൾ പ്രതിവദിച്ചു: "നി<noinclude></noinclude>
2j17qgxki926bu7t9kk0nyd6ghac2z0
താൾ:Prithikaradurga (Changampuzha).pdf/230
106
81710
241465
240848
2026-06-17T06:58:36Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241465
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ത്യവും അവർ ഈ തറയിൽ അങ്ങുമിങ്ങും നടക്കുന്നു: ഗിസ്സറും സ്റ്റീൻവറും; എന്നിട്ട് അവർ നമ്മുടെ കിടക്കപ്പുറത്തേയ്ക്കു പിടിച്ചുകയറാൻ ശ്രമിക്കുന്നു. അവരുടെ ശരീരത്തിൽ നിന്ന് വെള്ളം ധാരധാരയായി നിലംപതിക്കുന്നു. ഞാൻ താഴെയിറങ്ങിച്ചെന്നു അവരുടെകൂടെ കിടക്കുകയും അവരെ എന്റെ കൈയിലെടുക്കുകയും ചെയേണ്ടതാണ് അവരുടെ ആവശ്യം. എന്റെ വയറ്റിലുള്ള ഈ കുഞ്ഞു കാരണം എനിക്കതിനു നിവൃത്തിയില്ലെന്നു ഞാൻ അവരോട് പറയുന്നു. പക്ഷേ അവരുടെ എന്നോടുള്ള മറുപടി ഇതാണ്:
“ഈ ഞങ്ങളുടെ കൊച്ചനിയൻ ജനിച്ചു കഴിഞ്ഞാൽ അമ്മ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളെ ചൂടുപിടിപ്പിക്കണം; കെട്ടോ, അമ്മേ! എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യാമെന്ന് അമ്മ ഞങ്ങളോടു വാക്കു പറഞ്ഞിട്ടുണ്ട്....''
“നീയെന്തോ സ്വപ്നം കണ്ടതാണിതു,'' യോട്ട് പറഞ്ഞു: "നമ്മുടെ കുഞ്ഞുങ്ങൾ ദൈവസന്നിധിയിൽ എത്തിചേർന്നുവെന്ന് നിനക്കറിയാവുന്നതാണല്ലോ; വിഗ്രഹാരാധകന്മാരായ കാടന്മാർ മാത്രമേ അങ്ങനെ രാത്രി ഇറങ്ങി നടക്കൂ; അവരാകട്ടേ, മാമ്മോദീസ കഴിച്ചവരാണ്; ക്രൈസ്തുവഭൂമിയിലാണ് അവർ വിശ്രമിക്കുന്നതും. അതുകൊണ്ടു നീ ഇങ്ങനെ പറയരുത്; ഈ ഒരു ചിന്തതന്നെ നിന്റെ മനസ്സിൽനിന്നു ഉപേക്ഷിക്കൂ!'' വീണ്ടും അയാൾ അവളോടു യാചിച്ചു.
"അങ്ങനെ ഇപ്പോളിങ്ങനെ കാണും പോലെതന്നെ അത്ര സ്പഷ്ടമായിട്ടാണു ഞാൻ അവരെ കാണുന്നത്”<noinclude></noinclude>
2ts7jmmpfpi1skthdsacqmz0khc6aum
താൾ:Prithikaradurga (Changampuzha).pdf/231
106
81713
241466
240851
2026-06-17T06:58:54Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241466
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>അവൾ മറുപടി പറഞ്ഞു: അവർ രണ്ടുപേരും നടന്നു വന്ന് എന്റെ ഓരോ കൈക്കും കടന്നുപിടിച്ചു. അവരുടെ ദേഹമാസകലം മഞ്ഞുകട്ടപോലെ തണുത്തിരുന്നു; എന്റെ അസ്ഥിക്കുള്ളിലെ മജ്ജപോലും മരവിച്ചു പോയി."
"ഓ, അതു തണുത്ത കാറ്റാണ് ," അവളെ ചേർത്തു പിടിച്ചകൊണ്ടു യോട്ട് പറഞ്ഞു: "കട്ടിലിന് പുറകിലുള്ള ചുമരിലെ വിടവു ഞാൻ അടപ്പിച്ചു ശരിയാക്കാം. പക്ഷേ മരിക്കുന്നതിനെക്കുറിച്ചു മാത്രം നീയിപ്പോൾ സംസാരിക്കരുത്. കുട്ടികൾ അവർ ചെന്ന സ്ഥാനത്തു സുഖമായിരിക്കുന്നുണ്ട്. അവരേക്കാൾ എനിക്കധികം ആവശ്യം നിന്നെക്കൊണ്ടാണ്."
ഈ സംഭാഷണം കഴിഞ്ഞ് ഏറെനാൾ കഴിയുന്നതിനുമുൻപു ലീക്നി ഒരാൺകുട്ടിയെ പ്രസവിച്ചു. എന്താണു വിശേഷങ്ങളെന്നു യോട്ട് കൂടെക്കൂടെ സൂതികർമ്മിണികളോടു തിരക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ചു പറയത്തക്ക വിശേഷമൊന്നുമില്ലെന്നും എല്ലാം അതിന്റെ മുറപോലെ തന്നെ നടന്നുവരികയാണെന്നും അവർ മറുപടി കൊടുത്തു.
പക്ഷേ പ്രസവം കഴിഞ്ഞു അവർ കുഞ്ഞിനെ അച്ഛന്റെ മുമ്പിൽ കൊണ്ടു വന്നപ്പോൾ, വല്ലാത്ത ക്ഷുദ്രമായ ഒരു ശിശുവായിട്ടാണു പ്രത്യക്ഷപ്പെട്ടത്. അയാൾ അതിനെ എവിടെയെങ്കിലും വെളിസ്ഥലത്തു കൊണ്ടു പോയി ഇട്ടിട്ടുപോരണം എന്ന് അവർ യോട്ടിനെ അറിയിച്ചു. “എന്തുകൊണ്ടെന്നാൽ, ഒരു മനുഷ്യന്റെ മട്ടൊ<noinclude></noinclude>
1ocdnapzhsh6bye5g52svso65jla7dd
താൾ:Prithikaradurga (Changampuzha).pdf/232
106
81715
241467
240853
2026-06-17T06:59:15Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241467
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ന്നും അവനുണ്ടാവുകയില്ല. ഒന്നിനും കഴിവില്ലാതെ, വെറും പുഴുവിനുതുല്യം ജീവിക്കേണ്ടിവരുന്ന ഒരു മുടന്തനായിരിക്കും അവൻ. തന്റെ ജീവിതത്തിൽ അവനു ആനന്ദമെന്താണെന്നറിയാൻ സാധിക്കയില്ല. എന്നുതന്നെയല്ല ആ ശപ്തമായ ജീവിതം അവന് അസഹ്യമായ ഒരു ഭാരമായി തീരുകയും ചെയ്യും.”
"ക്രിസ്തുമതാവലംബിയായ ഒരു മനുഷ്യനാണ് ഞാൻ; അതുകൊണ്ടു അങ്ങനെ ചെയ്യുന്നതു ഹീനമായ ഒരു കൃത്യമായിരിക്കും!'' യോട്ട് പറഞ്ഞു: "ഞാൻ ഒരിക്കലും അതു ചെയ്യില്ല. അവനെ ഈശ്വരൻ സഹായിക്കും. അങ്ങനെ അവന്റെ കേടുപാടുകൾ മാറിക്കിട്ടും.'' അയാൾ അവനെ "ജ്ഞാനസ്നാനം' ചെയ്യിച്ചു അവനു ടോർബ് ജോൺ എന്നു പേരുകൊടുത്തു.
ഇതു കേട്ടപ്പോൾ ലീക്നി പൊട്ടിക്കരഞ്ഞുപോയി; കുട്ടി വളർന്നുവരാതിരിക്കുന്നതാണ് ഭേദമെന്നു അവളും വിചാരിച്ചിരുന്നു. അവനു ഒരു മുയൽച്ചുണ്ടുണ്ട്; വായിനാണെങ്കിൽ മേൽത്തട്ടില്ല; അവന്റെ വലതുകൈ തീരെ ചെറുതും, കരുത്തില്ലാത്തതും, കാണാൻ ബഹുവിചിത്രവുമായിരുന്നു. അവൾ അങ്ങനെ പ്രസ്താവിച്ചു; പക്ഷേ യോട് പൊട്ടിച്ചിരിച്ചിട്ട് ഇടതുകൈയും അത്ര വലിയതാണന്നു തനിക്കു തോന്നുന്നില്ലെന്നു മറുപടി പറഞ്ഞു.
ലീക്നി പറയത്തക്ക വിശേഷമൊന്നും ഉണ്ടായില്ല. പത്താംദിവസം അവൾ എഴുന്നേറ്റ്. പക്ഷേ സായാഹ്നമായപ്പോഴേയ്ക്കും അവൾക്കൊരു പനിക്കോളുണ്ടാ<noinclude></noinclude>
fzjb8n837wcvkh96jnlrkta7ahslqfm
താൾ:Thudikkunna Thalukal.pdf/3
106
81817
241300
2026-06-16T17:28:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'THUDICCUNNA THALUKAL (Auto biography, Specimen pages from Diary etc.) OF CHANGAMPUZHA KRISHNA PILLAI M. A. EDAPPALLY. Edited by POTTAYIL N. G. NAIR First impression May 1961 Copies 1000 Copy Right: Smt. Sreedevi Changampuzha Printed at: Keralathilakam Press, Ernakulam. PRICE RS. TWO Publishers: SWARARAGASUDHA PUBLICATIONS, EDAPPALLY. Digitized By Kerala Sahitya Akademi' താൾ സൃഷ്ടിച്ചിരിക്കുന്നു
241300
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>THUDICCUNNA THALUKAL
(Auto biography, Specimen pages from Diary etc.)
OF
CHANGAMPUZHA KRISHNA PILLAI M. A.
EDAPPALLY.
Edited by
POTTAYIL N. G. NAIR
First impression May 1961 Copies 1000
Copy Right: Smt. Sreedevi Changampuzha
Printed at:
Keralathilakam Press, Ernakulam.
PRICE RS. TWO
Publishers:
SWARARAGASUDHA PUBLICATIONS,
EDAPPALLY.
Digitized By Kerala Sahitya Akademi<noinclude></noinclude>
cbb5psmjaz3s8c3rcpwdusb6aaj2edw
താൾ:Thudikkunna Thalukal.pdf/2
106
81818
241301
2026-06-16T17:44:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തുടിയ്ക്കുന്ന താളുകൾ പ്രസാധകർ : സ്വരരാഗസുധ പബ്ലിക്കേഷൻസ് ഇടപ്പള്ളി. Digitized By Kerala Sahitya Akademi' താൾ സൃഷ്ടിച്ചിരിക്കുന്നു
241301
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുടിയ്ക്കുന്ന താളുകൾ
പ്രസാധകർ :
സ്വരരാഗസുധ പബ്ലിക്കേഷൻസ്
ഇടപ്പള്ളി.
Digitized By Kerala Sahitya Akademi<noinclude></noinclude>
i10be5m86nj111wb3dsedt817myuazu
താൾ:Thudikkunna Thalukal.pdf/4
106
81819
241302
2026-06-16T17:45:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ആത്മകഥയും ഡയറിക്കുറിപ്പുകളും മറ്റും) (73) ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ. ഇടപ്പള്ളി. പരിശോധകൻ: പോട്ടയിൽ എൻ. ജി. നായർ പകർപ്പവകാശം ശ്രീദേവി ചങ്ങമ്പുഴ വില രണ്ടു രൂപ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241302
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(ആത്മകഥയും ഡയറിക്കുറിപ്പുകളും മറ്റും)
(73)
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ.
ഇടപ്പള്ളി.
പരിശോധകൻ:
പോട്ടയിൽ എൻ. ജി. നായർ
പകർപ്പവകാശം
ശ്രീദേവി ചങ്ങമ്പുഴ
വില രണ്ടു രൂപ
പ്രസാധകന്മാർ:
സ്വരരാഗസുധ പബ്ലിക്കേഷൻസ്,
ഇടപ്പള്ളി.
Digitized By Kerala Sahitya Akademi<noinclude></noinclude>
rpl6581w4rfo82l9jpsnit0h3ofixud
താൾ:Thudikkunna Thalukal.pdf/5
106
81820
241303
2026-06-16T17:45:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങമ്പുഴയുടെ കൃതികൾ പദ്യകൃതികൾ 1. അപരാധികൾ 2. അമൃത വീചി 3. അസ്ഥിയുടെ പൂക്കൾ 4. ആകാശഗംഗ 5. ആരാധകൻ 8. ഉദ്യാനലക്ഷ്മി 7. ഓണപ്പക്കൾ 8. കലാകേളി 9. കല്ലോലമാല. 10. ചൂഡാമണി 11. തളിർത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241303
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
പദ്യകൃതികൾ
1. അപരാധികൾ
2. അമൃത വീചി
3. അസ്ഥിയുടെ പൂക്കൾ
4. ആകാശഗംഗ
5. ആരാധകൻ
8. ഉദ്യാനലക്ഷ്മി
7. ഓണപ്പക്കൾ
8. കലാകേളി
9. കല്ലോലമാല.
10. ചൂഡാമണി
11. തളിർതൊത്തുകൾ
12. തിലോത്തമ
13. ദിവ്യഗീതം
14. ദേവഗീത
15. ദേവത
18. ദേവയാനി
17. നൽകി
18. നിർവൃതി
19. നിർവ്വാണമണ്ഡലം
20. നിഴലുകൾ
21. നീറുന്ന തീച്ചുള
22. പാടുന്ന പിശാചു
46. അനശ്വരഗാനം
47. കഥാരത്നമാലിക
48. കളിത്തോഴി
49. കരടി
50. മാനസാന്തരം
51. പൂനിലാവിൽ
23. ബാഷ്പാഞ്ജലി
24. മഗ്ദലമോഹിനി
25. മഞ്ഞക്കിളികൾ
28. മണിവീണ
27. മദിരോത്സവം
28. മയൂഖമാല
29 മാനസേശ്വരി
30. മൗനഗാനം
31. മോഹിനി
32. യവനിക
33. രമണൻ
34. രക്ത പുഷ്പങ്ങൾ
ഗപരാഗം
35.
38. വസന്തോത്സവം
37. വത്സല
38. ശ്മശാനത്തിലെ തുളസി
39. ശ്രീതിലകം
43. സങ്കല്പകാന്തി
41. സുധാംഗത
42 സ്വരരാഗസുധ
43 സ്പന്ദിക്കുന്ന അസ്ഥിമാടം
44 ഹേമന്ദ ചന്ദ്രിക
ഗദ്യകൃതികൾ
52. പ്രതികാരദു
53. പെല്ലീസും ലിസാ നയും
54. വിവാഹാലോചന
55. സാഹിത്യചിന്തകൾ
58. ഹനേലെ
57. ശിഥിലഹൃദയം
58. തുടിയ്ക്കുന്ന താളുകൾ
Digitized By Kerala Sahitya Akademi<noinclude></noinclude>
iix73jed0de2vzvew1nqdlcw82opf9x
താൾ:Thudikkunna Thalukal.pdf/6
106
81821
241305
2026-06-16T17:48:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുഖവുര സ "സ്വരരാഗസുധ പബ്ളിക്കേഷൻസ്' എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല ഇടപ്പള്ളിയിൽ ആരംഭിയ്ക്കണമെ ന്നു മഹാകവി ചങ്ങമ്പുഴ ആഗ്രഹിച്ചിരുന്നതായി, അദ്ദേ ഹത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241305
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മുഖവുര
സ
"സ്വരരാഗസുധ പബ്ളിക്കേഷൻസ്' എന്ന പേരിൽ
ഒരു പ്രസിദ്ധീകരണശാല ഇടപ്പള്ളിയിൽ ആരംഭിയ്ക്കണമെ
ന്നു മഹാകവി ചങ്ങമ്പുഴ ആഗ്രഹിച്ചിരുന്നതായി, അദ്ദേ
ഹത്തിന്റെ ചില കൃതികളുടെ കയ്യെഴുത്തുപ്രതികളിൽ നി
ഞങ്ങൾക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടു്.
ലീകൃതമാകാതെ പോയ ആ ഉദ്ദേശം സാധിക്കുവാനുള്ള
ഉദ്യമത്തിൽ ഞങ്ങൾ ഏപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.
തിന്റെ പ്രഥമോപഹാരമായ, തുടിയ്ക്കുന്ന താളുകൾ ഇ
ബഹുജനസമക്ഷം അവതരിപ്പിച്ചുകൊ
ഞങ്ങൾ
സത്യസന്ധതയും തുളുമ്പിനി
പുരുഷൻ; അപൂണ്ണമെങ്കിലും ആത്മാർത്ഥതയും
നിൽക്കുന്ന ആത്മകഥയും, അദ്ദേഹ
ത്തിന്റെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടെ
കയ്യെഴുത്തുമാതൃകകളും മറ്റും ചേർന്നതാണ് ഈ തുടിയ്ക്കുന്ന
താളുകൾ. ഒരുപക്ഷേ, മലയാളത്തിൽ ഇദംപ്രഥമമായിട്ടായി
രിയ്ക്കാം ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിയ്ക്കപ്പെടുന്നതു്.
ചങ്ങമ്പുഴ കൃതികളിൽ പലതും, ഇന്നു കിട്ടാനില്ല. അവ
യും, അദ്ദേഹത്തിന്റെ അപ്രകാശിതങ്ങളായ ഇതരകൃതിക
ളും തിരഞ്ഞെടുത്ത കൃതികളുടെ സമാഹാരങ്ങളും മറ്റും ഉട
നെ പ്രസാധനം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
Digitized By Kerala Sahitya Akademi<noinclude></noinclude>
qqsj685l55pl3ervgxkgt002lqhlhhm
താൾ:Thudikkunna Thalukal.pdf/7
106
81822
241306
2026-06-16T17:48:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യാണു്. വോപരി അദ്ദേഹത്തിൻറെ ജീവചരിത്രം പ്രസി ദ്ധീകരിയ്ക്കുവാനുള്ള ശ്രമത്തിൽ ഞങ്ങൾ ഏപ്പെട്ടിരിയ്ക്കുക മഹാകവിയെ സംബന്ധിയ്ക്കുന്ന വിവരങ്ങളും സം ഭവങ്ങളും എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241306
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യാണു്.
വോപരി അദ്ദേഹത്തിൻറെ ജീവചരിത്രം പ്രസി
ദ്ധീകരിയ്ക്കുവാനുള്ള ശ്രമത്തിൽ ഞങ്ങൾ ഏപ്പെട്ടിരിയ്ക്കുക
മഹാകവിയെ സംബന്ധിയ്ക്കുന്ന വിവരങ്ങളും സം
ഭവങ്ങളും എഴുതി അയച്ചുതന്നു ഞങ്ങളെ സഹായിക്കുവാൻ
അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആ
രാധകരും ആയ സഹൃദയരോടു അഭ്യത്ഥിയ്ക്കുവാൻ ഈ അവ
സരം വിനിയോഗിച്ചുകൊള്ളട്ടെ.
സ്വരരാഗസുധയെ സ്നേഹിക്കുന്ന അനുവാചകലോകം
ഞങ്ങളുടെ സംരംഭങ്ങളെ സവ്വാത്മനാ സഹായിയ്ക്കുമെന്നു
പ്രതീക്ഷിച്ചുകൊള്ളുന്നു.
ഇടപ്പള്ളി,
1-5-'61.
എന്നും,
സ്വരരാഗസുധ പബ്ളിക്കേഷൻസിനുവേണ്ടി,
ശ്രീദേവി ചങ്ങമ്പുഴ.
Digitized By Kerala Sahitya Akademi<noinclude></noinclude>
a1qqscy38mx9w65c63s59p455npue5f
241307
241306
2026-06-16T17:49:39Z
Manojk
804
241307
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യാണു്.
വോപരി അദ്ദേഹത്തിൻറെ ജീവചരിത്രം പ്രസി
ദ്ധീകരിയ്ക്കുവാനുള്ള ശ്രമത്തിൽ ഞങ്ങൾ ഏപ്പെട്ടിരിയ്ക്കുക
മഹാകവിയെ സംബന്ധിയ്ക്കുന്ന വിവരങ്ങളും സം
ഭവങ്ങളും എഴുതി അയച്ചുതന്നു ഞങ്ങളെ സഹായിക്കുവാൻ
അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആ
രാധകരും ആയ സഹൃദയരോടു അഭ്യത്ഥിയ്ക്കുവാൻ ഈ അവ
സരം വിനിയോഗിച്ചുകൊള്ളട്ടെ.
സ്വരരാഗസുധയെ സ്നേഹിക്കുന്ന അനുവാചകലോകം
ഞങ്ങളുടെ സംരംഭങ്ങളെ സവ്വാത്മനാ സഹായിയ്ക്കുമെന്നു
പ്രതീക്ഷിച്ചുകൊള്ളുന്നു.
ഇടപ്പള്ളി,
1-5-'61.
എന്നും,
സ്വരരാഗസുധ പബ്ളിക്കേഷൻസിനുവേണ്ടി,
ശ്രീദേവി ചങ്ങമ്പുഴ.<noinclude></noinclude>
lgxkw2snczp9uuqzyg9n7359uwwqf2w
താൾ:Thudikkunna Thalukal.pdf/8
106
81823
241308
2026-06-16T18:00:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241308
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241309
241308
2026-06-16T18:00:31Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241309
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Thudikkunna Thalukal.pdf/9
106
81824
241310
2026-06-16T18:01:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കുജവാരം ഭരണി ജനനസമയം-33-19 നക്ഷത്രത്തിൽ-58-42 ചെന്നു വജ്രയോഗം. വിഷ്ടിക്കരണം ഗത കലി-1830854 അപരതൃതീയയിൽ 435 ചെ ശിഷ്ടശുക്രദശ 1. 1 മാ. 12 ദി. 0 നാ' താൾ സൃഷ്ടിച്ചിരിക്കുന്നു
241310
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കുജവാരം ഭരണി ജനനസമയം-33-19
നക്ഷത്രത്തിൽ-58-42 ചെന്നു വജ്രയോഗം. വിഷ്ടിക്കരണം
ഗത കലി-1830854 അപരതൃതീയയിൽ 435 ചെ
ശിഷ്ടശുക്രദശ 1. 1 മാ. 12 ദി. 0 നാ<noinclude></noinclude>
53r1mze5yu0c24ehglyke6qp6pt59cs
241378
241310
2026-06-17T05:47:38Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241378
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>കുജവാരം- ഭരണി ജനനസമയം-33-19
നക്ഷത്രത്തിൽ-58-42 ചെന്നു വജ്രയോഗം. വിഷ്ടിക്കരണം
ഗതകലി-1830854 അപരതൃതീയയിൽ 43-5 ചെന്നു
ശിഷ്ടശുക്രദശ 1വ. 1മാ. 12 ദി. 0 നാ,<noinclude></noinclude>
7vm42ibmi3sbxxqk4o0c83uatq4qacb
താൾ:Thudikkunna Thalukal.pdf/10
106
81825
241311
2026-06-16T18:02:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 10 Friday, 18th August 1944 1120 ചിങ്ങം 3-ാം വെള്ളിയാഴ്ച (OTO) " "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഏതോ ഒരു പുസ്തകാ ഭിപ്രായോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ ജന്മമെടുത്ത കാല ഒരു തലക്കുറിയെഴുതി വിടുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241311
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>10
10
Friday, 18th August 1944
1120 ചിങ്ങം 3-ാം വെള്ളിയാഴ്ച
(OTO)
"
"മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഏതോ ഒരു പുസ്തകാ
ഭിപ്രായോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ ജന്മമെടുത്ത കാല
ഒരു തലക്കുറിയെഴുതി വിടുകയുണ്ടായി ഓണവും
തിരുവാതിരയും കഴിഞ്ഞു വിഷുവരെ വാടാതിരിക്കുവാൻ
ഓണപ്പൂക്കൾക്കു കഴിഞ്ഞില്ലെങ്കിൽ, നിരാശപ്പെടേണ്ടതായി
ട്ടില്ലെന്നു. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘ
ദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല.
പക്ഷെ അടുത്ത ഓണത്തിനു മുൻപുതന്നെ അവയെ വീണ്ടും
പുതുക്കിക്കാണുവാൻ വെമ്പൽ കൊള്ളുന്ന കേരളീയ സഹൃദ
മതപ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ
എൻ ഹൃദയത്തിനു അല്പം മടിയുണ്ട്. ഈ ഇടനിലയിൽ
എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസി
ക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം.
Digitized By Kerala Sahitya Akademi<noinclude></noinclude>
7d8hc9427sl2v5z04gfn6undd334dqm
241312
241311
2026-06-16T18:02:45Z
Manojk
804
241312
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>10
10
Friday, 18th August 1944
1120 ചിങ്ങം 3-ാം വെള്ളിയാഴ്ച
(OTO)
"
"മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഏതോ ഒരു പുസ്തകാ
ഭിപ്രായോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ ജന്മമെടുത്ത കാല
ഒരു തലക്കുറിയെഴുതി വിടുകയുണ്ടായി ഓണവും
തിരുവാതിരയും കഴിഞ്ഞു വിഷുവരെ വാടാതിരിക്കുവാൻ
ഓണപ്പൂക്കൾക്കു കഴിഞ്ഞില്ലെങ്കിൽ, നിരാശപ്പെടേണ്ടതായി
ട്ടില്ലെന്നു. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘ
ദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല.
പക്ഷെ അടുത്ത ഓണത്തിനു മുൻപുതന്നെ അവയെ വീണ്ടും
പുതുക്കിക്കാണുവാൻ വെമ്പൽ കൊള്ളുന്ന കേരളീയ സഹൃദ
മതപ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ
എൻ ഹൃദയത്തിനു അല്പം മടിയുണ്ട്. ഈ ഇടനിലയിൽ
എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസി
ക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം.<noinclude></noinclude>
m66ojs5ebd6e8egjwiadnqm9oyvhzci
241364
241312
2026-06-17T05:20:48Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241364
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>
10
Friday, 18th August 1944
1120 ചിങ്ങം 3-ാം വെള്ളിയാഴ്ച
"മാതൃഭൂമി ആഴ്ചപ്പതിപ്പി"ലെ ഏതോ ഒരു പുസ്തകാ
ഭിപ്രായോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ' ജന്മമെടുത്ത കാലത്ത്
ഒരു 'തൽക്കുറി'യെഴുതി വിടുകയുണ്ടായി_ ഓണവും
തിരുവാതിരയും കഴിഞ്ഞു വിഷുവരെ വാടാതിരിക്കുവാൻ
ഓണപ്പൂക്കൾക്കു കഴിഞ്ഞില്ലെങ്കിൽ, നിരാശപ്പെടേണ്ടതായി
ട്ടില്ലെന്ന്. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘ
ദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല.
പക്ഷെ അടുത്ത ഓണത്തിനു മുൻപുതന്നെ അവയെ വീണ്ടും
പുതുക്കിക്കാണുവാൻ വെമ്പൽകൊള്ളുന്ന കേരളീയ സഹൃദ
യ്ത്വത്തെ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ
എന്റെ ഹൃദയത്തിനു അല്പം മടിയുണ്ട്. ഈ ഇടനിലയിൽ
എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസി
ക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം.<noinclude></noinclude>
0pi036n4g6er5irexusescwnqczsgzd
താൾ:Thudikkunna Thalukal.pdf/11
106
81826
241313
2026-06-16T18:07:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '11 Tuesday 19th August 1947 1123 ചിങ്ങം 3-ാം ചൊവ്വാഴ്ച ജീവിതവീഥിയിൽ വിധം നിയൊരു ദാവാഗ്നിയായിട്ടെരിഞ്ഞുയർന്നു. പൊള്ളി കെന്നെ നീ പൊള്ളി, കത്രമേ ലള്ളിപ്പിടിക്കുകൻ പ്രാണനിൽ നീ. നാള...' താൾ സൃഷ്ടിച്ചിരിക്കുന്നു
241313
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>11
Tuesday 19th August 1947
1123 ചിങ്ങം 3-ാം ചൊവ്വാഴ്ച
ജീവിതവീഥിയിൽ വിധം നിയൊരു
ദാവാഗ്നിയായിട്ടെരിഞ്ഞുയർന്നു.
പൊള്ളി കെന്നെ നീ പൊള്ളി, കത്രമേ
ലള്ളിപ്പിടിക്കുകൻ പ്രാണനിൽ നീ.
നാളീക രൂക്ഷങ്ങളായിട്ടും നിന്റെ നഖ
നാളങ്ങളുള്ളിൽ കുഴിഞ്ഞിറങ്ങി
മിന്നിടും തീപ്പൊരിച്ചെന്നിണച്ചാർത്തൊരു
ചിന്താ വസന്താര് ക്കുമെങ്കിൽ
സംതൃപ്തമെൻ മനം മേന്മേലതിനെ നീ
സന്തപ്തമാക്കിച്ചമച്ചുകൊള്ളു.
എല്ലാ റകളും നീക്കിയതിനെയൊ
ന്നുല്ലസിപ്പിക്കൂ വിഷാദം നീ<noinclude></noinclude>
85v3n85598ovkqmofwnwz2fbbbrcsa8
241371
241313
2026-06-17T05:32:36Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241371
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>11
Tuesday 19th August 1947
1123 ചിങ്ങം 3-ാം ചൊവ്വാഴ്ച
ജീവിതവീഥിയിലീവിധം നിയൊരു
ദാവാഗ്നിയായിട്ടെരിഞ്ഞുയർന്നു.
പൊള്ളിയ്ക്കുകെന്നെ നീ പൊള്ളിയ്ക്കു, കത്രമേ
ലള്ളിപ്പിടിക്കുകെൻ പ്രാണനിൽ നീ.
നാളീകരൂക്ഷങ്ങളായിട്ടും നിൻ നഖ_
നാളങ്ങളുള്ളിൽച്ചുഴിഞ്ഞിറങ്ങി
മിന്നിടും തീപ്പൊരിച്ചെന്നിണച്ചാർത്തൊരു
ചിന്താവസന്താഭ ചേർക്കുമെങ്കിൽ
സംതൃപ്തമെൻമനം മേന്മേലതിനെ നീ
സന്തപ്തമാക്കിച്ചമച്ചുകൊള്ളു.
എല്ലാക്കറകളും നീക്കിയതിനെയൊ_
ന്നുല്ലസിപ്പിക്കൂ വിഷാദമെ നീ!<noinclude></noinclude>
q79bxnbkwu3erwowb4bq7vseorlf33m
താൾ:Thudikkunna Thalukal.pdf/12
106
81827
241314
2026-06-16T18:16:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 Wednesday 1st November 1944 1120 തുലാം 18-ാം ബുധനാഴ്ച സുപ്രഭാതം 'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിത എഴുതി. എന്റെ ദേവിയെ ആദ്യമായി കണ്ടുമുട്ടിയ സുപ്രഭാതം! അതിന്റെ വാഷികമാണിന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
241314
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>12
Wednesday 1st November 1944
1120 തുലാം 18-ാം
ബുധനാഴ്ച
സുപ്രഭാതം
'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിത എഴുതി.
എന്റെ ദേവിയെ ആദ്യമായി കണ്ടുമുട്ടിയ സുപ്രഭാതം!
അതിന്റെ വാഷികമാണിന്നു.
ഹൃദയവേദനയോടെ ഞാൻ ചില മധുരസ്മൃതികളെ
താലോലിയ്ക്കുകയാണ്.
64
“ഈ ലോകത്തിൽ നീ ഏറ്റവും സ്നേഹിക്കുന്നതാരെ
യാണ്?''-ഈശ്വരൻ എന്നോടിങ്ങനെ ചോദിച്ചാൽ നി
കണ്ണുകളോടും തുടിക്കുന്ന ഹൃദയത്തോടും കൂടി ഞാൻ
ഇങ്ങനെ പറയും:-
''ദേവി-സുന്ദരിയായ എന്റെ ദേവി സ്നേഹമൂർത്തി
യായ എന്റെ ദേവി
Dew Drop
ഒപ്പു
1-xi-44.
കുറിപ്പ്: B. L-നും പഠിക്കാൻ മദ്രാസിൽ താമസിച്ചിരുന്ന വീടിൻറ
പേരാണ് Dew Drop<noinclude></noinclude>
ccq2qli8x93yc3bjpvm4f3pusib9l07
241374
241314
2026-06-17T05:41:50Z
Amritha k a
13343
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241374
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>12
Wednesday 1st November 1944
1120 തുലാം 18-ാo ബുധനാഴ്ച
സുപ്രഭാതം
'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിത എഴുതി.
എന്റെ ദേവിയെ ആദ്യമായി കണ്ടുമുട്ടിയ സുപ്രഭാതം!-
അതിന്റെ വാർഷികമാണിന്ന്.
ഹൃദയവേദനയോടെ ഞാൻ ചില മധുരസ്മൃതികളെ
താലോലിയ്ക്കുകയാണ്.
“ഈ ലോകത്തിൽ നീ ഏറ്റവും സ്നേഹിക്കുന്നതാരെ
യാണ്?''-ഈശ്വരൻ എന്നോടിങ്ങനെ ചോദിച്ചാൽ നി
റഞ്ഞ കണ്ണുകളോടും തുടിക്കുന്ന ഹൃദയത്തോടുംകൂടി ഞാൻ
ഇങ്ങനെ പറയും:-
''ദേവി-സുന്ദരിയായ എന്റെ ദേവി-സ്നേഹമൂർത്തി
യായ എന്റെ ദേവി!!"
Dew Drop
കുറിപ്പ്: B. L-നും പഠിക്കാൻ മദ്രാസിൽ താമസിച്ചിരുന്ന വീടിൻറ
പേരാണ് Dew Drop<noinclude></noinclude>
r0o7e8ziwt280lp4nyn7x86ix2j52i3
താൾ:Thudikkunna Thalukal.pdf/13
106
81828
241315
2026-06-16T18:17:34Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241315
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Thudikkunna Thalukal.pdf/14
106
81829
241316
2026-06-16T18:31:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 Thursday 2nd November 1944 1120 തുലാം 17-ാം വ്യാഴാഴ്ച എൻ ഹൃദയം വേദനിക്കുന്നു. എൻ ഹൃദയേശ്വരി എന്നിൽ നിന്നും എത്രയോ നാഴിക ദൂരത്താണ് ആ സ്നേഹമൂർത്തിയുമായുള്ള സാഹച എന്റെ ജീവിതത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241316
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>14
Thursday 2nd November 1944
1120 തുലാം 17-ാം
വ്യാഴാഴ്ച
എൻ ഹൃദയം വേദനിക്കുന്നു.
എൻ ഹൃദയേശ്വരി എന്നിൽ നിന്നും എത്രയോ നാഴിക
ദൂരത്താണ് ആ സ്നേഹമൂർത്തിയുമായുള്ള സാഹച
എന്റെ ജീവിതത്തിനും അല്പനാൾക്കുള്ളിൽ എന്തത്ഭുതാവ
ഹമായ നിറപ്പകിട്ടാണ് നൽകിയതു ആ അപ്സരസ്സിനെ
കണ്ട സുദിനം മുതൽ ഞാൻ മറ്റൊരാളായിതീർന്നു. മഴവി
ല്ലൊളി പൂശിയ ആ സുദിനങ്ങൾ - അവയെക്കുറിച്ചുള്ള
മധുരസ്മൃതികൾ യഥാർത്ഥത്തിൽ എന്നെ വേദനിപ്പിക്കുക
യാണു്. ഞാൻ എന്തു ചെയ്യട്ടെ.<noinclude></noinclude>
lpk2ye7u0mh7ygqqj002qb9oygxsjf8
241418
241316
2026-06-17T06:29:05Z
അനഘ മരിയ
13348
241418
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Thursday 2nd November 1944 1120 തുലാം 17-ാം ന് വ്യാഴാഴ്ച
എന്റെ ഹൃദയം വേദനിക്കുന്നു.
എന്റെ ഹൃദയേശ്വരി എന്നിൽനിന്നും എത്രയോ നാഴിക ദുരത്താണ് ! ആ സ്നേഹമൂർത്തിയുമായുള്ള സാഹചയ്യം എന്റെ ജീവിതത്തിന് അല്പനാൾക്കുള്ളിൽ എന്തത്ഭുതാവ ഹമായ നിറപ്പകിട്ടാണ് നൽകിയിരുത് ! ആ അപ്സരസ്സിനെ കണ്ട സുദിനംമുതൽ ഞാൻ മറ്റൊരാളായിതീർന്നു. മഴവില്ലൊളി പൂശിയ ആ സുദിനങ്ങൾ! - അവയെക്കുറിച്ചുള്ള മധുരസ്മൃതികൾ യഥാർത്ഥത്തിൽ എന്നെ വേദനിപ്പിക്കുകയാണ്. ഞാൻ എന്തു ചെയ്യട്ടെ!
ഒപ്പ്.<noinclude></noinclude>
pk1swci2bzrxit1mzqi68n6o9j3vheg
241445
241418
2026-06-17T06:50:01Z
അനഘ മരിയ
13348
241445
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Thursday 2nd November 1944 1120 തുലാം 17-ാം ന് വ്യാഴാഴ്ച
എന്റെ ഹൃദയം വേദനിക്കുന്നു.
എന്റെ ഹൃദയേശ്വരി എന്നിൽനിന്നും എത്രയോ നാഴിക ദുരത്താണ് ! ആ സ്നേഹമൂർത്തിയുമായുള്ള സാഹചര്യം എന്റെ ജീവിതത്തിന് അല്പനാൾക്കുള്ളിൽ എന്തത്ഭുതാവഹമായ നിറപ്പകിട്ടാണ് നൽകിയിരുത് ! ആ അപ്സരസ്സിനെ കണ്ട സുദിനംമുതൽ ഞാൻ മറ്റൊരാളായിതീർന്നു. മഴവില്ലൊളി പൂശിയ ആ സുദിനങ്ങൾ! - അവയെക്കുറിച്ചുള്ള മധുരസ്മൃതികൾ യഥാർത്ഥത്തിൽ എന്നെ വേദനിപ്പിക്കുകയാണ്. ഞാൻ എന്തു ചെയ്യട്ടെ!
ഒപ്പ്.<noinclude></noinclude>
jwo0jl3j70xwnaizfn4hxwp99h0x15c
241472
241445
2026-06-17T07:02:07Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241472
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>
Thursday 2nd November 1944 1120 തുലാം 17-ാം ന് വ്യാഴാഴ്ച
എന്റെ ഹൃദയം വേദനിക്കുന്നു.
എന്റെ ഹൃദയേശ്വരി എന്നിൽനിന്നും എത്രയോ നാഴിക ദുരത്താണ് ! ആ സ്നേഹമൂർത്തിയുമായുള്ള സാഹചര്യം എന്റെ ജീവിതത്തിന് അല്പനാൾക്കുള്ളിൽ എന്തത്ഭുതാവഹമായ നിറപ്പകിട്ടാണ് നൽകിയിരുത് ! ആ അപ്സരസ്സിനെ കണ്ട സുദിനംമുതൽ ഞാൻ മറ്റൊരാളായിതീർന്നു. മഴവില്ലൊളി പൂശിയ ആ സുദിനങ്ങൾ! - അവയെക്കുറിച്ചുള്ള മധുരസ്മൃതികൾ യഥാർത്ഥത്തിൽ എന്നെ വേദനിപ്പിക്കുകയാണ്. ഞാൻ എന്തു ചെയ്യട്ടെ!
ഒപ്പ്.<noinclude></noinclude>
nr4jvog2ixds3bxv44ggpe45p9olglu
താൾ:Thudikkunna Thalukal.pdf/15
106
81830
241317
2026-06-16T18:33:34Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241317
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Thudikkunna Thalukal.pdf/16
106
81831
241318
2026-06-16T18:34:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 Friday 3rd November 1944 1120 തുലാം 18-ാം വെള്ളിയാഴ്ച ആ എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി സൗന്ദ്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു ദിവ്യമായ ഒരു ലഹരി നിന്നിലും മീതെ സൗന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241318
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>16
Friday 3rd November 1944
1120 തുലാം 18-ാം വെള്ളിയാഴ്ച
ആ
എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി
സൗന്ദ്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു
ദിവ്യമായ ഒരു ലഹരി നിന്നിലും മീതെ സൗന്ദ്യമുള്ള
ഒരു സ്ത്രീ
നീ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയു
മില്ല. സാത്വികമായ ആ സുഷമാ സമൃദ്ധിയിൽ എൻറ
ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ പല വികാര
ങ്ങൾ എന്നിൽ നിന്നകലുന്നു. അന്ധകാരത്തിൽ നിന്നു
എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാൽ എന്റെ മുന്നിലേ
അയയ്ക്കപ്പെട്ട ഒരു ദേവതയാണ് നീ. ഞാൻ നിന്നെ സ്നേ
ഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പു<noinclude></noinclude>
6krt9yur8ot2zt18wrtq9ers9q4tw0u
241423
241318
2026-06-17T06:34:28Z
അനഘ മരിയ
13348
241423
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Friday 3rd November 1944 1120 തുലാം 18-ാം ന് വെള്ളിയാഴ്ച
എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി? ആ സൗന്ദര്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു- ദിവ്യമായ ഒരു ലഹരി! നിന്നിലും മീതെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സാത്വികമായ ആ സുഷമാസമൃദ്ധിയിൽ എന്റെ ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ ചപലവികാരങ്ങൾ എന്നിൽനിന്നകലുന്നു. അന്ധകാരകൂപത്തിൽനിന്നു എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാൽ എന്റെ മുന്നിലേയ്ക്കയയ്ക്കപ്പെട്ട ഒരു ദേവതയാണ് നീ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പ്.<noinclude></noinclude>
hqhctgiaq8o6umpzu1kcpyyzig2fkl5
241454
241423
2026-06-17T06:55:17Z
അനഘ മരിയ
13348
241454
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Friday 3rd November 1944 1120 തുലാം 18-ാം ന് വെള്ളിയാഴ്ച
എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി? ആ സൗന്ദര്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു- ദിവ്യമായ ഒരു ലഹരി! നിന്നിലും മീതെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സാത്വികമായ ആ സുഷമാസമ്യദ്ധിയിൽ എന്റെ ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ ചപലവികാരങ്ങൾ എന്നിൽനിന്നകലുന്നു. അന്ധകാരകൂപത്തിൽനിന്നു എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാൽ എന്റെ മുന്നിലേയ്ക്കയയ്ക്കപ്പെട്ട ഒരു ദേവതയാണ് നീ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പ്.<noinclude></noinclude>
sc0ap7u734gtx6n9rs1i6jttnqxk2bj
241473
241454
2026-06-17T07:02:35Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241473
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>
Friday 3rd November 1944 1120 തുലാം 18-ാം ന് വെള്ളിയാഴ്ച
എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി? ആ സൗന്ദര്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു- ദിവ്യമായ ഒരു ലഹരി! നിന്നിലും മീതെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സാത്വികമായ ആ സുഷമാസമ്യദ്ധിയിൽ എന്റെ ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ ചപലവികാരങ്ങൾ എന്നിൽനിന്നകലുന്നു. അന്ധകാരകൂപത്തിൽനിന്നു എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാൽ എന്റെ മുന്നിലേയ്ക്കയയ്ക്കപ്പെട്ട ഒരു ദേവതയാണ് നീ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പ്.<noinclude></noinclude>
48eyacdvulnxiuxcuz9hm1yl4u6whzg
താൾ:Thudikkunna Thalukal.pdf/17
106
81832
241319
2026-06-16T18:57:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 Saturday 4th November 1944 1120 തുലാം 19-ാം ശനിയാഴ്ച എന്റെ ഓമന, എന്നിൽ പലം അസൂയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ ആരും എന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241319
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>17
Saturday 4th November 1944
1120 തുലാം 19-ാം
ശനിയാഴ്ച
എന്റെ ഓമന, എന്നിൽ പലം അസൂയയുണ്ടെന്നു
നീ പറയുന്നു. ആയിരിക്കാം. പക്ഷെ
റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ
ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം.
മനുഷ്യലോകത്തിൽ എന്നെ അറിയുന്ന ആ ഏകവ്യക്തി
നക്ഷത്രങ്ങൾ മന്ദഹസിക്കുന്ന നീലിച്ച കണ്ണുക
ളോടുകൂടിയ ഒരു മോഹിനി. അവൾ എന്തിനെൻ ഹൃദ
യം കവന്നെടുത്തു. ഞാൻ അതിനവളെ ശിക്ഷിക്കും. എൻറ
ശിക്ഷ എന്താണെന്നവൾക്കറിയാമൊ അറിയാം.
എന്നെ
ക്കാൾ നന്നായി അവൾക്കറിയാം ആ ശിക്ഷ എന്തായിരി<noinclude></noinclude>
4xsleqg5oflpxvxgulmxpfs2zlexv23
241426
241319
2026-06-17T06:38:28Z
അനഘ മരിയ
13348
241426
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Saturday 4th November 1944 1120 തുലാം 19-ാം ന് ശനിയാഴ്ച
എന്റെ ഓമനെ, എന്നിൽ പലർക്കും അസുയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ അതെന്റെ തെറ്റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം. മനുഷ്യലോകത്തിൽ എന്നെ അറിയുന്ന ആ ഏകവ്യക്തി ആരാണ്? നക്ഷത്രങ്ങൾ മന്ദഹസിക്കുന്ന നീലിച്ച കണ്ണുകളോടുകൂടിയ ഒരു മോഹിനി. അവൾ എന്തിനെന്റെഹൃദയം കവർന്നെടുത്തു. ഞാൻ അതിനവളെ ശിക്ഷിക്കും. എന്റെ ശിക്ഷ എന്താണെന്നവൾക്കറിയാമൊ! അറിയാം. എന്നെക്കാൾ നന്നായി അവൾക്കറിയാം ആ ശിക്ഷ എന്തായിരിക്കമെന്ന്!
ഒപ്പ്.<noinclude></noinclude>
9ietbo97t043u7zxjr0l0mgefrn9gkb
241462
241426
2026-06-17T06:58:19Z
അനഘ മരിയ
13348
241462
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Saturday 4th November 1944 1120 തുലാം 19-ാം ന് ശനിയാഴ്ച
എന്റെ ഓമനെ, എന്നിൽ പലർക്കും അസുയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ അതെന്റെ തെറ്റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം. മനുഷ്യലോകത്തിൽ എന്നെ അറിയുന്ന ആ ഏകവ്യക്തി ആരാണ്? നക്ഷത്രങ്ങൾ മന്ദഹസിക്കുന്ന നീലിച്ച കണ്ണുകളോടുകൂടിയ ഒരു മോഹിനി. അവൾ എന്തിനെന്റെ ഹൃദയം കവർന്നെടുത്തു. ഞാൻ അതിനവളെ ശിക്ഷിക്കും. എന്റെ ശിക്ഷ എന്താണെന്നവൾക്കറിയാമൊ! അറിയാം. എന്നെക്കാൾ നന്നായി അവൾക്കറിയാം ആ ശിക്ഷ എന്തായിരിക്കമെന്ന്!
ഒപ്പ്.<noinclude></noinclude>
4od8ujtn57j92yosew69rip46ftzu44
241474
241462
2026-06-17T07:02:57Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241474
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>
Saturday 4th November 1944 1120 തുലാം 19-ാം ന് ശനിയാഴ്ച
എന്റെ ഓമനെ, എന്നിൽ പലർക്കും അസുയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ അതെന്റെ തെറ്റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം. മനുഷ്യലോകത്തിൽ എന്നെ അറിയുന്ന ആ ഏകവ്യക്തി ആരാണ്? നക്ഷത്രങ്ങൾ മന്ദഹസിക്കുന്ന നീലിച്ച കണ്ണുകളോടുകൂടിയ ഒരു മോഹിനി. അവൾ എന്തിനെന്റെ ഹൃദയം കവർന്നെടുത്തു. ഞാൻ അതിനവളെ ശിക്ഷിക്കും. എന്റെ ശിക്ഷ എന്താണെന്നവൾക്കറിയാമൊ! അറിയാം. എന്നെക്കാൾ നന്നായി അവൾക്കറിയാം ആ ശിക്ഷ എന്തായിരിക്കമെന്ന്!
ഒപ്പ്.<noinclude></noinclude>
rvyvsq3ly4n46nk5a9nd5egy5k5n7ku
താൾ:Thudikkunna Thalukal.pdf/18
106
81833
241320
2026-06-16T18:58:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 Sunday 5th November 1944 1120 തുലാം 20-ാം ഞായറാഴ്ച ശരീരങ്ങളെ കാലദേശങ്ങൾ അകറ്റി നിർത്തുന്നു. ഹൃദ അവ അത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു. നീതി ഹൃദയങ്ങളിൽ മുള്ളു തറയ്ക്കുന്നു. മ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241320
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>18
Sunday 5th November 1944
1120 തുലാം 20-ാം ഞായറാഴ്ച
ശരീരങ്ങളെ കാലദേശങ്ങൾ അകറ്റി നിർത്തുന്നു. ഹൃദ
അവ അത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു.
നീതി ഹൃദയങ്ങളിൽ മുള്ളു തറയ്ക്കുന്നു.
മ്പോൾ
സമുദായ
ചോര വാർത്തുപിടയു
അവ താനെ അ ങ്ങ കന്നു മാറുമെന്നും വൃഥാ
വിശ്വസിക്കുന്നു.
കഷ്ടം. അധികമധികം ചാര വാക്കും
തോറും, അധികമധികം
വേദനിക്കും തോറും അവ അധിക
മധികം ഗാഢമായി അന്യോന്യം ആശ്ലേഷിക്കുകയാണെന്നു
മൂഢമായ നീതി അറിയുന്നില്ല.
തങ്കം, ഇതു പരമാർത്ഥമല്ലേ?<noinclude></noinclude>
q5j9my1y32nlo9ntblcq7dm9mfpxyme
241437
241320
2026-06-17T06:44:21Z
അനഘ മരിയ
13348
241437
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
Sunday 5th November 1944 1120 തുലാം 20-ാം ന് ഞായറാഴ്ച
ശരീരങ്ങളെ കാലദേശങ്ങൾ അകറ്റിനിത്തുന്നു. ഹൃദയങ്ങളൊ? അവ അത്രയ്‌ക്കത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു. സമുദായ നീതി ഹൃദയങ്ങളിൽ മുള്ളുതറയ്ക്കുന്നു.ചോര വാർത്തുപിടയുമ്പോൾ അവതാനെ അങ്ങകന്നുമാറുമെന്ന് വ്യഥാ വിശ്വാസിക്കുന്നു. കഷ്ടം. അധികമധികം ചോര വാക്കും തോറും, അധികമധികം വേദനിക്കുംതോറും അവ അധികമധികം ഗാഢമായി അന്യോന്യം ആശ്ലേഷിക്കുകയാണെന്നു മൂഢമായ നീതി അറിയുന്നില്ല.
തങ്കം, ഇതു പരമാത്ഥമല്ലേ?
ഒപ്പ്<noinclude></noinclude>
iwksoqnewxs0mvll6ecij4m17p87fuh
241475
241437
2026-06-17T07:03:18Z
അനഘ മരിയ
13348
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241475
proofread-page
text/x-wiki
<noinclude><pagequality level="3" user="അനഘ മരിയ" /></noinclude>
Sunday 5th November 1944 1120 തുലാം 20-ാം ന് ഞായറാഴ്ച
ശരീരങ്ങളെ കാലദേശങ്ങൾ അകറ്റിനിത്തുന്നു. ഹൃദയങ്ങളൊ? അവ അത്രയ്‌ക്കത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു. സമുദായ നീതി ഹൃദയങ്ങളിൽ മുള്ളുതറയ്ക്കുന്നു.ചോര വാർത്തുപിടയുമ്പോൾ അവതാനെ അങ്ങകന്നുമാറുമെന്ന് വ്യഥാ വിശ്വാസിക്കുന്നു. കഷ്ടം. അധികമധികം ചോര വാക്കും തോറും, അധികമധികം വേദനിക്കുംതോറും അവ അധികമധികം ഗാഢമായി അന്യോന്യം ആശ്ലേഷിക്കുകയാണെന്നു മൂഢമായ നീതി അറിയുന്നില്ല.
തങ്കം, ഇതു പരമാത്ഥമല്ലേ?
ഒപ്പ്<noinclude></noinclude>
9bkye04vizxsmkq59axx5346oupmsf8
താൾ:Thudikkunna Thalukal.pdf/19
106
81834
241321
2026-06-16T19:00:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 Monday 6th November 1944 1120 തുലാം 21-ാം നു തിങ്കളാഴ്ച വരെ കരയാത്ത കാമിനീ കാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതു കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ ങ്ങൾ ആ തേജഃപുഞ്ജങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241321
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
Monday 6th November 1944
1120 തുലാം 21-ാം നു തിങ്കളാഴ്ച
വരെ
കരയാത്ത കാമിനീ കാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതു
കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ
ങ്ങൾ ആ തേജഃപുഞ്ജങ്ങൾക്കു ഇന്നോളം അപരിചിത
ളാണ്. ലോകാരംഭം മുതൽ ഇന്നിതുവരെ എത്രയെത്ര പ്രേമ
നാടകങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണു
ക
ഓമന, പിന്നെ നാം ദുഃഖിക്കുന്നതെന്തിനു? നമ്മുടെ
വ്യഥ അശൂന്യമല്ലെ? അതെ നമുക്കറിയാം. എങ്കിലും
നാം ദുഃഖിക്കുന്നു. ദുഃഖം ദുഃഖം! മധുരമായ ദുഃഖം.<noinclude></noinclude>
1kz70rfss0ma7z1iaokstd75wwnnlro
241358
241321
2026-06-17T05:13:28Z
~2026-35451-89
13386
241358
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
Monday 6th November 1944
1120 തുലാം 21-ാം നു തിങ്കളാഴ്ച
വരെ
കരയാത്ത കാമിനീകാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതുവരെ
കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ
ങ്ങൾ ആ തേജഃപുഞ്ജങ്ങൾക്കു ഇന്നോളം അപരിചിത
ളാണ്. ലോകാരംഭം മുതൽ ഇന്നിതുവരെ എത്രയെത്ര പ്രേമ
നാടകങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണു
കൾ!
ഓമനെ, പിന്നെ നാം ദുഃഖിക്കുന്നതെന്തിനു? നമ്മുടെ
വ്യഥ അർത്ഥശൂന്യമല്ലെ? അതെ നമുക്കറിയാം. എങ്കിലും
നാം ദുഃഖിക്കുന്നു. ദുഃഖം! ദുഃഖം! മധുരമായ ദുഃഖം.
ഒപ്പ്.<noinclude></noinclude>
sug2tduqf5qfwnziwmsslvba33d310r
241401
241358
2026-06-17T06:17:03Z
~2026-35439-65
13390
241401
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
Monday 6th November 1944
1120 തുലാം 21-ാം൹ തിങ്കളാഴ്ചവരെ
കരയാത്ത കാമിനീകാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതുവരെ
കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ
ങ്ങൾ ആ തേജഃപുഞ്ജങ്ങൾക്കു ഇന്നോളം അപരിചിത
ളാണ്. ലോകാരംഭം മുതൽ ഇന്നിതുവരെ എത്രയെത്ര പ്രേമ
നാടകങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണു
കൾ!
ഓമനെ, പിന്നെ നാം ദുഃഖിക്കുന്നതെന്തിനു? നമ്മുടെ
വ്യഥ അർത്ഥശൂന്യമല്ലെ? അതെ നമുക്കറിയാം. എങ്കിലും
നാം ദുഃഖിക്കുന്നു. ദുഃഖം! ദുഃഖം! മധുരമായ ദുഃഖം.
ഒപ്പ്.<noinclude></noinclude>
p6346817vis1yznnwfwvux8u29ymhms
താൾ:Thudikkunna Thalukal.pdf/20
106
81835
241322
2026-06-16T19:01:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 20 Friday 10th November 1944 1120 തുലാം 25-ാം വെള്ളിയാഴ്ച പ്രേമത്തിൽ നിന്നുണ്ടാകുന്ന ശോകം പോലും മധുരമാ പിന്നെ അതു നൽകുന്ന ആനന്ദത്തിന്റെ അവസ്ഥ എന്തായിരിക്കും എനിക്കും ഒരു നിമിഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241322
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>20
20
Friday 10th November 1944
1120 തുലാം 25-ാം
വെള്ളിയാഴ്ച
പ്രേമത്തിൽ നിന്നുണ്ടാകുന്ന
ശോകം പോലും മധുരമാ
പിന്നെ അതു നൽകുന്ന ആനന്ദത്തിന്റെ അവസ്ഥ
എന്തായിരിക്കും എനിക്കും ഒരു നിമിഷം എന്റെ പ്രമ
സർവ്വസ്വമായ ദേവിയെ ഒന്നു മറക്കാൻ സാധിച്ചിരുന്ന
ങ്കിൽ ഈ ആത്മബന്ധം എന്നെ അമ്പരപ്പിക്കുന്നു. ഞാൻ
ഇന്നോളം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുവാനുള്ള
ഒരു ശക്തിയും എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. എ
ന്നാൽ അതിനു പകരമായി ഈ പ്രപഞ്ചത്തിൽ മുഴുവൻ
പ്രസരിച്ചാലും വീണ്ടും ഉറഞ്ഞുവരുന്ന അക്ഷയമായ
മഹാപ്രേമസാഗരത്തെ ഇന്നും എന്റെ ഹൃദയം കൈകാ
ന്നു. പൂജാപുഷ്പമായി നിലകൊള്ളുന്ന എന്റെ ആത്മാ
വി എൻ ദേവി കാണുന്നുണ്ടോ?
ഒരു<noinclude></noinclude>
ec055ya5r5droa3xgv2a4llhcsfdb03
241370
241322
2026-06-17T05:32:17Z
~2026-35451-89
13386
241370
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>20
Friday 10th November 1944
1120 തുലാം 25-ാം൹ വെള്ളിയാഴ്ച
പ്രേമത്തിൽനിന്നുണ്ടാകുന്ന
ശോകം പോലും മധുരമാമാണ്__പിന്നെ അതു നൽകുന്ന ആനന്ദത്തിന്റെ അവസ്ഥ
എന്തായിരിക്കും! എനിക്ക് ഒരു നിമിഷം എന്റെ പ്രമ
സർവ്വസ്വമായ ദേവിയെ ഒന്നു മറക്കാൻ സാധിച്ചിരുന്ന
ങ്കിൽ! ഈ ആത്മബന്ധം എന്നെ അമ്പരപ്പിക്കുന്നു! ഞാൻ
ഇന്നോളം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുവാനുള്ള
ഒരു ശക്തിയും എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. എ
ന്നാൽ അതിനു പകരമായി ഈ പ്രപഞ്ചത്തിൽ മുഴുവൻ
പ്രസരിച്ചാലും വീണ്ടും ഉറഞ്ഞുവരുന്ന അക്ഷയമായ
ഒരു മഹാപ്രേമസാഗരത്തെ ഇന്ന് എന്റെ ഹൃദയം കൈക്കൊള്ളുന്നു. പൂജാപുഷ്പമായി നിലകൊള്ളുന്ന എൻ്റെ ആത്മാവിനെ എൻ്റെ ദേവി
കാണുന്നുണ്ടോ?
ഒപ്പ്.<noinclude></noinclude>
8y44f5pokyucg63fy1udohqxg3rcci1
താൾ:Thudikkunna Thalukal.pdf/21
106
81836
241323
2026-06-16T19:01:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '21 Saturday 11th November 1944 1120 തുലാം 26-ാം ശനിയാഴ്ച ഇന്നു പകൽ മുഴുവൻ ശക്തിയായ മഴയായിരുന്നു. ത്രിയും അതു ശമിച്ചിട്ടില്ല. രയിൽ ഇരിക്കുകയാണ്. ഹനീയമായ തണുപ്പ് ഞാൻ മൂടിപ്പുതച്ചു ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241323
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>21
Saturday 11th November 1944
1120 തുലാം 26-ാം
ശനിയാഴ്ച
ഇന്നു പകൽ മുഴുവൻ ശക്തിയായ മഴയായിരുന്നു.
ത്രിയും അതു ശമിച്ചിട്ടില്ല.
രയിൽ ഇരിക്കുകയാണ്.
ഹനീയമായ തണുപ്പ്
ഞാൻ മൂടിപ്പുതച്ചു ഈ ക
അസ
ശക്തിയായ ജലദോഷം,
എന്റെ ശാരീരികശക്തികൾ വി
ശ്രമം ആവശ്യപ്പെടുന്നു. പക്ഷെ അതുകൊണ്ടു കാതുമില്ല.
എന്റെ ഹൃദയത്തിനു വിശ്രമിക്കാൻ സാദ്ധ്യമല്ല. അതു
സദാ പണിയെടുത്തു കൊണ്ടിരിക്കുകയാണ്. അതിനു വി
ശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദന
ങ്ങൾ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെ
ന്നും സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാ
ണ് എന്റെ ഹൃദയം
ഒപ്പു<noinclude></noinclude>
hu6m17nuouzvbxvte31iaolu4i0wwdv
241379
241323
2026-06-17T05:47:46Z
~2026-35451-89
13386
241379
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>21
Saturday 11th November 1944
1120 തുലാം 26-ാം൹ ശനിയാഴ്ച
ഇന്നു പകൽമുഴുവൻ ശക്തിയായ മഴയായിരുന്നു. രാത്രിയും അതു ശമിച്ചിട്ടില്ല.
ഞാൻ മൂടിപ്പുതച്ച് ഈ കസേരയിൽ ഇരിക്കുകയാണ്. ശക്തിയായ ജലദോഷം.
അസഹനീയമായ തണുപ്പ്.
എന്റെ ശാരീരികശക്തികൾ വിശ്രമം ആവശ്യപ്പെടുന്നു. പക്ഷെ അതുകൊണ്ടു കാര്യമില്ല.
എന്റെ ഹൃദയത്തിനു വിശ്രമിക്കാൻ സാദ്ധ്യമല്ല. അതു
സദാ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിനു വി
ശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദന
ങ്ങൾ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെ
ന്നും സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാ
ണ് എന്റെ ഹൃദയം!
ഒപ്പ്.<noinclude></noinclude>
ivc3u7gb8er2mlb08tounedinbigxx3
താൾ:Thudikkunna Thalukal.pdf/22
106
81837
241324
2026-06-16T19:13:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 Friday 24th November 1944 1120 വൃശ്ചികം 9-ാം വെള്ളിയാഴ്ച പാടിപ്പാടിപ്പണം ബര തലമതിലംഘിച്ചു കേറും പികാഗ്രൻ കൂടിയാടും പിശാചിൻ പദവിയെ വല ബിച്ചതിൻ മൂലമെന്തോ? തങ്കം, ശ്രീമാൻ ജി. ശങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241324
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
Friday 24th November 1944
1120 വൃശ്ചികം 9-ാം
വെള്ളിയാഴ്ച
പാടിപ്പാടിപ്പണം ബര തലമതിലംഘിച്ചു
കേറും പികാഗ്രൻ
കൂടിയാടും പിശാചിൻ പദവിയെ വല
ബിച്ചതിൻ മൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്തും ഇന്നു
എനിക്കു കിട്ടി.
അതിൽ ആദ്യം
ചത്തിരുന്ന രണ്ടു വരിക
ളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ
അറിഞ്ഞു കൂടാ.
അഥവാ അതിനു പ്രത്യേക കാരണമൊന്നു
മില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചു തന്നെയാണു
തങ്കം-"പാടുന്ന പിശാച്'' എന്റെ തങ്കം ഒരു ദിവസം
എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി
യാമോ? എവിടെ നിന്നെല്ലാം അറിവും പരിചയവുമില്ലാ
അവർ പോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്.
ഞാൻ എന്റെ പത്നിയെ ശ്രീദേവിയെ ഉപേക്ഷിച്ചതു
വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള
ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വ
ലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ
എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു
ഇങ്ങനെ ഒരു സ്വരംകെടുത്തലുണ്ടോ?
ങ്കിൽ തന്നെ അനുനിമിഷം തിതിന്നാണു ഞാൻ ജീവിക്കുന്ന<noinclude></noinclude>
77r0f3po8d7ooxl8iwwd7l3x2569xa9
241389
241324
2026-06-17T06:05:07Z
~2026-35451-89
13386
241389
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
Friday 24th November 1944
1120 വൃശ്ചികം 9-ാം൹ വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു
കേറും പികാഗ്ര്യൻ
കൂടിപ്പാടും പിശാചിൻപദവിയെയവലം
ബിച്ചതിൻമൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു
എനിക്കു കിട്ടി.
അതിൽ ആദ്യം
ചേർത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ.
അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചുതന്നെയാണു
തങ്കം-"പാടുന്ന പിശാച്!'' എന്റെ തങ്കം ഒരു ദിവസം
എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി
യാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവർ പോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്.
ഞാൻ എന്റെ പത്നിയെ__ശ്രീദേവിയെ ഉപേക്ഷിച്ചത്
വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള
ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ
എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു ചേതം! ഇങ്ങനെ ഒരു സ്വൈരംകെടുത്തലുണ്ടോ? അല്ലെങ്കിൽതന്നെ അനുനിമിഷം
തീതിന്നാണു ഞാൻ ജീവിക്കുന്ന<noinclude></noinclude>
0kfdihzts24sicu9l5pdfpighex4nsd
241391
241389
2026-06-17T06:10:18Z
~2026-35451-89
13386
241391
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
Friday 24th November 1944
1120 വൃശ്ചികം 9-ാം൹ വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു
കേറും പികാഗ്ര്യൻ
കൂടിപ്പാടും പിശാചിൻപദവിയെയവലം
ബിച്ചതിൻമൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു എനിക്കുകിട്ടി.അതിൽ ആദ്യം ചേർത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ.
അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചുതന്നെയാണു
തങ്കം-"പാടുന്ന പിശാച്!'' എന്റെ തങ്കം ഒരു ദിവസം
എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി
യാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവർ പോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്.
ഞാൻ എന്റെ പത്നിയെ__ശ്രീദേവിയെ ഉപേക്ഷിച്ചത്
വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള
ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ
എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു ചേതം! ഇങ്ങനെ ഒരു സ്വൈരംകെടുത്തലുണ്ടോ? അല്ലെങ്കിൽതന്നെ അനുനിമിഷം
തീതിന്നാണു ഞാൻ ജീവിക്കുന്ന<noinclude></noinclude>
mbzava2us2vrqo8hwk09davx9c9w9eq
241394
241391
2026-06-17T06:13:06Z
~2026-35451-89
13386
241394
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
Friday 24th November 1944
1120 വൃശ്ചികം 9-ാം൹ വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു
കേറും പികാഗ്ര്യൻ
കൂടിപ്പാടും പിശാചിൻപദവിയെയവലം
ബിച്ചതിൻമൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു എനിക്കുകിട്ടി.അതിൽ ആദ്യം ചേർത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ.
അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചുതന്നെയാണു
തങ്കം-"പാടുന്ന പിശാച്!'' എന്റെ തങ്കം ഒരു ദിവസം
എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി
യാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവർപോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്.
ഞാൻ എന്റെ പത്നിയെ__ശ്രീദേവിയെ ഉപേക്ഷിച്ചത്
വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള
ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ
എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു ചേതം! ഇങ്ങനെ ഒരു സ്വൈരംകെടുത്തലുണ്ടോ? അല്ലെങ്കിൽതന്നെ അനുനിമിഷം
തീതിന്നാണു ഞാൻ ജീവിക്കുന്ന<noinclude></noinclude>
5t8grejm1io0m3csa7u85z9bdb8in2g
താൾ:Thudikkunna Thalukal.pdf/23
106
81838
241325
2026-06-16T19:47:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 23 (0) അതിനിടയിൽ ഈവക ശല്യങ്ങളും. ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണത്രെ. സുഹൃത്തുക്കൾ ആ വാക്കു കേൾക്കുമ്പോൾ എനിക്കു പേടിയാകുന്നു. ഒരുവൻ എൻ ശത്രുവായാലും തരക്കേടില...' താൾ സൃഷ്ടിച്ചിരിക്കുന്നു
241325
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>23
23
(0) അതിനിടയിൽ ഈവക ശല്യങ്ങളും. ഇവരൊക്കെ
എന്റെ സുഹൃത്തുക്കളാണത്രെ. സുഹൃത്തുക്കൾ ആ വാക്കു
കേൾക്കുമ്പോൾ എനിക്കു പേടിയാകുന്നു. ഒരുവൻ എൻ
ശത്രുവായാലും തരക്കേടില്ല, എന്റെ സുഹൃത്താകാതിരുന്നാൽ
മാത്രം മതിയായിരുന്നു.
എന്റെ തങ്കം, എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നതിനെ
ക്കാൾ ഭേദം മരിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയും
തോറും മരണത്തിനുള്ള എന്റെ ദാഹം അടിക്കടി വലിച്ചു
വരുന്നു . എൻ തങ്കം ഈ നശിച്ച ലോകത്തിൽ നാം
ഇങ്ങനെ പരസ്പരം അലിഞ്ഞുചേർന്നല്ലൊ. നാം എന്തിനു
സ്നേഹിച്ചു തങ്കം? നമുക്ക് അന്യോന്യം വേർപിരിയാൻ
സാധിക്കുമൊ? ഒന്നു ശ്രമിച്ചുനോക്കൂ. ഞാൻ ശ്രമിച്ചു
നോക്കി തങ്കം. ഇല്ല. എനിക്കു സാദ്ധ്യമല്ല. ശ്രമിക്കുംതോറും
ഞാൻ എന്റെ തങ്കത്തിൽ അലിഞ്ഞുചേരുന്നു. എൻറ
തങ്കം, ഓമനേ, പ്രാണസ്സ്വമായ എന്റെ ദേവി.
ഒപ്പ്<noinclude></noinclude>
8h4u5y1cap8pzqq2gbukuc3bdkbynn4
241363
241325
2026-06-17T05:19:12Z
~2026-35279-60
13387
241363
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>
23
തു.അതിനിടയിൽ ഈവക ശല്യങ്ങളും. ഇവരൊക്കെ
എന്റെ സുഹൃത്തുക്കളാണത്രെ! സുഹൃത്തുക്കൾ! ആ വാക്കു
കേൾക്കുമ്പോൾ എനിക്കു പേടിയാകുന്നു. ഒരുവൻ എന്റെ
ശത്രുവായാലും തരക്കേടില്ല, എന്റെ സുഹൃത്താകാതിരുന്നാൽ
മാത്രം മതിയായിരുന്നു.
എന്റെ തങ്കം, എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നതിനെ
ക്കാൾ ഭേദം മരിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയും
തോറും മരണത്തിനുള്ള എന്റെ ദാഹം അടിക്കടി വലിച്ചു
വരുന്നു . എന്റെ തങ്കം ഈ നശിച്ച ലോകത്തിൽ നാം
ഇങ്ങനെ പരസ്പരം അലിഞ്ഞുചേർന്നല്ലൊ. നാം എന്തിനു
സ്നേഹിച്ചു തങ്കം? നമുക്ക് അന്യോന്യം വേർപിരിയാൻ
സാധിക്കുമൊ? ഒന്നു ശ്രമിച്ചുനോക്കൂ. ഞാൻ ശ്രമിച്ചു
നോക്കി തങ്കം. ഇല്ല. എനിക്കു സാദ്ധ്യമല്ല. ശ്രമിക്കുംതോറും
ഞാൻ എന്റെ തങ്കത്തിൽ അലിഞ്ഞുചേരുന്നു. എന്റെ
തങ്കം, ഓമനേ, പ്രാണസർവ്വസ്വമായ എന്റെ ദേവി.
ഒപ്പ്<noinclude></noinclude>
qbfh9jjafc6k6pw2h9iidyswo1khgll
താൾ:Thudikkunna Thalukal.pdf/24
106
81839
241330
2026-06-17T03:45:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '24 Wednesday 2nd September 1942 118 aslena0 17-200 MNywmMIg QIAIALI BBQaHsM19 aapamMoag,. GeoYO1602201 SMIDMIDIGIMOINIG &B19\"° Gomiaioo ed gmMI9I% Gass. MHAWeo APlasg 19}. a1791@ aM #2941 BS19}. VEHMBMIUHo a@lgy. aslaig” aveno 9124" 9401942 5Q 489.6809 goa isminm aan) 24. OOUACMAS &9)1HS1 HY IaOM,” Ms dnIMe2I901. TOMBS EHUMARKMA® GWISBAS cwilaqyaddol aed am aoyrdamSleamanwgs@] aodsal.a49e9 TRIGA. 21D 0H10 AHoe...' താൾ സൃഷ്ടിച്ചിരിക്കുന്നു
241330
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>24
Wednesday 2nd September 1942
118 aslena0 17-200 MNywmMIg
QIAIALI BBQaHsM19 aapamMoag,. GeoYO1602201
SMIDMIDIGIMOINIG &B19\"° Gomiaioo ed gmMI9I%
Gass. MHAWeo APlasg 19}. a1791@ aM #2941
BS19}. VEHMBMIUHo a@lgy. aslaig” aveno
9124" 9401942 5Q 489.6809 goa isminm aan)
24. OOUACMAS &9)1HS1 HY IaOM,” Ms dnIMe2I901.
TOMBS EHUMARKMA® GWISBAS cwilaqyaddol
aed am aoyrdamSleamanwgs@] aodsal.a49e9
TRIGA. 21D 0H10 AHoeYyrs1ga qo Aimmeasm. ag)
BPUGe aa.” gGoMIeomicag, @1Im@1. «somes
OOD GMoeuso QUuMlsd esusdeManinIa@] aim)
gmBI@ladm. asx lame envIGBIoHIM1 a)” as1g ee
BB E219. =MIQYIQo aAIAIAdIW@AJo HYTA\” agManee
ADAM ahpMaQe aslm'is” am asMiwoao aiw)sa
ANYON AID. Osyg Dam aa gad a, 90911.
524331,
17-1-118. a4 ‘<noinclude></noinclude>
8c8wggpxg8mihxi63mm2tjsj0kjfdfy
താൾ:Thudikkunna Thalukal.pdf/25
106
81840
241331
2026-06-17T03:52:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 Saturday 5th September 1942 1118 ചിങ്ങം 20-ാം ശനിയാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളിയും കാപ്പികുടിയും കഴിഞ്ഞു റിക്ഷയിൽ തൃപ്പുണിത്തുറയ്ക്കു തിരിച്ചു. പത്മനാഭ മേനവന്റെ വീട്ടിൽ (വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241331
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>25
Saturday 5th September 1942
1118 ചിങ്ങം 20-ാം
ശനിയാഴ്ച
അതിരാവിലെ എഴുന്നേറ്റ് കുളിയും കാപ്പികുടിയും
കഴിഞ്ഞു റിക്ഷയിൽ തൃപ്പുണിത്തുറയ്ക്കു തിരിച്ചു. പത്മനാഭ
മേനവന്റെ വീട്ടിൽ (വെമ്പളാശ്ശേരിയിൽ കയറി. അ
ദ്ദേഹവുമൊന്നിച്ചു പാലസ്സിലേയ്ക്കു പോയി. മി. രഘുനന്ദന
മേനവനെ കണ്ടു. 'സങ്കല്പകാന്തി സമ്മാനിച്ചു. കൊച്ചി
lob Archaeological Assistant-
അവിടെ
തിരുവാൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അവിടെ നിന്നും പത്തുമണിക്കിറങ്ങി മി. പത്മനാഭമേന
നും ഒന്നിച്ചു രാജാ പ്രസ്സിൽ ചെന്നു മംഗള പത്രം അച്ചടി
പ്പിച്ചു. ഉച്ചതിരിഞ്ഞു നേത്യാരമ്മയെ കണ്ടു.
നിന്നു കാപ്പികുടിച്ചു. മൂന്നു മണിക്കൂർ നേരം നേത്യാരമ്മയു
മായി സംസാരിച്ചു. ഫലിതമയവും ധാരാവാഹിയവും
സ്വാരസ്യസമ്പത്തവുമായിരുന്നു ആ മഹതിയുടെ സംസാരം.
പോരാൻ കാലത്തു് എനിക്കും 'ഓണപ്പുടവ' സമ്മാനിച്ചു.
സന്ധ്യയ്ക്ക് അവിടെനിന്നു തിരിച്ചു. വഴിക്കുവെച്ചു അയ്യ
നാട്ടു കൃഷ്ണ പിള്ളയെ കണ്ടുമുട്ടി. അദ്ദേഹത്തെയും റിക്ഷാ
യിൽ കയറി ഇടപ്പള്ളിയിലേക്കു പോന്നു. ഊണുകഴിഞ്ഞു
U
പത്തരമണിക്കുറങ്ങി.
20-1-118.<noinclude></noinclude>
n6hnemlaqhyhqilnzi0znnm4oht9af8
താൾ:Thudikkunna Thalukal.pdf/26
106
81841
241332
2026-06-17T03:53:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 20 Tuesday 8th September 1942 1118 ചിങ്ങം 23-ാം ചൊവ്വാഴ്ച രാവിലെ കാപ്പികുടി കഴിഞ്ഞു തേവൻ കുളങ്ങര പോയി. തിരിച്ചു വന്നു. ഉച്ചയ്ക്കു ഒരു മണിവരെ വായിച്ചു. ഗർഭമുള്ളതിനാൽ കോഴിമുട്ട ഉപയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241332
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>26
20
Tuesday 8th September 1942
1118 ചിങ്ങം 23-ാം ചൊവ്വാഴ്ച
രാവിലെ കാപ്പികുടി കഴിഞ്ഞു തേവൻ കുളങ്ങര
പോയി. തിരിച്ചു വന്നു. ഉച്ചയ്ക്കു ഒരു മണിവരെ വായിച്ചു.
ഗർഭമുള്ളതിനാൽ കോഴിമുട്ട ഉപയോഗിക്കരുതെന്നു അമ്മി
ണി (Wife') യെ വിലക്കിയിരുന്നു. ഞാനറിയാതെ സൂത്ര
ത്തിൽ അവൾ ഇന്നതു് ഉപയോഗിച്ചതായി അറിഞ്ഞു വഴ
പറഞ്ഞു. കാപ്പികുടിക്കാതെ വെളിയിലേയ്ക്കു പോയി.
സന്ധ്യക്കു മടങ്ങിവന്നു. അമ്മിണി ഉണ്ണാൻ വിളിച്ചിട്ടു
ചെന്നില്ല. കാപ്പിയും പലഹാരവും കൊണ്ടുവന്നിട്ടു അതും
ഉപയോഗിച്ചില്ല. യാതൊന്നും കഴിക്കാതെ, വെറും പട്ടി
നികിടന്നു. രാത്രി പത്തു മണിയോടുകൂടി ഉറങ്ങി.
മ്മിണിയോടു ഒന്നും മിണ്ടിയില്ല.
23-1-18
ഇടപ്പള്ളി
ഒപ്പു<noinclude></noinclude>
24g039vjcpssm2w74jnb07lw2zy8hxp
താൾ:Thudikkunna Thalukal.pdf/27
106
81842
241333
2026-06-17T03:53:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '27 Wednesday 9th September 1942 1118 ചിങ്ങം 24-ാം ബുധനാഴ്ച രാവിലെ ഉണർന്നു. അമ്മിണി കാപ്പികുടിക്കാൻ വി ളിച്ചിട്ടു ചെന്നില്ല. നേരെ തേൻകുളങ്ങരയ്ക്കു പോയി. രാജൻ തിരുപ്പാടിന്റെ വൈദ്യശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241333
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>27
Wednesday 9th September 1942
1118 ചിങ്ങം 24-ാം
ബുധനാഴ്ച
രാവിലെ ഉണർന്നു. അമ്മിണി കാപ്പികുടിക്കാൻ വി
ളിച്ചിട്ടു ചെന്നില്ല. നേരെ തേൻകുളങ്ങരയ്ക്കു പോയി.
രാജൻ തിരുപ്പാടിന്റെ വൈദ്യശാലയിൽ കയറിയിരുന്നു.
കടയിൽ നിന്നു കാപ്പിയും പലഹാരവും വരുത്തിക്കുടിച്ചു.
മടങ്ങിവന്നു 12 മണിവരെ വായിച്ചു. പ്രഭാകരനെക്കൊണ്ടു
ഒരു കപ്പു കാപ്പി വരുത്തിക്കുടിച്ചു. അമ്മിണി ഊണുകഴി
ക്കുവാൻ വന്നു നിർബ്ബന്ധിച്ചിട്ടും പോയില്ല. ഉച്ചയ്ക്കു ഒന്നര
മണിയോടുകൂടി അമ്മിണിയുമായി ശണ്ഠകൂടി.
രം വീട്ടിൽ നിന്നു കാപ്പികുടിച്ചില്ല. നേരെ ഡാക്ടറുടെ ഡി
സ്പൻസറിയിൽ ചെന്നിരുന്നു കടയിൽ നിന്നു കാപ്പിയും പല
ഹാരങ്ങളും വരുത്തിക്കഴിച്ചു. സന്ധ്യക്കു മടങ്ങി വന്നു. വ
ലിയ ക്ഷീണവും തളർച്ചയും വിശപ്പുമുണ്ടായിരുന്നു. അമ്മിണി
ഉണ്ണാൻ വിളിച്ചു. ഭയങ്കരമായ വിശപ്പുണ്ടായിരുന്നു വ
ങ്കിലും വാശിപിടിച്ചു ഉണ്ണാതെ കിടന്നു. "ആയില്യം മകം
എന്ന വിശേഷദിവസമായിരുന്നു.
സദ്യ ഉണ്ടായിരുന്നു.
എങ്കിലും നശിച്ച വാശി എന്നെ പട്ടിണിയിട്ടു. രാത്രി
വിശപ്പുമൂലം ഉറക്കം വന്നില്ല. പത്തുമണിക്കു പ്രഭാകരനെ
വിളിച്ചു ഒരു ഗ്ലാസ് പച്ചവെള്ളം വരുത്തിക്കുടിച്ചു. മൂന്നു
ദിവസമായി പാലും കുടിക്കാറില്ല. രാത്രി ഒരുമണിക്കുറങ്ങി.
24-1-18<noinclude></noinclude>
38i6carpncavadmevi3kzoeybzy8uud
താൾ:Thudikkunna Thalukal.pdf/28
106
81843
241340
2026-06-17T04:21:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 Thursday 10th September 1942 1118 ചിങ്ങം 25-ാം നു വ്യാഴാഴ്ച Ammini came and Woke up at 6. Did not take either tea or kanji from the house, but went out. Went to the Dispensary. Had tiffin brought from tea shop. Returned at nine thoroughly exhausted. Had a nap for an hour. entreated to me to take my meals. Though relu- ctantly I at last yielded. Then had my bath taken and took me...' താൾ സൃഷ്ടിച്ചിരിക്കുന്നു
241340
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>28
Thursday 10th September 1942
1118 ചിങ്ങം 25-ാം നു വ്യാഴാഴ്ച
Ammini came and
Woke up at 6. Did not take either tea or
kanji from the house, but went out. Went to
the Dispensary. Had tiffin brought from tea
shop. Returned at nine thoroughly exhausted.
Had a nap for an hour.
entreated to me to take my meals. Though relu-
ctantly I at last yielded. Then had my bath
taken and took meals-a delicious one. Then
went to Thevankulangara, bought a Cigarette
and went to
That individual
's house.
had been my first love.
ക
(ആറുമണിക്കു ഉണർന്നു. വീട്ടിൽ നിന്നു ചായയോ
ഞ്ഞിയോ കഴിച്ചില്ല. പുറത്തേയ്ക്കു പോയി. ഡിസ്പൻസറി
യിൽ ചെന്നു. ചായക്കടയിൽ നിന്നും പലഹാരം വരുത്തി
കഴിച്ചു. ഒമ്പതു മണിക്കു തിരിച്ചുവന്നു. വല്ലാതെ തളർന്നി
രുന്നു. ഒരു മണിക്കൂർ നേരം ഒന്നു മയങ്ങി. അമ്മിണി വന്നു
ഊണു കഴിക്കാനായി എന്നോടു യാചിച്ചു. മനസ്സില്ലാമന
സ്സോടെയാണെങ്കിലും ഒടുവിൽ സമ്മതിച്ചു. ഉടനെ കുളിയും
കഴിഞ്ഞു ഊണുകഴിച്ചു നല്ല സ്വാദുള്ള ഊണ്. എന്നിട്ടു
തേൻകുളങ്ങരയിൽ ചെന്ന് ഒരു സിഗരറ്റു വാങ്ങിച്ചു ...
...യുടെ വീട്ടിലേയ്ക്കു പോയി, അവൾ എന്റെ ആദ്യത്തെ
കാമുകിയായിരുന്നു...............<noinclude></noinclude>
mbd3ukh9xa9h7pk6i8tpjzbho0h3ryo
താൾ:Thudikkunna Thalukal.pdf/29
106
81844
241341
2026-06-17T04:21:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '29 Sunday 13th September 1942 1118 ചിങ്ങം 28-ാം ഞായറാഴ്ച Rose up at 7. Took kanji and went out. Enquired about the Compound that Brother-in- law has intended to purchase. Returned at 11. Began reading. Took meals at 1. Again began reading. At 3-30 took tea. Engaged in domestic labour till 6. Took bath. Went to the shop and purchased articles for two Rupees. Returned at 8. Took supper. Go...' താൾ സൃഷ്ടിച്ചിരിക്കുന്നു
241341
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>29
Sunday 13th September 1942
1118 ചിങ്ങം 28-ാം ഞായറാഴ്ച
Rose up at 7. Took kanji and went out.
Enquired about the Compound that Brother-in-
law has intended to purchase. Returned at 11.
Began reading. Took meals at 1. Again began
reading. At 3-30 took tea. Engaged in
domestic labour till 6. Took bath. Went to the
shop and purchased articles for two Rupees.
Returned at 8. Took supper. Got agitated with
Ammini and made some angry remarks with
regard to her carelessness in household
affairs. She kept mute. Poor girl. I like her
very much and love her with all my heart.
She is extremely mild in temper and unpara-
llel in Virtue. Some time I say harsh words
to her not out of contempt, but simply for a
joke I confess I have a little of the Sadist in
me. Engaged in reading poetry from 9 to
12-30. Then slept.
28-1-18.
(Sd.<noinclude></noinclude>
gz0sx9kowohugv9rd5zgf3tfcxxgmnn
താൾ:Thudikkunna Thalukal.pdf/30
106
81845
241349
2026-06-17T05:03:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 (ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു പുറത്തേയ്ക്കിറങ്ങി. അളിയൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിനെക്കുറിച്ചു അന്വേഷിച്ചു. പതിനൊന്നുമണിക്കു തിരിച്ചുവന്നു വായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241349
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
(ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു പുറത്തേയ്ക്കിറങ്ങി.
അളിയൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിനെക്കുറിച്ചു
അന്വേഷിച്ചു. പതിനൊന്നുമണിക്കു തിരിച്ചുവന്നു വായി
ക്കാൻ തുടങ്ങി. ഒരുമണിക്കു ഊണുകഴിച്ചു 6 മണിവരെ
ഗൃഹജോലികളിൽ വ്യാപൃതനായി. കുളിച്ചു. പീടികയിൽ
ചെന്നു രണ്ടുരൂപയ്ക്കു സാമാനങ്ങൾ വാങ്ങി 8 മണിക്കു തിരി
ചുവന്നു. അത്താഴം കഴിച്ചു. അമ്മിണിയെ ദേഷ്യപ്പെട്ടു.
ഗൃഹകാര്യങ്ങളിലുള്ള അവളുടെ സൂക്ഷ്മക്കുറവിനെക്കുറിച്ചു
ദേഷ്യപ്പെട്ടു സംസാരിച്ചു. അവൾ മൗനമവലംബിച്ചു.
പാവം കുട്ടി. ഞാൻ അവളെ വളരെ ഇഷ്ടപ്പെടുന്നു. ഞാന
വളെ ഹൃദയപൂർവ്വം സ്നേഹിക്കുന്നു. അവൾ അങ്ങേയററം
സാത്വികയാണ്. അതുല്യയായ പതിവ്രതയാണ്. ചില
പ്പോഴൊക്കെ ഞാൻ അവളോടു പരുഷമായ വാക്കുകൾ പറ
യാറുള്ളത് വെറുപ്പുകൊണ്ടല്ല; വെറുതെ വിനോദത്തിനു
വേണ്ടിയാണ്. അല്പം വിഷാദാത്മകത്വം എന്നിൽ ഉണ്ട
ന്നു ഞാൻ സമ്മതിക്കുന്നു.
9 മുതൽ 12-30 വരെ കവിത
വായിക്കുന്നതിൽ ഏപ്പെട്ടു. പിന്നീട് ഉറങ്ങി<noinclude></noinclude>
2catmso9ijdrkevi0azpzprv1zevwge
താൾ:Thudikkunna Thalukal.pdf/31
106
81846
241350
2026-06-17T05:03:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '31 Saturday 19th September 1942 1118 കന്നി 3-ാം ശനിയാഴ്ച Got up at 7-30. Kanji was not ready. Went to the dispensary. Had tea brought there. Returned at 9-30. Engaged in domestic labour till 12-30. Then took meals. Engaged again in domestic labours. Aunt came. Talked with her. Took tea at 4. Again attended domes- tic labours till 6-30. Took bath at 7-30. After supper quarrelled with Ammini...' താൾ സൃഷ്ടിച്ചിരിക്കുന്നു
241350
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>31
Saturday 19th September 1942
1118 കന്നി 3-ാം ശനിയാഴ്ച
Got up at 7-30. Kanji was not ready.
Went to the dispensary. Had tea brought
there. Returned at 9-30. Engaged in domestic
labour till 12-30. Then took meals. Engaged
again in domestic labours. Aunt came. Talked
with her. Took tea at 4. Again attended domes-
tic labours till 6-30. Took bath at 7-30. After
supper quarrelled with Ammini, Mother and
Servant Sivasankaran. All kept mute. Read till
12-30. Then lay down to sleep.
7-30 നും ഉണർന്നു. കഞ്ഞി തയ്യാറായിരുന്നില്ല. ഡിസ്റ്റൻ
സറിയിലേക്കു പോയി. ചായ കൊണ്ടു വരുത്തി കുടിച്ചു.
9-30 നു തിരിച്ചുവന്നു.
12.30 വരെ ഗൃഹജോലികളിൽ
ഏപ്പെട്ടു. ഊണുകഴിച്ചു. വീണ്ടും ഗൃഹജോലികളിൽ ഏ
പ്പെട്ടു. അമ്മായി വന്നു. അവരുമായി സംസാരിച്ചു. വീണ്ടും
6-30 വരെ ഗൃഹജോലികൾ ചെയ്തു. 7-30 നു കുളിച്ചു. അ
താഴം കഴിഞ്ഞ്, അമ്മിണിയും അമ്മയും ഭൂത്യൻ ശിവശങ്ക
രനും മറ്റുമായി വഴക്കു കൂടി. എല്ലാവരും മിണ്ടാതിരുന്നു.
12-30 വരെ വായിച്ചു. എന്നിട്ട് ഉറങ്ങാൻ കിടന്നു.<noinclude></noinclude>
izintdxe9hhgcs8mqv1iu1roqoj7n2o
താൾ:Thudikkunna Thalukal.pdf/32
106
81847
241351
2026-06-17T05:03:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 Saturday 26th September 1942 1118 കന്നി 10-ാം ശനിയാഴ്ച പിന്നീട് എരി ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു. ശ്ശേരിയും കാളനും പാകം ചെയ്യാൻ അമ്മിണിയേയും ശിവ ശങ്കരനേയും സഹായിച്ചു. കാളൻ ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241351
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>32
Saturday 26th September 1942
1118 കന്നി 10-ാം ശനിയാഴ്ച
പിന്നീട് എരി
ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു.
ശ്ശേരിയും കാളനും പാകം ചെയ്യാൻ അമ്മിണിയേയും ശിവ
ശങ്കരനേയും സഹായിച്ചു. കാളൻ ഞാൻ തന്നെയാണു പാകം
ചെയ്തത്. വളരെ നന്നായിട്ടുണ്ടെന്നും എല്ലാവരും സമ്മതി
ച്ചു. ഊണുകഴിഞ്ഞു 3-30 വരെ ഉറങ്ങി. ഉണന്നെഴുന്നേറ
കാപ്പികുടിച്ചു. അമ്മിണിയെ കുറച്ചു ദേഷ്യപ്പെട്ടു. അതിനു
ശേഷം ഏഴരമണിവരെ കള്ളപ്പം ഉണ്ടാക്കാൻ ഉത്സാഹി
ച്ചു. കള്ളപ്പത്തിനായി കൊണ്ടു വന്നിരുന്നതിൽ നാഴിയോളം
കള്ള് ആരും കാണാതെ ഞാൻ ഉള്ളിലാക്കി. കുളികഴിഞ്ഞു
എട്ടരമണിക്കു കാപ്പികുടിച്ചു. അപ്പുക്കുട്ടൻ (Brother-in-law)
വന്നിട്ടുണ്ടായിരുന്നു. ഒന്നേമുക്കാൽ മണിവരെ ആത്മകഥ
എഴുതി. പിന്നീടു കിടന്നുറങ്ങി.
ഇടപ്പള്ളി
ഒപ്പു<noinclude></noinclude>
8eknacybjtwtrorqgld2n7fw1v3nek4
താൾ:Thudikkunna Thalukal.pdf/33
106
81848
241352
2026-06-17T05:04:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '33 33 Wednesday 7th October 1942 1118 കന്നി 21-ാം ബുധനാഴ്ച രാവിലെ ഏഴുമണിക്കുന്നു. കാപ്പി കഴിഞ്ഞു 12 മണിവരെ ജ്യോതിഷം പഠിച്ചു. ഊണുകഴിഞ്ഞു ടാഗോ ഉദ്യാനപാലകൻ വിപത്തനം ചെയ്യാൻ തുടങ്ങി. രാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241352
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>33
33
Wednesday 7th October 1942
1118 കന്നി 21-ാം
ബുധനാഴ്ച
രാവിലെ ഏഴുമണിക്കുന്നു.
കാപ്പി കഴിഞ്ഞു 12
മണിവരെ ജ്യോതിഷം പഠിച്ചു. ഊണുകഴിഞ്ഞു ടാഗോ
ഉദ്യാനപാലകൻ വിപത്തനം ചെയ്യാൻ തുടങ്ങി.
രാത്രി എട്ടുമണിവരെ അതു തുടർന്നുകൊണ്ടിരുന്നു. മൂന്നു കവി
തകൾ
തജ്ജമ ചെയ്യാൻ കഴിഞ്ഞു.
അനന്തരം അത്താഴം
കഴിഞ്ഞു ഒരുമണിവരെ വായിച്ച
ച്ചു. പിന്നീട് കിടന്നുറങ്ങി.<noinclude></noinclude>
krn78fngs9k9sduzykn7r8u462iyk54
താൾ:Thudikkunna Thalukal.pdf/83
106
81849
241354
2026-06-17T05:10:16Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241354
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
ന്നാൽ അദ്ദേഹത്തിന്റെ ആ അർത്ഥശൂന്യമായ അഹങ്കാര ഭാവത്തിനു് അല്പമൊരു മാറ്റം നേരിട്ടതു് കരുണാകര മേനവനുമായിട്ടുള്ള സാഹചയ്യത്തിലാണ്. രാഘവൻപിള്ള പതിവായി മി. മേനവനെ സന്ദർ ശിച്ചുകൊണ്ടിരുന്നു. പഠന കാര്യത്തിൽ ദാരിദ്ര്യം പ്രതിബന്ധമായി നിന്നിരുന്നതിനാൽ ഉദാരമനസ്‌കാനായ മേനവൻ ഇടപ്പള്ളിയെ കണക്കിലേറെ സഹായിച്ചിട്ടുണ്ട്. ഞാനും ദരിദ്രനായിരുന്നു - എന്നല്ല രാഘവൻപിള്ളയെക്കാൾ ദരിദ്രനായിരുന്നു. പിള്ളയ്ക്കു പിതാവുണ്ട് എക്സൈസു ഡിപ്പാർട്ടുമെൻറിൽ ഒരു ശിപായി. ശമ്പളം കുറവാണെങ്കിലും പുറമേ നല്ല ഒരു തുക വരവുണ്ടായിരുന്നു. പക്ഷെ ദുഷ്ടഹൃദയയായ ഇളയമ്മ (അച്ഛന്റെ രണ്ടാമത്തെ ഭാര്യ) രാഘവൻപിള്ളയെ കണക്കിലേറെ ഉപദ്രവിച്ചിരുന്നതായി എനിക്കറിയാം. രാഘവൻപിള്ളയെ സഹായിക്കുന്ന കാര്യത്തിൽ ഭർത്താവിനെ അവർ വിലക്കിയിരിക്കാം. എന്നിരുന്നാലും ആ മനുഷ്യൻ രാഘവൻ പിള്ളയെ സഹായിച്ചുകൊണ്ടിരുന്നു. ഞാൻ ഒരിക്കലും ധനസംബന്ധമായ സഹായത്തിനു് മി:കരുണാകരമേനവനെ സമീപിച്ചിട്ടില്ല. ഇന്നിതുവരെ മി. മേനോൻ ഒരു ചൈപോലും എനിക്കു നൽകിയിട്ടുമില്ല. എൻ്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു 'വേലക്കാരി'യായിരുന്നു.
കോശേരിമാളികയിൽ വന്നുതുടങ്ങിയതിനോടുകൂടി രാഘവൻപിള്ള എന്നോടു മിണ്ടിത്തുടങ്ങി. വെറും ലോഹ്യ ത്തിനുമാത്രം. പക്ഷെ ഞങ്ങളുടെ 'ബാലസമാജ'ത്തിൽ രാഘവൻപിള്ള പങ്കുകൊണ്ടിട്ടില്ല. മി. കരുണാകരമേന വന്റെ സെറ്റിലായിരുന്നു അദ്ദേഹത്തിൻറെ വിഹാരം. ശ്രീമാന്മാരായ തട്ടായത്തു പരമേശ്വപ്പണിക്കർ, ശ്രാമ്പിക്കൽ പത്മനാഭമേനവൻ, ബി. എസ്സ്. ശങ്കരൻനായർ, മേലങ്ങത്തു അച്ചുതമേനവൻ, പി. എസ്സ്. ഗോപാലപിള്ള<noinclude></noinclude>
o1umqo7q19xxoqn28tr7whe8kze49wx
താൾ:Thudikkunna Thalukal.pdf/117
106
81850
241355
2026-06-17T05:10:50Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '117 മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ മച്ചേതനതൻ വിഭാവനാ വീഥിയിൽ മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ സ്വർഗ്ഗങ്ങൾ മുന്നിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241355
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>117
മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ
മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ
മച്ചേതനതൻ വിഭാവനാ വീഥിയിൽ
മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ
സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ
സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ
(അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരി പിടി-
ച്ചതിമുദിതം മുരളണ്ടേ?
മുരളണ്ടെ, മുഴുകണ്ടെ?
വരികെന്റെ വരിവണ്ടേ?
വരയുതയാം വനലത ഞാൻ
വരുവതിനും തടവുണ്ടോ?
അകിൽമരമുണ്ടരികിലവൻ
പകയെഴുവോനറിയാതെ
ചിറകടിതൻ മൃദുരവവു-
മൊരുലവവും കലരാതെ
(അപൂർണ്ണം)<noinclude></noinclude>
nv8jzj5am6mistnv3ybqtlk5gct9ljx
241356
241355
2026-06-17T05:11:26Z
Mohammed sirajpn
13344
241356
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>117
മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ
മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ
മച്ചേതനതൻ വിഭാവനാ വീഥിയിൽ
മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ
സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ
സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ
(അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരി പിടി-
ച്ചതിമുദിതം മുരളണ്ടേ?
മുരളണ്ടെ, മുഴുകണ്ടെ?
വരികെന്റെ വരിവണ്ടേ?
വരയുതയാം വനലത ഞാൻ
വരുവതിനും തടവുണ്ടോ?
അകിൽമരമുണ്ടരികിലവൻ
പകയെഴുവോനറിയാതെ
ചിറകടിതൻ മൃദുരവവു-
മൊരുലവവും കലരാതെ
(അപൂർണ്ണം)<noinclude></noinclude>
n4vht53pzmqfarc1k72wd5s2g5g7bz1
241357
241356
2026-06-17T05:12:06Z
Mohammed sirajpn
13344
241357
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>117
മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ
മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ
മച്ചേതനതൻ വിഭാവനാ വീഥിയിൽ
മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ
സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ
സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ
(അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരി പിടി-
ച്ചതിമുദിതം മുരളണ്ടേ?
മുരളണ്ടെ, മുഴുകണ്ടെ?
വരികെന്റെ വരിവണ്ടേ?
വരയുതയാം വനലത ഞാൻ
വരുവതിനും തടവുണ്ടോ?
അകിൽമരമുണ്ടരികിലവൻ
പകയെഴുവോനറിയാതെ
ചിറകടിതൻ മൃദുരവവു-
മൊരുലവവും കലരാതെ
(അപൂർണ്ണം)<noinclude></noinclude>
lukulpwc9mmru9pd2zilfxayyghgnk5
241359
241357
2026-06-17T05:13:42Z
Mohammed sirajpn
13344
241359
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ
മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ
മച്ചേതനതൻ വിഭാവനാ വീഥിയിൽ
മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ
സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ
സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ
(അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരി പിടി-
ച്ചതിമുദിതം മുരളണ്ടേ?
മുരളണ്ടെ, മുഴുകണ്ടെ?
വരികെന്റെ വരിവണ്ടേ?
വരയുതയാം വനലത ഞാൻ
വരുവതിനും തടവുണ്ടോ?
അകിൽമരമുണ്ടരികിലവൻ
പകയെഴുവോനറിയാതെ
ചിറകടിതൻ മൃദുരവവു-
മൊരുലവവും കലരാതെ
(അപൂർണ്ണം)<noinclude></noinclude>
rcjpdvow0pzrp06pan3z3s7rv87q89e
241429
241359
2026-06-17T06:39:43Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241429
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ
മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ
മച്ചേതനതൻ വിഭാവനാ വീഥിയിൽ
മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ
സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ
സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ
(അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരി പിടി-
ച്ചതിമുദിതം മുരളണ്ടേ?
മുരളണ്ടെ, മുഴുകണ്ടെ?
വരികെന്റെ വരിവണ്ടേ?
വരയുതയാം വനലത ഞാൻ
വരുവതിനും തടവുണ്ടോ?
അകിൽമരമുണ്ടരികിലവൻ
പകയെഴുവോനറിയാതെ
ചിറകടിതൻ മൃദുരവവു-
മൊരുലവവും കലരാതെ
(അപൂർണ്ണം)<noinclude></noinclude>
fbu1udmrj55x4tjfiyh4i3xrq09s6o4
താൾ:Thudikkunna Thalukal.pdf/112
106
81851
241360
2026-06-17T05:18:41Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241360
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>'ഇല്ലം കൊണ്ടെന്നവളെത്തല്ലി-
പല്ലുതകർത്തൊരു പാങ്ങോച്ചാരുടെ തള്ള കയർത്തൊരുലയ്ക്കയെടുത്താ-
ച്ചെള്ളയ്ക്കൊന്നുമിറുക്കിണകണ്ടു.'
എന്ന, നമ്പ്യാരുടെ തുള്ളലിലെ ഒരു ഭാഗത്തിൽ 'ഇല്ലംകൊണ്ടുന്നവൾ' എന്ന പദത്തിനു് അദ്ദേഹം അർത്ഥംപറഞ്ഞുതന്ന തിങ്ങനെയാണു് ;-
'ഇല്ലം എന്നുവച്ചാൽ 'ഇല്ലനക്കരി'—നിങ്ങൾ കണ്ടിട്ടില്ലെ? അടുക്കളകളിലും മറ്റും തുടർച്ചയായി പുകപറ്റിപ്പിടിച്ചു ഒരുമാതിരി കരിതൂങ്ങിനിൽക്കുന്നതു്? അതാണു് ഇല്ലനക്കരി. ഇല്ലനക്കരി ലോപിച്ചുലോപിച്ചു ഇല്ലം എന്നായി. ഭർത്താവു ദന്തശോധനാർത്ഥം ഭാര്യയോടു ഉമിക്കരി കൊണ്ടുവരാനായിപ്പറഞ്ഞു. പക്ഷെ അവൾ കൊണ്ടുവന്നതോ, ഇല്ലനക്കരി ഭർത്താവു് ക്ഷുഭിതനായിത്തീരുന്നു. 'ഇല്ലനക്കരി സമീപത്തു കൊണ്ടുവന്നുവെച്ചതും അയാൾ ചാടിയെഴുന്ന്നേറ്റ്. അവളുടെ കപോലഫലകത്തിൽ ഹസ്താഗ്രത്താൽ അത്യുഗ്രമായ ഒരാഘാതമേൽപ്പിച്ചതും ഒന്നായിക്കഴിഞ്ഞു"......ഇങ്ങനെ പോകുന്നു ആ അഭിനവമല്ലിനാഥൻ്റെ വ്യാഖ്യാന വൈദഗ്ദ്ധ്യം."
ഒരു ദിവസം 'പരോപകാരം' എന്നതിൻ്റെ ഇംഗ്ലീഷുവാക്കറിയേണ്ടതായ ആവശ്യം എനിക്കു വന്നുകൂടി. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു തിരിച്ചുവന്നു വിശ്രമിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ സമീപിച്ചു. ചോദ്യം അദ്ദേഹത്തെ ഒട്ടും വിഷമിപ്പിച്ചില്ല. "അനാറ്റമി" എന്നദ്ദേഹം എനിക്കു പറഞ്ഞുതന്നു. എനിക്കു സംശയിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? സാറു പറഞ്ഞുതന്നതല്ലേ! എൻ്റെ അബദ്ധം തിരുത്തുവാൻ ആറേഴുകൊല്ലം കഴിയേണ്ടിവന്നു. അക്കാലമത്രയും പരോപകാരം എന്ന പദം ഇംഗ്ലീഷിൽ പ്രയോഗി<noinclude></noinclude>
6zc8alw5ov1ops6e8anf6uiwaief0v4
താൾ:Thudikkunna Thalukal.pdf/34
106
81852
241361
2026-06-17T05:18:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 Friday 9th October 1942 1118 കന്നി 23-ാം വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കുന്നു. കാപ്പികുടികഴിഞ്ഞു വാ യിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മിണിക്കു സുഖമില്ലാതായി. ആകസ്മികമായി അവൾക്കുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241361
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>34
Friday 9th October 1942
1118 കന്നി 23-ാം വെള്ളിയാഴ്ച
രാവിലെ ഏഴുമണിക്കുന്നു. കാപ്പികുടികഴിഞ്ഞു വാ
യിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മിണിക്കു സുഖമില്ലാതായി.
ആകസ്മികമായി അവൾക്കുണ്ടായ ഗർഭഛിദ്രം എന്നെ വല്ലാ
തെ പീഡിപ്പിച്ചു. ഉടൻ തന്നെ അവളെ ഡോക്ടരുടെ അടു
ത്തു കൊണ്ടുപോയി. ഭയപ്പെടേണ്ടതായിട്ടില്ലെന്നു ഡോക്ടർ
തീർത്തു പറഞ്ഞപ്പോൾ അല്പം സമാധാനമായി. അവിടെ നി
ന്നു തിരിച്ചു വന്നു അമ്മിണിക്കു വേണ്ട പരിചകളെല്ലാം
ചെയ്തു. ഊണു കഴിഞ്ഞു ഉദ്യാനപാലകൻ വിവർത്തനം ചെയ്തു.
നാലുമണിക്കു കാപ്പികുടിച്ചു. കൃത്യസമയങ്ങളിൽ അമ്മിണി
ക്കു വേണ്ട മരുന്നുകൾ കൊടുത്തുകൊണ്ടിരുന്നു. രാത്രി ഊണു
കഴിഞ്ഞു ഒരു മണിവരെ തജ്ജമ തുടർന്നു. ഒരു കവിത മാത്ര
മേ തജ്ജമ ചെയ്യാൻ സാധിച്ചുള്ളു.
ഇന്നും ഒരു മേശ പണിയിക്കാൻ ഏപ്പാടുചെയ്തു.<noinclude></noinclude>
momrl4x8zik4yfqhq04y4oicczjgj8v
താൾ:Thudikkunna Thalukal.pdf/84
106
81853
241362
2026-06-17T05:18:49Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241362
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>
(മണിയൻ) പി. എം. അച്ചുതവാരിയർ, താനത്തു കൃഷ്ണപിള്ള, നാകപ്പാടി കൃഷ്ണപിള്ള (നാകപ്പാടി നായകൻ) തുടങ്ങിയ സഹൃദയന്മാർ ഒത്തുചേർന്നു ഒരു സമാജം നടത്തിക്കൊണ്ടിരുന്നു.അതിലെ അംഗമായിരുന്നു രാഘവൻപിള്ള. അതിനാൽ ഒരു പുച്ഛഭാവത്തിലാണു രാഘവൻപിള്ള എന്നെ വീക്ഷിച്ചിരുന്നതു്. ഇതെന്നെ വേദനിപ്പിച്ചു. ക്രമേണ എനിക്ക് അദ്ദേഹത്തോട് വെറുപ്പു തോന്നിത്തുടങ്ങി....... ആ വെറുപ്പു് രണ്ടുമൂന്നു കൊല്ലത്തേയ്ക്കു അങ്ങനെ വളർന്നുവന്നു, രണ്ടു വർഷത്തിലും പരീക്ഷയിൽ തോറ്റതിനാൽ, സെക്കൻറുഫാറത്തിൽ ഞാൻ ചെന്നപ്പോൾ രാഘവൻപിള്ള അവിടെത്തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ സതീർത്ഥ്യരായി. പക്ഷെ പരസ്പരമുള്ള 'ദ്വേഷം' ഒന്നുകൂടി വർദ്ധിക്കുവാനേ ആ സതീർത്ഥ്യബന്ധം ഉപകരിച്ചുള്ളു. 'കണ്ണട നമ്പ്യാർ' എന്നു വിളിക്കുന്ന വയോധികനായ ഒരാളായിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഗുരുനാഥൻ. അദ്ദേഹത്തിനു 'തുള്ളൽ' വലിയ ഇഷ്ടമാണു്. ഞാൻ ഭംഗിയായി തുള്ളൽക്കഥകൾ വായിക്കും. രാഘവൻപിള്ളയും മധുരമായി കഥനം ചൊല്ലുമെങ്കിലും എന്നോളം നന്നാവുകയില്ല. അതിനാൽ മിക്കപ്പോഴും പദ്യപുസ്തകങ്ങൾ സാറെന്നെക്കൊണ്ടാണു വായിപ്പിക്കുക പതിവു". ഇക്കാര്യത്തിലും രാഘവൻപിള്ള അസൂയാലുവായി; ഞാൻ അഹങ്കാരിയും. അങ്ങനെ അഹങ്കാരവും അസുയയും തമ്മിലുള്ള ഒരു പോരാട്ടം ഞങ്ങൾ തമ്മിൽ ആരംഭിച്ചു. അതു് ഉച്ചാവസ്ഥയിലെത്തിയതു 'പരീക്ഷയ്ക്കാണു്. മലയാളത്തിൽ എനിക്കു അൻപതിൽ മുപ്പത്തിരണ്ടും, രാഘവൻപിള്ളക്കു ഇരുപത്തിയേഴം മാർക്കാണു കിട്ടിയതു്. ക്ലാസ്സിൽ ഒന്നാമൻ ഞാനായിരുന്നു. ഈ വിധി വൈപരീത്യം രാഘവൻപിള്ളയെ ഭ്രാന്തുപിടിപ്പിച്ചു. അന്നു സ്കൂളിലുണ്ടായിരുന്ന 'ചട്ടമ്പി'കൾ രാഘവൻപിള്ളയുടെ കൂട്ടുകാരാണു്. അവരെ സ്വാധിനത്തിലാക്കി അവരോടൊത്തു ചേർന്നു രാഘവൻപിള്ള എന്നെ മർമ്മഭേദകമാംവിധം<noinclude></noinclude>
6wsi92b5pqjfojcgscyoqldvy9bwux8
താൾ:Thudikkunna Thalukal.pdf/50
106
81854
241365
2026-06-17T05:26:29Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആത്മകഥ എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241365
proofread-page
text/x-wiki
<noinclude><pagequality level="1" user="ജന്യ.25" /></noinclude>ആത്മകഥ
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ
പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹
ചങ്ങമ്പുഴ കൃഷ്ണപിള്ള<noinclude></noinclude>
6a10d5zrjgfck5uucyx76bg2nxbnqiz
241366
241365
2026-06-17T05:26:48Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241366
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>ആത്മകഥ
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ
പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹
ചങ്ങമ്പുഴ കൃഷ്ണപിള്ള<noinclude></noinclude>
ls0xoz7o8fevlt4xvov95zzivxykc77
241367
241366
2026-06-17T05:27:43Z
ജന്യ.25
13350
241367
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>ആത്മകഥ
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ
പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹
ചങ്ങമ്പുഴ കൃഷ്ണപിള്ള<noinclude></noinclude>
hzacn0vhg21sonwma17dxwlz6j4s4ze
താൾ:Thudikkunna Thalukal.pdf/85
106
81855
241368
2026-06-17T05:27:53Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241368
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>പരിഹസിക്കാൻ തുടങ്ങി. എന്റെ മുത്തശ്ശി ഇടപ്പള്ളി മഠത്തിലെ വേലക്കാരിയാണെന്നു പറഞ്ഞിട്ടുണ്ടല്ലൊ. അക്കാരണത്താൽ അക്കാലത്തു കണക്കിലേറെ പരിഹാസശരങ്ങൾ എന്റെ ഹൃദയമർമ്മങ്ങളെ പിളർന്നിട്ടുണ്ടു്. "എച്ചിൽ തീനി" എന്നു പറഞ്ഞു അവർ-വിശേഷിച്ചും രാഘവൻ പിള്ള -എന്നെ എത്ര ദിവസം കരയിച്ചു. എന്റെ മുത്തശ്ശി അടിച്ചുതളിക്കാരിയായിരുന്നു എങ്കിലും, എന്റെ വീട്ടിലുള്ളവരെല്ലാം ഉച്ഛിഷ്ടം ഭുജിച്ചിട്ടുണ്ടെങ്കിലും, 'ആണായ' എനിക്കോ എന്റെ സഹോദരങ്ങൾക്കോ അത് നൽകുകയുണ്ടായിട്ടില്ല. ഞാൻ ഇന്നിതുവരെ ഉച്ഛിഷ്ടം ആഹരിച്ചിട്ടുമില്ല.പക്ഷെ ആക്കാലത്തു എൻറെ പ്രതിയോഗികളോടു ആ പരമാർത്ഥം പറഞ്ഞതു കൊണ്ടു് എന്തു പ്രയോജനം? ഞാൻ പലരോടും ആവലാതി പറഞ്ഞു. ഞാൻ ഉച്ഛിഷ്ടം ഭുജിക്കാറുണ്ടോ എന്നു എൻ്റെ വീട്ടിൽ ചെന്നു ചോദിക്കുവാനായി അവരോടു കേണപേക്ഷിച്ചു. കഷ്ടം! എന്തൊരു കഥയില്ലായ്മ. എന്തൊരു ദുരഭിമാനം! എന്നാലും അന്നു ഞാനതു ചെയ്തു. അവരുടെ കാൽ പിടിച്ചു യാചിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല; എന്നു തന്നെയല്ല, അവരുടെ പരിഹാസവർഷം വർദ്ധിക്കുകയാണു ചെയ്തതു്. അതിനും പുറമെ അന്ന് എന്നെപ്പരിഹസിച്ച് രാഘവൻപിള്ള ചില കവിതകൾ എഴുതുക കൂടി ചെയ്തു. സ്കൂളിൽ വന്നാൽ, എന്റെ അടുത്തു വന്നു അവർ അതു് പാടിത്തുടങ്ങും. എനിക്കു ഭ്രാന്തുപിടിക്കും. ഒരിക്കൽ ഒരു വഴക്കു തന്നെ ഉണ്ടായി. രാഘവൻപിള്ള എൻ്റെ മുതുകത്തു ഒരിടി. ഞാൻ ഹെഡ്‌മാസ്റ്റരോടു ചെന്നു പരാതിപ്പെട്ടു. അദ്ദേഹം കുറ്റവാളികളെ കണക്കിനു ശിക്ഷിച്ചുവെങ്കിലും, അതുകൊണ്ടും അവരുടെ പരിഹാസത്തിനു യാതൊരു ശമനവും ഉണ്ടായില്ല. രാഘവൻപിള്ള രചിച്ചിട്ടുള്ള ആ പരി<noinclude></noinclude>
3jq5xmuvcr1shlfdiwk349hjzpsdgmw
താൾ:Thudikkunna Thalukal.pdf/49
106
81856
241369
2026-06-17T05:30:07Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241369
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ
പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹
ചങ്ങമ്പുഴ കൃഷ്ണപിള്ള<noinclude></noinclude>
0qum00fobfd9pe8v1qj26mc5pnlzviw
താൾ:Thudikkunna Thalukal.pdf/113
106
81857
241372
2026-06-17T05:35:39Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241372
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ക്കേണ്ടിവരുന്ന അവസരത്തിലെല്ലാം ഞാൻ'അനാറ്റമി'യാണു പ്രയോഗിച്ചിരുന്നതു്.'രചന'ശ്രദ്ധയോടുകൂടി വായിച്ചുനോക്കി തെറ്റുതിരുത്തുന്ന അദ്ധ്യാപകന്മാർ കുറവായതിനാൽ എൻ്റെ ഈ 'അനാറ്റമി'പലപ്പോഴും അവരുടെ കണ്ണുവെട്ടിച്ചു തുടന്നുപോയതിൽ അത്ഭുതപ്പെടുവാനില്ല.
ഒടുവിൽ എറണാകുളം മഹാരാജാസ് ഹൈസ്ക്കൂളിൽ അഞ്ചാംഫാറത്തിൽ പഠിക്കുന്ന കാലത്തു് Literary and Debating Society യുടെ ആഭിമുഖ്യത്തിൽ പ്രതിവാരം നിർവ്വഹിക്കപ്പെടാറുള്ള യോഗങ്ങളിലൊന്നിൽ Anatomy എന്ന പേരിൽ ഒരുപന്യാസം (ഇംഗ്ലീഷിൽ നടത്തപ്പെടുന്ന യോഗമാണു്) എഴുതി വായിക്കുവാനുള്ള ഭാരം ഞാൻ കയ്യേറ്റു. ശ്രീമാൻ ഇടപ്പിള്ളി പി. കെ. കരുണാകരമേനവൻ്റെ മാതുലനായ ശ്രീമാൻ പുല്ല്യാട്ടു പത്മനാഭമേനവൻ ബി.എ.എൽ.ടി.യാണു അന്നെൻ്റെ ക്ലാസ്സിലെ അദ്ധ്യാപകൻ. അദ്ദേഹംതന്നെയാണു യോഗാദ്ധ്യക്ഷനും.അടുത്ത യോഗത്തിലേയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്ന അവസരത്തിലാണു് എൻ്റെ അനാറ്റമിയുമായി ഞാൻ ചാടി വീണതു്. ഇംഗ്ലീഷിൽ ഏറ്റവും അധികം മാർക്കു സമ്പാദിക്കുന്ന വിദ്യാർത്ഥി ഞാനാണു്.ക്ലാസ്സിൽ ഒന്നാമനും ഞാൻ തന്നെ.പക്ഷെ അനാറ്റമിയെക്കുറിച്ച ഒരുപന്യാസം തയ്യാറാക്കുവാനുള്ള കരുക്കൾ എൻ്റെ കൈവശം കാണുമെന്നു അദ്ദേഹം അതുവരെ വിശ്വസിച്ചിരുന്നില്ല.സത്യം പറയാമല്ലോ, ഞാനാ ഭാരം കയ്യേറ്റപ്പോൾ അദ്ദേഹം ആശ്ചര്യപരതന്ത്രനായി എൻ്റെ മുഖത്തുതന്നെ ഉറ്റുനോക്കിക്കൊണ്ട് കുറച്ചുനേരമങ്ങനെ ബിംബംപോലെ ഇരുന്നുപോയി.മെഡിക്കൽകോളേജ് വിദ്യാത്ഥികളുടെ മുൻപിൽ ഒരു കീറാമുട്ടിയായി സ്ഥിതിചെയ്യുന്ന ആ അഗാധവിഷയത്തെക്കുറിച്ചു ഞാൻ ഉപന്യസിക്കുക!! ഭാഗ്യമെന്നേ പറയേണ്ടു! അദ്ദേഹം എന്തിനേയാണു ഞാനുദ്ദേശിക്കുന്നതു് എന്നു എന്നോടു ചോ<noinclude></noinclude>
1aszx75c7uzmwcldt7hwmuvwbjhjw5g
താൾ:Thudikkunna Thalukal.pdf/86
106
81858
241373
2026-06-17T05:38:35Z
സബാന ഫർഹത്ത്
13333
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241373
proofread-page
text/x-wiki
<noinclude><pagequality level="3" user="സബാന ഫർഹത്ത്" /></noinclude>ഹാസപ്പാട്ടുകൾ ഇന്നെനിക്കോർമ്മയില്ല. അങ്ങിങ്ങു ഓർമ്മയിൽ വരുന്നതു ചുവടെ ചേർക്കാം.
നന്നായവിലങ്ങെടുത്തു - അതിൽ
മന്നങ്ങാ കൊത്തിയങ്ങിട്ട്,
ശർക്കര കൂട്ടിത്തിരുമ്മി - ത്തിന്നാൽ
സർക്കസ്സുകാരനായത്തീരാം!
ഇതിൽ ഹാസ്യം കേന്ദ്രീകരിച്ചിട്ടുള്ളതു് "മന്നങ്ങാ" എന്ന പദത്തിലാണു്. എന്നെ ചങ്ങമ്പുഴ ബപ്പി എന്നു പരിഹാസമായി വിളിക്കാറുണ്ടെന്നു മുൻപു സുചിപ്പിച്ചിട്ടുണ്ടല്ലൊ. 'ചങ്ങമ്പുഴ ബപ്പിമൂപ്പൻ' - 'കുടുംബി'വഗ്ഗത്തിൽപെട്ട ഒരു വനാണു്. അവരുടെ ഏറ്റവും പ്രിയമുള്ള ഒരാഹാരപദാർത്ഥമത്രേ, മന്നങ്ങാ. (നല്ലപോലെ മൂപ്പെത്താത്ത നാളികേരം) അവരെ പരിഹാസമായി 'മണങ്ങാ' എന്നും 'മന്നങ്ങാ തീനികൾ' എന്നും വിളിക്കാറുണ്ട്.
പച്ചക്കടലയ്ക്കു തിന്നാൽ - ആർക്കും പദ്യമെഴുതുവാനൊക്കും,
മെച്ചത്തിലുള്ളതായ്ത്തിരും കുറ
ച്ചെച്ചിലും കൂടിക്കഴിച്ചാൽ.
അടിച്ചുതളിക്കാരിയായ എന്റെ മുത്തശ്ശിയുടെ വലത്തേ തോളിൽ കടലയ്ക്കായുടെ മുഴുപ്പും ആകൃതിയും ഉള്ള 'ഒരരിമ്പാറ' ഉണ്ടായിരുന്നു. അതുകാരണം അവരെ 'കടലയ്ക്കാ' എന്നു വിളിച്ചിരുന്നു. പിന്നീടു് ആ പരിഹാസനാമം വീട്ടിലെ മറ്റംഗങ്ങളിലേയ്ക്കും പകരപ്പെട്ടു. 'പച്ചക്കടലയ്ക്ക' എന്ന കവി പ്രയോഗത്തിൻറെ സ്വാരസ്യം ഇതിൽ നിന്നു വെളിപ്പെടുന്നുണ്ടല്ലൊ. അനേക സംവത്സരങ്ങൾ കവിഞ്ഞ് എൻ്റെ ബാഷ്പാഞ്ജലി എന്ന ആദ്യത്തെ കാവ്യസമുച്ചയം<noinclude></noinclude>
a13qt8arj1h8magks3y69gatlvrqvi8
താൾ:Thudikkunna Thalukal.pdf/47
106
81859
241375
2026-06-17T05:42:54Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241375
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>കുളിർവാടാമല്ലി, തുളസി, നല്ലന്തി
മലരിതൊട്ടോരോ മലർവല്ലി;
നിറയുന്നദിക്കിൽ നിരുപമങ്ങളാം
നിരവധിരത്നനികരത്താൽ
വിരചിച്ചീടട്ടെ ശവകുടീരങ്ങൾ
വിവിധരീതിയിൽ, ധനവന്മാർ.
നഗരപ്പള്ളിതൻ നടുമുററത്തെന്റെ
ശകലിതാസ്ഥികൾ വിതറൊല്ലേ !
വികലഭാഗ്യ,നെൻ വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ !
അവിടെ,യാവനകുഹരത്തിലെങ്ങാ-
നഴുകിയെൻ പാഴ്‌മണ്ണടിയട്ടേ !
2
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടിൽ, കളിമണ്ണാൽ,
വിരചിച്ചുകൊൾവിൻ ശവകുടീരമൊ-
ന്നുരു നിബ്ബന്ധമാണതിനെങ്കിൽ.
മരതകക്കുന്നിനടിയി, ലോരോരോ
മരനിരചൂഴും വനഭൂവിൽ,
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പിഞ്ചുലതകളും,<noinclude></noinclude>
aj5wz1nrv9o4s4m9gf9ghqs0awgekwm
241377
241375
2026-06-17T05:44:45Z
ജന്യ.25
13350
241377
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>കുളിർവാടാമല്ലി, തുളസി, നല്ലന്തി
മലരിതൊട്ടോരോ മലർവല്ലി;
നിറയുന്നദിക്കിൽ നിരുപമങ്ങളാം
നിരവധിരത്നനികരത്താൽ
വിരചിച്ചീടട്ടെ ശവകുടീരങ്ങൾ
വിവിധരീതിയിൽ, ധനവന്മാർ.
നഗരപ്പള്ളിതൻ നടുമുററത്തെന്റെ
ശകലിതാസ്ഥികൾ വിതറൊല്ലേ!
വികലഭാഗ്യ,നെൻ വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ!
അവിടെ,യാവനകുഹരത്തിലെങ്ങാ-
നഴുകിയെൻ പാഴ്‌മണ്ണടിയട്ടേ!
2
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടിൽ, കളിമണ്ണാൽ,
വിരചിച്ചുകൊൾവിൻ ശവകുടീരമൊ-
ന്നുരു നിബ്ബന്ധമാണതിനെങ്കിൽ.
മരതകക്കുന്നിനടിയി, ലോരോരോ
മരനിരചൂഴും വനഭൂവിൽ,
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പിഞ്ചുലതകളും,<noinclude></noinclude>
3jk8mn0lagueflwrjg6qpq4awqi4t5j
താൾ:Thudikkunna Thalukal.pdf/59
106
81860
241376
2026-06-17T05:44:36Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241376
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>59
ണ്ടു.അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾക്കടിത്ഥാനം അവരുടെ ആവകപ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പരമാർത്ഥത്തെ
സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന കാലത്തു പലപ്പോഴും ഞാൻ അച്ഛൻ്റെ പിന്നാലെ ഇറങ്ങിത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിരറ്റ വാത്സല്യം പ്രദർശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാരങ്ങളും മറ്റും തന്ന് സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചിയിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ - അതേതെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ വയസ്സു പ്രായം കാണും. എന്നെ മുൻവശത്തുള്ള ഒരു മേശപ്പുറത്തിരുത്തിയിരിക്കുകയാണ്.
അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു കയ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി; വാതിലുകൾ അടയ്ക്കപ്പെട്ടു.ഞാൻ ഭയവിഹ്വലനായിത്തീർന്നു.
അക്കാലത്തുതന്നെ എൻ്റെ ഭാവനയ്ക്കു
പ്രായത്തെക്കവിഞ്ഞ നിർമ്മാണപാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ്റെ അച്ഛനെക്കൊല്ലുവാനാണ് കത്തിയും
കൊണ്ട് അകത്തു കടന്നതെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥകളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏതാനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ. അങ്ങനെ
_____________________________________
“വാളും കത്തിയു"മെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.
Digitized By Kerala Sahitya Akademi<noinclude></noinclude>
hsufik85r8yr7jk338hsakpfpeiq1um
താൾ:Thudikkunna Thalukal.pdf/114
106
81861
241380
2026-06-17T05:49:30Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241380
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>ദിച്ചു. ലേശമെങ്കിലും സങ്കോചംകൂടാതെ 'പരോപകാരം എന്നു ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു പോയി. ഒടുവിൽ എനിക്കുപറ്റിയ അബദ്ധം തിരുത്തുകയും. ശരിയായ രണ്ടു പദങ്ങൾ എനിക്കു പറഞ്ഞുതരികയും ചെയ്തു. അങ്ങിനെ ഒരു സന്ദർഭം സമാഗതമായില്ലെങ്കിൽ പരോപകാരം ഇന്നും പക്ഷെ അനാറ്റമിയായിത്തന്നെ എൻ്റെ മനസ്സിൽ ഇരിപ്പുറപ്പിക്കുമായിരുന്നു. നോക്കുക! തനിക്കറിഞ്ഞുകൂടെങ്കിൽ "അറിഞ്ഞുകൂടാ" എന്നു സമ്മതിക്കുവാനുള്ള ഹൃദയവിശാലതയില്ലായ്മ വരുത്തിക്കൂട്ടുന്ന കുഴപ്പങ്ങൾ. മനുഷ്യനെ 'വാണത്തിൽ കയറ്റിവിടുക" എന്നു പറഞ്ഞുകേട്ടിട്ടുണ്ടു്. ഇങ്ങനെയുള്ള അന്തസ്സാരവിഹീനരായ അദ്ധ്യാപകവേതാളങ്ങളെയാണ് അങ്ങനെ ചെയ്യേണ്ടത്.അവരുടെ അജ്ഞതകൊണ്ടു ലോകത്തിനു ഒരുപദ്രവവുമില്ല; പക്ഷെ ആ അജ്ഞതയെ അവർ അബദ്ധംകൊണ്ടു ഗോപനം ചെയ്യുമ്പോൾ അതാപൽക്കരമായിത്തീരുന്നു. ഘോഷയാത്ര ഓട്ടൻതുള്ളൽ പഠിപ്പിക്കുമ്പോൾ നാഗകേതനൻ ശിവനല്ലാ ദുര്യോധനനാണെന്നറിയുവാനുള്ള വിജ്ഞാനം ഒരു ഹിന്ദുവായ അദ്ദേഹത്തിനുണ്ടാകാതിരുന്നതിലല്ലാ, സന്ദർഭംകൊണ്ടെങ്കിലും, ആലോചിച്ചെടുക്കുവാനുള്ള നിസ്സാരമായ യുക്തി വൈഭവമെങ്കിലും അദ്ദേഹത്തിനില്ലാതെ പോയതിലാണു് ഇന്നും എനിക്കത്ഭുതം തോന്നുന്നതു്……..
അടുത്തതായി എൻ്റെ മനോദർപ്പണത്തിൽ പ്രവേശിക്കുന്ന ചിത്രം ശ്രീ. കെ. പി. കരുണാകരമേനവൻ്റേതാണു്. ആലുവാ സ്വദേശിയും പ്രസിദ്ധ സാഹിത്യകാരന്മാരായ മധുരവനം സി. കൃഷ്ണക്കുറുപ്പ് ബി. എ. എൽ. ടി. കെ. പി. ശങ്കരമേനോൻ ബി. എ. ബി. എൽ. എന്നിവരിൽ ഒന്നാമൻ്റെ സ്യാലനും, രണ്ടാമൻ്റെ ജ്യേഷ്ഠനുമാണ് അഗാധ പണ്ഡിതനും സംസ്കാരസമ്പന്നനുമായ ഈ അദ്ധ്യാപകൻ. അദ്ദേഹം ഒരു നല്ല സാഹിത്യകാരനും അപ്രതിമനായ ഒരു<noinclude></noinclude>
3hizzw2w6fthkfadtez9t00cftqwoo1
താൾ:Thudikkunna Thalukal.pdf/118
106
81862
241381
2026-06-17T05:54:11Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' ക്ഷമാപണം ചങ്ങമ്പുഴ കൃഷ്ണപിള്ള. എം. എ ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241381
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള. എം. എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
11u49q333nnbomy38x9iu7oktbzwqej
241382
241381
2026-06-17T05:54:36Z
Mohammed sirajpn
13344
241382
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള. എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
4p2bibrh19bezidp8w83rfwnuzunocy
241383
241382
2026-06-17T05:55:08Z
Mohammed sirajpn
13344
241383
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
jc32lvhgkxrvstn309i6gccrbj1xbeb
241384
241383
2026-06-17T05:55:26Z
Mohammed sirajpn
13344
241384
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
rfvy3b6s4u2av1xj9yntrd36gisg8da
241431
241384
2026-06-17T06:40:01Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241431
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
fpoi48h033z061k649qf29jhhi9t7ir
താൾ:Thudikkunna Thalukal.pdf/48
106
81863
241386
2026-06-17T05:58:30Z
ജന്യ.25
13350
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241386
proofread-page
text/x-wiki
<noinclude><pagequality level="3" user="ജന്യ.25" /></noinclude>അരികെ പച്ചപ്പുൽപ്പരവതാനിയു-
മഴകേററും സമതലമൊന്നിൽ,
പലപലപൂക്കൾക്കിടയിൽ തീക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പോഴും,തുരുതുരെ,ക്കാററിൻ.
പവിഴമല്ലിപ്പൂവുതിരണം!
അരികി,ലെപ്പോഴു,മലതല്ലിപ്പാടു
മരുവിയാമന്ദമൊഴുകണം!
ഇലമാത്രംപോരു,മിവമാത്രം പോരു-
മിവലഭിക്കിൽ, ഞാൻ ചരിതാത്ഥൻ!
3
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ
പരിഷകളെൻ്റെ നികടത്തിൽ
ഈ കവിത ഒരനുകരമാണു്. 1106-ലാണ് എഴുതിയതു്. കൈരളിയ്ക്കയച്ചു കൊടുത്തു. പ്രസിദ്ധപ്പെടുത്തിയില്ല. ഈ കടലാസുകളിൽ കവിത മുഴുവനില്ല. ബാക്കി എവിടെയോ പോയി.<noinclude></noinclude>
7vtccyptz5yv7d14s9qmttwqa7tn59t
താൾ:Thudikkunna Thalukal.pdf/119
106
81864
241387
2026-06-17T06:02:14Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' ക്ഷമാപണം ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241387
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
rfvy3b6s4u2av1xj9yntrd36gisg8da
241432
241387
2026-06-17T06:40:17Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241432
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude> ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു.<noinclude></noinclude>
fpoi48h033z061k649qf29jhhi9t7ir
താൾ:Thudikkunna Thalukal.pdf/60
106
81865
241388
2026-06-17T06:03:54Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241388
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>60
വെട്ടിക്കൊല്ലുന്ന കാഴ്ച എന്റെ മനോദർപ്പണത്തിൽ ഞാൻ
പ്രതിഹലിച്ചുകണ്ടു. ആ കാഴ്ച എനിക്കു സഹിച്ചില്ല. 'എന്റെ അച്ഛനെ കൊല്ലല്ലേ' എന്നു പറഞ്ഞു ഞാൻ വാവിട്ടു
കരയാൻ തുടങ്ങി. ആ ഭവനത്തിൽ മറ്റു ചില സ്ത്രീകളുമുണ്ടായിരുന്നു. അവർ ഓടിവന്നു. വാതിൽ തൽക്ഷണം തുറക്കപ്പെട്ടു. “എന്താ മോനേ?' എന്നു ചോദിച്ചുകൊണ്ടു അച്ഛനും, തൊലി ചെത്തിയ വെള്ളരിക്കാ പോലുള്ള ഒരു വലിയ മാമ്പഴവും കത്തിയും ഓരോ കയ്യിൽ പിടിച്ചുകൊണ്ടു ആ സ്ത്രീയും എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഹാവൂ! എനിക്കു സമാധാനമായി. ആ സ്ത്രീ എന്റെ അച്ഛനെ കൊന്നിട്ടില്ല. കരഞ്ഞതിൻ്റെ കാരണം ചോദിച്ചപ്പോൾ, കരഞ്ഞുകൊണ്ടുതന്നെ ഞാൻ അതു വിശദപ്പെടുത്തി.കേട്ടു ആ സ്ത്രീക്ക് മുഖവൈവർണ്ണ്യമോ, ജാള്യതയോ ഉണ്ടായോ എന്നും എന്റെ അച്ഛൻ ഇളിഭ്യനായോ എന്നും മറ്റും
ഞാൻ അറിഞ്ഞില്ല. അപ്പോഴും ഞാനങ്ങനെ ഓർത്തോർത്ത് തേങ്ങുകയായിരുന്നു. ഏതായാലും അവരും അച്ഛനും ഒത്തൊരുമിച്ച് എന്നെ സാന്ത്വനിപ്പിച്ചു. എനിക്കു കാപ്പികിട്ടി.
പലഹാരങ്ങൾ കിട്ടി. അച്ഛൻ എന്നെ പിന്നീടവിടെത്തനിച്ചുവിട്ടിട്ടകത്തേയ്ക്ക് പോവുകയുണ്ടായില്ല . കുറേനേരം കഴിഞ്ഞു ഞങ്ങൾ മടങ്ങിപ്പോന്നു.പക്ഷെ, പിന്നീടൊരിക്കലും അച്ഛൻ എന്നെ അങ്ങനെയൊരു ഭവനത്തിൽ കൊണ്ടു
പോവുകയുണ്ടായിട്ടില്ല. മാച്ചാലും മാച്ചാലും മനസ്സിൽ നിന്ന് മാഞ്ഞുപോകത്ത
ഒരു ചിത്രമാണല്ലോ അത്.ആ
ഭവനം വെറുമൊരു വേശ്യാലയമായിരുന്നു എന്ന് എനിക്കുതോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട കൂട്ടരാണതിലെ അന്തേ
വാസികളെന്നാണ് ഇന്നെനിക്കു തോന്നുന്നത്. എന്തോ?ഏതായാലും ആവക സ്മൃതിചിത്രങ്ങൾ അച്ഛനെ സംബ
ന്ധിച്ച്, അച്ഛന്റെ കൂട്ടുകാർ ചിലർ പറഞ്ഞിട്ടുള്ള വൃത്താന്തൾ കേവലം അടിസ്ഥാനരഹിതങ്ങളല്ലെന്നുള്ളതിന്റെ
'
Digitized By Kerala Sahitya Akademi<noinclude></noinclude>
fyssza9dqfmqgzcgbjsao9lkswt3klu
താൾ:Thudikkunna Thalukal.pdf/115
106
81866
241390
2026-06-17T06:07:28Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241390
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>പ്രസംഗകനുമാണു്. സംസ്കൃതപദബഹുലമായ അദ്ദേഹത്തിൻ്റെ പ്രസംഗത്തെ ഒരു വലിയ കൊടുങ്കാറ്റിനോടുപമിക്കാം. പുൽക്കോടിമുതൽ മഹാവൃക്ഷങ്ങൾവരെ സകലതിനേയും അതു് പിടിച്ചുകുലുക്കുന്നു, ഉലയ്ക്കുന്നു. എന്നിരുന്നാലും ക്ലാസ്സിൽ പഠിക്കുമ്പോൾ ലളിതവും സുന്ദരവുമായ ഭാഷയേ അദ്ദേഹം പ്രയോഗിക്കാറുള്ളു. പരമേശ്വരപ്പണിക്കർസാറും അദ്ദേഹവും ഒരേ കാലത്തു ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന്മാരാണു്……… അദ്ദേഹം ഇന്നു തിരുവനന്തപുരം മോഡൽസ്കൂളിൽ (മാതൃകാ പാഠാലയത്തിൽ) എണ്ണപ്പെട്ട അദ്ധ്യാപകന്മാരിൽ ഒരാളാണെന്നുള്ളതു തന്നെ അദ്ദേഹത്തിൻ്റെ കഴിവുകൾക്കുദാഹരണമാണു്. പദ്യരചനയിൽ എനിക്കുണ്ടായിരുന്ന കൌതുകത്തെ അക്കാലത്തു് അദ്ദേഹം ആത്മാർത്ഥമായി ഉജ്ജ്വലിപ്പിച്ചിട്ടുണ്ടു്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളിൽ ഒരാൾക്കെങ്കിലും അദ്ദേഹത്തെക്കുറിച്ചു പ്രശംസാരൂപത്തിലല്ലാതെ എന്തെങ്കിലും പറയാനുണ്ടായിരിക്കുമെന്നു തോന്നുന്നില്ല......
അക്കാലങ്ങളിൽ, ക്ലാസിൽ പഠിക്കുന്ന ഇംഗ്ലീഷുപുസ്തകങ്ങളിലുള്ള കഥകൾ പദ്യരൂപത്തിൽ എഴുതുകയായിരുന്നു എൻ്റെ പ്രധാനസാഹിത്യപരിശ്രമം. നല്ല നല്ല അനേകം പദ്യങ്ങളും ഇതിനിടയിൽ ഞാൻ മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു. കേരളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പേരുകളും അവരുടെ കൃതികളും എനിക്കു പരിചിതമായിക്കഴിഞ്ഞിരുന്നു.
പി.കെ.കരുണാകരമേനവനും, കെ. പി. കരുണാകരമേനവനും അക്കാലത്തു് അനേകം ഉത്തമഗ്രന്ഥങ്ങൾ എനിക്കു വായിക്കുവാനായിത്തന്നിട്ടുണ്ടു്. അന്നു ഗുരുനാഥനായ മി. കരുണാകരമേനവൻ രാഘവൻപിള്ളയെ കവി എന്നും, എന്നെ കുട്ടിക്കവി എന്നുമാണ് വിളിച്ചിരുന്നതു്. രാഘവൻപിള്ളയുമായി ഞാൻ 'ലോഹ്യ'ത്തിലല്ലെങ്കിലും, ഞാൻ ഇല്ലാത്ത അവസരങ്ങളിൽ എൻ്റെ ഡസ്കിൻ്റെ പുറത്തുനിന്നും കവിതയെഴുതിയിട്ടുള്ള എന്റെ പു<noinclude></noinclude>
tqs37jdx1f9i6nidf3l928rxsjbo796
താൾ:Thudikkunna Thalukal.pdf/92
106
81867
241392
2026-06-17T06:12:27Z
~2026-35469-44
13389
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പിടിവിടുവിക്കാൻ. മിക്കപ്പോഴും വലിയ അട്ടകൾ കാലിന്മേൽ പിടികൂടും. പക്ഷേ ചെറുതിനെ കിട്ടുകയില്ല. ദ്വേഷ്യവും നൈരാശ്യവും അക്ഷമയും കൂടിച്ചേർന്ന ഒരു മിശ്രവികാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241392
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>പിടിവിടുവിക്കാൻ. മിക്കപ്പോഴും വലിയ അട്ടകൾ കാലിന്മേൽ പിടികൂടും. പക്ഷേ ചെറുതിനെ കിട്ടുകയില്ല. ദ്വേഷ്യവും നൈരാശ്യവും അക്ഷമയും കൂടിച്ചേർന്ന ഒരു മിശ്രവികാരം എന്നെ കലികൊള്ളിച്ചിട്ടുണ്ടു്. ഒടുവിൽ- എൻ്റെ
ഭാഗ്യമെന്നു പറയട്ടെ- ഒരു നൂലട്ടയും എൻ്റെ കാലിന്മേൽ കടന്നുപിടികൂടി, ആ ദർശനത്തിൽ എനിക്കുണ്ടായ ആനന്ദം! ലുബ്ധനു നിധികിട്ടിയാൽപോലും അത്രത്തോളം ഒരാത്മഹർഷമുണ്ടാകുമെന്നു തോന്നുന്നില്ല. പണ്ഡിതനായ സതീർത്ഥ്യൻ്റെ നിർദ്ദേശാനുസാരം ആ അട്ടയെ ഞാൻ അടയ്ക്കയിലാക്കി വരിഞ്ഞുകെട്ടി, ആരും കാണാതെ, അടുക്കളയുടെ തട്ടിൻപുറത്തു ഒരു വാരിയിന്മേൽ തൂക്കിയിട്ടു. പിന്നത്തെ മൂന്നു മാസക്കാലമാണു് വാസ്തവത്തിൽ ഞാൻ വിഷമിച്ചതു്. ദിവസം മുന്നോടു നീങ്ങുന്നില്ല……….
ഒടുവിൽ ആ സുദിനവും സമാഗതമായി. എൻ്റെ നിധി ഞാൻ പുറത്തെടുത്തു. വീട്ടിൽ ആരും കാണാതെ രഹസ്യമായി അതു പൊടിച്ചെടുത്തു ഒരു കൊച്ചു കുപ്പിക്കകത്താക്കി എൻ്റെ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു.
അന്നു് ഒരു പ്രദോഷദിവസമായിരുന്നു; ഞങ്ങൾ നിത്യവും വൈകുന്നേരം അമ്പലത്തിൽ പോകും. അന്നു ഞാൻ കൂട്ടുകാരെ കാത്തുനിന്നില്ല. എൻ്റെ മാന്ത്രികചൂർണ്ണക്കുപ്പിയും എളിയിൽ വച്ചുകൊണ്ടു് ഞാൻ കാലേകൂട്ടി അമ്പലത്തിലേയ്ക്കു പുറപ്പെട്ടു. ഏറെനേരം എനിക്കവിടെ കാത്തുനിൽക്കേണ്ടിവന്നു. അതിനിടയിൽ കൂട്ടുകാർ പലരും വന്നു തൊഴുതിട്ടു പോയി. എന്നെ വിളിച്ചപ്പോൾ വഴിപാട്ടുണ്ടെന്നും അതു വാങ്ങിച്ചശേഷം അത്താഴപ്പൂജ കഴിഞ്ഞേ മടങ്ങി വരാനൊക്കൂ എന്നും പറഞ്ഞു് ഞാനവരെ മടക്കി അയച്ചു. ചിലരെ മനസാ ശപിക്കുകപോലും ചെയ്തു. ഞാൻ അക്ഷ<noinclude></noinclude>
bf0j47h47ohe6z01x7eq7492s7q3jol
241398
241392
2026-06-17T06:15:49Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241398
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>പിടിവിടുവിക്കാൻ. മിക്കപ്പോഴും വലിയ അട്ടകൾ കാലിന്മേൽ പിടികൂടും. പക്ഷേ ചെറുതിനെ കിട്ടുകയില്ല. ദ്വേഷ്യവും നൈരാശ്യവും അക്ഷമയും കൂടിച്ചേർന്ന ഒരു മിശ്രവികാരം എന്നെ കലികൊള്ളിച്ചിട്ടുണ്ടു്. ഒടുവിൽ- എൻ്റെ
ഭാഗ്യമെന്നു പറയട്ടെ- ഒരു നൂലട്ടയും എൻ്റെ കാലിന്മേൽ കടന്നുപിടികൂടി, ആ ദർശനത്തിൽ എനിക്കുണ്ടായ ആനന്ദം! ലുബ്ധനു നിധികിട്ടിയാൽപോലും അത്രത്തോളം ഒരാത്മഹർഷമുണ്ടാകുമെന്നു തോന്നുന്നില്ല. പണ്ഡിതനായ സതീർത്ഥ്യൻ്റെ നിർദ്ദേശാനുസാരം ആ അട്ടയെ ഞാൻ അടയ്ക്കയിലാക്കി വരിഞ്ഞുകെട്ടി, ആരും കാണാതെ, അടുക്കളയുടെ തട്ടിൻപുറത്തു ഒരു വാരിയിന്മേൽ തൂക്കിയിട്ടു. പിന്നത്തെ മൂന്നു മാസക്കാലമാണു് വാസ്തവത്തിൽ ഞാൻ വിഷമിച്ചതു്. ദിവസം മുന്നോടു നീങ്ങുന്നില്ല……….
ഒടുവിൽ ആ സുദിനവും സമാഗതമായി. എൻ്റെ നിധി ഞാൻ പുറത്തെടുത്തു. വീട്ടിൽ ആരും കാണാതെ രഹസ്യമായി അതു പൊടിച്ചെടുത്തു ഒരു കൊച്ചു കുപ്പിക്കകത്താക്കി എൻ്റെ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു.
അന്നു് ഒരു പ്രദോഷദിവസമായിരുന്നു; ഞങ്ങൾ നിത്യവും വൈകുന്നേരം അമ്പലത്തിൽ പോകും. അന്നു ഞാൻ കൂട്ടുകാരെ കാത്തുനിന്നില്ല. എൻ്റെ മാന്ത്രികചൂർണ്ണക്കുപ്പിയും എളിയിൽ വച്ചുകൊണ്ടു് ഞാൻ കാലേകൂട്ടി അമ്പലത്തിലേയ്ക്കു പുറപ്പെട്ടു. ഏറെനേരം എനിക്കവിടെ കാത്തുനിൽക്കേണ്ടിവന്നു. അതിനിടയിൽ കൂട്ടുകാർ പലരും വന്നു തൊഴുതിട്ടു പോയി. എന്നെ വിളിച്ചപ്പോൾ വഴിപാട്ടുണ്ടെന്നും അതു വാങ്ങിച്ചശേഷം അത്താഴപ്പൂജ കഴിഞ്ഞേ മടങ്ങി വരാനൊക്കൂ എന്നും പറഞ്ഞു് ഞാനവരെ മടക്കി അയച്ചു. ചിലരെ മനസാ ശപിക്കുകപോലും ചെയ്തു. ഞാൻ അക്ഷ<noinclude></noinclude>
2oxechhldazo7t5jwqlfi2xg01aa1wt
താൾ:Thudikkunna Thalukal.pdf/116
106
81868
241393
2026-06-17T06:12:45Z
സീനത്ത് കെ വി
13334
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241393
proofread-page
text/x-wiki
<noinclude><pagequality level="3" user="സീനത്ത് കെ വി" /></noinclude>സ്തകം സുത്രത്തിലെടുത്തു അദ്ദേഹം അതിൽ ചില തിരുത്തലുകളെല്ലാം ചെയ്യുക പതിവായിരുന്നു. സത്യം പറഞ്ഞാൽ ഞാനതു് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ പ്രതിഷേധം പ്രകടമാക്കുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മുൻപു വിവരിച്ചിട്ടുണ്ടല്ലോ...... കാരണം, മുൻപു വിവരിച്ചിട്ടുണ്ടല്ലോ……
(അപൂണ്ണം)<noinclude></noinclude>
qm5sfydew1c8hnpl414hh61rxfm9r07
താൾ:Thudikkunna Thalukal.pdf/63
106
81869
241395
2026-06-17T06:13:49Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യായ ഗൃഹനാഥൻ്റെ ഔദാര്യം പ്രദാനം ചെയ്ത ഒരു പഴയ തഴപ്പായിൽ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയാണു് ചെയ്തത്. എന്റെ പിതാവു് പ്രഥമപുത്രൻ്റെ നിഷ്കളങ്ക ശൈശവത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241395
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>യായ ഗൃഹനാഥൻ്റെ ഔദാര്യം പ്രദാനം ചെയ്ത ഒരു പഴയ തഴപ്പായിൽ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയാണു് ചെയ്തത്. എന്റെ പിതാവു് പ്രഥമപുത്രൻ്റെ നിഷ്കളങ്ക ശൈശവത്തിൽ കരിതേച്ച കാമതാണ്ഡവത്തെക്കുറിച്ചു് അറിയാതെതന്നെ ചിതാഗ്നിയിൽ ലയിച്ചു. എനിയ്ക്കുങ്ങനെ ഒരാശങ്കയ്ക്കു പോലും അവകാശമില്ല.
* * * *
രണ്ടാംക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരിക്കൽ ഞാൻ ഒളിച്ചോടിപ്പോയി. വിദ്യാലയത്തിലേയ്ക്കു പുറപ്പെട്ട ഞാൻ കണ്ട വഴികളിൽക്കൂടിയെല്ലാം നടന്ന് വീട്ടിൽനിന്നും ഒന്നുരണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്തു മദ്ധ്യാഹ്നത്തോടുകൂടി ചെന്നുപറ്റി. വിശപ്പു സഹിക്കാതായപ്പോൾ ഉറക്കെ കരഞ്ഞുതുടങ്ങി. ഒടുവിൽ ഉദാരനായ ഒരാൾ എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി. എന്റെ
ആപ്രവൃത്തിയുടെ അടിയിൽ കിടക്കുന്ന പ്രേരകശക്തി അച്ഛന്റെ കർശനമായ ആജ്‌ഞമൂലം എന്നിലുണ്ടായിരിക്കാവുന്ന അമർഷത്തിന്റെ സ്ഫുരണമല്ലേ എന്നു ഞാൻ സംശയിക്കുന്നു.
അങ്ങനെ ഞാനും എന്റെ കളിത്തോഴിയായ കൊച്ചമ്മുവുമൊത്തുചേർന്നു് മധുരമായ ശൈശവകാലം ഏതാണ്ടൊരു 'മധുവിധു'വായിത്തന്നെ കഴിച്ചുകൂട്ടി.ഞാൻ വളർന്നു. എനിക്കു പത്തുവയസ്സായി. അച്ഛൻ മരിച്ചു. ഞാൻ സ്വതന്ത്രനായി. കളിക്കുവാനും, യഥേഷ്ടം പുറത്തിറങ്ങി നടക്കുവാനും, കൂട്ടരൊത്തു രസിക്കുവാനും എനിക്കു വിഷമമില്ല. പക്ഷെ വീട്ടിൽ ദാരിദ്ര്യം കടന്നുകൂടിയിരുന്നതിനാൽ എന്റെ സുഖത്തിനു സാരമായ ഇടിവം തട്ടിക്കൊണ്ടിരുന്നു. അച്ഛനുള്ള കാലത്തു ഞങ്ങൾ അല്ലലെന്തെന്നറീഞ്ഞിട്ടില്ല. അദ്ദേഹം സുഖസമൃദ്ധിയിൽ ഞങ്ങളെ പരിപാലിച്ചിരുന്നു.എന്നാൽ ഇപ്പോഴാകട്ടെ അസഹ്യമായ ഒരു രൂപാന്തരം!<noinclude></noinclude>
t4ytfavvjmq99icyhqdr5roodcs68pb
241396
241395
2026-06-17T06:14:45Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241396
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>യായ ഗൃഹനാഥൻ്റെ ഔദാര്യം പ്രദാനം ചെയ്ത ഒരു പഴയ തഴപ്പായിൽ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയാണു് ചെയ്തത്. എന്റെ പിതാവു് പ്രഥമപുത്രൻ്റെ നിഷ്കളങ്ക ശൈശവത്തിൽ കരിതേച്ച കാമതാണ്ഡവത്തെക്കുറിച്ചു് അറിയാതെതന്നെ ചിതാഗ്നിയിൽ ലയിച്ചു. എനിയ്ക്കുങ്ങനെ ഒരാശങ്കയ്ക്കു പോലും അവകാശമില്ല.
* * * *
രണ്ടാംക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരിക്കൽ ഞാൻ ഒളിച്ചോടിപ്പോയി. വിദ്യാലയത്തിലേയ്ക്കു പുറപ്പെട്ട ഞാൻ കണ്ട വഴികളിൽക്കൂടിയെല്ലാം നടന്ന് വീട്ടിൽനിന്നും ഒന്നുരണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്തു മദ്ധ്യാഹ്നത്തോടുകൂടി ചെന്നുപറ്റി. വിശപ്പു സഹിക്കാതായപ്പോൾ ഉറക്കെ കരഞ്ഞുതുടങ്ങി. ഒടുവിൽ ഉദാരനായ ഒരാൾ എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി. എന്റെ
ആപ്രവൃത്തിയുടെ അടിയിൽ കിടക്കുന്ന പ്രേരകശക്തി അച്ഛന്റെ കർശനമായ ആജ്‌ഞമൂലം എന്നിലുണ്ടായിരിക്കാവുന്ന അമർഷത്തിന്റെ സ്ഫുരണമല്ലേ എന്നു ഞാൻ സംശയിക്കുന്നു.
അങ്ങനെ ഞാനും എന്റെ കളിത്തോഴിയായ കൊച്ചമ്മുവുമൊത്തുചേർന്നു് മധുരമായ ശൈശവകാലം ഏതാണ്ടൊരു 'മധുവിധു'വായിത്തന്നെ കഴിച്ചുകൂട്ടി.ഞാൻ വളർന്നു. എനിക്കു പത്തുവയസ്സായി. അച്ഛൻ മരിച്ചു. ഞാൻ സ്വതന്ത്രനായി. കളിക്കുവാനും, യഥേഷ്ടം പുറത്തിറങ്ങി നടക്കുവാനും, കൂട്ടരൊത്തു രസിക്കുവാനും എനിക്കു വിഷമമില്ല. പക്ഷെ വീട്ടിൽ ദാരിദ്ര്യം കടന്നുകൂടിയിരുന്നതിനാൽ എന്റെ സുഖത്തിനു സാരമായ ഇടിവം തട്ടിക്കൊണ്ടിരുന്നു. അച്ഛനുള്ള കാലത്തു ഞങ്ങൾ അല്ലലെന്തെന്നറീഞ്ഞിട്ടില്ല. അദ്ദേഹം സുഖസമൃദ്ധിയിൽ ഞങ്ങളെ പരിപാലിച്ചിരുന്നു.എന്നാൽ ഇപ്പോഴാകട്ടെ അസഹ്യമായ ഒരു രൂപാന്തരം!<noinclude></noinclude>
kvtlv07abl3teuqr8qftlohiv3256fg
താൾ:Otta slokam Malayalam 1921.pdf/13
106
81870
241397
2026-06-17T06:15:31Z
MoosadWiki
13329
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' പ്രഥമഭാഗം 5 നല്ല മുണ്ടു ചിറ്റുന്നതെന്തിനാണെന്നു വിചാരിക്കരുത്. വസ്ത്രം യോഗ്യതയ്ക്കൊരു പ്രമാണം തന്നെയാണ്. അമൃതമഥനകാലത്ത് ഒരാൾ പീതാംബരപ്പട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241397
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude> പ്രഥമഭാഗം 5
നല്ല മുണ്ടു ചിറ്റുന്നതെന്തിനാണെന്നു വിചാരിക്കരുത്. വസ്ത്രം യോഗ്യതയ്ക്കൊരു പ്രമാണം തന്നെയാണ്. അമൃതമഥനകാലത്ത് ഒരാൾ പീതാംബരപ്പട്ടുടുത്തു ചെന്നു. സമുദ്രം അയാൾക്ക് തന്റെ മകളെ കൊടുത്തു. മറ്റൊരാൾ തോലുടുത്തു ചെന്നു. ആയാൾക്ക് വിഷം കൊടുക്കുകയും ചെയ്തു.*******************<noinclude><references/></noinclude>
tp4wa4ao2edmmyn2mvdrsd29n9xpik5
241406
241397
2026-06-17T06:19:20Z
MoosadWiki
13329
241406
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /> പ്രഥമഭാഗം 5</noinclude>
നല്ല മുണ്ടു ചിറ്റുന്നതെന്തിനാണെന്നു വിചാരിക്കരുത്. വസ്ത്രം യോഗ്യതയ്ക്കൊരു പ്രമാണം തന്നെയാണ്. അമൃതമഥനകാലത്ത് ഒരാൾ പീതാംബരപ്പട്ടുടുത്തു ചെന്നു. സമുദ്രം അയാൾക്ക് തന്റെ മകളെ കൊടുത്തു. മറ്റൊരാൾ തോലുടുത്തു ചെന്നു. ആയാൾക്ക് വിഷം കൊടുക്കുകയും ചെയ്തു.*******************<noinclude><references/></noinclude>
8mydg2gdmks2k7pcl8s9krzpv4bl7np
241504
241406
2026-06-17T11:00:43Z
~2026-35417-42
13394
241504
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /> പ്രഥമഭാഗം 5</noinclude>
നല്ല മുണ്ടു ചിറ്റുന്നതെന്തിനാണെന്നു വിചാരിക്കരുത്. വസ്ത്രം യോഗ്യതയ്ക്കൊരു പ്രമാണം തന്നെയാണ്. അമൃതമഥനകാലത്ത് ഒരാൾ പീതാംബരപ്പട്ടുടുത്തു ചെന്നു. സമുദ്രം അയാൾക്ക് തന്റെ മകളെ കൊടുത്തു. മറ്റൊരാൾ തോലുടുത്തു ചെന്നു. ആയാൾക്ക് വിഷം കൊടുക്കുകയും ചെയ്തു.*******************
തപസ്വീ കാം ഗതോവസ്സ്ഥാമിതി സ്മേരാനനാവിവ<noinclude><references/></noinclude>
dl1jxieyu4279q6mc5otccs6hezl09a
താൾ:Thudikkunna Thalukal.pdf/51
106
81871
241399
2026-06-17T06:16:04Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രിയപ്പെട്ട ദേവി, എന്റെ ജീവിതം ഏതാണ്ടു വസാനിക്കാരായി എന്നുതോന്നുന്നു. അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല....' താൾ സൃഷ്ടിച്ചിരിക്കുന്നു
241399
proofread-page
text/x-wiki
<noinclude><pagequality level="1" user="ജിൽന കെ" /></noinclude>പ്രിയപ്പെട്ട ദേവി,
എന്റെ ജീവിതം ഏതാണ്ടു വസാനിക്കാരായി എന്നുതോന്നുന്നു. അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരീരികമായി എനിക്കു വലിയ ക്ഷീണമുണ്ട്; മാനസികമായ ക്ഷീണം അതിലധികവും. ഒരു പക്ഷെ ശക്തമായ എന്റെ ഈ ജീവിതം ഇന്നവസാനിക്കുവാൻ എന്നെ സംബന്ധിക്കുന്ന പരകത്ഥങ്ങൾ പലതും വിസകൃതിയാൻ അടിഞ്ഞു പോകും. എന്റെ ജീവചരിത്രം ആരെങ്കിലു എഴുതുകയാണെങ്കിൽ തന്നെ, അതിൽ കൂടി,ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരിത്രങ്ങളുള്ള എന്നെ ആ അനുമടനത്തിൽ എത്തിച്ചേർക്കുന്നു. ഭാവിനു നതയെ വഞ്ചിയ്ക്കണമെന്നും, എനിയ്ക്കില്ലാത്ത ഒരു പരിവേഷം ഉണ്ടാകണമെന്നും ഞാൻ ആയിരുന്നില്ല.എന്റെ ആ രാജാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ദേവി പോലും യഥാർത്ഥ ക്കിലുണ്ടു എന്നെ പരിപൂണ്ണമായി കണ്ടിട്ടുണ്ടോ എന്ന സംശയമാണ്. അതുകൊണ്ട്, സത്യത്തെ മുൻനിർത്തിഎന്റെ ജീവിതകഥ ഞാൻ ദേവിയെ അറിയിക്കുന്നു. കേട്ടുകൊണ്ടും.
കൊല്ലവർഷം 1089-ാമാണ്ട് കന്നിമാസം 24 -)o തീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പേജിയിൽ ‘ചങ്ങമ്പുഴ’ എന്ന പേരുന്നു ഒരു പുരാതനക്കും കുടുംബമാണ് എന്റെ ജനമഗൃഹം. എന്റെ മാതാവിന്റെ പേർ പാറുത്തുട്ടി അമ്മ എന്നാണ്. പിതാവിന്റേത് നാരായണ മേനവൻ എന്നും.അദ്ദേഹത്തിന്റെ ഭവനം. കൊച്ചിയിലാണ്. ‘തെക്കേടത്’ എന്നാണു വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽ ഗുമസ്ഥനും ആധാരമെഴുത്തുകാരനുമായിരുന്നു വ്യാപാരസംബന്ധമായ ദല്ലാൾ പ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു.<noinclude></noinclude>
9ibku8kfsma7mlym3pccf0k7bmfx4fq
241409
241399
2026-06-17T06:20:22Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241409
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>പ്രിയപ്പെട്ട ദേവി,
എന്റെ ജീവിതം ഏതാണ്ടു വസാനിക്കാരായി എന്നുതോന്നുന്നു. അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരീരികമായി എനിക്കു വലിയ ക്ഷീണമുണ്ട്; മാനസികമായ ക്ഷീണം അതിലധികവും. ഒരു പക്ഷെ ശക്തമായ എന്റെ ഈ ജീവിതം ഇന്നവസാനിക്കുവാൻ എന്നെ സംബന്ധിക്കുന്ന പരകത്ഥങ്ങൾ പലതും വിസകൃതിയാൻ അടിഞ്ഞു പോകും. എന്റെ ജീവചരിത്രം ആരെങ്കിലു എഴുതുകയാണെങ്കിൽ തന്നെ, അതിൽ കൂടി,ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരിത്രങ്ങളുള്ള എന്നെ ആ അനുമടനത്തിൽ എത്തിച്ചേർക്കുന്നു. ഭാവിനു നതയെ വഞ്ചിയ്ക്കണമെന്നും, എനിയ്ക്കില്ലാത്ത ഒരു പരിവേഷം ഉണ്ടാകണമെന്നും ഞാൻ ആയിരുന്നില്ല.എന്റെ ആ രാജാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ദേവി പോലും യഥാർത്ഥ ക്കിലുണ്ടു എന്നെ പരിപൂണ്ണമായി കണ്ടിട്ടുണ്ടോ എന്ന സംശയമാണ്. അതുകൊണ്ട്, സത്യത്തെ മുൻനിർത്തിഎന്റെ ജീവിതകഥ ഞാൻ ദേവിയെ അറിയിക്കുന്നു. കേട്ടുകൊണ്ടും.
കൊല്ലവർഷം 1089-ാമാണ്ട് കന്നിമാസം 24 -)o തീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പേജിയിൽ ‘ചങ്ങമ്പുഴ’ എന്ന പേരുന്നു ഒരു പുരാതനക്കും കുടുംബമാണ് എന്റെ ജനമഗൃഹം. എന്റെ മാതാവിന്റെ പേർ പാറുത്തുട്ടി അമ്മ എന്നാണ്. പിതാവിന്റേത് നാരായണ മേനവൻ എന്നും.അദ്ദേഹത്തിന്റെ ഭവനം. കൊച്ചിയിലാണ്. ‘തെക്കേടത്’ എന്നാണു വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽ ഗുമസ്ഥനും ആധാരമെഴുത്തുകാരനുമായിരുന്നു വ്യാപാരസംബന്ധമായ ദല്ലാൾ പ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു.<noinclude></noinclude>
ttcsmg8san1cimg1xg3s8rpxalgoelu
താൾ:Thudikkunna Thalukal.pdf/64
106
81872
241400
2026-06-17T06:16:43Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241400
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>രാവിലെ പതിവായിക്കിട്ടാറുള്ള കാപ്പിയോ ഇഡ്ഡലിയോ പലഹാരങ്ങളോ ഒന്നുമില്ല. വെറും കുറച്ചു കഞ്ഞി. അല്ലെങ്കിൽ കുറച്ചു പഴഞ്ചോറു്. അക്കാലങ്ങളിൽ അതു മനസ്സിനെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഇന്നതിനെക്കുറിച്ചോർക്കുമ്പോൾ അവർണ്ണനീയമായ ഒരാത്‌മാനുഭൂതി എനിക്കുണ്ടാകുന്നുണ്ട്.
അന്നത്തെ എൻ്റെ ആത്‌മസ്നേഹിതൻ പയ്യപ്പിള്ളിൽ ശങ്കരപ്പിള്ളയായിരുന്നു. ഞങ്ങൾ നിത്യവും വൈകുന്നേരം അടുത്തു് 'തൃക്കണ്ണപുരം' എന്നു പേരുള്ള ക്ഷേത്രത്തിന്റെ പാർശ്വാങ്കണത്തിൽ കളിക്കുവാനായി കൂടും. അന്നു് ഞങ്ങൾ കളിച്ചതു് ഇന്നാട്ടിൽ 'മന്തൻകാലൻകളി' എന്നു പറയുന്ന ഒന്നാണു്. ആ കളിയിൽ ആകെയുള്ള ആളുകൾ രണ്ടു കക്ഷിക്കാരായി പരിയുന്നു. കളിസ്ഥലത്തിൻ്റെ ഒത്ത നടുവിൽ കുറുകെയായി ഒരു വരവരയ്ക്കുന്നു. കളിക്കാർ കൈയിൽ ഒരു കെട്ടു പച്ചിലത്തൂപ്പുമായി നിലകൊള്ളുന്നു. ഒരു കക്ഷിയിൽ പെട്ട ഒരംഗം മറ്റു കക്ഷികൾ നിൽക്കുന്ന ഭാഗത്തേയ്ക്കു ശ്വാസം വിടാതെ "രാമ രാമ രാമ രാമ" എന്നുച്ചരിച്ചുകൊണ്ടു ഓടിച്ചെന്നു് ഒരാളെത്തൊട്ടിട്ടു് ശ്വാസം വിടാതെതന്നെ ആ ഉച്ചാരണം നിർവ്വഹിച്ചു് വരക്കിപ്പുറം പോരണം. തൊട്ടതാരെയോ അയാൾ 'ചീഞ്ഞു': - എന്നുവെച്ചാൽ കളി തീരുന്നതുവരെ, ഒരിടത്തു ഒഴിഞ്ഞുനിൽക്കണം. കളിയിൽ പങ്കുകൊള്ളാൻ നിവൃത്തിയില്ല. അതുകൊണ്ടു് ചീയുന്ന കാര്യത്തിൽ ആർക്കും ഇഷ്ടമുണ്ടാവുകയില്ലല്ലൊ. രാമരാമക്കാരൻ ശ്വാസം വിടാതെ പാഞ്ഞുവരുമ്പോൾ കക്ഷികൾ പിടികൊടുക്കാതെ ഓങ്ങിയും വാങ്ങിയും ഒഴിഞ്ഞുമാറുവാൻ യത്നിക്കുന്നു. ഇതിനിടയിൽ രാമരാമക്കാരന്റെ ശ്വാസം നിലച്ചു എന്നു കണ്ടാൽ, തുടങ്ങുകയായി പച്ചിലത്തുപ്പുകൊണ്ടുള്ള പ്രഹരവർഷം. പക്ഷെ ഒരു നിയമമുണ്ട് -നിർബ്ബന്ധനിയമം. അരയ്ക്കു കീഴോട്ടു മാത്രമെ അടിക്കുവാൻ പാടുള്ളൂ.<noinclude></noinclude>
mkbaosy81onvldnmwysxdqjodsj3dzq
താൾ:Thudikkunna Thalukal.pdf/52
106
81873
241402
2026-06-17T06:17:27Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രിയപ്പെട്ട ദേവി, എൻറെ ജീവിതം ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു.അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരിരികമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241402
proofread-page
text/x-wiki
<noinclude><pagequality level="1" user="ജിൽന കെ" /></noinclude>പ്രിയപ്പെട്ട ദേവി,
എൻറെ ജീവിതം ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു.അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരിരികമായി എനിക്കു വലിയ ക്ഷീണമുണ്ടു്: മാനസികമായി അതിലധികവും. ഒരുപക്ഷെ ശപ്തമായ എൻ്റെ ഈ ജീവിതം ഇന്നവസാനിച്ചാൽ എന്നെസംബന്ധിക്കുന്ന പരമാർത്ഥങ്ങൾ പലതും വിസ്മൃതിയിൽ അടിഞ്ഞുപോകും.എന്റെ ജീവചരിത്രം ആരെങ്കിലും എഴുതുകയാണെങ്കിൽത്തന്നെ, അതിൽ ക്കൂടി, ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരി ത്രങ്ങളും എന്നെ ആ അനുമാനത്തിൽ എത്തിച്ചേക്കുന്നു. ഭാവിജനതയെ വഞ്ചിക്കണമെന്നും, എനിക്കില്ലാത്ത ഒരു പരിവേഷം ' ഉണ്ടാകണമെന്നും ഞാൻ ആശിക്കുന്നില്ല. എൻറെ ആത്മാവിനോട്ട് ഏററവും അടുത്തുനില്ക്കുന്ന ദേവി പോലും യഥാത്ഥത്തിലുള്ള എന്നെ പരിപൂണ്ണമായി കണ്ടി ട്ടുണ്ടോ എന്നു സംശയമാണു. അതുകൊണ്ടു്, സത്യത്തെ മുൻനിർത്തി എൻ്റെ ജീവിതകഥ ഞാൻ ദേവിയെ അറിയി ക്കുന്നു. കേട്ടുകൊള്ളു.
കൊല്ലവഷം 1089-ാമാണ്ടു് കന്നിമാസം 24-ാംതീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പ<noinclude></noinclude>
89wlrf18943mz27nx4s7h12psq0bkpi
241411
241402
2026-06-17T06:20:46Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241411
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>പ്രിയപ്പെട്ട ദേവി,
എൻറെ ജീവിതം ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു.അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരിരികമായി എനിക്കു വലിയ ക്ഷീണമുണ്ടു്: മാനസികമായി അതിലധികവും. ഒരുപക്ഷെ ശപ്തമായ എൻ്റെ ഈ ജീവിതം ഇന്നവസാനിച്ചാൽ എന്നെസംബന്ധിക്കുന്ന പരമാർത്ഥങ്ങൾ പലതും വിസ്മൃതിയിൽ അടിഞ്ഞുപോകും.എന്റെ ജീവചരിത്രം ആരെങ്കിലും എഴുതുകയാണെങ്കിൽത്തന്നെ, അതിൽ ക്കൂടി, ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരി ത്രങ്ങളും എന്നെ ആ അനുമാനത്തിൽ എത്തിച്ചേക്കുന്നു. ഭാവിജനതയെ വഞ്ചിക്കണമെന്നും, എനിക്കില്ലാത്ത ഒരു പരിവേഷം ' ഉണ്ടാകണമെന്നും ഞാൻ ആശിക്കുന്നില്ല. എൻറെ ആത്മാവിനോട്ട് ഏററവും അടുത്തുനില്ക്കുന്ന ദേവി പോലും യഥാത്ഥത്തിലുള്ള എന്നെ പരിപൂണ്ണമായി കണ്ടി ട്ടുണ്ടോ എന്നു സംശയമാണു. അതുകൊണ്ടു്, സത്യത്തെ മുൻനിർത്തി എൻ്റെ ജീവിതകഥ ഞാൻ ദേവിയെ അറിയി ക്കുന്നു. കേട്ടുകൊള്ളു.
കൊല്ലവഷം 1089-ാമാണ്ടു് കന്നിമാസം 24-ാംതീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പ<noinclude></noinclude>
5q9vo1tifsfqjkgxgk9n9wug0toqc8d
താൾ:Thudikkunna Thalukal.pdf/53
106
81874
241403
2026-06-17T06:18:23Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ള്ളിയിൽ 'ചങ്ങന്യഴ' എന്ന പേരുള്ള ഒരു പുരാതനകുടുംബമാണ് എന്റെ ജന്മഗൃഹം. എന്റെ മാതാവിന്റെ പേർ പാറുകുട്ടി അമ്മ എന്നാണു്; പിതാവിന്റെതു് നാരായണമേനവൻ എന്നും. അദ്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241403
proofread-page
text/x-wiki
<noinclude><pagequality level="1" user="ജിൽന കെ" /></noinclude>ള്ളിയിൽ 'ചങ്ങന്യഴ' എന്ന പേരുള്ള ഒരു പുരാതനകുടുംബമാണ് എന്റെ ജന്മഗൃഹം. എന്റെ മാതാവിന്റെ പേർ പാറുകുട്ടി അമ്മ എന്നാണു്; പിതാവിന്റെതു് നാരായണമേനവൻ എന്നും. അദ്ദേഹത്തിന്റെ
ഭവനം കൊച്ചിയിലാണു്. തെക്കേടത്ത് എന്നാണ് വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽഗുമസ്തനും ആധാരമെഴുത്തുകാരനു മായിരുന്നു. വ്യാപാരസംബന്ധമായ ദല്ലാൾപ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു. ദിവസവും സന്ധ്യകഴിഞ്ഞാൽ അല്പം കഞ്ചാവുവലിക്കം. കുടി ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. എനിക്കു പത്തു വയസ്സു പ്രായംചെന്ന കാലത്തു് അദ്ദേഹം ഐഹികം വെടിഞ്ഞു. അതിനാൽ അദ്ദേഹത്തെ സംബന്ധിച്ച പൂണ്ണവിവരങ്ങൾ നേരിട്ടറിയുവാൻ എനിയ്ക്കിടയായിട്ടില്ല. അദ്ദേഹം നിർബ്ബന്ധബുദ്ധിയായിരുന്നുവെങ്കിലും, സ്നേഹസമ്പന്നനായ ഒരു പിതാവാണെന്നു എനിക്കറിയാം. അദ്ദേഹത്തിൻറെ ആത്മാവിനു് ഞാൻ നിത്യശാന്തിനേരുന്നു.
എൻറെ മാതാവു് നാലു്ആൺകുട്ടികളേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചു. അവരിൽ മൂത്തയാളായ ഞാനും ഒടുവിലത്തെ ആളായ പ്രഭാകരനും മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളു. ഇന്ന് എൻ്റെ ഭവനത്തിൽ ഉള്ള മാറ്റംഗങ്ങൾ നാണിക്കുട്ടി അമ്മ (അമ്മയുടെ അനുജത്തി) അവരുടെ മക്കളായ ചെല്ലപ്പൻ (അച്ചുതപ്പണിക്കർ) ഇന്ദിരാ ദേവി ഇവരും, അമ്മയുടെ അമ്മാവനായ ഗോവിന്ദപ്പണിക്കർ അദ്ദേഹത്തിൻറെ മാതൃസഹോദരീപുത്രനായ രാമപ്പ ണിക്കർ ഇവരുമാണു്. * ഗോവിന്ദപ്പണിക്ക് എഴുപത്തിനാലു സ്സായിരിക്കുന്നു; രാമപ്പണിക്കക്കു അറുപത്തിയൊ
*രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
2kq20x5t19rynskjkgim0tm8ihidobg
241413
241403
2026-06-17T06:22:15Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241413
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ള്ളിയിൽ 'ചങ്ങന്യഴ' എന്ന പേരുള്ള ഒരു പുരാതനകുടുംബമാണ് എന്റെ ജന്മഗൃഹം. എന്റെ മാതാവിന്റെ പേർ പാറുകുട്ടി അമ്മ എന്നാണു്; പിതാവിന്റെതു് നാരായണമേനവൻ എന്നും. അദ്ദേഹത്തിന്റെ
ഭവനം കൊച്ചിയിലാണു്. തെക്കേടത്ത് എന്നാണ് വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽഗുമസ്തനും ആധാരമെഴുത്തുകാരനു മായിരുന്നു. വ്യാപാരസംബന്ധമായ ദല്ലാൾപ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു. ദിവസവും സന്ധ്യകഴിഞ്ഞാൽ അല്പം കഞ്ചാവുവലിക്കം. കുടി ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. എനിക്കു പത്തു വയസ്സു പ്രായംചെന്ന കാലത്തു് അദ്ദേഹം ഐഹികം വെടിഞ്ഞു. അതിനാൽ അദ്ദേഹത്തെ സംബന്ധിച്ച പൂണ്ണവിവരങ്ങൾ നേരിട്ടറിയുവാൻ എനിയ്ക്കിടയായിട്ടില്ല. അദ്ദേഹം നിർബ്ബന്ധബുദ്ധിയായിരുന്നുവെങ്കിലും, സ്നേഹസമ്പന്നനായ ഒരു പിതാവാണെന്നു എനിക്കറിയാം. അദ്ദേഹത്തിൻറെ ആത്മാവിനു് ഞാൻ നിത്യശാന്തിനേരുന്നു.
എൻറെ മാതാവു് നാലു്ആൺകുട്ടികളേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചു. അവരിൽ മൂത്തയാളായ ഞാനും ഒടുവിലത്തെ ആളായ പ്രഭാകരനും മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളു. ഇന്ന് എൻ്റെ ഭവനത്തിൽ ഉള്ള മാറ്റംഗങ്ങൾ നാണിക്കുട്ടി അമ്മ (അമ്മയുടെ അനുജത്തി) അവരുടെ മക്കളായ ചെല്ലപ്പൻ (അച്ചുതപ്പണിക്കർ) ഇന്ദിരാ ദേവി ഇവരും, അമ്മയുടെ അമ്മാവനായ ഗോവിന്ദപ്പണിക്കർ അദ്ദേഹത്തിൻറെ മാതൃസഹോദരീപുത്രനായ രാമപ്പ ണിക്കർ ഇവരുമാണു്. * ഗോവിന്ദപ്പണിക്ക് എഴുപത്തിനാലു സ്സായിരിക്കുന്നു; രാമപ്പണിക്കക്കു അറുപത്തിയൊ
*രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
gbprdb09v91vdxysl0c6bvmnw3gkh2t
താൾ:Thudikkunna Thalukal.pdf/65
106
81875
241404
2026-06-17T06:18:51Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കക്ഷികളിൽ ഓരോരുത്തനും, പിടിക്കൊടുക്കാതെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നതോടൊപ്പം പരാക്രമിയായ എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241404
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>കക്ഷികളിൽ ഓരോരുത്തനും, പിടിക്കൊടുക്കാതെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നതോടൊപ്പം പരാക്രമിയായ എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കും. പ്രഹരപ്രധാനമാണല്ലൊ കളിയിലെ ഏറ്റവും രസംപിടിച്ച ഭാഗം.
അന്നു് കളിക്കിടയിൽ ഒരു പ്രാവശ്യം ആക്രമണത്തിനായി ചാടിപ്പുറപ്പെട്ട സാഹസികൻ 'പയ്ങ്ങാ' (ഞങ്ങളുടെ നാട്ടിൽ 'കളികൂടു'വാനായി ഉപയോഗിക്കുന്ന മൂക്കാത്ത പിഞ്ചടയ്ക്കായ്ക്കാണു് ആ പദം ഉപയോഗിക്കുന്നതു്) എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സാധു ബാലനായിരുന്നു. ഞങ്ങളുടെ താവളത്തിൽനിന്നു സാഹങ്കാരം 'രാമരാമേതി' ജപിച്ചു കൊണ്ടു ചാടിപ്പുറപ്പെട്ട യോദ്ധാവിനു എതിർകക്ഷിയുടെ താവളത്തിൽ ചെന്നെത്തിയതോടുകൂടി ഭാഗ്യദോഷത്താൽ ശ്വാസം നിലച്ചുപോയി. തരംനോക്കിയിരിക്കുന്ന ശത്രുവ്യുഹത്തിന്റെ മർദ്ദനകോലാഹലങ്ങളോടു മല്ലിട്ടോടി വരയ്ക്കിപ്പുറം ചാടിവീഴുവാൻ ആ പാവംപിടിച്ച അഭിനവാഭിമന്യുവിനു സാധിച്ചില്ല. അതിനിടയിൽ ഏതോ ഒരു അന്തം മറന്ന കന്തക്കാരൻ്റെ പ്രഹരം, ആ പാവത്തിന്റെ പള്ളയ്ക്കാണു പതിച്ചതു്. പാവം പയ്ങ്ങാ, അവൻ ഉറക്കെ കരയാൻ തുടങ്ങി. വേദനയെക്കാൾ നിയമലംഘനം ചെയ്ത അപരാധത്തോടുള്ള പ്രതിഷേധമാണു് ആ രോദനഭൂകമ്പത്തിനടിസ്ഥാനമെന്നു തീർച്ചതന്നെ. ഏതായാലും കളി പെട്ടെന്നു നിലച്ചു. ഇരുകക്ഷികളുംതമ്മിൽ വാഗ്വാദകോലാഹലമായി. ഒരു കക്ഷിയിലെ നേതാവു ഞാനും മറു കക്ഷിയിലെ നായകൻ എൻ്റെ ആത്മസുഹൃത്തു് ശങ്കരപ്പിള്ളയുമായിരുന്നു. ഒന്നുപറഞ്ഞു്, രണ്ടു പറഞ്ഞു്, ഞങ്ങൾ തമ്മിൽ വഴക്കായി. ഞങ്ങളുടെ സംഘത്തിലെ തലവൻ എന്ന നിലയിലും, നിയമലംഘനാപരാധം മറുകക്ഷിയിലാണെന്നുള്ള പരമാർത്ഥത്താൽ ഉദ്ദീപ്തമായ ധർമ്മബോധത്താലും,<noinclude></noinclude>
d37ogsq5zg7b42mc5fos0sybs369tl8
241405
241404
2026-06-17T06:19:02Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241405
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>കക്ഷികളിൽ ഓരോരുത്തനും, പിടിക്കൊടുക്കാതെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നതോടൊപ്പം പരാക്രമിയായ എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കും. പ്രഹരപ്രധാനമാണല്ലൊ കളിയിലെ ഏറ്റവും രസംപിടിച്ച ഭാഗം.
അന്നു് കളിക്കിടയിൽ ഒരു പ്രാവശ്യം ആക്രമണത്തിനായി ചാടിപ്പുറപ്പെട്ട സാഹസികൻ 'പയ്ങ്ങാ' (ഞങ്ങളുടെ നാട്ടിൽ 'കളികൂടു'വാനായി ഉപയോഗിക്കുന്ന മൂക്കാത്ത പിഞ്ചടയ്ക്കായ്ക്കാണു് ആ പദം ഉപയോഗിക്കുന്നതു്) എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സാധു ബാലനായിരുന്നു. ഞങ്ങളുടെ താവളത്തിൽനിന്നു സാഹങ്കാരം 'രാമരാമേതി' ജപിച്ചു കൊണ്ടു ചാടിപ്പുറപ്പെട്ട യോദ്ധാവിനു എതിർകക്ഷിയുടെ താവളത്തിൽ ചെന്നെത്തിയതോടുകൂടി ഭാഗ്യദോഷത്താൽ ശ്വാസം നിലച്ചുപോയി. തരംനോക്കിയിരിക്കുന്ന ശത്രുവ്യുഹത്തിന്റെ മർദ്ദനകോലാഹലങ്ങളോടു മല്ലിട്ടോടി വരയ്ക്കിപ്പുറം ചാടിവീഴുവാൻ ആ പാവംപിടിച്ച അഭിനവാഭിമന്യുവിനു സാധിച്ചില്ല. അതിനിടയിൽ ഏതോ ഒരു അന്തം മറന്ന കന്തക്കാരൻ്റെ പ്രഹരം, ആ പാവത്തിന്റെ പള്ളയ്ക്കാണു പതിച്ചതു്. പാവം പയ്ങ്ങാ, അവൻ ഉറക്കെ കരയാൻ തുടങ്ങി. വേദനയെക്കാൾ നിയമലംഘനം ചെയ്ത അപരാധത്തോടുള്ള പ്രതിഷേധമാണു് ആ രോദനഭൂകമ്പത്തിനടിസ്ഥാനമെന്നു തീർച്ചതന്നെ. ഏതായാലും കളി പെട്ടെന്നു നിലച്ചു. ഇരുകക്ഷികളുംതമ്മിൽ വാഗ്വാദകോലാഹലമായി. ഒരു കക്ഷിയിലെ നേതാവു ഞാനും മറു കക്ഷിയിലെ നായകൻ എൻ്റെ ആത്മസുഹൃത്തു് ശങ്കരപ്പിള്ളയുമായിരുന്നു. ഒന്നുപറഞ്ഞു്, രണ്ടു പറഞ്ഞു്, ഞങ്ങൾ തമ്മിൽ വഴക്കായി. ഞങ്ങളുടെ സംഘത്തിലെ തലവൻ എന്ന നിലയിലും, നിയമലംഘനാപരാധം മറുകക്ഷിയിലാണെന്നുള്ള പരമാർത്ഥത്താൽ ഉദ്ദീപ്തമായ ധർമ്മബോധത്താലും,<noinclude></noinclude>
dhv3vumx9hc7zkmqi3mahx9hs7o32w5
താൾ:Thudikkunna Thalukal.pdf/43
106
81876
241407
2026-06-17T06:19:35Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Friday 3rd October 1947 1123 കന്നീ 17-ാം ൹ വെള്ളിയാഴ്ച ഇന്നലെയാണു ഞാൻ വന്നതീലോകത്തി- ലിന്നോ ഞാൻ കേവലം വൃദ്ധനായി. നാളെയ്ക്കാരാഴക്കു ചാമ്പൽ ഞാൻ-മജ്ജീവ നാളമോ ? - ജീവിതം പൂർണ്ണമായോ ?' താൾ സൃഷ്ടിച്ചിരിക്കുന്നു
241407
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>Friday 3rd October 1947
1123 കന്നീ 17-ാം ൹ വെള്ളിയാഴ്ച
ഇന്നലെയാണു ഞാൻ വന്നതീലോകത്തി-
ലിന്നോ ഞാൻ കേവലം വൃദ്ധനായി.
നാളെയ്ക്കാരാഴക്കു ചാമ്പൽ ഞാൻ-മജ്ജീവ
നാളമോ ? - ജീവിതം പൂർണ്ണമായോ ?<noinclude></noinclude>
9lhu6rgswpuzhanvgndf0sdnybn73u8
241410
241407
2026-06-17T06:20:30Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241410
proofread-page
text/x-wiki
<noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>Friday 3rd October 1947
1123 കന്നീ 17-ാം ൹ വെള്ളിയാഴ്ച
ഇന്നലെയാണു ഞാൻ വന്നതീലോകത്തി-
ലിന്നോ ഞാൻ കേവലം വൃദ്ധനായി.
നാളെയ്ക്കാരാഴക്കു ചാമ്പൽ ഞാൻ-മജ്ജീവ
നാളമോ ? - ജീവിതം പൂർണ്ണമായോ ?<noinclude></noinclude>
k4dk73lhf7gw8ss43jua3wcgahlxczj
താൾ:Thudikkunna Thalukal.pdf/54
106
81877
241408
2026-06-17T06:19:55Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്നും. ഗോവിന്ദപ്പണിക്കുക്കു പരസ്യമായി പതിനാറു ഭാര്യമാരുണ്ടായിരുന്നു. എന്നാൽ ഒന്നിലെങ്കിലും ഒരു കുട്ടി ജനി ച്ചിട്ടില്ല. രാമപ്പണിക്കക്ക് ഒരു ഭാര്യയെഉള്ളു....' താൾ സൃഷ്ടിച്ചിരിക്കുന്നു
241408
proofread-page
text/x-wiki
<noinclude><pagequality level="1" user="ജിൽന കെ" /></noinclude>ന്നും. ഗോവിന്ദപ്പണിക്കുക്കു പരസ്യമായി പതിനാറു ഭാര്യമാരുണ്ടായിരുന്നു. എന്നാൽ ഒന്നിലെങ്കിലും ഒരു കുട്ടി ജനി ച്ചിട്ടില്ല. രാമപ്പണിക്കക്ക് ഒരു ഭാര്യയെഉള്ളു. പക്ഷെ കുട്ടി കൾ ഒൻപതോ പത്തോ ഉണ്ടു്. അവിടേയും ഒരു വിശേഷം; പെൺകുട്ടികളുടെ മാത്രം പിതാവാകുവാനേ അദ്ദേഹത്തിനു പറ്റൂ.ആൺകുട്ടി ആ ദമ്പതികൾക്ക് അപ്രാപ്യമായിരിക്കുന്നു. അദ്ദേഹത്തിൻറെ പുത്രിമാരെല്ലാംതന്നെ സുന്ദരികളെന്നപോലെ സുശീലകളുമാണു്. സമ്പത്തു കുറവാണ ങ്കിലും സൗഭാഗ്യത്തിന്റെയും സംതൃപ്തിയുടേയും ഒരു കുടുംബം. മൂത്ത അമ്മാവൻ ശുദ്ധഹൃദയനും സ്നേഹശീലനുമാണ്. അദ്ദേഹം ഇന്നും വാദ്ധക്യത്തോടെതിർത്ത് അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. പകൽ മുഴവൻ പറമ്പിൽ ഓരോ ജോലിചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ വിശ്രമം വേണ്ടാത്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഏകാകിയായി വിട്ടിലെ ഒരു മുറിയിൽ കൂടിയിരിക്കയാണു് - എന്നുവെച്ചാൽ, ഏകാന്തതയാണു അദ്ദേഹത്തിൻറ ഇന്നത്തെ പരസ്യമായ ഭാര്യ, എന്നത്ഥം.
എന്റെ അനുജത്തി - ഇന്ദിര - ഏഴുവയസ്സു പ്രായമുള്ള ഒരു കൊച്ചു മിടുക്കത്തിയാണു്. അവളത്രേ ഞങ്ങളുടെ കുടുംബത്തിലെ ഏകസന്താനവല്ലി, അവൾ ഞങ്ങളുടെ പ്രാണനാഡിയാണു്. മാതാപിതാക്കന്മാരെക്കാൾ അവൾ എ ന്നെയാണു സ്നേഹിക്കുന്നതു്. ഈശ്വരൻ അവളെ അനുഗ്രഹിക്കട്ടെ.
പ്രഭാകരപ്പണിക്കർ - എൻറെ അനുജൻ - ഇപ്പോൾ കൊച്ചിയിൽ സ്കൂൾഫൈനൽ ക്ലാസ്സിൽ പഠിക്കുന്നു. നല്ല സഹൃദയനാണു്. കവിതകളും കഥകളും മറ്റും എഴുതുന്നതു കാണാറുണ്ട്. എന്നെ കാണിക്കാറില്ല. എല്ലാം രഹസ്യമാണു് അദ്ദേഹത്തിൻറെ കാര്യം. പാവമാണെന്നു കണ്ടാൽ<noinclude></noinclude>
cse59blbrt51a6ks6v9c1ibbvqo98z3
241414
241408
2026-06-17T06:22:52Z
ജിൽന കെ
13354
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241414
proofread-page
text/x-wiki
<noinclude><pagequality level="3" user="ജിൽന കെ" /></noinclude>ന്നും. ഗോവിന്ദപ്പണിക്കുക്കു പരസ്യമായി പതിനാറു ഭാര്യമാരുണ്ടായിരുന്നു. എന്നാൽ ഒന്നിലെങ്കിലും ഒരു കുട്ടി ജനി ച്ചിട്ടില്ല. രാമപ്പണിക്കക്ക് ഒരു ഭാര്യയെഉള്ളു. പക്ഷെ കുട്ടി കൾ ഒൻപതോ പത്തോ ഉണ്ടു്. അവിടേയും ഒരു വിശേഷം; പെൺകുട്ടികളുടെ മാത്രം പിതാവാകുവാനേ അദ്ദേഹത്തിനു പറ്റൂ.ആൺകുട്ടി ആ ദമ്പതികൾക്ക് അപ്രാപ്യമായിരിക്കുന്നു. അദ്ദേഹത്തിൻറെ പുത്രിമാരെല്ലാംതന്നെ സുന്ദരികളെന്നപോലെ സുശീലകളുമാണു്. സമ്പത്തു കുറവാണ ങ്കിലും സൗഭാഗ്യത്തിന്റെയും സംതൃപ്തിയുടേയും ഒരു കുടുംബം. മൂത്ത അമ്മാവൻ ശുദ്ധഹൃദയനും സ്നേഹശീലനുമാണ്. അദ്ദേഹം ഇന്നും വാദ്ധക്യത്തോടെതിർത്ത് അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. പകൽ മുഴവൻ പറമ്പിൽ ഓരോ ജോലിചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ വിശ്രമം വേണ്ടാത്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഏകാകിയായി വിട്ടിലെ ഒരു മുറിയിൽ കൂടിയിരിക്കയാണു് - എന്നുവെച്ചാൽ, ഏകാന്തതയാണു അദ്ദേഹത്തിൻറ ഇന്നത്തെ പരസ്യമായ ഭാര്യ, എന്നത്ഥം.
എന്റെ അനുജത്തി - ഇന്ദിര - ഏഴുവയസ്സു പ്രായമുള്ള ഒരു കൊച്ചു മിടുക്കത്തിയാണു്. അവളത്രേ ഞങ്ങളുടെ കുടുംബത്തിലെ ഏകസന്താനവല്ലി, അവൾ ഞങ്ങളുടെ പ്രാണനാഡിയാണു്. മാതാപിതാക്കന്മാരെക്കാൾ അവൾ എ ന്നെയാണു സ്നേഹിക്കുന്നതു്. ഈശ്വരൻ അവളെ അനുഗ്രഹിക്കട്ടെ.
പ്രഭാകരപ്പണിക്കർ - എൻറെ അനുജൻ - ഇപ്പോൾ കൊച്ചിയിൽ സ്കൂൾഫൈനൽ ക്ലാസ്സിൽ പഠിക്കുന്നു. നല്ല സഹൃദയനാണു്. കവിതകളും കഥകളും മറ്റും എഴുതുന്നതു കാണാറുണ്ട്. എന്നെ കാണിക്കാറില്ല. എല്ലാം രഹസ്യമാണു് അദ്ദേഹത്തിൻറെ കാര്യം. പാവമാണെന്നു കണ്ടാൽ<noinclude></noinclude>
fg8vymrdpac7hj52gkco04f7h9hwpm5
താൾ:Thudikkunna Thalukal.pdf/66
106
81878
241412
2026-06-17T06:22:12Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241412
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>ഞങ്ങൾതമ്മിലുള്ള സുദൃഢസൗഹാർദ്ദത്തെപ്പോലും അതിക്രമിച്ചു എനിക്കെന്റെ സുഹൃത്തിനോടു ശക്തിയായി തർക്കിക്കേണ്ടിവന്നു. കുറ്റസമ്മതം അദ്ദേഹം ചെയ്യുകയില്ല. എന്തിനേറെ, പറഞ്ഞുപറഞ്ഞു് വഴക്കുമൂത്തു. വാൿസമരം മെയ്പ്രയോഗത്തിലേയ്ക്കു കടന്നു. ഞാൻ സുഹൃത്തിനെക്കാൾ ബലിഷ്ഠഗാത്രനായിരുന്നു. പരസ്പരം അടിയായി, ഇടിയായി, മണ്ണിൽ മറിച്ചിട്ടു് ഉരുട്ടിപ്പിടുത്തമായി. ഞാൻ ആ പ്രിയ തോഴനു കണക്കിനു കൊടുത്തു. മാറും തോളുകളും മാന്തിപ്പൊളിച്ചു. രക്തം പൊടിച്ചുതുടങ്ങി. വിദ്വാന്റെ കണ്ണിലും മൂക്കിലും ശിരസ്സിലുമെല്ലാം പൂഴിമണൽ നിറഞ്ഞു. ഗ്രഹപ്പിഴയ്ക്കു ആ പഴയ മുഷിഞ്ഞ മുണ്ടു പാളപോലെ കീറുകയുംചെയ്തു. ഒടുവിൽ ചിലർ എന്നെ പിടിച്ചുമാറ്റി. പരിതാപകരമാംവിധം പരാജയം പറ്റിയ ആ പരാക്രമി പകവീട്ടുവാനായി നിർലജ്ജം മറ്റൊരുപായമെടുത്തു. ''കാണിച്ചുതരാം, നോക്കിക്കോടാ" എന്നട്ടഹസിച്ചുകൊണ്ടു് അയാൾ ഒരോട്ടം-നേരിട്ടെൻ്റെ വീട്ടിലേക്കു്! എന്റെ ഉള്ളു പകച്ചുതുടങ്ങി. ഞാനും പിന്നാലെ പുറപ്പെട്ടു കൂടെ മാറ്റു കളിക്കാരും. അയാൾ അമ്മയുടെ മുമ്പിൽ ചെന്നു പരാതി പറഞ്ഞു. അപ്പോഴത്തെ അയാളുടെ വേഷവും, രീതിയും, എല്ലാം കണ്ടാൽത്തന്നെ തോന്നും പാവത്തിനു കണക്കിനു കിട്ടിയിട്ടുണ്ടെന്നു്. എന്റെ മാതാവിന്റെ മൃദുലഹൃദയം ആ ദയനീയദർശനത്തിൽ അലിഞ്ഞുപോയതത്ഭുതമല്ല. അവർ എന്നെ കണക്കിനു ശിക്ഷിച്ചു. എന്നുവെച്ചാൽ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു് ഒരു നല്ല വടിയെടുത്തു്, എന്നെ ഒരു നൂറു 'പെട' 'പെടച്ചു' കാണും. ആദ്യമൊക്കെ, അഭിമാനിയായ ഞാൻ കൂട്ടുകാർ ചുറ്റും നിന്നിരുന്നതിനാൽ കരയാതിരിക്കാൻ ശ്രമിച്ചുനോക്കി. പക്ഷെ പ്രഹരമല്ലെ? ഗത്യന്തരമില്ലാതെ ഞാൻ വാവിട്ടു കേണു. എന്റെ കക്ഷിയിൽപ്പെട്ട കളിക്കാർപോലും അതുകണ്ടു രസിച്ചുചിരിച്ചു;<noinclude></noinclude>
h3sptovg2ekfcknr8wxim3026xcjonn
താൾ:Thudikkunna Thalukal.pdf/61
106
81879
241415
2026-06-17T06:24:23Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241415
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>61
തെളിവുകളായി ഇന്നും എന്റെ മനസ്സിൽ ശേഷിച്ചിട്ടുണ്ടു.....
ലിംഗബന്ധപരമായ മനുഷ്യന്റെ ദൗർബല്യത്തിനു
അഥവാ ആവേശത്തിന്__ ഇതിലധികം അധമമായിട്ടുള്ള ഒരു ദൃഷ്ടാന്തം സാദ്ധ്യമല്ലാത്ത വിധത്തിൽ
അത്ര പൈശാചികവും ജൂഗുപ്സാവഹവുമായ ഒരു രതിവൈകൃതരംഗത്തിൽ
എൻ്റെതൊഴികെ ലോകത്തിൽ മറേറതെങ്കിലും വ്യക്തിയുടെ 'വിദ്യാരംഭം' നിർവ്വഹിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയ
മാണ്. അതിന്റെ സ്വാധീനശക്തി ഇന്നും എന്നിൽ അവശേഷിച്ചിട്ടുണ്ടു്. ആ സ്മൃതിചിത്രം ഇന്നും എന്നെ കിടു കിടുപ്പിക്കുന്നു. എനിക്ക് അഞ്ചുവയസ്സു പ്രായമേ ഉള്ളു. അച്ഛൻ എന്നെ 'എഴുത്തിനു വെയ്ക്കു'വാനായി 'തിരുവള്ളക്കാ
വി'ലേയ്ക്കു കൊണ്ടുപോയി.തൃശ്ശിവപേരൂരിനും ഇരിങ്ങാലക്കുടയ്കും മദ്ധ്യേയുള്ള ഒരു സ്ഥലമാണത്. റോഡരികിൽ തന്നെ ഒരു ക്ഷേത്രമുണ്ട്. 'വിദ്യാരംഭ'ത്തിനു വിഖ്യാതമായ ഒരു ക്ഷേത്രമാണത്രേ അത്. ആ ക്ഷേത്രത്തെക്കുറിച്ചു പല
ഐതിഹ്യങ്ങളുമുണ്ടെന്നറിയുന്നു. വിദ്യാരംഭത്തിന്റെ തലേദിവസം മദ്ധ്യാഹ്നത്തിൽ ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു__
എന്നുവെച്ചാൽ 'പെരുമനം' എന്ന സ്ഥലത്തെത്തിച്ചേർന്നു.
തിരുവള്ളക്കാവിലേയ്ക്കു അവിടെ നിന്നും ഒന്നോ രണ്ടോ നാഴികയുണ്ടെന്നു തോന്നുന്നു. പെരുമനത്തു അച്ഛൻ്റെ ഒരു
സ്നേഹിതനുണ്ടായിരുന്നു. ആ സ്നേഹിതൻ്റെ നിർദ്ദേശപ്രകാരമാണ് എന്നെ എഴുത്തിനു വെയ്ക്കാനങ്ങോട്ടു കൊണ്ടുപോയത്. സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തിലെ ഗൃഹനായകനായിരുന്നു അച്ഛന്റെ സുഹൃത്തു. ആ സുഹൃത്തിന്റെ മകളായി__ ഏക പുത്രിയായി__ ഒരു യുവതിയുണ്ടായിരുന്നു.
അമ്മു എന്നാണവളുടെ പേർ. 'അമ്മചേച്ചി' എന്നു അവളെ ഞാൻ വിളിച്ചതു ഇന്നും ഞാൻ മറന്നിട്ടില്ല.അന്നവൾക്ക് കഷ്ടി
പതിനേഴോ പതിനെട്ടോ വയസ്സു കാ
Digitized By Kerala Sahitya Akademi<noinclude></noinclude>
orpkwpvh9q2okgr7ho43ju327rx5w4a
താൾ:Thudikkunna Thalukal.pdf/93
106
81880
241416
2026-06-17T06:25:59Z
~2026-35246-55
13391
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല! ഒടുവിൽ, അവളും വന്നു. നേരം സന്ധ്യ സമീപിച്ചിരിക്കുന്നു. ഭാഗ്യം, അവൾ തനിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
241416
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ, അവളും വന്നു. നേരം സന്ധ്യ സമീപിച്ചിരിക്കുന്നു. ഭാഗ്യം, അവൾ തനിച്ചാണു്! ഞാൻ മതിലിനപ്പുറത്തു ചെന്നു്, ആരും കാണാതെ കുപ്പിയെടുത്തു്, നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ 'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും, ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവൾ പ്രദിക്ഷണം വെയ്ക്കുന്നു. ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു. മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു. അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി. പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ! ഞാൻ സംശയിച്ചില്ല. തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു. അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാൻ നേരെ നടന്നു, അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി. അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്. അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു. ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വിണ്ടും ക്ഷേത്രത്തിൽ പോയി നോക്കി. അവളില്ല......... പോയിക്കഴിഞ്ഞു! അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തി<noinclude></noinclude>
ensrilyy1tpdfblzg2q5s1jfhrd6mtu
241419
241416
2026-06-17T06:30:28Z
~2026-35246-55
13391
241419
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു.നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്!ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്, നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും, ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവൾ പ്രദിക്ഷണം വെയ്ക്കുന്നു. ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു.മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു.അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി.പറ്റി.മന്ത്രശക്തി ഫലിച്ചതുതന്നെ! ഞാൻ സംശയിച്ചില്ല.തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു.അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാൻ നേരെ നടന്നു, അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി. അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്. അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു. ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വിണ്ടും ക്ഷേത്രത്തിൽ പോയി നോക്കി. അവളില്ല......... പോയിക്കഴിഞ്ഞു! അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തി<noinclude></noinclude>
f5temmlsalpqvy5tbw9cstvarg662xh
241421
241419
2026-06-17T06:31:40Z
~2026-35246-55
13391
241421
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ, അവളും വന്നു. നേരം സന്ധ്യ സമീപിച്ചിരിക്കുന്നു. ഭാഗ്യം, അവൾ തനിച്ചാണു്! ഞാൻ മതിലിനപ്പുറത്തു ചെന്നു്, ആരും കാണാതെ കുപ്പിയെടുത്തു്, നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ 'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും, ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവൾ പ്രദിക്ഷണം വെയ്ക്കുന്നു. ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു. മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു. അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി. പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ! ഞാൻ സംശയിച്ചില്ല. തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു. അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാൻ നേരെ നടന്നു, അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി. അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്. അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു. ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വിണ്ടും ക്ഷേത്രത്തിൽ പോയി നോക്കി. അവളില്ല......... പോയിക്കഴിഞ്ഞു! അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തി<noinclude></noinclude>
ensrilyy1tpdfblzg2q5s1jfhrd6mtu
241422
241421
2026-06-17T06:32:58Z
~2026-35246-55
13391
241422
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു. നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്! ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്, നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ 'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും, ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവൾ പ്രദിക്ഷണം വെയ്ക്കുന്നു. ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു. മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു. അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി. പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ! ഞാൻ സംശയിച്ചില്ല. തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു. അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാൻ നേരെ നടന്നു, അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി. അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്. അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു. ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വിണ്ടും ക്ഷേത്രത്തിൽ പോയി നോക്കി. അവളില്ല......... പോയിക്കഴിഞ്ഞു! അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തി<noinclude></noinclude>
efbwho2n3y3zp9wkghs6pb1c776ghyv
241424
241422
2026-06-17T06:35:25Z
~2026-35246-55
13391
241424
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു.നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്! ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്, നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും,ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവൾ പ്രദിക്ഷണം വെയ്ക്കുന്നു. ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു. മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു. അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി. പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ! ഞാൻ സംശയിച്ചില്ല. തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു. അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാൻ നേരെ നടന്നു, അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി. അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്.അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു. ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വിണ്ടും ക്ഷേത്രത്തിൽ പോയി നോക്കി. അവളില്ല......... പോയിക്കഴിഞ്ഞു! അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തി<noinclude></noinclude>
aaex9xja3gq8wyzfude75mpfznr1co7
241427
241424
2026-06-17T06:38:35Z
~2026-35246-55
13391
241427
proofread-page
text/x-wiki
<noinclude><pagequality level="1" user="2401:4900:646B:25CB:A877:64FF:FEEE:D9F7" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു.നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്!ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്,നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും,ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു.അവൾ പ്രദിക്ഷണം വെയ്ക്കുന്നു.ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു.മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു.അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി.പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ!ഞാൻ സംശയിച്ചില്ല.തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു.അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ.ഞാൻ നേരെ നടന്നു,അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി.അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു.എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്.അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ;മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു.ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി.മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വീണ്ടും ക്ഷേത്രത്തിൽ പോയി നോക്കി.അവളില്ല......... പോയിക്കഴിഞ്ഞു!അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല.അമ്പലത്തി<noinclude></noinclude>
1fejvk2cmrgrnluioa7fnmgm50178y7
241436
241427
2026-06-17T06:41:05Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241436
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു.നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്!ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്,നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും,ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു.അവൾ പ്രദിക്ഷണം വെയ്ക്കുന്നു.ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു.മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു.അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി.പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ!ഞാൻ സംശയിച്ചില്ല.തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു.അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ.ഞാൻ നേരെ നടന്നു,അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി.അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു.എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്.അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ;മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു.ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി.മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വീണ്ടും ക്ഷേത്രത്തിൽ പോയി നോക്കി.അവളില്ല......... പോയിക്കഴിഞ്ഞു!അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല.അമ്പലത്തി<noinclude></noinclude>
11cs7jf7utkkxjvdlgl1rke1rozddmk
താൾ:Thudikkunna Thalukal.pdf/44
106
81881
241417
2026-06-17T06:28:51Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1112-ൽ എഴുതിയ ഒരു കവിത അന്തിത്തിരിയാലൊരാവേശകസ്മിതം ചിന്തിനില്ക്കുന്നുനിൻ നിശ്ശബ്ദമന്ദിരം കണ്ടിടാറില്ലതിലേറെനാളായി ഞാൻ പണ്ടത്തെദീപ്തിപ്രസരങ്ങളൊന്നുമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241417
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>1112-ൽ എഴുതിയ ഒരു കവിത
അന്തിത്തിരിയാലൊരാവേശകസ്മിതം
ചിന്തിനില്ക്കുന്നുനിൻ നിശ്ശബ്ദമന്ദിരം
കണ്ടിടാറില്ലതിലേറെനാളായി ഞാൻ പണ്ടത്തെദീപ്തിപ്രസരങ്ങളൊന്നുമേ
നിത്യമുകത്വം വിറങ്ങലിപ്പിച്ചൊരാ
നിർജ്ജനോദ്യാനങ്ങൾ കാണുമ്പോഴൊക്കെയും എൻമിഴിർത്തുമ്പിൽനിന്നിറ്റു വീഴാറുണ്ടു് നിന്നെയോർത്തായിരമശ്രുകണികകൾ ! വിസ്മയംതോന്നുമാറെൻമുന്നിലിന്നിതാ
വിദ്യുല്ലതപോലണഞ്ഞുനീ പിന്നെയും !
നിർഗ്ഗമിക്കുമ്പോൾനിൻ പിന്നാലെയെത്തുവാൻ
സ്വർഗ്ഗംപറക്കുന്നു നീ പോം വഴികളിൽ.
മഞ്ജുഹേമന്തം നിലാവിൽ കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികൾ
ഇന്നുമെത്താറുണ്ടു നീവിട്ടുപോയനിൻ
പുണ്യാശ്രമത്തിലെ പുഷ്പിതവാടിയിൽ!
എങ്കിലും മൂകരായ് നില്ക്കുകയല്ലാതെ
തൻകരവല്ലകിമീട്ടിടാറില്ലവർ !
കേട്ടിടാറില്ല നി പോയ നാൾതൊട്ടു നിൻ
കൂട്ടിലെത്തത്തതൻ കൊഞ്ചലശേഷവും!
തെന്നലാലിംഗനംചെയ്കിലും മർമ്മരം
ചിന്തിടാറില്ല മരതകപ്പച്ചകൾ ! അപ്പപ്പോഴെത്തുമാത്തോപ്പിന്റെവിർപ്പലു-
ട സ്പഷ്ടമേതോ വിഷാദപരിമളം.<noinclude></noinclude>
ln1qxoypw873fbhe7guk3zdieqwqsor
241420
241417
2026-06-17T06:31:16Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241420
proofread-page
text/x-wiki
<noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>1112-ൽ എഴുതിയ ഒരു കവിത
അന്തിത്തിരിയാലൊരാവേശകസ്മിതം
ചിന്തിനില്ക്കുന്നുനിൻ നിശ്ശബ്ദമന്ദിരം
കണ്ടിടാറില്ലതിലേറെനാളായി ഞാൻ പണ്ടത്തെദീപ്തിപ്രസരങ്ങളൊന്നുമേ
നിത്യമുകത്വം വിറങ്ങലിപ്പിച്ചൊരാ
നിർജ്ജനോദ്യാനങ്ങൾ കാണുമ്പോഴൊക്കെയും എൻമിഴിർത്തുമ്പിൽനിന്നിറ്റു വീഴാറുണ്ടു് നിന്നെയോർത്തായിരമശ്രുകണികകൾ ! വിസ്മയംതോന്നുമാറെൻമുന്നിലിന്നിതാ
വിദ്യുല്ലതപോലണഞ്ഞുനീ പിന്നെയും !
നിർഗ്ഗമിക്കുമ്പോൾനിൻ പിന്നാലെയെത്തുവാൻ
സ്വർഗ്ഗംപറക്കുന്നു നീ പോം വഴികളിൽ.
മഞ്ജുഹേമന്തം നിലാവിൽ കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികൾ
ഇന്നുമെത്താറുണ്ടു നീവിട്ടുപോയനിൻ
പുണ്യാശ്രമത്തിലെ പുഷ്പിതവാടിയിൽ!
എങ്കിലും മൂകരായ് നില്ക്കുകയല്ലാതെ
തൻകരവല്ലകിമീട്ടിടാറില്ലവർ !
കേട്ടിടാറില്ല നി പോയ നാൾതൊട്ടു നിൻ
കൂട്ടിലെത്തത്തതൻ കൊഞ്ചലശേഷവും!
തെന്നലാലിംഗനംചെയ്കിലും മർമ്മരം
ചിന്തിടാറില്ല മരതകപ്പച്ചകൾ ! അപ്പപ്പോഴെത്തുമാത്തോപ്പിന്റെവിർപ്പലു-
ട സ്പഷ്ടമേതോ വിഷാദപരിമളം.<noinclude></noinclude>
sjis7b2ypjr6oinr0ag6pz9p11rzktj
താൾ:Thudikkunna Thalukal.pdf/120
106
81882
241425
2026-06-17T06:37:53Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ- ണ്ടായിരമായിരമെത്തുന്നു കത്തുകൾ ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു- മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ. ആബദ്ധസൗഹൃദമാഗമിപ്പൂ കനി- ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241425
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude>ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ
തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം.
ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ,
ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ
നാനാരസാകുലം നാളെമജ്ജീവിത-
നാടകത്തിങ്കൽ യവനിക വീഴ്കിലും.
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ.
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്!
നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട-
മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ.
നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!<noinclude></noinclude>
4m4k0ijhc30mgi98yj79twbk7mh4zio
241434
241425
2026-06-17T06:40:36Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241434
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude>ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ
തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം.
ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ,
ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ
നാനാരസാകുലം നാളെമജ്ജീവിത-
നാടകത്തിങ്കൽ യവനിക വീഴ്കിലും.
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ.
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്!
നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട-
മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ.
നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!<noinclude></noinclude>
e0ka1ha6xa5xdzqre3v9rkd4xu3sbaa
താൾ:Thudikkunna Thalukal.pdf/121
106
81883
241428
2026-06-17T06:39:25Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' (അവസാനം എഴുതിയ കവിത) ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ- ണ്ടായിരമായിരമെത്തുന്നു കത്തുകൾ ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു- മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ. ആബദ്ധസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241428
proofread-page
text/x-wiki
<noinclude><pagequality level="1" user="Mohammed sirajpn" /></noinclude> (അവസാനം എഴുതിയ കവിത)
ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ
തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം.
ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ,
ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ
നാനാരസാകുലം നാളെമജ്ജീവിത-
നാടകത്തിങ്കൽ യവനിക വീഴ്കിലും.
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ.
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്!
നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട-
മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ.
നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!<noinclude></noinclude>
fhbcnkdkjlmgcvsbl3o07gaty16316h
241435
241428
2026-06-17T06:40:48Z
Mohammed sirajpn
13344
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241435
proofread-page
text/x-wiki
<noinclude><pagequality level="3" user="Mohammed sirajpn" /></noinclude> (അവസാനം എഴുതിയ കവിത)
ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ
തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം.
ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ,
ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ
നാനാരസാകുലം നാളെമജ്ജീവിത-
നാടകത്തിങ്കൽ യവനിക വീഴ്കിലും.
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ.
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്!
നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട-
മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ.
നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!<noinclude></noinclude>
7d849hrly033xd3h5df0t0hcz3rv19x
താൾ:Thudikkunna Thalukal.pdf/45
106
81884
241430
2026-06-17T06:39:48Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1106-ൽ എഴുതിയ ഒരു കവിത (അനുകരണം) കുളിർവാടാമല്ലി,തുളസി,നല്ലന്തി- മലരിതൊട്ടോരോ മലർവല്ലി; നിറയുന്നദിക്കിൽ നിരുപമങ്ങളാം നിരവധിരത്നനികരത്താൽ വിരചിച്ചീടട്ടെ ശവകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241430
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>1106-ൽ എഴുതിയ ഒരു കവിത
(അനുകരണം)
കുളിർവാടാമല്ലി,തുളസി,നല്ലന്തി-
മലരിതൊട്ടോരോ മലർവല്ലി;
നിറയുന്നദിക്കിൽ നിരുപമങ്ങളാം
നിരവധിരത്നനികരത്താൽ
വിരചിച്ചീടട്ടെ ശവകുടിരങ്ങൾ
വിവിധരീതിയിൽ, ധനവന്മാർ.
നഗരപ്പള്ളിതൻ നടുമുറ്റത്തെന്റെ
ശകലിതാസ്ഥികൾ വിതറൊല്ലേ!
വികലഭാഗ്യ,നെൻ വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ !
അവിടെ,യാവനകുഹരത്തിലെങ്ങാ-
നഴുകിയെൻ പാഴ് മണ്ണടിയട്ടേ !
2
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടിൽ, കളിമണ്ണാൽ,
വിരചിച്ചുകൊൾവിൻ ശവകുടിരമൊ-
ന്നുരുനിർബ്ബന്ധമാണതിനെങ്കിൽ.
മരതകക്കുന്നിനടിയി,ലോരോരോ
മരനിരചുഴും വനഭൂവിൽ,
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പിഞ്ചുലതകളും,<noinclude></noinclude>
9mnl795tqrwch26yf1t3pdqhn18qroy
241433
241430
2026-06-17T06:40:33Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241433
proofread-page
text/x-wiki
<noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>1106-ൽ എഴുതിയ ഒരു കവിത
(അനുകരണം)
കുളിർവാടാമല്ലി,തുളസി,നല്ലന്തി-
മലരിതൊട്ടോരോ മലർവല്ലി;
നിറയുന്നദിക്കിൽ നിരുപമങ്ങളാം
നിരവധിരത്നനികരത്താൽ
വിരചിച്ചീടട്ടെ ശവകുടിരങ്ങൾ
വിവിധരീതിയിൽ, ധനവന്മാർ.
നഗരപ്പള്ളിതൻ നടുമുറ്റത്തെന്റെ
ശകലിതാസ്ഥികൾ വിതറൊല്ലേ!
വികലഭാഗ്യ,നെൻ വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ !
അവിടെ,യാവനകുഹരത്തിലെങ്ങാ-
നഴുകിയെൻ പാഴ് മണ്ണടിയട്ടേ !
2
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടിൽ, കളിമണ്ണാൽ,
വിരചിച്ചുകൊൾവിൻ ശവകുടിരമൊ-
ന്നുരുനിർബ്ബന്ധമാണതിനെങ്കിൽ.
മരതകക്കുന്നിനടിയി,ലോരോരോ
മരനിരചുഴും വനഭൂവിൽ,
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പിഞ്ചുലതകളും,<noinclude></noinclude>
r85k7840msf8qmbk9vz8vq447ggzug5
താൾ:Thudikkunna Thalukal.pdf/79
106
81885
241438
2026-06-17T06:44:31Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഹാ നേട്ടമായിത്തീരും" എന്നിങ്ങനെ പറയുകയും ചെയ്തു. അതു കേട്ടപ്പോൾ, ആനന്ദാതിരേകാത്താൽ എനിക്കു മോഹാലസ്യം സംഭവിക്കാഞ്ഞതു ഭാഗ്യമെന്നേ ഇന്നു ഞാൻ വിചാരിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241438
proofread-page
text/x-wiki
<noinclude><pagequality level="1" user="നുബ് ല അലി" /></noinclude>മഹാ നേട്ടമായിത്തീരും" എന്നിങ്ങനെ പറയുകയും ചെയ്തു. അതു കേട്ടപ്പോൾ, ആനന്ദാതിരേകാത്താൽ എനിക്കു മോഹാലസ്യം സംഭവിക്കാഞ്ഞതു ഭാഗ്യമെന്നേ ഇന്നു ഞാൻ വിചാരിക്കുന്നുള്ളു. ആ കൃതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന 'മായ' എന്ന പദ്യം(ശ്ലോകങ്ങൾ) അദ്ദേഹം പല പ്രാവശ്യവും വായിച്ചു. അത് "അസ്സലായി'ട്ടുണ്ടെന്ന് എന്നോടാവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ആ കൃതികളിൽ ഒന്നും എനിക്കോർമ്മയില്ല, "കുറുക്കനും മുന്തിരിങ്ങയും" എന്ന കഥയിലെ കുറുക്കൻ മുന്തിരിപ്പടർപ്പിൻറെ കീഴിൽ നിന്നു കൊണ്ട് ;
എന്തു ഞാനിഹചെയ്യേണ്ടു
ഹന്ത, മുന്തിരിതിന്നുവാൻ?
എന്നിങ്ങനെ ആത്മഗതം ചെയ്യുന്ന ഭാഗം അദ്ദേഹത്തെ വളരെ രസിപ്പിക്കുകയുണ്ടായി. മി. കരുണാകരമേനവന്റെ മുഖത്ത് ആ വന്ദ്യ കവിയുടെ പ്രശംസാവാക്കുകൾ കേട്ടു ചാരിതാർത്ഥ്യദ്യോതകമായ ഒരു പ്രകാശം സ്‌ഫുരിച്ചത് എന്റെ മനോദർപ്പണത്തിൽ ഇപ്പോഴും പ്രതിഫലിച്ചുകിടക്കുന്നുണ്ട്.കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ആ കവീശ്വരനോട്-സാഹിതീവിലാസകർത്താവായ കവിമണി കെ,സി. കുട്ട്യപ്പനമ്പ്യാരോട് -എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുവാൻ ഞാൻ പദം കാണുന്നില്ല. മി. മേനവനോടുള്ള എന്റെ കടപ്പാടു വാക്കുകളാൽ രേഖപ്പെടുത്താവുന്നതുമല്ല. കാവ്യാത്മകമായ എന്തെങ്കിലും സിദ്ധി എനിക്കു കൈ വന്നിട്ടുണ്ടെന്ന് മഹാജനങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ, ആ സിദ്ധിക്കടിസ്ഥാനം മി. മേനവന്റെ നിരന്തരപ്രോത്സാഹനംമാത്രമാണെന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതിലല്ലോ
കോശേരിമാളികയിൽ, പറമ്പിന്റെ കിഴക്കെ അറ്റത്തായി 'കളരി' എന്നു പറയുന്ന ഒരു കെട്ടാരവും, മാറൻകുള<noinclude></noinclude>
s4s5qcr86azv2tlfe20rvp263r10w4o
241468
241438
2026-06-17T06:59:52Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241468
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>മഹാ നേട്ടമായിത്തീരും" എന്നിങ്ങനെ പറയുകയും ചെയ്തു. അതു കേട്ടപ്പോൾ, ആനന്ദാതിരേകാത്താൽ എനിക്കു മോഹാലസ്യം സംഭവിക്കാഞ്ഞതു ഭാഗ്യമെന്നേ ഇന്നു ഞാൻ വിചാരിക്കുന്നുള്ളു. ആ കൃതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന 'മായ' എന്ന പദ്യം(ശ്ലോകങ്ങൾ) അദ്ദേഹം പല പ്രാവശ്യവും വായിച്ചു. അത് "അസ്സലായി'ട്ടുണ്ടെന്ന് എന്നോടാവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ആ കൃതികളിൽ ഒന്നും എനിക്കോർമ്മയില്ല, "കുറുക്കനും മുന്തിരിങ്ങയും" എന്ന കഥയിലെ കുറുക്കൻ മുന്തിരിപ്പടർപ്പിൻറെ കീഴിൽ നിന്നു കൊണ്ട് ;
എന്തു ഞാനിഹചെയ്യേണ്ടു
ഹന്ത, മുന്തിരിതിന്നുവാൻ?
എന്നിങ്ങനെ ആത്മഗതം ചെയ്യുന്ന ഭാഗം അദ്ദേഹത്തെ വളരെ രസിപ്പിക്കുകയുണ്ടായി. മി. കരുണാകരമേനവന്റെ മുഖത്ത് ആ വന്ദ്യ കവിയുടെ പ്രശംസാവാക്കുകൾ കേട്ടു ചാരിതാർത്ഥ്യദ്യോതകമായ ഒരു പ്രകാശം സ്‌ഫുരിച്ചത് എന്റെ മനോദർപ്പണത്തിൽ ഇപ്പോഴും പ്രതിഫലിച്ചുകിടക്കുന്നുണ്ട്.കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ആ കവീശ്വരനോട്-സാഹിതീവിലാസകർത്താവായ കവിമണി കെ,സി. കുട്ട്യപ്പനമ്പ്യാരോട് -എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുവാൻ ഞാൻ പദം കാണുന്നില്ല. മി. മേനവനോടുള്ള എന്റെ കടപ്പാടു വാക്കുകളാൽ രേഖപ്പെടുത്താവുന്നതുമല്ല. കാവ്യാത്മകമായ എന്തെങ്കിലും സിദ്ധി എനിക്കു കൈ വന്നിട്ടുണ്ടെന്ന് മഹാജനങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ, ആ സിദ്ധിക്കടിസ്ഥാനം മി. മേനവന്റെ നിരന്തരപ്രോത്സാഹനംമാത്രമാണെന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതിലല്ലോ
കോശേരിമാളികയിൽ, പറമ്പിന്റെ കിഴക്കെ അറ്റത്തായി 'കളരി' എന്നു പറയുന്ന ഒരു കെട്ടാരവും, മാറൻകുള<noinclude></noinclude>
p3wurnu49ixy25q4rcjj8jvsuynq9xg
താൾ:Thudikkunna Thalukal.pdf/46
106
81886
241439
2026-06-17T06:46:07Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അരികെ പച്ചപ്പുൽപ്പരവതാനിയു- മഴകേറ്റു സമതലമൊന്നിൽ, പലപലപൂക്കൾക്കിടയിൽതീർക്കണേ പരിചിലെന്നന്ത്യശയനീയം! അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിൻ പവിഴമല്ലിപ്പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241439
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>അരികെ പച്ചപ്പുൽപ്പരവതാനിയു-
മഴകേറ്റു സമതലമൊന്നിൽ,
പലപലപൂക്കൾക്കിടയിൽതീർക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിൻ
പവിഴമല്ലിപ്പൂവുതിരണം!
അരികി,ലെപ്പോഴു,മലതല്ലിപ്പാടു-
മരുവിയാമന്ദമൊഴുകണം!
ഇവമാത്രംപോരു,മിവമാത്രംപോരു-
മിവലഭിക്കിൽ, ഞാൻ ചരിതാർത്ഥൻ!
3
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ
പരിഷകളെന്റെ നികടത്തിൽ
(അപൂർണ്ണം)<noinclude></noinclude>
r6zh0bk1l06zn6i9moowfh0kbjxzjtt
241441
241439
2026-06-17T06:47:34Z
ഹമീഷ കെ ആർ
13335
241441
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>അരികെ പച്ചപ്പുൽപ്പരവതാനിയു-
മഴകേറ്റു സമതലമൊന്നിൽ,
പലപലപൂക്കൾക്കിടയിൽതീർക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിൻ
പവിഴമല്ലിപ്പൂവുതിരണം!
അരികി,ലെപ്പോഴു,മലതല്ലിപ്പാടു-
മരുവിയാമന്ദമൊഴുകണം!
ഇവമാത്രംപോരു,മിവമാത്രംപോരു-
മിവലഭിക്കിൽ, ഞാൻ ചരിതാർത്ഥൻ!
3
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ
പരിഷകളെന്റെ നികടത്തിൽ
(അപൂർണ്ണം)<noinclude></noinclude>
hwswiq5uyoid9vr0azc5prpdhre83ky
241444
241441
2026-06-17T06:49:28Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241444
proofread-page
text/x-wiki
<noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>അരികെ പച്ചപ്പുൽപ്പരവതാനിയു-
മഴകേറ്റു സമതലമൊന്നിൽ,
പലപലപൂക്കൾക്കിടയിൽതീർക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിൻ
പവിഴമല്ലിപ്പൂവുതിരണം!
അരികി,ലെപ്പോഴു,മലതല്ലിപ്പാടു-
മരുവിയാമന്ദമൊഴുകണം!
ഇവമാത്രംപോരു,മിവമാത്രംപോരു-
മിവലഭിക്കിൽ, ഞാൻ ചരിതാർത്ഥൻ!
3
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ
പരിഷകളെന്റെ നികടത്തിൽ (അപൂർണ്ണം)<noinclude></noinclude>
5c6fkvjx0lbfh88su46psu5pq2g8gf8
താൾ:Thudikkunna Thalukal.pdf/94
106
81887
241440
2026-06-17T06:46:40Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241440
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>ലേയ്ക്കുപോയ എന്നെ കാണായ്ക്കയാൽ വീട്ടുകാർ പരിഭ്രമിച്ചി രിക്കുകയാണു്.മ്ലാനചിത്തനായി മടങ്ങിയെത്തിയ എനിക്കു നേരം വൈകിയതിനു്,അമ്മയുടെ അടുക്കൽനിന്നും കുറച്ചു അടികിട്ടി.പിറ്റെ ദിവസം ആ ജ്ഞാനശകലം എനിക്കു പ്രദാനം ചെയ്തു എന്നെ വഞ്ചിച്ച സതിർത്ഥ്യനെ എന്തെല്ലാമാണു ഞാൻ പറഞ്ഞതെന്നു എനിക്കോർമ്മയില്ല.എനിക്കയാളെ ചുട്ടുപൊടിക്കുവാനുള്ള കോപമുണ്ടായി.ഇന്നതോർക്കുമ്പോൾ ഞാൻ ലജ്ജിച്ചു ചുളിപ്പോകുന്നു!...... ഏവംവിധങ്ങളായ ചില പരാക്രമങ്ങൾക്കു ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളിൽ ഞാൻ മഹാഭീരുവായിരുന്നു മലബാറിൽ മാപ്പിളലഹള ശക്തിയായി നടക്കുന്ന കാലമായിരുന്നു അതു്.മാപ്പിളമാർ പ്രവർത്തിക്കുന്ന 'ക്രൂര പ്രവർത്തി'കളെക്കുറിച്ചു പലേ കഥകളും ഞാൻ കേൾക്കുവാനിടയായി. അവയെന്നെ ഭയചകിതനാക്കി. സ്കൂളിലേയ്ക്കോ മറ്റോ പോകുമ്പോൾ ഒരു മുഹമ്മദീയനെ ദൂരെയെങ്ങാനും കണ്ടാൽ മതി, ഞാൻ തളർന്നുപോകും. പ്രാണരക്ഷാർത്ഥം അവരുടെ മുൻപിൽ നിന്നു പലപ്പോഴും ഞാൻ പലായനം ചെയ്തിട്ടുണ്ടു്. ഏതൊരു മുഹമ്മദീയനായാലും വേണ്ടില്ല, കണ്ടുമുട്ടിയാൽ എൻ്റെ കഥ കഴിക്കുമെന്നായിരുന്നു വിചാരം. എൻ്റെ ഭവനത്തിൽനിന്നു ഒരു ഫർലാംഗ് അകലെ മൂന്നു പലവ്യഞ്ജനക്കടകൾ ഉണ്ട്. അവയുടെ ഉടമസ്ഥന്മാർ മുഹമ്മദീയരായിരുന്നു. ഞങ്ങൾ ദരിദ്രരായിരുന്നതിനാൽ വീട്ടാവശ്യങ്ങൾക്കുള്ള വ്യഞ്ജനാദിപദാർത്ഥങ്ങൾ മിക്കവാറും അന്നന്നു വാങ്ങുകയായിരുന്നു പതിവു്. അവ വാങ്ങിക്കൊണ്ടുവരുവാനുള്ള ചുമതല എനിക്കാണു്. അനുജന്മാർ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങളായിരുന്നതിനാൽ, ആ കൃത്യം നിർവ്വഹിക്കാൻ ഭവനത്തിൽ മറ്റാരുമില്ല. എന്തെങ്കിലും സാമാനം വാങ്ങുവാനായി പണം തന്നയച്ചാൽ മേൽ പ്രസ്താവിച്ച മുഹമ്മദീയരുടെ കടകളിൽ പോ<noinclude></noinclude>
4ffbghl69vobuluflnnrjqh7oykaew5
താൾ:Thudikkunna Thalukal.pdf/80
106
81888
241442
2026-06-17T06:48:23Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിന്റെ കിഴക്കേക്കരയിലുള്ള 'കുളപ്പുരമാളിക'യുമായിരുന്നു ഞങ്ങളുടെ വിഹാരരംഗങ്ങൾ. മുൻപൊരിടത്തു പ്രതിപാദിച്ചിട്ടുള്ള പദ്യങ്ങളിൽ കാണുന്ന പേരുകാരെക്കൂടാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241442
proofread-page
text/x-wiki
<noinclude><pagequality level="1" user="നുബ് ല അലി" /></noinclude>ത്തിന്റെ കിഴക്കേക്കരയിലുള്ള 'കുളപ്പുരമാളിക'യുമായിരുന്നു ഞങ്ങളുടെ വിഹാരരംഗങ്ങൾ. മുൻപൊരിടത്തു പ്രതിപാദിച്ചിട്ടുള്ള പദ്യങ്ങളിൽ കാണുന്ന പേരുകാരെക്കൂടാതെ വേറെ ചിലരും ഞങ്ങളുടെ കളിസെറ്റിൽ ഉണ്ടായിരുന്നു.അമ്പിയുടെ അനുജൻ 'അയ്യൻ,' ഒരു 'ബാലൻ', ഒരു 'കൃഷ്ണ പണിക്കർ', കുഞ്ഞിക്കട്ടൻറെ അനുജത്തി 'രത്നം', ഭാഗിനേയി 'തങ്കം', 'കൃഷ്ണൻ' 'ശങ്കരനാരായണൻ' ഇങ്ങനെ സഹോദരന്മാരായ രണ്ടു നമ്പൂതിരിബാലന്മാർ, 'അമ്പലം വിഴുങ്ങി ' എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ചന്ദ്രശേഖരൻ നായർ, ഇങ്ങനെ പലരും ………പയ്യപിള്ളിശങ്കരപിള്ള , ഉണ്ടവേലു തുടങ്ങിയവർക്കു കോശേരിമാളികയ്ക്കകത്തു പ്രവേശനമുണ്ടായിരുന്നില്ല.
പാത്താച്ചി രാമൻ, ഭാസ്കരൻ, കുഞ്ഞിക്കുട്ടൻ, രവിവർമ്മൻ ഞാൻ എന്നിവർമാത്രം ചിലപ്പോൾ കളരയിലും കുളപുരമാളികയിലും ഒന്നിച്ചുകൂടും. ആ സമ്മേളനം ഗുഢമായി........
അന്നു ഞങ്ങൾക്കു ഒരു 'ബാലസമാജം' ഉണ്ടായിരുന്നു. സെക്രട്ടറി ഞാനാണ് . കുഞ്ഞിക്കുട്ടൻ ഖജാൻജി, കൃഷ്ണപ്പണിക്കർ പ്രസിഡന്റ് , കരുണാകരമേനവൻ രക്ഷാധികാരി. എല്ലാ ഞായറാഴ്ചയും പകൽ മൂന്നുമണിക്കു കുളപ്പുര മാളികയിലെ ഒരു വലിയ മുറിയിൽവെച്ച് സമ്മേളനം നിർവ്വഹിക്കപ്പെടും. പദ്യ പാരായണം, ഉപന്യാസപാരായണം, പ്രസംഗം, വാഗ്വാദം, അക്ഷരശ്ലോകമത്സരം ഇങ്ങനെ പല പരിപാടികളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. സെക്രട്ടറിയുടെ ചുമതലയേറിയ ഭാരം ഞാൻ പ്രശംസാർഹമാംവിധം നിർവഹിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച ഒരബദ്ധം പറ്റി . മേടമാസക്കാലം. തീപോലുള്ള വെയിൽ. എന്നെ ഒരുനേരത്തും വീട്ടിൽ കാ<noinclude></noinclude>
k9cm8yfsdbx9gopxlmbzygowaymtbrj
241469
241442
2026-06-17T07:00:10Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241469
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ത്തിന്റെ കിഴക്കേക്കരയിലുള്ള 'കുളപ്പുരമാളിക'യുമായിരുന്നു ഞങ്ങളുടെ വിഹാരരംഗങ്ങൾ. മുൻപൊരിടത്തു പ്രതിപാദിച്ചിട്ടുള്ള പദ്യങ്ങളിൽ കാണുന്ന പേരുകാരെക്കൂടാതെ വേറെ ചിലരും ഞങ്ങളുടെ കളിസെറ്റിൽ ഉണ്ടായിരുന്നു.അമ്പിയുടെ അനുജൻ 'അയ്യൻ,' ഒരു 'ബാലൻ', ഒരു 'കൃഷ്ണ പണിക്കർ', കുഞ്ഞിക്കട്ടൻറെ അനുജത്തി 'രത്നം', ഭാഗിനേയി 'തങ്കം', 'കൃഷ്ണൻ' 'ശങ്കരനാരായണൻ' ഇങ്ങനെ സഹോദരന്മാരായ രണ്ടു നമ്പൂതിരിബാലന്മാർ, 'അമ്പലം വിഴുങ്ങി ' എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ചന്ദ്രശേഖരൻ നായർ, ഇങ്ങനെ പലരും ………പയ്യപിള്ളിശങ്കരപിള്ള , ഉണ്ടവേലു തുടങ്ങിയവർക്കു കോശേരിമാളികയ്ക്കകത്തു പ്രവേശനമുണ്ടായിരുന്നില്ല.
പാത്താച്ചി രാമൻ, ഭാസ്കരൻ, കുഞ്ഞിക്കുട്ടൻ, രവിവർമ്മൻ ഞാൻ എന്നിവർമാത്രം ചിലപ്പോൾ കളരയിലും കുളപുരമാളികയിലും ഒന്നിച്ചുകൂടും. ആ സമ്മേളനം ഗുഢമായി........
അന്നു ഞങ്ങൾക്കു ഒരു 'ബാലസമാജം' ഉണ്ടായിരുന്നു. സെക്രട്ടറി ഞാനാണ് . കുഞ്ഞിക്കുട്ടൻ ഖജാൻജി, കൃഷ്ണപ്പണിക്കർ പ്രസിഡന്റ് , കരുണാകരമേനവൻ രക്ഷാധികാരി. എല്ലാ ഞായറാഴ്ചയും പകൽ മൂന്നുമണിക്കു കുളപ്പുര മാളികയിലെ ഒരു വലിയ മുറിയിൽവെച്ച് സമ്മേളനം നിർവ്വഹിക്കപ്പെടും. പദ്യ പാരായണം, ഉപന്യാസപാരായണം, പ്രസംഗം, വാഗ്വാദം, അക്ഷരശ്ലോകമത്സരം ഇങ്ങനെ പല പരിപാടികളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. സെക്രട്ടറിയുടെ ചുമതലയേറിയ ഭാരം ഞാൻ പ്രശംസാർഹമാംവിധം നിർവഹിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച ഒരബദ്ധം പറ്റി . മേടമാസക്കാലം. തീപോലുള്ള വെയിൽ. എന്നെ ഒരുനേരത്തും വീട്ടിൽ കാ<noinclude></noinclude>
pbw5okzu4y7yzbsibwgmmtt7fevpnsr
താൾ:Thudikkunna Thalukal.pdf/62
106
81889
241443
2026-06-17T06:48:59Z
ലക്ഷ്മി എം. എം
13355
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241443
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>62
ണുമെന്നു തോന്നുന്നു. ഞാൻ എപ്പോഴും അമ്മുച്ചേച്ചിയോടൊന്നിച്ചായിരുന്നു. പ്രജാമണ്ഡലത്തിന്റെ വിദൂരസീമയിൽ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ആ രതിവൈകൃതരംഗം, പരമപവിത്രമായ എന്റെ 'വിദ്യാരംഭ'ത്തിൻറ പീഠികയായിത്തീരുവാനിടവന്ന നിർഭാഗ്യത്തെക്കുറിച്ചോർക്കുമ്പോൾ, ലജ്ജ, അമർഷം,നൈരാശ്യം,ഇവയെല്ലാമൊത്തൊരുമിച്ചു ഒരു മിശ്രവികാരം ഇന്നും എൻ്റെ ഹൃദയമണ്ഡലത്തിൽ കൊടും കാറ്റടിക്കുന്നുണ്ട്. എന്നാൽ അന്നാകട്ടെ അവാച്യവും ആലോചനാതീതവുമായ
ഒരവ്യക്താനന്ദാനുഭൂതിയിൽ എന്റെ ഹൃദയകുഡ്മളം കോരിത്തരിക്കുകയാ ണുണ്ടായതെന്നുള്ള പരമാർത്ഥം ഞാൻ മറച്ചുവെക്കുന്നില്ല. ഒരുപക്ഷെ ശപ്‌തമായ അനുഭവത്തിന്റെ മാരകശക്തിയായിരിക്കാം പില്ക്കാലങ്ങളിൽ, സംസ്കാരവും
വിവേചനാശക്തിയും ഉണ്ടായിട്ടുപോലും, സാന്മാർഗികജീവിതത്തിന്റെ നിത്യദീപ്തമായ തേജോമേഖലയിൽനിന്നും
അനിയന്ത്രിതമാംവിധം അകന്നകന്നു അന്ധകാരാവൃതമായ പാപകൂപങ്ങളിൽ എന്റെ ആത്മസത്തയെ പരിതാപകരമായ രീതിയിൽ ഞാൻ അധഃപതിപ്പിച്ചത്.
എന്തുമാകട്ടെ , സ്ത്രീയോടുള്ള എന്റെ വിദ്വേഷത്തിന്റെ ആദ്യത്തെ വിത്തുവീണിട്ടുള്ളത് ആ രതിവൈകൃതരംഗത്തിലായിരുന്നു
വെന്നു ഇന്നെനിക്കു അപഗ്രഥിച്ചറിയുവാൻ സാധിക്കുന്നുണ്ട്. ആ വ്യക്തിയേയോ, ആ ഭവനത്തെയോകുറിച്ചു ഇന്നും
എനിക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആ സ്ഥലത്തു__പെരുവനത്തു__ ഞാൻ ഇതുവരെ പോയിട്ടുമില്ല. എങ്കിലും
എന്റെ പിതാവ് ചെയ്തപോലെ, ഞാനും എന്റെ കുട്ടിയെ തിരുവള്ളക്കാവിൽത്തന്നെ കൊണ്ടുപോയാണ് എഴുത്തിനിരുത്തിയത്. എന്റെ പുത്രനു രണ്ടു വയസ്സും രണ്ടു മാസം
മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാത്രമല്ല ഞാനും എന്റെ പുത്രനും, ക്ഷേത്രത്തിനു തൊട്ടുള്ള വാരിയത്തു സൗജന്യനിധി
Digitized By Kerala Sahitya Akademi<noinclude></noinclude>
bfu8wi97hsa2bnfzmn4owrtv6fnfvzv
താൾ:Thudikkunna Thalukal.pdf/81
106
81890
241446
2026-06-17T06:50:03Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണാത്തതിനാൽ അമ്മ എപ്പോഴും വഴക്കു പറയാറുണ്ട്.അന്നു 'മിനിട്‌സ്' എഴുതേണ്ടിയിരുന്നതിനാൽ ഞാൻ പുറത്തെങ്ങും പോയില്ല. മദ്ധ്യാഹ്നത്തോടുകൂടി ആ കൃത്യം നിർവ്വഹിച്ചുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241446
proofread-page
text/x-wiki
<noinclude><pagequality level="1" user="നുബ് ല അലി" /></noinclude>ണാത്തതിനാൽ അമ്മ എപ്പോഴും വഴക്കു പറയാറുണ്ട്.അന്നു 'മിനിട്‌സ്' എഴുതേണ്ടിയിരുന്നതിനാൽ ഞാൻ പുറത്തെങ്ങും പോയില്ല. മദ്ധ്യാഹ്നത്തോടുകൂടി ആ കൃത്യം നിർവ്വഹിച്ചുകഴിഞ്ഞു. ഊണു കഴിഞ്ഞ ഉടൻ വെളിയിലേക്കിറങ്ങാമെന്നായിരുന്നു ഉദ്ദേശം. എന്നാൽ അമ്മ എന്നെ നല്ലപോലൊന്നു പറ്റിച്ചു . സകല മുണ്ടുകളും എടുത്തു ഒരു മുറിയിലിട്ടു പുട്ടി. ഞാൻ കൗപീനമാത്രധാരിയായി ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. ഊണു കഴിഞ്ഞു വന്നപ്പോൾ എനിക്കുപറ്റിയ അപകടം വെളിവായി. എന്റെ ഹൃദയം ആ ചൊരിവെയിലിൽ മുറ്റത്തു നിൽക്കുന്ന തുളസിക്കൂമ്പ് പോലെ വാടിപ്പോയി. മുണ്ടുതരാൻ പറഞ്ഞ് ഞാൻ കരച്ചിൽ തുടങ്ങി. അമ്മ എത്ര നിർബന്ധിച്ചിട്ടും വഴിപ്പെട്ടില്ല. "പുറത്തേയ്ക്കിറങ്ങിക്കൂടാ' എന്നു ഉഗ്രമായ ഒരു നിരോധനാജ്ഞ! എന്തുചെയ്യും? സമയമങ്ങനെ പറന്നുപോകുന്നു. മണി രണ്ടുകഴിഞ്ഞു. ഞാൻ കുരങ്ങൻ ചത്ത കാക്കാലനെപ്പോലെ വിഷണ്ഡനായിട്ടങ്ങനെ ഇരിക്കുകയാണ് . മുണ്ടു കിട്ടുകയില്ലെന്നുള്ള കാര്യം തീർച്ച .അമ്മ പതുക്കെ ഉറങ്ങിത്തുടങ്ങിയതിനോടുകൂടി ഞാൻ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ, ഒരൊറ്റ ഓട്ടം! പടിഞ്ഞാറെ വേലിയ്ക്കു ഒരു ‘നൂട്ട’(ദ്വാരം) ഉണ്ട്. അതിൽകൂടി കടന്നു റോഡിൽക്കൂടി ഓടി ഒരുപ്രകാരത്തിൽ കിഴക്കുവശത്തുള്ള കുളപ്പുരമാളികയിൽ മിനിട്‌സ്‌ബുക്കുമായി ഞാൻ എത്തിച്ചേർന്നു . സദസ്യർ അക്ഷമരായി എന്നെ കാത്തിരിക്കുകയാണ് . എന്റെ കിതപ്പും , പാരവശ്യവും, അതിനെക്കാൾ കവിഞ്ഞും എന്റെ കൌപീനമാത്രാച്ഛാദിതമായ ആകാരവും അവരെ അല്പം അമ്പരപ്പിച്ചു. കാര്യം ഞാൻ വിശദപ്പെടുത്തി. രണ്ടാംമുണ്ട് ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ തൽക്കാലത്തേക്ക് എന്റെ നഗ്നത മറയ്ക്കുവാൻ എന്നെ സഹായിക്കുന്ന കാഴ്ച ത്തിൽ അവരും നിരാശരായി. എന്തിന് , അന്നത്തെ സമ്മേ<noinclude></noinclude>
5x1zdoiistq2tg8t6431xr6hzfhp7lk
241470
241446
2026-06-17T07:00:25Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241470
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ണാത്തതിനാൽ അമ്മ എപ്പോഴും വഴക്കു പറയാറുണ്ട്.അന്നു 'മിനിട്‌സ്' എഴുതേണ്ടിയിരുന്നതിനാൽ ഞാൻ പുറത്തെങ്ങും പോയില്ല. മദ്ധ്യാഹ്നത്തോടുകൂടി ആ കൃത്യം നിർവ്വഹിച്ചുകഴിഞ്ഞു. ഊണു കഴിഞ്ഞ ഉടൻ വെളിയിലേക്കിറങ്ങാമെന്നായിരുന്നു ഉദ്ദേശം. എന്നാൽ അമ്മ എന്നെ നല്ലപോലൊന്നു പറ്റിച്ചു . സകല മുണ്ടുകളും എടുത്തു ഒരു മുറിയിലിട്ടു പുട്ടി. ഞാൻ കൗപീനമാത്രധാരിയായി ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. ഊണു കഴിഞ്ഞു വന്നപ്പോൾ എനിക്കുപറ്റിയ അപകടം വെളിവായി. എന്റെ ഹൃദയം ആ ചൊരിവെയിലിൽ മുറ്റത്തു നിൽക്കുന്ന തുളസിക്കൂമ്പ് പോലെ വാടിപ്പോയി. മുണ്ടുതരാൻ പറഞ്ഞ് ഞാൻ കരച്ചിൽ തുടങ്ങി. അമ്മ എത്ര നിർബന്ധിച്ചിട്ടും വഴിപ്പെട്ടില്ല. "പുറത്തേയ്ക്കിറങ്ങിക്കൂടാ' എന്നു ഉഗ്രമായ ഒരു നിരോധനാജ്ഞ! എന്തുചെയ്യും? സമയമങ്ങനെ പറന്നുപോകുന്നു. മണി രണ്ടുകഴിഞ്ഞു. ഞാൻ കുരങ്ങൻ ചത്ത കാക്കാലനെപ്പോലെ വിഷണ്ഡനായിട്ടങ്ങനെ ഇരിക്കുകയാണ് . മുണ്ടു കിട്ടുകയില്ലെന്നുള്ള കാര്യം തീർച്ച .അമ്മ പതുക്കെ ഉറങ്ങിത്തുടങ്ങിയതിനോടുകൂടി ഞാൻ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ, ഒരൊറ്റ ഓട്ടം! പടിഞ്ഞാറെ വേലിയ്ക്കു ഒരു ‘നൂട്ട’(ദ്വാരം) ഉണ്ട്. അതിൽകൂടി കടന്നു റോഡിൽക്കൂടി ഓടി ഒരുപ്രകാരത്തിൽ കിഴക്കുവശത്തുള്ള കുളപ്പുരമാളികയിൽ മിനിട്‌സ്‌ബുക്കുമായി ഞാൻ എത്തിച്ചേർന്നു . സദസ്യർ അക്ഷമരായി എന്നെ കാത്തിരിക്കുകയാണ് . എന്റെ കിതപ്പും , പാരവശ്യവും, അതിനെക്കാൾ കവിഞ്ഞും എന്റെ കൌപീനമാത്രാച്ഛാദിതമായ ആകാരവും അവരെ അല്പം അമ്പരപ്പിച്ചു. കാര്യം ഞാൻ വിശദപ്പെടുത്തി. രണ്ടാംമുണ്ട് ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ തൽക്കാലത്തേക്ക് എന്റെ നഗ്നത മറയ്ക്കുവാൻ എന്നെ സഹായിക്കുന്ന കാഴ്ച ത്തിൽ അവരും നിരാശരായി. എന്തിന് , അന്നത്തെ സമ്മേ<noinclude></noinclude>
0s0d6d2pn5fijxtfe0jv3rjtt0zqhmt
താൾ:Thudikkunna Thalukal.pdf/82
106
81891
241447
2026-06-17T06:51:08Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ളനത്തിൽ കൗപീനമാത്രധാരിയായി നിന്നുകൊണ്ട് കാര്യ ദർശി മിനിട്‌സ് വായിച്ചു എന്നു പറഞ്ഞാൽ മതി. പക്ഷേ പ്രസിഡണ്ട് എൻറെ കൃത്യബോധത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241447
proofread-page
text/x-wiki
<noinclude><pagequality level="1" user="നുബ് ല അലി" /></noinclude>ളനത്തിൽ കൗപീനമാത്രധാരിയായി നിന്നുകൊണ്ട് കാര്യ ദർശി മിനിട്‌സ് വായിച്ചു എന്നു പറഞ്ഞാൽ മതി. പക്ഷേ പ്രസിഡണ്ട് എൻറെ കൃത്യബോധത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറയുകയുണ്ടായി..........
ഒരിക്കൽ ഞങ്ങളുടെ സമ്മേളനത്തിനു ആദ്ധ്യക്ഷം വ ഹിച്ചത് , രസികരസായനം എന്ന സരസകാവ്യഗ്രന്ഥത്തിന്റെ കർത്താവായ ബ്രഹ്മശ്രീ പിലാക്കുടി മധുസൂദനൻ ഭട്ടതിരിപ്പാടാണ് അന്നു 'പാറിപ്പോയ പൈങ്കിളി' എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയുണ്ടായി. ഉപസംഹാര പ്രസംഗത്തിൽ അദ്ദേഹം എന്റെ കവിതാചാതുരിയെ കണക്കിലേറെ പ്രശംസിച്ചു. മറ്റൊരിക്കൽ ശ്രീ. ഇടപ്പള്ളി സി.നാരായണപിള്ള ബി. എ. ബി. എൽ. അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയും അന്ന് "സാഹിതീസംഗീതം" എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയും ചെയ്തു. അന്നും എനിക്കു വലിയ അഭിനന്ദനങ്ങൾ ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഈവക അഭിനന്ദനങ്ങളും സമ്മേളനങ്ങളും സാഹിത്യവിഷയകമായി എനിക്കു നവംനവങ്ങളായ പ്ര ചോദനങ്ങൾ നൽകിക്കൊണ്ടിരുന്നു. രണ്ടുവർഷത്തിനു ശേഷം മേൽ പ്രസ്താവിച്ച രണ്ടു പദ്യങ്ങളും, തിരുവിതാംകൂറിൽ കോട്ടയത്തുനിന്നു പുറപ്പെടുന്ന 'പ്രതിദിനം' എന്ന പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നുള്ളതും സാനന്ദം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.........
ഞാൻ ഇംഗ്ലീഷ് സ്കൂളിൽ പ്രിപ്പാറട്ടറിക്ലാസ്സിൽ ചേർന്ന കാലത്തു ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള രണ്ടാംഫോറത്തിൽ പഠിക്കുകയാണ് . അദ്ദേഹം ഞങ്ങളെക്കാളെല്ലാം പ്രായക്കൂടുതലുള്ള ആളായിരുന്നതിനാൽ ഞങ്ങളുടെ സെറ്റിൽ ചേർന്നിരുന്നില്ല. മാത്രമല്ല അങ്ങനെ ചേരുന്നതു അല്പം പോരായ്മയാണെന്നുപോലും ഭാവിച്ചുകൊണ്ടിരുന്നു. ഞങ്ങളെ വെറും 'മൈനറന്മാ'രാക്കി തള്ളിയിരുന്നു. എ<noinclude></noinclude>
jyyfynn67iqpbrw2km75p8r507su2ov
241471
241447
2026-06-17T07:00:40Z
നുബ് ല അലി
13366
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241471
proofread-page
text/x-wiki
<noinclude><pagequality level="3" user="നുബ് ല അലി" /></noinclude>ളനത്തിൽ കൗപീനമാത്രധാരിയായി നിന്നുകൊണ്ട് കാര്യ ദർശി മിനിട്‌സ് വായിച്ചു എന്നു പറഞ്ഞാൽ മതി. പക്ഷേ പ്രസിഡണ്ട് എൻറെ കൃത്യബോധത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറയുകയുണ്ടായി..........
ഒരിക്കൽ ഞങ്ങളുടെ സമ്മേളനത്തിനു ആദ്ധ്യക്ഷം വ ഹിച്ചത് , രസികരസായനം എന്ന സരസകാവ്യഗ്രന്ഥത്തിന്റെ കർത്താവായ ബ്രഹ്മശ്രീ പിലാക്കുടി മധുസൂദനൻ ഭട്ടതിരിപ്പാടാണ് അന്നു 'പാറിപ്പോയ പൈങ്കിളി' എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയുണ്ടായി. ഉപസംഹാര പ്രസംഗത്തിൽ അദ്ദേഹം എന്റെ കവിതാചാതുരിയെ കണക്കിലേറെ പ്രശംസിച്ചു. മറ്റൊരിക്കൽ ശ്രീ. ഇടപ്പള്ളി സി.നാരായണപിള്ള ബി. എ. ബി. എൽ. അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയും അന്ന് "സാഹിതീസംഗീതം" എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയും ചെയ്തു. അന്നും എനിക്കു വലിയ അഭിനന്ദനങ്ങൾ ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഈവക അഭിനന്ദനങ്ങളും സമ്മേളനങ്ങളും സാഹിത്യവിഷയകമായി എനിക്കു നവംനവങ്ങളായ പ്ര ചോദനങ്ങൾ നൽകിക്കൊണ്ടിരുന്നു. രണ്ടുവർഷത്തിനു ശേഷം മേൽ പ്രസ്താവിച്ച രണ്ടു പദ്യങ്ങളും, തിരുവിതാംകൂറിൽ കോട്ടയത്തുനിന്നു പുറപ്പെടുന്ന 'പ്രതിദിനം' എന്ന പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നുള്ളതും സാനന്ദം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.........
ഞാൻ ഇംഗ്ലീഷ് സ്കൂളിൽ പ്രിപ്പാറട്ടറിക്ലാസ്സിൽ ചേർന്ന കാലത്തു ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള രണ്ടാംഫോറത്തിൽ പഠിക്കുകയാണ് . അദ്ദേഹം ഞങ്ങളെക്കാളെല്ലാം പ്രായക്കൂടുതലുള്ള ആളായിരുന്നതിനാൽ ഞങ്ങളുടെ സെറ്റിൽ ചേർന്നിരുന്നില്ല. മാത്രമല്ല അങ്ങനെ ചേരുന്നതു അല്പം പോരായ്മയാണെന്നുപോലും ഭാവിച്ചുകൊണ്ടിരുന്നു. ഞങ്ങളെ വെറും 'മൈനറന്മാ'രാക്കി തള്ളിയിരുന്നു. എ<noinclude></noinclude>
ioumkjtddmfbna2szq4j1zkhp6ayuf9
താൾ:Thudikkunna Thalukal.pdf/95
106
81892
241448
2026-06-17T06:52:17Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241448
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>കാതെ, മറ്റൊരു ഭാഗത്തു്,ഏതാണ്ടൊരു മൈലകലെയുള്ള ഒരു നായരുടെ കടയിൽ ചെന്നു വാങ്ങുകയായിരുന്നു ഞാൻ ചെയ്തിരുന്നതു്.വീട്ടിലുള്ളവർ ഇതറിഞ്ഞിരുന്നില്ല.നേരം വൈകാതിരിപ്പാനായി വിദൂരസ്ഥമായ ഈ പീടികയിലേയ്ക്കു അതിവേഗത്തിൽ ഞാൻ കുതിച്ചുപായും. പക്ഷെ വഴിക്കുവെച്ചു ഏതെങ്കിലുമൊരു മുഹമ്മദീയനെ കണ്ടു എന്നു വന്നേക്കാം. അവരെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്നാണു് വഴിയിൽ ഇറങ്ങിയാൽ എൻ്റെ ശ്രദ്ധ മുഴുവൻ കണ്ടാൽ ഏതെങ്കിലും വീട്ടിലേയ്ക്കു കയറി ഞാൻ ഒളിച്ചിരിക്കും. ഇങ്ങനെ അക്കാലത്തു ഞാൻ അനുഭവിച്ചിട്ടുള്ള ഭയജന്യമായ ജീവിതം ചില്ലറയൊന്നുമല്ല.
ഈ നാരകീയയാതന ഒരു ദിവസം അതിൻ്റെ പരമ കാഷ്ഠയിലെത്തി. ഒരു ദിവസം എനിക്കു ഒരു സാമാനത്തിനായി മേൽവിവരിച്ചിട്ടുള്ള മുഹമ്മദീയരിൽ ഒരാളുടെ കടമയിൽ പോകാതെ തരമില്ല എന്നു വന്നുകൂടി.നായരുടെ കടയിൽ ആ പദാർത്ഥം കിട്ടിയില്ല.വീട്ടിൽ അതു അത്യാവശ്യവുമാണു്. മുഹമ്മദീയരുടെ കടയിൽ അതുണ്ടെന്നു തെളിവുമുണ്ടു്.അതിനാൽ കളവുപറയാനും നിവൃത്തിയില്ല.ഈ സന്ദർഭങ്ങളിൽ വഴിക്കെവിടെയെങ്കിലും കുറേനേരം നിന്നിട്ട് സാമാനം കിട്ടിയില്ലെന്നു മടങ്ങിവന്നു കളവുപറയുകയായിരുന്നു എൻ്റെ പതിവു്. അന്ന് അതൊന്നും നിവൃത്തിയില്ലാതായി. പേടിച്ചരണ്ടു് തീവ്രമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തോടെ അവരിൽ ഏറ്റവും ശാന്തനെന്നു എനിക്കു തോന്നിയ ഒരു മുഹമ്മദീയൻ്റെ കടയിലേയ്ക്കു ഞാൻ സംശയിച്ചു സംശയിച്ചു കയറി. ഗദ്ഗദ സ്വരത്തിലാണു് ഞാൻ സാധനം ആവശ്യപ്പെട്ടതു്. പാവം, വ്യാപാരി അയാളുണ്ടോ എൻ്റെ ഹൃദയത്തിലെ കോളിളക്കം അറിയുന്നു!
തൊട്ടടുത്തു വേറൊരു കടയുണ്ട്. മീതിയൻമാപ്പിള്ള എന്ന ഒരു വൃദ്ധ മുഹ്മമ്മദീയനാണ് വ്യാപാരി. ചായക്കട<noinclude></noinclude>
2xafq0o384xrtrzd4fww8cgbs0su84l
താൾ:Thudikkunna Thalukal.pdf/35
106
81893
241449
2026-06-17T06:52:41Z
~2026-35476-02
13393
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '35 Sunday 18th November 1942 1118 തുലാം 16-ാംന് ഞായറാഴ്ച രാവിലെഏഴുമണിക്കൂണർന്നു. കാപ്പികഴിഞ്ഞു അമ്മിണിയുടെ വീട്ടിൽ പോയി. അവിടെനിന്നും കാപ്പികുടിച്ച് അച്ഛനുമൊന്നിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
241449
proofread-page
text/x-wiki
<noinclude><pagequality level="1" user="2409:40F3:26:BB0D:E0E2:BF86:1EBC:F409" /></noinclude>35
Sunday 18th November 1942
1118 തുലാം 16-ാംന് ഞായറാഴ്ച
രാവിലെഏഴുമണിക്കൂണർന്നു. കാപ്പികഴിഞ്ഞു അമ്മിണിയുടെ വീട്ടിൽ പോയി. അവിടെനിന്നും കാപ്പികുടിച്ച് അച്ഛനുമൊന്നിച്ചു തിരിച്ചുവന്നു . കള്ളിയത്തെ കൃഷ്ണൻകുട്ടി കുറപ്പു മുതലായവരും രാഘവൻപിള്ളയുടെ അച്ഛനും വന്നു. Brother-in-law വന്നന്വേഷിച്ചിട്ട് ചേന്നമംഗലത്തേക്ക് പോയി. ഊണുകഴിഞ്ഞു 11 ½ മണിക്കു പുറപ്പെട്ടു. അമ്മിണിയും അമ്മയും വാവിട്ടു നിലവിളിച്ചു. എനിക്കു സങ്കടം സഹിച്ചില്ല. ഇറങ്ങിയപ്പോൾ ചേടത്തിയമ്മയും ഇന്ദുവും ബാലനും സുധയും മന്ദാരവും അപ്പുക്കുട്ടനുമാണ് നേരിട്ടു വന്നത്. അച്ഛനും അമ്മാവനും ഡാക്ടരും രാഘവൻ പിള്ളയുടെ പിതാവുമൊന്നിച്ചു സ്റ്റേഷനിൽ വന്നു. 1-30 നുള്ള മെയിൽ വണ്ടിയിൽ കയറി. വലിയ തിരക്കുണ്ടായിരുന്നു. ഏറെനേരം നിന്നുതന്നെ കഴിച്ചുകൂട്ടി. കെ. ജോർജിന്റെ ജ്യേഷ്ഠന്റെ മകനും ബോംബെയിൽ മെഡിക്കൽ കോളേജിൽ എം. ബി, ബി എസ്സിനു പഠിക്കുന്ന ആളുമായ മി. കുര്യനുമായി വണ്ടിയിൽവെച്ചു പരിചയപ്പെട്ടു. 5-30 നു ആർക്കോണത്തു വന്നു . ബോംബെ എക്സ്പ്രസ്സു കാത്തു സ്റ്റേഷനിൽ നിൽക്കുന്നു.
ആർക്കോണം,
17-3-1118 7 Α. Μ.} ഒപ്പ്<noinclude></noinclude>
3hf9i39y0tb0m39x0avf712pg1boyr1
താൾ:Thudikkunna Thalukal.pdf/36
106
81894
241450
2026-06-17T06:53:35Z
~2026-35476-02
13393
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 Tuesday 3rd November 1942 1118 തുലാം 18-ാം നു ചൊവ്വാഴ്ച രാവിലെ എട്ടരമണിക്കു പുനയിൽ വന്നു. ഇഗ്നേഷ്യസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241450
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-35476-02" /></noinclude>36
Tuesday 3rd November 1942
1118 തുലാം 18-ാം നു ചൊവ്വാഴ്ച
രാവിലെ എട്ടരമണിക്കു പുനയിൽ വന്നു. ഇഗ്നേഷ്യസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചു വസതിയിൽ എത്തി. കാപ്പികുടി കഴിഞ്ഞു സി. എം. ഏ. യുടെ ആഫീസിലേയ്ക്കു പോയി. സി. എം. എ. യു മായി 11½ മണിക്ക് interview നടത്തി. ഉടൻതന്നെ എന്നെ നിയമിച്ചു. ഉച്ചയ്ക്ക് ഇഗ്നേഷ്യസുമായിച്ചെന്നു ഊണു കഴിച്ചു മടങ്ങിവന്നു. അമ്മിണിക്കു Telegram അയച്ചു. അഞ്ചുമണിക്ക് ആഫീസുവിട്ടുവന്നു. കുളികഴിഞ്ഞ് ഇഗ്നേഷ്യസുമോന്നിച്ച് നടക്കാൻപോയി. പല തെരുവുകളിലും ചുറ്റിനടന്നു. ശുക്രവാരത്തെരുവിൽ ഇരുപുറവുമുള്ള സൗധവാതായനങ്ങൾക്കരികിൽ കാമുകരെ മാടിവിളിച്ചുകൊണ്ടണിഞ്ഞൊരുങ്ങിയിരിക്കുന്ന വാരാംഗനകളുടെ ചാപല്യങ്ങൾ നോക്കിരസിച്ചുകൊണ്ടു നടന്നുപോയി. എട്ടണ കൊടുത്തു സ്ത്രീകളാൽ നടത്തപ്പെടുന്ന 'തമാശ' (ഒരുവക മോഹിനിയാട്ടം) കണ്ടു. 11 മണിക്കു തിരിച്ചുവന്നു. 12-30നു കിടന്നു.
Poona. ഒപ്പ്<noinclude></noinclude>
r2swd3ituyc7bi4p950f66k3akewqn2
താൾ:Thudikkunna Thalukal.pdf/96
106
81895
241455
2026-06-17T06:55:17Z
ശക്തി
13341
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241455
proofread-page
text/x-wiki
<noinclude><pagequality level="3" user="ശക്തി" /></noinclude>യും പലവ്യഞ്ജനക്കടയും ഒന്നിച്ചുചേർന്നിട്ടുള്ള ഒരു കടയാണതു്. ആ വൃദ്ധവ്യാപാരി ആൾ ഒരു തമാശക്കാരനാണു്.ആരെങ്കിലും അതിലേ കടന്നുപോകുമ്പോൾ അയാൾ പെട്ടെന്നൊരു ശബ്ദം പുറപ്പെടുവിക്കും. സഞ്ചാരി മിക്കപ്പോഴും ഞെട്ടിപ്പോവുക സ്വാഭാവികമാണല്ലോ. അതുകണ്ടു് അയാളും, ചുറ്റുമുള്ള കടക്കാരും, അവിടെ കൂടിയിരിക്കുന്ന ജനങ്ങളും പൊട്ടിച്ചിരിക്കും. അയാൾ പലപ്പോഴും പ്രവർത്തിച്ചു രസിക്കാറുള്ള ഒരു ചപലവിനോദമാണതു്.
അന്ന്, എൻ്റെ കഷ്ടകാലത്തിനു ഞാനാണയാൾക്കിരയായത്. പോരെങ്കിൽ ഏതാണ്ടൊരു വാൾപോലെ നീണ്ട ഒരു കത്തികൊണ്ടു അയാൾ ഒരു ചക്കപ്പഴം മുറിച്ചുകൊണ്ടു് പീടികയുടെ മുൻപിലുള്ള ചെറിയ പന്തലിൽ - റോഡുവക്കിൽ-അങ്ങിനെ നിൽക്കുകയാണു്. ആ സ്ഥലത്തുനിന്നു എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാൽ മതിയെന്ന ഏക പ്രാർത്ഥനയോടെ ആവേഗപൂർവ്വം ഞാൻ കടന്നുപോകുമ്പോൾ അയാൾ "ദേദേദേദേ" എന്നാർത്തുകൊണ്ടു് ആ നീണ്ട കത്തിയും കൈയിൽ പിടിച്ച് ഒരു നൃത്തം. ഈശ്വരാ, എനിക്കുണ്ടായ നടുക്കം! തല തിരിച്ചു നോക്കിയപ്പോഴുണ്ടു്. അയാളുടെ കയ്യിൽ ആ നീണ്ട കത്തി!! "അയ്യോ" എന്നുറക്കെ നിലവിളിച്ചുകൊണ്ടു് ഞാൻ ഒരോട്ടമോടി. തൊട്ടടുത്തു ഒരു ഭഗവതിക്ഷേത്രമുണ്ടു്. ഞാൻ ഓടിച്ചെന്നു അമ്പലത്തിൽ കയറി- നേരെ ശ്രീകോവിലിനകത്തേയ്ക്ക്. "രാഹൂ" എന്ന ഒരെമ്പ്രാന്തിരിയാണു് പൂജകൻ. അദ്ദേഹം ചാടി പുറത്തേയ്ക്കിറങ്ങി എന്നെ കൈയ്ക്കു പിടിച്ചു താഴേക്കിറക്കി നിറുത്തി. ഞാൻ കിലുകിലാ വിറയ്ക്കുകയാണു്. ശരീരത്തിലുള്ള രക്തം മുഴുവൻ എൻ്റെ മുഖത്തെ മാംസപേശികളിൽ തുളുമ്പിക്കൂടിയിട്ടുണ്ടു്. ഞാൻ ഏങ്ങലടിച്ചു കരയാൻതുടങ്ങി. അദ്ദേഹം കാരണം തിരക്കി. എനിക്കു ശബ്ദം പുറത്തുവരുന്നില്ല. ഏറെനേരംകൊണ്ടു ശിഥിലാക്ഷരങ്ങളിൽ ഒരുവിധ<noinclude></noinclude>
1bto44ysadjezb0co3q6itmml200fdm
താൾ:Thudikkunna Thalukal.pdf/37
106
81896
241460
2026-06-17T06:57:56Z
~2026-35476-02
13393
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '37 Wednesday 11th November 1942 1118 തുലാം 26-ാ൦നു ബുധനാഴ്ച രാവിലെഎട്ടുമണിക്കുണർന്നു . കാപ്പികുടികഴിഞ്ഞ് പത്തുമണിക്ക് ആഫീസിൽ എത്തി. ഒരുമണിക്ക്. ഇഗ്നേഷ്യസുമോന്നിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241460
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-35476-02" /></noinclude>37
Wednesday 11th November 1942
1118 തുലാം 26-ാ൦നു ബുധനാഴ്ച
രാവിലെഎട്ടുമണിക്കുണർന്നു . കാപ്പികുടികഴിഞ്ഞ് പത്തുമണിക്ക് ആഫീസിൽ എത്തി. ഒരുമണിക്ക്. ഇഗ്നേഷ്യസുമോന്നിച്ച് ബിരിയാണി കഴിച്ചു. അഞ്ചുമണിക്ക് ആഫീസിൽനിന്നു തിരിച്ചുവന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു തനിയെ നടക്കാനിറങ്ങി. പോകുംവഴി ആദ്യമായി ഒരുതരം 'പാശികളിയിൽ പങ്കുകൊണ്ടു. അഞ്ചു രൂപ കളിയിൽ നേടി. അവിടെനിന്നും Imperial Book Depot വിൽ കയറി. ഏഴുമണിവരെ അവിടെ കഴിച്ചുകൂട്ടി. പിന്നീട് പലയിടത്തും ചുററിനടന്നു. ഒമ്പതുമണിക്കുതിരിച്ചുവന്നു. ഊണുകഴിഞ്ഞു 12 മണിവരെ ചീട്ടുകളിച്ചു. പിന്നീടുറങ്ങി.
26-3-118. ഒപ്പ്
പൂന<noinclude></noinclude>
3g7xpf3xe9pqriykvxmnbj7hjv34x1w
താൾ:Thudikkunna Thalukal.pdf/38
106
81897
241464
2026-06-17T06:58:24Z
~2026-35476-02
13393
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 Saturday 5th December 1942 1118 വൃശ്ചികം 20-ാം ശനിയാഴ്ച കവിത ഹാ! വസന്തം വന്നുചേർന്നു, പൂവലാംഗി, നിന്നെപ്പോലി- പൂവനത്തിൽ മുഖത്തിലും പുഞ്ചിരിവന്നു. ഭാവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241464
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-35476-02" /></noinclude>38
Saturday 5th December 1942
1118 വൃശ്ചികം 20-ാം ശനിയാഴ്ച
കവിത
ഹാ! വസന്തം വന്നുചേർന്നു, പൂവലാംഗി, നിന്നെപ്പോലി- പൂവനത്തിൽ മുഖത്തിലും പുഞ്ചിരിവന്നു. ഭാവുകപ്രദായികകൾ ഭാവപ്രസന്നകൾ, വന- ദേവതകളനുഗ്രഹം ചൊരിഞ്ഞു നിന്നു.
2
ഇനിയില്ല നെടുവീർപ്പിനിടയൊട്ടു, മുണർവിന്റെ പനീർപ്പൂക്കളെവിടെയും വിരികയായി. ഇനിയില്ല മിഴിനീരിനിടയൊട്ടു, മുന്മദ്ദത്തിൻ
കനകരശ്മകൾ നീളെ നിറകയായി.
3
പുൽക്കൊടികൾപോലും തലപൊക്കി, വിണ്ണിൽനിന്നുതിരും പുഷ്‌ക്കലശ്ശ്രി പുൽകിപ്പുൽകി പുളകംപൂശി ദിക്കുകളെ പ്പൊന്നൊളിയിൽ മുക്കി മുക്കി വാസരശ്രീ- യുൾക്കുളിരാർന്നുല്ലസിപ്പു സുസ്മിതംവീശി.
4
അയിസഖി, തവശുഭതരുണിമതളിതട്ടി- ട്ടനുപമസുഷമകളണിഞ്ഞുനിൽക്കെ അവനിയിൽ ജീവിതപ്പൂവനിയിലുത്സവത്തിനുള്ള വസരമാ,ണതയ്യോ, പാഴിലാക്കൊല്ലേ<noinclude></noinclude>
tc9o9gy61udli3ge4rge4di6j5woafb
താൾ:Thudikkunna Thalukal.pdf/97
106
81898
241476
2026-06-17T07:11:14Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിൽ ഞാൻ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു _"മിതിയൻമാപ്പിള എന്നെ വാളുകൊണ്ടു വെട്ടാൻവന്നു." എന്നാണു ഞാൻ പറഞ്ഞത്. "പേടിക്കേണ്ട ഇവിടെ നിൽക്കൂ." എന്നു പറഞ്ഞിട്ട് അദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241476
proofread-page
text/x-wiki
<noinclude><pagequality level="1" user="ശരണ്യ പി എസ്" /></noinclude>ത്തിൽ ഞാൻ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു _"മിതിയൻമാപ്പിള എന്നെ വാളുകൊണ്ടു വെട്ടാൻവന്നു." എന്നാണു ഞാൻ പറഞ്ഞത്. "പേടിക്കേണ്ട ഇവിടെ നിൽക്കൂ." എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി. അയാളോടു ചെന്നു വിവരം ചോദിച്ചു. അപ്പോഴാണു് ആ വൃദ്ധന് അയാൾ ഒട്ടും മനപ്പൂർവ്വമല്ലാതെ ചെയ്ത ആ വിനോദ ത്തിന്റെ ആപൽക്കരമായ ഫലം ബോധപ്പെട്ടതു്….. എമ്പ്രാന്തിരി തിരികെ വന്നു എന്നെക്കൂട്ടി വീട്ടിൽക്കൊണ്ടു വന്നാക്കി. മീതിയൻമാപ്പിള ഓടി വീട്ടിൽ വന്നു. കുറെ പഴവും റൊട്ടിയും പഞ്ചസാരയുമെല്ലാം കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഞാൻ അപ്പോഴും തേങ്ങിത്തേങ്ങിക്കരയുകയാണു്. വീട്ടിലുള്ള വരെല്ലാം പരിഭ്രമിച്ചു വശിയായി കാര്യം മെല്ലാം വിശദികരിക്കപ്പെട്ടു എന്റെ വീട്ടിലുള്ള വർപോലുംചിരിച്ചു പോയി. മീതിയൻമാപ്പിള എൻ്റെ അടുത്തുവന്നു വാത്സല്യപൂർവ്വം "കുട്ടാ" എന്നു വിളിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു. ഞാനിത്ര മണ്ടനാണോ എന്നു ചോദിച്ചു എന്നെപ്പരിഹസിച്ചു. പഴവും മറ്റും എൻ്റെ കയ്യിൽ തന്നെ തന്നു. അങ്ങനെ എനിക്കല്പം ആശ്വാസം ലഭിച്ചു.
പ്രിപ്പാറട്ടറി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു ആപൽക്കരമായ ഒരു വിഡ്ഢിത്തം ഞാൻ പ്രവർത്തികുകയുണ്ടായി. തന്റെ കുട്ടിക്കാലംമുതലേ ഞാൻ മഹാകുസൃതിയായി രുന്നു. ഒരു മിനിറ്റു വെറുതെയിരിക്കുകയില്ല. മരത്തിൽക്കയാറ്റമാണ് പ്രധാന തൊഴിൽ. ശരീരത്തിൽ ഒരു മുറിവോ, ചതവോ പറ്റാത്ത ഒരൊറ്റ ദിവസ ംപോലും എനിക്കേമ്മയില്ല. ഞങ്ങളുടെ സ്കൂളിനു തെക്കുവശത്തായി ഒഴി ഞ്ഞുകിടന്നിരുന്ന ഒരു പറമ്പുണ്ട്. അതിൽ നന്നെ വണ്ണം കുറഞ്ഞ് ധാരാളം പൊക്കമുള്ള ഒരു 'അരണമരം' നിൽപ്പു ണ്ടു്. കാലത്തും ഉച്ചയ്ക്കും സ്കൂളിൽ മണിയടിക്കുന്നതുവരെ കുട്ടികൾ അവിടെക്കൂടി ആ മരത്തിന്മേൽ കയറിക്കളിക്കുക<noinclude></noinclude>
5np6lshpmbed3kvr6vwiz5l0onzocta
241481
241476
2026-06-17T07:29:27Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241481
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ത്തിൽ ഞാൻ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു _"മിതിയൻമാപ്പിള എന്നെ വാളുകൊണ്ടു വെട്ടാൻവന്നു." എന്നാണു ഞാൻ പറഞ്ഞത്. "പേടിക്കേണ്ട ഇവിടെ നിൽക്കൂ." എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി. അയാളോടു ചെന്നു വിവരം ചോദിച്ചു. അപ്പോഴാണു് ആ വൃദ്ധന് അയാൾ ഒട്ടും മനപ്പൂർവ്വമല്ലാതെ ചെയ്ത ആ വിനോദ ത്തിന്റെ ആപൽക്കരമായ ഫലം ബോധപ്പെട്ടതു്….. എമ്പ്രാന്തിരി തിരികെ വന്നു എന്നെക്കൂട്ടി വീട്ടിൽക്കൊണ്ടു വന്നാക്കി. മീതിയൻമാപ്പിള ഓടി വീട്ടിൽ വന്നു. കുറെ പഴവും റൊട്ടിയും പഞ്ചസാരയുമെല്ലാം കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഞാൻ അപ്പോഴും തേങ്ങിത്തേങ്ങിക്കരയുകയാണു്. വീട്ടിലുള്ള വരെല്ലാം പരിഭ്രമിച്ചു വശിയായി കാര്യം മെല്ലാം വിശദികരിക്കപ്പെട്ടു എന്റെ വീട്ടിലുള്ള വർപോലുംചിരിച്ചു പോയി. മീതിയൻമാപ്പിള എൻ്റെ അടുത്തുവന്നു വാത്സല്യപൂർവ്വം "കുട്ടാ" എന്നു വിളിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു. ഞാനിത്ര മണ്ടനാണോ എന്നു ചോദിച്ചു എന്നെപ്പരിഹസിച്ചു. പഴവും മറ്റും എൻ്റെ കയ്യിൽ തന്നെ തന്നു. അങ്ങനെ എനിക്കല്പം ആശ്വാസം ലഭിച്ചു.
പ്രിപ്പാറട്ടറി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു ആപൽക്കരമായ ഒരു വിഡ്ഢിത്തം ഞാൻ പ്രവർത്തികുകയുണ്ടായി. തന്റെ കുട്ടിക്കാലംമുതലേ ഞാൻ മഹാകുസൃതിയായി രുന്നു. ഒരു മിനിറ്റു വെറുതെയിരിക്കുകയില്ല. മരത്തിൽക്കയാറ്റമാണ് പ്രധാന തൊഴിൽ. ശരീരത്തിൽ ഒരു മുറിവോ, ചതവോ പറ്റാത്ത ഒരൊറ്റ ദിവസ ംപോലും എനിക്കേമ്മയില്ല. ഞങ്ങളുടെ സ്കൂളിനു തെക്കുവശത്തായി ഒഴി ഞ്ഞുകിടന്നിരുന്ന ഒരു പറമ്പുണ്ട്. അതിൽ നന്നെ വണ്ണം കുറഞ്ഞ് ധാരാളം പൊക്കമുള്ള ഒരു 'അരണമരം' നിൽപ്പു ണ്ടു്. കാലത്തും ഉച്ചയ്ക്കും സ്കൂളിൽ മണിയടിക്കുന്നതുവരെ കുട്ടികൾ അവിടെക്കൂടി ആ മരത്തിന്മേൽ കയറിക്കളിക്കുക<noinclude></noinclude>
a7m1rxz59rj14i7uiptapbyhs84cy8e
താൾ:Thudikkunna Thalukal.pdf/98
106
81899
241477
2026-06-17T07:14:41Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പതിവാണു്. ഒന്നിനു പുറകെ ഒന്നായി അഞ്ചാറു കുട്ടികൾ ആ മരത്തിന്മേൽ പിടിച്ചുകയറും. മുകളിൽ ചെല്ലുമ്പോൾ മാത്രമേ ശിഖരങ്ങളുള്ളൂ; അതുവരെ ഒറ്റത്തടിയായി ആ വൃക്ഷം വളരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241477
proofread-page
text/x-wiki
<noinclude><pagequality level="1" user="ശരണ്യ പി എസ്" /></noinclude>പതിവാണു്. ഒന്നിനു പുറകെ ഒന്നായി അഞ്ചാറു കുട്ടികൾ ആ മരത്തിന്മേൽ പിടിച്ചുകയറും. മുകളിൽ ചെല്ലുമ്പോൾ മാത്രമേ ശിഖരങ്ങളുള്ളൂ; അതുവരെ ഒറ്റത്തടിയായി ആ വൃക്ഷം വളരുന്നു. കുട്ടികൾ വൃക്ഷാഗ്രത്തിലെത്തുമ്പോഴേയ്ക്കും ക്രമേണ അതു വളഞ്ഞു വളഞ്ഞു ഒടുവിൽ ഘനംകൊണ്ടു് അതിന്റെ ശിഖരങ്ങൾ നിലത്തുവന്നു മുട്ടും. കുട്ടികൾ ഇറങ്ങിപ്പോരും. വീണ്ടും കയറും; വൃക്ഷം തലകുനിക്കും; കുട്ടി കൾ നിർബ്ബാധം ഇറങ്ങിപ്പോരും. ഇങ്ങനെയെല്ലാമായാലും ആ വൃക്ഷം ഒടിയുകയില്ല. അതു ആ വൃക്ഷത്തിന്റെ ഒരു സ്വഭാവമാണു്. കുട്ടികളുടെ ഈ വിനോദം എന്നെ വളരെ ആകർഷിച്ചു. എനിക്കും അതിൽ പങ്കുകൊള്ളുവാൻ തോന്നി. പക്ഷെ തേഡ്ഫാറത്തിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾമാത്രമേ അതിൽ പങ്കെടുത്തിരുന്നുള്ളു. ഞാൻ തീരെ കൊച്ചു കുട്ടിയായിരുന്നതിനാൽ അവക്കെന്നെ 'കണ്ണിൽ പിടിച്ചില്ല!' എന്റെ അഭ്യർത്ഥനകൾ അവർ സ്വീകരിച്ചില്ല. ഇങ്ങനെ നിത്യവും അതിന്റെ ചുവട്ടിൽ ചെന്നു, അവരനുഭവിക്കുന്നാ സ്വഗ്ഗീയനിർവൃതി അസൂയയോടെ ഉറ്റു നോക്കി നിന്നുകൊണ്ടു് മണിയടിക്കമ്പോൾ നിരാശയോടെ മട ങ്ങിപ്പോരികയാണു പതിവ്. ആ സെററിലെ ഒരു പ്രമാണിയായ 'കൊച്ചുണ്ണി'യ്ക്കു ഇക്കായ്യത്തിലേയ്ക്കായി മൂന്നു പെ സയുടെ മിഠായി വാങ്ങി കൈക്കൂലി കൊടുക്കുകപോലും ഞാൻ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നു് സാമാനങ്ങൾ വാങ്ങാൻ അയച്ച സംഖ്യയിൽനിന്നു കട്ടെടുത്താണു് ഞാൻ ആ കാലണത്തുട്ടുകൾ സമ്പാദിച്ചതു്. എന്നാൽ ആ പ്രമാണി കൈക്കുലിവാങ്ങി
അനുഭവിച്ചുവെങ്കിലും എന്നെ വഞ്ചിക്കുകയാണു ചെയ്തതു്. മിഠായി തിന്നുകഴിഞ്ഞപ്പോൾ ഇഷ്ടന്റെ മട്ടൊക്കെ മാറി. അതുവരെ സ്നേഹത്തിലും ലോഹ്യത്തിലും എന്നോടു പറ്റിക്കൂടിയ ആ കപടതന്ത്രജ്ഞൻ, പെട്ടെന്നു ഗൗരവം ഭാവിച്ചുകൊണ്ടു പുച്ഛരസത്തിൽ, "പോടാ, പി<noinclude></noinclude>
jeb2xjmjfd7h70ze4kyprd15t750ici
241482
241477
2026-06-17T07:30:14Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241482
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>പതിവാണു്. ഒന്നിനു പുറകെ ഒന്നായി അഞ്ചാറു കുട്ടികൾ ആ മരത്തിന്മേൽ പിടിച്ചുകയറും. മുകളിൽ ചെല്ലുമ്പോൾ മാത്രമേ ശിഖരങ്ങളുള്ളൂ; അതുവരെ ഒറ്റത്തടിയായി ആ വൃക്ഷം വളരുന്നു. കുട്ടികൾ വൃക്ഷാഗ്രത്തിലെത്തുമ്പോഴേയ്ക്കും ക്രമേണ അതു വളഞ്ഞു വളഞ്ഞു ഒടുവിൽ ഘനംകൊണ്ടു് അതിന്റെ ശിഖരങ്ങൾ നിലത്തുവന്നു മുട്ടും. കുട്ടികൾ ഇറങ്ങിപ്പോരും. വീണ്ടും കയറും; വൃക്ഷം തലകുനിക്കും; കുട്ടി കൾ നിർബ്ബാധം ഇറങ്ങിപ്പോരും. ഇങ്ങനെയെല്ലാമായാലും ആ വൃക്ഷം ഒടിയുകയില്ല. അതു ആ വൃക്ഷത്തിന്റെ ഒരു സ്വഭാവമാണു്. കുട്ടികളുടെ ഈ വിനോദം എന്നെ വളരെ ആകർഷിച്ചു. എനിക്കും അതിൽ പങ്കുകൊള്ളുവാൻ തോന്നി. പക്ഷെ തേഡ്ഫാറത്തിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾമാത്രമേ അതിൽ പങ്കെടുത്തിരുന്നുള്ളു. ഞാൻ തീരെ കൊച്ചു കുട്ടിയായിരുന്നതിനാൽ അവക്കെന്നെ 'കണ്ണിൽ പിടിച്ചില്ല!' എന്റെ അഭ്യർത്ഥനകൾ അവർ സ്വീകരിച്ചില്ല. ഇങ്ങനെ നിത്യവും അതിന്റെ ചുവട്ടിൽ ചെന്നു, അവരനുഭവിക്കുന്നാ സ്വഗ്ഗീയനിർവൃതി അസൂയയോടെ ഉറ്റു നോക്കി നിന്നുകൊണ്ടു് മണിയടിക്കമ്പോൾ നിരാശയോടെ മട ങ്ങിപ്പോരികയാണു പതിവ്. ആ സെററിലെ ഒരു പ്രമാണിയായ 'കൊച്ചുണ്ണി'യ്ക്കു ഇക്കായ്യത്തിലേയ്ക്കായി മൂന്നു പെ സയുടെ മിഠായി വാങ്ങി കൈക്കൂലി കൊടുക്കുകപോലും ഞാൻ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നു് സാമാനങ്ങൾ വാങ്ങാൻ അയച്ച സംഖ്യയിൽനിന്നു കട്ടെടുത്താണു് ഞാൻ ആ കാലണത്തുട്ടുകൾ സമ്പാദിച്ചതു്. എന്നാൽ ആ പ്രമാണി കൈക്കുലിവാങ്ങി
അനുഭവിച്ചുവെങ്കിലും എന്നെ വഞ്ചിക്കുകയാണു ചെയ്തതു്. മിഠായി തിന്നുകഴിഞ്ഞപ്പോൾ ഇഷ്ടന്റെ മട്ടൊക്കെ മാറി. അതുവരെ സ്നേഹത്തിലും ലോഹ്യത്തിലും എന്നോടു പറ്റിക്കൂടിയ ആ കപടതന്ത്രജ്ഞൻ, പെട്ടെന്നു ഗൗരവം ഭാവിച്ചുകൊണ്ടു പുച്ഛരസത്തിൽ, "പോടാ, പി<noinclude></noinclude>
cfqkfoz7vf5dgxwp1z745jq9shaarnx
താൾ:Thudikkunna Thalukal.pdf/99
106
81900
241478
2026-06-17T07:21:41Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ള്ളേ കേറിയാൽ വീഴും…..ഞങ്ങൾക്കു ചത്താൽ സാക്ഷി പറയാൻ ഒക്കില്ല. എനിങ്ങനെ പറഞ്ഞോഴിഞ്ഞു അന്നു എനിക്കൊരു വാശിതോന്നി. എങ്ങിനെയെങ്കിലും എന്റെ ആശ സാധിച്ചേ അടങ്ങു എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241478
proofread-page
text/x-wiki
<noinclude><pagequality level="1" user="ശരണ്യ പി എസ്" /></noinclude>ള്ളേ കേറിയാൽ വീഴും…..ഞങ്ങൾക്കു ചത്താൽ സാക്ഷി പറയാൻ ഒക്കില്ല. എനിങ്ങനെ പറഞ്ഞോഴിഞ്ഞു അന്നു എനിക്കൊരു വാശിതോന്നി. എങ്ങിനെയെങ്കിലും എന്റെ ആശ സാധിച്ചേ അടങ്ങു എന്നു ഞാൻ ആന്തരാശപഥം ചെയ്തു.
ഞാൻ ക്ലാസ്സിലെ 'മോണിട്ടറാണു്. രാവിലെ രണ്ടാമത്തെ പീരിഡ് - ഡ്രായിംഗ്. ഡ്രായിംഗ് മാസ്റ്റർ പാവംപിടിച്ച ഒരു അയ്യങ്കാർ സ്വാമിയായിരുന്നു. ആ സാധു മനുഷ്യനെ കുട്ടികളെല്ലാവരുമിട്ട കു രങ്ങുകളിപ്പിക്കും. പരിഹസിച്ചു "ഈപ്പൻ" എന്നാണു് അദ്ദേഹത്തെ വിളിക്കുക. അദേഹത്തെവളരെ ചുരുക്കം പോരെങ്കിൽ ഒരിക്കൽ കടയിൽ നിന്നു മണ്ണെണ്ണ കൊണ്ടുവന്ന ഒരു വലിയ പാട്ട (ഒഴിഞ്ഞാതു്) അദ്ദേഹം പറ ഞ്ഞതനുസരിച്ചു്, ചുമന്നുകൊണ്ടുപോയി അര നാഴികയ്ക്കു മേൽ അകലമുള്ള അങ്ങാടിയിൽ. അക്കാരണങ്ങളാൽ സാറിനു എന്നോടല്പം പ്രീ തിയുണ്ടായിരുന്നു. പെട്ടിതുറന്നു ഡ്രായിംഗ് പുസ്തകങ്ങൾ എല്ലാമെടുത്തു ഉടമസ്ഥരായ വിദ്യാത്ഥികൾക്കു വിതരണം ചെയ്യേണ്ട ഭാരം മോണീട്ടർക്കാണു്. ചുമതലയുള്ള ആ ജോലി യഥാവിധി നിവ്വഹിച്ചശേഷം ഞാൻ ഗുരുനാഥൻറ സമീപം ചെന്നു “ഒന്നു പുറത്തുപോണം, സാർ" എന്നു പ റഞ്ഞു. സാധാരണയായി നിശ്ചിതസമയങ്ങളിലല്ലാതെ ക്ലാസ്സിൽനിന്നു കുട്ടികളെ വെളിക്കു വിടാറില്ല.
"ഉം... എളുപ്പം പോയിട്ടുവാടോ" എന്നു ഉദാരനായ ഗുരുനാഥൻ അനുമതിനൽകി.
ഞാൻ സന്തോഷപൂർവ്വം വെളിയിൽ ചാടി. നേരേ വെച്ചടിച്ചതു് സഹനശക്തി സാമാന്യത്തിലധികം പ്രദർശി<noinclude></noinclude>
p70by0dtk596h0eriehx2kv3rjf5nyz
241483
241478
2026-06-17T07:30:54Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241483
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ള്ളേ കേറിയാൽ വീഴും…..ഞങ്ങൾക്കു ചത്താൽ സാക്ഷി പറയാൻ ഒക്കില്ല. എനിങ്ങനെ പറഞ്ഞോഴിഞ്ഞു അന്നു എനിക്കൊരു വാശിതോന്നി. എങ്ങിനെയെങ്കിലും എന്റെ ആശ സാധിച്ചേ അടങ്ങു എന്നു ഞാൻ ആന്തരാശപഥം ചെയ്തു.
ഞാൻ ക്ലാസ്സിലെ 'മോണിട്ടറാണു്. രാവിലെ രണ്ടാമത്തെ പീരിഡ് - ഡ്രായിംഗ്. ഡ്രായിംഗ് മാസ്റ്റർ പാവംപിടിച്ച ഒരു അയ്യങ്കാർ സ്വാമിയായിരുന്നു. ആ സാധു മനുഷ്യനെ കുട്ടികളെല്ലാവരുമിട്ട കു രങ്ങുകളിപ്പിക്കും. പരിഹസിച്ചു "ഈപ്പൻ" എന്നാണു് അദ്ദേഹത്തെ വിളിക്കുക. അദേഹത്തെവളരെ ചുരുക്കം പോരെങ്കിൽ ഒരിക്കൽ കടയിൽ നിന്നു മണ്ണെണ്ണ കൊണ്ടുവന്ന ഒരു വലിയ പാട്ട (ഒഴിഞ്ഞാതു്) അദ്ദേഹം പറ ഞ്ഞതനുസരിച്ചു്, ചുമന്നുകൊണ്ടുപോയി അര നാഴികയ്ക്കു മേൽ അകലമുള്ള അങ്ങാടിയിൽ. അക്കാരണങ്ങളാൽ സാറിനു എന്നോടല്പം പ്രീ തിയുണ്ടായിരുന്നു. പെട്ടിതുറന്നു ഡ്രായിംഗ് പുസ്തകങ്ങൾ എല്ലാമെടുത്തു ഉടമസ്ഥരായ വിദ്യാത്ഥികൾക്കു വിതരണം ചെയ്യേണ്ട ഭാരം മോണീട്ടർക്കാണു്. ചുമതലയുള്ള ആ ജോലി യഥാവിധി നിവ്വഹിച്ചശേഷം ഞാൻ ഗുരുനാഥൻറ സമീപം ചെന്നു “ഒന്നു പുറത്തുപോണം, സാർ" എന്നു പ റഞ്ഞു. സാധാരണയായി നിശ്ചിതസമയങ്ങളിലല്ലാതെ ക്ലാസ്സിൽനിന്നു കുട്ടികളെ വെളിക്കു വിടാറില്ല.
"ഉം... എളുപ്പം പോയിട്ടുവാടോ" എന്നു ഉദാരനായ ഗുരുനാഥൻ അനുമതിനൽകി.
ഞാൻ സന്തോഷപൂർവ്വം വെളിയിൽ ചാടി. നേരേ വെച്ചടിച്ചതു് സഹനശക്തി സാമാന്യത്തിലധികം പ്രദർശി<noinclude></noinclude>
mrfur7fb0i16qbdmidyo3v7crj1sx4f
താൾ:Thudikkunna Thalukal.pdf/100
106
81901
241479
2026-06-17T07:25:43Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്പിക്കാറുള്ള ആക്ക്രമശ്രേഷൻെറ സമീപത്തേയ്ക്കാണു്. മുറുക്കി ടുത്തു തയാറുടുത്തുകൊണ്ട് അദ്ദേഹത്തെ ഞാൻ ആക്രമിക്കാൻ ഒരുമ്പെട്ടു. ഒറ്റത്തടിയായി വളരുന്ന വൃക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241479
proofread-page
text/x-wiki
<noinclude><pagequality level="1" user="ശരണ്യ പി എസ്" /></noinclude>പ്പിക്കാറുള്ള ആക്ക്രമശ്രേഷൻെറ സമീപത്തേയ്ക്കാണു്. മുറുക്കി ടുത്തു തയാറുടുത്തുകൊണ്ട് അദ്ദേഹത്തെ ഞാൻ ആക്രമിക്കാൻ ഒരുമ്പെട്ടു. ഒറ്റത്തടിയായി വളരുന്ന വൃക്ഷങ്ങളിലെ ആരോഹണം എനിക്കു അപ്രാപ്യമാണെന്നു മുൻപുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.ആദ്യമൊന്നും ശരിപ്പെട്ടില്ല പക്ഷേ ഞാൻ ഒരു കൊച്ച "റോബർട്ട സാ"യി വളരെ നേരത്തെ ശ്രമത്തിനുശേഷം, ഒരു വിധത്തിൽ തപ്പിപ്പിടിച്ച് ഞാൻ മരത്തിൻ്റെ മുകളിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ. തോളുകളും മാത്തടവും നല്ല പോലെ പോറിയിട്ടുണ്ട്. ചില ദിക്കിൽ തൊലി പോലും കുറേശ്ശേ ചിന്തിയിട്ടുണ്ടു്. രക്തവും വരുന്നു. ഏതായാലും വൃക്ഷാഗ്രത്തിലെത്തി. ശിഖരങ്ങളിൽ പിടികിട്ടിയപ്പോൾ എനിക്കു സമാധാനമായി. വൃക്ഷാഗ്രം അതിനിടയിൽ കുറെ വളഞ്ഞുകഴിഞ്ഞിരിക്കുന്നു. ആയാസംമൂലം പരവശനായിരുന്ന ഞാൻ തെല്ലുനേരം വൃക്ഷാഗ്രത്തിൽ പിടിച്ചിരുന്നു വിശ്ര മിച്ചു. അനന്തരം. മറ്റുകുട്ടികൾ പ്രവർത്തിച്ചു കണ്ടിട്ടുള്ള തു പോലെ, ഞാനും ഒരു ശാഖയിൽ കൈരണ്ടും മുറുക്കിപ്പിടി ച്ചുകൊണ്ടു് കാൽവിട്ടു, അങ്ങനെ തൂങ്ങിക്കിടന്നു. വൃക്ഷാ ഗ്രം നിലത്തുചെന്നു മുട്ടുമെന്നായിരുന്നു എന്റെ വിശ്വാസം. അഥവാ മുട്ടുകയില്ലെന്ന സംശയം തന്നെ എൻറെ മനസ്സിൽ തീണ്ടിയിട്ടില്ല. അങ്ങനെ പക്ഷേ അനുഭവം എനിക്കു പ്രതികൂലമാ യിപ്പരിണമിച്ചു. മരം കുറച്ചുകൂടി വളഞ്ഞതല്ലാതെ അഗ്രം നിലത്തു മുട്ടിയില്ല. അഞ്ചാറുപേർ ഒരുമിച്ചു കയറിയാൽ മാത്രമേ, അതു സംഭവിക്കൂ എന്നു ചിന്തിക്കുവാനുള്ള ബുദ്ധി ശക്തി അന്നെനിക്കില്ലായിരുന്നു. അങ്ങനെ ഒരുരണ്ടാൾ പൊത്തിൽ. ഞാൻ തൂങ്ങിക്കിടന്നു പിടയ്ക്കുകയാണു്. കാൽ വളച്ചു വീണ്ടും ശിഖരത്തിൽ ഉറപ്പിച്ച്, മുൻപു ശ്രമിച്ചിരുന്നപോലെ നിലയുറപ്പിക്കുവാനായിരുന്നു എന്റെ പിന്നത്തെ ശ്രമം. - സാധിക്കുന്നില്ല-ആ പരാക്രമകോലാ<noinclude></noinclude>
q1xs0452hgwy996f2nvv7vlz9copvw9
241484
241479
2026-06-17T07:31:26Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241484
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>പ്പിക്കാറുള്ള ആക്ക്രമശ്രേഷൻെറ സമീപത്തേയ്ക്കാണു്. മുറുക്കി ടുത്തു തയാറുടുത്തുകൊണ്ട് അദ്ദേഹത്തെ ഞാൻ ആക്രമിക്കാൻ ഒരുമ്പെട്ടു. ഒറ്റത്തടിയായി വളരുന്ന വൃക്ഷങ്ങളിലെ ആരോഹണം എനിക്കു അപ്രാപ്യമാണെന്നു മുൻപുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.ആദ്യമൊന്നും ശരിപ്പെട്ടില്ല പക്ഷേ ഞാൻ ഒരു കൊച്ച "റോബർട്ട സാ"യി വളരെ നേരത്തെ ശ്രമത്തിനുശേഷം, ഒരു വിധത്തിൽ തപ്പിപ്പിടിച്ച് ഞാൻ മരത്തിൻ്റെ മുകളിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ. തോളുകളും മാത്തടവും നല്ല പോലെ പോറിയിട്ടുണ്ട്. ചില ദിക്കിൽ തൊലി പോലും കുറേശ്ശേ ചിന്തിയിട്ടുണ്ടു്. രക്തവും വരുന്നു. ഏതായാലും വൃക്ഷാഗ്രത്തിലെത്തി. ശിഖരങ്ങളിൽ പിടികിട്ടിയപ്പോൾ എനിക്കു സമാധാനമായി. വൃക്ഷാഗ്രം അതിനിടയിൽ കുറെ വളഞ്ഞുകഴിഞ്ഞിരിക്കുന്നു. ആയാസംമൂലം പരവശനായിരുന്ന ഞാൻ തെല്ലുനേരം വൃക്ഷാഗ്രത്തിൽ പിടിച്ചിരുന്നു വിശ്ര മിച്ചു. അനന്തരം. മറ്റുകുട്ടികൾ പ്രവർത്തിച്ചു കണ്ടിട്ടുള്ള തു പോലെ, ഞാനും ഒരു ശാഖയിൽ കൈരണ്ടും മുറുക്കിപ്പിടി ച്ചുകൊണ്ടു് കാൽവിട്ടു, അങ്ങനെ തൂങ്ങിക്കിടന്നു. വൃക്ഷാ ഗ്രം നിലത്തുചെന്നു മുട്ടുമെന്നായിരുന്നു എന്റെ വിശ്വാസം. അഥവാ മുട്ടുകയില്ലെന്ന സംശയം തന്നെ എൻറെ മനസ്സിൽ തീണ്ടിയിട്ടില്ല. അങ്ങനെ പക്ഷേ അനുഭവം എനിക്കു പ്രതികൂലമാ യിപ്പരിണമിച്ചു. മരം കുറച്ചുകൂടി വളഞ്ഞതല്ലാതെ അഗ്രം നിലത്തു മുട്ടിയില്ല. അഞ്ചാറുപേർ ഒരുമിച്ചു കയറിയാൽ മാത്രമേ, അതു സംഭവിക്കൂ എന്നു ചിന്തിക്കുവാനുള്ള ബുദ്ധി ശക്തി അന്നെനിക്കില്ലായിരുന്നു. അങ്ങനെ ഒരുരണ്ടാൾ പൊത്തിൽ. ഞാൻ തൂങ്ങിക്കിടന്നു പിടയ്ക്കുകയാണു്. കാൽ വളച്ചു വീണ്ടും ശിഖരത്തിൽ ഉറപ്പിച്ച്, മുൻപു ശ്രമിച്ചിരുന്നപോലെ നിലയുറപ്പിക്കുവാനായിരുന്നു എന്റെ പിന്നത്തെ ശ്രമം. - സാധിക്കുന്നില്ല-ആ പരാക്രമകോലാ<noinclude></noinclude>
q3cym8fho0zkf2fqt5nkgvosa5cn9vl
താൾ:Thudikkunna Thalukal.pdf/101
106
81902
241480
2026-06-17T07:27:46Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലങ്ങൾക്കിടയിൽ തറ്റഴിഞ്ഞു വസ്ത്രം നിലത്തുവീണു. കൗപീനമാണെങ്കിൽ, വാലും തലയും പൃഷ്ടഭാഗത്തിൽത്ത ഞാന്നു കിടന്നാടുകയാണു്. ഷർട്ടിന്റെ പുരോഭാഗ ത്തിന്നാകട്ടെ ശപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241480
proofread-page
text/x-wiki
<noinclude><pagequality level="1" user="ശരണ്യ പി എസ്" /></noinclude>ഹലങ്ങൾക്കിടയിൽ തറ്റഴിഞ്ഞു വസ്ത്രം നിലത്തുവീണു. കൗപീനമാണെങ്കിൽ, വാലും തലയും പൃഷ്ടഭാഗത്തിൽത്ത ഞാന്നു കിടന്നാടുകയാണു്. ഷർട്ടിന്റെ പുരോഭാഗ ത്തിന്നാകട്ടെ ശപ്തമായ ആ നഗ്നതയെ ഗോപനം ചെയ്യത്തക്ക ഇറക്കവും ഇല്ലായിരുന്നു. കൈവിട്ടാൽ 'പതുക്കോ' എന്നു നിലത്തുവീഴും - എന്റെ കാലും നടുവും ഒടിഞ്ഞു പോകും ഭയംകൊണ്ടു ഞാനരണ്ടുപോയി. ഗത്യന്തരമില്ല. 'അയ്യോ' എന്നുറക്കെ നിലവിളിക്കാൻ തുടങ്ങി. സ്കൂളിലുള്ള വർ നിലവളികേട്ടു ജനൽ വാതിലിൽക്കൂടി നോക്കിയപ്പോൾ ഞാൻ വൗവ്വാലിനെപ്പോലെ (തലകീഴായല്ലെങ്കിലും) തൂങ്ങികിടന്നു പിടയ്ക്കുകയാണു്. തേഡ്‌ഫാറത്തിലെ കുട്ടികളെ പുറത്തേയ്ക്കു വിട്ടു. ഹെഡ്‌മാസ്റ്റരും മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വാതിലുകളിലും ജനലുകളി ലുമങ്ങനെ തിങ്ങിക്കൂടി നിൽക്കുകയാണു്. സതീത്ഥ്യരുംഗുരുനാഥന്മാരുമെത്തിയപ്പോൾ ആപൽഭയത്തിന്റെ സ്ഥാനം ശിക്ഷാഭയത്തിനും ലജ്ജയ്ക്കുമായി വഴിമാറിക്കൊടുത്തു. കുട്ടികളോടു സാമധാനത്തിൽ വൃക്ഷത്തിന്മേൽ കയറുവാൻ പ്രധാനാദ്ധ്യാപകൻ ആജ്ഞാപിച്ചു. കേൾക്കേണ്ടതാമസം. അവക്കെന്തൊരുല്ലാസമായിരുന്നു. കൈക്കൂലിവാങ്ങി എന്നെ കബളിപ്പിച്ച 'കൊച്ചുണ്ണി' തുടങ്ങിയ നാലഞ്ചു പ്രമാണികൾ, മല്ലയുദ്ധത്തിനു പോകുന്ന യോദ്ധാക്കളുടെ ഭാവത്തിൽ വൃക്ഷത്തിന്മേൽ പിടിച്ചുകയറി. ക്രമേണ വൃക്ഷാഗ്രം താണു: നിലത്തുമുട്ടി. അങ്ങനെ ഞാൻ രക്ഷിക്കപ്പെട്ടു...... പക്ഷേ എനിക്കുണ്ടായ ലജ്ജ! വിശേഷിച്ചും പെൺകുട്ടികൾ, എനിക്കു പിണഞ്ഞ അബദ്ധത്തിനു, വിദൂരത്തുനിന്നുകൊണ്ടാ ണെങ്കിലും, സാക്ഷ്യം വഹിച്ചതിലായിരുന്നു എനിക്ക സങ്ക ടവും ജാള്യതയും. ഹെഡ്‌മാസ്റ്റർ എന്നെ കണിക്കിനു ശിക്ഷിക്കാതിരുന്നില്ല. കുട്ടികൾ എല്ലാവരും എന്നെ പരിഹ<noinclude></noinclude>
e7gmuy68d383dz1al2uc70iyq1uxl0u
241485
241480
2026-06-17T07:32:08Z
ശരണ്യ പി എസ്
13377
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
241485
proofread-page
text/x-wiki
<noinclude><pagequality level="3" user="ശരണ്യ പി എസ്" /></noinclude>ഹലങ്ങൾക്കിടയിൽ തറ്റഴിഞ്ഞു വസ്ത്രം നിലത്തുവീണു. കൗപീനമാണെങ്കിൽ, വാലും തലയും പൃഷ്ടഭാഗത്തിൽത്ത ഞാന്നു കിടന്നാടുകയാണു്. ഷർട്ടിന്റെ പുരോഭാഗ ത്തിന്നാകട്ടെ ശപ്തമായ ആ നഗ്നതയെ ഗോപനം ചെയ്യത്തക്ക ഇറക്കവും ഇല്ലായിരുന്നു. കൈവിട്ടാൽ 'പതുക്കോ' എന്നു നിലത്തുവീഴും - എന്റെ കാലും നടുവും ഒടിഞ്ഞു പോകും ഭയംകൊണ്ടു ഞാനരണ്ടുപോയി. ഗത്യന്തരമില്ല. 'അയ്യോ' എന്നുറക്കെ നിലവിളിക്കാൻ തുടങ്ങി. സ്കൂളിലുള്ള വർ നിലവളികേട്ടു ജനൽ വാതിലിൽക്കൂടി നോക്കിയപ്പോൾ ഞാൻ വൗവ്വാലിനെപ്പോലെ (തലകീഴായല്ലെങ്കിലും) തൂങ്ങികിടന്നു പിടയ്ക്കുകയാണു്. തേഡ്‌ഫാറത്തിലെ കുട്ടികളെ പുറത്തേയ്ക്കു വിട്ടു. ഹെഡ്‌മാസ്റ്റരും മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വാതിലുകളിലും ജനലുകളി ലുമങ്ങനെ തിങ്ങിക്കൂടി നിൽക്കുകയാണു്. സതീത്ഥ്യരുംഗുരുനാഥന്മാരുമെത്തിയപ്പോൾ ആപൽഭയത്തിന്റെ സ്ഥാനം ശിക്ഷാഭയത്തിനും ലജ്ജയ്ക്കുമായി വഴിമാറിക്കൊടുത്തു. കുട്ടികളോടു സാമധാനത്തിൽ വൃക്ഷത്തിന്മേൽ കയറുവാൻ പ്രധാനാദ്ധ്യാപകൻ ആജ്ഞാപിച്ചു. കേൾക്കേണ്ടതാമസം. അവക്കെന്തൊരുല്ലാസമായിരുന്നു. കൈക്കൂലിവാങ്ങി എന്നെ കബളിപ്പിച്ച 'കൊച്ചുണ്ണി' തുടങ്ങിയ നാലഞ്ചു പ്രമാണികൾ, മല്ലയുദ്ധത്തിനു പോകുന്ന യോദ്ധാക്കളുടെ ഭാവത്തിൽ വൃക്ഷത്തിന്മേൽ പിടിച്ചുകയറി. ക്രമേണ വൃക്ഷാഗ്രം താണു: നിലത്തുമുട്ടി. അങ്ങനെ ഞാൻ രക്ഷിക്കപ്പെട്ടു...... പക്ഷേ എനിക്കുണ്ടായ ലജ്ജ! വിശേഷിച്ചും പെൺകുട്ടികൾ, എനിക്കു പിണഞ്ഞ അബദ്ധത്തിനു, വിദൂരത്തുനിന്നുകൊണ്ടാ ണെങ്കിലും, സാക്ഷ്യം വഹിച്ചതിലായിരുന്നു എനിക്ക സങ്ക ടവും ജാള്യതയും. ഹെഡ്‌മാസ്റ്റർ എന്നെ കണിക്കിനു ശിക്ഷിക്കാതിരുന്നില്ല. കുട്ടികൾ എല്ലാവരും എന്നെ പരിഹ<noinclude></noinclude>
l1abjwr066oz0riz2lzywggu6wsybi1
പ്രമാണം:Sahithyachinthakal.pdf
6
81903
241486
2026-06-17T08:08:19Z
Manojk
804
[[സാഹിത്യചിന്തകൾ]] - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള കോട്ടയത്തുവച്ചു നടന്ന 'അഖിലകേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)
241486
wikitext
text/x-wiki
== ചുരുക്കം ==
[[സാഹിത്യചിന്തകൾ]] - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള കോട്ടയത്തുവച്ചു നടന്ന 'അഖിലകേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)
== അനുമതി ==
{{PD-India}}
oagntaonver96wpnfo7n0th4ikpsig3
സൂചിക:Sahithyachinthakal.pdf
104
81904
241487
2026-06-17T08:11:16Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
241487
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140263161
|Title=[[സാഹിത്യചിന്തകൾ]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
489i22g6dnuihrkq8tu3oq2ogjbmlkk
താൾ:Sahithyachinthakal.pdf/1
106
81905
241489
2026-06-17T08:28:03Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241489
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Sahithyachinthakal.pdf/2
106
81906
241490
2026-06-17T08:28:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാഹിത്യചിന്തകൾ സ്വരരാഗസുധ പബ്ലിക്കേഷൻസ്' താൾ സൃഷ്ടിച്ചിരിക്കുന്നു
241490
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സാഹിത്യചിന്തകൾ
സ്വരരാഗസുധ പബ്ലിക്കേഷൻസ്<noinclude></noinclude>
3hvwpgazsrmh2rf0gi3dug54isfaqco
താൾ:Sahithyachinthakal.pdf/3
106
81907
241491
2026-06-17T08:32:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'SAHITYACHINTHAKAL (Presidential address delivered at the Second Annual Conference of All-Kerala Progressive Writers' Association held at Kottayam.) By CHANGAMPUZHA KRISHNA PILLAI M. A. First Impression 1120 M. E. Second Impression July 1963, 1000 Copies. Copyright: MRS. SRIDEVI CHANGAMPUZHA PRICE 1-50 SWARARAGASUDHA PUBLICATIONS, EDAPPALLY Distributors: M. S. BOOK DEPOT, QUILON Printed at: Thilakam Press, Ernakulam.' താൾ സൃഷ്ടിച്ചിരിക്കുന്നു
241491
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>SAHITYACHINTHAKAL
(Presidential address delivered at the Second
Annual Conference of All-Kerala Progressive
Writers' Association held at Kottayam.)
By
CHANGAMPUZHA KRISHNA PILLAI M. A.
First Impression 1120 M. E.
Second Impression July 1963, 1000 Copies.
Copyright:
MRS. SRIDEVI CHANGAMPUZHA
PRICE 1-50
SWARARAGASUDHA PUBLICATIONS,
EDAPPALLY
Distributors:
M. S. BOOK DEPOT, QUILON
Printed at:
Thilakam Press, Ernakulam.<noinclude></noinclude>
6o7etmxbcd8hibzzr4xp8iwnn9b7ank
താൾ:Sahithyachinthakal.pdf/4
106
81908
241492
2026-06-17T08:33:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാഹിത്യചിന്തകൾ കോട്ടയത്തുവച്ചു നടന്ന അഖില കേരള പുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെ ചങ്ങമ്പുഴ കൃഷ്ണപിള്ള എം. എ. വില 1-50 പ്രസാധകന്മാർ: സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241492
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സാഹിത്യചിന്തകൾ
കോട്ടയത്തുവച്ചു നടന്ന അഖില കേരള പുരോഗമന
സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക
സമ്മേളനത്തിൽ ചെ
ചങ്ങമ്പുഴ കൃഷ്ണപിള്ള എം. എ.
വില 1-50
പ്രസാധകന്മാർ:
സ്വരരാഗസുധ പബ്ലിക്കേഷൻസ്,
ഇടപ്പള്ളി.
വിതരണക്കാർ:
എം എസ് ബുഡിയോ,<noinclude></noinclude>
r7mjvuveyv8mimexfx2z428sufeoqid
സാഹിത്യചിന്തകൾ
0
81909
241493
2026-06-17T08:45:01Z
Manojk
804
'{{header2 | title = | author = ചങ്ങമ്പുഴ കൃഷ്ണപിള്ള | section = സാഹിത്യചിന്തകൾ (1963) | previous = | next = | notes = }} <poem> <div class="prose"> <pages index="Sahithyachinthakal.pdf" from=1 to=98 /> </div> </poem> [[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]]' താൾ സൃഷ്ടിച്ചിരിക്കുന്നു
241493
wikitext
text/x-wiki
{{header2
| title =
| author = ചങ്ങമ്പുഴ കൃഷ്ണപിള്ള
| section = സാഹിത്യചിന്തകൾ (1963)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Sahithyachinthakal.pdf" from=1 to=98 />
</div>
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]]
gz2mzaweux1vdaz8al42qv9mvpte2ur
താൾ:Sahithyachinthakal.pdf/98
106
81910
241494
2026-06-17T08:45:50Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241494
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude>Digitized By Kerala Sahitya Akademi<noinclude></noinclude>
6tmdep42zbotsgi763xim9q8kxcz0ji
241495
241494
2026-06-17T08:46:05Z
Manojk
804
താൾ ശൂന്യമാക്കി
241495
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Prithikaradurga (Changampuzha).pdf/154
106
81911
241497
2026-06-17T10:40:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '150 പ്രതികാര ജിനും അയാളുടെ അനുചരന്മാർക്കും, സന്ധി ചെയ്തു സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട സഹായങ്ങളും താൻ ചെയ്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ക്ഷേ അതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241497
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>150
പ്രതികാര
ജിനും അയാളുടെ അനുചരന്മാർക്കും, സന്ധി ചെയ്തു
സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട സഹായങ്ങളും
താൻ ചെയ്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ക്ഷേ അതിനുശേഷം വിഗ് ഡിസ്സിനെ കുറച്ചകലെ ഒരു
വശത്തേയ്ക്കു വിളിച്ചു, അവളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു
കൊണ്ട് അദ്ദേഹം ചോദിച്ചു.
“എന്നോടു സത്യം പറയണം, വിഗ്ഡി നി
നാ നിന്റെ വസ്തുവകകളെല്ലാം തിരിച്ചു കിട്ടുമ്പോൾ
നീ ഇല്ല ജിനെ വിവാഹം കഴിക്കുമോ?
വിഗ്ഡിസ് തലയുയർത്തി. അവൾ പ്രതിവചിച്ചു:
തിരുമേനി, വളരെ വളരെ തരം താഴ്ന്ന ഒരു നിലയിലാ
ണ് അവിടുന്നു എന്നെക്കുറിച്ചു വിചാരിക്കുന്നതു്. എ
ന്നെ അങ്ങു വിശ്വസിക്കുകയാണെങ്കിൽ ഒന്നു ഞാൻ പറ
യാം
സിംഹത്തേക്കാൾ ചെന്നായുമായി കളിക്കുവാനാണ്
എനിക്കു താലയം. പക്ഷേ, ഇപ്പോൾ, തിരുമേനിയെ
ന്നോട് അത്രമാത്രം അലിവു കാണിക്കുകയും നാടുവാഴിക
ളിൽ അങ്ങയെപ്പോലെ ആരും തന്നെ ഇല്ലെന്ന് എനിക്കു
ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് എനിക്ക്
അവിടുത്തോടു മറെറാരനുഗ്രഹം അത്ഥിക്കുവാനുണ്ട്: ഒരു
പുരോഹിതൻ എന്നോടൊന്നിച്ചു പാഡിനിലേയ്ക്കു പോരു
വാനും, അങ്ങയുടെ മതവിധിയനുസരിച്ച് എനിക്കുവേണ്ട
ഉപദേശങ്ങൾ തന്നു എന്നെ ജ്ഞാനസ്നാനം ചെയ്യിക്കു
വാനും അനുമതി നൽകാൻ അവിടുത്തേയ്ക്കു ദയവുണ്ടാക
ണം. എന്തുകൊണ്ടെന്നാൽ, ഒരു സംഗതി ദൃഢമായി എ
നിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു; എന്റെ പിതാവിനും അ<noinclude></noinclude>
7r1tpydg40jv74bj46n4pc9445g5v5w
താൾ:Prithikaradurga (Changampuzha).pdf/155
106
81912
241498
2026-06-17T10:41:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രതികാര 151 ദ്ദേഹത്തിന്റെ വിശ്വാസം മുഴുവൻ അദ്ദേഹത്തിന്റെ സ്വ ന്തം മെയ്ക്കരുത്തിലായിരുന്നു; ഒരു കാലത്ത് എനിക്കും അതേ വിശ്വാസം തന്നെയാണുണ്ടായിരുന്നത്. പക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241498
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രതികാര
151
ദ്ദേഹത്തിന്റെ വിശ്വാസം മുഴുവൻ അദ്ദേഹത്തിന്റെ സ്വ
ന്തം മെയ്ക്കരുത്തിലായിരുന്നു; ഒരു കാലത്ത് എനിക്കും
അതേ വിശ്വാസം തന്നെയാണുണ്ടായിരുന്നത്. പക്ഷേ, തി
രുമേനിയുടെ വിശ്വാസമാണ് ഏറ്റവും ഉത്തമമെന്നു എ
നിക്കിപ്പോൾ ബോദ്ധ്യമായി. ''
കാവ് രാജാവിന് ഇതു കേട്ടു വലിയ സന്തോഷം
തോന്നി. അദ്ദേഹത്തിന്റെ ഹൃദയം കൃപാർദ്രമായി. ഇ
ജ്, എയർ ഹാഡലിൻഡിംഗ് എന്നിവരും ജ്ഞാ
നസ്നാനകം അനുഷ്ഠിച്ച്, അവരുടെ കായങ്ങളെല്ലാം
തീരുമാനിക്കപ്പെട്ടതിന്റെ ശേഷം രാജാവിനോടൊന്നിച്ചു
തന്നെ താമസമാക്കി. ഹെർമോഡ് ഒരു കപ്പൽ വിലയ്ക്ക്
വാങ്ങി നാടുവിട്ടു.
രാജാവു തന്റെ ഏതാനും അനുയായികളേയും അ
വരോടൊപ്പം ഒരു പുരോഹിതനേയും വിഗ് ഡിസ്സിൻറ
കൂടെ തെക്കോട്ടു വിട്ടു. അവർ ഗ്രേസിനിലേയ്ക്കു പോ
യി. കാാ അവരെ യഥോചിതം സ്വീകരിച്ചു.
ഡിൻ തിവെച്ചെരിക്കപ്പെട്ട രാത്രിയിൽ അവരെല്ലാവരും
ഗ്രെഫസിനിൽ ഉള്ളവരെല്ലാവരും ഒരു വിരുന്നിനു
പോയിരിക്കയായിരുന്നു എന്നും അവൾക്കിപ്പോൾ കേൾ
ക്കാനിടയായി. തീ കണ്ട ഉടൻ തന്നെ കാാ ആളുകളെ
ശേഖരിച്ചു കോൾ ആർസ് അന്വേഷിച്ചു പുറപ്പെ
ടുകയും, അവർ തമ്മിൽ കണ്ടുമുട്ടിയതോടെ കാാ കോളി
ന്റെ കഥ കഴിക്കുകയും ചെയ്തുവത്രേ. അതു കഴിഞ്ഞു
അവർ അവിടെയെല്ലാം ഏറേനേരം വിഗ് ഡിസ്സിനെ തി
പക്ഷേ അവക്ക് ഒരു തുമ്പും കിട്ടിയില്ല
അനന്തരം, അവൾ മരിച്ചുപോയി എന്നവർ വിചാരിച്ചു
രഞ്ഞുനടന്നു;<noinclude></noinclude>
coe5rskhg4my515icd89jzaijf234t0
താൾ:Prithikaradurga (Changampuzha).pdf/156
106
81913
241499
2026-06-17T10:41:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '152 പ്രതികാരമു അതു സംബന്ധിച്ചുള്ള വിചാരണ കോടതിയിൽ നടക്കുകയുണ്ടായി. ആനയുടെ പുത്രന്മാർ ഒരു നഷ്ട പരിഹാരവും ലഭിക്കുകയുണ്ടായില്ല. പക്ഷേ അവരെ പ്ര തിനിധീകരിച്ചിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241499
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>152
പ്രതികാരമു
അതു സംബന്ധിച്ചുള്ള വിചാരണ കോടതിയിൽ
നടക്കുകയുണ്ടായി. ആനയുടെ പുത്രന്മാർ ഒരു നഷ്ട
പരിഹാരവും ലഭിക്കുകയുണ്ടായില്ല. പക്ഷേ അവരെ പ്ര
തിനിധീകരിച്ചിരുന്നവർ, ഈശാനെ കൊന്നതിനും വാ
ഡിനിലുള്ള വീടുകൾ, കന്നുകാലികൾ മുതലായവയെ നശി
പ്പിച്ചു കളഞ്ഞതിനും പരിഹാരമായി വമ്പിച്ച ഒരു പിഴ
ഒടുക്കേണ്ടതായി വന്നുകൂടി.
A
വേനൽക്കാലത്തു വിഗ്ഡിസ് വീടുകൾ രണ്ടാമതു
പണികഴിപ്പിച്ചു. നാക്കുനാൾ അവൾക്കു വലിയ അഭി
ദ്ധിയുണ്ടായി. അവളുടെ കൈയ്യം, ഗൃഹഭരണജ്ഞാനം,
എന്നിവയെക്കുറിച്ച് ഏവം വലിയ മതിപ്പായിരുന്നു.
അവൾ തന്റെ പുത്രനെ ജ്ഞാനസ്നാനം ചെയ്യുകയും അ
വന് ഉൾവാർ' എന്നു പേരിടുകയും ചെയ്തു; എന്തുകൊ
ണ്ടെന്നാൽ, ചെന്നായ്ക്കാട്ടിൽക്കൂടിയാണ് ആ രാത്രി അ
വൾ അവനെ വഹിച്ചുകൊണ്ടുപോയതു്. അതിനുശേഷം
തെക്കുമാറി ഫ്രൈസാ നദിയുടെ തീരത്തുള്ള കുന്നിൽ
നല്ലമരംകൊണ്ട് ഒരു പള്ളി പണിയുവാനുള്ള എപ്പാടുകളെ
ല്ലാം അവൾ ചെയ്തു.
കാലോ രാജ്യത്തിലുള്ള ആളുകൾ പുതിയ മതം
സ്വീകരിച്ചു. തന്റെ വസ്തുവകകൾ നോക്കിയെടുക്കേണ്ട
കായത്തിൽ വളരെയധികം വ്യാപൃതയാകേണ്ടി വന്നതി
നാൽ ആ മതത്തിൽ വലിയ കൂറുകാണിക്കാൻ കഴിഞ്ഞി
ല്ലെങ്കിലും ജ്ഞാനസ്നാനത്തിൽ വളരെ ദൃഢവ്രതമുള്ള
വളായിരുന്നു വിഗ് ഡിസ്.
# ഉൾവ് (Uly-Wolf)- ചെന്നായ്.<noinclude></noinclude>
ijrlkfyt5s8g850qut79ljysct2puzb
താൾ:Prithikaradurga (Changampuzha).pdf/157
106
81914
241500
2026-06-17T10:41:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രതികാരാഗ 153 അനവധി പഷങ്ങൾ അങ്ങനെ കടന്നുപോവുകയും മാഡിനിൽ എല്ലാം ശാന്തമാവുകയും ചെയ്തു. പക്ഷേ ഇനിയിപ്പോൾ നമ്മുടെ കഥയ്ക്കു യോട്ടി ന്റെ അടുത്തേയ്ക്കു മടങ്ങിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241500
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രതികാരാഗ
153
അനവധി പഷങ്ങൾ അങ്ങനെ കടന്നുപോവുകയും
മാഡിനിൽ എല്ലാം ശാന്തമാവുകയും ചെയ്തു.
പക്ഷേ ഇനിയിപ്പോൾ നമ്മുടെ കഥയ്ക്കു യോട്ടി
ന്റെ അടുത്തേയ്ക്കു മടങ്ങിപ്പോകേണ്ടിയിരിക്കുന്നു.
ഇരുപത്തിയാറു
ഐറേയിലെ ടോർജോൺ ഹാലെഗ്ഗിന്റെ പേർ
മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. യോട്ട് ഗിസ്റ്റേഴ് സണ
പോറ്റിവളർത്തിയത് അയാളാണു്. സൽപ്പേരു സമ്പാ
ദിച്ച സമ്പന്നനായ ഒരു പ്രമാണിയായിരുന്നു അയാൾ.
ടോർ ജോണിനു തന്റെ ഭായ്മയിൽ അനേകം പുത്രന്മാ
രുണ്ടായിരുന്നു; എന്നാൽ ഈ കഥയുമായി അവർ ബന്ധ
മൊന്നുമില്ല. എല്ലാറിലും മൂത്ത ആളുടെ പേർ ലൈ
ട്ടിംഗ് എന്നായിരുന്നു; അയാൾ പരലോകപ്രാപ്തനായി.
"ഗുഡ്റൺ' എന്നായിരുന്നു അയാളുടെ വിധവയുടെ
പേർ. കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിലെ സൂൻ എ
ന്ന അഭിജ്ഞയാലാണ് അവൾ അറിയപ്പെട്ടിരുന്നത്;
എന്തുകൊണ്ടെന്നാൽ, ഐസ്ലാൻഡിലെ ഏററവും സു
ന്ദരികളായ സ്ത്രീകളിൽ ഒരുവൾ എന്ന മതിപ്പിനു അ
വൾ പാത്രമായി. വലിയ ധനവതിയും, ബുദ്ധിശാലിനി
യും, കായ പ്രാപ്തിയുള്ളവളും, തന്റെ സുഹൃത്തുക്കളോട്
സ്നേഹവും കൂറും ഉള്ള വളും, വീട്ടിലുള്ള വേലക്കാരോടു ക
നിവുള്ളവളും ആയിരുന്നു ആ സ്ത്രീ; പക്ഷേ, അവൾ മുൻ
കോപമുള്ള വളും, തന്നിഷ്ടക്കാരിയും, സാമാന്യത്തിലധികം
ഗർവ്വിഷ്ഠയുമായിരുന്നു. കെട്ടിംഗിനും ഗുഡ്രണും ഒരൊറ
20 *<noinclude></noinclude>
lb7d645ft722xlmncyw2vwo16e9eyig
താൾ:Prithikaradurga (Changampuzha).pdf/158
106
81915
241501
2026-06-17T10:41:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '154 പ്രതികാരാഗ കുഞ്ഞ് ഉണ്ടായിരുന്നു. ഒരു മകൾ. ലീനി എന്നാ യിരുന്നു അവളുടെ പേർ. മാതാവിന്റെ പ്രതിരൂപമായി രുന്നെങ്കിലും അവളുടെ സ്വഭാവത്തിലെ സത്തായ ശങ്ങൾ മാത്രം ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241501
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>154
പ്രതികാരാഗ
കുഞ്ഞ് ഉണ്ടായിരുന്നു. ഒരു മകൾ.
ലീനി എന്നാ
യിരുന്നു അവളുടെ പേർ.
മാതാവിന്റെ പ്രതിരൂപമായി
രുന്നെങ്കിലും അവളുടെ സ്വഭാവത്തിലെ സത്തായ
ശങ്ങൾ മാത്രം ഒത്തിണങ്ങിയിട്ടുള്ള വളാണ് ആ പെൺ
കിടാവെന്നു ജനങ്ങൾ കീർത്തിച്ചിരുന്നു. അവളെ എല്ലാ
വരും ഇഷ്ടപ്പെട്ടു.
അവളുടെ പിതാവ് അവൾക്കൊരു വാക്കു കൊടു
ത്തിട്ടുണ്ടായിരുന്നു അവളുടെ സ്വന്തം മനസ്സോടുകൂടിയ
ല്ലാതെ ആക്കും തന്നെ അവളെ വിവാഹം കഴിച്ചുകൊടുക്കു
കയില്ലെന്നു. പലരും അവളുടെ ഭർതൃപദാത്ഥികളായി
വരികയുണ്ടായി; പക്ഷേ, എല്ലാവരും നിരാശരായി മടങ്ങു
കയാണുണ്ടായത്.
വിഗ്ഡിറ്റുമായി പറഞ്ഞു പിരിഞ്ഞതിന്റെ ശേ
ഷം അക്കൊല്ലം ഇല പൊഴിയുന്ന കാലത്തു യോട്ട് ഐ
സ്ലാൻഡിൽ വന്നു ചേർന്നു. റാർഡ് ഗുണ
വിവാഹം കഴിക്കാൻ ആലോചനയുണ്ടെന്നും, മദ്ധ്യശത
കാലം കഴിഞ്ഞു ആറുമാസത്തിനുശേഷം അവരുടെ വി
വാഹം നടക്കാൻ പോകുന്നുവെന്നുമാണ് അയാൾ ആദ്യം
കേട്ട നാട്ടുവാർത്ത. അയാൾ ആരേയും കാണാതെ
കോമെഡാലിലുള്ള അയാളുടെ വീട്ടിലേയ്ക്കു പോയി.
ൻ ചാർച്ചക്കാരന്റെ വിവാഹത്തിനു അയാൾ വരികയു
ണ്ടായില്ല. അതിൽ പലം അത്ഭുതം തോന്നി.
നേരേ
ഗ്രീഷ്മകാലത്ത് ആളുകളെല്ലാം ആർത്തിംഗിലേയ്ക്കു
പോയിട്ടും അയാൾ വീട്ടിൽത്തന്നെ താമസിച്ചു. വെറ
ലൈഡും ഗുനും കച്ചേരിയിൽ പോയിട്ടുണ്ടായിരുന്നു;<noinclude></noinclude>
mhji9780pkanxegll7lk92imas5y97t
താൾ:Prithikaradurga (Changampuzha).pdf/159
106
81916
241502
2026-06-17T10:42:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രതികാരാഗ 155 മടക്കത്തിൽ അവർ സ്കോമെഡാലിൽക്കൂടിയാണ് പോ ന്നത്. തങ്ങളുടെ വിവാഹത്തിനു വരാഞ്ഞതിൽ അവർ ആയാളോടു ലേശം പോലും കോപം ഭാവിച്ചില്ല. തങ്ങ ളോടൊന്നിച്ചു ഹോൾട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241502
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രതികാരാഗ
155
മടക്കത്തിൽ അവർ സ്കോമെഡാലിൽക്കൂടിയാണ് പോ
ന്നത്. തങ്ങളുടെ വിവാഹത്തിനു വരാഞ്ഞതിൽ അവർ
ആയാളോടു ലേശം പോലും കോപം ഭാവിച്ചില്ല. തങ്ങ
ളോടൊന്നിച്ചു ഹോൾട്ടാറിലേയ്ക്കു പോരണമെന്നും അയാ
ളെ അവർ വളരെയധികം നിർബ്ബന്ധിച്ചു. ഏറെനേരം
അയാൾ ഒഴിഞ്ഞുമാറി നോക്കി. പക്ഷേ, ഒടുവിൽ അവ
രൊന്നിച്ചു പോകേണ്ടതായിത്തന്നെ വന്നുകൂടി.
ബാർഡ് കെങ്കേമമായ
ഒരു സദ്യ നടത്തി.
അനേകം ജനങ്ങൾ അതിൽ പങ്കുകൊണ്ടു. രുചികരവും
വിഭവസമൃദ്ധവുമായിരുന്നു സദ്യ. എല്ലാം ഭംഗിയായിക്ക
ഴിഞ്ഞുകൂടി. പക്ഷേ, യോട്ട് ദുഃഖിതനും പ്രസാദമുന
മായിത്തോന്നപ്പെട്ടുവെന്നു പലരും പറയുകയുണ്ടായി.
റച്ചേ അയാൾ സംസാരിച്ചു. വിനോദരംഗങ്ങളിലൊ
ന്നുംതന്നെ അയാൾ പങ്കുകൊണ്ടില്ല.
സദ്യ നടന്നതിന്റെ ആദ്യത്തെ ദിവസം വിചിത്ര
രീതിയിലുള്ള തുന്നൽപ്പണികളോടുകൂടിയ അതിമനോഹ
രമായ ഒരു വസ്ത്രമാണ് വെർഡ് ധരിച്ചിരുന്നത്;
അതു വിഗ് ഡിസ് അയാൾക്കു സമ്മാനം കൊടുത്ത ഒരു
വസ്ത്രമായിരുന്നു. യോട്ട് ഏറെനേരം ആ വസ്ത്രത്ത
ന്നെ നോക്കിക്കൊണ്ടിരുന്നു. പകൽ കുറച്ചു വൈകിയതി
ൻറ ശേഷം ചെർഡ് അത് ഒരു ബഞ്ചിന്മേൽ
അഴിച്ചിട്ടു. യോട്ട് അതിനുസമീപം ചെന്നു ഇരിപ്പുറപ്പി
അയാൾ അതെടുത്തു തന്റെ കാൽമുട്ടുകൾക്കു മീതേ
നിർത്തിയിട്ടു. റാർഡ് തിരിച്ചുവന്നപ്പോൾ
യോട്ട് പറഞ്ഞു:<noinclude></noinclude>
a08dhgrel3aadjtc82ygveunsvps7er
താൾ:Prithikaradurga (Changampuzha).pdf/160
106
81917
241503
2026-06-17T10:42:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '156 പ്രതികാരാഗ ഞാനുമായി ഒരു കൈമാറ്റം നടഞ്ഞിയാൽ കൊ ള്ളാം, ബന്ധുക്കാരാ. ഈ വസ്ത്രം എനിക്കു തന്നേക്കൂ. അ തിനു് എന്തു കിട്ടണമെന്നു പറഞ്ഞാൽ മതി. ഒരു പാരിതോഷികമെന്ന ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241503
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>156
പ്രതികാരാഗ
ഞാനുമായി ഒരു കൈമാറ്റം നടഞ്ഞിയാൽ കൊ
ള്ളാം, ബന്ധുക്കാരാ. ഈ വസ്ത്രം എനിക്കു തന്നേക്കൂ. അ
തിനു് എന്തു കിട്ടണമെന്നു പറഞ്ഞാൽ മതി.
ഒരു പാരിതോഷികമെന്ന നിലയിൽ എന്റെ
കൈയിൽ വന്ന ഒരു സാധനം ഞാൻ വിൽക്കില്ല,''
റാർഡ് പ്രതിവദിച്ചു.
എന്നാൽ എനിക്കതു വെറുതേ തരൂ,'' യോട്ട് പറ
ഞ്ഞു: "ഞാൻ ഇതിനു മുൻപൊരിക്കലും നിങ്ങളോട് ക
ന്നുംതന്നെ ചോദിച്ചിട്ടില്ല.
ആദ്യം വെർഡ് ഒന്നും സമാധാനം
ഞ്ഞില്ല. അപ്പോഴേയ്ക്കും ഗുൺ അവിടെ വന്നെത്തി.
അവരുടെ സംസാരം എന്തോ അല്പം അവൾ കേട്ടിരുന്നു.
അവൾ പറഞ്ഞു:
നിങ്ങളുടെ ബന്ധുക്കാരൻ ചോദിക്കുന്നതു കൊടു
ക്കാതിരിക്കുന്നതു പോരായ്മയാണ്. നാം നമ്മുടെ അതി
ഥികളെ ബഹുമാനിക്കണം. എത്ര കായമായിട്ടാണ് ഞ
ങ്ങൾ നിങ്ങളെ കണക്കാക്കിയിരിക്കുന്നതെന്നോ, യോട്ടേ.
ഈ മാനഭാരമെല്ലാം ഒന്നുപേക്ഷിക്കൂ! പുറത്തുപോയി മ
. ചെറുപ്പക്കാരുമായി ഓരോ കായികവിനോദങ്ങളിൽ
പങ്കു കൊള്ളരുതോ? നിങ്ങളുടെ പൗരുഷത്തിന്റെ തെളി
വ് അങ്ങനെ ഞങ്ങൾക്കു ലഭിക്കട്ടെ!
അവൾ യോട്ടിനെ എഴുനേല്പിച്ചു നിർത്തി എന്നിട്ടു
ആ വസ്ത്രം അയാളുടെ ചുമലുകളിൽ തൂക്കിയിട്ടു.<noinclude></noinclude>
34t4gf8d7atm7bf7maekhmln1dbq69v