വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Samudhaya mithram 1919.pdf
104
28327
241731
154241
2026-06-18T18:27:31Z
Manojk
804
241731
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140285520
|Title=[[സമുദായമിത്രം]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=പാറയിൽ രാമൻനമ്പൂതിരി, യോഗക്ഷേമവായനശാല സിക്രട്ടറി
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks={{താൾ:Samudhaya mithram 1919.pdf/8}}
|Notes=
|Header=
|Footer=
}}
b23qwzug3dlz66incntp5qi4t0cckaz
താൾ:Samudhaya mithram 1919.pdf/1
106
28355
241678
154255
2026-06-18T17:11:59Z
Bhama R 257
13324
/* Proofread */
241678
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
{{ന|{{xxxx-larger|സമുദായമിത്രം}}}}
{{custom rule|sp|20|w|40|sp|20}}
{{ന|ഗ്രന്ഥകൎത്താവ്:}}
{{ന|കാവിൽ അവിഞ്ഞിക്കാട്ട് ഭവദാസൻഭട്ടതിരിപ്പാട്}}}}
{{അടിവര|10%}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
7i0dipqdisitx3y7365red7nhydt3lp
241679
241678
2026-06-18T17:12:26Z
Bhama R 257
13324
241679
proofread-page
text/x-wiki
<noinclude><pagequality level="3" user="Bhama R 257" /></noinclude>
{{ന|{{xxxx-larger|സമുദായമിത്രം}}}}
{{custom rule|sp|20|w|40|sp|20}}
{{ന|ഗ്രന്ഥകൎത്താവ്:}}
{{ന|കാവിൽ അവിഞ്ഞിക്കാട്ട് ഭവദാസൻഭട്ടതിരിപ്പാട്}}
{{അടിവര|10%}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
ti345y677w0oq5iqa4om3qffqksgwwh
താൾ:Samudhaya mithram 1919.pdf/8
106
28362
241688
154244
2026-06-18T17:34:19Z
Bhama R 257
13324
/* Validated */
241688
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{x-larger|വിഷയാനുക്രമണിക}}}}
{{അടിവര|20%}}
{{Rh|നമ്പ്ര്|വിഷയം|ഭാഗം}}
{{TOC line|1.|നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം|1—34}}
{{TOC line|2.|{{ഇട}}"{{ഇട}}ആചാരനിഷ്ഠയും ആരോഗ്യവും|35—42}}
{{TOC line|3.|{{ഇട}}"{{ഇട}}അതിഥിസൽക്കാരം|42—50}}
{{TOC line|4.|{{ഇട}}"{{ഇട}}അന്തൎജ്ജനങ്ങളുടേയും കിടാങ്ങളുടേയും അനാഥസ്ഥിതി|50—59}}
{{custom rule|sp|20|fl|12|do|7|c|6|c|6|do|7|fr|12|sp|20}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
nndab9r1gunlu0tgo4mssv3q10icqpr
താൾ:Samudhaya mithram 1919.pdf/7
106
28365
241686
154260
2026-06-18T17:29:53Z
Bhama R 257
13324
/* Validated */
241686
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />{{ന|_ 3 _}}</noinclude>
അടുത്ത കാലത്തിൽ ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ ഇടയിൽ ഒരുണൎച്ചയും ഇളക്കവും കാണുന്നുണ്ട്. വളരെക്കാലത്തെ ഉറക്കത്തിൽനിന്നുണൎന്നു നടന്നുതുടങ്ങുമ്പോൾ കണ്ണുറച്ചിട്ടല്ലെ നടക്കുന്നതെന്ന് ഓൎക്കാഞ്ഞാൽ തട്ടിത്തടഞ്ഞു താഴത്തു വീഴും. അതു കൂടാതെ കഴിപ്പാൻ വേണ്ട മുന്നറിവു കൊടുപ്പാൻ ഇമ്മാതിരി പുസ്തകങ്ങൾ ഉപകരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതുതന്നെയാണ് ഞാൻ ഇതിന്നു പ്രസ്താവനയെഴുതുവാനുള്ള മുഖ്യകാരണവും.
{{Multicol|width=auto|align=center}}
{{ന|തൃശ്ശിവപേരൂർ,}}
{{ന|25 ധനു 10-{{ആം}}൹}}
{{Multicol-break}}
{{brace2|4|r}}
{{Multicol-break}}
പി.എസ്സ്. അനന്തനാരായണശാസ്ത്രി
{{Multicol-end}}
{{custom rule|sp|20|w|40|sp|20}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
n0bd9t19rgfbxsi5wrareimdvev85hl
താൾ:Samudhaya mithram 1919.pdf/10
106
28563
241717
169558
2026-06-18T17:59:50Z
Bhama R 257
13324
/* Validated */
241717
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
-2-
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
pxnbf4ogmug2qh4nblnytuwdsjzlmg1
241736
241717
2026-06-18T18:37:01Z
Bhama R 257
13324
241736
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
611uhc6xw2j1mqcftj57huhgmhv6ghk
താൾ:Samudhaya mithram 1919.pdf/11
106
28565
241730
169559
2026-06-18T18:26:46Z
Bhama R 257
13324
/* Validated */
241730
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> ----3--
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
50tap8z48ra61srpz4mn9av9h04gep8
241737
241730
2026-06-18T18:37:17Z
Bhama R 257
13324
241737
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> --
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
lb64id4twldzto2l25gfq1hs4br9y32
താൾ:Samudhaya mithram 1919.pdf/5
106
29093
241685
202719
2026-06-18T17:25:37Z
Bhama R 257
13324
/* Validated */
241685
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{xxx-larger|പ്രസ്താവന.}}}}
{{അടിവര|10%}}
അപരിചിതന്മാരുമായി ഇടപെടുന്നതിന്നു പരിചിതനായ ഒരു മദ്ധ്യസ്ഥൻ പരിചയപ്പെടുത്തീട്ടു വേണമെന്നുള്ള നിൎബ്ബന്ധം നാട്ടുകാൎക്കില്ല. അങ്ങിനെയൊരു നടവടി ഈയിടയിൽ തുടങ്ങീട്ടുണ്ടെങ്കിൽ തന്നെ, അവിഞ്ഞിക്കാട്ടു ഭവദാസൻഭട്ടതിരിപ്പാട്ടുന്ന് നമ്പൂതിരിമാൎക്ക് അപരിചിതനൊ, ഞാൻ അദ്ദേഹത്തെ പരിചയപ്പെടുത്തുവാൻ തക്കവണ്ണം അധികപരിചിതനൊ അല്ല. നമ്പൂതിരിസമുദായത്തെസ്സംബന്ധിക്കുന്ന പ്രബന്ധങ്ങൾക്കു പ്രസ്ഥാവനയെഴുതുവാൻ എനിക്കെന്തവകാശമോ അൎഹതയോ ആണുള്ളതെന്നു ഞാൻ ആദ്യം സംശയിച്ചു. ഭട്ടതിരിപ്പാട്ടുന്ന് എന്നോടാവശ്യപ്പെടുന്നതു തന്നെ എൻെറ അൎഹതയ്ക്കു മതിയായ തെളിവാണെന്നു സമാധാനിച്ച് നമ്പൂതിരിസമുദായത്തെപ്പററി പ്രത്യക്ഷമായി രണ്ടു വാക്കു പറവാനുള്ള സംരംഭത്തിൽ ഞാൻ ഇതിന്നൊരുങ്ങിയതാണ്.
നമ്പൂതിരിസമുദായത്തെപ്പററി എനിക്കുള്ള അറിവ് എത്രയോ ശിഥിലമാകുന്നു. എന്നാൽ ഉള്ളേടത്തോളം അറിവു കേട്ടറിവോ പുസ്തകം വായിച്ചറിവോ ‘സൎക്കീട്ടു’ പരിചയമൊ അല്ല. പതിന<noinclude><br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}</noinclude>
88mtpo1uctyh450w2scmapw0bdld2le
താൾ:Samudhaya mithram 1919.pdf/9
106
29098
241690
202720
2026-06-18T17:43:15Z
Bhama R 257
13324
/* Validated */
241690
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{xxxx-larger|സമുദായമിത്രം.}}}}
{{അടിവര|10%}}
{{ന|{{xx-larger|൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.}}}}
{{അടിവര|10%}}
{{ന|{{larger|പൂൎവ്വചരിത്രം.}}}}
നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിൻെറ നിവൃത്തിമാൎഗ്ഗം എന്താണെന്നും മററുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ — എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാര്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മററു ബ്രാഹ്മണൎക്കു<noinclude><br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}</noinclude>
gtxoy9e8fjxar9k6kt3b1bowelzdj9b
241719
241690
2026-06-18T18:00:57Z
Bhama R 257
13324
241719
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{xxxx-larger|സമുദായമിത്രം.}}}}
{{അടിവര|10%}}
{{ന|{{xx-larger|൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.}}}}
{{അടിവര|10%}}
{{ന|{{larger|പൂൎവ്വചരിത്രം.}}}}
നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിൻെറ നിവൃത്തിമാൎഗ്ഗം എന്താണെന്നും മററുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ — എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാൎയ്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മററു ബ്രാഹ്മണൎക്കു<noinclude><br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}</noinclude>
an3t18n5bb0ums8aab6pvocgw3pmydg
താൾ:Kalithozhi (Changampuzha).pdf/1
106
81378
242270
240406
2026-06-19T04:47:59Z
Manojk
804
താൾ ശൂന്യമാക്കി
242270
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
242271
242270
2026-06-19T04:48:22Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
242271
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Thudikkunna Thalukal.pdf/59
106
81860
241975
241376
2026-06-19T03:40:11Z
Manojk
804
241975
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>59
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
l0c03l6uwy45lcaq1imgpjf76s26sih
241976
241975
2026-06-19T03:40:37Z
Manojk
804
241976
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" /></noinclude>
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
5gutjd5gfz9829ymw8e2z9am08sa31o
241977
241976
2026-06-19T03:40:47Z
Manojk
804
241977
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" />59</noinclude>59
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
2jumxmjkanndthkea6koj7s50w8ox43
241978
241977
2026-06-19T03:40:59Z
Manojk
804
241978
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" />59</noinclude>
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
eub3stexmjfmgm1uulro1zdokzmmyx9
241979
241978
2026-06-19T03:41:19Z
Manojk
804
241979
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" />59</noinclude>ണ്ടു്
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
lkdckvaj0121ef6zghys9depgypjtjn
241980
241979
2026-06-19T03:41:32Z
Manojk
804
241980
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" />59</noinclude>59
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
hehydclk0f9b75kql8dykha61yx89r7
241981
241980
2026-06-19T03:41:44Z
Manojk
804
241981
proofread-page
text/x-wiki
<noinclude><pagequality level="3" user="ലക്ഷ്മി എം. എം" />59</noinclude>59
അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്.
എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ
ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന
കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി
ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ
ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര
വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ
രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
-
-
ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി
യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു
ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ
ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ
വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു
റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി.
അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു ക
യ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു
കൾ അടയ്ക്കപ്പെട്ടു.
കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെ കവിഞ്ഞ
നിയാണ് പാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ അ
നെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന
തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസ
ത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ
കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു
വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏ
താനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ
എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.
ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം.<noinclude></noinclude>
2jumxmjkanndthkea6koj7s50w8ox43
താൾ:Otta slokam Malayalam 1921.pdf/13
106
81870
242274
241516
2026-06-19T05:54:54Z
MoosadWiki
13329
242274
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />{{rh|പ്രഥമഭാഗം|5|}}</noinclude>
നല്ല മുണ്ടു ചിറ്റുന്നതെന്തിനാണെന്നു വിചാരിക്കരുത്. വസ്ത്രം യോഗ്യതയ്ക്കൊരു പ്രമാണം തന്നെയാണ്. അമൃതമഥനകാലത്ത് ഒരാൾ പീതാംബരപ്പട്ടുടുത്തു ചെന്നു. സമുദ്രം അയാൾക്ക് തന്റെ മകളെ കൊടുത്തു. മറ്റൊരാൾ തോലുടുത്തു ചെന്നു. ആയാൾക്ക് വിഷം കൊടുക്കുകയും ചെയ്തു.*******************
തപസ്വീ കാം ഗതോവസ്സ്ഥാമിതി സ്മേരാനനാവിവ
ഗിരിജായാഃ സ്തനൗ വന്ദേ ഭവഭൂതിസിതാനനൗ ൯
ഭവഭൂതി എന്നു പ്രഖ്യാതനായ കവിതിലകന്നു തന്റെ അച്ഛനിട്ട പേർ ശ്രീകണ്ഠൻ എന്നായിരുന്നു. പ്രസ്തുത ശ്ലോകം രാജസഭയിൽവച്ചു ചൊല്ലിയതുകൊണ്ടാണ് ഭവഭൂതി എന്ന പേർ അദ്ദേഹത്തിന്നു സിദ്ധിച്ചത്. 'ഭാര്യയൊന്നും വേണ്ടെന്നുവെച്ചു തപസ്സുചെയ്തിരുന്ന പരമേശ്വരന്റെ സ്ഥിതി ഇപ്പോൾ എന്താണ്' എന്ന വിചാരത്താൽ പുഞ്ചിരി തൂകുന്നവയൊ എന്നു തോന്നുമാറു പരമേശ്വരന്റെ മേലുള്ള ഭസ്മം കൊണ്ടു വെളുത്ത മുഖത്തോടു കൂടിയ പാർവതിയുടെ സ്തനങ്ങളെ ഞാൻ വന്ദിക്കുന്നു എന്നു ശ്ലോകാർത്ഥം.*******
കാചിൽ ബാലാ ബാലകം ലാളയന്തീ പൃഷ്ടാ
കേനാപ്യേഷ കസ്‌തേ വദേതി |ഏതത്താതോ യസ്യ
ജായാപിതാ സ്യാത്തത്താതോ മേ ഭർത്തൃതാതോ മ
ഹാത്മൻ. ൧൦
ഒരാൾ ഒരു ചെറുക്കനെ ലാളിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് 'ഈ കുട്ടി നിന്റെ ആരാണ് എന്നു ചോദിച്ചു. അപ്പോൾ സ്ത്രീ 'ഈ കുട്ടിയുടെ അച്ഛൻ യാതൊരാളുടെ ഭാര്യയുടെ അച്ഛനാണ് അ<noinclude><references/></noinclude>
3oaam0x5wzlkypvl0v5faubi8q1uzc0
താൾ:Otta slokam Malayalam 1921.pdf/14
106
81927
242273
241517
2026-06-19T05:51:13Z
MoosadWiki
13329
242273
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />6 ഒറ്റശ്ലോകം</noinclude>വന്റെ അച്ഛൻ എന്റെ ഭർത്താവിന്റെ അച്ഛനാണ്' എന്നു മറുപടി പറഞ്ഞു. (ഈ കുട്ടി ഈ സ്ത്രീയുടെ സഹോദരനാണ്. * * * * *<noinclude><references/></noinclude>
gopu2rjfpyskteuxxgte7jv8n89etw0
242275
242273
2026-06-19T06:02:03Z
MoosadWiki
13329
242275
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />6 ഒറ്റശ്ലോകം</noinclude>വന്റെ അച്ഛൻ എന്റെ ഭർത്താവിന്റെ അച്ഛനാണ്' എന്നു മറുപടി പറഞ്ഞു. (ഈ കുട്ടി ഈ സ്ത്രീയുടെ സഹോദരനാണ്. * * * * *
സുമിത്രാനന്ദനാസക്തമിമം രാജാനമീക്ഷ്യ വാ
അഥവാ മാം കൃശതനും ജലധേ രോദിഷി സ്വയം. ൧൧<noinclude><references/></noinclude>
l9jjvw7owqxonufxlr15t4gwk68kauc
242276
242275
2026-06-19T06:45:44Z
MoosadWiki
13329
242276
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />6 ഒറ്റശ്ലോകം</noinclude>വന്റെ അച്ഛൻ എന്റെ ഭർത്താവിന്റെ അച്ഛനാണ്' എന്നു മറുപടി പറഞ്ഞു. (ഈ കുട്ടി ഈ സ്ത്രീയുടെ സഹോദരനാണ്. * * * * *
സുമിത്രാനന്ദനാസക്തമിമം രാജാനമീക്ഷ്യ വാ
അഥവാ മാം കൃശതനും ജലധേ രോദിഷി സ്വയം. ൧൧
ഈ ശ്ലോകമുണ്ടാക്കിയ കവി ഒരു മുണ്ടനാണ്. ഒരു രാജാവുമൊത്തു കടപ്പുറത്തു സഞ്ചരിക്കുമ്പോളുണ്ടാക്കിയതാണ് ഈ ശ്ലോകം.
രാജാവ് സുമിത്രാനന്ദനാസക്തൻ (ബന്ധുക്കളെ സന്തോഷിപ്പിക്കുന്നവൻ:
രാമപക്ഷത്തിങ്കൽ ലക്ഷ്മണനോട് സ്നേഹമുള്ളവൻ) ആകയാൽ സേതുബന്ധനം ചെയ്ത ശ്രീരാമനാണെന്നു പരിഭ്രമിച്ചിട്ടോ
അല്ലെങ്കിൽ, കൃശതനുവായ എന്നെ കണ്ട് അഗസ്ത്യനാണെന്നു ഭയപ്പെട്ടോ
സമുദ്രമേ നീ നിലവിളിക്കുന്നത് എന്ന് ശ്ലോകാർത്ഥം * * * * * * * *<noinclude><references/></noinclude>
oq7ym3notpfq19rdhjohczhzwwedttj
242277
242276
2026-06-19T09:26:33Z
MoosadWiki
13329
242277
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />6 ഒറ്റശ്ലോകം</noinclude>വന്റെ അച്ഛൻ എന്റെ ഭർത്താവിന്റെ അച്ഛനാണ്' എന്നു മറുപടി പറഞ്ഞു. (ഈ കുട്ടി ഈ സ്ത്രീയുടെ സഹോദരനാണ്. * * * * *
സുമിത്രാനന്ദനാസക്തമിമം രാജാനമീക്ഷ്യ വാ
അഥവാ മാം കൃശതനും ജലധേ രോദിഷി സ്വയം. ൧൧
ഈ ശ്ലോകമുണ്ടാക്കിയ കവി ഒരു മുണ്ടനാണ്. ഒരു രാജാവുമൊത്തു കടപ്പുറത്തു സഞ്ചരിക്കുമ്പോളുണ്ടാക്കിയതാണ് ഈ ശ്ലോകം.
രാജാവ് സുമിത്രാനന്ദനാസക്തൻ (ബന്ധുക്കളെ സന്തോഷിപ്പിക്കുന്നവൻ:
രാമപക്ഷത്തിങ്കൽ ലക്ഷ്മണനോട് സ്നേഹമുള്ളവൻ) ആകയാൽ സേതുബന്ധനം ചെയ്ത ശ്രീരാമനാണെന്നു പരിഭ്രമിച്ചിട്ടോ
അല്ലെങ്കിൽ, കൃശതനുവായ എന്നെ കണ്ട് അഗസ്ത്യനാണെന്നു ഭയപ്പെട്ടോ
സമുദ്രമേ നീ നിലവിളിക്കുന്നത് എന്ന് ശ്ലോകാർത്ഥം * * * * * * * *
കൂപാത് പാദാധികം വംശം വംശാദർദ്ധം തദന്തരം
തദന്തരസമഃ പാദഃ പാദാദർദ്ധന്തു പൃഷ്ഠതഃ ൧൨
കിണറിന്റെ ആഴത്തിൽ ഒന്നുക്ക് ഒന്നേകാൽ വീതം വെശയുടെ (വെഴയുടെ) നീളം. വെശയിൽ പകുതി കിണറിന്റെയും ഏത്തക്കാലിന്റെയും അന്തരം. കാലിന്റെ നീളവും അത്ര തന്നെ. അതിൽ പകുതി പിന്തുലാം. ഇങ്ങനെയാണ് തുലാം കൂട്ടുന്നതിന്റെ ക്രമം.<noinclude><references/></noinclude>
d1fftktclmk1i6g73ewarh8qgwyj2ib
242278
242277
2026-06-19T09:52:53Z
MoosadWiki
13329
242278
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />6 ഒറ്റശ്ലോകം</noinclude>വന്റെ അച്ഛൻ എന്റെ ഭർത്താവിന്റെ അച്ഛനാണ്' എന്നു മറുപടി പറഞ്ഞു. (ഈ കുട്ടി ഈ സ്ത്രീയുടെ സഹോദരനാണ്. * * * * *
സുമിത്രാനന്ദനാസക്തമിമം രാജാനമീക്ഷ്യ വാ
അഥവാ മാം കൃശതനും ജലധേ രോദിഷി സ്വയം. ൧൧
ഈ ശ്ലോകമുണ്ടാക്കിയ കവി ഒരു മുണ്ടനാണ്. ഒരു രാജാവുമൊത്തു കടപ്പുറത്തു സഞ്ചരിക്കുമ്പോളുണ്ടാക്കിയതാണ് ഈ ശ്ലോകം.
രാജാവ് സുമിത്രാനന്ദനാസക്തൻ (ബന്ധുക്കളെ സന്തോഷിപ്പിക്കുന്നവൻ:
രാമപക്ഷത്തിങ്കൽ ലക്ഷ്മണനോട് സ്നേഹമുള്ളവൻ) ആകയാൽ സേതുബന്ധനം ചെയ്ത ശ്രീരാമനാണെന്നു പരിഭ്രമിച്ചിട്ടോ
അല്ലെങ്കിൽ, കൃശതനുവായ എന്നെ കണ്ട് അഗസ്ത്യനാണെന്നു ഭയപ്പെട്ടോ
സമുദ്രമേ നീ നിലവിളിക്കുന്നത് എന്ന് ശ്ലോകാർത്ഥം * * * * * * * *
കൂപാത് പാദാധികം വംശം വംശാദർദ്ധം തദന്തരം
തദന്തരസമഃ പാദഃ പാദാദർദ്ധന്തു പൃഷ്ഠതഃ ൧൨
കിണറിന്റെ ആഴത്തിൽ ഒന്നുക്ക് ഒന്നേകാൽ വീതം വെശയുടെ (വെഴയുടെ) നീളം. വെശയിൽ പകുതി കിണറിന്റെയും ഏത്തക്കാലിന്റെയും അന്തരം. കാലിന്റെ നീളവും അത്ര തന്നെ. അതിൽ പകുതി പിന്തുലാം. ഇങ്ങനെയാണ് തുലാം കൂട്ടുന്നതിന്റെ ക്രമം.
മാ യാഹീത്യവമംഗളം വ്രജ ഇതി സ്നേഹേന
ഹീനം വചസ്തിഷ് പ്രഭുതാ യാഥാമതി കുരുഷ്വാ
ത്രാപ്യുദാസീനതാ | കിം വാ സാമ്പ്രതമാചരാമി ഭ
വതഃ സ്നേഹോപയുക്തം വചഃ സ്മാർത്തവ്യാ വയമാദരേണ ഭാവതാ യാവൽ പുനർദ്ദർശനം. ൧൩<noinclude><references/></noinclude>
52ikhk0fm2p2w1wwrxir29p12nogqzl
താൾ:Sahithyachinthakal.pdf/22
106
81943
241535
2026-06-18T11:59:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 തിയിലേയും മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയക വികളെപ്പോലെ കൂക്കം വലികൾക്കിടയിൽ ഉണരൂ, ഉ ണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയ ല്ലാതെ, സൃഷ്ടിപരമായി എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241535
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
തിയിലേയും മുന്നിട്ടിറങ്ങുകയില്ല.
ഇന്നത്തെ ദേശീയക
വികളെപ്പോലെ കൂക്കം വലികൾക്കിടയിൽ ഉണരൂ, ഉ
ണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയ
ല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നി
ങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തി
ന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം
ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിന്റെ വായ
തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുക്കുകയുമല്ലാതെ
ഒരു മൺതരി പോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കരു
തേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കായം സം
സാരിക്കാം.
°
ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവ
ശമുണ്ട്; വലിപ്പത്തിലും വണ്ണത്തിലും ആകൃതിയിലും
വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ.
കിളിവാതലുകളിലും ഘടിപ്പിക്കുവാൻ
കതകുകളിലും
ല്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു
പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന
കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡ
ലങ്ങളും, അവയെല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതി
രുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര
കന്യകകളെപ്പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ
മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യ
ക്ഷപ്പെടുമ്പോൾ-ഹാ, അവയെന്തൊരാകർഷകത്വമാ
” ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ<noinclude></noinclude>
6ih9787i278qjk2dpigbnek46fcuprx
താൾ:Sahithyachinthakal.pdf/23
106
81944
241536
2026-06-18T11:59:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241536
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sahithyachinthakal.pdf/24
106
81945
241537
2026-06-18T11:59:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 തിയിലേയും മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയക വികളെപ്പോലെ കൂക്കം വലികൾക്കിടയിൽ 'ഉണരൂ, ഉ ണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയ ല്ലാതെ, സൃഷ്ടിപരമായി എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241537
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>19
തിയിലേയും മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയക
വികളെപ്പോലെ കൂക്കം വലികൾക്കിടയിൽ 'ഉണരൂ, ഉ
ണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയ
ല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നി
ങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തി
മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം
ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിന്റെ വായ്
ല മടങ്ങുകയും നിങ്ങളുടെ കൈ ഉളു ആ കയുമല്ലാതെ
ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ ക
തേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കാലം സം
സാരിക്കാം.
ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവ
ശമുണ്ട്; വലിപ്പത്തിലും വണ്ണത്തിലും ആകൃതിയിലും
വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ.
കതകുകളിലും കിളിവാലുകളിലും ഘടിപ്പിക്കുവാൻ
അവ നന്ന്. പക്ഷേ അസ്ഥിവാരത്തിനവ കൊള്ളുകയി
ല്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു
പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന
കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡ
ലങ്ങളും, അവയെല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതി
രുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര
കന്യകകളെ പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ
മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യ
ക്ഷപ്പെടുമ്പോൾ-ഹാ, അവയെന്തൊരാകർഷകത്വമാ
. ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ<noinclude></noinclude>
2w5t34p3he7fxhm3s48fm30bnvn0m4t
താൾ:Sahithyachinthakal.pdf/25
106
81946
241538
2026-06-18T11:59:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241538
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sahithyachinthakal.pdf/26
106
81947
241539
2026-06-18T12:00:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '21 ക്കിക്കഴിഞ്ഞു. പട്ടിണിയും പകർച്ചവ്യാധികളും കാട്ടു തീപോലെ പടർന്നുപിടിച്ച്, അനുദിനം ആയിരമായി രം പാവങ്ങൾ തെരുവീഥികളിൽ ചത്തടിഞ്ഞു കുന്നുകൂടു ന്നു. കേരളവും...' താൾ സൃഷ്ടിച്ചിരിക്കുന്നു
241539
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>21
ക്കിക്കഴിഞ്ഞു. പട്ടിണിയും പകർച്ചവ്യാധികളും കാട്ടു
തീപോലെ പടർന്നുപിടിച്ച്, അനുദിനം ആയിരമായി
രം പാവങ്ങൾ തെരുവീഥികളിൽ ചത്തടിഞ്ഞു കുന്നുകൂടു
ന്നു. കേരളവും വംഗദേശവുമാണ് ക്ഷാമയക്ഷിയുടെ
ഈ ക്രൂരമായ ആക്രമണത്തിനു ഏറ്റവും ദയനീയമായ
വിധത്തിൽ ഇരയായിത്തീർന്നിട്ടുള്ളത്. എന്നാൽ പണ
ക്കാരെസ്സംബന്ധിച്ചിടത്തോളം ഇന്നും ഒരു കോട്ടവും ത
ട്ടിയിട്ടില്ല ഇതൊരു സുവർണ്ണകാലമാണ്. അമിത
ലാഭേച്ഛ ക്കളായ വർത്തകപ്രമുഖന്മാരുടെ
തടിച്ച മടിശ്ശീല ഇപ്പോൾ കണക്കില്ലാതെ കനത്തിട്ട
64°.
പണ്ടത
കേരളത്തിൽ ധനധാന്യങ്ങൾക്കും ഇന്നും യാതൊ
രു കുറവും വന്നിട്ടില്ല. ചില നിശ്ചിതസ്ഥാനങ്ങളിൽ
അവ തുടർച്ചയായിച്ചെന്നങ്ങനെ പറ്റിക്കൂടുമ്പോൾ വി
പുലായ ഒരു മണ്ഡലം കേവലം ശൂന്യമായി പരിണമി
ക്കുന്നുവെന്നേയുള്ളു. യഥാർത്ഥത്തിൽ എല്ലന്തിവലിഞ്ഞ
അനേകം വരണ്ട മാട്ടുകൾ നാം നിത്യവും കൺമുന്നിൽ
ക്കാണുന്നു, രക്തവും മാംസവും അവയിൽ ഉണ്ടാക്കുകയി
ല്ലെന്ന് മക്കടമുഷ്ടിയൊന്നും പ്രകൃതിക്കില്ല; പക്ഷേ മനു
ഷ്യനുണ്ട്. അവയിൽ എത്തിച്ചേരേണ്ട മാംസം അപൂ
വ്വം ചില മേദസ്സുകൾക്കായി ചെലവഴിയ്ക്കപ്പെടുന്നു. ഇന്ന
ത്തെ നമ്മുടെ സാമൂഹ്യസ്ഥിതി ഇതിനുപറ്റിയ ഒരന്ത
രീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ചിരകാലമായി അടിയു
റച്ചു നിലനിന്നുവരുന്നതും, സേച്ഛാധികാരത്തിന്മേൽ
കെട്ടിപ്പടുത്തിട്ടുള്ളതും, മനുഷ്യവത്തിന്റെ സമാധാന
ഭരിതമായ നിലനില്പിനു തികച്ചും വിരുദ്ധമായതും, സാ<noinclude></noinclude>
sj2lnoltf6mcxdkdlmhwopdf6k2bnet
താൾ:Sahithyachinthakal.pdf/27
106
81948
241540
2026-06-18T12:00:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ഗികതത്ത്വങ്ങളെയും നീതിധർമ്മങ്ങളേയും സദാ കാ ഞ്ഞനംകുത്തിക്കൊണ്ടു നില്ക്കുന്നതുമായ ഇന്നത്തെ ഈ ജീനിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച്, അതിൻറ സുദൃഢവും സാഹോദയത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241540
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>22
ഗികതത്ത്വങ്ങളെയും നീതിധർമ്മങ്ങളേയും സദാ കാ
ഞ്ഞനംകുത്തിക്കൊണ്ടു നില്ക്കുന്നതുമായ ഇന്നത്തെ ഈ
ജീനിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച്, അതിൻറ
സുദൃഢവും സാഹോദയത്തിൽ അധിഷ്ഠി
സ്ഥാനത്തു
തവുമായ
ഒരു നൂതനസംവിധാനം സംസ്ഥാപിതമായ
ങ്കിൽ മാത്രമേ, ഭാവിയിൽ മനുഷ്യവർഗ്ഗത്തിനെന്തെങ്കി
ലും ഒരാശയും വഴിയുള്ളുവെന്നതും അവിതക്കിതമായ
ഒരു പരമാമാണു്.
U
ഈ സ്ഥിതിയിൽ ഒരു സാഹിത്യകാരൻ നില
യെന്തെന്നു ചിന്തിക്കേണ്ടതായിട്ടുണ്ട്. ഒരു വശത്തു വ
നാത്മകമായ കൈയൂക്കും അനീതിയും, മറുവശത്തു
ത്യാഗസാന്ദ്രവും തകാന്തവുമായ മനുഷ്യസ്നേഹം; ഒരി
ട പാഷാണപങ്കിലമായ അധമത്തിൻറ
ഹാസം, മറെറാരിടത്തു വിശുദ്ധസുന്ദരമായ ധർമ്മത്തി
ൻ ദയനീയ ഗദ്ഗദം; ഒരു ഭാഗത്തു ഭോഗലോലുപ
പാനം, മറുഭാഗത്തു പീഡിതമാ
യ പ്രാണദണ്ഡം മദ്ധ്യവർത്തിയായ സാഹിത്യകാരൻ
ഇതിലേതു ഭാഗത്തു ചേരണമെന്നുള്ളതാണു നമ്മുടെ പ്ര
ം. അയാൾ തീർച്ചയായും മനുഷ്യസ്നേഹിയാണ്. അ
ധർമ്മത്തിനോടും അനീതിയോടും അക്രമത്തോടും പട
വെട്ടുവാൻ സജ്ജീകൃത ശസ്ത്രനായി ആദ്യം മുന്നിട്ടിറങ്ങ
ണ്ട ആൾ അയാളാണ്. സാഹിത്യകാരൻ ആ പരമ
മായ കർത്തവ്യം അയാളെ അനുസ്മരിപ്പിക്കുകയെന്നുള്ളതാ
ണ് പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യത്തെ ലക്ഷ്യം.
പുരോഗമനസാഹിത്യം പൂരപ്പാട്ടിന്റെ പുതിയ പതി
U<noinclude></noinclude>
m3y023cysu04hujs92clb9du3at79se
താൾ:Sahithyachinthakal.pdf/28
106
81949
241541
2026-06-18T12:00:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241541
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sahithyachinthakal.pdf/29
106
81950
241542
2026-06-18T12:00:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241542
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241543
241542
2026-06-18T12:00:45Z
Manojk
804
241543
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>U
24
രിൽ ചിലർ ആവേശപൂർവ്വം എതിക്കുന്നതും എനിക്ക
നുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ അവിടെയാണ് ഈ പ്രസ്ഥാ
നത്തെസ്സംബന്ധിച്ചിടത്തോളം ഒന്നാമത്തെ കുഴപ്പം.
കമ്മ്യൂണിസ്സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുവാൻ തന്നെ
യാണ് പുരോഗമനസാഹിത്യമെന്നു വിചാരിക്കുക: അ
തുകൊണ്ടെന്താണ് ദോഷം, എന്താണതിനൊരു കുറവു
നിങ്ങൾ ഉറച്ച സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചുപറ
യുക, അതേ, പുരോഗമന സാഹിത്യം കമ്മ്യൂണിസ്സി
ദ്ധാന്തങ്ങളുടെ കളരിയാണ് എന്ന്. അഭിമാനപൂർവം
നിങ്ങൾ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹി
ത്യത്തെ ആശ്ലേഷിക്കുക, ആശീർവദിക്കുക!
ക
മ്യൂണിസമെന്നു കേൾക്കുമ്പോൾ
ചുകപ്പുക
നാടൻ കാളകളെപ്പോലെ ആരുമങ്ങനെ വെകിളി പി
ടിക്കേണ്ടതായിട്ടില്ല. മാനവസമുദായത്തിന്റെ നന്മയും
ഉൽക്കർഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്ത്ര
ത്തിന്മേൽ അധിഷ്ഠിതവും, വിശ്വസമാധാനത്തിനും വി
ശ്വസാഹോദയത്തിനും വഴിതെളിക്കുന്ന ആരോഗ്യപൂ
മായ ഒരു നൂതന സാമൂഹ്യഘടനയുടെ
വിജയകരമാ
യ സാദ്ധ്യതയിലുള്ള
വിശ്വാസത്താൽ ഉദ്ദീപ്തവുമായ
ഒരു തത്ത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറ
ഈ ആത്മതയോടും
അചഞ്ചലമായ കർമ്മധീരത
യോടും അഭികാമ്യമായ ത്യാഗബുദ്ധിയോടും കൂടി വീറോ
ടെ പ്രവർത്തിക്കുന്ന ഒരു മഹാ സംഘടനയാണ് കമ്മ്യൂ
ണിസ്റ്റ് പാർട്ടി. അതിൻറ ഏകലക്ഷ്യം ഇതാണ്: മ
നുഷ്യൻ നന്മ. ആ നിലയിൽ
അതിൻറെ സിദ്ധാന്ത
Digitized By Kerala Sahitya Akademi<noinclude></noinclude>
qlaqyaz1am5q8oef5fdapuan2dd4g0v
താൾ:Sahithyachinthakal.pdf/30
106
81951
241544
2026-06-18T12:00:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 ങ്ങൾക്കു പ്രചാരം നൽകുവാനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നെങ്കിൽ, അതിലിത്ര പരിഭ്രമിക്കാനെന്തു ണ്ട് പഴിയും വാനും പാതിത്യം കല്പിക്കുവാനും എന്തുണ്ട്? ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241544
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>25
ങ്ങൾക്കു പ്രചാരം നൽകുവാനായി പുരോഗമനസാഹിത്യം
പരിശ്രമിക്കുന്നെങ്കിൽ, അതിലിത്ര പരിഭ്രമിക്കാനെന്തു
ണ്ട് പഴിയും വാനും പാതിത്യം കല്പിക്കുവാനും എന്തുണ്ട്?
ഒരുകൂട്ടർ ഈ ഘട്ടത്തിൽ വീടു കൂടി കൊണ്ടുവ
രുന്ന ഒരു വാദമുഖമുണ്ട്: സാഹിത്യം കേവലം പ്രചരണ
ത്തിനുള്ള ഒരുപകരണമല്ല. ഇതു തികച്ചും ശരിയാണോ
എന്നൊന്നു ചിന്തിക്കുക. പ്രചരണം എന്ന ഘടകം
ഉൾക്കൊള്ളാത്ത ഏതൊരു കലയുണ്ട്, ഈ ലോകത്തിൽ
ഏതൊരു കലാകാരനും തൻറ ചിന്തകളേയും വികാര
ങ്ങളേയും, നാദം, വണ്ണം, വാക്കും എന്നിങ്ങനെ ഓരോ ഉ
പാധിയിലൂടെ ഓരോ രൂപത്തിൽ ജനതയിലേയും പ
കരുന്നു. സ്വന്തം ആനന്ദത്തിനായി ആരും കലാ
ിചെയ്യുന്നില്ല.
തൻറ കലാസൃഷ്ടിയെസ്സംബന്ധി
ച്ചിടത്തോളം, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, ഒരു
കലാകാരൻ ഒന്നാമത്തെ ലക്ഷ്യം പ്രകടനം അഥവാ
പ്രചരണമാണു്. സർവ്വകലകളും പ്രകടനമാണെന്നു
കോച്ച് പറയുന്നുണ്ട്. ഈ പ്രകടനം ഏകാന്തതയുടെ
ശൂന്യതയുടെ മുൻപിലല്ല, സ്പന്ദിക്കുന്ന മനുഷ്യരാശിയു
ടെ മുൻപിലാണ്. മനുഷ്യരാശി കലാകാരനെത്തേടി
അങ്ങോട്ടു ചെല്ലുകയല്ല, കലാകാരൻ പ്രകടനവുമായി
സ്വയം മനുഷ്യരാശിയുടെ മുൻപിലേയും വരികയാണ
ചെയ്യുന്നത്. തന്മൂലം പ്രചരണോദ്ദേശം ഈ പ്രകടന
ത്തിൽ നിന്നുതന്നെ പ്രകടമാകുന്നുണ്ട്. ഏതു കാലത്ത്,
ഏതു ദേശത്തെ, സാഹിത്യവും ഒരു തരത്തിലല്ലെങ്കിൽ മ
റെറാരു തരത്തിൽ ചില ആശയ സഞ്ചയങ്ങളെ ജനതാ
മ<noinclude></noinclude>
3qil9s7701mi0dx5r7ev3dlu2ws54l5
ഉപയോക്താവിന്റെ സംവാദം:Aravinnds
3
81952
241545
2026-06-18T12:01:14Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
241545
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Aravinnds|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 12:01, 18 ജൂൺ 2026 (UTC)
j0zphyed1xclxq03a88xnw5qdn9x98w
താൾ:Sahithyachinthakal.pdf/31
106
81953
241546
2026-06-18T12:01:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്ര ത്യക്ഷമായിട്ടാകട്ടേ, പരോക്ഷമായിട്ടാകട്ടേ, എതെങ്കിലും ചില തത്ത്വങ്ങളുടെ പ്രചരണത്തിനായിട്ടൊരുമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241546
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>26
മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്ര
ത്യക്ഷമായിട്ടാകട്ടേ, പരോക്ഷമായിട്ടാകട്ടേ, എതെങ്കിലും
ചില തത്ത്വങ്ങളുടെ പ്രചരണത്തിനായിട്ടൊരുമ്പെട്ടിട്ടി
ല്ലാത്ത ഒരു സാഹിത്യഗ്രന്ഥം ലോകത്തിലെവിടെയെങ്കി
ലും ഉണ്ടായിട്ടുണ്ടോ? “പശു ഒരു നാൽക്കാലിമൃഗമാകു
ന്നു' എന്ന ബാലപാഠവാചകം മുതൽ യദാ യദാഹി
"
സ്യം എന്നാരംഭിക്കുന്ന ഗീതാസൂക്തം വരെ ഈ പ്രക
രണം വ്യാപിച്ചിട്ടുള്ളതായിക്കാണാം. ആ നിലയിൽ ക
മ്മ്യൂണിസ്സിദ്ധാന്തങ്ങൾ മാത്രം സാഹിത്യത്തിൽ വി
ലക്കപ്പെട്ട ഫലങ്ങളായി നിന്നുകൊള്ളണമെന്നു ശഠിക്കു
ന്നത് എത്രമാത്രം അത്ഥശൂന്യമാണു കമ്മ്യൂണി
ങ്ങൾ
-
ദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന എത്രയെത്ര മഹാഗ്രന്ഥ
അടുത്ത കാലത്തു യൂറോപ്പിൽ - വിശേഷിച്ചും
റഷ്യയിൽ ആവിർഭവിച്ചിട്ടുണ്ട് മേൽ സൂചിപ്പിച്ച
വാദം കഴമ്പില്ലാത്തതാണെന്നും ഇതിൽനിന്നു വെളിവാ
കുന്നുണ്ടല്ലോ!
ഏതെങ്കിലുമൊരു ഭാഷ അതിന്റെ സ്വന്തം സാ
ഹിത്യം കൊണ്ടുമാത്രം വളർന്നുവന്നതായിട്ടെനിക്കറിയില്ല.
സ്വന്തം നേട്ടത്തിൽ മാത്രം ദുരഭിമാനം
ഭാവിച്ചുകൊ
ണ്ടിരുന്നാൽ കാലാന്തരത്തിൽ അതു ക്ഷയിച്ചുപോവുക
യേ ഉള്ളൂ. സംസ്കൃതത്തിനു പറ്റിയ സാരമായ ഒരു
തകരാറാണിത്. ഇംഗ്ലീഷിനുള്ളത് ഇതിനു നേരേവിരു
മായ ഒരു സ്വഭാവമാണ്. ഇംഗ്ലണ്ട് സ്വന്തം കവിക<noinclude></noinclude>
ad23jl3z17qu68v8z1vgblbblm88xj3
താൾ:Sahithyachinthakal.pdf/32
106
81954
241547
2026-06-18T12:02:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '27 ളുടേയോ സാഹിത്യകാരന്മാരുടേയോ കുറവുണ്ടായിട്ടല്ല, അന്യഭാഷകളിലെ കൃതികൾ കൃതജ്ഞതാപൂർവ്വം സ്വീക രിക്കുന്നത്. പോരായ്മയായിട്ടല്ല, അഭിമാനമായിട്ടാണു ഇംഗ്ലീഷുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241547
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>27
ളുടേയോ സാഹിത്യകാരന്മാരുടേയോ കുറവുണ്ടായിട്ടല്ല,
അന്യഭാഷകളിലെ കൃതികൾ കൃതജ്ഞതാപൂർവ്വം സ്വീക
രിക്കുന്നത്. പോരായ്മയായിട്ടല്ല, അഭിമാനമായിട്ടാണു
ഇംഗ്ലീഷുകാർ അതു കണക്കാക്കുന്നതെന്നാക്കണം. ഏതു
ഭാഷയിലുള്ള ഉത്തമഗ്രന്ഥങ്ങളും ഇംഗ്ലീഷിലേയും വിവ
ത്തനം ചെയ്യപ്പെടുന്നു. ചിലപ്പോൾ ഒരു കൃതിയുടെ ത
പല പരിഭാഷകൾപോലും കണ്ടുവരുന്നുണ്ട്. മ
റെറ മഹാഭാഷകൾ ഉണ്ടായിരുന്നാലും വിശ്വസാഹി
ത്യവുമായി അടുത്തു പരിചയപ്പെടണമെങ്കിൽ നമുക്ക
ഇംഗ്ലീഷുഭാഷയെത്തന്നെ ആശ്രയിച്ച് ഒന്നു. ഇതരസാ
ഹിത്യങ്ങളിലുള്ള നവീന പ്രസ്ഥാനങ്ങളെ സന്തോഷ
പൂർവം സ്വാഗതം ചെയ്യുന്ന ഒരു വിശാലമായ മനോഭാ
വമാണ് ആംഗലസാഹിതിക്കുള്ളത്. സംസ്കൃതമെന്നു
കേൾക്കുമ്പോൾ രോമാഞ്ചവും, വ്യാസനെന്നു കേൾക്കു
മ്പോൾ ദിഗ്ഭ്രമവും മറ്റുമുണ്ടായിപ്പോകുന്ന ഋഷിഭക
രായ പണ്ഡിതമല്ലന്മാർ പോലും സംസ്കൃതത്തിൽ ക
ലാശാലാബിരുദം സമ്പാദിച്ചിട്ടു ക. പ്ര കലാപ്രവീ
ണൻ) എന്നും നിയമബിരുദം സമ്പാദിച്ചിട്ട് പി. ബ്ര
നിയമബ്രഹ്മചാരി) എന്നുമല്ലാ, എം. എ എന്നും ബി.
എൽ എന്നുമാണ് ഇന്നും തങ്ങളുടെ നാമധേയത്തോടു
ബിരുദം ഘടിപ്പിക്കുന്നതെന്നു കാണുമ്പോൾ ചിരിച്ചു
തലതല്ലിപ്പോകുന്നു. ഞാനിങ്ങനെ പറയുമ്പോൾ എനി
യും ദേശാഭിമാനമില്ലെന്നും ഞാനൊരു വിദേശഭ്രമക്കാര
നാണെന്നും പലരും എന്നെ പഴിക്കാറുണ്ട്. അത
അടിസ്ഥാനരഹിതവുമായ ഒരാക്ഷേപമാണ
ശൂന്യവും
Digitized By Kerala Sahitya Akademi<noinclude></noinclude>
02jj1pk5lz1e6umew5mangcjscd1j1q
താൾ:Sahithyachinthakal.pdf/33
106
81955
241548
2026-06-18T12:02:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 തു്. മേൽക്കാണിച്ച് എന്റെ അഭിപ്രായം കൊണ്ട് ഞാ നമാക്കുന്നതും ഇന്ത്യ എന്നെന്നും ഇംഗ്ലണ്ടിൻറ അടിമയായിരുന്നുകൊള്ളണമെന്നല്ല. Give the Devil his due എന്ന ചൊല്ലിനെ ആദരിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241548
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>28
തു്. മേൽക്കാണിച്ച് എന്റെ അഭിപ്രായം കൊണ്ട് ഞാ
നമാക്കുന്നതും ഇന്ത്യ എന്നെന്നും ഇംഗ്ലണ്ടിൻറ
അടിമയായിരുന്നുകൊള്ളണമെന്നല്ല. Give the Devil
his due എന്ന ചൊല്ലിനെ ആദരിക്കുന്നു എന്നുമാത്രം.
ഭാരതത്തിന്റെ അപദാനങ്ങളെ ശ്വാസം വിടാ
തങ്ങനെ ഈരടികളിൽ തട്ടിമൂളിച്ചതുകൊണ്ടോ, മഹാ
ത്മാഗാന്ധിയെ ആസ്പദമാക്കി കുറേ ഉല്ലേഖമാലകൾ
കോർത്തിണക്കി ചെപ്പടിവിദ്യ കാട്ടിയതുകൊണ്ടോമാത്രം
ഒരു കവിയോ മഹാകവിയോ ദേശാഭിമാനത്തിന്റെ അ
വതാരമാണെന്നു കൊട്ടിഘോഷിക്കുന്നതു വെറും വി
ഡിത്തമാണ്. നാടൊട്ടുക്കു പരന്ന ദേശീയബോധം വ
ത്തിലാക്കി വിതറിയതല്ലാതെ നമ്മുടെ ദേശീയകവി
കളെന്നു ഘോഷിക്കപ്പെടുന്നവർ ദേശീയ പ്രസ്ഥാനത്തിൽ
സൃഷ്ടിപരമായി എന്തുചെയ്തിട്ടുണ്ടു്? ഇംഗ്ലീഷുകാരോടു
ള്ള കുറെ ശകാരവും, മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങ
ളിൽ കുറെ കൂപ്പുകൈമൊട്ടുകളും, ഖദർ ചക്കാ, അഹിം
സ, സ്വാതന്ത്ര്യം, ഭാരതമാതാ എന്നിങ്ങനെ ഒഴിച്ചുകൂടാ
ചില പദങ്ങളും, ഹാ, അഹോ, എന്നു തുടങ്ങുന്ന ഏ
താനും വ്യാപകളും കൂട്ടിയും കുഴച്ചും മാറ്റിയും, മറി
ച്ചും പലപല രൂപങ്ങളാക്കി അവയെ ഥകാകളികളു
ടേയും ഭൂതകാകളികളുടേയും വളയം ചാടിച്ച ഉല്ലേഖ
ത്തിൻറയും ഉൽപ്രേക്ഷയുടേയും ഞാണിന്മേൽ കയറി
കത്തുചെയ്യിക്കുന്നതാണ് ദേശിയ കവിതയെങ്കിൽ, സ
മ്മതിച്ചു നമുക്കു ദേശീയകവിതയുണ്ട് കുറച്ചൊന്നുമ
'
-<noinclude></noinclude>
o1kjzyajvkdueu98uflnzk1170kwjxf
താൾ:Sahithyachinthakal.pdf/34
106
81956
241549
2026-06-18T12:02:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '29 ചുണയും തന്റേടവുമില്ലാത്ത യുന്നതു കാണാം. 3 ചില മരമണ്ടന്മാ രുടെ കൊള്ളരുതായ്മകൊണ്ട് അന്തസ്സും സമ്പത്തും യഥ ഷ്ടം അനുഗ്രഹിച്ചിരുന്ന ചില പഴയ തറവാടുകൾ ദയ നീയമാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241549
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>29
ചുണയും തന്റേടവുമില്ലാത്ത
യുന്നതു കാണാം.
3
ചില മരമണ്ടന്മാ
രുടെ കൊള്ളരുതായ്മകൊണ്ട് അന്തസ്സും സമ്പത്തും യഥ
ഷ്ടം അനുഗ്രഹിച്ചിരുന്ന ചില പഴയ തറവാടുകൾ ദയ
നീയമാംവിധം ക്ഷയിച്ചും, 'അന്യം നിന്നും അധ:പതി
ച്ചുപോയിട്ടുണ്ട്; അവരിൽ തെരുവുനീളത്തിത്തി
രിയുന്ന ചില അംഗങ്ങൾ, അപ്പട്ടിണിക്കിടയിലും
ആ പണ്ടത്തെ തറവാട്ടുമഹിമകൾ തട്ടിമൂളിച്ചു ഞെളി
പഴയ നാലുകെട്ടും നിലവിളക്കും ക
റിച്ചലും നെറ്റിപ്പട്ടവും മറ്റും, കേരള സംസ്കാരത്തി
ൻറ പേരിൽ, കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന ചില ന
വീരന്മാരുടെ ദേശാഭിമാന പ്രവാഹം കേൾക്കുമ്പോൾ
മേൽ പ്രസ്താവിച്ച സംഗതിയാണ് എനിക്കോർമ്മ വരുന്ന
തു്. കേരളത്തിലിന്നിതുവരെ ഉണ്ടായിട്ടുള്ള
സാമഗ്രികളുടെ ഒരു 'ക്യാറ്റലോഗ്' ആയിരിക്കുമോ
ഈ കേരള സംസാരമെന്നു പറയപ്പെടുന്നത്, ആവോ!
ഈ ദേശാഭിമാനത്തിൻറ
സാധന
വൈതാളികന്മാരെ
കർമ്മപദ്ധതിയിലേയും ധീരത
യോടെ ഇറങ്ങിച്ചെല്ലുവാനോ ക്ലേശങ്ങൾ സഹിക്കുവാ
നോ ഉള്ള സന്നദ്ധത അവരിൽ തൊട്ടുതേച്ചിട്ടില്ല; ജന
തയെ കമ്മനിരതരാക്കുവാനുള്ള കാന്തശക്തിയും അവരു
ടെ വാക്കുകൾക്കില്ല.
അത്ഭുതാവഹമായ ആ
എന്തുകൊണ്ടെന്നാൽ വാക്കുകൾ
ശക്തിവിശേഷത്തെ ഉൾക്കൊ
ള്ളണമെങ്കിൽ, അവ ആത്മാവിലേയ്ക്കും ചുഴിഞ്ഞിറങ്ങി
ച്ചെല്ലണമെങ്കിൽ, അവയുടെ ഉത്ഭവം കലർപ്പ് ആ
മാതയിൽനിന്നായിരിക്കണം. സ്വാാശങ്ങളും<noinclude></noinclude>
mel8p3qi82qkmu6x6z5c0bd36fn4kn5
താൾ:Sahithyachinthakal.pdf/35
106
81957
241550
2026-06-18T12:02:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യാ ഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അന്തരീക്ഷത്തില ലയിച്ചുപോവുകയേ അതേപടി ഉള്ളു. ഒരു ച്ചാലും അവരുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241550
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യാ
ഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ
അന്തരീക്ഷത്തില ലയിച്ചുപോവുകയേ
അതേപടി
ഉള്ളു. ഒരു
ച്ചാലും അവരുടെ
സോവോ വോൾട്ടയറോ, ഒരു ലെനിനോ
സ്റ്റാലിനോ, ഒരു ഗോക്കിയോ തന്റെ വാക്കുകളെക്കൊ
ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, ക
മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊ
ന്നാമത്തെ കാരണം അവരുടെ ആത്മാർത്ഥതയാണ്. അ
ല്ലാതെ അവരുടെ വാക്കുകളി ളിൽ നൃത്തം തത്തുന്ന അപ
അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കു
കൾ അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം
അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരി
വാക്കുകൾ അവരുടെ ജീവിത
ങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ,
നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരു
പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള
ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസം
ഗങ്ങളിൽ ആത്മാർത്ഥതയുടെ ഒരു നേരിയ പാദമുദ്രയെ
ങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അ
തകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായി
രുന്നു. പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിട
ക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിന്ന ഉമാ
കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ
ശാഭിമാനം തലയിൽ കെട്ടും പേറി “അയ്യപ്പോ” എന്നു
"<noinclude></noinclude>
n50x7qicdt132hbhyxlfpkzfccw96ml
താൾ:Sahithyachinthakal.pdf/36
106
81958
241551
2026-06-18T12:03:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241551
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Sahithyachinthakal.pdf/37
106
81959
241552
2026-06-18T12:03:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 കരൾ വണ്ടായിട്ടുണ്ടോ? കാരാഗൃഹത്തിൻറ ഇരുമ്പഴികളെക്കണ്ടു വിറയ്ക്കുന്ന പേടിത്തൊണ്ടന്മാർ എ ങ്ങനെ ദേശീയ കവികളാകും? ഏതാനും ചിലർ ഒത്തു ആ ചെരുമ്പറയടിച്ചാൽ കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241552
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>32
കരൾ വണ്ടായിട്ടുണ്ടോ?
കാരാഗൃഹത്തിൻറ
ഇരുമ്പഴികളെക്കണ്ടു വിറയ്ക്കുന്ന പേടിത്തൊണ്ടന്മാർ എ
ങ്ങനെ ദേശീയ കവികളാകും? ഏതാനും ചിലർ ഒത്തു
ആ ചെരുമ്പറയടിച്ചാൽ കേരളം അപ്പായ വിശ്വ
സിക്കുമെന്നോ, - വിശ്വസിക്കണമെന്നോ? ഇല്ല; വസ്തു
സ്ഥിതികളുടെ യഥാർത്ഥവശം നോക്കിക്കാണുവാൻ കേര
ള ത്തിനു കണ്ണുണ്ട്.
രാഷ്ട്രീയമായി ഇംഗ്ലീഷുകാരോടു നമുക്കവയു
ള്ളതുകൊണ്ട് ഇംഗ്ലീഷു സാഹിത്യത്തെ
അന്യായമാണ്. ജർമ്മനിയിൽ ഹിറ്റ്ലർ ജനിച്ചതു
കൊണ്ടു ഗേയുടെ ഫാസ്റ്റിനു അപകർഷം ആരോപി
ച്ചുകൂടാ. എന്നാൽ നമ്മുടെ നാട്ടിൽ ഈയിടെയായി
ണ്ടുവരുന്ന ഒരു ലക്കില്ലാത്ത ആവേശമാണിത്. മഹാക
വി ടാഗോറിന്റെ ക്ഷണമനുസരിച്ചു ജപ്പാനിലെ മഹാ
കവിയായ യോനാച്ചി ശാന്തിനികേതനം സന്ദശി
ഈ കാലത്ത് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളും സാഹിത്യ
കാരന്മാരും അദ്ദേഹത്തെ വാനോളം വാഴ്ത്തുകയുണ്ടായി.
അതേ ഇൻഡ്യയുടെ കണ്ണിൽ അല്പകാലത്തിനിടയിൽ
ആ മഹാസാഹിത്യകാരൻ വെറുമൊരു Scribler (ദ്ര
ഗ്രന്ഥകാരൻ ആയിപ്പോയത് അത്യന്തം അത്ഭുതകരമാ
wholesmo. (Cf:- Literature and the people by
S. A. Dange)
മലയാള സാഹിത്യത്തിനു സംസ്കൃതവുമായുണ്ടായി
രുന്ന സുദൃഢമായ ബന്ധം കാലഗതിയിൽ ക്രമേണ അ
ഴിഞ്ഞഴിഞ്ഞു ഇപ്പോൾ ഏതാണ്ട് പോകാറായിരിക്കു<noinclude></noinclude>
sokn66kkvtmt7ze0sxm89e7ppy09d0m
താൾ:Sahithyachinthakal.pdf/38
106
81960
241553
2026-06-18T12:17:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധികം മമത 33 ന്നു. പാശ്ചാത്യസാഹിത്യവുമായിട്ടാണ് ഇന്നതിനും അ കാണുന്നതു്. സാഹിത്യ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഈ അടുപ്പം അനാശാസ്യമാ ണെന്നോ ആപൽക്കരമാണെന്നോ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241553
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ധികം മമത
33
ന്നു. പാശ്ചാത്യസാഹിത്യവുമായിട്ടാണ് ഇന്നതിനും അ
കാണുന്നതു്. സാഹിത്യ പുരോഗതിയെ
സംബന്ധിച്ചിടത്തോളം ഈ അടുപ്പം അനാശാസ്യമാ
ണെന്നോ ആപൽക്കരമാണെന്നോ എനിക്കു തോന്നുന്നി
പോരെങ്കിൽ അതാശാവഹമാണെന്നുപോലും വി
ശ്വസിക്കുന്ന ഒരുവനാണു ഞാൻ.
പഠിപ്പിച്ചിട്ടുള്ളതങ്ങനെയാണ്.
അനുഭവം എന്നെ
പശ്ചാത്യസാഹിത്യ
വുമായുള്ള സമ്പത്തിൽ നിന്നും ആധുനികഭാഷാപദ്യ
സാഹിത്യത്തിനു പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നു സ
മ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. മാമൂൽ പ്രിയം മൂലം
നിങ്ങൾ എത്രതന്നെ ശഠിച്ചാലും, കാലം അതു സമ്മതി
ച്ചു തരികയില്ല; അതു നിങ്ങളെ പിടിച്ചുനിർത്തി സമ്മ
തിപ്പിക്കുകതന്നെ ചെയ്യും. നൂതനങ്ങളായ പല പ്ര
സ്ഥാനവിശേഷങ്ങളും മലയാളത്തിൽ ഉണ്ടായിക്കൊണ്ടി
രിക്കുന്നു. ഈ ബന്ധം മൂലം ഉണ്ടായിട്ടുള്ള ഒരു വമ്പിച്ച
നേട്ടം സാഹിത്യം അധികമധികം ജനകീയമായിത്തീരു
ന്നുണ്ടെന്നുള്ളതാണ്. ഗദ്യനാടകങ്ങൾ, ഏകാങ്കനാടക
ചെറുകഥകൾ, നിരൂപണങ്ങൾ, ആഖ്യായിക
കൾ, ഗീതകങ്ങൾ, ഭാവഗീതങ്ങൾ, വിലാപകാവ്യ
ങ്ങൾ, ഉപന്യാസങ്ങൾ, കത്തുകൾ, സഞ്ചാരവിവരണ
ങ്ങൾ ഇങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളി
ലും കലാസുഭഗങ്ങളും ചിന്താഭാരങ്ങളുമായ നല്ല നല്ല
കൃതികൾ അടുത്ത കാലത്തു നമ്മുടെ ഭാഷയിൽ അവത
രിച്ചിട്ടുണ്ട്. സംസ്കൃതത്തിന്റെ പിടിയിൽനിന്നു പി
മാറി ആംഗലസാഹിതിയോടടുത്തതു സാഹിത്യ പുരോ<noinclude></noinclude>
jtv9h4dbcilhuhjgjyheveulo6q9xi7
താൾ:Sahithyachinthakal.pdf/39
106
81961
241554
2026-06-18T12:17:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാ ണെന്നു സമിക്കാൻ ഒരു നിസ്സാരമായ ഉദാഹരണം മതിയാകും. 'സാഹിത്യകൗതുകം ഒന്നാം ഭാഗത്തിൽ നിന്നാരംഭിച്ച ചെങ്കതിരുകളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241554
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>34
ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാ
ണെന്നു സമിക്കാൻ
ഒരു നിസ്സാരമായ ഉദാഹരണം
മതിയാകും. 'സാഹിത്യകൗതുകം ഒന്നാം ഭാഗത്തിൽ
നിന്നാരംഭിച്ച ചെങ്കതിരുകളിൽ എത്തിച്ചേർന്നിട്ടുള്ള
'ജി'യുടെ കാവ്യഗതി ഒന്നു പരിശോധിച്ചുനോക്കുക.
തന്റെ നയനങ്ങളേയും അതോടൊപ്പം ഹൃദയത്തേയും
അപഹരിച്ച് സാമാന്യം സുന്ദരിയും ശ്യാമാംഗിയുമായ
ഒരു കഷകയുവതിയുടെ കാർകൂന്തൽ വിതുത്തുകൊണ്ടു
ള്ള നില്പ് ഉത്തേജനമരുളുകയാൽ, ആ ചിത്രത്തെ ഒരു
സുന്ദരമായ മൂടുപടമിടുവിച്ച
0
“നീര് നീലജലപ്പലകപ്പുറത്തു
വാരിടുന്ന വളർത്തില്ല. വരച്ചുമാച്ചും
നേരം കൈവളകളാൽ ചില മിന്നൽത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂട്ടാം.
"
എന്നിങ്ങനെ കാവ്യരൂപത്തിൽ പകർത്തിയ ഒരു നാടൻ
യുവാവിന്റെ ഹൃദയം.
“രക്തസൈനിക, വെല്ലുക
മരണം വമിക്കുന്ന ഫാസിസം, നിന്റെ ദൃഢഗംഭീ
രമായ പദന്യാസം കേട്ടു നടുങ്ങുന്നു; പരത്തിയ പത്തി
കൾ ചുളുക്കുന്നു; അതിന്റെ മരവിച്ച ഇരകൾ മയക്കം
വിട്ടുനിന്നു
D
എന്നിങ്ങനെ റഷ്യയിലെ രക്തസൈനികൻ
ഭയത്തോടൊപ്പം പടഹമടിക്കണമെങ്കിൽ, ആംഗ
ലസാഹിത്യം അതിന്മേൽ എത്ര സ്വാധീനശക്തി
ലുത്തിയിരിക്കണമെന്നനുമാനിക്കാം.<noinclude></noinclude>
qfbtfsndtiugjr0xcwsgaosgz0dv576
താൾ:Sahithyachinthakal.pdf/40
106
81962
241555
2026-06-18T12:17:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '35 മാമൂൽപ്രിയന്മാരായ ചിലർ, തങ്ങൾക്കു പരി യമില്ലാത്ത പ്രസ്ഥാനങ്ങൾ കാണുമ്പോൾ, ഫലരഹിത മായി കലമ്പൽ കൂട്ടുന്നുണ്ടായിരിക്കാം; പക്ഷേ യഥാ മായ വാസനയുടേയും പ്രതിഭയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241555
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>35
മാമൂൽപ്രിയന്മാരായ ചിലർ,
തങ്ങൾക്കു പരി
യമില്ലാത്ത പ്രസ്ഥാനങ്ങൾ കാണുമ്പോൾ, ഫലരഹിത
മായി കലമ്പൽ കൂട്ടുന്നുണ്ടായിരിക്കാം; പക്ഷേ യഥാ
മായ വാസനയുടേയും പ്രതിഭയുടേയും സ്വതന്ത്രമായ പ്ര
വാഹത്തെ തടുത്തുനിർത്തുവാൻ എത്ര കരുത്തേറിയ കൽ
ചിറകൾക്കും സാദ്ധ്യമല്ലതന്നെ. ശ്രീമാൻ നാലപ്പാട്ടു
നാരായണമേനവന്റെ 'പാവങ്ങൾ' എന്ന വിശിഷ്ടഗ്ര
ന്ഥം കേരളത്തിൽ ആദ്യമായി ആവിർഭവിച്ചപ്പോൾ അ
വജ്ഞാപൂർണ്ണങ്ങളായ എത്ര ഒച്ചപ്പാടുകളാണ് കേരള
ത്തിലുണ്ടായതു്. വായിൽ വെള്ളിക്കരണ്ടിയുമായി ജനി
വാക്യശകലത്തിന്റെ
ക” എന്ന
വാലിന്മേൽ കട
പിടിച്ച് അനേകം നിരൂപകന്യന്മാർ ആ കൃതിയു
ടെ നക്കു പല്ലിളിച്ചുകാട്ടി. എന്നാൽ മലയാളത്തിലെ
ഗദ്യശൈലിക്ക് അഭിനവമായ വികാസത്തിനും ഒന്നാ
മത്തക്കാരണം പാവങ്ങളാണെന്നും ആ ഗ്രന്ഥത്തി
ൻറ ആവിഭാവത്തിനു മുൻപും പിൻപുമുള്ള ഗദ്യകൃതി
കളെ താരതമ്യപ്പെടുത്തി പരിശോധിച്ചാൽ, പക്ഷപാ
തബുദ്ധിയില്ലാത്ത ഏതൊരു സഹൃദയനും കൃതജ്ഞതാപൂ
വ്വം സമ്മതിക്കുന്നതാണ്. പാശ്ചാത്യസാഹിത്യത്തിനു
നേരേ പരാങ്മുഖത്വം പ്രചരിപ്പിച്ചിരുന്നെങ്കിൽ ഒരു
നാലപ്പാട് നോ തകഴിയോ ബാലകൃഷ്ണപിള്ളയോ മുണ്ട
ശ്ശേരിയോ ഭാസ്കരൻ നായരോ ഗുപ്തൻ നായരോ രാമ
കൃഷ്ണപിള്ളയോ നമ്മുടെ സാഹിത്യത്തെ അലങ്കരിക്കുമാ
യിരുന്നോ? രാമായണം ചമ്പുവിനേക്കാൾ മികച്ച ഒരു
കവിതയോ, സി. വി. രാമൻ പിള്ളയെക്കവിഞ്ഞൊരു
-
a<noinclude></noinclude>
7nk1w5gkpshkl8t32eni72h9z3y64t4
താൾ:Sahithyachinthakal.pdf/41
106
81963
241556
2026-06-18T12:17:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241556
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241557
241556
2026-06-18T12:18:11Z
Manojk
804
241557
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>36
ആഖ്യായികാകാരനോ ലോകത്തിലുണ്ടെന്നും ഇന്നു
മ്മതിക്കാത്ത പല സഹൃദയന്മാരേയും എനിയ്ക്കറിയാം.
പക്ഷേ ആ അഭിപ്രായങ്ങളെല്ലാം ആധുനികപ്രസ്ഥാന
ങ്ങളുടെ ആന്ദോളനത്തിൽ ചിതറിത്തെറിച്ചു തുടങ്ങിയി
രിക്കുന്നു.
ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ചിത്രീകരി
ച്ചുകൂടെന്നുള്ള സാഹിത്യ ക്ഷേത്രത്തിലെ കാവിവസ്ത്രക്കാ
രുടെ മുറവിളി കേരളത്തിൽ കേട്ടുതുടങ്ങിയിട്ടു കാലം ക
റച്ചായി. എന്നാൽ അതിനതിനും ആവക ചിത്രീകര
ണങ്ങൾ അടിയ്ക്കടി വർദ്ധിച്ചുവരുന്നതേയുള്ളു. ഇതുകൊ
ണ്ടുതന്നെ ആ മുറവിളികളുടെ നിഷ്പ്രയോജനത
ളിപ്പെടുന്നില്ലേ? നമുക്കു ഹിതമായ അഭിപ്രായമേ
അന്യന്മാർ പറഞ്ഞുകൂടു എന്നു ശാഠ്യം പിടിക്കുന്നതു
കേവലം ബാലിശമായ ഒരു സ്വഭാവമാണു. പ്രസ്ഥാന
ങ്ങളുടെ വൈചിത്ര്യവും സുലഭതയും തീർച്ചയായും സാ
ഹിത്യത്തെ മേൽ വികസിപ്പിക്കുകയേ ഉള്ളു.
റാലി തികൾ കുമിളുകൾ പോലെ ആയിരക്കണക്കി
മുളച്ചുപൊന്തിയാലും ഒട്ടും പരിഭ്രമിക്കേണ്ടതായിട്ടില്ല.
അവയെല്ലാം രണ്ടുനാലു ദിവസത്തിനുള്ളിൽ താനേ നശി
ച്ചുപോകും. വ്യക്തിമുദ്രയോടുകൂടിയ കൃതികൾ മാത്രമേ
വേരുറച്ചു പന്തലിച്ചു പടരുകയുള്ളു.
ഏതു ഭാഷയിലും
പ്രത്യക്ഷപ്പെടുന്ന ഒരു സാമാന്യസ്വഭാവമാണിത്.
ഗുണദോഷസമ്മിശ്രമാണ് മനുഷ്യപ്രകൃതി. നന്മ
യും തിന്മയും ലോകത്തിൽ സ്ഥാനമുണ്ട്. തിന്മയെ
ചിത്രീകരിക്കുന്നവർ അതിനെ വാഴ്ത്തുന്നവരാണെന്നു<noinclude></noinclude>
l7whsw8ryc5okliczbnp537fgnhj777
താൾ:Sahithyachinthakal.pdf/42
106
81964
241558
2026-06-18T12:21:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '37 തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അതു ന്യായമല്ല. വെ ളിച്ചത്തിനും ഇരുട്ടിനും തുല്യാവകാശമുള്ളതാണല്ലോ ഈ ബാഹ്യപ്രപഞ്ചം; അതിന്റെ പ്രതിഫലനമായ ക ലാപ്രപഞ്ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241558
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>37
തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അതു ന്യായമല്ല. വെ
ളിച്ചത്തിനും ഇരുട്ടിനും തുല്യാവകാശമുള്ളതാണല്ലോ
ഈ ബാഹ്യപ്രപഞ്ചം; അതിന്റെ പ്രതിഫലനമായ ക
ലാപ്രപഞ്ചത്തിൽ വെളിച്ചം മാത്രമേ ആയിട്ടു എന്നു
ശഠിക്കുന്നതു മക്കടമുഷ്ടിയല്ലാതെ മറെറാന്നുമല്ല. എത്ര
തെളിമയുള്ള അഗ്നിജ്വാലയും ധൂമാങ്കിതമായിരിക്കും.
പേരും പെരുമയുമാണ് മഹാക്ഷേത്രങ്ങളുടെ ഗോപുരഭി
ത്തികളിൽ പ്രകൃതിവിരുദ്ധമായ സംഭോഗവൈകൃതങ്ങൾ
കല്ലിൽ കൊത്തിയും വാൻ സാധനം സമ്മതമേകി
യ കേരളത്തിന്റെ ഹൃദയം, ഭജകമായ ലിംഗ
പൂജയിൽ നിർലീനമായി വർത്തിക്കുന്ന കേരളത്തിൻറ
ഹൃദയം, സങ്കുചിതമാണെന്നെനിക്കു തോന്നുന്നില്ല; പരി
പാവനമെന്നു പരിഗണിക്കപ്പെടുന്ന ക്ഷേത്രാങ്കണത്തിൽ
വെച്ച്, ഉല്ലാസപൂർണ്ണങ്ങളായ ഉത്സവരാത്രികളിൽ, മ
നാപൂർവം അണിഞ്ഞൊരുങ്ങി മദനപരവശയായ ഉർവ
ശി-കാമതിമിരം കൊണ്ടു കണ്ണുകാണാത്ത സ്വത്തി
ലെ തേവിടിശ്ശി ഭർതൃപുത്രനായ അർജ്ജുനനെ സമീ
പിച്ചു ലജ്ജയില്ലാതെ കുഴഞ്ഞാടുന്ന കാമോദ്ദീപ്തമായ ക
ലാരംഗം, സഹോദരനും സഹോദരിയും മാതാവും ബന്ധു
അനേകതലമുറകളായി കണ്ടാന
ക്കളും ഒന്നിച്ചിരുന്നു
നിച്ചുപോരുന്ന കേരളീയരുടെ ഉൽകൃഷ്ട സംസ്കാരത്തിനു
തട്ടിയിട്ടുണ്ടോ, നെറ്റിയിൽ ചുളു വീഴാതെ സ
ഫോക്ലസ്സിന്റെ ഈഡിപ്പസ് രാജാവ് എന്ന വി
ശിഷ്ടകൃതി വായിച്ചുനോക്കുവാൻ അവർ സാധിക്കുകയി
ല്ലെന്നോ വിശ്വസിക്കാവതല്ല. ദേവന്മാരുടേയും ഗന്ധ<noinclude></noinclude>
6cgfgweomyucxpmjdytebo7vmcal4ul
താൾ:Sahithyachinthakal.pdf/43
106
81965
241559
2026-06-18T12:22:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 ന്മാരുടേയും വ്യഭിചാരകോലാഹലങ്ങളെല്ലാം യഥേഷ്ടം വഴിക്കപ്പെടാം. അവ ഉൽകൃഷ്ടകാവ്യങ്ങളുമാണ് അവ യും പുരാണത്തിന്റെ മറയുണ്ടുപോലും; കൺമുമ്പിൽ പ്രദ ശിക്കപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241559
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>38
ന്മാരുടേയും വ്യഭിചാരകോലാഹലങ്ങളെല്ലാം യഥേഷ്ടം
വഴിക്കപ്പെടാം. അവ ഉൽകൃഷ്ടകാവ്യങ്ങളുമാണ് അവ
യും പുരാണത്തിന്റെ മറയുണ്ടുപോലും; കൺമുമ്പിൽ പ്രദ
ശിക്കപ്പെടുന്ന ആവക കാമത്തുകൾക്കും അന്തരീക്ഷ
ത്തിൻ മറയുണ്ടെന്നു പറയുന്നതുപോലുള്ള അമേ
അതിനു. കുഞ്ചൻ നമ്പ്യരുടെ പുറം കഥകൾക്കുനേര
മാമൂൽപ്രിയന്മാരായ പഴയ സാഹിത്യകാരന്മാരും ചന്ദ്ര
ഹാസമെടുത്തതായി ഞാൻ കേട്ടിട്ടില്ല.
അങ്ങനെയിരി
അവരെന്തിനാണ് ദേവിൻറയും തകഴിയുടേയും
നക്കു തട്ടിക്കയറുന്നതെന്നും എനിക്കു മനസ്സിലാകുന്നില്ല.
സ്വവർഗ്ഗ സംഭോഗാസക്തികളായ രണ്ടു യുവതികളുടെ
ചാപല്യങ്ങളെ വിഷയമാക്കി ആംഗല മഹാകവി സചിൻ
ബേൺ മനോഹരമായ
കാവ്യം രചിച്ചിട്ടുണ്ട്.
U
സ്വിൻ ബേണും ഓസ്കർ വൈൽഡും ആംഗലസാഹിത്യ
ത്തിലെ അധഃകൃതരല്ലെന്നു നാമോക്കണം. വാൾട് വിറ്
മാനേയോ എഡ്ഗർ അല്ലൻ പോവിനേയോ അമേരിക്ക
കൂട്ടിൽ കയറിയിട്ടില്ല; ഫ്രാൻസിലെ നാസിയൻ കവി
കളും, സിംബോളിക് കവികളും, ഡിക്കാഡൻ കവിക
ളും വെറും തെറിപ്പാട്ടുകളാണ് പാടിയിട്ടുള്ളതെന്നു പറ
” ആധുനികലോകം അവരെ ചവുട്ടിതാഴ്ത്തുന്നില്ല.
അനുഗൃഹീതന്മാരായ കലാകാരന്മാരുടെ യശസ്സ് അവർ
തിരഞ്ഞെടുത്ത വിഷയങ്ങളിലല്ല അവയെ അടിസ്ഥാന
പ്പെടുത്തിയിട്ടുള്ള അവരുടെ കലാസൃഷ്ടികളിലാണു
സ്ഥിതിചെയ്യുന്നത്. പരിപാവനമായ ഒരു സാഗരംഗ
പരമഭക്തിയോടെ വാഴ്ത്തി സ്തുതിക്കുന്നതുകൊ<noinclude></noinclude>
2web739yimws6vzqo01kuwlnzrfozn1
താൾ:Sahithyachinthakal.pdf/44
106
81966
241560
2026-06-18T12:22:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 " മാത്രം ഒരു പദ്യം ഉത്തമമായിത്തീരുകയില്ല; അതു പോലെ നിസ്സഹായയായ ഒരു നാട്ടുംപുറത്തെ വേശ്യ യുടെ ചിത്രീകരണം നികൃഷ്ടമാകുന്നുമില്ല. ഏതു വിഷ യത്തെ സ്വീകരിച്ചു എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241560
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>39
"
മാത്രം ഒരു പദ്യം ഉത്തമമായിത്തീരുകയില്ല; അതു
പോലെ നിസ്സഹായയായ ഒരു നാട്ടുംപുറത്തെ വേശ്യ
യുടെ ചിത്രീകരണം നികൃഷ്ടമാകുന്നുമില്ല. ഏതു വിഷ
യത്തെ സ്വീകരിച്ചു എന്നതല്ല എങ്ങനെ ചിത്രീകരിച്ചു
എന്നതാണ് പ്രധാനം.
ഒരുദാഹരണം കൊണ്ടിതു വിശദമാക്കാം. മഹാക
വി ഉള്ളൂരിന്റെ ഉമാകേരള മഹാകാവ്യത്തിലെ ആദിത്യ
മഹാരാജാവിന്റെ അമൃതേത്തുരംഗം ഒന്നു വായിച്ചു
നോക്കുക. കവി ഉദ്ദേശിക്കുന്നതും നാം ഉൾക്കൊള്ളുന്ന
തുമായ പ്രതീതിക്കിടയിൽ എത്ര ആഴമേറിയ ഒരുക്ക
ടലാണ് സ്ഥിതിചെയ്യുന്നത്. കബന്ധസംയോഗത്താൽ
ക്ഷിതിയുദ്ധഭൂമിയായിത്തീരുന്ന ഒരു ഭോജനരംഗം
രാജാവിന്റേതല്ല; ഈശ്വരൻറതാണെങ്കിൽ
പോലും നമ്മെച്ഛർദ്ദിപ്പിക്കുന്നു. നാം പട്ടിണികിടന്നു
നരകിച്ചാലും വേണ്ടില്ല, അവിടെനിന്നു പറപറക്കുന്നു.
അതോടൊപ്പം ം ജോറിസ്കാർ ഹാൻസ് എ
ന്ന ഫ്രഞ്ചുസിഹിത്യകാരൻ A Rebours എന്ന ഗ്രന്ഥ
ത്തിലെ ഒരു ഭാഗവും ഒന്നു വായിച്ചുനോക്കുക.
അതു
സ്മാൻസ് ചിത്രീകരിച്ചിട്ടുള്ളിടത്തോളം നികൃഷ്ടവും
പൈശാചികവുമായ രംഗങ്ങൾ മറേതെങ്കിലും ഗ്രന്ഥ
കാരൻ സ്വീകരിച്ചിട്ടുണ്ടോ എന്നു സംശയമാണു്.
ദ്ദേഹത്തിന്റെ Marthe എന്ന നോവൽ ഇതിനു തിക
ച്ചും സാക്ഷ്യം വഹിക്കുന്നു.
A Rebours 20m 201
യിലെ നായകനായ Des Esseintes ഒരു രാത്രിയിൽ
തെരുവിൽ വെച്ചു സിഗററ്റ് കൊളുത്തുവാൻ തീയിനു<noinclude></noinclude>
0qnrzgyx7xgjoq7m5gapiestk59q8wr
താൾ:Sahithyachinthakal.pdf/45
106
81967
241561
2026-06-18T12:23:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 വേണ്ടിത്തന്നെ സമീപിച്ച പതിനഞ്ചോ പതിനാറോ വശത്താക്കി ഒരു വയസ്സുള്ള ഒരു ബാലനെ നയത്തിൽ വേശ്യാലയത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. അവിടത്തെ വേശ്യകളും അവനും ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241561
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>40
വേണ്ടിത്തന്നെ സമീപിച്ച പതിനഞ്ചോ പതിനാറോ
വശത്താക്കി ഒരു
വയസ്സുള്ള ഒരു ബാലനെ നയത്തിൽ
വേശ്യാലയത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. അവിടത്തെ
വേശ്യകളും അവനും ഒന്നുപോലെ അത്ഭുതസ്തബ്ധരാകു
മാ ജീവിതത്തിൽ അന്നാദ്യമായി മാരകമായ സ്ത്രീ
ശം അയാൾ അവനെ അനുഭവിപ്പിക്കുന്നു....... ആ രംഗ
ത്തിന്റെ ചിത്രീകരണം നമ്മുടെ ഹൃദയത്തിൽ എന്തൊ
രിടിമുഴക്കമാണുണ്ടാക്കുന്നതു്! ആ രംഗത്തിന്റെ ചിത്രീ
കരണം കൊണ്ടു നമ്മിൽ ഉറങ്ങിക്കിടക്കുന്ന മൃഗീയവികാ
രങ്ങളെ തട്ടിയുണർത്തണമെന്നല്ല, ഉന്നു ലക്കില്ലാതെ
പ്രവർത്തിക്കുന്നവയെ കിടുകിടുപ്പിച്ച് അടിച്ചമർത്തണ
മെന്നാണ് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും അ
അതിൽ അദ്ദേഹത്തിനും അത്ഭുതാവഹമായ വിജയം
കിട്ടിയിട്ടുണ്ടെന്നും നമുക്കു കാണുവാൻ കഴിയും! "Oh
perish Society! Die, Old world' എന്ന അദ്ദേഹ
അട്ടഹാസം ഫ്രഞ്ചു ലോകത്തെ കിടുകിടു
പ്പിക്കുകതന്നെ ചെയ്തു.
ഫ്രാൻസ് അസാന്മാർഗ്ഗികങ്ങളായ നടപടികളുടെ
കൂത്തരങ്ങായിരുന്നുവെന്നും അക്കാരണത്താലാണ് ഇത്ത
രം നാറുന്ന സാഹിത്യത്തിനവിടെ പ്രതിഷ്ഠകിട്ടിയതെ
ന്നും നമ്മുടെ ഇടയിൽ ചിലർ പറയാറുണ്ട്. എനിക്കവ
രോടു, ഇത്രയേ പറയുവാനുള്ള. ആഭാസ ജടിലങ്ങളായ
ഇത്തരം കൃതികൾ അനവധി എഴുതിക്കൂട്ടിയ ഫ്രഞ്ചുകാർ
അക്കാലത്തു സ്വപ്നത്തിൽപ്പോലും അറിഞ്ഞിട്ടില്ലാത്ത
ല ലൈംഗിക
വൈകൃതങ്ങളിലും, ആദശാത്മകങ്ങളായ<noinclude></noinclude>
tstb503g2epempi6t1gamvc8erjrr4e
താൾ:Sahithyachinthakal.pdf/46
106
81968
241562
2026-06-18T12:23:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '41 ചമ്പുകാവ്യാദികൾ ആലപിച്ചുകൊണ്ടിരുന്ന കേരളീയർ, അത്യന്ത വൈദഗ്ദ്ധ്യം' പ്രദർശിപ്പിച്ചിരുന്നു...... പക്ഷേ അവരും പറയും, സാഹിത്യം ജീവിതത്തിന്റെ പ്രതിഫ ലനമാണെന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
241562
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>41
ചമ്പുകാവ്യാദികൾ ആലപിച്ചുകൊണ്ടിരുന്ന കേരളീയർ,
അത്യന്ത വൈദഗ്ദ്ധ്യം' പ്രദർശിപ്പിച്ചിരുന്നു...... പക്ഷേ
അവരും പറയും, സാഹിത്യം ജീവിതത്തിന്റെ പ്രതിഫ
ലനമാണെന്നു.
ജീവിക്കുന്ന ജീവിതത്തെയല്ല സ്വപ്നം
കാണുന്ന ജീവിതത്തെയായിരിക്കാം അവർ ജീവിതമെ
ന്നു വിളിക്കുന്നതു്.
പമ്പയെക്കാൾ ഗാംഭീര്യമുള്ള നദി
കളും, സഹ്യനെക്കാൾ ഔന്നത്യമുള്ള പർവ്വതങ്ങളും,
വേമ്പനാട്ടു കായലിനെക്കാൾ വിശാലതയുള്ള ജലാശയ
ങ്ങളും കാണുവാനുള്ള കണ്ണു കേരളീയനില്ലെന്നോ?........
കേരളീയത്വത്തെ മേൽക്കുമേൽ കെട്ടിപ്പടുക്കണമെങ്കിൽ
ത്തന്നെ നാം കേരളത്തിന്റെ അപ്പുറം കാണണം, അറി
വിജ്ഞാനത്തോടും ചിന്തയോടും, അവ ആരു
ടേതായിരുന്നാലും, നാം തീണ്ടാരിക്കരുതു്.
ജീവിതമാണ്; ജീവന്റെ ജീവനാണ്.
നാം സാഭിമാ
നം വിചാരിക്കാറുള്ളതുപോലെ പാശ്ചാത്യൻ വെറും
പരിഹാസ്യാ പൗരസ്ത്യൻ ആരാധ്യനാ
സഹൃദയ. വി. : പുറം 31)-- പാശ്ചാത്യരുടേയും
പൌരസ്ത്യരുടേയും ചിന്താഗതി സൂക്ഷ്മമായി പഠിച്ചി
ട്ടുള്ള നിരീക്ഷണപടുവായ ശ്രീ. വക്കം എം. അബ്ദുൽ
കാദറിന്റെ ഈ അഭിപ്രായം എത്രയും അത്താ
ണ്: സ്വീകാര്യമാണ്. തൃശ്ശിവപേരൂർ പൂരത്തിനെ
നള്ളിക്കുന്ന കൂടലാറപുറത്തെ ആനയുടെ നെറ്റിപ്പട്ട
ത്തിലെ നടുക്കുമിളയിലും പാറമേക്കാവമ്പലത്തിലെ പാ
ലത്തറമേൽ ചെലങ്കയും വാളും കലക്കി തുള്ളിക്കൊണ്ടു
നിൽക്കുന്ന വെളിച്ചപ്പാടിന്റെ അരമണികളിലുമാണ
കേരളീയത്വം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നു വിശ<noinclude></noinclude>
q8zg2mz1o3gasg9jqoovu6g9m8qki8m
താൾ:Sahithyachinthakal.pdf/47
106
81969
241563
2026-06-18T12:23:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241563
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241564
241563
2026-06-18T12:23:41Z
Manojk
804
241564
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>42
സിക്കുകയും അറിവില്ലായ്മയാൽ പാശ്ചാത്യസാഹിത്യ
ത്തെ പുച്ഛിക്കയും ചെയ്യുന്ന കവിമാനികൾ ഈ തത്ത്വം
അറിഞ്ഞിരുന്നെങ്കിൽ
അശ്ലീലമെന്നപഹസിക്കപ്പെടുന്ന രംഗങ്ങളും വ
നകളും ഏറ്റവുമധികം കയറിപ്പറ്റിയിട്ടുള്ളതു യഥാ
ത്തിൽ സംസ്കൃതസാഹിത്യത്തിലും അതിനെ അ
നുകരിച്ച പ്രാചീനഭാഷാസാഹിത്യത്തിലുമാണ്. ഒരൊ
ററ വ്യത്യാസമേ ഉള്ളു. പാശ്ചാത്യ സാഹിത്യങ്ങളിൽ
ദുർബ്ബലരായ മനുഷ്യരാണ് അത്തരം ചാപല്യങ്ങൾക
വിധേയരാകുന്നതെങ്കിൽ, നമ്മുടെ സാഹിത്യങ്ങളിൽ ദേ
വന്മാരും ജീവാത്മപരമാത്മാക്കളുമാണ് ആ പോത്തു
കളിൽ മുഴുകിമറിയുന്നതു്. അതു കാണുമ്പോൾ ക
കൂപ്പിക്കൊള്ളണം. ആവക പച്ചത്തെറികൾ പരമ
•
അവയ്ക്കിടയിൽ ഒരായിരം അമൂല്യ
ചിഹ്നങ്ങളും തത്ത്വഭാണ്ഡങ്ങളും കുത്തിത്തിരുകിയിട്ടുണ്ട
ത്രേ! 'ആലില പോലെയിരുന്ന മണിവയറെങ്ങനെ വീ
തടി കുറവ്, എങ്ങനെ വീർത്തിതെടീ?' എന്നി
ത്യാദി തെറിപ്പാട്ടുകൾ തിങ്ങിനിറഞ്ഞ 'കുറത്തിയാട്ടം
എന്ന കലാ പ്രദശനം പ്രതിഫലം കൊടുത്തു ഗവണ്മെൻറ
ക്ഷേത്രങ്ങളിൽപ്പോലും ഇന്നും നടത്തിവരുന്നതിൽ നമ്മു
ടെ ആദർശവാദികളായ സാഹിത്യകാരന്മാർ ഒരു പരാ
തിയുമില്ല. അവിടെ അവരുടെ സന്മാറ്റബോധം അണു
പോലും ചൂളുന്നുമില്ല. യാതൊന്നിൽനിന്നു ചുരന്നുവന്ന
അമൃതപൂരത്താൽ നമ്മുടെ ജീവരക്തം പരിപുഷ്ടമായോ,
പരിപാവനമായ ആ 'മുല' എന്ന പദത്തെ പാഠപുസ്ത
കങ്ങളിൽ നക്ഷത്രചിഹ്നങ്ങളിട്ടു തള്ളി ഇളം കുഞ്ഞുങ്ങ<noinclude></noinclude>
0bzfkxvgo0wlif3ak6zf9oeaiy6zr9l
താൾ:Sahithyachinthakal.pdf/48
106
81970
241565
2026-06-18T12:23:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '43 ളിൽ സദാചാരബോധം കുത്തിവെയ്ക്കും വാനായി നമ്മുടെ ബഹുമാനപ്പെട്ട സാഹിത്യകാരന്മാർ ഉദ്യമിക്കുമ്പോൾ, അവരുടേയും നമ്മുടേയും കുഞ്ഞുങ്ങൾ സന്ധ്യസമയത്തു നിലവിളക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241565
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>43
ളിൽ സദാചാരബോധം കുത്തിവെയ്ക്കും വാനായി നമ്മുടെ
ബഹുമാനപ്പെട്ട സാഹിത്യകാരന്മാർ ഉദ്യമിക്കുമ്പോൾ,
അവരുടേയും നമ്മുടേയും കുഞ്ഞുങ്ങൾ സന്ധ്യസമയത്തു
നിലവിളക്കിന്റെ മുമ്പിൽ ചടഞ്ഞിരുന്നു കൂപ്പുകൈക
ളോടെ
പാലാഴിമങ്കതൻ കൊങ്കപുണരുന്ന
കോലമെന്നുള്ളത്തിൽ കാണാകേണം.
എന്നിങ്ങനെ ഭക്തിപാരവശ്യത്തോടെ മുറവിളികൂട്ടുന്നതു
രസാവഹമായിരിക്കുന്നില്ലേ?
ദേശാഭിമാനത്തിൻറ
ഈടുവെയ്പായി വാരപ്പെടുന്ന മഹാകവി, വിലപിടിച്ച
സമ്മാനങ്ങളാൽ ആകൃഷ്ടനായി ഒരു നാട്ടുരാജാവിൻറ
തൃപ്പാദങ്ങളിൽ സ്തുതിഗീതങ്ങൾ കാഴ്ചവെയ്ക്കുന്നതു കാ
ണുമ്പോൾ ഉണ്ടാകുന്ന ആ പന്തികേട് ഇവിടേയും നമു
ക്കനുഭവപ്പെടുന്നില്ലേ? ഭാവി സന്താനങ്ങളുടെയെങ്കിലും
സദാചാരത്തിൽ താൽപര്യമുള്ളവർ ആവക പദങ്ങൾ
അവരെക്കാൾ ബാലിശമായ രീതിയിൽ പാഠപുസ്തകങ്ങ
ളിൽ കുത്തിട്ടു തള്ളുകയല്ല,
മുതൽക്കുതന്നെ ലിംഗബന്ധപരമായ വിദ്യാഭ്യാസം നല
ഇതിലേയും പരിശ്രമിക്കുകയാണ് വേണ്ടതു്. നിഷ്ക
ളങ്കത നിറഞ്ഞു തുളുമ്പുന്ന ശിശുക്കളുടെ കണ്ണിൽ നിന്നു
ആവക പദങ്ങളെ കുത്തി മറയുന്നവർ തന്നെയാണു
ഉയർന്ന കോളേജുകാസ്സുകളിൽ, പ്രകൃതിശക്തിയാൽ പ
രസ്പരം ആകഷിക്കപ്പെടുകയും തൽഫലമായി അനന്തര
പരിപാടികളിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്യേ
യ്ക്കാവുന്ന യുവതീയുവാക്കന്മാർ ഒന്നിച്ചിരുന്നു. അമ<noinclude></noinclude>
13uogjkx1v7h8r2ic8pcgbff4sp10a3
താൾ:Sahithyachinthakal.pdf/49
106
81971
241566
2026-06-18T12:24:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 പ്പെടുന്ന പുഞ്ചിരിയോടും ഒളിച്ചെറിയപ്പെടുന്ന കൺമുന കളോടും കൂടി, 'ആറിൽക്കിടന്നു ചില കന്യകമാർ ക ളിച്ചു നീന്തുന്നു......' എന്നു തുടങ്ങിയ അനേകമനേകം ആഭാസ പദ്യങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241566
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>44
പ്പെടുന്ന പുഞ്ചിരിയോടും ഒളിച്ചെറിയപ്പെടുന്ന കൺമുന
കളോടും കൂടി, 'ആറിൽക്കിടന്നു ചില കന്യകമാർ ക
ളിച്ചു നീന്തുന്നു......' എന്നു തുടങ്ങിയ അനേകമനേകം
ആഭാസ പദ്യങ്ങൾ കുസൃതിക്കാരനായ ലക്ചററുടെ മുഖ
ത്തുനിന്നു വ്യാഖ്യാനപൂർവ്വം കേട്ടുപഠിക്കുവാനിടയാക്ക
ന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു......
ഹൈസ്മാൻസിന്റെ കൃതിയെ ആഭാസമെന്നും അ
വഹേളിക്കുന്നവരോടു ഞാൻ പറയുന്നു, ' ലോകത്തിൽ
ഏറ്റവും മഹാപാപിയായ കവി, ചണ്ഡാളനായ കവി,
ജനിച്ചിട്ടുള്ളതു കേരളത്തിലാണെന്നു.
സൌവകിങ്ങിണി കിലുങ്ങ മുദാ കിണ്ണാ -
ളാരോമലയൊടു ചിരിച്ചു ചിരിച്ചകാ
മേലിൽത്തിരണ്ടു പുരുഷായിത സൂത്രധാര
ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി
"
എന്ന ശാപദ്യമടങ്ങിയ "ചന്ദ്രാവത്തിൻറ
കർത്താവിനെപ്പോലെ ആഭാസനായ ഒരു കവി ഒരു കാല
ത്തും ഒരു ദേശത്തും ജനിച്ചിട്ടില്ല. ദൈവികത്വത്തിന്റെ
നിദശനമായ നിഷ്ക്കളങ്ക ശവം ഏതു പിശാചിൻറ
യും ഹൃദയത്തെ മൃദുമന്ത്രണമാക്കിയുന്നു. നമ്മുടെ
മഹാകവിയുടെ ഹൃദയമാകട്ടെ, ഒന്നു സങ്കല്പിക്കാൻ പോ
ലും സാദ്ധ്യമല്ലാത്ത വിധത്തിൽ പുഴുത്തു നാറി കാടുകയ
വന്നു. അതും ലോകോത്തര കാര്യമാണത്രേ!
അതിൻറ
കർത്താവിന്റെ ഊരും പേരും കിട്ടാൻ ഊഴിമാന്തിയും
ലുന്ന ഗവേഷണപ്പെരുച്ചാഴികൾ മുഖത്തോടുമുഖം നോ
ക്കിനിന്നു പല്ലിളിച്ചു ചീറ്റിക്കൊണ്ടു പരസ്പരം മല്ലടി<noinclude></noinclude>
psovcj4e3h7yi66wtsj03fbjpb2hh5q
താൾ:Sahithyachinthakal.pdf/50
106
81972
241567
2026-06-18T12:24:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '45 ഇതൊക്കെക്കാണുമ്പോൾ എത്ര അടക്കമുള്ള മ നസ്സം അല്പമൊന്നു കുതറുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. രണ്ടു യുവതികളുടെ സ്വവർഗ്ഗഭോഗാസക്തിയെ വിഷയ മാക്കി കവിതയെഴുതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241567
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>45
ഇതൊക്കെക്കാണുമ്പോൾ എത്ര അടക്കമുള്ള മ
നസ്സം അല്പമൊന്നു കുതറുന്നെങ്കിൽ അത്ഭുതപ്പെടാനില്ല.
രണ്ടു യുവതികളുടെ സ്വവർഗ്ഗഭോഗാസക്തിയെ വിഷയ
മാക്കി കവിതയെഴുതിയ സ്വിൻ ബേൺ പോലും ഇളംക
ഞ്ഞുങ്ങൾ പിച്ച നടക്കുമ്പോൾ വീണു കേടുതട്ടാതെ, വെ
വിറകൊതുക്കി അദൃശ്യരായ ദേവതകൾ അവരെ
പ്രേമപൂർവ്വം അനുഗമിക്കുന്നതായി, പുളകം കൊള്ളിക്കു
ന്ന രീതിയിൽ വണ്ണിച്ചിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ
ഓത്തിരിക്കേണ്ടതാണു്. സദാചാര സംരക്ഷകന്മാരെന്നു
ഭാവിക്കുന്ന നമ്മുടെ ചില സാഹിത്യകാരന്മാർ മി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങൾ” എന്ന
കൃതി വായിച്ചാൽ ബോധംകെട്ടുവീഴുകയില്ലേ എന്നു കൂടി
ഞാൻ സംശയിച്ചു പോകുന്നു.
നമ്മുടെ ഭാഷയുടേയും സാഹിത്യത്തിൻറയും പ
രിണാമഗതി പരിശോധിക്കുന്നപക്ഷം ഓരോ പടിയി
ലും ആന്തരികമായ ചൈതന്യത്തിന്റെ പാദമുദ്രകൾ പ
തിഞ്ഞിട്ടുള്ളതായും, കാലികമായ പ്രേരണകളിൽനിന്നും
അഭിനവമായ വികാസ സൗഭാഗ്യം അതിനു കൈവന്നി
ട്ടുള്ളതായും വെളിപ്പെടുന്നതാണ്. കാലാനുസൃതങ്ങളായ
പരിഷ്ക്കാരപരിപാടികളിൽ പരാങ്മുഖത്വം പ്രദർശി
പ്പിച്ചിരുന്നെങ്കിൽ,
“തരതലന്താന വിള പൊൻ തക
ചെന്താർ വിരിൽ മൽബാണൻ തന്നെ
കരമരിയ പെരുന്താനവന്മാരുടെ
കരളരിയ പുരാനേ, മുരാരി, കാ<noinclude></noinclude>
4aktpxursekgiupbo639x0o5bv8mm5w
താൾ:Sahithyachinthakal.pdf/51
106
81973
241568
2026-06-18T12:24:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 ഒരു വരന്താ പെരുന്താമമേ നീ കനി ചിരതരം താൾ പണിയോ താങ്ക തിരുവനന്തപുരം തങ്കുമാനന്ത എന്നിങ്ങനെ ഇന്നു നമുക്കു വിചിത്രമായിത്തോന്നുന്ന ഗാനങ്ങളിൽ പറ്റിപ്പിടിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241568
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>46
ഒരു വരന്താ പെരുന്താമമേ നീ കനി
ചിരതരം താൾ പണിയോ താങ്ക
തിരുവനന്തപുരം തങ്കുമാനന്ത
എന്നിങ്ങനെ ഇന്നു നമുക്കു വിചിത്രമായിത്തോന്നുന്ന
ഗാനങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന നമ്മുടെ ഭാഷ,
സംസ്കൃതമാകിന ചെങ്ങഴിനീരും
നിറമിഴാകിന പിച്ചകമലരും
ഏകകല
പരിമളം തുളുമ്പുന്ന കമനീയങ്ങളായ കരിമ്പകമാലകൾ
കണ്ഠത്തിൽച്ചാത്തി,
"
“ഒരു നാൾ വന്നു പിറക്കും പിന്നെ
യുടൽ വളരും ബാലപ്രായം പോ
തെരുതെരെ മുററം തേയും മായും
തകിലാറും ദേഹപ്രകൃതികൾ
"
എന്ന തത്ത്വം ശരിയായി മനസ്സിലാക്കി നവംനവങ്ങളാ
യ വിലാസ പരിപാടികളെ സന്തോഷപൂർവ്വം സ്വാഗതം
വണ്ടി തങ്ങളിൽ കൂടിക്കലർന്നുടൻ
മണ്ടുന്നതെങ്ങുമേ നോക്കി നോക്കി,
തൂകുന്ന കോകിലം തന്നോടു നേരിട്ടു
ഗീതികൾ നീതിയിൽ പാടിപ്പാടി,
തേനും പൂവുകൾ മെല്ലെപ്പറിച്ചുടൻ
മാനിച്ചു വേണിയിൽ ചൂടിച്ച ടി,<noinclude></noinclude>
4m9xybsi09av2oymwxm892sxx2tued8
താൾ:Sahithyachinthakal.pdf/52
106
81974
241569
2026-06-18T12:25:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '47 നെഞ്ചിൽ നിറഞ്ഞാരും കൗതുകം തന്നാലെ പുഞ്ചിരി സന്തതം തൂകിത്തു കി അന്നത്തിന്റെ പടയും മെല്ലെ നടത്തം കൊ അല്ലലെയുള്ളത്തിൽ നിനല്ല, കുന്തംകൊണ്ടു തൻകൂട്ടരെ നേർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241569
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>47
നെഞ്ചിൽ നിറഞ്ഞാരും കൗതുകം തന്നാലെ
പുഞ്ചിരി സന്തതം തൂകിത്തു കി
അന്നത്തിന്റെ പടയും മെല്ലെ നടത്തം കൊ
അല്ലലെയുള്ളത്തിൽ നിനല്ല,
കുന്തംകൊണ്ടു തൻകൂട്ടരെ നേർത്തിട്ട
മണ്ടിവരുന്നൊരു വണ്ടിന
ലീലയും തൻകൈയാൽ ചത്തൊരു താമര
D
ആകഷകാംഗിയായ ഒരു ദേവനത്തകിയെപ്പോലെ,
“കോകണ വിരഹിതം
തുന്ന പൂങ്കാ
വുകളിൽ സ്വരമായി വിഹരിച്ച്,
“മന്ദീഭൂതേ ജനെ
പരിമളബഹുളാം
കൈയിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖ
മംഗലസ്ത്രീസമേതാ,
മന്ദം മന്ദം നയന്തി ഘന ഘനഭരം
പ്രാഭൃതപ്രായമ
"
മന്ദാകാലം കൃതാക്ഷീ മനസിജ കലികാ
സർവ്വാഡംബരവിഭൂഷിതഗാത്രിയായി, സകലജനമാ
മോഹിനിയായി സഹൃദയ സമക്ഷം പ്രവേശിച്ച്,
അൻപത്തൊന്നക്ഷരാളീകലിതതനുലത,
വേദമാകുന്ന ശാഖി<noinclude></noinclude>
c6u8azql4zt291r2cfhob7mtlo6qspc
താൾ:Sahithyachinthakal.pdf/53
106
81975
241570
2026-06-18T12:25:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '48 കൊമ്പനോടു പൂക്കും കുസുമതതിയിലേ ചെമ്പൊൽത്താരബാണഡംഭപ്രശമന സുകൃതോ പാസൌഭാഗ്യലക്ഷ്മീ സമ്പത്ത്, കുമ്പിടുന്നേൻ കഴലിണ വലയാ ധീശ്വരീ, വിശ്വനാഥ എന്നിങ്ങനെ ആത്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241570
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>48
കൊമ്പനോടു പൂക്കും കുസുമതതിയിലേ
ചെമ്പൊൽത്താരബാണഡംഭപ്രശമന സുകൃതോ
പാസൌഭാഗ്യലക്ഷ്മീ
സമ്പത്ത്, കുമ്പിടുന്നേൻ കഴലിണ വലയാ
ധീശ്വരീ, വിശ്വനാഥ
എന്നിങ്ങനെ ആത്മാവിനെ കോൾമയിർക്കൊള്ളിക്കുന്ന
സജീവപ്രാത്ഥനയോടും,
കാന്താരേ ഹന്ത മാം ബന്ധുരവിപുലത ര
സിന്ധുരേന്ദ്രാതിഘോര
കാന്താരേ പത്തുമിട്ടേച്ചി സപദി ഭാ
നെങ്ങു പോയീ, ഗുണാല്ലേ?
താന്താനവട്ടം നിജഗമനവിധ
യാത്രയും ചൊല്ലിയ
താന്താന്നെപ്പിരിഞ്ഞിട്ടൊരു പദമിളക
പണ്ടു നീ പുണ്യരാ
എന്നു ഹൃദയത്തിന്റെ നിഗൂഢതലങ്ങളെപ്പോലും അള്ളി
പിടിക്കുന്ന വികാരഭരിതമായ വിലാപധാരയോടും കൂടി,
പടിപടിയായിക്കടന്നുവന്നു, ഇന്നിപ്പോൾ അകൃത്രിമ
രമണീയമായ രീതിയിൽ,
"
വായനക്കാക്കിഷ്ടമാണെങ്കിൽ സങ്കല്പ
വായുവിമാനത്തിലേറിയാലും,
പ്രീതരായ സഞ്ചാരം ചെയ്യാം നമുക്കല്പം
ഭൂതകാലാകാശവീഥിയിങ്കൽ.
D<noinclude></noinclude>
a6zb0skhn2t24x9gjg1gxytwlzut6x9
താൾ:Sahithyachinthakal.pdf/54
106
81976
241571
2026-06-18T12:29:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '49 എന്നു ഭാവഭാസുരമായ ഒരു ഭാവനാന്തരീക്ഷത്തിലേയും നമ്മെ ക്ഷണിക്കുകയും, 'ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയി വെട്ടുമ്പോളിടാത്ത മ സ്ഥാനം കാണുവതില്ലാതല - ത്തോടൊത്ത വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241571
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>49
എന്നു ഭാവഭാസുരമായ ഒരു ഭാവനാന്തരീക്ഷത്തിലേയും
നമ്മെ ക്ഷണിക്കുകയും,
'ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയി
വെട്ടുമ്പോളിടാത്ത മ
സ്ഥാനം കാണുവതില്ലാതല -
ത്തോടൊത്ത വേഗത്തിനാൽ
നം, ഹാ, ക്ഷണകൃത്യവി ദിനം
നിദ്രാഖ്യമായ ദീർഘമാ
മനം വിട്ടതു നീണ്ടനന്തരമിതാം
വിശ്രാന്തി ജന്തുക്കളിൽ!
എന്നിങ്ങനെ ആത്മാവേശകമായ
അലൌകികഭാഷ
യിൽ തത്ത്വചിന്തയുടെ അസീമ സാമ്രാജ്യത്തിലേയും മാ
ന്ത്രികശക്തിയാലെന്നപോലെ നമ്മെ ആനയിക്കുകയും,
“എൻകൊച്ചു കൈപ്പിടിയ്ക്കുള്ളിലൊതുങ്ങുമി
തങ്കക്കുടത്തെ ബ്രഹ്മാണ്ഡമാക്കി,
വീണ്ടുമെൻ കൈയിലൊതുക്കിത്തരുന്നു, ഹാ,
നീണ്ടുനിൽക്കുന്ന നിന്നിന്ദ്രജാലം
ഇമ്മ നീങ്ങിയൊന്നയെക്കാണാ
നിലനിഷ്ക്കളെ പ്രേമമേ, ഞാൻ!
എന്നും, പ്രപഞ്ചത്തിലെ നാനാത്വങ്ങളിലൂടെ ഏകത
ത്തിന്റെ പ്രമാത്മകമായ അനശ്വരചൈതന്യത്തെയും
അതിന്റെ അപ്രമേയമായ മഹിമാവിലാസത്തേയും ആ
ആത്മീയദശനങ്ങളാൽ ആവിഷ്കരിച്ച്, അവയും കലാസ
ഭഗമായ രൂപം കൊടുക്കുകയും,<noinclude></noinclude>
o5qylpwr7ta8ga7fysd1a6ux1gvxoyz
താൾ:Sahithyachinthakal.pdf/55
106
81977
241572
2026-06-18T12:31:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50 ജന്മസിദ്ധമാം പരം പുണ്യലബ്ധമെന്നോ വന്മദം ഭാവിക്കുന്നൊരുന്നതനക്ഷത്രമേ, വെമ്പുക, വിളറുക, വിറകൊള്ളുക, നോ നിൻ പുരോഭാഗത്ത് ധീരജസ്സാം നാളെ എന്നിങ്ങനെ ആസന്നമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241572
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>50
ജന്മസിദ്ധമാം പരം പുണ്യലബ്ധമെന്നോ
വന്മദം ഭാവിക്കുന്നൊരുന്നതനക്ഷത്രമേ,
വെമ്പുക, വിളറുക, വിറകൊള്ളുക,
നോ
നിൻ പുരോഭാഗത്ത് ധീരജസ്സാം നാളെ
എന്നിങ്ങനെ ആസന്നമാകുന്ന പരിവർത്തനനാടകത്തി
ൻ സൂത്രധാരകം വശ്യവാഗ്മിതയോടെ നിർവ്വഹി
കയും,
“ആഹ്ലാദിക്ക, ഹൃദയമേ,
റഷ്യൻ സൈനികന്റെ ജൈത്രപടഹമടിക്ക
സമരകൗതുകമല്ല, അവന്റെ വാളിൽ,
തീവ്രയാതനയുടെ നാളിൽ, പുഞ്ചിരിക്കൊള്ള
സമാധാനത്തിനുള്ള മോഹം, മനുഷ്യത്വത്തോടുള്ള
സ്നേഹം, ആണു്.
വിയർപ്പും കണ്ണീരും ചോരയും കൊണ്ട്, അവന്റെ
ദുർജ്ജയമായ വാൾ പവിത്രമായ കൈയിൽ ഒട്ടി
പിടിച്ചിരിക്കുന്നു,
അവസാനം വരെ ആ പിടി അഴയുകയില്ല.
അഹിംസാപ്രതിയാണ്, ആ വാൾ.
ആഹ്ലാദിക്ക, ഹൃദയമേ,
മനുഷ്യത്വത്തിന്റെ വിജയോന്മാദത്തിൽ മ<noinclude></noinclude>
0a67ppov1bux99kxdy2k7tgvyxnaoz8
താൾ:Sahithyachinthakal.pdf/56
106
81978
241573
2026-06-18T12:31:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '51 എന്നിങ്ങനെ ശുഭാപ്തിവിശ്വാസത്തിന്റെ ലഹരിയിൽ, ഉജ്ജ്വലപരിവേഷത്തോടുകൂടി ദൃശ്യമാകുന്ന ഭാവിയുടെ സാങ്കല്പികദർശനത്താൽ ഉദ്ദീപ്തവും വികാരവിക്ഷണവു മായ ഹൃദയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241573
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>51
എന്നിങ്ങനെ ശുഭാപ്തിവിശ്വാസത്തിന്റെ ലഹരിയിൽ,
ഉജ്ജ്വലപരിവേഷത്തോടുകൂടി ദൃശ്യമാകുന്ന ഭാവിയുടെ
സാങ്കല്പികദർശനത്താൽ ഉദ്ദീപ്തവും വികാരവിക്ഷണവു
മായ ഹൃദയത്തിന്റെ അനിയന്ത്രിതാഹ്വാനങ്ങളെ, ക
ത്രിമമായ അകൃത്രിമത്വത്തോടെ, മനസ്സിരുത്തിപ്പറിച്ച
അശ്രദ്ധയോടെ, തന്മയത്വം തുളുമ്പുന്ന രീതിയിൽ ആ
വിഷ്കരിക്കുകയും ചെയ്യുന്ന, അടിയുറച്ച, അഭിമാനാർഹ
മായ ഒരു സാഹിത്യസമ്പത്തിനും അധിനായികയായി
തീരുമായിരുന്നോ എന്നു ചിന്തിച്ചുനോക്കുക
അതീത കാലങ്ങളിലേയും കണ്ണോടിക്കുമ്പോൾ ഇ
ന്നിതുവരെ ഭാഷാസാഹിത്യത്തിനു ഉൽഷമല്ല, അപ
കഷമാണുണ്ടായിട്ടുള്ളതെന്നും ആ പറയാൻ കഴിയും?
പദ്യവിഭാഗത്തെസ്സംബന്ധിച്ചുമാത്രമല്ല ഈ പരമാം
സാധുവാകുന്നത്. സാഹിത്യത്തിന്റെ ഏതേതു ശാഖ
കൾ പരിശോധിച്ചാലും ആശാസ്യമായ പുരോഗമനം
സ്പഷ്ടമായിക്കാണാം. “കുന്ദലത മുതൽ പതിതപങ്കജം
“സുധ”, “ബാല്യകാലസഖി”, “ഓടയിൽ നിന്നും എന്നി
തുവരെയുള്ള ആഖ്യായികകളും; സദാരം", "ഹരിശ്ചന്ദ്ര
ചരിതം എന്നിവ മുതൽ മുല്ലയ്ക്കൽ ഭവനം, പൊലി
ഞ്ഞ ദീപം”, “ഭഗ്നഭവനം”, “നിഴലുകൾ", "ഋതുമതി”,
സമത്വവാദി' എന്നിതുവരെയുള്ള നാടകങ്ങളും, കെ.
രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങൾ മുതൽ “മാറെറാലി
അന്തരീക്ഷം, സാഹിതീയം” ഏ. ബാലകൃഷ്ണപിള്ള
ഗുപ്തൻ നായർ എന്നിവരുടെ ലേഖനങ്ങൾ, എന്നിവ
വരെയുള്ള വിമർശനങ്ങളും സൂചിപ്പിക്കുന്നതു പടിപടിയാ
യുള്ള പുരോഗമനമല്ലെങ്കിൽ പിന്നെന്താണ്? എന്നാൽ<noinclude></noinclude>
3vra9e2f7drr4ys9ze0f06dkj078eds
താൾ:Sahithyachinthakal.pdf/57
106
81979
241574
2026-06-18T12:32:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്: ചെറ കഥ, നോവൽ, ഗദ്യനാടകം, വിമർശനം ഈ സാഹി ത്യശാഖകൾ വികാസം സിദ്ധിച്ചതും അടുത്ത കാല ആയിരക്കണക്കിനു നമുക്കു നോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241574
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>52
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്: ചെറ
കഥ, നോവൽ, ഗദ്യനാടകം, വിമർശനം ഈ സാഹി
ത്യശാഖകൾ വികാസം സിദ്ധിച്ചതും അടുത്ത കാല
ആയിരക്കണക്കിനു നമുക്കു നോവലുകൾ
പക്ഷേ ഒരിന്ദുലേഖയോ, ശാരദയോ, സി. വി.
യുടെ കൃതികളോ ഒഴിച്ചു, നമ്മുടേതായി എത്ര നോവല
കളുണ്ടെന്നു ചിന്തിക്കുമ്പോഴാണ് നാം നിരാശരാകുന്ന
തു്. ആധുനിക ചെറുകഥാപ്രസ്ഥാനത്തിനും വിത്തുപാ
കിയതു തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ പുതുമലർ
എന്ന കഥയും, നോവലിനു മുത്തിരിങ്ങോടിന്റെ അ
ഫൻറ മകളും, ഗദ്യനാടകത്തിനു കെ. രാമകൃഷ്ണപി
ള്ളയുടെ "തപ്ത ബാഷ്പവുമാണെന്നു കൃതജ്ഞതാപൂർവ്വം
നാം ഓക്കേണ്ടിയിരിക്കുന്നു. 'തൂലികാചിത്രരചനയു
ശ്രീ. വക്കം അബ്ദുൽ കാദറിനോടും, വിമർശനത്തെ ഒരു
കലയാക്കി രൂപാന്തരപ്പെടുത്തിയതിനു ശ്രീ. മുണ്ടശ്ശേ
രിയോടും, വിശ്വസാഹിത്യത്തെ മലയാളികൾക്ക് ആ
ദ്യമായി പരിചയപ്പെടുത്തിക്കൊടുത്തതിനും, അവരുടെ
നിർഭാഗ്യം കൊണ്ടു നിന്നുപോയ കേസരി പത്രത്തോടും
കൈരളി എന്നെന്നും കൃതജ്ഞയായിരിക്കും. ലൈംഗിക
ശാസ്ത്രം, മനശ്ശാസ്ത്രം, ധനതത്ത്വശാസ്ത്രം, ജന്തുശാസ്ത്രം,
ജ്യോതിശ്ശാസ്ത്രം എന്നിവ ലളിതമായ രീതിയിൽ സാ
ഹിത്യരസം കലർത്തി, എഴുതപ്പെട്ടിട്ടുള്ളത് അടുത്ത കാ
ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേന
വൻ, പി. എൻ. മൂസ്സത്, കെ. ഭാസ്കരൻ നായർ, എൻ.
ജി. കർത്താ എന്നിവർ ആ തുറകളിലെ നായകന്മാരാണ്.
മനശ്ശാസ്ത്രം, മാനസികാപഗ്രഥനം മുതലായ വിഷയങ്ങ<noinclude></noinclude>
pfqt4q2z8tlu8smfslcamdmrjpeftho
താൾ:Sahithyachinthakal.pdf/58
106
81980
241575
2026-06-18T12:32:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '.53 ളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥ ങ്ങൾ നമുക്കില്ലെന്നുതന്നെ പറയാം. നാലപ്പാടനോ ഭാസ്കരൻ നായരോ അതിൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ നമ്മുടെ സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241575
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>.53
ളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥ
ങ്ങൾ നമുക്കില്ലെന്നുതന്നെ പറയാം.
നാലപ്പാടനോ
ഭാസ്കരൻ നായരോ അതിൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ
നമ്മുടെ സാഹിത്യത്തിനും എന്തൊരനുഗ്രഹമാകുമായി
കെ
ഗദ്യസാഹിത്യത്തിനു വിശേഷിച്ചും കഥാസാഹി
ത്യത്തിനു അടുത്തകാലത്ത് അത്ഭുതാവഹമായ വികാ
സം സിദ്ധിച്ചിട്ടുണ്ടെന്നു കാണാം. “പാവങ്ങളുടെ ആ
വിഭാവമാണ് ഈ പരിവർത്തനത്തിനും അടിത്തറ
ട്ടിയതെന്നും അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. തകഴിയു
ടേയും, ബഷീറിൻറെയും, ദേവിൻറെയും, കാരൂരിൻറ
യും, പൊൻകുന്നം പക്കിയുടേയും ഗദ്യശൈലിക്ക് അവ
രുടെ കഥാപാത്രങ്ങളും കഥാരംഗങ്ങളുമായിട്ടുള്ള പൊരു
അത്ഭുതകരമാണ്. തൂലികയുടെ ഒരു
"
നേരിയ
ചലനം കൊണ്ട് അസീമമായ ഒരു വികാരമണ്ഡലത്തി
ൻറ ആവിഷ്കരണം അവർ എത്ര നിഷ്പ്രയാസം നിർവ്വ
ശ്രീ. ടി. എൻ. ഗോപിനാഥൻ നായരുടെ
“സുധ” എന്ന കൃതിയും ഇതിനു ഉത്തമോദാഹരണമാ
. യാതൊരാഡംബര കോലാഹലങ്ങ ങ്ങളും കൂടാതെ ഹൃദ
വികാരങ്ങളെ അതേപടി അന്യഹൃദയങ്ങളിലേയും പ
കരുവാനും, മാച്ചാലും മാച്ചാലും മനസ്സിൽ നിന്നു മാഞ്ഞു
പോകാത്തതരത്തിൽ വസ്തുക്കളെ അവയുടെ തികഞ്ഞ
സ്വാഭാവികതയോടെ ചിത്രീകരിക്കുവാനും ഈ ഗ്രന്ഥ
കാരന്മാക്കും അവരുടെ അകൃത്രിമവും സജീവവുമായ ഗദ്യ
ശൈലിക്കും ഉള്ള കഴിവിനെക്കുറിച്ച് ആരാണ് അഭി
നന്ദിക്കാത്തത് സംസ്കൃതപക്ഷപാതികളും മാമൂൽ<noinclude></noinclude>
epe22lrmdofk7c6vny6ip3oyj7xpljr
താൾ:Sahithyachinthakal.pdf/59
106
81981
241576
2026-06-18T12:32:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു പൂജിക്കുന്ന സംസ്കൃതത്തിനോടും ഈ ഗദ്യശൈലി എന്തു കടപ്പാടാണുള്ളതെന്നും, ഒന്നു വിശദമാക്കിയാൽ കൊള്ളാം: ഒന്നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241576
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>54
പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു
പൂജിക്കുന്ന സംസ്കൃതത്തിനോടും ഈ ഗദ്യശൈലി
എന്തു കടപ്പാടാണുള്ളതെന്നും, ഒന്നു വിശദമാക്കിയാൽ
കൊള്ളാം:
ഒന്നാം
പദ്യത്തേക്കാൾ ഗദ്യശാഖയാണ് യൂറോപ്യൻ സാ
ഹിത്യത്തോടും അധികം കടപ്പെട്ടിരിക്കുന്നതു്.
കിടയിലുള്ള ലോകോത്തരങ്ങളായ അനേകം ഗ്രന്ഥങ്ങൾ
നമ്മുടെ ഭാഷയിൽ അടുത്തകാലത്തു വിവർത്തനം ചെയ്യ
പ്പെട്ടിട്ടുണ്ട്. “കുറവും ശിക്ഷയും", "പ്രണയരംഗം",
“കാമുകൻ”, “ബുക്ക്, പ്രേതങ്ങൾ”, “മുല്ലയ്ക്കൽ ഭവ
"
'
"
നം തുടങ്ങിയ കൃതികൾ ഇതിനുദാഹരണമായി എടു
ക്കാം. മംഗളോദയം കമ്പനി വിശ്വസാഹിതി എന്ന
പേരിൽ, വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ
വിവർത്തനം ചെയ്യിച്ചു പ്രസിദ്ധപ്പെടുത്തുന്നതിലേയ്ക്കായി,
ഒരു ഗ്രന്ഥാവലി ആരംഭിച്ചിട്ടുള്ളതു നമ്മുടെ ഭാഷയും
വിലമതിക്കാവതല്ലാത്ത ഒരു നേട്ടമായിത്തീരുമെന്നുറപ്പ
കരുതാം. ഭാഷാസ്നേഹികളായ കഴിവുകളുള്ള യുവാക്ക
ന്മാർ ഈ പ്രസ്ഥാനത്തെ പോഷിപ്പിക്കേണ്ടതും അവരു
ടെ കടമയായിക്കരുതുമെന്നു ദൃഢമായി വിശ്വസിക്കുക
യും, ആ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണാധിപന്മാർ
എന്ന നിലയിൽ ഞാനും മി. മുണ്ടശ്ശേരിയും അതിനായി
അഭ്യത്ഥിക്കുകയും ചെയ്യുന്നു.
നമ്മുടെ സാഹിത്യം അധികമധികം ജനകീയമാ
യിത്തീരുവാനും, പുതിയ പുതിയ പ്രസ്ഥാനങ്ങൾ രൂപ
മെടുക്കുവാനും ഇടയാകണമെങ്കിൽ പാശ്ചാത്യസാഹി
ത്യം ആസക്തിയോടും ശ്രദ്ധയോടും കൂടി പഠിച്ചാസ്വദി<noinclude></noinclude>
g2vpar8j23x5fraomyuu1dtnat1tbtd
താൾ:Sahithyachinthakal.pdf/60
106
81982
241577
2026-06-18T12:32:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '55 യേണ്ടത് അത്യാവശ്യമാണ്. സംസ്കൃതം കൊണ്ടു ന അ ഇനി നമുക്കു വലിയ മെച്ചമുണ്ടാകുവാൻ വഴിയില്ല. മ്മുടെ സാഹിത്യത്തെക്കുറിച്ചു പഴമക്കാർ അതിർ കവി ഞ്ഞ ദുരഭിമാനം ദൂരീക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241577
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>55
യേണ്ടത് അത്യാവശ്യമാണ്.
സംസ്കൃതം കൊണ്ടു
ന
അ
ഇനി നമുക്കു വലിയ മെച്ചമുണ്ടാകുവാൻ വഴിയില്ല.
മ്മുടെ സാഹിത്യത്തെക്കുറിച്ചു പഴമക്കാർ അതിർ കവി
ഞ്ഞ ദുരഭിമാനം ദൂരീകരിക്കുവാനുള്ള ആദ്യത്തെ മാർഗ്ഗം
യൂറോപ്യൻ സാഹിത്യത്തിലെ ഉത്തമകൃതികളെ മലയാ
ളികൾക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണ്.
നേകസംവത്സരങ്ങളായി കാവിവസ്ത്രത്തിൽ പൊതിഞ്ഞു
വെച്ചിട്ടുള്ള ഈ ആശഭ്രാന്തും, അതിനെപ്പുലർത്തുന്ന
സ്വപ്നസാഹിത്യവും മനുഷ്യനിനിയും മടുത്തിട്ടില്ലെ
ങ്കിൽ, അതിനം അവൻ പുരോഗമനത്തിന്റെ ശത്രു
വും മാമൂലിന്റെ അടിമയുമാണെന്നാണു്. സമുദായം
പുഴുത്തിരിക്കുന്നു.
ആ പരമാം അതിനറിയാം. എ
ശ്മശാനരംഗത്തിൽ ഉപഗുപ്തനെക്കണ്ട
പ്പോൾ വാസവദത്തയെന്ന പോലെ, പുരോഗമനസംരംഭ
ത്തിനു മുൻപിൽ അതും അതിന്റെ മാലിന്യങ്ങളെ നിഷ്
ലമായി മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ
മാലിന്യങ്ങളെ വെളിച്ചത്തുതന്നെ പരിശോധിച്ചു വേണ്ട
ചികിത്സചെയ്യണം, അല്ലാതെ, ആദത്തിന്റെ മന്ത്രം
ആയിരം പ്രാവശ്യം ഉരുക്കഴിച്ചു തീർത്ഥജലം തളിച്ചതു
കൊണ്ടൊന്നും യാതൊരു വിശേഷവുമില്ല. വിഷാണുക്ക
ളെ നശിപ്പിക്കാൻ അവയെക്കാൾ ശക്തിയേറിയ വിഷം
കുത്തിവെച്ചെങ്കിൽ മാത്രമേ ഒ
നിരുന്നാലും,
അന്ധമായ വീരാരാധന സ്ഥാനത്തും അസ്ഥാനത്തും
കേരള വർമ്മ
നമ്മെ ഇന്നും കമ്പം പിടിപ്പിക്കുന്നുണ്ട്.
ദിനാഘോഷങ്ങളും സഞ്ജയസ്മാരക കോലാഹലങ്ങളും മ
ം ഇതിനുത്തമദൃഷ്ടാന്തങ്ങളാണ്. നമുക്കു സഞ്ജയനെ<noinclude></noinclude>
omnfdcioa3svj1p9yzr5af75apma008
താൾ:Sahithyachinthakal.pdf/61
106
81983
241578
2026-06-18T12:42:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 അടുത്തൊന്നു പരിശോധിച്ചു നോക്കാം. ഒരു യഥാ ഹാസസാഹിത്യകാരൻ എന്ന നിലയിൽ സഞ്ജയനി ലേയ്ക്കും ചുഴിഞ്ഞു നോക്കുമ്പോൾ ഇത്ര വലിയ ഒച്ചപ്പാടു 2003 കൾക്കൊന്നും നാം ഇടം കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241578
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>56
അടുത്തൊന്നു പരിശോധിച്ചു നോക്കാം. ഒരു യഥാ
ഹാസസാഹിത്യകാരൻ എന്ന നിലയിൽ സഞ്ജയനി
ലേയ്ക്കും ചുഴിഞ്ഞു നോക്കുമ്പോൾ ഇത്ര വലിയ ഒച്ചപ്പാടു
2003
കൾക്കൊന്നും
നാം ഇടം കാണുനില്ല. ഫലിതത്തിൽ
ഈ. വി. യേയോ, ഹാസ്യാനുകരണ വൈദഗ്ദ്ധ്യത്തിൽ
സീതാരാമനേയോ സമീപിക്കുവാൻ സാധിക്കാത്ത ഒരു
മൂന്നാം കിട സാഹിത്യകാരൻ എന്നതിൽക്കവിഞ്ഞു സ
ജയനിലെന്തുണ്ട്? ഫലിതമൂർത്തികളായ നമ്പൂതിരിമാ
രുടേയും തോലൻറയും കുഞ്ചൻറയും ജന്മഭൂവായ കേര
ളത്തിന്റെ സൂക്ഷ്മദൃഷ്ടിക്കു മുൻപിൽ, പക്ഷം പിടിച്ച
വീരാരാധന അന്ധമായി അർപ്പിക്കുന്ന പ്രചരണാത്മക
ങ്ങളായ പരിധിയറ പരിവേഷങ്ങൾ ക്രമേണ മാഞ്ഞു
മാഞ്ഞു പോവുകയും, ഒടുവിൽ അവയും പിന്നിൽ, ഉഗ്ര
മായ ലോകവിശേഷത്തെയും തന്നിഷ്ടത്തേയും മനഃപൂർവ്വം
മറച്ചുപിടിക്കുവാൻ, പച്ചച്ചിരികളേയും കൂക്കുവിളികളേ
യും കൂട്ടുവിളിച്ചു ലക്കില്ലാതെ കൂത്തടിക്കുന്ന വാശിപി
ടിച്ച ദോഷൈകദൃക്കായ ഒരു ദുർബ്ബല വിദൂഷകനെ മാത്രം
കാലം ബാക്കിനിത്തുകയും ചെയ്യുകയില്ലെന്നുറപ്പു കരുതു
വാൻ കുറെപ്പേരൊത്തുചേർന്നുറപ്പിച്ചു മൂളിയതുകൊണ്ടുമാ
ത്രം മതിയാകുമോ എന്നു ഞാൻ സംശയിക്കുന്നു.
പ്രത്യേക താൽപര്യങ്ങളുടെ സങ്കുചിതമേഖലയിൽ പ്രവ
ത്തിച്ചുകൊണ്ടിരുന്ന, കൃത്രിമമായ ഹാസ്യച്ചായം പുര
ട്ടിയ തൂവലുകൾ പിഴുതുകളഞ്ഞാൽ സഞ്ജയനിൽ ശേഷി
ക്കുന്നത് അദ്ദേഹത്തിന്റെ യഥാർത്ഥ സത്തയായ മൂപ്പെ
താത്ത കവിത്വവും അതിനേക്കാൾ ഉൾക്കട്ടിയുള്ള ഉപ
ന്യാസരചനാപാടവത്വവുമാണ്. യഥാർത്ഥത്തിൽ അ
ചില<noinclude></noinclude>
iql53ecf9u7ay6n52io2gozol5n07n5
താൾ:Sahithyachinthakal.pdf/62
106
81984
241579
2026-06-18T12:47:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദ്ദേഹത്തിന്റെ 57 പ്രവർത്തനമേഖല അതായിരുന്നുവെന്നും ഹാസ്യം അദ്ദേഹത്തിനു മനഃപൂർവ്വം അവലംബിക്കേണ്ടി വന്ന ഒരു കൃത്രിമോപകരണമായിരുന്നുവെന്നും അദ്ദേഹ ത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241579
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദ്ദേഹത്തിന്റെ
57
പ്രവർത്തനമേഖല അതായിരുന്നുവെന്നും
ഹാസ്യം അദ്ദേഹത്തിനു മനഃപൂർവ്വം അവലംബിക്കേണ്ടി
വന്ന ഒരു കൃത്രിമോപകരണമായിരുന്നുവെന്നും അദ്ദേഹ
ത്തിന്റെ കൃതികൾ സൂക്ഷ്മമായിപ്പഠിച്ചാൽ നിഷ്പ്രയാസം
മനസ്സിലാക്കാം. ലാംബിൻറെ ചിരിക്കുപോലും സ
യൻറെതിനേക്കാൾ ആത്മാർത്ഥതയുണ്ടായിരുന്നു. വിഷാ
ദാത്മകത്വത്തോടും അദ്ദേഹം വീറോടെ നടിച്ചിരുന്ന
വിഷം തന്നെ, അദ്ദേഹമവലംബിച്ച കൃത്രിമപ്രസാ
ദാത്മകത്വത്തേയും അദ്ദേഹത്തിൽ അന്തർലീനമായിരു
ന്ന കനത്ത വിഷാദാത്മകത്വത്തേയും മനശ്ശാസ്ത്രദൃഷ്ട്യാ
സാധൂകരിക്കുന്ന ഒരൊന്നാം തരം തെളിവാണ്.
ഞാൻ ഇതൊന്നു കൂടി വിശദമാക്കാം.
അതിൽ
1930 -ൽ അദ്ദേഹം അപ്പി തിലോദകത്തിൽ
കൂടി യഥാസഞ്ജയനെ നാം കാണുന്നു.
ആത്മാർത്ഥതയുണ്ട്; അല്ല, അദ്ദേഹത്തിൻറെ ആത്മാ
വിൻറെ അംശം തന്നെയാണതു്.
വിരമിക്കുവിൻ വയസ്യ
തിരിയെപ്പോകുവിൻ സഖാക്കളേ
കരുതേണ്ടി ജീവിതായുധ
കളരിക്കുള്ളിലിവൻ കടക്കുവാൻ
എന്നു ദയനീയമായി വിലപിച്ചുകൊണ്ട് നീറിപ്പുകയുന്ന
ഹൃദയത്തോടുകൂടി ഇതികർത്തവ്യതാമൂഢനായി മി. എം.
ആർ. നായർ കാലത്തിന്റെ അണിയറയ്ക്കുള്ളിൽ കടന്നു
ഒളിച്ചിരിക്കുന്നു. അവിടെനിന്നും പിന്നീടദ്ദേഹം പുറത്തു
വരുന്നതു സഞ്ജയൻ വേഷത്തിലാണ്. ആ വേഷ<noinclude></noinclude>
0otegl8ic3oidfykvt1v2pi6mjo3cwf
താൾ:Sahithyachinthakal.pdf/63
106
81985
241580
2026-06-18T12:51:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 ത്തിലണിഞ്ഞൊരുങ്ങുവാൻ അദ്ദേഹത്തിനു ആറുകൊല്ലം വേണ്ടിവന്നു. ജന്മ ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഹൃദയം വിവിധവികാരങ്ങളുടെ ഒരു സമരരംഗം തന്നെ ആയിരു ഒടുവിൽ തനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241580
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>58
ത്തിലണിഞ്ഞൊരുങ്ങുവാൻ അദ്ദേഹത്തിനു ആറുകൊല്ലം
വേണ്ടിവന്നു.
ജന്മ
ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഹൃദയം
വിവിധവികാരങ്ങളുടെ ഒരു സമരരംഗം തന്നെ ആയിരു
ഒടുവിൽ തനിക്കു ജീവിക്കണമെങ്കിൽ ആ വിദൂ
ഷകവേഷം കെട്ടാതെ തരമില്ലെന്നു വന്നുകൂടി. ഹാസ്യ
ത്തിന്റെ ചട്ടയിട്ട് അദ്ദേഹം വെളിയിലിറങ്ങി.
സിദ്ധമായ പ്രേരണയല്ല, കാലികമായ ആവശ്യമാണു
അദ്ദേഹത്തെ ആ വേഷം കെട്ടിച്ചതു്. അണിയറയിൽ
കഴിച്ചുകൂട്ടിയ കാലമത്രയും അദ്ദേഹം അതിനുവേണ്ട
അഭിനയപരിപാടി സജ്ജീകരിക്കയായിരുന്നു; സ്വയം
അഭിനയരീതികൾ അഭ്യസിക്കുകയായിരുന്നു. എന്നിട്ടും
അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ
വരുവാൻ ധൈര്യം വന്നില്ല.
“അടിയന് മുടിയഴിച്ചു വെയ്ക്കും വാ
നനുവാദം കനിഞ്ഞരുള, വിഭോ
അരങ്ങത്തു
എന്നാണ് അദ്ദേഹം കളിയോഗനാഥനോടും അതീവ
ദീനനായി കേണിരക്കുന്നതു്. അദ്ദേഹത്തിന്റെ കരളു
ന്നുണ്ട്, 'കഴൽ തന്നുണ്ട്.
R
ഒരു ചിരിപോലും ചിരിക്കുവാനെനിക്കരുത്...
D
എന്നുള്ളതു സഞ്ജയന്റെ പരമാമാണ്; അതേ
ആത്മാർത്ഥമായി അദ്ദേഹം ഒരു ചിരിപോലും ചിരിച്ചി
ട്ടില്ല; നീറുന്ന ആത്മാവോടുകൂടിയ അദ്ദേഹത്തിനതു സാ
ധിക്കയുമില്ല. 'വിഷാദാത്മാവിൽ വിഷം' എന്നദ്ദേഹം
പറയുന്നു; ശരിയാണു ആത്മാവിൽ അള്ളിപ്പിടിച്ച
ആ വർഷത്തെ അദ്ദേഹം കൃത്രിമമായ ഒരു ചിരികൊണ്ടു
-<noinclude></noinclude>
1zpfq9mzvnxii1pdpl91psn5uigjpho
താൾ:Sahithyachinthakal.pdf/64
106
81986
241581
2026-06-18T12:53:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '59 പൊതിയുവാൻ നോക്കി. ആ കൃത്രിമച്ചിരിയ്ക്കും ഭംഗി 0 യില്ലെന്നു ഞാൻ പറയുന്നില്ല; പക്ഷേ ആത്മാമായ ചിരി അതൊന്നു വേറെ. ഈ. വി. യു ആ ചിരിയു ണ്ടായിരുന്നു. പുലർകാലത്തു മഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241581
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>59
പൊതിയുവാൻ നോക്കി.
ആ കൃത്രിമച്ചിരിയ്ക്കും ഭംഗി
0
യില്ലെന്നു ഞാൻ പറയുന്നില്ല; പക്ഷേ ആത്മാമായ
ചിരി അതൊന്നു വേറെ. ഈ. വി. യു ആ ചിരിയു
ണ്ടായിരുന്നു. പുലർകാലത്തു മഞ്ഞുതുള്ളികളണിഞ്ഞു
മന്ദമന്ദം ഇതൾ വിടർന്നുല്ലസിക്കുന്ന പനിമലരുകൾക്കും,
വ സാമ്യവും മൃദുത്വവുമുള്ള പട്ടുകൊണ്ടുണ്ടാക്കിയ പ
നീർപ്പൂക്കൾക്കും തമ്മിലുള്ള വ്യത്യാസം അവരുടെ ചി
രികൾ തമ്മിലുണ്ട്.
ഹാസസാഹിത്യചക്രവർത്തിയെന്നു കൊട്ടിഘോ
ഷിക്കപ്പെടുന്ന സഞ്ജയൻ അതേ ആയുധവുമായി തന്നെ
ആക്രമിക്കുന്നവരുടെ മുൻപിൽ വീറോടെ എതിർത്തു
നിൽക്കുന്നതിനു ധൈര്യപ്പെടാത്ത ഒരു പടച്ചട്ടയില്ലാത്ത
പോരാളിയായിരുന്നുവെന്നും എന്റെ സ്വന്താനുഭവത്തിൽ
നിന്നുതന്നെ എനിക്കനുമാനിക്കാൻ കഴിയും. ഞാൻ അ
ദ്ദേഹത്തെ കണ്ടിട്ടില്ല. എന്റെ കാവ്യസൃഷ്ടിയിലുള്ള
വൈകല്യങ്ങളെ ഹാസ്യഭാവത്തിൽ വെളിപ്പെടുത്തുന്ന
അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഞാൻ എന്തെന്നില്ലാ
തെ രസിച്ചിട്ടുണ്ട്. എന്നാൽ ഒടുവിലൊടുവിൽ അദ്ദേ
ഹത്തിന്റെ ലേഖനങ്ങൾ നിദ്ദോഷമായ ഹാസ്യത്തിൽ
നിന്നും അകന്നകന്നു വെറും വ്യക്തിവിശേഷത്തെ ആ
ഞാൻ നേരിട്ടദ്ദേഹത്തെ
ശ്ലേഷിച്ചു തുടങ്ങിയപ്പോൾ ഞാൻ
ആക്രമിക്കാൻ ഒരുമ്പെട്ടു. ജന്മനാ ഒരു ഹാസസാഹിത്യ
കാരനല്ലാത്ത എനിക്കു
എനിക്കും, അദ്ദേഹത്തെപ്പോലെ തന്നെ
ശ്രമിച്ചാൽ കൃത്രിമ ഹാസ്യം കരസ്ഥമാക്കുവാൻ കഴി
വുണ്ടാകയില്ലെന്നു
കരുതരുതെന്നും, അതിൻറ<noinclude></noinclude>
s4d0clkrvdgbl0hwhcnt647b2gup2yp
താൾ:Sahithyachinthakal.pdf/65
106
81987
241582
2026-06-18T12:53:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 ആവശ്യം കാണാത്തതുകൊണ്ടു ഞ്ഞതാണെന്നും വിവരിച്ചു അദ്ദേഹത്തെത്തന്നെ പ ചാടിപ്പുറപ്പെടാ രിഹസിച്ചുകൊണ്ടു രണ്ടു പദ്യങ്ങൾ എഴുതി ഞാൻ അ ദ്ദേഹത്തിനയച്ചുകൊടുക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241582
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>60
ആവശ്യം കാണാത്തതുകൊണ്ടു
ഞ്ഞതാണെന്നും വിവരിച്ചു
അദ്ദേഹത്തെത്തന്നെ പ
ചാടിപ്പുറപ്പെടാ
രിഹസിച്ചുകൊണ്ടു രണ്ടു പദ്യങ്ങൾ എഴുതി ഞാൻ അ
ദ്ദേഹത്തിനയച്ചുകൊടുക്കുകയുണ്ടായി. അതു 'വിശ്വരൂ
പത്തിൽ പ്രസിദ്ധപ്പെടുത്തണമെന്നും, അങ്ങനെ നേരിട്ടു
തൂലികാസമരം നടത്തണമെന്നും നിർദ്ദേശിച്ച് ഞാൻ
അദ്ദേഹത്തെ വെല്ലുവിളിച്ചു. പക്ഷേ അദ്ദേഹം എന്റെ
തുടർച്ചയായിച്ചെന്ന നാലു കത്തുകളിൽ ഒന്നിനെങ്കിലും
മറുപടി അയയ്ക്കുകപോലും ചെയ്തില്ല. എന്നാലും ഞാൻ
അദ്ദേഹത്തെ സമരഭീരുവെന്നു വിളിക്കുകയില്ലായിരുന്നു.
പിച്ചും പിരാന്തും പുലമ്പുന്ന പത്രം
"ആരാണാപത്രം നടത്തുന്ന കോന്തൻ ?
“പാറപ്പുറത്തെയാസ്സഞ്ജയാന്തൻ
എന്നുതുടങ്ങിയ ഒരു പദ്യവും,
?
“മ്മളാം ചങ്ങാതി കാശിയും പോവാൻ
ചെമ്മണ്ടും ചേളാവും ബന്ധിച്ച് നേരം
പിന്നാലെ തൂങ്ങിനാൻ പാറപ്പുറാ
നൊന്നാം കിട
ഡി' ശ്രീകൃഷ്ണ കൃഷ്ണ
മാറാപ്പധാരി സാലോക്യ
മാറാതെ പിന്നാലെ തൂങ്ങുന്ന വിഡ്ഢിം
കമ്മ
ദാരിദ്രവാസി, സമീശൻ, പറഞ്ഞു
പാറപ്പുറത്തോടു ശ്രീകൃഷ്ണ കൃഷ്ണ!
"കാശം ദാരിദ്രവാസി, ഹലാക്ക,
കാശീനിവാസം നിനക്കാവതല്ലേ!<noinclude></noinclude>
mzlwsetla8v8it8gx1yty7uzp4u6ytx
താൾ:Sahithyachinthakal.pdf/66
106
81988
241583
2026-06-18T12:54:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '61 ശാ, തമാശാകവേ, വിശ്വരൂപം ഭേഷായം നടത്തീടു ശ്രീകൃഷ്ണ കൃഷ്ണ! സഞ്ജയൻ പോരേണ്ട പോരേണ്ട വേ കഞ്ചാവുകള്ളിനു പായങ്ങളില്ലേ? ഹേ, ബോറ, ഗംഗാനദിയുണ്ടവിടെ പാപതിക്ക് ശ്രീകൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241583
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>61
ശാ, തമാശാകവേ, വിശ്വരൂപം
ഭേഷായം നടത്തീടു ശ്രീകൃഷ്ണ കൃഷ്ണ!
സഞ്ജയൻ പോരേണ്ട പോരേണ്ട വേ
കഞ്ചാവുകള്ളിനു പായങ്ങളില്ലേ?
ഹേ, ബോറ, ഗംഗാനദിയുണ്ടവിടെ
പാപതിക്ക് ശ്രീകൃഷ്ണ കൃഷ്ണ
ഹോമങ്ങൾ, നാനാമഹഷീശവൃന്ദം
ശ്രീമൽപ്രയാഗാദി തീത്ഥങ്ങളുണ്ട്.
ഹാ, മഹാന്മാരുണ്ടു പോരേണ്ട വേ
കോമാളിവേഷാതി, ശ്രീകൃഷ്ണ കൃഷ്ണ!
'എന്നു ചങ്ങാതി കാശിയും പോയാൽ
പിന്നെയെൻ ബോറൊക്കെയാരുണ്ടു കേൾക്കാൻ
നിന്നുടെ വാലിന്മേൽ തുങ്ങുന്നു ഞാനും
എന്നാൽ മഹാവിഡ്ഢി ശ്രീകൃഷ്ണ കൃഷ്ണ....
2
1
എന്നു തുടങ്ങിയ ഒരു ഹാസ്യാനുകരണവും കൊള്ളരുതാ
തെന്നു തോന്നിയിട്ടദ്ദേഹം പ്രസിദ്ധപ്പെടുത്തിയില്ലെ
ന്നു സമാധാനിക്കാമായിരുന്നു. വ്യക്തിപരമായി ഇതി
നെക്കാൾ കർശനമായ രീതിയിലാണ് ഒടുവിലത്തെ
ലേഖനങ്ങളിൽ അദ്ദേഹം എന്നെ ആക്രമിച്ചിട്ടുള്ളതെ
ന്നും അതിനു ശേഷമേ ഞാനിതെഴുതുവാൻ തുനിഞ്ഞിട്ടു
ള്ളു വെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
അന്യപത്രങ്ങളില്ലാ, അദ്ദേഹത്തിന്റെ സ്വന്തം പത്ര
ത്തിലാണ് ഞാൻ അദ്ദേഹത്തെ ആക്രമിക്കാൻ ഉദ്ദേശി
ച്ചത്. അതിനദ്ദേഹം എനിക്കവസരം തന്നില്ല. പക്ഷേ<noinclude></noinclude>
l58e8w6lgmswh4r9sp7lkawjstz221v
താൾ:Sahithyachinthakal.pdf/67
106
81989
241584
2026-06-18T12:54:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 അദ്ദേഹം ഒരു ധീരനായിരുന്നെങ്കിൽ, അതുവരെ അനു സൃതമായി എന്നെ ആക്രമിക്കുവാൻ മുതിർന്നിരുന്ന ആ തൂലിക അതേ വിഷയത്തിൽ കൂടുതൽ ശക്തിയായി പ്രവർത്തിക്കേണ്ടതാണ്. പക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241584
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>62
അദ്ദേഹം ഒരു ധീരനായിരുന്നെങ്കിൽ, അതുവരെ അനു
സൃതമായി എന്നെ ആക്രമിക്കുവാൻ മുതിർന്നിരുന്ന ആ
തൂലിക അതേ വിഷയത്തിൽ കൂടുതൽ ശക്തിയായി
പ്രവർത്തിക്കേണ്ടതാണ്. പക്ഷേ അങ്ങനെയല്ല സംഭവി
തു്. അതിനുശേഷം മരണം വരെ അദ്ദേഹം എൻറ
പേർ പോലും ഒരിടത്തും ശബ്ദിച്ചിട്ടില്ല. എന്റെ രക്ത
പുഷ്പങ്ങൾ', 'സങ്കല്പകാന്തി' എന്നീ കൃതികൾ ഞാൻ
എഴുതിയ മുഖവുരയിൽ അദ്ദേഹത്തെ ആക്രമിക്കുകയും,
ആ ഭാഗങ്ങൾ ചുവന്ന മഷികൊണ്ടു വരയിട്ട്, നേരിട്ട
ദ്ദേഹത്തിനഭിപ്രായത്തിനയച്ചുകൊടുക്കുകയും ചെയ്തു.
എന്നാൽ അതിനും അദ്ദേഹം ലജ്ജാവഹമായ രീതി
യിൽ മൌനം ദീക്ഷിച്ചതേയുള്ളു.
“ആ ദ്യോപഹാരം' എന്ന കൃതി അദ്ദേഹത്തിൻറ
സ്വാഭാവികമെങ്കിലും അപക്വമായ കവിത്വത്തിനു സാ
ക്ഷ്യം വഹിക്കുന്നു; 'ഹാസ്യാഞ്ജലി'യിൽ നാലോ അ
ഞ്ചോ കൃതികളൊഴികെ ബാക്കിയുള്ളതെല്ലാം കൃത്രിമമായ
ചില ഹാസ്യോപകരണങ്ങളുടെ, സമാനഭാവത്താൽ വി
രസമായിത്തോന്നുന്ന, ദുർബ്ബലമാതൃകകളായി വർത്തിക്കു
ന്നു. എന്നാൽ അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടി
ട്ടുള്ള 'സഞ്ജയൻ' എന്ന കൃതിയാകട്ടെ ഒരു ഫലിതസാ
ഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ദയ
നീയമായ പരാജയത്തിനു മൂർത്തമായ ഒരു ദൃഷ്ടാന്തമായി
ത്തീർന്നിട്ടുണ്ടു്. എത്ര അന്ധമായ ആരാധനയും ഒരതി
രെല്ലാം ആവശ്യമാണ്. ഇന്നത്തെ മനശ്ശാസ്ത്രം അ
കാടിയോ പച്ചയോ എന്നു സഞ്ജയൻ അറിഞ്ഞിരു
ന്നില്ല” എന്നു ശ്രീ. ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രാ<noinclude></noinclude>
89nnagdu1sz61xdthlylovynw4cbq2u
താൾ:Sahithyachinthakal.pdf/68
106
81990
241585
2026-06-18T12:54:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '63 യത്തിനും അദ്ദേഹത്തെ അടുത്തു പരിചയമുണ്ടായിരുന്ന മി. കെ. സി. മറുപടി പറയുന്നത് എത്ര രസാവഹമാ ണെന്നു നോക്കുക: സൈക്കോളജി എന്നു പറയുന്ന മനശ്ശാസ്ത്രത്തി ൻറ പുരോഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241585
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>63
യത്തിനും അദ്ദേഹത്തെ അടുത്തു പരിചയമുണ്ടായിരുന്ന
മി. കെ. സി. മറുപടി പറയുന്നത് എത്ര രസാവഹമാ
ണെന്നു
നോക്കുക:
സൈക്കോളജി എന്നു പറയുന്ന മനശ്ശാസ്ത്രത്തി
ൻറ പുരോഗതി അദ്ദേഹം നല്ലപോലെ പഠിച്ചിരുന്നു.
എന്നുമാത്രമല്ല ഫ്രോയിഡിന്റെ മാനസികാപഗ്രഥന
മെന്നു വിളിക്കുന്ന മനശ്ശാസ്ത്രവിഭാഗവും അതിൻറ
വളർച്ചയും അദ്ദേഹം ശ്രദ്ധയോടെ വായിച്ചറിഞ്ഞിരുന്നു.
ആ വിഭാഗത്തെപ്പറ്റി ചെസ്റ്റർടൻ അഭിപ്രായ
ത്തോടു താൻ യോജിക്കുന്നതായി അദ്ദേഹം പറയാ
പോരേ? സഞ്ജയന്റെ മനശ്ശാസ്ത്രപാണ്ഡിത്യത്തി
തെളിവെന്തുവേണം സഞ്ജയൻ ഒരു
യഥാഫലിതസാഹിത്യകാരനാണോ അല്ലയോ എന്നു
ന് ഇതിലധികം
നിരൂപിക്കുവാൻ അദ്ദേഹത്തിന്റെ
കൃതികൾ നമുക്കു
ലഭിച്ചിട്ടുണ്ട്. ആ കൃതികളെ ആധാരമാക്കി അദ്ദേഹ
ത്തിന്റെ മനശ്ശാസ്ത്രപാണ്ഡിത്യം അളന്നുനോക്കുന്ന വിദൂ
രവിയായ ഒരു നിരൂപകനും അവയിലെങ്ങും തന്നെ
അതിൻറ
പാദമുദ്രയെങ്കിലും പതിഞ്ഞുകാണു
വാൻ തരപ്പെടുന്നില്ല. ആ പരമാർത്ഥം തുറന്നുപറയു
മ്പോൾ, അതിനു വിരുദ്ധമായി കൊണ്ടുവരുന്ന ന്യായം
ഒരനുഭവസ്ഥൻ 'സത്യബോധപ്പെടുത്തിയ സാക്ഷി
മൊഴിയാണ്; ഇങ്ങനെയാണെങ്കിൽ, ഓരോ കാര്യങ്ങ
അടിയിൽ വരയിട്ടിട്ടുള്ളതു ഞാനാണ്.<noinclude></noinclude>
fb3hf37puahcavu6rukayt1rkpooq58
താൾ:Sahithyachinthakal.pdf/69
106
81991
241586
2026-06-18T12:54:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 ളിൽ, തുടർച്ചയായുണ്ടാകാവുന്ന സാക്ഷിമൊഴികളോ, സ്വന്തം കൈകൊണ്ടെഴുതിയ അദ്ദേഹത്തിന്റെ കൃതി കളോ ഞങ്ങൾ സ്വീകരിക്കേണ്ടതും “ചെസ്റ്റർടൺ അഭിപ്രായത്തോടുകൂടി ഞാൻ യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241586
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>64
ളിൽ, തുടർച്ചയായുണ്ടാകാവുന്ന
സാക്ഷിമൊഴികളോ,
സ്വന്തം കൈകൊണ്ടെഴുതിയ അദ്ദേഹത്തിന്റെ കൃതി
കളോ ഞങ്ങൾ സ്വീകരിക്കേണ്ടതും “ചെസ്റ്റർടൺ
അഭിപ്രായത്തോടുകൂടി ഞാൻ യോജിക്കുന്നതായി ഒരു
പ്രസംഗമധ പ്രസ്താവിച്ചപ്പോൾ സദസ്സിലിരുന്ന സ
ജയൻ തലകുലുക്കുന്നതു കണ്ടുവെന്നും ഒരു ദൃക്സാക്ഷി
ഒരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്” എന്നോ മറേറാ
കെ. സി. സ്വാനുഭവത്തെ ആസ്പദമാക്കി പ്രസ്താവിക്കാ
തിരുന്നത് ഏതായാലും ഭാഗ്യമായി........ ഇനി ഈ ചെ
സ്റ്റർടൺ അഭിപ്രായഗതിയുടെ സാധുതയെക്കുറിച്ചു
ചിന്തിക്കുമ്പോഴാണ് ചിരിവരിക. ഡാർവിന്റെ പ
രിണാമവാദത്തെപ്പോലെയോ അതിനെക്കാൾ കവിഞ്ഞ
രീതിയിലോ യൂറോപ്പിൽ ഒട്ടാകെ കോളിളക്കമുണ്ടാക്കിയ
ഒന്നാണ് ഫ്രോയിഡിന്റെ മാനസികാപഗ്രഥനം. അ
തിനോടുള്ള പ്രതിഷേധ കോലാഹലങ്ങൾ ഇനിയും നി
ശേഷം ശമിച്ചിട്ടില്ല. അതിന്റെ പ്രാരംഭഘട്ടത്തിൽ,
630 ml rom WOLDED lame (Conservative) 60
സ്റ്റർട്ടൺന്റെ അഭിപ്രായഗതിയുടെ സ്വഭാവം ഏതാണ്ട
ഹിക്കാമല്ലോ നവയുഗത്തിലെ പരിവർത്തനങ്ങളെ
നിഷ്ഫലമായി എതിർത്തുകൊണ്ടിരുന്ന ഒരാളാണ്
സ്റ്റർടൺ. ബെർനാർഡ് ഷായോടുള്ള അദ്ദേഹത്തിൻറ
പോരാട്ടത്തിനിടയിൽത്തന്നെ അന്ധമായ മതഭക്തി
സവിശേഷം പ്രത്യക്ഷപ്പെടുന്നുണ്ട്. മാമൂൽപ്രിയ നായ
ചെസ്റ്റർട്ടൺ, മാനസികാപഗ്രഥന സംബന്ധമായ
അഭിപ്രായങ്ങൾക്കും ആ ശാസ്ത്രത്തിന്റെ യഥാർത്ഥ
തത്ത്വങ്ങളോടും എത്രമാത്രം അടുക്കാൻ കഴിയുമെന്ന്<noinclude></noinclude>
saa5m49u18ja1uyp5dd11q6qe4cw0bh
താൾ:Sahithyachinthakal.pdf/70
106
81992
241587
2026-06-18T12:55:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '65 ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ. അങ്ങനെയുള്ള ഒ രാളുടെ അഭിപ്രായഗതിയോടു സഞ്ജയൻ യോജിക്കുന്ന തായിപ്പറയപ്പെടുന്നതുതന്നെ ആ വിഷയത്തിലുള്ള അ ദ്ദേഹത്തിന്റെ അജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241587
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>65
ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ.
അങ്ങനെയുള്ള ഒ
രാളുടെ അഭിപ്രായഗതിയോടു സഞ്ജയൻ യോജിക്കുന്ന
തായിപ്പറയപ്പെടുന്നതുതന്നെ ആ വിഷയത്തിലുള്ള അ
ദ്ദേഹത്തിന്റെ അജ്ഞതയെ ഒന്നു കൂടി പ്രബലപ്പെടുത്തു
കയേ ചെയ്യുന്നു.
ശ്മശാനഭൂവിൽ വിലയം പ്രാപിച്ച ഒരു സാഹിത്
ഭക്തന്റെ മുമ്പിൽ കൂപ്പുകൈയർപ്പിക്കുന്നതു മനുഷ്യത
ത്തിന്റെ പ്രാഥമികഘടകമാണ്. ആക്കും അതിൽ അ
ഭിപ്രായവ്യത്യാസത്തിനവകാശമില്ല.
പക്ഷേ അതിനു
ചുറ്റും ഒന്നിനുപുറകെ ഒന്നായി എണ്ണമറ്റ പരിവേഷ
ങ്ങളെ തുന്നിപ്പിടിപ്പിക്കുന്നതും, നാം കണ്ണടച്ചവയെ കെ
കുട്ടിക്കൊള്ളണമെന്നു നിർബ്ബന്ധിക്കുന്നതും ഇത്തരത്തി
ലുള്ള പ്രതിഷേധങ്ങൾക്കിടകൊടുക്കുന്നത് ഒട്ടും അസ്വാ
ഭാവികമല്ല. ഉള്ള മേന്മയെ വിലക്കേണ്ടതാവശ്യം ത
പക്ഷേ ഭേദപ്പെട്ട ഒരു മുദ്രണശാലയും, പ്രചാരമു
ഒരു വൃത്താന്തപത്രവും, പരസ്പരം പൊരുത്തമുള്ള
ചില താല്പര്യങ്ങളും ഒത്തിണങ്ങിയാൽ, ആ സംഘടിത
ശക്തിക്ക് ആധുനികകാലത്തുണ്ടാകാവുന്ന അത്ഭുത സാ
ദ്ധ്യതകളിൽ ഒന്നിന്റെ പ്രത്യക്ഷീകരണമാണ് ഇന്നു
സഞ്ജയന്റെ നാമത്തെ വലയം ചെയ്യുന്ന പരിവേഷത്തി
ന്റെ വ്യാപ്തിയിൽ ദൃശ്യമാകുന്നതെന്നു വ്യസനപൂർവം പറ
യേണ്ടിയിരിക്കുന്നു. ലോകവും കാലവും അതിനെക്കാൾ
ശക്തികൂടിയതാണെന്നും അധികമാരും അറിയുന്നില്ല.
അന്ധമായ ആരാധനയുടെ അനൌചിത്യം ഇതിൽ
നിന്നു വെളിപ്പെടുന്നുണ്ടല്ലോ. ഈ ദുഷിച്ച പാരമ്പര്യ<noinclude></noinclude>
jb1lr1jthma8k4nloi3e7noky0xnnkw
താൾ:Sahithyachinthakal.pdf/71
106
81993
241588
2026-06-18T12:56:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 മാണ് നമ്മുടെ പുരോഗതിയുടെ മുന്നിൽ നൂറ്റാണ്ടുകളാ യി നിലനിന്നുപോരുന്ന സാരമായ ഒരു പ്രതിബന്ധം, കേരള ടാഗോർ എന്നോ കേരള കാളിദാസൻ എന്നോ കേരള വ്യാസൻ എന്നോ കൊട്ടിഘോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241588
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>66
മാണ് നമ്മുടെ പുരോഗതിയുടെ മുന്നിൽ നൂറ്റാണ്ടുകളാ
യി നിലനിന്നുപോരുന്ന സാരമായ ഒരു പ്രതിബന്ധം,
കേരള ടാഗോർ എന്നോ കേരള കാളിദാസൻ എന്നോ
കേരള വ്യാസൻ എന്നോ കൊട്ടിഘോഷിക്കുവാൻ
ഒരു വിഷമവുമില്ല; ആ കവികളെസ്സംബന്ധിച്ചുള്ള ന
മ്മുടെ അജ്ഞതയാണ് ആവക കോലാഹലങ്ങളിൽ വെ
ളിപ്പെടുന്നതെന്നെങ്കിലും അറിയുവാനുള്ള ബുദ്ധി നമുക്കു
ണ്ടായിരുന്നെങ്കിൽ മണ്ണടിഞ്ഞുപോയ ഒരാളുടെ എത്ര
ദ്രമായ കൃതിയേയും സ്ഥാനത്തും അസ്ഥാനത്തും
പുകഴ്ത്തിപ്പൂജിക്കുവാനുള്ള അനിയന്ത്രിതമായ അഭിനി
വേശം പരക്കെ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ്.
ഒരു കലാകാരന്റെ പ്രശസ്തി പരസ്യങ്ങളിലോ പ്രതി
മകളിലോ സ്മാരകങ്ങളിലോ അല്ല, അദ്ദേഹത്തിന്റെ
കലാസൃഷ്ടികളിലാണ് സ്ഥിതിചെയ്യുന്നതു്.
സൻ ഒരു സ്മാരകം ലോകത്തിലെവിടെയും സ്ഥാപി
ച്ചിട്ടുള്ളതായി കേട്ടിട്ടില്ല. എന്നിട്ടും അദ്ദേഹം ജീവി
ച്ചില്ലേ? ഇന്നും ജീവിക്കുന്നില്ലേ? ഇനി ജീവിക്കയും
ചെയ്യുകയില്ലേ? കാലികങ്ങളായ താൽപര്യങ്ങളുടെ തി
ളച്ചുപൊന്തുന്ന ആവേശങ്ങൾ കെട്ടിപ്പടുക്കുന്ന സ്മാരകങ്ങ
ളാകട്ടെ കാലത്തിന്റെ കരുത്തുള്ള ഊത്തിൽ ദയനീയമാം
വിധം ചിന്നിച്ചിതറിപ്പോകുന്നു.
കാളിദാ
ആധുനികഭാഷാസാഹിത്യം ഏറിയകൂറും പാശ്ചാ
ത്യസാഹിത്യത്തോടാണടുത്തുതുടങ്ങുന്നതെന്നു മുകളിൽ പ്ര
സ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ യൂറോപ്യൻ സാഹിത്യ<noinclude></noinclude>
glvlqf903s976rb5mifytxcm2m5jckk
താൾ:Sahithyachinthakal.pdf/72
106
81994
241589
2026-06-18T12:56:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '67 ത്തിലെ ഇന്നത്തെ ചില ഗതിവിശേഷങ്ങളെപ്പറ്റിയുള്ള ചിന്ത സമുചിതമായിരിക്കും. പത്തൊൻപതാം ശതകത്തിലെ യൂറോപ്യൻ സാ ഹിത്യം പ്രത്യേകിച്ചു കവിത യൂറോപ്പിലെ ജനത യുടെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241589
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>67
ത്തിലെ ഇന്നത്തെ ചില ഗതിവിശേഷങ്ങളെപ്പറ്റിയുള്ള
ചിന്ത സമുചിതമായിരിക്കും.
പത്തൊൻപതാം ശതകത്തിലെ
യൂറോപ്യൻ സാ
ഹിത്യം പ്രത്യേകിച്ചു കവിത യൂറോപ്പിലെ ജനത
യുടെ മാനസികമണ്ഡലത്തിൽ തിരയടിച്ചുകൊണ്ടിരുന്ന
പ്രധാനപ്പെട്ട പ്രവാഹങ്ങളെ സമമായി പ്രതിഫലി
പ്പിക്കുന്നുണ്ട്. ഇവയിൽ രണ്ടു പ്രവാഹങ്ങളാണ് ഏ
റവും പ്രാധാന്യം അർഹിക്കുന്നത്.
മനുഷ്യൻ, പ്രകൃതി, ലോകം ഇവയുടെ പരിണാ
മം, ചരിത്രം, ശക്തി എന്നിവയെ അടിസ്ഥാനമാക്കിയു
ള്ള ജ്ഞാനത്തിന്റെ അനല്പവും സുദൃഢവുമായ വികാസ
മാണ് ഒന്നാമത്തെ പ്രവാഹം; അസ്തിത്വത്തിൻറ
എല്ലാ വശങ്ങളുടേയും യഥാർത്ഥ മൂല്യത്തെക്കുറിച്ചുള്ള
ബോധത്തിന്റെ വളർച്ച രണ്ടാമത്തേതും.
U
U
വിശേഷിച്ചും, കഴിഞ്ഞ അറുപതു കൊല്ലങ്ങൾക്കി
ടയിൽ യൂറോപ്യൻ കവിതയും അത്ഭുതാവഹമായ ഒരു
മാറ്റം സംഭവിച്ചിട്ടുണ്ട്. വിവിധ പ്രസ്ഥാനങ്ങൾ ഈ
ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തുടർച്ചയായി ആവി
വിച്ചിരിക്കുന്നു. അവയിൽ ഒട്ടു മിക്കതിന്റേയും ജന്മഭൂമി
ഫ്രാൻസാണ്. ഇതരരാജ്യങ്ങളിൽ അവ പകർത്തപ്പെടു
കയും കരുത്തുള്ള കൈകളാൽ പോഷിപ്പിക്കപ്പെടുകയു
മാണ് പതിവ്. ആദ്യം ഇറ്റലിയും, പിന്നീടു പെ
യിനും, അതിനുശേഷം ജർമ്മനിയും, ഒടുവിൽ ഇംഗ്ലണ്ടു
മാണ് ഫ്രഞ്ചു പ്രസ്ഥാനങ്ങളെ സ്വീകരിച്ചുവരുന്നതായി
ക്കാണുന്നത്.<noinclude></noinclude>
e5nffddpw2llexlr3z2q0m58zqwm0wf
താൾ:Sahithyachinthakal.pdf/73
106
81995
241590
2026-06-18T12:57:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 ലോ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ മേൽപ്പറ ഞ്ഞ കാലഘട്ടത്തെ മൂന്നായി വിഭജിക്കാവുന്നതാണു്. ഇവയിൽ ഒന്നാമത്തെ കാലഘട്ടം പണ്ണാസിയൻ കവിക ളുടെ സവ്വാധിപത്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241590
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>68
ലോ
സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ മേൽപ്പറ
ഞ്ഞ കാലഘട്ടത്തെ മൂന്നായി വിഭജിക്കാവുന്നതാണു്.
ഇവയിൽ ഒന്നാമത്തെ കാലഘട്ടം പണ്ണാസിയൻ കവിക
ളുടെ സവ്വാധിപത്യത്തിനു സാക്ഷ്യം വഹിക്കുന്നു.
കത്തിന്റെ സൌന്ദര്യത്തേയും ദുരന്തസ്വഭാവത്തേയും
പരമമായ സത്യശീലതയോടും, കൃത്യതയോടും അകർ
കമായ ആത്മസംയമനത്തോടും കൂടി സജീവമായി
പ്രകടിപ്പിക്കുകയെന്നതായിരുന്നു അപ്പോഴത്തെ കവിത
യുടെ ലക്ഷ്യം. പ്രകടനശക്തിയുടെ പരമസീമയിൽ ക
വിതയെ എത്തിക്കുവാൻ പർണ്ണാസിയൻ കവികൾക്കു
കഴിഞ്ഞിട്ടുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവതല്ല.
കവികൾ ശാസ്ത്രത്തെ സമാദരിക്കുവാൻ സന്നദ്ധത കാ
ണിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
അടുത്തതു സിംബോളിക് പ്രസ്ഥാനത്തിന്റെ വാ
യാണ്. അതു ശാസ്ത്രത്തോടു പ്രത്യക്ഷമായ വിരോധം
തന്നെ ധൈര്യപൂർവ്വം പ്രദശിപ്പിക്കയുണ്ടായി.
അഗണ്യകോടിയിൽ തള്ളുകയോ നിരസിക്കുകയോ ചെ
യിരുന്ന ഒരു യാഥാത്ഥ്യാംശത്തിന്റെ പേരിൽ വസ്തുനി
ഷ്ഠമായ യാഥാർത്ഥ്യം ലക്ഷ്യമാക്കിയുള്ള ശാസ്ത്രത്തിൻറ
വിശ്വാസപൂണ്ണമായ അപഗ്രഥനത്തെ സിംബോളിക്ക
വികൾ നിശ്ശേഷം ഹനിക്കുകതന്നെ ചെയ്തു "വെന്നു ഫ്രഞ്ചു
സിംബോളിക് പ്രസ്ഥാന പണ്ഡിതനായ ആർദർ സിമ
സ് പ്രസ്താവിക്കുന്നു. നേരിട്ടുള്ള വിവരണത്തിൽനിന്നു
കൌശലത്തിൽ തെറ്റിമാറുന്നതും വാഗ്മിത്വത്തെ ഭജി
ക്കുന്നതുമായ ഒരമൂത്ത പ്രപഞ്ചത്തെ ഒരു മിസ്റ്റിൽ മനോ
ഭാവത്തോടെ ഗ്രഹിക്കുകയായിരുന്നു അവർ ചെയ്തതു്<noinclude></noinclude>
4rerwd19e0nhn9a3amzrf79mwed4tf7
താൾ:Sahithyachinthakal.pdf/74
106
81996
241591
2026-06-18T12:57:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '69 - വണ്ണം, സംഗീതം, ചിഹ്നം ഇവകൊണ്ടുണ്ടാക്കാവുന്ന മാന്ത്രികങ്ങളായ ധ്വനി ചിത്രങ്ങളായിരുന്നു അതി ന്റെ ആവിഷ്ക്കരണത്തിനുള്ള അവരുടെ ഉപകരണങ്ങൾ. മൂന്നാമത്തെ കാലഘട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241591
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>69
-
വണ്ണം, സംഗീതം, ചിഹ്നം ഇവകൊണ്ടുണ്ടാക്കാവുന്ന
മാന്ത്രികങ്ങളായ ധ്വനി ചിത്രങ്ങളായിരുന്നു അതി
ന്റെ ആവിഷ്ക്കരണത്തിനുള്ള അവരുടെ ഉപകരണങ്ങൾ.
മൂന്നാമത്തെ കാലഘട്ടം ആധുനിക കാലഘട്ടം
ശാസ്ത്രത്തിനോടു കൂടുതൽ മമത കാണിക്കുന്നുണ്ട്.
ഥാത്ഥ്യത്തിൽനിന്നുടലെടുത്തു വളരുന്ന നൂതനമായ ഒരു
കല്പനാവിശേഷമാണ് ഏറിയകൂറും അതിനടിസ്ഥാനം.
പ്രകൃതിയും ആത്മസത്തയും മദ്ധ്യേ സ്ഥാനം പിടിക്കു
വാൻ ശാസ്ത്രം ധാരാളം ഇടം കണ്ടെത്തിയിരിക്കുന്നതി
നാൽ കാവ്യത്തിനും ഇന്നതിനോടു കലഹിക്കേണ്ട ആവ
ശ്യവുമില്ല. ആദ്യത്തെ കൂട്ടർ ശില്പത്തിന്റെ സുഖമ്യ
മായ വിശ്രാന്തിയിലും, രണ്ടാമത്തെ കൂട്ടർ സംഗീതത്തി
ദുർയമായ സ്വരസംക്രമങ്ങളിലുമാണ് കല
യുടെ ലക്ഷ്യമായ സൗന്ദര്യം ദശിച്ചതെങ്കിൽ ഇരുപതാം
നൂറ്റാണ്ടിലെ കവിതയാകട്ടെ അതിന്റെ പരമലക്ഷ്യം
കണ്ടെത്തിയതു ജീവിതത്തിലാണ്; അസ്തിത്വത്തിന്റെ
സർഗ്ഗാത്മക പരിണാമത്തിലാണ്.
ൻ
തുടങ്ങി.
പത്തൊൻപതാം ശതകത്തിന്റെ മദ്ധ്യകാലത്തിനു
ശേഷം, സ്വപ്നത്തിൽ ജീവിച്ചിരുന്ന കവികളോടും സാ
ഹിത്യകാരന്മാരോടും യൂറോപ്പ് അവജ്ഞ കാണിക്കാൻ
സാഹിത്യകാരന്മാർ അവരുടെ സ്വപ്നസൗധ
ങ്ങളിൽ നിന്നിറങ്ങി പരുപരുത്ത ജീവിതയാഥാത്ഥ്യങ്ങ
ളെ അഭിമുഖീകരിക്കുവാനുള്ള ആഹ്വാനം ആദ്യമായി
ഫ്രാൻസിൽ നിന്നാണ് ആവിർഭവിച്ചത്. തിളച്ചുപൊ
ഇന്ന ഇന്നത്തെ റഷ്യൻ ജീവത്സാഹിത്യത്തിനു പോലും<noinclude></noinclude>
mk6gijcovpjc1gvfky3md7f9glzvn2j
താൾ:Sahithyachinthakal.pdf/75
106
81997
241592
2026-06-18T12:57:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 ഉത്തേജനം ലഭിച്ചതു ഫ്രാൻസിൽ നിന്നാണു്. ആധുനിക വിശ്വസാഹിത്യത്തിന്റെ അണിയറയാണ് ഫ്രാൻസെ ന്നു പറയാം. ശാസ്ത്രത്തിന്റെ വ്യാഖ്യാനത്തിനു വിധേ യമായി നിന്ന യാഥാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241592
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>70
ഉത്തേജനം ലഭിച്ചതു ഫ്രാൻസിൽ നിന്നാണു്. ആധുനിക
വിശ്വസാഹിത്യത്തിന്റെ അണിയറയാണ് ഫ്രാൻസെ
ന്നു പറയാം. ശാസ്ത്രത്തിന്റെ വ്യാഖ്യാനത്തിനു വിധേ
യമായി നിന്ന യാഥാത്ഥ്യത്തെ സമീപിക്കുകയായിരുന്നു
സാഹിത്യത്തിന്റെ ആദ്യത്തെ ഉദ്യമം. കലയെ തീവ്രവും
പരിച്ഛിന്നവുമാക്കി രൂപാന്തരപ്പെടുത്തുവാനുള്ള സംരംഭ
ത്തിനും അക്കാലത്തു വലിയ പിൻതുണ സിദ്ധിക്കുകയു
ണ്ടായി. ഫ്ളോബർട്ടിന്റെ 'മാഡം ബോവറി പ്രണ
യരംഗം) എന്ന വിഖ്യാതമായ നോവലിന്റെ ആവിഭാ
വത്തോടുകൂടി യൂറോപ്പിൽ നാച്വറലിസത്തിന്റെ ആരം
ഭമായി. അധികം താമസിയാതെ സാദൃശ്യാത്മകവ
നാരീതി (Realism) ടോൾസ്റ്റോയിയുടേയും ഡാവസ്തി
യുടേയും കൃതികളിലൂടെ റഷ്യയിൽ പ്രചരിച്ചുതുടങ്ങി.
റിയലിസം അതിന്റെ പരിപൂർണ്ണമായ ആഹാര്യതയോ
ടെ പ്രത്യക്ഷപ്പെടുന്നതു മോപ്പസാങ്ങിന്റെയും ഇബ്
സെൻറയും കൃതികളിലാണ്. എന്നാൽ ഇബ്ൻ
ചില നാടകങ്ങളിൽ സിംബോളിസത്തിന്റെ സ്വാധീന
ശക്തിയും സ്പഷ്ടമായി പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹി
ത്യത്തിനു നേരിട്ട ഈ ആധുനികപരിവർത്തനം ഫ്രാൻ
സിൽ രണ്ടു വിഖ്യാത വിമർശകന്മാരെ സൃഷ്ടിക്കയുണ്ടായി:
സാങ്ങ്ബോവും, ടെയിനും.
പതിക്കും കലർപ്പ് കലാഭംഗിക്കും പ്രാധാ
ന്യം കൊടുത്തുകൊണ്ടുള്ള ഉൽകൃഷ്ടകാര്യങ്ങൾ മിൽട്ടൺ
ൻറ കാലത്തിനുശേഷം യൂറോപ്പിനു ലഭിക്കുന്നതു പാ
സിയൻ കവികളിൽനിന്നാണ്. കല കലയ്ക്കു വേണ്ടി എ
ന്ന വാദം മുറകെപ്പിടിച്ചുകൊണ്ടിരുന്നവരാണിവർ.
'<noinclude></noinclude>
raoyos9u9rtd3dbydsughm1qdl85wpd
താൾ:Sahithyachinthakal.pdf/76
106
81998
241593
2026-06-18T12:57:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '71 ലിക്കോ ൽ എന്ന കവിയാണ് ഇവ രുടെ നായകനായി പരിലസിക്കുന്നത്. സൌന്ദര്യമാ യിരുന്നു അവരുടെ പരമലക്ഷ്യം. മാകാർഡോ എന്ന ജർമ്മൻ ചിന്തകൻ പറയുന്നു: “പാസിയൻ കവി കൾക്കു നന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241593
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>71
ലിക്കോ ൽ എന്ന കവിയാണ് ഇവ
രുടെ നായകനായി പരിലസിക്കുന്നത്. സൌന്ദര്യമാ
യിരുന്നു അവരുടെ പരമലക്ഷ്യം. മാകാർഡോ
എന്ന ജർമ്മൻ ചിന്തകൻ പറയുന്നു: “പാസിയൻ കവി
കൾക്കു നന്മ, തിന്മ, ഇവ രണ്ടിനേയും കുറിച്ചു ചിന്ത
യില്ല. ഒന്നിൽ മാത്രമേ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചി
രുന്നു. സൌന്ദര്യം!
കവിത അതിനും അതൊഴികെ മറെറാരു ല
ക്ഷ്യവുമില്ല. ഉണ്ടാകുവാനും തരമില്ല. ആനന്ദത്തിനു
വേണ്ടി മാത്രം എഴുതപ്പെട്ടിട്ടുള്ള ഒരു കവിതയെപ്പോലെ
അത്ര ശ്രേഷ്ഠവും ഉത്തമവുമായ ഒരു കവിത
കാണുകയില്ല; അതിനുമാത്രമേ യഥാർത്ഥത്തിൽ കവി
ത എന്ന പേരിനർഹതയുള്ള ” എന്നാണ് ബോർ
പറയുന്നത്.
വേറെ
ഇറ്റലിയിൽ കാർഡ്, ലിയോപാർഡി, പാ
കോലി, 'അനൺ സിയോ തുടങ്ങിയ മഹാകവിക
ളുടെ കൃതികളിൽ ഈഷാഭേദത്തോടുകൂടിയാണെങ്കിലും
ഫ്രഞ്ചുപാസിയൻ കവികളുടെ സ്വാധീനശക്തി സ്പഷ്ട
മായിക്കാണുവാൻ കഴിയും. സ്പെയിനിൽ ബെൻ സാ
രിയാവും, ഇംഗ്ലണ്ടിൽ ജെ. ഈ. ഫ്ളെക്കറും പാ
സിയൻ തത്ത്വങ്ങളെ മാതൃകയാക്കി മനോഹര കാവ്യങ്ങൾ
രചിക്കയുണ്ടായി. ജനിയിൽ സ്റ്റീഫൻ ജോർജ്ജിൻറ
നേതൃത്വത്തിൽ സമാരംഭിക്കപ്പെട്ട ഭാവഗായകന്മാരുടെ
സംഘമാണ് ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിച്ചത്. ഈ
കവികളുടെ കൃതികളിൽ, ആധുനികശാസ്ത്രത്തോടുള്ള<noinclude></noinclude>
d8dxiudf86xgoimcnp7esn6ric2rlsr
താൾ:Sahithyachinthakal.pdf/77
106
81999
241594
2026-06-18T12:58:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 അടുത്ത ബന്ധംകൊണ്ടായിരിക്കാം, മതത്തിൽനിന്നുള്ള ഒരൊഴിഞ്ഞുമാറ്റം -ചിലപ്പോൾ അതിനോടു പ്രത്യ ക്ഷമായ വിരോധം പോലും തെളിഞ്ഞു കാണുന്നുണ്ട്. ജെയിംസ്തോംസൺ, സ്വിൻ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241594
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>72
അടുത്ത ബന്ധംകൊണ്ടായിരിക്കാം, മതത്തിൽനിന്നുള്ള
ഒരൊഴിഞ്ഞുമാറ്റം -ചിലപ്പോൾ അതിനോടു പ്രത്യ
ക്ഷമായ വിരോധം പോലും തെളിഞ്ഞു കാണുന്നുണ്ട്.
ജെയിംസ്തോംസൺ, സ്വിൻ ബേൺ തുടങ്ങിയ ആംഗ
ലകവികളിൽ ഈ സ്വഭാവം മുഴച്ചു നിൽക്കുന്നതായിക്കാ
ണാം. വികാർ യൂഗോ ഒരു റൊമാൻറികകവിയായി
ട്ടാണ് ഏറിയകൂറും അറിയപ്പെടുന്നതെങ്കിലും പാസി
യൻ കവികളുടെ സ്വാധീനശക്തി അദ്ദേഹത്തിൻറ
രണ്ടുമൂന്നു മികച്ച കൃതികളിൽ പൊന്തിനിൽക്കുന്നു.
ക്രിസ്താബ്ദം 1870 നോടുകൂടി യൂറോപ്പിലെ ജനത
യുടെ സ്വഭാവത്തിൽ ശ്രദ്ധേയങ്ങളായ ചില മാറ്റങ്ങൾ
പ്രത്യക്ഷപ്പെട്ടുതുടങ്ങി. ശാസ്ത്രത്തിന്റെ കണ്ടുപിടുത്ത
ങ്ങളിലും വിജയബോധത്തിലും ഉണ്ടായിരുന്ന അടിയു
റച്ച വിശ്വാസത്തിനും അല്പാല്പം ഇളക്കം തട്ടിക്കൊണ്ടി
രുന്നു. ഒന്നിലും ഒരെത്തും പിടിയുമില്ലായ്മയും, ഏതൊ
നിന്മേലാണ് പറ്റിപ്പിടിച്ചു നിൽക്കേണ്ടതെന്നുള്ള
ഉൽക്കണ്ഠയും ജനതയെ സദാ അമ്പരപ്പിക്കുകയും രൂക്ഷ
മായ വിഷാദാത്മകത്വവും സംശയാത്മകത്വവും മനുഷ്യ
ഹൃദയത്തിൽ വേരൂന്നിത്തുടങ്ങുകയും ചെയ്തു.
'ജീവിത
ത്തിന്റെ സ്ഥിതി വിശ്വസിച്ചിരുന്ന വിധത്തിലൊന്നുമ
ല്ലെന്നും അത് അപ്രമേയവും ദുർയവും കൂടുതൽ
ബൃഹത്തരവുമായ ഒന്നാണെന്നും, ശാസ്ത്രത്തിന്റെ അള
കോൽകൊണ്ട് അതിനെ സമീപിക്കുന്നതു വ്യാ
ണെന്നും, ഏറ്റവും പരിപൂർണ്ണമായ കലയും പോലും
അതിനെ യഥാർത്ഥമായ രീതിയിൽ പ്രതിഫലിപ്പിക്കു<noinclude></noinclude>
1hwr03sxh6xh85yg5ndtusqkac0dvuc
താൾ:Sahithyachinthakal.pdf/78
106
82000
241595
2026-06-18T12:59:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '73 വാൻ സാദ്ധ്യമല്ലെന്നും ഒരു ബോധം ജനങ്ങൾക്കുണ്ടായി. രാഷ്ട്രീയവും സാമുദായികവുമായ സ്ഥിതിഗതികൾ ഈ ബോധലിംഗത്തെ ഒന്നുകൂടി ഊതി ജ്വലിപ്പിച്ചു. ജർമ്മനിയാണു ഇതിനാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241595
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>73
വാൻ സാദ്ധ്യമല്ലെന്നും ഒരു ബോധം ജനങ്ങൾക്കുണ്ടായി.
രാഷ്ട്രീയവും സാമുദായികവുമായ സ്ഥിതിഗതികൾ ഈ
ബോധലിംഗത്തെ ഒന്നുകൂടി ഊതി ജ്വലിപ്പിച്ചു.
ജർമ്മനിയാണു ഇതിനാദ്യമായി
ഇതിനാദ്യമായി വിത്തുപാകിയത്.
വിപ്ലവാത്മകമായ സോഷ്യലിസത്തിന്റെ നൂതന സി
ദ്ധാന്തങ്ങളോടുകൂടിയ, കാർമാർക്സിന്റെ ആവിഭാവം
യൂറോപ്യൻ ചിന്താഗതിയെ ആമൂലാഗ്രം ഒന്നു പിടിച്ച
കുലുക്കുവാൻ തുടങ്ങിയതും ഇക്കാലത്താണ്.
ടെ മനശ്ശാസ്ത്രസിദ്ധാന്തങ്ങളും നൂതനമായ ഒരു ചിന്താ
ഗതിക്കു വഴിതെളിച്ചിട്ടു. ഉച്ഛലമായ ആ ചി
ന്താഗതി പരമപ്രധാനമായ അതിന്റെ സാഹിത്യരൂപ
ം കൈക്കൊണ്ടതു 'സിംബോളിസത്തിന്റെ വളച്ച
യിലാണ്.
ഫ്രഞ്ചുസാഹിത്യത്തിൽ സിംബോളിസം
ഒരു തത്ത്വസംഹിതയായി, ഒരു മതമായിത്തന്നെ, പ്ര
തിഷ്ഠ നേടുകയുണ്ടായി. ശാസ്ത്രത്തെ അടിച്ചുതകൾ വാ
നായിരുന്നു അതിന്റെ ആദ്യത്തെ ശ്രമം. ഫാൻസി
സിംബോളിസ് സ്ഥാപകനായ
"
ൽ ആദാം ശാസ്ത്രം മുടിഞ്ഞു മുദ്രകുത്തിപ്പോയി
എൽഘോഷിച്ചുകൊണ്ടു വിജയഭേരിയടിച്ചു. ശാസ്ത്ര
ത്തിനും അതുവരെത്തുറന്നുകാട്ടുവാൻ സാധിക്കാഞ്ഞ വി
ചിത്രരാമണീയകത്തോടും അദൃശ്യദുർയതയോടും കൂ
ടിയ ഒരു നൂതനലോകത്തെ തന്റെ തൂലികാചലനത്തി
ൻ മാന്ത്രികശക്തിയാൽ വില്ലീസ് നിഷ്പ്രയാസം
ആവിഷ്കരിക്കയുണ്ടായി. ബോർ,
ബാർ, വെർലൻ,
മലർമേ ഇവരാണ് ഈ പ്രസ്ഥാനത്തിലെ നായകന്മാർ.<noinclude></noinclude>
6rbtsp73awrbkypd6zavt0poyd8v3vk
താൾ:Sahithyachinthakal.pdf/79
106
82001
241596
2026-06-18T12:59:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241596
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241601
241596
2026-06-18T13:00:19Z
Manojk
804
241601
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>74
സിംബോളിസത്തിൽനിന്നും ഈഷാഭേദത്തോടുകൂടിയ
'ഇൻസ്റ്റ് മെന്റാലിസം' എന്ന ഉപപ്രസ്ഥാനത്തിലെ
സമ്രാട്ടായി ആർദർ റിംബോ എന്ന ഒരത്ഭുത കവി ആ
പാസിയൻ കവികളുടെ വ്യപി
യോടും വാഗ്മിത്വത്തോടുമുള്ള ശക്തിയേറിയ എതി
ഈ പ്രസ്ഥാനത്തിൻറ
വിർഭവിച്ചു.
ഒരു പ്രധാനലക്ഷണമാണ്.
അകൃത്രിമ രമണീയവും വാഗ്മിത്വരഹിതവും സംഗീതാ
അകൃത്രിമരമണീയവും
ത്മകവുമായ ഒരന്തരീക്ഷമാണ് സിംബോളിക് പ്രസ്ഥാ
നത്തിന്റെ പശ്ചാത്തലം. വാഗ്മിത്വവും അലങ്കാരധാ
ടിയും ആത്മാർത്ഥതയുടെ അഭാവത്തിന്റെ പര്യായമായി
അധിക്ഷേപിക്കപ്പെട്ടു. “Take Eloquence and wring her
neck! Nothing but music and nuance. all the rest is
'Literature', mere writing-futile verbosity" 24 mo
(വാഗ്മിത്വത്തെ കടന്നു
പിടികൂടി അവളുടെ കഴുത്തു ഞെരിക്കുക. മറെറാന്നും
വേണ്ട, സംഗീതവും നേരിയ ലയഭേദങ്ങളും മാത്രം
ഷമുള്ളതെല്ലാം ഗ്രന്ഥരചന, വെറും എഴുത്തും വ്യ
മായ വാഗ്വിസ്തരം!)
-
കലയിൽ കവിതയിൽ കലർപ്പ് ആത്മാ
തയ്ക്കു വേണ്ടി സിംബോളിക കവികൾ മുറവിളികൂട്ടി.
കാവ്യത്തിലെ വാഗ്മിത്വാംശത്തെസ്സംബന്ധിച്ചിടത്തോ
വികാരാനുഭൂതികളിൽ അന്തർലീനമായി വർത്തിക്കുന്ന
ധ്വനിപ്രവണതകളിലാണ് സിംബോളിക കവികളുടെ
വിജയവൈജയന്തി അധിഷ്ഠിതമായിരിക്കുന്നത്. ഇത്
ദ്യമായി കണ്ടുപിടിച്ച ആൾ ബോറാണ്.<noinclude></noinclude>
9f4pxeccza3yjqg9imwpa60m3y9y8rk
താൾ:Sahithyachinthakal.pdf/80
106
82002
241597
2026-06-18T12:59:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241597
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241602
241597
2026-06-18T13:00:34Z
Manojk
804
241602
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>75
ഒരു ദിവ്യക്ഷേത്രമീ ലോക മതിനുള്ളിൽ
നിരനിരയായ്കൾ തിങ്ങിവിങ്ങി
അതീവക്ര സരണികളുണ്ടവയിങ്കൽ നി
ന്നണയുന്നു സംഭ്രാന്തമരങ്ങൾ;
-
ഉയിരിലുമച്ചാരണത്തിൻ, ശിഥിലമാ
അതിനുള്ളിൽ, പരിചയം വഴിയുന്ന മിഴികളാ
ലവനെയും ധ്യാനിച്ചണിയണിയായ്,
അമരും, ചിഹ്നങ്ങൾതൻ വനവീഥിയിലൊന്നിലൂ
ടടിവെച്ചു മന്ദം ചരിച്ചു മത്തൻ
അനുമാത്രമനുമാത്രമുടനീളം വെച്ചു.
അതിദൂരത്തിരുമുറ്റമാഴത്തിലൊന്നിൽ
ന്നൊരുമിച്ചുചേരും മാറാലികൾ പോലെ
ഇരുളും വെളിച്ചവും പോലെയശ്യമായ
(സ്വന്തം തമ
ഇന്ദ്രിയാനുഭൂതികളുടെ ഏകതാനതയിലുള്ള സംയോഗ
സ്സംബന്ധിച്ചു. ഈ ബോധം സിംബോളികകവിത
യുടെ ജീവനാണ്.
ഗാനാത്മക നാടക
ങ്ങൾക്കു പ്രചോദനമരുളിയതും മറെറാന്നല്ല. ത്വരയോടു
കൂടിയ ഈ യാഥാത്ഥ്യാന്വേഷണത്തിൽ സിംബോളിക
കവികൾക്ക് അതിനെ സ്പർശിക്കുവാൻ സാധിച്ചിട്ടുള്ളതു
ആന്തരികജീവിതത്തിലൂടെയാണ്. അക്കാര്യത്തിൽ, അ
വരുടെ സ്വന്തം രീതിയിൽ, അവർ റിയലിസ്റകൾ<noinclude></noinclude>
16ax0d3wcotxjsvssj412zokpgz0byl
താൾ:Sahithyachinthakal.pdf/81
106
82003
241598
2026-06-18T12:59:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241598
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241603
241598
2026-06-18T13:00:45Z
Manojk
804
241603
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തന്നെ.
76
ആൽബർട് സാമയിൻ എന്ന കവിയുടെ
ഭാഷയിൽ പറയുകയാണെങ്കിൽ,
ഈ വിശ്വപ്രാണൻ തൻ ഗാനപ്രവാഹം, നീർ
താവിയും തിരകണക്കേ,
തങ്ങൾതന്നുള്ളിലണഞ്ഞതിലാത്മാവു
മുങ്ങിടും പോലുള്ളനുഭവവും,
സ്വർഗ്ഗീയസ്പന്ദങ്ങൾ തങ്ങൾതൻ ചിത്തത്തിൽ
സ്വച്ഛന്ദം കേൾക്കുവാനുള്ള കല്പം,
"
(സ്വന്തം തമ
സിംബോളിക കവികൾ സിദ്ധിച്ചിരുന്ന അമൂല്യാനു
ഗ്രഹങ്ങളായിരുന്നു. ബാഹ്യപ്രപഞ്ചത്തിനു കണ്ണ
ടച്ചിരുന്നുകൊണ്ട്, ആന്തരികജീവിതത്തിൽനിന്നുണ്ടാകു
ആ അനുഭൂതികൾക്കുമാത്രം സർവ്വതോമുഖമായ പ്രാധാന്യം
കല്പിച്ചിരുന്നവരിൽ അഗ്രഗണ്യനാണ് ബൽജിയൻ
ഷേക്സ്പിയർ' എന്നു വിളിക്കപ്പെടുന്ന മാറി
ലിനക
അദ്ദേഹത്തിന്റെ ആദ്യകാലത്തെ കവിതക
ളെല്ലാം ഈ അനുഭൂതികളുടെ ചിത്രശാലകളാണ്.
മയിലുക, ശ്രദ്ധ മയിലുകൾ, തുവെള്ള
മയിലുകൾ മുഴുവനും പറപറന്നു.
പറപറന്നു വെള്ളമയിലുകളുണർവിൻ
പരവശതയിങ്കൽനിന്നകലെച്ചെന്നു.
മയിലുകൾ, തുവെള്ള മയിലുകളിന്ന
മയിലുകളെ ഞാനിതാ മുന്നിൽ കാമു
മമ നിദ്രയിൽ നിന്നും ചിറകടിയോടു മറഞ്ഞീടിന
മയിലുകളെ, മയിലുകളെക്കാൺ ഹാ ഞാൻ<noinclude></noinclude>
qlqhaa1hh6m1zvm1ds6ud0opugxc7nq
താൾ:Sahithyachinthakal.pdf/82
106
82004
241599
2026-06-18T12:59:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241599
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241604
241599
2026-06-18T13:01:12Z
Manojk
804
241604
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>77
മയിലുകളെ ശ്രദ്ധ മയിലുകളിന്ന
മയിലുകളലസതയിലണിയണിയായ്,
ദിനകര രഹിതമാം വനവാപീതീരത്തി
ലണയുന്നു, കേൾക്കുന്നു കളകളങ്ങൾ.
മയിലുകൾ, മാനസികാനിൻ തൂവെള്ള
മയിലുകളച്ചെന്നലസതയിൽ,
ദിനകരരഹിതമാം സമയങ്ങളണയുവാ
നണിയണിയായങ്ങനെ കാത്തുനിൽപ്പു
!"
(Ennu സ്വന്തം മ
ജനിയിൽ നിന്നു പുറപ്പെട്ട, നീഷിന്റെ അ
ദിനവുമായ തത്ത്വചിന്തയും ഇക്കാലത്തെ യൂറോപ്യൻ
കവിതയിൽ അനല്പമായ സ്വാധീനശക്തി ചെലുത്തിയി
ട്ടുണ്ട്. സിംബോളിക് പ്രസ്ഥാനത്തിനു ജർമ്മനിയിലും
ഇറ്റലിയിലും അഭൂതപൂർവമായ സ്വാഗതം ലഭിച്ചു. റഷ്യ
യിൽ അത്രയുണ്ടായെന്നു പറയുവാൻ നിവൃത്തിയില്ല.
വർലെയിനെ ഗുരുവായി സ്വീകരിച്ച്, ജർമ്മനിയിൽ
ഡെലും, ഇറ്റലിയിൽ ദി അൺസിയാവും ഒ
നാംതരം സിംബോളിക്കവിതകൾ രചിച്ചിട്ടുണ്ട്.
ഐർലണ്ടിലെ കെൽടിക കവിസംഘം' ഈ നവീന
പ്രസ്ഥാനത്തിന്റെ ഉത്തമപ്രചാരകരായിരുന്നു. ബ്ളേ
ക്കിന്റെ മിസ്റ്റിക് കവിതകൾ ഈ പ്രസ്ഥാനത്തെ ഒന്നു
കൂടി ഉജ്ജ്വലിപ്പിച്ചു.
നായകന്മാരായിരുന്നു 'ഏ. ഈ ', യീറ്റ്സ് എന്നിവർ.
കടിവിസംഘത്തിലെ
ഇരുപതാം ശതകത്തിലെ യൂറോപ്യൻ സാഹിത്യം
അതിനാവശ്യമുള്ള ചൂടും വെളിച്ചവും സംഭരിച്ചതു നീ
റഷ്, ബർഗ്ഗ് സൺ, ഷാഫിനാർ എന്നിവരുടെ<noinclude></noinclude>
8f9kabx60wziniutj0f2otcd7vgsidq
താൾ:Sahithyachinthakal.pdf/83
106
82005
241600
2026-06-18T12:59:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 തത്ത്വചിന്തകളിലും ബനഡെറോ ക്രോയുടെ രസ ജ്ഞാനശാസ്ത്രത്തിലും, വൺഡ്, മൺസ്റ്റെർബർഗ്ഗ് എന്നിവരുടെ മനശ്ശാസ്ത്രത്തിലും, ഫ്രോയ്ഡിന്റെ മാന സികാപഗ്രഥനത്തിലും നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241600
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>78
തത്ത്വചിന്തകളിലും ബനഡെറോ ക്രോയുടെ രസ
ജ്ഞാനശാസ്ത്രത്തിലും, വൺഡ്, മൺസ്റ്റെർബർഗ്ഗ്
എന്നിവരുടെ മനശ്ശാസ്ത്രത്തിലും, ഫ്രോയ്ഡിന്റെ മാന
സികാപഗ്രഥനത്തിലും നിന്നാണ്. വിക്രമകമ്മങ്ങളിൽ
പ്രതിപത്തി കാണിക്കുന്ന ഒരു പ്രകൃതിയാണ് ഈ കാല
ഘട്ടത്തിലെ കാവ്യങ്ങളിൽ മുഴച്ചുനില്ക്കുന്നതു്. കലാലോ
കത്തിൽ ഇത്രയധികം പ്രസ്ഥാനങ്ങൾ അടിക്കടി ആവി
ഭവിച്ചിട്ടുള്ള ഘട്ടം വേറെ ഉണ്ടായിട്ടില്ല. ഒരു നവലോകം
സൃഷ്ടിക്കുവാനുള്ള സമരത്തിൽ, ബദ്ധരായ പോരാ
ളികളെപ്പോലെയാണ് കലാകാരന്മാരുടെ നില ഫ്രാൻ
സിൽ കാലും ജമ്മനിയിൽ ആർനോ ഹോൾസും ഇവ
രുടെ മുന്നണിയിൽ നില്ക്കുന്നു. കവിതയുടെ ബാഹ്യരൂപ
ത്തിൽപ്പോലും ഇവർ സാരമായ പല ഭേദഗതികളും വ
രുത്തുകയുണ്ടായി. വൃത്തനിബന്ധനകൾ വികാരാവിഷ്ക്ക
രണത്തിനു പ്രതിബന്ധങ്ങളാണെന്നും അവയെ തട്ടിക
കണ്ടെങ്കിൽ മാത്രമേ കവിത അതിന്റെ സ്വാഭാവിക
ശക്തിയോടും ജീവചൈതന്യത്തോടും കൂടി രൂപമെടുക്കു
കയുള്ളുവെന്നും ഇവർ ശക്തിയായി വാദിച്ചു. അന്യത്ര
ഉദ്ധരിച്ചിട്ടുള്ള ജി. ശങ്കരക്കുറുപ്പിന്റെ പടം
പോലെ വൃത്തിരഹിതവും എന്നാൽ സൂക്ഷ്മതയോടെ നിർ
ഹിക്കപ്പെട്ടിട്ടുള്ള പദഘടനകളാൽ സംഗീതസാന്ദ്രവുമാ
യ ഒരു പദ്ധതിയാണ് ഇവർ കാവ്യരചനയായി അം
ഗീകരിച്ചത്. ഇവരിൽ ഏറ്റവും വിജയം നേടിയ
ആൾ അമേരിക്കൻ മഹാകവി വാൾട് വിറ്റ്മാൻ ആ
സാദൃശ്യാത്മകവണ്ണനാരീതിയെ ഏറ്റവും മാനി<noinclude></noinclude>
nrjdp0bf987qqxlxbc5fzyfbsjdw4j0
താൾ:Sahithyachinthakal.pdf/84
106
82006
241605
2026-06-18T13:01:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241605
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241606
241605
2026-06-18T13:02:19Z
Manojk
804
241606
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>79
ച്ചിരുന്ന കവികളാണിവർ. എന്നാൽ നമ്മുടെ ഭാഷയിൽ,
ജി. ശങ്കരക്കുറുപ്പ് അംഗീകരിച്ചിട്ടുള്ള പദ്ധതി ലജ്ജാവ
ഹമായ രീതിയിൽ കൃത്രിമമാണെന്നു സൂചിപ്പിക്കാതെ
നിവൃത്തിയില്ല. ആർനോ ഹോൾസ്, കാഡൽ, വിറ്
മാൻ, മർലിങ്ക് തുടങ്ങിയവർ വികാരാവിഷ്ക്കരണ
ത്തിനു തികച്ചും പ്രാപ്തിയുള്ള അകൃത്രിമമായ ഒരു
ലിയെയാണ് അംഗീകരിച്ചത്; ശങ്കരക്കുറുപ്പാകട്ടെ അ
ദ്ദേഹത്തിന്റെ മിസ്റ്റിക് കവിതകൾ എന്നു വിശ്വസി
ക്കപ്പെടുന്നവയിൽ ഒരൊറ്റ ആശയാവിഷ്ക്കരണത്തിനാ
യി അസംഖ്യം ചിഹ്നങ്ങളുടെ പുറകെ അലഞ്ഞു നടക്കു
അതുപോലെ, സ്വതന്ത്രമെന്നു ഭാവിക്കപ്പെടുന്ന പദ്യാ
കഗദ്യശൈലിയിൽ അനുപ്രാസങ്ങൾക്കായി അത്യ
ധികം ക്ലേശിക്കുന്നതായി പ്രത്യക്ഷപ്പെടുന്നു. ഹോൾസി
ലും വിറ്റ്മാനിലും ഈ ദൂഷ്യം ലേശം പോലും
ന്നില്ല.
കാ
വൃത്തത്തിൽ നിന്നു നേടുന്ന സ്വാതന്ത്ര്യം വൃഥാ
സ്ഥലതയ്ക്കായി വിൽക്കപ്പെടുന്നതു കഷ്ടമാണു.
മരിക്ക സാധാരണ മീ വിശപ്പിൽ
ദഹിക്കലോ? നമ്മുടെ നാട്ടിൽ മാത്രം
ഐക്യകാലടിമ
വ
ഇടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം
എന്ന വികാരനിഭരമായ പദ്യം ഒന്നു പരിശോധിക്കുക.
ഇതേ ആശയം സ്വതന്ത്രമെന്നഭിമാനിക്കപ്പെടുന്ന ഇന്ന
ം പദ്യാത്മകശൈലിയിലേയും പകർത്തപ്പെടു
മ്പോൾ ഏതാണ്ട് ഈ രൂപം കൈക്കൊള്ളുവാനാണ
എളുപ്പം:<noinclude></noinclude>
1e9mnunuadxn1pgb5zfxb8r869kgtnw
താൾ:Sahithyachinthakal.pdf/85
106
82007
241607
2026-06-18T13:02:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 “മരണം! അതെത്ര സാധാരണം! ഈ വിശപ്പിൽ, പട്ടിണിയുടെ അടുപ്പിൽ, ദഹി ക്കുന്നതോ? എങ്ങുമില്ല; നാട്ടിൽ ഒരിടത്തുമാത്രം അതെ, നമ്മുടെ " അടിമകളായ പാവങ്ങൾ, അവരുടെ ശവശരീര ങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241607
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>80
“മരണം! അതെത്ര സാധാരണം!
ഈ വിശപ്പിൽ, പട്ടിണിയുടെ അടുപ്പിൽ, ദഹി
ക്കുന്നതോ?
എങ്ങുമില്ല;
നാട്ടിൽ
ഒരിടത്തുമാത്രം അതെ, നമ്മുടെ
"
അടിമകളായ പാവങ്ങൾ, അവരുടെ ശവശരീര
ങ്ങൾ അടിക്കടി അടിഞ്ഞു കൂടുന്നതോ?
അഹോ, കഷ്ടം, ചുടുകാട്ടിൽ, ചുടുകാട്ടിൽ
അടിച്ചുപരത്തിയപ്പോൾ വികാരം എത്ര തോന്നു
പോയി. സ്വാരസ്യത്തിനെന്തുടവുതട്ടി നവീനമെന്നു
ഘോഷിക്കപ്പെടുന്ന ഇന്നത്തെ മലയാളഗദ്യകവിതയും
പ്രധാനദൂഷ്യമാണിത്.
ഈ പ്രസ്ഥാനത്തിൽ അദ്വിതീയനെന്നു പരക്കെ
സമ്മതിക്കപ്പെട്ടിട്ടുള്ള ആർനോ ഹോൾസിന്റെ മായിക
കായകൾ' എന്ന കൃതിയിൽനിന്നും ഒരു പദ്യം ഇവിടെ
ഉദ്ധരിക്കുന്നതും ഉചിതമായിരിക്കും.
രക്തം വലിച്ചു മരിക്കുന്ന നിലയുറച്ച നക്ഷത്രങ്ങ
ളുടെ തീക്ഷ്ണാണമായ വനാന്തരത്തിൽ,
എന്റെ ചിറകുള്ള കുതിരയെ,
ഞാൻ ചമ്മട്ടിയടിക്കുന്നു.
മുന്നോട്ട്
രിതങ്ങളായ ഗോളയൂഥങ്ങൾക്കപ്പുറം,
ആദികാലം മുതൽക്കുള്ള മരവിച്ച ആദിത്യമണ്ഡല<noinclude></noinclude>
ltzgtu3lcvcyrlw4e1swet0i3733fzp
താൾ:Sahithyachinthakal.pdf/86
106
82008
241608
2026-06-18T13:02:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '81 രാത്രിയുടേയും ശൂന്യതയുടേയും മരുപ്പരപ്പുകൾക്ക മിന്നിമിന്നിത്തെളിഞ്ഞുകൊണ്ട്, നവലോകങ്ങൾ ഉദിച്ചുയരുന്നു - കോടാനകോടി കുങ്കുമപ്പൂവുകൾ!!... " (സ്വന്തം തമ സമര കോല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241608
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>81
രാത്രിയുടേയും ശൂന്യതയുടേയും മരുപ്പരപ്പുകൾക്ക
മിന്നിമിന്നിത്തെളിഞ്ഞുകൊണ്ട്,
നവലോകങ്ങൾ ഉദിച്ചുയരുന്നു -
കോടാനകോടി കുങ്കുമപ്പൂവുകൾ!!...
"
(സ്വന്തം തമ
സമര കോലാഹലങ്ങളുടേയും രക്തപ്പുഴകളുടേയും ഇടയ്ക്കും
കൂടി വിജയഭേരിയടിച്ചുകൊണ്ടു ത്വരിതപ്രയാണം
എന്ന മനുഷ്യശക്തി അതിമാനുഷത്വത്തെ അധിരോഹ
ണം ചെയ്തു പ്രകൃതിയെ മാത്രമല്ല, മൃതിയെപ്പോലും തന്റെ
കാൽച്ചുവട്ടിൽ അടക്കിനിർത്തുന്ന ഒരു കാലം ഒരു നവ
ലോകം ആസന്നമല്ലെന്നാക്കറിയാം?
വിറ്റ്മാൻ തുടങ്ങിയവർ പരുപരുത്ത യാഥാത്ഥ്യ
ങ്ങൾ നിറഞ്ഞ ഈ ഭൂമിയിൽനിന്നും ഒരടിയെങ്കിലും
മേലോട്ടുയരുവാനിഷ്ടപ്പെട്ടില്ല. മനുഷ്യന്റെ ജീവിതം
ശോകാത്മകവും ദുരിതസമ്പൂണ്ണവും മത്സരാങ്കിതവുമായ
ഐഹിക ജീവിതം അതിന്റെ സകല വശങ്ങളും സൂ
മായി നോക്കി മനസ്സി
അവയെ ഏറ
വും പരിപൂർണ്ണമായ വിധത്തിൽ കലയിൽ പകർത്തുവാനു
മായിരുന്നു ഇവരുടെ ശ്രമം. “ഒരു നാടകത്തിന്റെ വില
തിട്ടപ്പെടുത്തുന്നതും അതുൾക്കൊള്ളുന്ന ജീവിതത്തിൻറ
പൂതയിലാണു എന്ന അനൺ സിയോവിൻ
പ്രസ്താവനയിൽ ഇതു സ്പഷ്ടമാകുന്നുണ്ട്. പുണ്യപാപങ്ങ
ളുടേയും സ്വനരകങ്ങളുടേയും ചിത്ര പ്രശ്നം പൂരിപ്പിക്കു
വാനായി നീതിശാസ്ത്രങ്ങളുടേയും മതത്തിന്റെയും കനത്ത<noinclude></noinclude>
p670tgdyagrormn1b2n3wp2ubxxabvj
താൾ:Sahithyachinthakal.pdf/87
106
82009
241609
2026-06-18T13:02:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 നിഘണ്ടുക്കളിൽ സമയം പാഴാക്കാൻ അവർ ഒരുമ്പ ട്ടില്ല. “നിങ്ങൾ ജീവിതത്തിന്റെ സാധാരണമായ ഒഴു ക്കിലേയും കുതിച്ചുചാടുക...... നിങ്ങളുടെ കഥാനായക നായി, നിത്യജീവിതത്തിൻറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241609
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>82
നിഘണ്ടുക്കളിൽ സമയം പാഴാക്കാൻ അവർ ഒരുമ്പ
ട്ടില്ല.
“നിങ്ങൾ ജീവിതത്തിന്റെ സാധാരണമായ ഒഴു
ക്കിലേയും കുതിച്ചുചാടുക...... നിങ്ങളുടെ കഥാനായക
നായി, നിത്യജീവിതത്തിൻറ അകൃത്രിമത്വത്തിൽ
സ്ഥിതിചെയ്യുന്ന ഒരു സാധാരണക്കാരനെ സ്വീകരിക്കു
ക!” എന്നുള്ള സോളായുടെ ഉപദേശം ഈ ഘട്ടത്തിൽ
സ്മരണീയമാണ്. ജീവിതത്തെ അടുത്തു പരിശോധിക്കു
കയാൽ അതിന്റെ ഇരുണ്ട ഭാഗങ്ങളോടും വൈരൂപ്യ
ത്തോടുമുള്ള വെറുപ്പു ക്രമേണ മാഞ്ഞുപോവുകയും അവ
യും സാഹിത്യത്തിൽ അനിഷേധ്യമായ ഒരു സ്ഥാനം
സിദ്ധിക്കുകയും ചെയ്തു.
ഈ മതത്തിൻറയും ആദ്യത്തെ
പ്രവാചകൻ യഥാതത്തിൽ ബോറാണ്. മോറിസ്
റോള്ളിനാറ് എന്ന കവി ഇപ്രകാരം പ്രസ്താവിക്കുന്നു;
“ഞാൻ എവിടെയായാലും, ഏതവസരത്തിലും
കവികത്തിന്റെ ഉത്തുംഗമേഖലയിൽ വർത്തിക്കുമ്പോൾ
പോലും ദുഷ്ടവിചാരങ്ങൾ എന്റെ ആത്മാവിൽ പാ
ഞ്ഞണയുന്നു......എത്ര തടുത്താലും ഒരു വിശേഷവുമില്ല.
ചെയ്യാൻ മുട്ടിവിളിക്കുന്ന എന്റെ ഹൃദയത്തിൽ അ
നുസൃതമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന നാരകീയസ്വര
ഞാൻ സശ്രദ്ധം ചെവികൊടുത്തുപോകുന്നു.
ശനിപിടിച്ച വെറിക്കത്തിൽ എനിക്കൊരു ഭയമുണ്ട്;
അതിൻറെ വെറുമൊരു നിഴൽ മാത്രം മതി എന്നെ അ
രിശം കൊള്ളിക്കാൻ ഇങ്ങനെയെല്ലാമാണെങ്കിലും എ
നിക്കുതന്നെ അടക്കാൻ സാധിക്കാത്ത രീതിയിൽ ആ
നാരകീയസ്വരങ്ങൾക്കു ഞാൻ ചെവികൊടുത്തുപോകുന്നു.<noinclude></noinclude>
p18t6wa0cvne7yh4b8g6j89rb1mw4kq
താൾ:Sahithyachinthakal.pdf/88
106
82010
241610
2026-06-18T13:03:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 എന്റെ മാസ്തിഷ്ഠികമണ്ഡലത്തിൽ, ന്യായബോധത്തെ വിലങ്ങി, അപരാധാസക്തിയുടെ അസിതച്ഛായാ രൂപം ഗൂഢമായങ്ങനെ ചുറ്റിനടക്കുന്നു. കുത്തിക്കൊല, ബലാൽസംഗം, കൊള്ള, പിതൃഹത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241610
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>83
എന്റെ മാസ്തിഷ്ഠികമണ്ഡലത്തിൽ, ന്യായബോധത്തെ
വിലങ്ങി, അപരാധാസക്തിയുടെ അസിതച്ഛായാ
രൂപം ഗൂഢമായങ്ങനെ ചുറ്റിനടക്കുന്നു. കുത്തിക്കൊല,
ബലാൽസംഗം, കൊള്ള, പിതൃഹത്യ ഇവയെല്ലാം കിട
കിടുപ്പിക്കുന്ന ഇടിമിന്നലുകളെ പോലെ എന്റെ മനസ്സി
ലൂടെ കടന്നുപോകുന്നു......
മാധമങ്ങളായ
സമുദായ നീതിയുടെ ദൃഷ്ടിയിൽ അധമമെന്നോ അ
സാന്മാർഗ്ഗികമെന്നോ കരുതപ്പെടുന്നതും, മാമൂൽപ്രിയ
ന്മാർ അവജ്ഞയോടെ ചൂളി മാറുന്നതുമായ പല രൂ
പ്യങ്ങൾക്കും ബോർ കലാലോകത്തിൽ അനിഷ
ദ്ധ്യമായ സ്ഥാനം കൊടുത്തു. ചീഞ്ഞളിയുന്ന ശവശരീര
ങ്ങൾ, ഉൽക്കടവ്യാധികളുടെ വിലാപ ഭേദങ്ങൾ, അധ
അപരാധങ്ങളുടെ പൈശാചികാവശ
ങ്ങൾ, നിസ്സഹായകളായ തേവിടിശ്ശികളുടെ ബീഭത്സ
പരിണാമങ്ങൾ ഇങ്ങനെ മടുപ്പിക്കുന്ന പലതും ബോദ്
ലേയറുടെ കൃതികളിൽ തികഞ്ഞ കലാഭംഗിയാ അന
ശ്വരരൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമുദായ നീതിയാൽ
അടിച്ചമക്കപ്പെടുന്ന ജന്മവാസനകളിൽ വേരുറച്ച വികാ
രങ്ങളുടെ ഉം ഖലമായ ഉയരത്തിനും ഉത്തമോദാ
ഹരണങ്ങളാണ് തീയോഫീൽഗോത്തിയെ, കാളെ
മെനെ തുടങ്ങിയവരുടെ കൃതികൾ. ലോകപ്രസിദ്ധനായ
സാങ് ബോ എന്ന വിമർശകരിയുടെ 'വളരെ
എന്ന ആഖ്യായികയിൽ നാം ദശിക്കുന്നതു കാമവികാര
ത്തിന്റെ തമോമയമായ അന്തരീക്ഷത്തിൽ അലറിപ്പാ
യുന്ന
കൊടും കാറുകളുടെ
സംഹാരതാണ്ഡവമാണ്.<noinclude></noinclude>
4k35xmwp2hmy5nsh80kmt8w912oljrs
താൾ:Sahithyachinthakal.pdf/89
106
82011
241611
2026-06-18T13:03:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 ഫ്രാൻസ് ബ്രെൻറാനോ, പോൾ ഹാൻ, ഒാൾഡ് സിമ്മർമാൻ തുടങ്ങിയ ചിന്തകന്മാർ കവിതയിൽ തിന്മയ്ക്കുള്ള സ്ഥാന'ത്തെക്കുറിച്ച് ദീർഘമായി ഉപന്യ സിച്ചിട്ടുണ്ട്. ചിന്തകന്മാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241611
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>84
ഫ്രാൻസ് ബ്രെൻറാനോ, പോൾ ഹാൻ, ഒാൾഡ്
സിമ്മർമാൻ തുടങ്ങിയ ചിന്തകന്മാർ കവിതയിൽ
തിന്മയ്ക്കുള്ള സ്ഥാന'ത്തെക്കുറിച്ച് ദീർഘമായി ഉപന്യ
സിച്ചിട്ടുണ്ട്. ചിന്തകന്മാരെ ഇന്നും അലട്ടിക്കൊണ്ടിരി
ക്കുന്ന ഒന്നാണ് ബോറുടെ കലാപ്രപഞ്ചമെന്ന് ഈ
ഘട്ടത്തിൽ പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അ
ദ്ദേഹത്തിന്റെ 'തിന്മയുടെ പുഷ്പങ്ങൾ' (Les Fleurs du mal)
കാവ്യലോകത്തിലെ അഭൂതപൂർവ്വമായ ഒരത്ഭുതമാണ്.
"ശസ്തവ്യഥാപൂജ പാത്രമേ, ഹാ, മഹാ
ശബ്ദശൂന്യത്വമേ, നിന്നൊഴുന്നു ഞാൻ
അല്ലിൻ നിഗൂഢരാന്തരങ്ങൾപോൽ
ചൊല്ലെഴും നിന്നെയാരാധിച്ചിടുന്നു ഞാൻ
കഷ്ടം, പറന്നുപോം ; നിലമില്ല നീ നിന്നെ
യിഷ്ടപ്പെടുന്നിതതുമൂലമേറെ ഞാൻ
എൻ നിശീഥത്തിന്റെ ലാവണ്യ കേന്ദ്രം,
കുന്നു കൂട്ടുന്നതാ
തോന്നുകയാണു നീ;
ഇന്നിപ്പൊഴും --വെറും ഹാസ്യമെന്നാൽ സ്തുതി
യെന്നു ഭാവിച്ചതേ, കുന്നുകൂട്ടുന്നു നീ
എൻ കൈയിൽ നിന്നുമാ നീലനിസ്സീമത
പകിട്ടുകയും മഹായോജനകളെ
പൂഴിയിൽ ഭൂഗർഭ ഗഹ്വരത്തിൽപ്പെട്ടു
നീയുമൊരു ഗ്രശവശരീരത്തിനെ
ആത്തയൌവനരാകും പുഴുക്കളാ
ഗായകന്മാരുടെ സംഘമൊന്നെന്നപോൽ,<noinclude></noinclude>
8gkv5wr3btf0r8nv3c7vxb1oqypwyco
താൾ:Sahithyachinthakal.pdf/90
106
82012
241612
2026-06-18T13:03:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '85 ആക്രമത്തിന്നു, കൈയേറ്റത്തിനിന്നിര ചാത്തു മുന്നോട്ടു മുന്നോട്ടു കുതിപ്പു ഞാൻ നിശാമ്യരോഷാഗ്രമേ, മൃഗമേ, നിത്യ നിഷ്ഠരമേ, നിൻ നീങ്ങാത്ത നീരസം നിന്നഴകിന്നതു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241612
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>85
ആക്രമത്തിന്നു, കൈയേറ്റത്തിനിന്നിര
ചാത്തു മുന്നോട്ടു മുന്നോട്ടു കുതിപ്പു ഞാൻ
നിശാമ്യരോഷാഗ്രമേ, മൃഗമേ, നിത്യ
നിഷ്ഠരമേ, നിൻ നീങ്ങാത്ത നീരസം
നിന്നഴകിന്നതു മാറ്റിടുകയാ
നാലു, മായതെൻ കണ്ണുകൾക്കുത്സവം!!
നൃത്തം ചെയ്യുന്ന
(ബാർ സ്വന്തം മ
തിന്മയുടെ തിമിരാത്മകമായ തിരസ്മരണിയിലൂടെ
അവ്യക്തഗഹനമായ ഒരു സംഗീതധാരയുടെ ആരോ
പണാവരോഹണങ്ങൾക്കൊപ്പിച്ചു മിന്നൽക്കൊടികൾ
അജ്ഞാത ലോകങ്ങളെ ബോർ
നമുക്കു കാണിച്ചുതരുന്നു. അദ്ദേഹം ഒരസ്ഥിപഞ്ജര
ത്തോടു സംസാരിക്കുമ്പോൾ (Dance macabre) അതിൻറ
മാംസം ഉരുണ്ടു കൂടി കൺപോളകൾ വിടന്നു
അത്ഭുത രശ്മികൾ പ്രസരിക്കുന്നതായും, ക്രമേണ അതിന്റെ
അംഗങ്ങൾ ചലിക്കുന്നതായും, അതിനു ചുറ്റും അദൃശ്യ
രായ ആയിരമായിരം ദേവതകൾ കൈകോർത്തുപിടിച്ച
നൃത്തം ചെയ്യുമ്പോൾ, അവരുടെ മിനുത്തു തുകിൽ
ത്തുമ്പുകളുടെ ദിവ്യസ്പർശം നാം അനുഭവിക്കുന്നതായും
നമുക്കു തോന്നിപ്പോകുന്നു. കാമുകൻ തലയറുത്തുകൊണ്ടു
പോയ സുന്ദരിയായ ഒരു വേശ്യയുടെ കബന്ധം മഞ്ച
ത്തിൽക്കിടന്നു
തികഞ്ഞ
പിടയുന്നതു
പ്രസന്നത
യോടെ സുസൂക്ഷ്മമായി അദ്ദേഹം ചിത്രീകരിക്കുമ്പോൾ
(Une Martyre) നാം അത്ഭുതസ്തബ്ധരായിത്തീരുന്നു. ആബ
ലും കെയിനും തമ്മിലുള്ള പടവെട്ടലിൽ കെയിനിന്റെ<noinclude></noinclude>
igitroc5yvhh3dsdzndru3nklprytbd
താൾ:Sahithyachinthakal.pdf/91
106
82013
241613
2026-06-18T13:04:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 151 പാദങ്ങളിൽ പുഷ്പാഞ്ജലി ചെയ്യുവാനോ (Les Litanies de Satan) ബോലേക്കു യാതൊരു മടിയുമില്ല. അദ്ദേഹ ത്തിൻറെ സാഡിസമാണ് സ്വിൻ ബേണിലേയും പ കന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241613
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>86
151
പാദങ്ങളിൽ പുഷ്പാഞ്ജലി ചെയ്യുവാനോ (Les Litanies de
Satan) ബോലേക്കു യാതൊരു മടിയുമില്ല. അദ്ദേഹ
ത്തിൻറെ സാഡിസമാണ് സ്വിൻ ബേണിലേയും പ
കന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ വില്
8 ൽ ആദാമിലും ബാർബേ' ആരെവില്ലിയിലും
ഈ സ്വഭാവം മുഴച്ചു കാണാം.
(Abel et cain) 2010ndo
മനുഷ്യപ്പുഴുക്കൾ മരിച്ചു പുളച്ചിരുന്ന ഈ ലോക
ത്തെ ആധുനികകവികൾ വെറുക്കുകയല്ല അധികം ഇഷ്ട
പ്പെടുകയാണ് ചെയ്തത്. മരീചികാ സദൃശങ്ങളായ
സ്വപ്നലോകങ്ങളെ അവർ കഠിനമായി വെറുത്തു. മേസ്
ഫീൽഡ് പറയുന്നതു നോക്കുക:
പാടിടാരന്മാർ മുന്തിരിച്ചാറം, വി
ധാടിയുമാഹാരവും വടിച്ചു വണ്ണിച്ചെന്നാൽ,
മാമകഗാനം, റം, പിശടും, മന്നിൻമാറ
മാലിന്യങ്ങളും, പൊടിപ്പും പ്രകീർത്തിക്കും !
സ്വന്തം തമ
മേീൽഡിന്റെ റും പിശടും, കലാദൃഷ്ട്യാ, ഏതു
റൊമാൻറിക് കവിയുടെ ആദർശസുന്ദരങ്ങളായ വസ്തുക്ക
ളേക്കാളും കമനീയമാണ്. വെർരൻ എന്ന ബൽജി
യൻ മഹാകവിയുടെ കൃതികളിലാണ് ഈ കലാ
ചിത്ര്യം അതിന്റെ ഏറ്റവും വിജയകരമായ പരിപൂ
തയിൽ പ്രത്യക്ഷപ്പെടുന്നത്. ഒച്ചപ്പാടുണ്ടാക്കുന്ന
ഫാക്ടറികളും, ജനനിബിഡങ്ങളായ ആപണവീഥികളും,
മദ്യശാലകളും, വേശ്യാലയങ്ങളും തിങ്ങിനിറഞ്ഞ, വ്യവ<noinclude></noinclude>
1i4hbocn06had7ehtg3zi9a0ihi9ulp
താൾ:Sahithyachinthakal.pdf/92
106
82014
241614
2026-06-18T13:07:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 87 അവയുടെ - സായസങ്കേതങ്ങളായ ആധുനിക നഗരങ്ങൾ സമാലിന്യങ്ങളോടും കൂടി വർരൻ കൃതികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ചൂളയിൽ നിന്നുത്ഭവിക്കുന്ന ഗസംഘട്ടന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241614
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>88
87
അവയുടെ
-
സായസങ്കേതങ്ങളായ ആധുനിക നഗരങ്ങൾ
സമാലിന്യങ്ങളോടും കൂടി വർരൻ കൃതികളിൽ
സ്ഥാനം പിടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ചൂളയിൽ
നിന്നുത്ഭവിക്കുന്ന ഗസംഘട്ടനങ്ങളുടെ കോലാഹ
ലാകലിതങ്ങളായ ശക്ത്യാ വശങ്ങളുടെ കവിയായിരുന്നു
ഹരൻ എന്നു പ്രൊഫസർ സി. എച്ച്. ഹെർ
ഫോർഡ് പറയുന്നു. അപ്രതിമമായ ശക്തിയാണു
അനിരോധ്യമായ സമരാസക്തിയാണ് അദ്ദേഹത്തി
ൻ കവിതയുടെ ജീവൻ. നീഷിന്റെ തി
ന്തയുടെ സ്വാധീനശക്തി അദ്ദേഹത്തിന്റെ പരാജയ
ബോധത്തിനു കനം കൂട്ടിയിരുന്നു എങ്കിലും അദ്ദേഹ
ത്തിനു മനുഷ്യവത്തിൽ ഉദാരമായ ഒരു വിശ്വാസമി
ല്ലാതിരുന്നില്ല. ശക്തിയിലുള്ള പ്രതിപത്തി, അദ്ദേഹ
ത്തിന്റെ ഭസ്മീകരിക്കുന്ന വിലാപങ്ങളുടേയും കിടുകിടു
ിക്കുന്ന ഗർജ്ജനങ്ങളുടേയും ഇടയിൽ, ആനന്ദത്തി
ൻ ഒരു നേരിയ ഇഴ ഇടയ്ക്കിടെ പാകിക്കൊണ്ടിരുന്ന
തായിക്കാണാം:-
മർത്ത്യനെ സ്നേഹിപ്പു ഞാൻ ഗാഢമായതുപോലെ
ിത്തം ലോകത്തെയും സതതം സ്നേഹിക്കുന്നു.
മർത്ത്യനിൽ നിന്നും, ലോകരംഗത്തിൽനിന്നും, മ
ശക്തി യാതൊരു ശക്തി സതതം സമാർജ്ജിച്ചു;
അതുപോൽ, മമശക്തി മത്യനും ലോകത്തിനും
സതതം നൽകും ശക്തിയേ താരാധിച്ചു ഞാൻ
(വെർഹരൻ സ്വന്തം തമ
ഈ ശക്തിയുടെ അതിമാനുഷികമായ ഈ അത്ഭുത<noinclude></noinclude>
384w94baheipns4llx5mzl5gr1zczdu
താൾ:Sahithyachinthakal.pdf/93
106
82015
241615
2026-06-18T13:07:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 ശക്തിയുടെ ഉപാസകന്മാരാണു ഗെർർട് ഹാപ്റ്റ്മാനും. സദാ മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നതും നിമിഷം പ്രതി പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തുമായ ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241615
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>88
ശക്തിയുടെ ഉപാസകന്മാരാണു
ഗെർർട് ഹാപ്റ്റ്മാനും.
സദാ മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നതും നിമിഷം
പ്രതി പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന
തുമായ ജീവിതവാഹിനിയെ, അതിന്റെ തടത്തിൽ
ഒഴിഞ്ഞു നിന്നുകൊണ്ടു വീക്ഷിക്കുവാനല്ല, നേരേമറിച്ച്,
അതിലേയും കുതിച്ചുചാടി നീന്തിത്തിമക്കുകയും, അതി
ൻ നിഗൂഢങ്ങളായ അഗാധതകളിലേയും ആണ്ടിറങ്ങു
കയും, ആ വിക്രമകത്തിൽനിന്നുണ്ടാകുന്ന അനുഭവപ
രമ്പരകളിലൂടെ അതിന്റെ സ്വഭാവത്തെ വ്യാഖ്യാനിക്കു
കയും ചെയ്യുന്നതിലാണ് ആധുനിക സാഹിത്യകാരന്മാർ
പ്രതിപത്തിയും സാമർത്ഥ്യവും പ്രദർശിപ്പിക്കുന്നത്.
ധ്യാനത്തിനായിട്ടല്ല, ജീവിക്കുവാൻ, അനുഭവിക്കുവാൻ,
ആയിട്ടാണ് അത്ര ഗാഢമായി അവർ ജീവിതത്തെ
മാറോടടുക്കിപ്പിടിച്ചിട്ടുള്ളത്. ഇതിനുവേണ്ട ഏറ്റവും
സമുചിതമായ പശ്ചാത്തലം 1914- ലെ മഹായുദ്ധം
അവരൊരുക്കിക്കൊടുത്തു. സമരാങ്കണത്തിൽനിന്നു സ
മാജിക്കപ്പെട്ട നൂതനാനുഭവങ്ങൾ അവരുടെ മനഃപ്ര
സാദത്തെ മന്ദീഭവിപ്പിക്കുകയോ അവരുടെ ആത്മാവിൽ
തീക്ഷ്ണമായ വിശ്വവിശേഷം കൊളുത്തുകയോ ആ
യുടേയും വിശ്വാസത്തിൻറയും പൊൻ ചിറകുകൾ അ
രിഞ്ഞു വീഴ്ത്തുകയോ അല്ല ചെയ്തിട്ടുള്ളതെന്നു പ്രത്യേകം
ഓക്കേണ്ടതായിട്ടുണ്ട്. നാശം, രോഗം, അനാഥത്വം,
മരണം, അടിക്കടിയുണ്ടാകുന്ന അവധിയ ജീവിത
ഇവയുടെ ഭയങ്കരതകൾ
അവർ മനുഷ്യാത്മാവിന്റെ ഉൽക്ക
സാക്ഷ്യം വഹിച്ച
സോപാനത്തിലേ<noinclude></noinclude>
lcp09bfj2rkjl1fxzajdj9z9q0r6qn8
താൾ:Sahithyachinthakal.pdf/94
106
82016
241616
2026-06-18T13:07:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '89 യുള്ള പ്രയാണത്തെ ദശിക്കുകയും, അതിന്റെ ശുഭാപ്തി യിൽ അവക്കു തോന്നിയ അടിയുറച്ച വിശ്വാസത്തെ കലാസൃഷ്ടികളിൽ സമർത്ഥമായ രീതിയിൽ പ്രതിഫലി പ്പിക്കുകയുമാണ് ചെയ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241616
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>89
യുള്ള പ്രയാണത്തെ ദശിക്കുകയും, അതിന്റെ ശുഭാപ്തി
യിൽ അവക്കു തോന്നിയ അടിയുറച്ച വിശ്വാസത്തെ
കലാസൃഷ്ടികളിൽ സമർത്ഥമായ രീതിയിൽ പ്രതിഫലി
പ്പിക്കുകയുമാണ് ചെയ്തത്.
*
ആധുനികയൂറോപ്യൻ സാഹിത്യത്തിലെ ഗതിവ
ചിത്ര്യങ്ങളെക്കുറിച്ച് ഇങ്ങനെ ചില സൂചനകൾ നല
വാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. ഓരോ പ്രസ്ഥാന
വിശേഷത്തെക്കുറിച്ചും അതിലെ നായകന്മാരുടെ പ്രത്യേ
കതയെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നതിനും,
സാമാന്യത്തിലധികം ദീർഘിച്ചുപോയ ഈ പ്രസംഗ
ത്തിൽ സ്ഥാനമില്ലാത്തതിനാൽ, തൽക്കാലം ഞാൻ
തുനിയുന്നില്ല.
മേൽപ്രസ്താവിച്ച ചില പ്രസ്ഥാനങ്ങളെ, അവയുടെ
ശരിയായ രൂപത്തിലല്ലെങ്കിലും, ആധുനികഭാഷാസാഹി
ത്യം സ്വാഗതം ചെയ്തിട്ടുണ്ട്. ഗ്രന്ഥകാരന്മാർ അവ
യിൽ എത്രത്തോളം വിജയം നേടിയിട്ടുണ്ടെന്നോ അവ
രുടെ കൃതികളിൽ ഉള്ള പോരായ്മകൾ എന്തെല്ലാമാണ
ന്നോ നിരൂപിക്കുവാൻ ഞാനിപ്പോൾ ഒരുമ്പെടുന്നില്ല.
ഏതായാലും ഒന്നു പറയാം: പ്രസ്ഥാനങ്ങളിൽ ഭ്രമിച്ച്,
ഒന്നിൽനിന്നു മറ്റൊന്നിലേയും, ഒന്നിലും ഉറച്ചുനി
ചാടിക്കൊണ്ടിരിയ്ക്കുന്നതു
ല്ലാതെ,
നന്നല്ല.
സദാ അങ്ങനെ
ഡാർവിന്റെ പരിണാമവാദത്തെ അനുസ്മരി
പ്പിക്കുന്ന ഒരു ശീലമാണത്. “ഒരാൾ നദിയിൽ
നിന്നാണെങ്കിലും വയറ്റിൽ കൊള്ളു ന്നിടത്തോളം വെ
മേ കുടിക്കാനൊന്നും വനാന്തരത്തിലാണെങ്കിലും ഒരു
പക്ഷിക്ക് ഒരൊറ്റ വൃക്ഷശിഖരത്തിലേ വിശ്രമിക്കാൻ<noinclude></noinclude>
6k79v3pcob8ubbbpb38s5jmn5osv4v9
താൾ:Sahithyachinthakal.pdf/95
106
82017
241617
2026-06-18T13:08:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 സാധിക്കൂ!” എന്നും ഒരു ചീന മഹാകവി പാടിയിട്ടുള്ള തത്ത്വം സ്മരണീയമാണ്. എല്ലാ വഞ്ചിയിലും കാല കുത്തിയാൽ ഒന്നിലും നിലകിട്ടാതെ വെള്ളത്തിൽ വീണു പോവാനാണെളുപ്പം. ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241617
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>90
സാധിക്കൂ!” എന്നും ഒരു ചീന മഹാകവി പാടിയിട്ടുള്ള
തത്ത്വം സ്മരണീയമാണ്. എല്ലാ വഞ്ചിയിലും കാല
കുത്തിയാൽ ഒന്നിലും നിലകിട്ടാതെ വെള്ളത്തിൽ വീണു
പോവാനാണെളുപ്പം.
കാലികമായ ഒഴുക്കിൽ മുന്നണി
യിലെത്താൻ തരപ്പെട്ടില്ലെങ്കിലോ എന്ന ഭയമാണിതിനു
കാരണമെന്നു കാണാം.
ഒരു പ്രതിഭാശാലിക്ക് ഒരിക്കലും
കാലത്തെ ഭയപ്പെടേണ്ടതായിട്ടില്ല.
"The ages are all
equal; but genius is always above its age"
അഭിപ്രായപ്പെട്ടിട്ടുള്ളത് ശരിയാണ്. ഒരു കാൽ ക്ലാസി
സത്തിൽ കുത്തി, ഒരു കൈ റൊമാന്റിസിസത്തിന്മേൽ
മുറുക്കിപ്പിടിച്ചു മറക്കാൻ മിസ്റ്റിസിസത്തിലേയു
ത്തി മറക്കുകൊണ്ടു വഴുതിമാറുന്ന പുരോഗമന
തപ്പിപ്പിടിക്കുവാനായി ചിലർ കാട്ടിക്കൂട്ടുന്ന പ്രാണ
പരാക്രമങ്ങൾ കാണുമ്പോൾ, ചിരിച്ച തലതല്ലിപ്പോകും.
അതിൽ ഒട്ടും പരിഭ്രമിക്കാനില്ല; അതിന്റെ പുരോഗമ
സാഹിത്യത്തിൽ വിവിധപ്രസ്ഥാനങ്ങൾ ഉണ്ടാക
നത്തിനും വികാസത്തിനും അവ കൂടിയേ കഴിയൂ. പക്ഷേ
ഒന്നുണ്ട്: ഓരോ പ്രസ്ഥാനക്കാരും അവരുടെ കലാകാം
മാത്രമാണു കൃഷ്ടമെന്നും അതുകൊണ്ടുമാത്രം കലയുടെ
പരമലക്ഷ്യം പ്രാപിക്കാമെന്നും ദുരഭിമാനംകൊള്ളുന്നത്
ഒരിക്കലും ആശാസ്യമല്ല. മാനവസമുദായത്തിന്റെ സാം
സാരിക പുരോഗമനമായിരിക്കണം കലയുടേയും കലാകാ
തങ്ങളുടെ സിദ്ധാന്തങ്ങ
രന്മാരുടേയും പൊതുലക്ഷ്യം.
ളിൽമാത്രം അന്ധമായ വിശ്വാസവും മറ്റുള്ളവയിൽ
അതിരുകവിഞ്ഞ വെറുപ്പും പ്രത്യേക താൽപര്യങ്ങളുടെ
പ്രേരണയാലുണ്ടാകുന്ന കക്ഷി പിടുത്തവും പക്ഷപാതബു
ലിയും ഒരിക്കലും നന്നല്ല. മനുഷ്യൻ ഇന്നും അപൂർണ്ണനാ<noinclude></noinclude>
a48jknklgztrtu0bzlwlqmwgy86vxeo
താൾ:Sahithyachinthakal.pdf/96
106
82018
241618
2026-06-18T13:08:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '91 ണ്; കലാസൃഷ്ടി അവൻറതാണല്ലോ. ആ നിലയ്ക്കു അതു പൂർണ്ണമാണെന്നഭിമാനിക്കുന്നതിൽ അർത്ഥമില്ല. 1932-ൽ ഇംഗ്ലണ്ടിൽ "The Federation of Progressive Societies and Individuals' എന്ന വിഖ്യാത സംഘടന ആ രംഭിച്ചപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241618
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>91
ണ്; കലാസൃഷ്ടി അവൻറതാണല്ലോ. ആ നിലയ്ക്കു
അതു പൂർണ്ണമാണെന്നഭിമാനിക്കുന്നതിൽ അർത്ഥമില്ല.
1932-ൽ ഇംഗ്ലണ്ടിൽ "The Federation of Progressive
Societies and Individuals' എന്ന വിഖ്യാത സംഘടന ആ
രംഭിച്ചപ്പോൾ അതിന്റെ അദ്ധ്യക്ഷനായ സി. ഇ. എം.
ജോഡ് പ്രസിദ്ധപ്പെടുത്തിയ "മാനിഫെസ്റ്റോ വിൽ
എച്ച്. ജി. വെൽസ് ഇങ്ങനെ അഭിപ്രായപ്പെട്ടിരി
"The aim to make the world anew and nearer the
heart's desire of mankind is universal; but the methods
are generally local, sectarian, partisans hysterical and
confused."
സംഘടന
പുരോഗമന സാഹിത്യകാരന്മാരുടെ
വെൽസിന്റെ ഈ അഭിപ്രായത്തെ പ്രത്യേകം ശ്രദ്ധി
ക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ട
തായിട്ടുണ്ട്.
ഈ
കലാകാരൻ ഒരിക്കലും ഒരു ദേവനല്ല; നമ്മെപ്പോ
ലെതന്നെ മജ്ജയും മാംസവും രക്തവും അസ്ഥിയും ഒത്തു
ന്ന ഒരു മനുഷ്യൻ മാത്രം. അയാൾ തന്റെ കലാ
സൃഷ്ടി പ്രദർശിപ്പിക്കുന്നതു മനുഷ്യരുടെ മുമ്പിലാണ്;
മനുഷ്യക്കുവേണ്ടിയാണ്.
ദേവന്മാർ മനുഷ്യരെക്കൊ
ണ്ടാവശ്യമില്ല; മനുഷ്യ ദേവന്മാരെക്കൊണ്ടും.
ബോധമായിരിക്കണം കലാകാരൻ പ്രവർത്തനങ്ങളെ
നയിക്കേണ്ടതു്. മനുഷ്യന്റെ അവശതകളെ, ആവശ്യ
ങ്ങളെ, കാണാത്ത ഭാവം നടിച്ചു ഭാവനയുടെ ചിറകുകൾ
വീടുത്തി പൊന്മേഘമാലകൾക്കിടയിൽ സ്വച്ഛന്ദവിഹാ
രം ചെയ്തതുകൊണ്ടായില്ല; അയാൾ കാലുറപ്പിച്ചു നി
ണ്ടത് പരുപരുത്ത ഈ മണ്ണിൽത്തന്നെയാണ്.
0
അയാ<noinclude></noinclude>
pmzo8w5s3kxpdtz6aiexvujvff4vpl5
താൾ:Thudikkunna Thalukal.pdf/75
106
82019
241619
2026-06-18T13:17:32Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണു്. കാവ്യാത്മകമായ എൻ്റെ ജിവിതത്തിനു് ആരോടെ ങ്കിലും ഒരു കടപ്പാടുണ്ടെങ്കിൽ അതു മി കരുണാകരമേനവനോടുമാത്രമാണെന്നു സന്തോഷപൂർവ്വം ഞാൻ അറിയിച്ചു കൊള്ളുന്നു. അദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241619
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>ണു്. കാവ്യാത്മകമായ എൻ്റെ ജിവിതത്തിനു് ആരോടെ ങ്കിലും ഒരു കടപ്പാടുണ്ടെങ്കിൽ അതു മി കരുണാകരമേനവനോടുമാത്രമാണെന്നു സന്തോഷപൂർവ്വം ഞാൻ അറിയിച്ചു കൊള്ളുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ എൻ്റെ കവിതാവാസന ഒരിക്കലും വികസിക്കമായിരുന്നില്ല.
അദ്ദേഹത്തിൻറെ അനുജനായ കുഞ്ഞിക്കുട്ടനും ആൽത്തറമഠത്തിലെ രവിവർമ്മൻ തിരുമുലപാടും എൻറെ ആത്മസുഹൃത്തുക്കളാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലൊ. പകൽമുഴവനും ഞാൻ കോശേരിയിലാണു് കഴിഞ്ഞുകൂടുക പതിവു്. ആ കുടുംബം യഥാത്ഥത്തിൽ ഒരതിഥിമന്ദിരമാണ്. അതിഥികളെ സൽക്കരിക്കുവാൻമാത്രമാണോ അവിടത്തെ അംഗങ്ങൾ ജന്മമെടുത്തിട്ടുള്ളതെന്നു തോന്നിപ്പോകും. മി. കരുണാകരമേനവൻ്റെ മാതാവു്- ശ്രീമതി പുല്ല്യാട്ട് ഗൌരി കുട്ടിയമ്മ 2 ഒരൌദായനിധിയാണ്. മനുഷ്യക്കു ഭക്ഷണം കൊടുത്തു അവക്കു മതിവരുമെന്നു തോന്നുന്നില്ല. സാക്ഷാൽ മഹാലക്ഷ്മിയെപ്പോലെ സമുല്ലസിക്കുന്ന ആ പുണ്യമഹതിയെപ്പോലെ ഉദാരമനസ്സുകളായ സ്ത്രീകളെ വളരെ ചുരുക്കമായേ ഞാൻ കണ്ടിട്ടുള്ളു.
അതൊരു മദ്ധ്യവേനൽ ഒഴിവുകാലമാണു്. ഞങ്ങൾ സദാ കളിതന്നെ കളി. ആനന്ദമയമായ ജീവിതം. ഒരു ദിവസം ഉച്ചതിരിഞ്ഞു പൊരിവെയിലിൽ ഞങ്ങൾ കളിച്ചു കൊണ്ടുനിൽക്കുമ്പോൾ, മി. കരുണാകരമേനവൻ ഞങ്ങളെ അടുത്തുവിളിച്ചു. വെയിൽതാണിട്ടു കളിച്ചാൽ മതിയെന്നും, അതുവരെയുള്ള സമയം താൻ നടത്തുവാനുദ്ദേശിക്കുന്ന ഒരു 'പരീക്ഷ'യ്ക്കായി വിനിയോഗിക്കണമെന്നും, സ്നേഹസാന്ദ്രമായ സ്വരത്തിൽ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ സ
* രാജാവിൻറെ മരണശഷം ആ കുടുംബം അവിടെനിന്നും താമസം മാററി. അവർ ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
90gah1r9snksffovdag949v1aqbthxz
താൾ:Thudikkunna Thalukal.pdf/76
106
82020
241620
2026-06-18T13:23:36Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മ്മതിച്ചു. പരീക്ഷ ഇതാണു്. 'പ്രഭാതം' എന്ന വിഷയത്തെ ആസ്പദമാക്കി ഞങ്ങൾ എന്തെങ്കിലും സ്വന്തമായിട്ടു എഴുതണം. മി. രവിവർമ്മൻ തിരുമുലപാട് ഇംഗ്ലിഷിലെഴുതാമെന്നു ഉടൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241620
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>മ്മതിച്ചു. പരീക്ഷ ഇതാണു്. 'പ്രഭാതം' എന്ന വിഷയത്തെ ആസ്പദമാക്കി ഞങ്ങൾ എന്തെങ്കിലും സ്വന്തമായിട്ടു എഴുതണം. മി. രവിവർമ്മൻ തിരുമുലപാട് ഇംഗ്ലിഷിലെഴുതാമെന്നു ഉടൻതന്നെ സമ്മതിച്ചു. 'കൃഷ്ണപിള്ളയ്ക്കു പദ്യത്തിലെഴുതിക്കൂടെ?" മി. കരുണാകരമേനവൻ ചോദിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഹാ! ഞാൻ കവിയാണെന്നു അദ്ദേഹം അറിഞ്ഞിരിക്കുന്നു! "ആകാം" എന്നു് അഭിമാനപൂർവ്വം ഞാൻ സമ്മതിച്ചു. ഗദ്യത്തിൽ എന്തെങ്കിലും എഴുതുവാനേ സാധിക്കൂ എന്നു വിനയശീലനായ കുഞ്ഞിക്കുട്ടൻ പറഞ്ഞു. ഒരു മണിക്കൂറാണു സമയം. ഞങ്ങൾ മൂന്നുപേരും ഇരുന്നു എഴുതാൻ തുടങ്ങി.
അക്കനുദിച്ചതുകാൺകയാൽ താപസർ
വൽക്കലം മെല്ലെയെടുത്തുകൊണ്ടു്
താമരപ്പൂക്കൾ വിരിഞ്ഞ നദികളിൽ
തൂമയിൽ പോവുകയായ്ക്കളിക്കാൻ
വൃക്ഷത്തിൻ കൊമ്പിലിരുന്നങ്ങുപാടിനാർ പക്ഷിതൻ കുഞ്ഞുങ്ങൾ മോദമോടെ മന്ദാരപുഷ്പങ്ങൾ മന്ദം വിരികയായ്
മന്ദാനിലനും, ഹാ, വീശുകയായ്....
ഇങ്ങിനെ നാല്പത്തെട്ടുവരികൾ കൃത്യസമയത്തിനു ള്ളിൽ ഞാൻ എഴുതിത്തീർത്തു. ഞങ്ങൾ മൂന്നുപേരുടേയും പ്രബന്ധങ്ങൾ പരീക്ഷകനായ മേനോൻ പരിശോധിച്ചു മാർക്കിട്ടു. രവിവർമ്മതിരുമുൽപ്പാടിനു് പത്തിൽ, നാലും, കുഞ്ഞിക്കുട്ടനു ആറും, എനിക്കു എട്ടും മാർക്കുവീതം കിട്ടി. എനിക്കുണ്ടായ ആനന്ദത്തിനതിരില്ല. മേനവൻ എന്നെ വളരെ അഭിനന്ദിച്ചു; പ്രശംസിച്ചു; അതും എൻറെ കൂട്ടുകാരുടെ മുൻപിൽ ! അതിൽപരം ഒരു ചാരിതാത്ഥ്യം എനിക്കുണ്ടാ<noinclude></noinclude>
5b3a5jnbkq03wgo7edrqamxegsmhh15
താൾ:Sahithyachinthakal.pdf/97
106
82021
241621
2026-06-18T13:23:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '92 ളെ ചൂഴുന്ന ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു കേവലം ഭീരുവിനെപ്പോലെ പലായനം ചെയ്യുകയല്ലാ, അവയുമാ യി പടവെട്ടി വിജയം നേടാൻ ശ്രമിക്കുകയാണു് അയാ ളുടെ ധർമ്മം. ജീവരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241621
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>92
ളെ ചൂഴുന്ന ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു കേവലം
ഭീരുവിനെപ്പോലെ പലായനം ചെയ്യുകയല്ലാ, അവയുമാ
യി പടവെട്ടി വിജയം നേടാൻ ശ്രമിക്കുകയാണു് അയാ
ളുടെ ധർമ്മം. ജീവരക്തത്തിൽ മുക്കി ജീവിതം പകർത്തി
കാണിച്ചാൽ മാത്രം പോരാ; ആ ജീവിതത്തിൽ ഒട്ടിപ്പി
ടിച്ചിരിക്കുന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്തു ജീവി
തത്തെ ക്ഷേമാദമാം വിധം പരിഷ്കരിക്കുക കൂടി വേണം.
പുരോഗമനേച്ചുക്കളായ കലാകാരന്മാർ പരമമായ ആ
കാവ്യത്തെ വിസ്മരിക്കുകയില്ലെന്നു വിശ്വസിച്ചുകൊ
ണ്ട്, ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുക
ളിൽ ഞാൻ നിങ്ങൾക്കു മംഗളാശംസ ചെയ്തുകൊള്ളു ന്നു.
യുവജനങ്ങളേ,
"
മുമ്പോട്ടു പോകുവാൻ വെമ്പുന്ന നിങ്ങൾക്കു പരാജ
യപ്പെട്ട് കഴിഞ്ഞ കാലങ്ങളുടെ പ്രതിനിധികളായ ഞ
ങ്ങൾ മംഗളം ആശംസിക്കുന്നു. വിജയം എന്നും നിങ്ങ
ളുടെ കണ്ഠങ്ങളിൽ വരണമാല്യം അണിയിക്കട്ടേ!
മോഹനമായ ഒരു നവ്യപ്രപഞ്ചത്തിലേയുള്ള അരുണോ
ദയത്തിലൂടെയാവട്ടെ, നിങ്ങളുടെ ജൈത്രയാത്ര!
യുവാക്കളേ, യുവതികളേ,
090
എല്ലാം ഞങ്ങൾ നിങ്ങളിൽ സമപ്പിച്ചിരിക്കയാ
ണ്. പുരോഗതിയും വികാസവും: നിങ്ങൾക്കുള്ളതാണ
ഖിലവും. പോകുക, പോകുക! ഉജ്ജ്വലഗംഭീരങ്ങളായ
സംഗ്രാമഗീതങ്ങളാൽ പ്രപഞ്ചത്തെ ഞെട്ടിച്ചുണർത്തി
ക്കൊണ്ടു, അവസാനിക്കാത്ത ധീരപ്രവൃത്തികളാൽ ലോ
കത്തെ പുതുക്കിക്കൊണ്ട്, ആശയും ആവേശവും നിറ
ഞ്ഞ യുവത്വമേ, പോകുക! മുന്നോട്ടു<noinclude></noinclude>
dpy8tg33ym5bckuejl1ny63yvo62b0g
താൾ:Thudikkunna Thalukal.pdf/77
106
82022
241622
2026-06-18T13:29:11Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241622
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ എല്ലാവർക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നൽകുകയുണ്ടായി. കവിതയെഴുത്തിൽ മുറയ്ക്കു ശ്രമിക്കണമെന്നും, മററുള്ളവരുടെ കവിതകൾ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിൻറെ കൃതികൾ വായിക്കണമെന്നു പറഞ്ഞു. അന്നാണു് ആദ്യമായി 'വള്ളത്തോൾ' എന്ന നാമധേയം ഞാൻ കേൾക്കുവാനിടയായതു്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികൾ മി. മേനവൻ എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാൻ മുറയ്ക്കു നിവ്വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു ഇക്കാലത്തിനിടയിൽ അനേകം പദ്യങ്ങൾ ഞാൻ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണു് സമ്മാനം. കണക്കിലേറെ അപ്പങ്ങൾ അങ്ങനെ ഞാൻ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാൻ. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട് . ആയിടക്കു ''കവിമണി കെ. സി. കുട്ട്യപ്പ നമ്പ്യാർ" എന്ന യശശ്ശരീരനായ സാഹിത്യകാരൻ കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയിൽ എത്തി. ആ വന്ദ്യ കവിയുടെ "വിഘ്നരാജോത്ഭവം" എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിർവ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരൻറെ ആഗമനത്തിൽ കാരണവും അതാണ്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ജി. ശങ്കരൻപോററി തുടങ്ങിയ, കേരളകല<noinclude></noinclude>
qzhlq1ff0d2tm30jf5i45um5euke2ld
താൾ:Thudikkunna Thalukal.pdf/78
106
82023
241623
2026-06-18T13:34:06Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യുടെ യശസ്തംഭങ്ങളായ മഹാ കലാകാരന്മായിരുന്നു. മേൽ പ്രസ്താവിച്ച ആട്ടക്കഥയിലെ നടന്മാർ. കഥകളി കാണുവാനുള്ള പ്രതിപത്തി അതിനുമുൻപുതന്നെ എൻറെ ഹൃദയത്തിൽ വേരൂന്നിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241623
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>യുടെ യശസ്തംഭങ്ങളായ മഹാ കലാകാരന്മായിരുന്നു. മേൽ പ്രസ്താവിച്ച ആട്ടക്കഥയിലെ നടന്മാർ. കഥകളി കാണുവാനുള്ള പ്രതിപത്തി അതിനുമുൻപുതന്നെ എൻറെ ഹൃദയത്തിൽ വേരൂന്നിയിരുന്നതിനാൽ ആ സുദിനം എനിക്കൊരു മഹോത്സവംതന്നെയായിരുന്നു. മി,
മേനവൻ എന്നെ മി കുട്ട്യപ്പ നമ്പ്യാക്കു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം എൻറെ കൃതികളെല്ലാം എടുത്തുകൊണ്ടുവരാനായിപ്പറഞ്ഞപ്പോൾ എനിക്കുണ്ടായ ആനന്ദം! - ഞാൻ വീട്ടിലേയ്ക്കു ശ്വാസംവിടാതെ ഒരോട്ടം -- പഴയ വീഞ്ഞപ്പെട്ടിയിൽ കിടക്കുന്ന ആ കടലാസുകളെല്ലാം ചെറുക്കിയെടുത്തു ഒരാത്മവിസ്മൃതിയിൽ ലയിച്ചുകൊണ്ട് അഞ്ചുമിനിട്ടിനുള്ളിൽ വീണ്ടും അദ്ദേഹത്തിൻറെ മുൻപിൽ ഞാൻ ആവിഭവിച്ചു.
സന്താപത്തിനു ബന്ധമെന്തു, കൗതുകം നൽകീടുവാൻ കെൽപ്പെഴും സന്താനങുമമുഗ്ദ്ധമഞ്ജരിപരം
പേരാർന്ന കീരാംഗനേ?
എന്താണിങ്ങനെ കണ്ണടച്ചു ചെറുതും
മിണ്ടാതെകുണ്ഠാശയം
ചിന്താഭാരമിയന്നമാതിരി മണി-
ക്കൂട്ടിൽക്കിടക്കുന്നു നീ?'
എന്നിങ്ങനെ മധുരപദകല്പിതങ്ങളും മധുനിഷ്യന്ദികളുമായ നിരവധി പദ്യപ്രകാണ്ഡങ്ങളാൽ 'സാഹിതീവിലാസത്തെ സഹൃദയസമക്ഷം സമപ്പിച്ച്, ആരാധ്യനായിത്തീന്നിട്ടുള്ള ആ കവിശ്വരൻ എൻ്റെറ വികൃതികളെല്ലാം അവധാനപൂർവ്വം വായിച്ചുനോക്കുകയും, ഒടുവിൽ, കരുണാകരമേ നവൻറെ നേക്കു തിരിഞ്ഞുകൊണ്ടു് "ഈ ബാലൻ ഒരു സാമാന്യനല്ല, ഒരുകാലത്തു് നമ്മുടെ ഭാഷയ്ക്കു ഈ കുട്ടി ഒരു<noinclude></noinclude>
k8drtcia9z0ho62d5p66br51qgslo5k
താൾ:Pellisum Melisandayum (Changampuzha).pdf/2
106
82024
241624
2026-06-18T13:54:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും (ഒരു ബൽജിയൻ നാടകം മൂലഗ്രന്ഥകാരൻ: മോറിസ് മേററർലിൻക് പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ. ഇടപ്പള്ളി PUBLISHERS THE MANGALODAYAM ETD: TRICHUR Digitized By Kerala Sahitya Akademi' താൾ സൃഷ്ടിച്ചിരിക്കുന്നു
241624
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
(ഒരു ബൽജിയൻ നാടകം
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR
Digitized By Kerala Sahitya Akademi<noinclude></noinclude>
hcdntkn1jkyffnm3wzml3lf45zyl8ei
241625
241624
2026-06-18T13:55:10Z
Manojk
804
241625
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
(ഒരു ബൽജിയൻ നാടകം
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR<noinclude></noinclude>
s1mkcor0ruzw86njjukxrau3day3tnj
താൾ:Pellisum Melisandayum (Changampuzha).pdf/3
106
82025
241626
2026-06-18T13:56:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'First Impression, 1000 Copies. in Meenom 1123. All rights reserved by Mrs. SREE DEVI CHANGAMPUZHA "SREE DEVI MANDIRAM" EDAPPALLY. (N. Travancore) Price: Rupee One and Annas Eight. Printed at The Mangalodayam Press, Trichur.' താൾ സൃഷ്ടിച്ചിരിക്കുന്നു
241626
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>First Impression,
1000 Copies.
in Meenom 1123.
All rights reserved by
Mrs. SREE DEVI CHANGAMPUZHA
"SREE DEVI MANDIRAM"
EDAPPALLY.
(N. Travancore)
Price:
Rupee One and
Annas Eight.
Printed at
The Mangalodayam Press,
Trichur.<noinclude></noinclude>
aejxy3rqddhsjqqno6nf3yu0obnmkan
താൾ:Pellisum Melisandayum (Changampuzha).pdf/4
106
82026
241627
2026-06-18T13:56:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മോറിസ് മോലിൻക പെലീസും മെലിസാന്ദയും ഒരു ബൽജിയൻ നാടകം)' താൾ സൃഷ്ടിച്ചിരിക്കുന്നു
241627
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മോറിസ് മോലിൻക
പെലീസും മെലിസാന്ദയും
ഒരു ബൽജിയൻ നാടകം)<noinclude></noinclude>
hzormiprhq9vz808w4yosk6lskcrtca
താൾ:Pellisum Melisandayum (Changampuzha).pdf/5
106
82027
241628
2026-06-18T13:57:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'This Translation was first Published in the "Navajeevam" Weekly Trivandrum in Kanni, 1115.' താൾ സൃഷ്ടിച്ചിരിക്കുന്നു
241628
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>This Translation was first Published in the
"Navajeevam" Weekly Trivandrum
in Kanni, 1115.<noinclude></noinclude>
f4c67v4jit0szmkg7x89rfu13z28oar
താൾ:Pellisum Melisandayum (Changampuzha).pdf/6
106
82028
241629
2026-06-18T13:57:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാമങ്കം രംഗം ഒന്നു കൊട്ടാരത്തിലെ വാതിൽ വേലക്കാരികൾ (അകത് (Ⓡ കാവൽക്കാരൻ (അകത്ത് ആരാ? എന്തിനാ നിങ്ങളെന്നെ വന്നാണർ കൊച്ചു വാതലുകളിലോ പൊറത്തേക്കു പോണെങ്കി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241629
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാമങ്കം
രംഗം ഒന്നു
കൊട്ടാരത്തിലെ വാതിൽ
വേലക്കാരികൾ (അകത്
(Ⓡ
കാവൽക്കാരൻ (അകത്ത്
ആരാ? എന്തിനാ നിങ്ങളെന്നെ വന്നാണർ
കൊച്ചു വാതലുകളിലോ
പൊറത്തേക്കു പോണെങ്കി അതി
ഉറങ്ങിപ്പോവരുതോ? വേണ്ടടാളോണ്ടല്ലോ അത്തരം
ഒരു ഭൂത്യ (അകത്ത്)
വാതിൽ കടക്കണ കല്ലം, വാതലും, ചവിട്ടുപടി ന
ല്ലോണം വെള്ളാഴിച്ചു കഴുകാനാ ഞങ്ങൾ വന്നേക്കണേ
മറെറാരു വേലക്കാരി
ഉം,
വല വല മഹാ കായ്യങ്ങളൊക്കെ ഒണ്ടാവാൻ പോ
കാവൽക്കാരൻ
നി! നി! എന്നെക്കൊണ്ടു തന്നെ സാധിക്കാറി
ഞ്ഞു ടാ ഈ വാതിലും വലിച്ചു തൊറക്കാൻ. ഒരിക്കലും ഇതുവരെ
ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിൽ............<noinclude></noinclude>
rwkqap4agyum5q4uieipwsct1louzri
താൾ:Pellisum Melisandayum (Changampuzha).pdf/7
106
82029
241630
2026-06-18T13:57:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും , പൊറത്തൊക്കെ നല്ലോണം വെട്ടം വീട്ടൊണ്ട് .. കാവൽക്കാരൻ ഇതാ വല്ല താക്കോലുകൾ....ഹോ! ഇതെന്താ ഒണ്ടാക്കണേ, ഈ ത്തും പൂട്ടും എല്ലാം.... ഒന്നിങ്ങു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241630
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
,
പൊറത്തൊക്കെ നല്ലോണം വെട്ടം വീട്ടൊണ്ട് ..
കാവൽക്കാരൻ
ഇതാ വല്ല താക്കോലുകൾ....ഹോ! ഇതെന്താ
ഒണ്ടാക്കണേ, ഈ ത്തും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ,
....എന്നെക്കൊണ്ടു തന്നെ ഒക്കില്ല....ഒന്നെന്നെ സഹായിച്ചാ
S........
എല്ലാ വേലക്കാരികളും
ഞങ്ങൾ വലിക്കുകയാ....ഞങ്ങൾ വലിക്കുകയാ....
രണ്ടാമത്തെ വേലക്കാരി
ഇതു തൊറക്കുന്നു തോന്നണില്ല....
ഹോ, എന്തൊരു
കാവൽക്കാരൻ,
അകത്തൊള്ളാരെ മുഴുവൻ അതൊന്നും........
രണ്ടാമത വേലക്കാരി
തിണ്ണയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്
വീണു കഴി
അതാ സൂനുദി
-
കാവൽക്കാരൻ
ഹാവൂ, ഒരുവിധോന്നു തൊറന്നു അപ്പാ, ഹെന്തൊരു പാ
$!........
2<noinclude></noinclude>
n78tmrhl2qthexnciem8vwpb4qabrj2
താൾ:Pellisum Melisandayum (Changampuzha).pdf/8
106
82030
241631
2026-06-18T13:57:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും ലിസാന്ദയും എല്ലാ വേലക്കാരികളും ഇതു പ്രത്യക്ഷപ്പെടുന്നു. വി ഇങ്ങനെയാണവർ കടന്നെത്തുന്നത്. വാതിലെക്കെടക്കണ ഈ കല്ല മാതൽ കഴികിക്കൊട രണ്ടാമത്തെ വേലക്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241631
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും ലിസാന്ദയും
എല്ലാ വേലക്കാരികളും ഇതു പ്രത്യക്ഷപ്പെടുന്നു. വി
ഇങ്ങനെയാണവർ കടന്നെത്തുന്നത്.
വാതിലെക്കെടക്കണ ഈ കല്ല മാതൽ കഴികിക്കൊട
രണ്ടാമത്തെ വേലക്കാരി
ഇതു മുഴുവൻ കഴികി വൃത്താക്കാൻ ഒരിക്കലും നമ്മളെ
മറ്റു വേലക്കാരികൾ
വള്ളം കൊണ്ടെന്നാട്ടെ! വെള്ളം കൊണ്ടാട്ടെ
കാവൽക്കാരൻ
അതെ, അതെ; വെള്ളാടിച്ചാട്ടെ;
വൊഴിച്ചാട്ടെ
ഒരു മല വെള്ളം മുഴുവൻ കോരിയൊഴിച്ചോളൂ . എന്നാലും,
ഞാൻ പറയ, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തിക്കാൻ
സാധിക്കൂ........
രംഗം രണ്ടു
വനം
കിണറിനരികെ.
ഡ് പ്രവേശിക്കുന്നു.
:]
ഗോളാഡ്
a.
OTO
ഈ വനത്തിൽനിന്നു പുറത്തിറങ്ങാൻ ഒരിക്കലും ഞാൻ
വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എ
വിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്ന്. മരിച്ചു പോകുന്ന
വിധത്തിൽ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിൻറ
പാടുകൾ. എന്നിരുന്നാലും, എനിക്കിപ്പോൾ അതിനെ കാ
ണാൻ സാധിക്കാതായി. എനിക്കു വഴി തൊറി,
തെറ്റി. ഞാൻ ന
ശിച്ചുവെന്നാണ് തോന്നുന്നത് എന്റെ നായ്ക്കൾക്കും എ
8<noinclude></noinclude>
a8p1eesi8xt1j2tq2fx0gh5d01ntgvt
താൾ:Pellisum Melisandayum (Changampuzha).pdf/9
106
82031
241632
2026-06-18T13:58:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാൻ ഇനിയെൻ കാത ചുവടുകൾ നോക്കി പിൻതിരിഞ്ഞുകളയാം........ആരോ ഒരാൾ കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം....എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241632
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാൻ ഇനിയെൻ കാത
ചുവടുകൾ നോക്കി പിൻതിരിഞ്ഞുകളയാം........ആരോ ഒരാൾ
കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം....എനിക്ക്....
എന്താണത് ? ആ
കാണുന്നത് ഒരു കൊച്ചു പെൺകിടാവിരുന്നു കരയുകയാ
ണോ? (ചുമയ്ക്കുന്നു) ഞാൻ പറയുന്നത് അവൾ കേൾക്കുന്നു.
ണ്ടെന്നു തോന്നുന്നില്ല. എനിക്ക് അവളുടെ മുഖം കണ്ടുകൂടാ.
(അദ്ദേഹം അടുത്തേയ്ക്കും പതുക്കെ നീങ്ങിനീങ്ങിച്ചെന്നു മെലി
സാന്ദയുടെ തോളിൽ തൊടുന്നു എന്തിനാണ് നീയിങ്ങനെ ക
റയുന്നത്? (മെലിസാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് അവിടെ
നിന്നും ഓടിപ്പോകാൻ ഉദ്യമിക്കുന്നു ഒന്നും പേടിക്കേണ്ട
നിനക്കൊട്ടും ഭയപ്പെടേണ്ടതായിട്ടില്ല. എന്തിനാണ് നീയി
ങ്ങനെ കരയുന്നത് ? ഇവിടെയിങ്ങനെ തനിച്ചിരുന്നു
മെലിസാന്ദ
എന്നെ തൊടരുതേ! എന്നെ തൊടരുതേ!
ഗോളാഡ്
ഒട്ടും ഭയപ്പെടേണ്ട.... ഞാൻ നിന്നെ ഒന്നും ഉപദ്രവിക്കി
നീയൊരു സുന്ദരിയാണല്ലോ
മെലിസാന്ദ
എന്നെ തൊടരുത്! എന്നെ തൊടരുത് ! അല്ലെങ്കിൽ
ഞാൻ വെള്ളത്തിലേയ്ക്ക് എടുത്തു ചാടും.........
നിന്നോളാം
ഗോളാഡ്
ഞാൻ നിന്നെ തൊടില്ല.... നോക്കൂ, ഞാനിതാ ഇവിടെ
ശരിക്കും ഈ മരത്തിനെതിരെ. ഒരിക്കലും നീ
ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?
ഭയപ്പെട്ടുകൂടാ.
4<noinclude></noinclude>
22dzm3izv7fclq9mxulnsiun1m6nn62
താൾ:Pellisum Melisandayum (Changampuzha).pdf/10
106
82032
241633
2026-06-18T13:58:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ലിസാന്ദ അവൾ തേങ്ങിയേങ്ങി കരയുന്നു ആരാണ് നിന്നെ ഉപദ്രവിച്ചത് മെലിസാന്ദ അവർ എല്ലാവരും. അവർ എല്ലാവരും ഗോളാഡ് അവർ നിന്നെ ഉപദ്രവിച്ച തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241633
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലിസാന്ദ
അവൾ തേങ്ങിയേങ്ങി കരയുന്നു
ആരാണ് നിന്നെ ഉപദ്രവിച്ചത്
മെലിസാന്ദ
അവർ എല്ലാവരും. അവർ എല്ലാവരും
ഗോളാഡ്
അവർ നിന്നെ ഉപദ്രവിച്ച തെങ്ങിനി
മെലിസാന്ദ
ഞാൻ പറയില്ല. അതെനിക്കു പറയാൻ പാടില്ല.
വരൂ നീയിങ്ങനെ കരയരുത്! നീ എവിടെനിന്നു വ
മെലിസാന്ദ
ഞാൻ ഒളിച്ചോടിപ്പോന്നു. ഞാൻ ഒളിച്ചോടിപ്പോന്നു.
ഗോഡ്
അതു ശരി.... പക്ഷേ, എവിടെനിന്നാണ് നീ ഒളിച്ചോ
ടിപ്പോന്നതു്
എനിക്കു വഴി തെറ്റിപ്പോയി.... തെറ്റിപ്പോയി. ക
ഇവിടെ ഞാൻ വഴിതെറ്റി വന്നു കൂടി.....ഞാൻ ഇവിടെയെ
ം ഉള്ളതല്ല.... ഞാൻ ഇവിടെ ജനിച്ചതല്ല.
എവിടെനിന്നാണ് നീ വരുന്നത്? നീ ജനിച്ചതെവി
ടെയാണ് ?
B<noinclude></noinclude>
au2xp9wpvskhucm719vzp227f7v22oy
താൾ:Pellisum Melisandayum (Changampuzha).pdf/11
106
82033
241634
2026-06-18T13:59:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസയും ലിസാന്ദ al. ഗോളാഡ് വെള്ളത്തിന്റെ അടികട്ടിൽ എന്താണാ ക്കിടന്നു തി - ലിസാന്ദ എവിടെ ? ആ..! എനിക്കയാൾ തന്നെ ചൂഡാമണിയാ തു്. ഞാൻ കരഞ്ഞു കൊണ്ടിരുന്നപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241634
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസയും
ലിസാന്ദ
al.
ഗോളാഡ്
വെള്ളത്തിന്റെ അടികട്ടിൽ എന്താണാ ക്കിടന്നു തി
-
ലിസാന്ദ
എവിടെ ? ആ..! എനിക്കയാൾ തന്നെ ചൂഡാമണിയാ
തു്. ഞാൻ കരഞ്ഞു കൊണ്ടിരുന്നപ്പോൾ അ തു വീണുപോ
ഗോളാഡ്
ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമ
ണി? ഞാനതു എടുക്കാൻ ശ്രമിക്കാം....
.
ലിസാന്ദ
വേണ്ട വേണ്ട. എനിക്കാവശ്യമില്ല. എനിക്കതു വേ
അതിനുമുമ്പു ഞാൻ മരിക്കാൻ
ഈ നിമിഷം മരിക്കുകയാണ്........
ഗോളാഡ്
പോവുകയാണ്.... ഇത്
എനിക്കതു നിഷ്പ്രയാസം എടുക്കാൻ സാധിക്കും.
ള്ളത്തിനു വലിയ ആ
മൊന്നുമില്ല.
മെലിസാന്ദ
എനിക്കതാവശ്യമില്ല. നിങ്ങൾ അതെടുക്കാനാണ് ഭാ
"വമെങ്കിൽ, അതിനു പകരമായി ഞാൻ അതിനുള്ളിലേയ്ക്കും ചാ
ഗോളാഡ്
വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നു കൊള്ളട്ടെ. ഞാ
നതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവും കൂടാതെ
വേണമെങ്കിൽ അതെടുക്കാൻ കഴിഞ്ഞു! കണ്ടിട്ടു വളരെ
8<noinclude></noinclude>
d0ioi9y4dfgnstl9uvos93po8rscto8
താൾ:Pellisum Melisandayum (Changampuzha).pdf/12
106
82034
241635
2026-06-18T13:59:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും കൗതുകമുള്ള ഒന്നാണ് തോന്നുന്നു, ആ 'ചൂഡാമണി ആ ട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു ലിസാന ഞാൻ ഗോളാഡ് യിലെ രാജാവായ ആലിന്റെ മകൻ മകൻ....' താൾ സൃഷ്ടിച്ചിരിക്കുന്നു
241635
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
കൗതുകമുള്ള ഒന്നാണ്
തോന്നുന്നു, ആ 'ചൂഡാമണി ആ
ട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു
ലിസാന
ഞാൻ
ഗോളാഡ്
യിലെ രാജാവായ
ആലിന്റെ മകൻ മകൻ.
മെലിസാന്ദ
ഓഹോ!.... നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ.....
ഉവ്വ്....ഏതാനും ചില രോമങ്ങൾ... ഈ നിയോ
നിങ്ങളുടെ താടിമുണ്ടു് നാ....നിങ്ങൾ എന്തിനാ ഇ
ങ്ങനെ വല്ലാത്ത ഒരു മട്ടിൽ എന്റെ നേരെ നോക്കുന്നത് ?
ഗോളാഡ്
ഞാൻ നോക്കുന്നതു നിന്റെ കണ്ണുകളിലേയ്ക്കാ
ഒരിക്കലും നിന്റെ കണ്ണുകൾ അടയ്ക്കാറില്ലേ?
മെലിസാന്ദ
ഉവ്വ്.... രാത്രിയിൽ ഞാനവയെ അട
ഗോളാഡ്
നീ
നി വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നിൽക്കുന്ന
മെലിസാന്ദ
നിങ്ങൾ ഒരു രാക്ഷസനാണോ?
ഗോളാഡ്
മറ്റുള്ള മനുഷ പോലെ ഒരു മനുഷ്യനാണ് ഞാൻ..
7<noinclude></noinclude>
4vweey50es94s4r7bjzou189wcijguh
താൾ:Pellisum Melisandayum (Changampuzha).pdf/13
106
82035
241636
2026-06-18T14:00:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ലിസാ നിങ്ങൾ എന്തിനിവിടെ വന്നു അതെനിക്കു തന്നെ അറിഞ്ഞു കൂടാ. ഞാൻ വനത്തിൽ വേട്ടയാടുകയായിരുന്നു. ഞാൻ ഒരു പന്നിയെ പിൻതുട പാഞ്ഞു പോയി....എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241636
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലിസാ
നിങ്ങൾ എന്തിനിവിടെ വന്നു
അതെനിക്കു തന്നെ അറിഞ്ഞു കൂടാ.
ഞാൻ വനത്തിൽ
വേട്ടയാടുകയായിരുന്നു. ഞാൻ ഒരു പന്നിയെ പിൻതുട
പാഞ്ഞു പോയി....എനിക്കെൻ വഴി തെറ്റി. നീ തീര
ചെറുപ്പമാണെന്നു തോന്നുന്നല്ലോ! നിനക്ക് എത്ര വയസ്സായി?
ലിസാന്ദ
എനിക്കു വല്ലാത്ത തണുപ്പ് തോന്നിത്തുടങ്ങുന്നു.
നിനക്കെന്നോടൊന്നിച്ചു പോരാമോ?
ലിസാന്ദ
ഇല്ലില്ല....ഞാനിവിടെ താമസിച്ചുകൊള്ളാം.
ഇവിടെയിങ്ങനെ തനിച്ചു താമസിക്കാൻ നിനക്കു സാ
മല്ല. രാത്രി മുഴുവൻ നിനക്കിവിടെ കഴിച്ചുകൂട്ടാൻ സാധി
ക്കുകയില്ല....നിന്റെ പേരെന്താ?
ലിസാന്ദ
ലിസാന്ദ
10.
ഗോളാഡ്
ഇങ്ങനെ ഇവിടെ തനിച്ചിരുന്നാൽ നിനക്കു പേടിയാ
ഒരുത്തൻ പറയാൻ കഴിയില്ല. ഇവിടെ എന്തെല്ലാമുണ്ടാ
കുമെന്ന്... രാത്രി മുഴുവൻ.... അതും ഒറ്റയ്ക്ക്....അയ്യോ, അതു
നിനക്കു സാദ്ധ്യമല്ല. മെലിസാ! വരൂ, എനിക്കു നിന്റെ
ലിസാന്ദ
അയ്യോ, എന്നെ തൊടല്ലേ!........
8<noinclude></noinclude>
ehelxmumiv5b7qqmo4dxws84djzo698
താൾ:Pellisum Melisandayum (Changampuzha).pdf/14
106
82036
241637
2026-06-18T14:00:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും ലിസാന്ദയും കിടന്നു നിലവിളിക്കാതെ.....ഇനി ഞാൻ നിന്നെ തൊ എന്റെകൂടെ പോന്നാൽ മാത്രം മതി. രാത്രി വല്ലാ ഇരുട്ടും തണുപ്പുമായിരിക്കും.... എന്നോടൊന്നിച്ചു പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241637
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും ലിസാന്ദയും
കിടന്നു നിലവിളിക്കാതെ.....ഇനി ഞാൻ നിന്നെ തൊ
എന്റെകൂടെ പോന്നാൽ മാത്രം മതി. രാത്രി വല്ലാ
ഇരുട്ടും തണുപ്പുമായിരിക്കും.... എന്നോടൊന്നിച്ചു പോ
ലിസാന്ദ
ഏതു വഴിക്ക് നിങ്ങൾ പോകുന്നത്
ഗോളാഡ്
എനിക്കറിഞ്ഞുകൂടാ...... എനിക്കും തെറ്റിപ്പോയി,
.............
രംഗം മൂന്നു
കൊട്ടാരത്തിലെ വിശാലമായ ഒരു മുറി
ആരേലും വീവും പ്രത്യക്ഷപ്പെടുന്നു
നവീന്
ഇതാ, ഇതാണ് അവന്റെ സഹോദരനായ പെല്ലീസി
ന' അവനെഴുതുന്നത്:
ഒരു സായാഹ്നത്തിൽ, വനത്തിനുള്ളിൽ ഞാൻ വ
ഴിതെറ്റി ചെന്നെത്തിയ സ്ഥലത്ത്, ഒരു കിണറിനരികെ,
അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നതായിക്കണ്ടു. അ
വൾക്കെത്ര വയസ്സായെന്നോ, അവൾ ആരാണെന്നോ, എവി
ടെനിന്നു വരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. അവളോടു
ചോദിക്കുവാനും എനിക്കു ധൈം തോന്നുന്നില്ല. എന്തു
കൊണ്ടെന്നാൽ, അവൾക്ക് എന്തോ വല്ലാത്ത
ണ്ട്. എപ്പോഴെങ്കിലും, എന്താണവൾക്കു പറ്റിയതെന്നു
ചോദിച്ചാൽ മതി, പാവം, ഒരു കൊച്ചുകുഞ്ഞിനെപ്പോ
8<noinclude></noinclude>
1r3x2z7blemjrv1qu0vsa74n1s6avse
താൾ:Pellisum Melisandayum (Changampuzha).pdf/15
106
82037
241638
2026-06-18T14:00:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ലെ അവൾ പൊട്ടിക്കരഞ്ഞു തുടങ്ങും; ധാരധാരയായിട്ടങ്ങനെ തേങ്ങിയേങ്ങി കരഞ്ഞു തുടങ്ങും. ഒരാൾ, അതുകൊണ്ടു ഭയപ്പെ പോകുന്നു. കിണറിനരികെ, ഞാനവള...' താൾ സൃഷ്ടിച്ചിരിക്കുന്നു
241638
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലെ അവൾ പൊട്ടിക്കരഞ്ഞു തുടങ്ങും; ധാരധാരയായിട്ടങ്ങനെ
തേങ്ങിയേങ്ങി കരഞ്ഞു തുടങ്ങും. ഒരാൾ, അതുകൊണ്ടു ഭയപ്പെ
പോകുന്നു. കിണറിനരികെ, ഞാനവളുടെ സമീപം
ന്നപ്പോൾ, അവളുടെ മുടിക്കെട്ടിൽ നിന്നു സ്വണ്ണം കൊണ്ടുള്ള
ഒരു ചൂഡാമണി ആ ജലാശയത്തിലേയ്ക്ക് ഊർന്നു വീണുപോ
യി. എല്ലാറ്റിലും ഉപരിയായി, അവളുടെ വസ്ത്രങ്ങൾ മുൾ
പടപ്പുകളിൽ കുരുങ്ങി കീറിപ്പൊളിഞ്ഞിരുന്നുവെങ്കിലും, അ
വൾ വസ്ത്രധാരണം ചെയ്തിരുന്നതു ഒരു രാജകുമാരിയോ
ലെയാണ്. ഇന്നിപ്പോൾ ആറു മാസമായിരിക്കുന്നു ഞാനവ
ളെ വിവാഹം കഴിച്ചിട്ടു്. എന്നാൽ അവളെ കണ്ടുമുട്ടിയ ആ
ദിവസത്തേതിൽ നിനധികമായി യാതൊന്നും ത
ന്നെ അവളെസ്സംബന്ധിച്ച് ഇതാ ഇന്നും എനിക്കറിഞ്ഞു കൂടാ.
......അപ്പോൾ, എന്റെ പ്രിയപ്പെട്ട പെല്ലീസേ, നാം ഒര
ന്റെ മക്കളല്ലെന്നിരുന്നാലും, ഒരു സഹോദരനേക്കാൾ ഉപരി
യായി നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ പ്രത്യാഗമന
ത്തിനു വേണ്ടതെല്ലാം നീ വട്ടം കൂട്ടു! എനിക്കറിയാം എന്റെ
വട്ടംകൂട്ടു
മാതാവും സന്തോഷപൂർവം എനിക്കു മാപ്പുതരുമെന്നു
-
2.
ക്ഷേ, രാജാവിനെ .. നമ്മുടെ പുണ്യപാദനായ പിതാമഹ
നെഞാൻ ഭയപ്പെടുന്നു. അത്യന്തം ദയാലുവാണെന്നിരു
നാലും, ആൽക്കലിനെ ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ട
ന്നാൽ, ഈ വിചിത്രമായ വിവാഹം മൂലം അദ്ദേഹത്തിൻറ
രാഷ്ട്രീയപദ്ധതികളാകമാനം ഞാൻ നിരാശതയിലേയ്ക്കു
ള്ളിവിട്ടു. അതുമല്ല, മെലിസാന്ദയുടെ സൗന്ദം, അദ്ദേഹ
ത്തിന്റെ ബുദ്ധിയുള്ള കണ്ണുകളിൽ, എന്റെ ഭോഷത്വത്തെ
മാപ്പാക്കുകയുമില്ല. എങ്ങിനെയെല്ലാമായിരുന്നാലും, അദ്ദേ
ഹത്തിന്റെ സ്വന്തം മകളെ അദ്ദേഹം ഏതുരീതിയിൽ സ്വാ
ഗതം ചെയ്യുമോ, അതുപോലെ തന്നെ അവളേയും സ്വാഗതം
കൊള്ളാമെന്നും അദ്ദേഹം സമ്മതിക്കുന്നുവെങ്കിൽ, ഈ
10<noinclude></noinclude>
9i8srwep3ys4c30sb4cdizbdgs8zmee
താൾ:Pellisum Melisandayum (Changampuzha).pdf/16
106
82038
241639
2026-06-18T14:01:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭി വീക്ഷിച്ചുകൊണ്ടു നിൽക്കുന്ന ആ ഗോപുരത്തിന്റെ മുകളിൽ ഒരു വിളക്കു കത്തിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241639
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭി
വീക്ഷിച്ചുകൊണ്ടു നിൽക്കുന്ന ആ ഗോപുരത്തിന്റെ മുകളിൽ
ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകൾത്ത
ട്ടിൽ നിന്നു കൊണ്ടു നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം.
അങ്ങനെ ചെയ്യാത്ത പക്ഷം പിന്നേയും ഞാൻ പോകും; ഒരി
നിങ്ങൾ ഇതിനെന്തു പറയുന്നു?
യാതൊന്നുമില്ല. മിക്കവാറും അവൻ ചെയ്യാനുണ്ടായിരുന്ന
തു് അവൻ ചെയ്തു കഴിഞ്ഞു. എനിക്കു പ്രായം കുറെ ഏറെയാ
യി. എന്നിരുന്നാലും, ഒരിക്കലും, ഒരോ നിമിഷം പോലും,
എനിക്ക് എന്നെ തന്നെ എന്നിൽ വ്യക്തമായിട്ടൊന്നു കാ
ണാൻ കഴിഞ്ഞിട്ടില്ല; അതിനെയിരിക്കെ, അന്യന്മാരുടെ പ്ര
വൃത്തികളിൽ വിധി കല്പിക്കുവാൻ എന്നെ നിങ്ങൾക്കെങ്ങനെ
ഉപകരിക്കും എന്നെക്കുറിച്ച തന്നെ. ഒരു വിധിക
കഥ
ള്ള കെല്പ് എനിക്കില്ല.... അ വൻ തന്റെ കണ്ണുകൾ അടയ്ക്കാത്ത
പക്ഷം എപ്പോഴും അയാൾക്കു തെറ്റു പറ്റുന്നു.
പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്കു തോന്നിയേ
യ്ക്കാം; അത്രയേ ഉള്ളു! കൊല്ലങ്ങളെക്കൊണ്ട് അളന്നു നോക്കു
മ്പോൾ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം.
യില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണറിനരികെ
കണ്ടെത്തിയ ഒരു പെൺകിടാവിനെ അവൻ പൂർണ്ണമനസ്സോടെ
വിവാഹം കഴിച്ചിരിക്കുന്നു........നമുക്കിതു വിചിത്രമായിത്തോ
നാം. എന്തുകൊണ്ടെന്നാൽ, വിധിവിഹിതങ്ങളുടെ തൊ
യ വശങ്ങൾ മാത്രമേ നമുക്കു കാണാൻ കഴിവുള്ളൂ ......... നമ്മുടെ
സ്വന്തമായിട്ടുള്ളവയുടെ പോലും തെറ്റായ വശം ഇതുവരെ അ
വൻ എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവർത്തി
ച്ചിട്ടുണ്ട്. ഉർസുല രാജകുമാരിയുടെ വിവാഹിയായി പ
11<noinclude></noinclude>
0u3qdqueaw7q8pp1v4dhd3ljbb94m39
താൾ:Pellisum Melisandayum (Changampuzha).pdf/17
106
82039
241640
2026-06-18T14:01:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും സൗഭാഗ്യവാനാക്കിത്തീർക്കണമെന്നു ഞാൻ വിചാരിച്ചു........ ഏകാന്തത ഒരിക്കലും അവനു സഹ മായിരുന്നില്ല. അവന്റെ മായയുടെ മരണത്തിനുശേഷം സദാ അവൻ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241640
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
സൗഭാഗ്യവാനാക്കിത്തീർക്കണമെന്നു
ഞാൻ വിചാരിച്ചു........ ഏകാന്തത ഒരിക്കലും അവനു സഹ
മായിരുന്നില്ല. അവന്റെ മായയുടെ മരണത്തിനുശേഷം സദാ
അവൻ തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം
നീണ്ട നീണ്ട സമരങ്ങൾക്കും ചിരകാലമായി നിലനിന്നുപോ
ഒന്ന് ശത്രുതകൾക്കും ഒരന്ത്യ വിരാമം ഇടുമായിരുന്നു....അത
നെ ചെയ്യണമെന്ന് അവൻ നിശ്ചയിച്ചില്ല. അവനെങ്ങനെ
തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ....വിധിയുടെ വഴി
യിൽ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി
നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാൾ നന്നായിട്ടവനാ
ണറിവ്. ഉദ്ദേശ്യങ്ങളായ സംഭവങ്ങൾ എന്നൊരു കാ
തന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.
അവൻ എല്ലാപ്പോഴും അതിബുദ്ധിമാനും, വലിയ
ക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു... പെല്ല
ഗൗര
യിരുന്നെങ്കിൽ എനിക്കു മനസ്സിലാക്കാം. പക്ഷേ അവൻ....
അതും, അവന്റെ പ്രായത്തിൽ.... ആട്ടെ, ഒന്നാലോചിച്ചുനോ
, ആരെയാണവൻ നമ്മുടെ കൂട്ടത്തിലേ കൊണ്ടുവ
രാൻ പോകുന്നതു്? നിരത്തുവക്കിൽ നിന്നു
തൂക്കിയെടുത്ത
ഒരപരിചിത ജീവി. അവന്റെ മായയുടെ മരണത്തിനുശേഷം
അവന്റെ മകനും, കൊച്ചു നിയോൾഡിനു വേണ്ടി മാത്രമാ
ണ് അവൻ ജീവിച്ചു പോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന
കായ്യത്തിൽ അവൻ ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ
നിങ്ങൾ അതാ ഗ്രഹിച്ചതുകൊണ്ടു മാത്രമാണു........ എന്നിട്ടി
പ്പോൾ... കാട്ടിൽനിന്നു കിട്ടിയ ഒരു കൊച്ചുപെൺകിടാവ്....
അവൻ എല്ലാം മറന്നുപോയിരിക്കുന്നു.... നാമിനി എന്തു ചെ
യാനാണ്
18<noinclude></noinclude>
j7hsmdyymo0ly6s787bgpvhyhpuk1ye
താൾ:Pellisum Melisandayum (Changampuzha).pdf/18
106
82040
241641
2026-06-18T14:02:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും അതു പെല്ലീസാണ്. അവൻ കരഞ്ഞു കൊണ്ടിരിക്കയാ ടിരുന്നു. നീയാണോ പെല്ലീസ് കുറച്ചുകൂടി അടുത്തു വരൂ, എനിക്കു നിന്നെ വെളിച്ചത്തു കാണാൻ സാധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241641
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
അതു പെല്ലീസാണ്. അവൻ കരഞ്ഞു കൊണ്ടിരിക്കയാ
ടിരുന്നു.
നീയാണോ പെല്ലീസ് കുറച്ചുകൂടി അടുത്തു വരൂ,
എനിക്കു നിന്നെ വെളിച്ചത്തു കാണാൻ സാധിക്കുമല്ലോ....
ജ്യേഷ്ഠൻ കത്തിനോടൊപ്പം തന്നെ എനിക്കു മറെറാ
തെഴുത്തു കൂടി കിട്ടി എന്റെ സ്നേഹിതൻ മാലസിന്റെ
അടുത്തു നിന്നും ഒരെഴുത്തു. അയാൾ മരിക്കാറായി എന്നോട
യാൾ ചെല്ലാൻ പറയുന്നു. മരിക്കുന്നതിനു മുൻപ് എന്നെയൊ
ന്നു കണ്ടാൽ കൊള്ളാമെന്ന് അയാൾക്കു മോഹമുണ്ട്.
-
നിന്റെ ജ്യേഷ്ഠൻ മടങ്ങിവരികയല്ലേ.....അതിനുമുമ്പ
നീ പോകാനാഗ്രഹിക്കുന്നോ? നിന്റെ സ്നേഹിതൻ, പക്ഷേ,
അയാൾ വിചാരിക്കുന്നപോലെ അത്ര കലശലായ ദിനത്തി
ലൊന്നുമായിരിക്കില്ല.
അയാളുടെ കത്തിൽ ഓരോ വാചകങ്ങൾക്കിടയിലും മര
ണം തങ്ങിനില്ക്കുന്നുണ്ട് അത്ര പരിതാപമയമാണ് എഴുത്ത് ...
എന്നു മരിക്കുമെന്നുപോലും തനിക്കു സൂക്ഷ്മമായറിയാമെന്നു
അയാൾ പറയുന്നു. എനിക്കങ്ങനെ ഉദ്ദേശമുണ്ടെങ്കിൽ അയാ
ളുടെ അപേക്ഷയെ ഉല്ലംഘിക്കാൻ കഴിയുമെന്നും, പക്ഷേ പാ
ഴാക്കിക്കളയാൻ സമയമില്ലെന്നുമാണയാൾ പറയുന്നത്.........
18<noinclude></noinclude>
3tsi7colg2h8ir4c51s6dn9rjheq1qn
താൾ:Pellisum Melisandayum (Changampuzha).pdf/19
106
82041
241642
2026-06-18T14:02:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും വളരെ ദീർഘിച്ച ഒരു യാത്രയാണ്; ഞാൻ ഗോളാഡിന്റെ തി രിച്ചുവരവു കാണുകയാണങ്കിൽ, വളരെ വൈകിപ്പോകും..... എന്നിരുന്നാലും അല്പം കാക്കുകയാണ് ഭംഗി....' താൾ സൃഷ്ടിച്ചിരിക്കുന്നു
241642
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
വളരെ ദീർഘിച്ച ഒരു യാത്രയാണ്; ഞാൻ ഗോളാഡിന്റെ തി
രിച്ചുവരവു കാണുകയാണങ്കിൽ, വളരെ വൈകിപ്പോകും.....
എന്നിരുന്നാലും അല്പം കാക്കുകയാണ് ഭംഗി. നമുക്കു പ
റയാൻ സാധിക്കില്ല ഈ കുടിയ്ക്ക് നമുക്കായി വട്ടം കൂട്ടുന്നതെ
ഞാന്. അതിനെല്ലാം പുറമെ, നിന്റെ അച്ഛൻ, ഇവി
ടെ നിൻ കൺമുമ്പിൽത്തന്നെ, നിന്റെ സ്നേഹിതനേക്കാൾ
ആപരമായ നിലയിൽ ദീനം പിടിച്ചു കിടപ്പല്ലേ? അച്ഛ
ൻറയും സ്നേഹിതന്റെയും ഇടയിൽ ഒരു തെരഞ്ഞെടുപ്പു നട
ഞാൻ നിനക്കു സാധിക്കുമോ?
. പോകുന്നു.
ഇന്നു വൈകുന്നേരം തന്നെ തീർച്ചയായും വിളക്കു കൊ
രണ്ടുപേരും രണ്ടു വഴ
വഴിയായി
രംഗം നാലു
കൊട്ടാരത്തിന്റെ മുമ്പിൽ
| നവിയും മെലിസാന്ദയും പ്രവേശിക്കുന്നു.
ലിസാന്ദ
ഉദ്യാനങ്ങളിലെല്ലാം ഇരുട്ടാണ്. പിന്നെ....എന്തു വലി
കാടുകൾ. കൊട്ടാരത്തിനു ചുറ്റുമായി നാലു വശത്തും പരന്നു
കിടക്കുന്ന എന്തു വലിയ കാടുകൾ
അതെ ആദ്യമായി ഞാനിവിടെ വന്നപ്പോൾ അതെന്നെ
അത്ഭുതപ്പെടുത്തി. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ഒരാൾ
ഒരിക്കലും സുനെക്കാണാത്ത സ്ഥലങ്ങളുണ്ട്. പക്ഷേ ഒരാൾ
14
Digitized By Kerala Sahitya Akademi<noinclude></noinclude>
jl14lwbrcyzj05i7so0kzyej80mdr17
താൾ:Pellisum Melisandayum (Changampuzha).pdf/20
106
82042
241643
2026-06-18T14:03:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഇതിനോടെല്ലാം എളുപ്പത്തിൽ പരിചയപ്പെട്ടുപോകുന്നു........ അതു വളരെ നാൾക്കു മുമ്പാണു.... ഞാനിവിടെ താമസം തുട ങ്ങിയിട്ട് ഏതാണ്ടു നാല്പതു കൊല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241643
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഇതിനോടെല്ലാം എളുപ്പത്തിൽ പരിചയപ്പെട്ടുപോകുന്നു........
അതു വളരെ നാൾക്കു മുമ്പാണു.... ഞാനിവിടെ താമസം തുട
ങ്ങിയിട്ട് ഏതാണ്ടു നാല്പതു കൊല്ലത്തോളമായി....
മറവഴിക്ക
പോകൂ, നിനക്കു സമുദ്രത്തിലെ വെളിച്ചം കിട്ടും............
മെലിസാന്ദ
ഞാൻ താഴെ ഒരു ശബ്ദം
അതോ ആരോ ഒരാൾ നമ്മുടെ അടുത്ത
ണ്ട്.....ങ് ആ! അതു പല്ലിയാണു. ഏറെനേരം നിനക്കു
ണ്ടി കാത്തുനിന്നു നിന്നും അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്ന
പോലെ തോന്നുന്നു.....
മെലിസാന്ദ
അദ്ദേഹം ഇപ്പോഴും നമ്മെ കണ്ടിട്ടില്ല.
അവൻ നമ്മെ കണ്ടു കഴിഞ്ഞു. പക്ഷേ എന്തു ചെയ്യണമെ
ന്നു ശരിക്കറിഞ്ഞു കൂടാഞ്ഞിട്ടാണെന്നാണ് എനിക്കു തോ
അതേ.........ഞാൻ കടലിന്റെ അടുത്തേയ്ക്കും വരികയായി
ഞങ്ങളും അങ്ങനെതന്നെ വെളിച്ചം തേടിവരികയായി
എന്നു ഞങ്ങൾ. മറ്റു ഭാഗങ്ങളിലേക്കാൾ ഇവിടെ അല്പമൊരു
പ്രകാശം കൂടുതലുണ്ട്. പക്ഷേ കടൽ ഇരുളടഞ്ഞിരിക്കുന്നു.
ഇന്നു രാത്രി ഒരു കൊടുങ്കാറുണ്ടാകും. കുറച്ചുനാളായി
നിത്യവും രാത്രി ഒന്നുണ്ടാകാറുണ്ടു. എന്നിരുന്നാലും, എന്തൊ
15<noinclude></noinclude>
8dn4kylqgst17r2ubsndroj3jrf7mgt
താൾ:Pellisum Melisandayum (Changampuzha).pdf/21
106
82043
241644
2026-06-18T14:03:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും മെലിസാന്ദയും ഒരു ശാന്തതയാണിപ്പോൾ.......... സ്ഥിതിഗതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ട്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോ .O... ലിസാ അതാ, എന്തോ ഒന്നു തുറമുഖം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241644
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും മെലിസാന്ദയും
ഒരു ശാന്തതയാണിപ്പോൾ.......... സ്ഥിതിഗതികളെക്കുറിച്ചുള്ള
അജ്ഞതകൊണ്ട്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോ
.O...
ലിസാ
അതാ, എന്തോ ഒന്നു തുറമുഖം വിട്ട് അങ്ങനെ നീങ്ങി നീ
അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വി
ക്കുകൾ വളരെ ഉയരത്തിലാണ്....അതാ ആ ദീപക്കൂട്ടത്തി
ലേയ്ക്ക് നീങ്ങിക്കയറേണ്ട താമസമേയുള്ളു. നമുക്കിപ്പോൾ കാ
ണാൻ സാധിക്കും ആ കപ്പൽ.
നവീന്
അതു നമുക്കു കാണാൻ തരപ്പെടുമോ എന്തോ.........എ
നിക്കറിഞ്ഞു കൂടാ....കടലിൽ ഇപ്പോഴും ഒരു മൂടൽമഞ്ഞുണ്ട്....
മൂടൽ മഞ്ഞു ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണ
ലിസാന്ദ
അതേ ഞാൻ ഇതുവരെ കാണാത്ത ഒരു വെളിച്ചം അ
താ അവിടെ കാണുന്നുണ്ട്..
അത് ഒരു ദീപസ്തംഭത്തിൽ നിന്നാണ് ....നമുക്കിപ്പോഴും
കാണാൻ കഴിയാത്ത വെറേയുമുണ്ടു്.
മെലിസാന്ദ
കപ്പൽ വെളിച്ചത്താണ്....അതാ, അതു വളരെ അകല
ത്തിക്കഴിഞ്ഞിരിക്കുന്നു.
16
Digitized By Kerala Sahitya Akademi<noinclude></noinclude>
361kt50a72lw7l6mj2aeqkt8d3gbpg7
താൾ:Pellisum Melisandayum (Changampuzha).pdf/22
106
82044
241645
2026-06-18T14:03:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് അതൊരു വിദേശക്കപ്പലാണ്... നമുക്കുള്ളതിനേക്കാള ല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു..... മെലിസാന്ദ എന്നെ ഇവിടെ കൊണ്ടുവന്നു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241645
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
അതൊരു വിദേശക്കപ്പലാണ്... നമുക്കുള്ളതിനേക്കാള
ല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു.....
മെലിസാന്ദ
എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണത്.
കാറ്റുപോയ മുഴുവൻ വിടുത്തിപ്പിടിച്ച് അതങ്ങനെ പാ
പോവുകയാണ്.
മെലിസാന്ദ
എന്നെ ഇവിടെ കൊണ്ടുവന്നു വിട്ടു കപ്പലാണ് തു.........
വലിയ കാറ്റു പായകൾ അതിനുണ്ട് .......അതിന്റെ കാ
പായകൾ കണ്ടാണ് ഞാനതിനെ തിരിച്ചറിയുന്നതു്.............
ഇന്നു രാത്രി മഹാദു ഘടം പിടിച്ചതായിരിക്കും അതിൻറ
യാത്ര. കടലിൽ വലിയ കോളിളക്കമുണ്ടാകാനിടയുണ്ട്.
മെലിസാന്ദ
പിന്നെന്തിനാണിന്നുതന്നെ അതു തുറമുഖം വിട്ടുപോകു
ന്നത് ?.... അതാ, ഇപ്പോൾ ഒരാൾക്ക് അതിനെ കഷ്ടിച്ചൊന്നു
....... പക്ഷേ അതു വല്ല പാറമേലോ മറ
കാണാന
വളരെ വേഗത്തിൽ രാത്രിയായിത്തുടങ്ങുന്നു......
ആരും
(നിശ്ശബ്ദത)
ഇനിയൊന്നും തന്നെ ശബ്ദിക്കാൻ ഭാവിച്ചിട്ടി
............നിങ്ങൾക്കിനിയൊന്നും തന്നെയില്ലേ അന്യോനം
സംസാരിക്കാൻ ?.... അകത്തേയ്ക്കു പോകാൻ സമയമായി.
17<noinclude></noinclude>
qwrkr4pqxrbmjlh92dlhwv1yi36kdrf
താൾ:Pellisum Melisandayum (Changampuzha).pdf/23
106
82045
241646
2026-06-18T14:03:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ലീസ്, മെലിസാന്ദയും വഴികാണിച്ചു കൊടുക്കും എനിക്കകത്തു പോയി ഒരു നിമിഷം കൊച്ചനിയോൾഡിനെ ഒന്നു കാണ ണ്ടിയിരിക്കുന്നു. പെല്ലീസ് കടലിനു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241646
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലീസ്, മെലിസാന്ദയും വഴികാണിച്ചു കൊടുക്കും എനിക്കകത്തു
പോയി ഒരു നിമിഷം കൊച്ചനിയോൾഡിനെ ഒന്നു കാണ
ണ്ടിയിരിക്കുന്നു.
പെല്ലീസ്
കടലിനു മീതേ ഒന്നുംതന്നെ ഇനി കാണാനില്ല....
മെലിസാന്ദ
ഞാൻ വേറെയും ചില വിളക്കുകൾ കാണുന്നു.
അത് ആ മറ്റുള്ള ദീപസ്തംഭങ്ങളിൽനിന്നാണ് .....നീ ക
ടലിലെ ആ ഇരമ്പം കേൾക്കുന്നോ?....... കാറ്റു കൊടുമ്പിരി
ക്കൊള്ളുന്നതാണത്. നമുക്ക് വഴിയേ ചുവട്ടിലേയ്ക്കു പോകാം.....
നീ... നിന്റെ കൈ എനിക്കു തരുമോ?
മെലിസാന്ദ
നിങ്ങൾ നോക്കൂ, എന്റെ ഉള്ളം കൈ മുഴുവൻ........
ഞാൻ നിൻ കണം പിടിച്ചുകൊള്ളാം....കിഴു
ക്കാം തൂക്കാണ് വഴി..... വല്ലാത്ത ഇരുട്ടും........പക്ഷേ, നാളെ
ഞാൻ പോയേ.
മെലിസാന്ദ
ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്ന
18<noinclude></noinclude>
ieqkwofquttsoowz3hdvb67h6jebdds
താൾ:Pellisum Melisandayum (Changampuzha).pdf/24
106
82046
241647
2026-06-18T14:03:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാമങ്കം രംഗം ഒന്നു ഉദ്യാനമണ്ഡപത്തിൽ ഒരു നീരുറവ്. പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു. നിനക്കറിഞ്ഞു കൂടാ എവിടെയാണ് ഞാൻ നിന്നെക്കൊ വന്നിട്ടുള്ളതെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241647
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാമങ്കം
രംഗം ഒന്നു
ഉദ്യാനമണ്ഡപത്തിൽ ഒരു നീരുറവ്.
പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു.
നിനക്കറിഞ്ഞു കൂടാ എവിടെയാണ് ഞാൻ നിന്നെക്കൊ
വന്നിട്ടുള്ളതെന്ന്. മദ്ധ്യാഹ്നത്തോടടുപ്പിച്ച്, ഉദ്യാനങ്ങളിൽ
വല്ലാത്ത ചൂടുതുടങ്ങുമ്പോൾ, സാധാരണയായി ഞാൻ ഇവിടെ
വന്നിരിക്കുക പതിവാണ്.
ശ്വാസം മുട്ടിക്കുന്ന ഒരു കാറ്റാ
ണിന്നു മരങ്ങളുടെ തണലിൽപ്പോലും
ഓ! നല്ല തെളിഞ്ഞ വെള്ളമാണിതിലെ....
ശീതകാലത്തെപ്പോലെ തണുത്തതും. ഇതാരും തിരിഞ്ഞു
നോക്കാതിട്ടിരുന്ന കാലപ്പഴക്കമുള്ള ഒരു കിണറാണ്. എല്ലാവ
രും പറയുന്നു. ഒരുകാലത്ത് ഇതൊരു മാന്ത്രികശക്തിയുള്ള നീരു
റവായിരുന്നു. ഇതിലെ വെള്ളം അന്ധന്മാരുടെ കണ്ണുകൾ
കാഴ്ചശക്തി കൊടുത്തിരുന്നുവത്രേ. കുരുടന്മാരുടെ കിണറ്
എന്നാണിന്നും ഇതിനെ വിളിച്ചുവരുന്നത്.
ലിസാന്ദ
ഇപ്പോഴൊന്നും ഇതു ക നടന്മാരുടെ കണ്ണ് തുറപ്പിക്കാറി
19<noinclude></noinclude>
p6w0x707cy6kexgu0dh2plddzwyffmp
താൾ:Pellisum Melisandayum (Changampuzha).pdf/25
106
82047
241648
2026-06-18T14:04:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തന്നിര ക കൊണ്ട് ആരും ഇതിനടുത്തു വരുന്നില്ല.. മെലിസാന്ദ ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241648
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തന്നിര
ക കൊണ്ട് ആരും ഇതിനടുത്തു വരുന്നില്ല..
മെലിസാന്ദ
ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിടത്തും ഒരു ശ
ബം പോലും കേൾക്കുന്നില്ല.
എല്ലായ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉ
റങ്ങുന്നതു കേൾക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചു
ററും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വ
ത്തിരിക്കുവാൻ നീ ഇഷ്ടപ്പെടുന്നോ? ആരശ്മികൾ ഒരിക്കലും
അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ടു്..
മെലിസാന്ദ
ഞാൻ സ്ഫടികം കൊണ്ടുള്ള ഈ മതിലിന്മേൽ കിടക്കാൻ
പോവുകയാണ് വെള്ളത്തിന്റെ അടിത്തട്ട് കാണാൻ ഞാൻ
ഇഷ്ടപ്പെടുന്നു.........
അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അ
ഈ സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആ
മറിഞ്ഞു ക
ടാ എവിടെ നിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്നു......പ
ക്ഷേ, ഭൂമിയുടെ അടിത്തട്ടുകളിൽ നിന്നായിരിക്കാം.........
'
മെലിസാന്ദ
അടിത്തട്ടിൽ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കിൽ
ഒരുവൻ പക്ഷേ അതു കാണാൻ സാധിച്ചേയ്ക്കാം........
പെല്ലീസ്
20<noinclude></noinclude>
9l0zd68zj0kc6vs9rwrmpw2b5y54g64
താൾ:Pellisum Melisandayum (Changampuzha).pdf/26
106
82048
241649
2026-06-18T14:04:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ലിസാന്ദ ആ വെള്ളമൊന്നു തൊടണം, എനിക്ക് ..... വഴുതാതെ സൂക്ഷിച്ചുകൊള്ളണം..... ഞാൻ നിന്റെ ക പിടിക്കാം........ മെലിസാന്ദ രണ്ടു കൈയും എനിക്കു മുക്കണം....' താൾ സൃഷ്ടിച്ചിരിക്കുന്നു
241649
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലിസാന്ദ
ആ വെള്ളമൊന്നു തൊടണം, എനിക്ക് .....
വഴുതാതെ സൂക്ഷിച്ചുകൊള്ളണം..... ഞാൻ നിന്റെ ക
പിടിക്കാം........
മെലിസാന്ദ
രണ്ടു കൈയും എനിക്കു മുക്കണം....ഇന്നെൻ കണ്ണ്,
എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു........
ഓ! ഓ! സൂക്ഷിക്കണേ! സൂക്ഷിക്കണേ! മെലിയാൻ.......
കാ.....നിന്റെ തലമുടി.........
സ്വയം നിവർന്നുനിന്നിട്ട്)
എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാദ്ധ്യമല്ല....
പെല്ലീസ്
നിന്റെ തലമുടി വെള്ളത്തിൽ മുങ്ങിപ്പോയി....
അതേ, അത് അതിനെൻ കൈകളേക്കാൾ നീളമു
ക്കാൾ നീളമുള്ളതാണ് ........
(നിശ്ശബ്ദത)
പെല്ലീസ്
ഇ
ള്ള മറെറാരു നീരുറവിനടുത്തു വെച്ചാണ് അ
മുട്ടിയതല്ലേ?.......
ന്നാടെ പാഞ്ഞു
21<noinclude></noinclude>
6ar23555nbx7pz9z2b3xzi9f17yae6c
താൾ:Pellisum Melisandayum (Changampuzha).pdf/27
106
82049
241650
2026-06-18T14:05:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും - ലിസാന്ദ പെല്ലീസ് അദ്ദേഹം നിൻ വളരെ അടുത്തായിരുന്നോ? മെലിസാന്ദ അതോ അദ്ദേഹം എന്നെ ചുംബിക്കുവാൻ ആവശ്യ പെല്ലി നീയാകട്ടെ, അനുവദിക്കയുമി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241650
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
-
ലിസാന്ദ
പെല്ലീസ്
അദ്ദേഹം നിൻ വളരെ അടുത്തായിരുന്നോ?
മെലിസാന്ദ
അതോ അദ്ദേഹം എന്നെ ചുംബിക്കുവാൻ ആവശ്യ
പെല്ലി
നീയാകട്ടെ, അനുവദിക്കയുമില്ല
ഇല്ല.
പെല്ലീസ്
എന്തുകൊണ്ടില്ല
മെലിസാന്ദ
ഓ ഓ വെള്ളത്തിന്റെ അടിത്തട്ടിൽ എന്തോ ഒന്നു നി
ി മറയുന്നതു ഞാൻ കാണുകയുണ്ടായി........
പെല്ലീസ്
സൂക്ഷിക്കണേ! സൂക്ഷിക്കണേ! നീ അകത്തു വീണുപോ
കും എന്തോ ഒന്നു നീ കൈയിലിട്ടു കളിക്കുന്നുണ്ടല്ലോ; എന്താ
മെലിസാന്ദ
അദ്ദേഹം എനിക്കു തന്ന മോതിരം........
സൂക്ഷിക്കണേ! നീയതു കളഞ്ഞു .........
ലിസാന്ദ
കൈയിന്റെ നില എനിക്കു നല്ല
ഇല്ല, ഇല്ല. എന്റെ
നിശ്ചയമുണ്ട്.
22
Digitized By Kerala Sahitya Akademi<noinclude></noinclude>
h3szzdo3nqgxq05aj5e03lcq4yxatft
താൾ:Pellisum Melisandayum (Changampuzha).pdf/28
106
82050
241651
2026-06-18T14:05:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് അങ്ങനെ കളിക്കല്ല, അത്ര അഗാധമായ ജലത്തിന്നു മ മെലിസാന്ദ എന്റെ കൈയും നല്ല വഴക്കമുണ്ട്. ഒരിക്കലും പിടി പെല്ലീസ് സുപ്രഭയിൽ അതെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241651
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
അങ്ങനെ കളിക്കല്ല, അത്ര അഗാധമായ ജലത്തിന്നു മ
മെലിസാന്ദ
എന്റെ കൈയും നല്ല വഴക്കമുണ്ട്. ഒരിക്കലും പിടി
പെല്ലീസ്
സുപ്രഭയിൽ അതെങ്ങനെ വെട്ടിത്തിളങ്ങുന്നു. അ
പൊക്കത്തിൽ അത് ആകാശത്തേയ്ക്കങ്ങനെ എറിയല്ലേ!.......
മെലിസാന്ദ
അതു
മെലിസാന്ദ
അതു വീണുപോയി....വെള്ളത്തിൽ........
എവിടെയാണത്
ലിസാന
എനിക്കതു കീഴോട്ടു പോകുന്നതു കാണാനൊക്കുന്നില്ല...
അതാ, അതാണവിടെ ആ മിന്നുന്നതെന്നു തോന്നുന്നു........
എന്റെ മോതിരം
അതെ, അതാ അവിടെ........
മെലിസാന്ദ
""
ഓ! ഓ! അതു നമ്മിൽ നിന്നും വളരെ അകലത്താണു്....
അല്ല, അല്ല, അങ്ങനെയല്ലത്.... അതു നഷ്ടപ്പെട്ടു... നഷ്ടപ്പെട്ടു.
28<noinclude></noinclude>
jw5mfk74a4nr1pom6xw9g4rh41b41lf
താൾ:Pellisum Melisandayum (Changampuzha).pdf/29
106
82051
241652
2026-06-18T14:07:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും വെള്ളത്തിനുമീതെ ഒരു വലിയ വൃത്തമല്ലാതെ യാതൊന്നും ബാ ക്കി നിൽക്കുന്നില്ല....എന്താ നാം ചെയ്യുക നാമിപ്പോളിനി ഒരു മോതിരത്തെസ്സംബന്ധിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241652
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
വെള്ളത്തിനുമീതെ ഒരു വലിയ വൃത്തമല്ലാതെ യാതൊന്നും ബാ
ക്കി നിൽക്കുന്നില്ല....എന്താ നാം ചെയ്യുക നാമിപ്പോളിനി
ഒരു മോതിരത്തെസ്സംബന്ധിച്ചു നീയിത്രമാത്രം അസ
സ്ഥയാവരുത്....സാരമില്ല.... പക്ഷേ, വീണ്ടും നമുക്കതു കണ്ട
പിടിക്കാം.
അല്ലെങ്കിൽ വേറൊന്നു
മെലിസാന്ദ
നമുക്കു കണ്ടു
ഇല്ലില്ല....ഇനിയൊരിക്കലും നാമതു കണ്ടെത്തുകയി
അതുപോലുള്ള മറെറാന്നും ഒരിക്കലും നമുക്കൊട്ടു കിട്ടുകയുമി
ല്ല....ഞാൻ കരുതി അതെന്റെ
കൈയിൽത്തന്നെ ഞാൻ പി
ടിച്ചു എന്ന്....
ഞാനെന്റെ കൈവിരലെല്ലാം മുറുക്കി അടച്ചു
പിടിച്ചു. അങ്ങനെയെല്ലാമായിട്ടും അതു വീണുപോയി. ഞാ
നതു സയൻറിക്കു വളരെ പൊക്കത്തിൽ എറിഞ്ഞു.
വരൂ, വരൂ, നമുക്ക് ഇനിയൊരു ദിവസം വീണ്ടും വ
രാം....വരൂ, നേരമായി. നമ്മെ കണ്ടുപിടിക്കാൻ അവരി
പ്പോൾ ഇങ്ങോട്ടു വരുന്നുണ്ടാവും. മോതിരം വീണപ്പോൾ ഉ
മണി അടിക്കുകയായിരുന്നു.
ഗോളാഡിനോടു നാം എന്തു പറയും, അതെവിടെ എ
24<noinclude></noinclude>
rfr2kkcul1103lmni1ql5vpkdpsva1y
താൾ:Pellisum Melisandayum (Changampuzha).pdf/30
106
82052
241653
2026-06-18T14:07:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും രംഗം രണ്ടു കൊട്ടാരത്തിൽ ഒരു മുറി തന്റെ മഞ്ചത്തിൽ ശയിച്ചുകൊണ്ടിരിക്കുന്നമട്ടിൽ ഗോളാഡ് പ്രത്യക്ഷപ്പെടുന്നു ഗോളാഡ് ആ! ആ! എല്ലാം വേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241653
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
രംഗം രണ്ടു
കൊട്ടാരത്തിൽ ഒരു മുറി
തന്റെ മഞ്ചത്തിൽ ശയിച്ചുകൊണ്ടിരിക്കുന്നമട്ടിൽ ഗോളാഡ്
പ്രത്യക്ഷപ്പെടുന്നു
ഗോളാഡ്
ആ! ആ! എല്ലാം വേണ്ടപോലെ തന്നെ അങ്ങനെ കഴി
ഞ്ഞു കൂടുന്നു; അതൊരിക്കലും ഗൗരവമുള്ള സംഗതിയായിത്തീ
രില്ല. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്നു വിവരിക്കാൻ
എനിക്കു സാദ്ധ്യമല്ല. ഞാൻ വനത്തിൽ നിർബാധം വേട്ട
യാടുകയായിരുന്നു. യാതൊരു കാരണവും കൂടാതെ എൻ
കുതിരയുണ്ട് എടുത്തൊരു ചാട്ടം. അവൻ അസാധാരണമാ
യിട്ടെന്തെങ്കിലും കണ്ടോ?....
അതേസമയത്തു മണി പന്ത്രണ്ടടി
ക്കുന്നതു ഞാൻ എണ്ണിക്കൊണ്ടിരിക്കയായിരുന്നു.... പന്ത്രണ്ടാമ
ത്തെ കൊട്ടലിൽ അവൻ പേടിച്ചരണ്ട്, കണ്ണുകാണാത്തതും
പേപിടിച്ചതുമായ ഒന്നിനെപ്പോലെ ഓടിപ്പാഞ്ഞ് ഒരു കൂ
റൻ മരത്തിന്മേൽച്ചെന്നൊരടി!.... ഞാൻ പിന്നെ ഒന്നും കേ
ട്ടില്ല. എന്തു സംഭവിച്ചുവെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ
വീണു; അവൻ എന്റെ മീതേയും വീണിരിക്കണം. ആ കാ
ടാകമാനം എന്റെ നെഞ്ചത്ത് അമർന്നിരിക്കുകയാണെന്നു എ
നിക്കു തോന്നി. എന്റെ ചങ്ക് തകർന്ന തവിടായിപ്പോയെ
ന്നു ഞാൻ കരുതി. പക്ഷേ നല്ല കടുപ്പമുള്ളതാണ് എന്റെ
മാർത്തട്ട് .... അതു വലിയ ഗൗരവമുള്ള കായം പോലെ തോ
മെലിസാന്ദ
അല്പം വെള്ളം കുടിക്കാൻ അങ്ങു ഇഷ്ടപ്പെടുന്നോ?
25<noinclude></noinclude>
m4vjh3y5e6rg378qj9ragjcdndysaun
താൾ:Pellisum Melisandayum (Changampuzha).pdf/31
106
82053
241654
2026-06-18T14:07:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '+ പെല്ലീസും മെലിസാന്ദയും ന്നില്ല. ഗോളാഡ് നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്ക മെലിസാന്ദ വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?....ഇതാ, ഇ തിന്മേൽ ലേശമൊരു രക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241654
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>+
പെല്ലീസും മെലിസാന്ദയും
ന്നില്ല.
ഗോളാഡ്
നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്ക
മെലിസാന്ദ
വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?....ഇതാ, ഇ
തിന്മേൽ ലേശമൊരു രക്തത്തിന്റെ പാടുണ്ട്.
ഗോളാഡ്
വേണ്ട, വേണ്ട! അതൊന്നും സാരമില്ല. ഇതാ ഇപ്പോൾ
ദേ ഈ ചുണ്ടിന്റെ ഇവിടന്നു അല്പം ചോര പൊടിച്ചു. പ
ഇനിയും അതാവർത്തിച്ചേക്കാം.........
മെലിസാന്ദ
2
അങ്ങേയ്ക്കും നല്ല നിശ്ചയമുണ്ടോ?.... വലിയ വേദന വല്ല
തും തോന്നുന്നോ?
ഗോളാസ്
ഇല്ല, ഇല്ല. ഇതൊന്നും സാരമില്ല. ഇതിനേക്കാളൊക്കെ
ദുർഘടം പിടിച്ച എന്തെല്ലാം ഞാൻ കടന്നു പോന്നിരിക്കുന്നു.
രക്തത്തിനോടും ഉരുക്കിനോടും ഞാൻ പരുവപ്പെട്ടവനായിരി
ഒരു കൊച്ചു കുഞ്ഞിതൊന്നുമല്ല ഈ എല്ല
ഒട്ടും തന്നെ കുണ്ഠിതപ്പെടേണ്ടതായില്ല........
മെലിസാന്ദ
കണ്ണടച്ചുപിടിച്ച് അതൊന്നുറങ്ങാൻ ശ്രമിക്കൂ....ഞാൻ
രാത്രി മുഴുവൻ ഇവിടെ ഇരുന്നു കൊള്ളാം.
ഗോളാഡ്
വേണ്ട, വേണ്ട! നിന്നെ ഞാനങ്ങനെ ബുദ്ധിമുട്ടിക്കില്ല.
ഒന്നും എനിക്കാവശ്യപ്പെടേണ്ടി വരില്ല. ഞാൻ ഒരു കുഞ്ഞി
തെപ്പോലെ കിടന്നുറങ്ങിക്കൊള്ളാം.... എന്താണിതു മെലിസ്
? എന്താണ് നീ പെട്ടെന്നിങ്ങനെ കരയുന്നതു്?
26<noinclude></noinclude>
2o3re9vg9ifwqggrmd0ed0j1be7gfcy
താൾ:Pellisum Melisandayum (Changampuzha).pdf/32
106
82054
241655
2026-06-18T14:14:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും മെലിസാന്ദ പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ....ഞാനും സുഖമില്ലാത്തവളാണ് ! നിനക്കും സുഖമില്ലേ? എന്താണ് നിന്നെ വേദനിപ്പി ക്കുന്നത്? മെലിസാൻ, നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241655
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
പൊട്ടിക്കരഞ്ഞു കൊണ്ട്
ഞാൻ....ഞാനും സുഖമില്ലാത്തവളാണ് !
നിനക്കും സുഖമില്ലേ? എന്താണ് നിന്നെ വേദനിപ്പി
ക്കുന്നത്? മെലിസാൻ, നിന്നെ വേദനിപ്പിക്കുന്നതെന്താണ്?
മെലിസാന്ദ
എനിക്കറിഞ്ഞു കൂടാ.... എനിക്കിവിടെ അസുഖം തോന്നു
ന്നു....അങ്ങയോടു് ഇന്നു ഞാനതങ്ങു പറഞ്ഞു കളയാം; പ്രഭോ,
ഞാൻ ഇവിടെ സന്തുഷ്ടയല്ല........
ഗോളാഡ്
?
എന്തുകൊണ്ട്? എന്തു സംഭവിച്ചു മെലിസാന്ദ്രം എന്താ
ണ് സംഗതി?....യാതൊരു സംശയവുമില്ലാതിരുന്ന ഞാൻ....
എന്തിനു്.... എന്തു സംഭവിച്ചു? ആരെങ്കിലും നിന്നോടു രസമി
ല്ലാത്ത മട്ടിൽ പെരുമാറിയോ?.... നിന്നെ ആരെങ്കിലും ഉപദ
വിക്കയുണ്ടായോ?
മെലിസാന്ദ
ഇല്ല, ഇല്ല; ആരും.... ഒരാളെങ്കിലും എന്നോടു ലേശം
പോലും തെറ്റു കാണിച്ചിട്ടില്ല.... അതല്ല....അതല്ല... പക്ഷേ....
പക്ഷേ, ഇനി അരനിമിഷം പോലും എനിക്കിവിടെ താമസി
ക്കുക സാദ്ധ്യമല്ല.... എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞു കൂ
ടാ....ഇവിടെനിന്നു പോകാൻ ഞാനാശിക്കുന്നു....പോകാൻ
....ഇനിയും ഇവിടെയിങ്ങനെ താമസിച്ചാൽ.... ഞാൻ മരിച്ചു
പോകും.......
ഗോളാഡ്
പക്ഷേ, എന്തെങ്കിലും സംഭവിച്ചിരിക്കണം. നീ എ
ന്തോ എന്നിൽ നിന്നു മറച്ചു വെയ്ക്കുകയാണ്; എന്താ, അല്ലേ?
27<noinclude></noinclude>
grhxojlw9ixrez0801ouqkza12b254i
താൾ:Pellisum Melisandayum (Changampuzha).pdf/33
106
82055
241656
2026-06-18T14:15:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും വാസ്തവം മുഴുവൻ എന്നോടു തുറന്നുപറയൂ, മെലിസാ..... മെലിസാന്ദ അല്ലല്ല; പല്ലില്ല; ആരുമല്ല; അങ്ങ് എന്നെ മന സ്സിലാക്കാൻ കഴികയില്ല.... ഗോളാഡ് എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241656
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
വാസ്തവം മുഴുവൻ എന്നോടു തുറന്നുപറയൂ, മെലിസാ.....
മെലിസാന്ദ
അല്ലല്ല; പല്ലില്ല; ആരുമല്ല; അങ്ങ് എന്നെ മന
സ്സിലാക്കാൻ കഴികയില്ല....
ഗോളാഡ്
എന്തുകൊണ്ടെനിക്കു മനസ്സിലാക്കിക്കൂടാ?....നീയെന്നാ
ടൊന്നും പറയില്ലെങ്കിൽ, നിനക്കു വേണ്ടി എനിക്കു പിന്നെ
ന്തു ചെയ്യാൻ കഴിയും?....എന്നോടെല്ലാം തുറന്നു പറയൂ; ഞാ
നെല്ലാം മനസ്സിലാക്കിക്കൊള്ളാം.
എന്താണതെന്നും എനിക്കു തന്നെ അറിഞ്ഞുകൂടാ....അതെ
നാ. ന്നു ഞാൻ തന്നെ ശരിയായറിയുന്നില്ല. നിങ്ങളോടു
പറയാൻ എനിക്കു കഴിവുണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ
ചെയ്തേനേ....എന്നേക്കാൾ ശക്തിയേറിയ എന്തോ ആണ
1
വരൂ പറയുന്നതു കേൾക്കൂ മെലിസാ ഞാൻ നിന
ക്കു വേണ്ടി എന്തു ചെയ്യണം? നീയൊരു കൊച്ചുകുഞ്ഞും മ
റൊന്നുമല്ല എന്നെയാണോ നീ വിട്ടുപിരിയാൻ ആഗ്രഹി
ക്കുന്നത്
-
മെലിസാന്ദ
ഓ! അല്ല, അല്ല. അതല്ല.... ഞാൻ ഇവിടെ നിന്നു പോ
കാൻ ഇഷ്ടപ്പെടുന്നു; പക്ഷേ അത് അങ്ങയോടൊന്നിച്ചാണ്....
ഇവിടെ യാണ് എനിക്കിനി താമസിക്കാൻ സാധിക്കാത്തത്
എനിക്കൊരു തോന്നൽ ഞാൻ ഇനി അധികനാൾ ജീവി
$
28<noinclude></noinclude>
2g5gvgd7ob6m10u55sct5b2py1h7yco
താൾ:Pellisum Melisandayum (Changampuzha).pdf/34
106
82056
241657
2026-06-18T14:15:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് പക്ഷേ, എങ്ങനെയെല്ലാമായിരുന്നാലും, എന്തെങ്കിലു മൊരു കാരണം കാണണം. അവർ വിചാരിക്കും നിനക്കു ഭ്രാന്താണെന്ന്. നിന്നിൽ അവർ ബാലിശങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241657
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
പക്ഷേ, എങ്ങനെയെല്ലാമായിരുന്നാലും, എന്തെങ്കിലു
മൊരു കാരണം കാണണം. അവർ വിചാരിക്കും നിനക്കു
ഭ്രാന്താണെന്ന്. നിന്നിൽ അവർ ബാലിശങ്ങൾ ആ
രോപിക്കും..., ആട്ടെ, ഏതെങ്കിലും സംഗതിവശാൽ അ
പീസാണോ? അവൻ കൂടടെ നിന്നോടു സംസാരിക്കു
ന്നില്ലെന്ന് എനിക്കു തോന്നുന്നു........
മെലിസാന്ദ
അതെ, അതെ. അദ്ദേഹം വല്ലപ്പോഴുമൊന്ന് എന്നോടെ
ന്തെങ്കിലും സംസാരിക്കും....അദ്ദേഹത്തിനും എന്നോടിഷ്ടമില്ലെ
ന്നു തോന്നുന്നു....അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാനതു കണ്ടി
ട്ടുണ്ടു്....പക്ഷേ, എന്നെ കണ്ടുമുട്ടുന്ന സന്ദഭങ്ങളിലെല്ലാം എ
ന്തെങ്കിലും എന്നോടദ്ദേഹം സംസാരിക്കാതിരിക്കാറില്ല.......
ഗോളാസ്
സ്വഭാവമാ
നീയതു തെറ്റിദ്ധരിക്കരുത്. അതവൻ
........അവൻ എപ്പോഴും അങ്ങനെതന്നെയായിരുന്നു.
ഉണ്ടാരു വിചിത്രരീതിക്കാരനാണ് പുള്ളി. പോരെങ്കിൽ ഇ
പ്പോഴാകട്ടെ, അവന്റെ മനസ്സിനു വല്ലാത്തൊരു കുണ്ഠിതവും
കടന്നുകൂടിയിട്ടുണ്ടു... മരിക്കാൻ കിടക്കുന്ന ഒരു സ്നേഹിതനെ
പോയിക്കാണാൻ തരപ്പെടാത്തതുകൊണ്ട്, ഇപ്പോൾ അവ
ൻറ ചിന്ത മുഴുവൻ അയാളിലാണ്. അവന്റെ ഈ മട്ടെ
ല്ലാം മാറും; അവൻ വ്യത്യാസപ്പെടും; നിനക്കു തന്നെ കാണാം;
അവൻ ചെറുപ്പമാണ്........
മെലിസാന്ദ
29<noinclude></noinclude>
re5djse3z773i822w1guec78ni5gcwd
താൾ:Pellisum Melisandayum (Changampuzha).pdf/35
106
82057
241658
2026-06-18T14:15:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ല്ലീസും മെലിസാന്ദയും **** ഗോളാഡ് അതു പിന്നെന്താണ് ? ഞങ്ങൾ ഇവിടെ നയിക്കുന്ന ജീവിതം നിനക്കു പിടിക്കുന്നില്ലേ? നിനക്കിവിടെ വല്ലാത്ത മുഷിവു തോന്നുന്നുണ്ടോ? കൊട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241658
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ല്ലീസും മെലിസാന്ദയും
****
ഗോളാഡ്
അതു പിന്നെന്താണ് ? ഞങ്ങൾ ഇവിടെ നയിക്കുന്ന
ജീവിതം നിനക്കു പിടിക്കുന്നില്ലേ? നിനക്കിവിടെ വല്ലാത്ത
മുഷിവു തോന്നുന്നുണ്ടോ? കൊട്ടാരം വളരെ പഴയതും ഇരുട
ഞ്ഞതുമാണ്.... വളരെ തണുപ്പുള്ളതും അഗാധവുമാണു്....അതു
പരമാം തന്നെ. ഇതിൽ ജീവിക്കുന്നവരെല്ലാം വളരെ പ്രാ
യംചെന്നവരുമാണു്....വെളിച്ചം കടക്കാത്ത വനവീഥികളോടു
കൂടിയ ഈ നാടും നിനക്കു മുഷിപ്പനായിത്തോന്നിയേക്കാം.
പക്ഷേ, ഒരാൾക്കു വേണമെന്നുണ്ടെങ്കിൽ, ഇതെല്ലാം കൂടുതൽ
ഉല്ലാസകരമാക്കിത്തിക്കാൻ സാധിക്കും. പിന്നെ, ആനന്ദം,
ആനന്ദം ഒരാൾക്കു ദിവസവും മുടങ്ങാതെ ങ്ങ നെ ആനന്ദത്തെ
ആലിംഗനം ചെയ്യുക സാദ്ധ്യമല്ല. വസ്തുക്കളെ അവ വി
ക്കുന്ന ആ നിലയിൽത്തന്നെ എടുക്കണം. എന്നിരുന്നാലും,
എന്നോടെന്തെങ്കിലുമൊന്നു പറയൂ. എന്തുമായിക്കൊള്ളട്ടെ,
പറയു
നീ ആഗ്രഹിക്കുന്നത് എന്നും ഞാൻ ചെയ്യാം........
ലിസാന്ദ
അതെ, അതെ; അതു പരമാമാണ്....ഒരാൾ ഇവിടെ
ഒരിക്കലും ആകാശം കാണുന്നില്ല... ഞാൻ ഇന്നു രാവിലെ ആ
ദ്യമായിട്ടൊന്നു കണ്ടു........
ഗോളാഡ്
m
അതാണോ നിന്നെ കരയിക്കുന്നത്, എന്റെ പാവപ്പെട്ട
ലിസാ ? അതല്ലാതെ മറെറാന്നുമല്ലോ - നീ കണ്ണീർ പൊ
ഴിക്കുന്നതു നിനക്കാകാശം കാണാൻ കഴിയാത്തതുകൊണ്ടാ
ണോ? വരൂ, വരൂ; അത്തരം കായ്യങ്ങളെക്കുറിച്ചു കുടിക
പ്പെട്ടു കരയാൻ ഒരാളെ ഒരു വനനുവദിക്കാവുന്ന പ്രായം നി
നക്കു കഴിഞ്ഞു പോയി. പിന്നെ, ഇവിടെ ഉഷ്ണകാലമില്ലേ?
ഇതാ തുടങ്ങാറായിപ്പോയി. നിത്യവും നീ പിന്നെ ആകാശം
80<noinclude></noinclude>
6cw9bgjoww8qclqioafkiuwqcj9y6jx
താൾ:Pellisum Melisandayum (Changampuzha).pdf/36
106
82058
241659
2026-06-18T14:16:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10. പെല്ലീസും മെലിസാന്ദയും കാണും... പിന്നെ, അടുത്ത കൊല്ലം....വരൂ, നിന്റെ ക എനിക്കു തരൂ നിന്റെ ആ കൊച്ചുകൈ രണ്ടും എനിക്കി തരൂ! (അദ്ദേഹം അവളുടെ കൈകൾ എടുക്കുന്നു . കാ പിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241659
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>10.
പെല്ലീസും മെലിസാന്ദയും
കാണും... പിന്നെ, അടുത്ത കൊല്ലം....വരൂ, നിന്റെ ക
എനിക്കു തരൂ നിന്റെ ആ കൊച്ചുകൈ രണ്ടും എനിക്കി
തരൂ! (അദ്ദേഹം അവളുടെ കൈകൾ എടുക്കുന്നു . കാ
പിപൂക്കളെപ്പോലെ എനിക്കു ഞൊടിരിക്കാൻ സാ
ധിക്കുന്ന ഈ കുഞ്ഞിക്കയ്ക്കുകൾ.....! ഞാൻ നിനക്കു ത
ന്ന മോതിരം എവിടെ ?
മോതിരമോ ?
ലിസാന്ദ
ഗോളാഡ്
അതെ നമ്മുടെ വിവാഹമോതിരം.... എവിടെയാണ് ?
മെലിസാന്ദ
എനിക്കു തോന്നുന്നു....എനിക്കു തോന്നുന്നു. അതു
ഗോളാഡ്
വീണു പോയോ?....എവിടെയാ അതു വീണുപോയി നി
ഇതു കളഞ്ഞതല്ലേ ?
ലിസാന്ദ
അല്ല, അല്ല....അതു വീണുപോയി....അത് ഊർന്നു വീണു
പോയിരിക്കണം....പക്ഷേ എനിക്കറിയാം അതെവിടെയാ
ഗോള് ഡ്
എവിടെയാണതു്?
മെലിസാന്ദ
അങ്ങേയ്ക്കറിയാമല്ലോ....
അറിയാമല്ലോ....കടലിനട
ത്തുള്ള ഗുഹ?
ഗോളാഡ്
81<noinclude></noinclude>
kcewaupw7qvt6v7gmgh7mh0pypg52z6
താൾ:Pellisum Melisandayum (Changampuzha).pdf/37
106
82059
241660
2026-06-18T14:16:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും മെലിസാന്ദ ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരി അതെ, അതെ ഞാൻ ഓക്കുന്നു. കൊച്ചു നിയോ ഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241660
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരി
അതെ, അതെ ഞാൻ ഓക്കുന്നു. കൊച്ചു നിയോ
ഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാനവിടെ
പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കുകൾ
ധാരാളമുണ്ട്. അതെന്റെ വിരലിൽ നിന്നു പോയി....അ
പ്പോഴുണ്ട് സമുദ്രമങ്ങനെ ആത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു
അതിനാൽ പെട്ടെന്നെനിക്ക് അവിടം വിട്ടു പോരേണ്ടിവ
അതു കണ്ടുപിടിക്കുന്നതിനുമുമ്പ്
അതവി
ഗോളാഡ്
ടെത്തന്നെയാണെന്നു നിനക്കു തീച്ചയുണ്ടോ?
മെലിസാന്ദ
അതേ, അതേ നല്ല തീർച്ച.... അതു വിരലിൽ നിന്ന
ഊർന്നൂർന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടത
ല്ലേ!....അപ്പോഴുണ്ട്, പെട്ടെന്നൊരിരമ്പം തിരമാലകളുടെ.....
ഗോളാഡ്
നീ ഉടൻതന്നെ പോയി നോക്കി, അതു കണ്ടുപിടിച്ചെടു
ക്കണം.
മെലിസാന്ദ
ഞാൻ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?
ഗോളാഡ്
അതേ; വേണം.
മെലിസാന്ദ
ഇപ്പൊഴോ ?....ഉടനെയോ? ഈ ഇരുട്ടിലോ?
-
ഗോളാഡ്
ഇപ്പോൾ, ഉടൻ, ഈ ഇരുട്ടിൽ.... ഉടൻ തന്നെ പോയി
നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതി
82<noinclude></noinclude>
ejv9xtvskmmmf339m6ef16sed3lyf0q
താൾ:Pellisum Melisandayum (Changampuzha).pdf/38
106
82060
241661
2026-06-18T14:18:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' ലീസും മെലിസാന്ദയും നേക്കാൾ, എനിക്കു ള്ള മറ്റെല്ലാം തന്നെ ഞാൻ നഷ്ടപ്പെടാം. നിനക്കറിഞ്ഞു കൂടാ അതെന്താണെന്ന്. എവിടെനിന്നാണതു വരുന്നതെന്നു നിനക്കറിവില്ല; നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241661
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>'
ലീസും മെലിസാന്ദയും
നേക്കാൾ, എനിക്കു ള്ള മറ്റെല്ലാം തന്നെ ഞാൻ നഷ്ടപ്പെടാം.
നിനക്കറിഞ്ഞു കൂടാ അതെന്താണെന്ന്. എവിടെനിന്നാണതു
വരുന്നതെന്നു നിനക്കറിവില്ല; നീ ചെല്ലുന്നതിനുമുമ്പ് കടൽ
ഇരച്ചാർത്തുന്നു. അതെടുത്തു കൊണ്ടുപോകും.....വേഗമാകട്ടെ....
ഉടൻ തന്നെ ചെന്നു നീയതു തിരഞ്ഞു പിടിക്കണം!
ലിസാന്ദ
2
എനിക്കു ധൈം വരുന്നില്ല.... എനിക്കു ധൈം
രുന്നില്ല തനിച്ചു പോകാൻ........
-
20
ഗോളാഡ്
പോ.... ആരുടെ
കൂടെപ്പോയാലും വേണ്ടില്ല....
****
ഉടൻ തന്നെ പോണം.....എന്താ,
ന്നോ? ഉം, വേഗം!......പെല്ലീസിനോടു പറയൂ നിൻറ
-
മെലിസാന്ദ
പക്ഷേ, പെലീസ് അതിഷ്ടപ്പെടില്ല.......
ഗോളാഡ്
നീയവനോടു പറയുന്നതെല്ലാം അവൻ ചെയ്യും. നീ അറി
യുന്നതിനേക്കാൾ നന്നായിട്ടെനിക്കറിയാം പെല്ലീസിനെ.....
പോവൂ, പോവൂ.... ഒന്നു വേഗമാട്ടെ! മോതിരം കിട്ടിയിട്ടല്ലാ
തെ ഞാൻ ഉറങ്ങുകയില്ല........
മെലിസാന്ദ
ഓ! ! എനിക്ക് ഒരു സുഖവുമില്ല.....എനിക്ക് ഒരു സു
കരഞ്ഞു കൊണ്ടു പോകുന്നു
88<noinclude></noinclude>
k6iyto355p4t1u7eel91vxalknlaayt
താൾ:Pellisum Melisandayum (Changampuzha).pdf/39
106
82061
241662
2026-06-18T15:23:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും രംഗം മൂന്നു് ഒരു ഗുഹയുടെ മുമ്പിൽ പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു പെല്ലീസ് (വലിയ വികാരവിക്ഷോഭത്തോടെ സംസാരിക്കുന്നു അതേ, ഇതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241662
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
രംഗം മൂന്നു്
ഒരു ഗുഹയുടെ മുമ്പിൽ
പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു
പെല്ലീസ്
(വലിയ വികാരവിക്ഷോഭത്തോടെ സംസാരിക്കുന്നു
അതേ, ഇതാണ് സ്ഥലം.... നാം ആ സ്ഥാനത്ത് എത്തി
ന്നിരിക്കുന്നു. വല്ലാത്ത ഇരുട്ട്. എല്ലാടവും ഒന്നുപോല
ഇരുളടഞ്ഞിരിക്കുന്നതിനാൽ ഗുഹയെ വേർതിരിച്ചറിയാൻ
അസാദ്ധ്യമായിരിക്കയാണ്. ആ വഴിക്കു നക്ഷത്രങ്ങളില്ല. മ
ഇൻ ആ വലിയ മേഘപടലത്തെ ചിരിച്ചുകഴിയുന്നതുവരെ
നമുക്കിവിടെ കാത്തു നില്ക്കാം; അതു ഗുഹമുഴുവനും പ്രകാശിപ്പി
പിന്നീട് അപകടം കൂടാതെ അകത്തു കടക്കാൻ നമുക്കു ക
ഴിയുകയും ചെയ്യും. വലിയ അപകടംപിടിച്ച ചില സ്ഥാന
ങ്ങളുണ്ട്. ഒരിക്കലും മാറാലി പുറപ്പെടുവിച്ചിട്ടില്ലാത്ത ര
ആ തടാകങ്ങൾക്കിടയിൽ കൂടെയുള്ള ഈ വഴിയാകട്ടെ വളരെ
ഇടുങ്ങിയതുമാണ്. ഒരു പന്തമോ വിളക്കോ മറേറാ കൊണ്ടു
പാരാമായിരുന്നു; ഞാനോത്തില്ല. പക്ഷേ ആകാശത്തെ വെ
ളിച്ചം മതിയായേക്കുമെന്നു തോന്നുന്നു നി
ലും ഈ ഗുഹയിൽ കടക്കുവാൻ ചെയ്യപ്പെട്ടിട്ടില്ല, ഉവ്വോ?
ഇല്ല.
മെലിസാന്ദ
-
ഇതുവരെ
വരൂ, അകത്തു വരൂ.....അദ്ദേഹം നിന്നോടു ചോദിക്കുക
യാണെങ്കിൽ, മോതിരം കളഞ്ഞുപോയ സ്ഥലത്തെക്കുറിച്ചു വ
ജിച്ചു പറയാൻ നിനക്കു സാധിക്കണം....ഏറെ വലിപ്പമു
ഇതും വളരെ ഭംഗിയുള്ളതുമായ ഒരു ഗുഹയാണിത്. ചെടി
84<noinclude></noinclude>
13nbkv8r47o1k4fqiadn27vxanh7ufj
താൾ:Pellisum Melisandayum (Changampuzha).pdf/40
106
82062
241663
2026-06-18T15:23:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ല്ലീസും മെലിസാന്ദയും കളോടും മനുഷ്യരോടും സാദൃശ്യമുള്ള കൽപ്പറ്റുകൾ ഇവിടെ ഇതു മുഴുവനും നീലിച്ച നിഴലുകളാൽ നിറയപ്പെട്ട • താണ്. ആരും ഇതിന്റെ മറ അറ്റംവരെ ഇതുവരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241663
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ല്ലീസും മെലിസാന്ദയും
കളോടും മനുഷ്യരോടും സാദൃശ്യമുള്ള കൽപ്പറ്റുകൾ ഇവിടെ
ഇതു മുഴുവനും നീലിച്ച നിഴലുകളാൽ നിറയപ്പെട്ട
•
താണ്. ആരും ഇതിന്റെ മറ അറ്റംവരെ ഇതുവരെ പോ
യിട്ടില്ല. വമ്പിച്ച നിധികൾ അവിടെ ഒളിഞ്ഞുകിടക്കുന്നു
ഒണ്ടെന്നു തോന്നുന്നു. പണ്ടുകാലത്തുണ്ടായിട്ടുള്ള കപ്പൽച്ഛേദ
ളുടെ അവശിഷ്ടങ്ങൾ നീയവിടെക്കാണും. പക്ഷേ വഴിതെളി
നാരാളെ കൂടാതെ ഒരാൾ അകത്തേയ്ക്കു പോകാൻ ഉദ്യമിക്ക
(03
ഒരിക്കൽ അങ്ങനെ ചിലർ പുറപ്പെടുകയുണ്ടായി. അ
വർ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. അകത്ത് അത്ര ദൂരം
തനിച്ചു പോകാൻ ഈ എനിക്കു തന്നെ കൈയ്യം പോരാ. തി
രമാലകളുടേയോ ആകാശത്തിൻറയോ വെളിച്ചം ഇനി ഒട്ടും
കാണാൻ കഴിയാതാകുന്ന ആ നിമിഷത്തിൽ നമുക്കു നില്ക്കാം.
അതാ, അവിടെ, ഒരാൾ ഒരു കൊച്ചു വിളക്കു കൊളുത്തുന്നു എ
ന്നു വിചാരിക്കു; എങ്കിൽ, ഇതിന്റെ മേൽഭാഗം ആകാശം
പോലെ, നക്ഷത്രങ്ങൾ കൊണ്ടു പൊതിഞ്ഞിട്ടുള്ള തായിത്തോ
ന്നിപ്പോകും. സ്ഫടികത്തിന്റെയും ഉപ്പിന്റെയും അംശങ്ങൾ
പാറകളിൽ കലർന്നിട്ടുള്ള തുകൊണ്ടാണ് എന്നു പറയപ്പെടു
കലന്നിട്ടുള്ളതുകൊണ്ടാണ
....നോ, നോക്കൂ, ആകാശം തെളിഞ്ഞു തുടങ്ങുന്ന മട്ടാ
ണെന്നു തോന്നുന്നല്ലോ.... എനിക്കു നിന്റെ കൈയിൽ തരൂ;
വിറയ്ക്കാം!....ഇങ്ങനെ വിറയ്ക്കാം!.... ഒരപകടവുമില്ല; സമു
ദ്രത്തിന്റെ വെളിച്ചം കാണാൻ കഴിയാതാകുന്ന ആ നിമിഷ
ത്തിൽ, നമുക്ക് നിന്നു കളയാം....ഗുഹയുടെ ഇരമ്പമാണോ
നിന്നെ ഭയപ്പെടുത്തുന്നത് ?....അതു നിശീഥത്തിന്റെ നിസ
നമാണു്, നിശ്ശബ്ദതയുടെ ശബ്ദം...നമുക്കു പിന്നിലുള്ള കടലി
ൻറ ഇരമ്പം നീ കേൾക്കുന്നോ? - എന്തോ, ഇന്നത്തെ രാത്രി
അത്ര സുഖമുള്ളതായി തോന്നുന്നില്ല.... ആ; ഇതാ വെളിച്ചം!.....
ഗുഹാമുഖം അന്തർഭാഗത്തിന്റെ ഒരു വശവും ചന്ദ്രൻ വി
ലമായ തോതിൽ പ്രകാശിപ്പിക്കുന്നു. ഒരു നിശ്ചിതമായ കാഴ്ചയിൽ
'
35
1
Digitized By Kerala Sahitya Akademi<noinclude></noinclude>
7iy7vmncoj1c2w2qx6rr4lunya6nh7w
താൾ:Pellisum Melisandayum (Changampuzha).pdf/41
106
82063
241664
2026-06-18T15:23:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും തമ്മിൽത്തമ്മിൽ താങ്ങിക്കൊണ്ടു മുട്ടിമുട്ടിയിരിക്കുന്ന, വെള്ളത്തലമുടി ക്കാരായ, പ്രായാധിക്യമുള്ള മൂന്നു ഭിക്ഷക്കാർ പ്രത്യക്ഷപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241664
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
തമ്മിൽത്തമ്മിൽ താങ്ങിക്കൊണ്ടു മുട്ടിമുട്ടിയിരിക്കുന്ന, വെള്ളത്തലമുടി
ക്കാരായ, പ്രായാധിക്യമുള്ള മൂന്നു ഭിക്ഷക്കാർ
പ്രത്യക്ഷപ്പെടുന്നു.
ഉം എന്താ
മെലിസാന്ദ
മെലിസാന്ദ
അതാ.... അവൾ ആ മൂന്നു ഭിക്ഷക്കാരുടെ നേക്കു ചൂണ്ടി
കാണിക്കുന്നു.
അതെ അതെ ഞാനും അവരെ കാണുകയുണ്ടായി........
മെലിസാന്ദ
നമുക്കു പോകാം!....നമുക്കു പോകാം!........
അതെ ഉറക്കം പിടിച്ച മൂന്നു വൃദ്ധയാചകന്മാരാണവർ....
നാട്ടിൽ ഒരു ക്ഷാമമുണ്ട്.... ഉറങ്ങാൻ എന്തിനാണവർ ഇവി
ടെ വന്നത് ?........
മെലിസാന്ദ
നമുക്കു പോകാം..... വരൂ, വരൂ, നമുക്കു പോകാം.........
സൂക്ഷിക്കണേ; അത്ര ഉച്ചത്തിൽ സംസാരിക്കാതിരിക്കു....
അവരെ നാം ഉണർത്താൻ പാടില്ല....ഇപ്പോഴും അവർ ഗാഢ
നിദ്രയിൽ ആണ്ടിരിക്കുകയാണ്.. വരൂ.........
മെലിസാന്ദ
എന്നെ വിടൂ.....എന്നെ വിടൂ.... ഞാൻ തനിയേ തന്നെ നടന്നു
കൊള്ളാം!........
നമുക്കിനിയും വരാം. വേറൊരു ദിവസം.........
86<noinclude></noinclude>
8pgwgs1gvzjcgysqr8cfb2vnze2543c
താൾ:Pellisum Melisandayum (Changampuzha).pdf/42
106
82064
241665
2026-06-18T15:28:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രംഗം പെല്ലീസും മെലിസാന്ദയും നാലു കൊട്ടാരത്തിൽ ഒരു മുറി ആർക്കേലും പെല്ലീസും പ്രത്യക്ഷപ്പെടുന്നു. **** 121 നീ നോക്ക്.... ഈയൊരു സന്ദർഭത്തിൽ നിന്നെ ഇവിടെ നിന്നും പറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241665
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രംഗം
പെല്ലീസും മെലിസാന്ദയും
നാലു
കൊട്ടാരത്തിൽ ഒരു മുറി
ആർക്കേലും പെല്ലീസും പ്രത്യക്ഷപ്പെടുന്നു.
****
121
നീ നോക്ക്....
ഈയൊരു സന്ദർഭത്തിൽ നിന്നെ ഇവിടെ
നിന്നും പറഞ്ഞയയ്ക്കാൻ ഒരു നിവൃത്തിയുമില്ല....അതിനു പല
കാരണങ്ങളുമുണ്ട്. 'ഫലനമായ ഈ യാത്രയും നിനക്കു
പ്രതിബന്ധങ്ങൾ പലതാണ് ....ഒന്നാമതു നിന്റെ പിതാവി
ൻ ഇപ്പോഴത്തെ സ്ഥിതി....അതുസംബന്ധിച്ച പരമാം
ഇതാ ഇതുവരെ നിന്നിൽനിന്നു മനഃപൂർവ്വം ഞൾ മറച്ചു വെ
കയായിരുന്നു... പക്ഷേ, ആശയ്ക്കു വഴിയില്ലാത്ത ഒരു കാ
മാണത്....ആ ഒററ സംഗതി മാത്രം മതിയാകും ഇവിടെ ന
ന്നെത്തടഞ്ഞു നിർത്താൻ... പക്ഷേ അതു
മാത്രമല്ല.... മറ്റു കാര
ണങ്ങളും പലതുണ്ട്... പോരെങ്കിൽ, ഒന്നാലോചിച്ചുനോക്കു,
നമ്മുടെ ശത്രുക്കളെല്ലാം ഉന്നിരിക്കുന്നു. നമ്മുടെ പ്രജകൾ
പട്ടിണികിടന്നു പൊരിഞ്ഞു മരിക്കുന്നു. നാടിന്റെ നാനാഭാ
ഗങ്ങളിലും അതൃപ്തിയും പ്രക്ഷോഭവും പ്രത്യക്ഷപ്പെടുത്തുന്ന മുറ
വിളികളും ഭീഷണികളും അടിക്കടി വധിച്ചുവരുന്നു. ഈ സ
ഭത്തിലാണോ നീ ഞങ്ങളെ വിട്ടുപോകണമെന്നാവശ്യപ്പെ
ടുന്നത് ? പിന്നെ... എന്തിനാണിപ്പോൾ ഈ യാത്രതന്നെ മാ
സെലസ് മരിച്ചുപോയി; ശവകുടീരങ്ങൾ സന്ദേശിക്കുന്നതി
നേക്കാൾ ഗൗരവമേറിയ കർത്തവ്യങ്ങൾ ജീവിതത്തിനുണ്ടുതാ
നം....നീ പറയുന്നു, നിന്റെ ഈ കർമ്മമായ ജീവിതം
നിനക്കു മുഷിഞ്ഞു എന്നു്. പക്ഷേ, നീ ഒന്നാക്കണം:
രത്തുവക്കിൽ കണ്ടുകിട്ടാവുന്നവയല്ല പ്രവൃത്തിയും കർത്തവ്യവും.
അവ കടന്നുപോകുന്ന ആ നിമിഷത്തിൽ അവയെ സ്വാഗ
തം ചെയ്ത് അകത്തു വിടുന്നതിലേക്ക് ഒരുവൻ അരയും തലയും
87
നി<noinclude></noinclude>
4so6iiuakhhifi2anjxer0261x66gtj
താൾ:Pellisum Melisandayum (Changampuzha).pdf/43
106
82065
241666
2026-06-18T15:28:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും മുറുക്കി ഇറയത്തിറങ്ങി അവ വരുന്നതും നോക്കിക്കൊണ്ട് അ നിത്യവും അവ amo കടന്നു പോകുന്നുണ്ട്. നീയവനെ ഒരിക്കലും കണ്ടിട്ടില്ലേ? ഞാനാ ണെങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241666
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
മുറുക്കി ഇറയത്തിറങ്ങി അവ വരുന്നതും നോക്കിക്കൊണ്ട് അ
നിത്യവും അവ amo
കടന്നു
പോകുന്നുണ്ട്. നീയവനെ ഒരിക്കലും കണ്ടിട്ടില്ലേ? ഞാനാ
ണെങ്കിൽ ഒട്ടുമുക്കാലും കാഴ്ചശക്തി നശിച്ചവനായിരിക്കയാ
ണ്; എന്നാലും കാണുവാനായി ഞാൻ നിന്നെ പഠിപ്പിക്കാം.
അവയെ അകത്തു വിളിക്കാൻ നീയെന്നാഗ്രഹിക്കുന്നോ അനു
അവയെ ഞാൻ നിനക്കു കാണിച്ചുതരാം. പക്ഷേ, നീ ഞാൻ
പറയുന്നതു കേൾക്കും. നിന്റെ ജീവിതത്തിന്റെ അടിത്തട്ടുക
ളിൽ നിന്നാണ് ഈ യാത്രാമോഹം ഉയർന്നു വന്നു നിന്ന അല
ട്ടുന്നതെന്നു നീ വിചാരിക്കുന്നുവെങ്കിൽ, അതു നിർവ്വഹിക്കുന്ന
കായത്തിൽ ഒരിക്കലും ഞാൻ നിന്നെ തടസ്സപ്പെടുത്തുകയില്ല.
എന്തു കൊണ്ടെന്നാൽ, നിന്റെ സത്തയും നിന്റെ വിധിക്കും.
എന്തെന്തു സംഭവങ്ങളാണ് നിനക്ക പ്പിക്കേണ്ടതായിട്ടുള്ളതെ
ന്നു എന്നേക്കാൾ നന്നായിട്ടറിയേണ്ടതു നീയാണ്. എന്താ
ണ് സംഭവിക്കാനിടയുള്ള തെന്നു നാം അറിയുന്നതുവരെ നീ
കാക്കണമെന്നു മാത്രമേ ഞാൻ നിന്നോടു പറയുകയുള്ളു.....
എനിക്കെത്രനാൾ കാക്കേണ്ടതായിട്ടുണ്ട് ?
ആർക്കൽ
ഏതാനും ആഴ്ചകൾ; ഒരുപക്ഷേ, ഏതാനും ചില ദിവ
ഞാൻ കാക്കാം........
88<noinclude></noinclude>
i4sn19zpmt31s9by860lej552edt1vv
താൾ:Pellisum Melisandayum (Changampuzha).pdf/44
106
82066
241667
2026-06-18T15:28:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാമങ്കം രംഗം ഒന്നു കൊട്ടാരത്തിൽ ഒരു മുറി AYO പെല്ലീസും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു. മുറിയുടെ കൊണ്ട് കൊണ്ടു മെലിസ നെയ്തു കൊണ്ടിരി നിയോൾഡ് തിരിച്ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241667
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാമങ്കം
രംഗം ഒന്നു
കൊട്ടാരത്തിൽ ഒരു മുറി
AYO
പെല്ലീസും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു. മുറിയുടെ
കൊണ്ട് കൊണ്ടു മെലിസ നെയ്തു കൊണ്ടിരി
നിയോൾഡ് തിരിച്ചെത്തിയിട്ടില്ല; എവിടെയാ അവർ
പോയിട്ടുള്ളത്?
മെലിസാന്ദ
അവൻ വഴിയിലെന്തോ ഒരു ശബ്ദം കേട്ടു; അതെന്താ
എന്നറിയാൻ പോയിരിക്കയാണ്........
എന്താ?
മെലിസാന്ദ
നിനക്കിപ്പോഴും കണ്ണുപിടിക്കുന്നോ ഇങ്ങനെ ജോലി
മെലിസാന്ദ
ഇരുട്ടിലും ഞാൻ ഭംഗിയായി ജോലി ചെയ്യും...
പെല്ലീസ്
കൊട്ടാരത്തിലുള്ളവരെല്ലാം നല്ലപോലെ ഉറക്കം പിടി
ച്ചെന്നു തോന്നുന്നു. നായാട്ടുകഴിഞ്ഞു ഗോളാഡ് തിരിച്ചെത്തി
യിട്ടില്ല. നേരം വളരെ വൈകി.
എങ്ങനെയായാലും.....
89<noinclude></noinclude>
46aiunneazsert3fj2vexe2g5ko99cg
താൾ:Pellisum Melisandayum (Changampuzha).pdf/45
106
82067
241668
2026-06-18T15:28:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ആട്ടെ, ഇപ്പോഴും അദ്ദേഹത്തിന്നു ആ വീഴ്ച കൊണ്ടുള്ള ക്ലേശം ലിസാന്ദ അദ്ദേഹത്തിനൊട്ടും തന്നെ കേശമില്ലെന്നാണ് എന്നോടു പെല്ലീസ് അദ്ദേഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241668
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ആട്ടെ, ഇപ്പോഴും അദ്ദേഹത്തിന്നു ആ വീഴ്ച കൊണ്ടുള്ള ക്ലേശം
ലിസാന്ദ
അദ്ദേഹത്തിനൊട്ടും തന്നെ കേശമില്ലെന്നാണ് എന്നോടു
പെല്ലീസ്
അദ്ദേഹം കുറച്ചുകൂടി സൂക്ഷിക്കണം. ഇരുപതുവയസ്സു
പ്രായമുള്ള കാലത്തെപ്പോലെ അദ്ദേഹത്തിന്റെ കയ്യും കാലും
ഇനിയൊരിക്കലും വഴങ്ങിക്കൊടുത്തെന്നു വരില്ല.... നക്ഷത്രങ്ങ
ളും മരത്തലപ്പുകളിൽ പതിക്കുന്ന ചന്ദ്രികയും ഈ കിളിവാ
തിലിൽ കൂടി എനിക്കു കാണാൻ കഴിയും. നേരം വൈകി; അ
ദ്ദേഹം ഇപ്പോഴെങ്ങും തിരിച്ചുവരില്ല. വാതിൽക്കൽ ഒരു മുട്ട്
ആരാ അവിടെ.... അകത്തേയ്ക്കു വരൂ! വാതിൽ തുറന്നു കൊ
നിയോൾഡ് മുറിയിലേയ്ക്കു പ്രവേശിക്കുന്നു) നീയായിരു
ന്നാ ആ മുട്ടിയത് .....വാതിലിന്മേൽ മുട്ടേണ്ട സമ്പ്രദായം അ
ങ്ങനെയല്ല....എന്തോ ഭാഗ്യദോഷം സംഭവിച്ച മട്ടിലായിരു
ന്നു അത്; നോക്കൂ, നീ നിന്റെ ഇളയമ്മയെ ഭയപ്പെടുത്തിക്ക
കൊച്ചനിയോൾഡ്
ഞാൻ ഒരിത്തി മുട്ടോ ല്ലോ!
നേരം വൈകി; അച്ഛൻ ഇന്നിനി തിരിച്ചെത്തുമെന്നു
തോന്നുന്നില്ല. കിടക്കാൻ പോകാൻ സമയമായി.
40
കിട<noinclude></noinclude>
6ulowb5evwkzgcprnu9wd0hroxbpg59
താൾ:Pellisum Melisandayum (Changampuzha).pdf/46
106
82068
241669
2026-06-18T15:29:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും എന്തു ?....എന്താ നീ പറയുന്ന കൊച്ചനിയോൾഡ് *** വൻ പൊട്ടിക്കരഞ്ഞു കൊണ്ടു മെലിസാന്ദയുടെ അരികെച്ചെന്ന ഭയം പ്രാപിക്കുന്നു മെലിസാന്ദ എന്താണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241669
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എന്തു ?....എന്താ നീ പറയുന്ന
കൊച്ചനിയോൾഡ്
***
വൻ പൊട്ടിക്കരഞ്ഞു കൊണ്ടു മെലിസാന്ദയുടെ അരികെച്ചെന്ന
ഭയം പ്രാപിക്കുന്നു
മെലിസാന്ദ
എന്താണിതു് നിയോ? എന്താണിത് ? നീ എന്തി
നാ ഇങ്ങനെ പൊട്ടിക്കരയുന്ന
നിയോൾഡ്
(തേങ്ങിക്കൊണ്ട്
മെലിസാന്ദ
എന്താണ് ? എന്താ?....എന്നോടു പറയൂ.
നിയോൾഡ്
മെലിസാന്ദ
f
എന്തു? നിനക്കെന്തു പറ്റി നിയോൾഡ്....ഞാൻ
പോകുന്ന കായം ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമില്ലല്ലോ!
നിയോൾഡ്
ഉവ്വ്.... ഉവ്വ്....അച്ഛൻ പൊയ്ക്കഴിഞ്ഞു.... അച്ഛൻ തിരിച്ചു
വന്നിട്ടില്ല....ഇപ്പോ എത്തും പോവാ... ഞാങ്ക് ....ഞാ
'
മെലിസാന്ദ
പക്ഷേ, അങ്ങനെയൊരു കാര്യത്തെപ്പറ്റി ആരും ശബ്ദി
ച്ചിട്ടുപോലുമില്ലല്ലോ നിയോൾ....
ആട്ടെ, എന്താ സംഗ
41<noinclude></noinclude>
8ji41u8c1z7kjgx83z6eoebympopc1z
താൾ:Pellisum Melisandayum (Changampuzha).pdf/47
106
82069
241670
2026-06-18T15:29:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും തി?....നിനക്കെ അങ്ങനെ മനസ്സിലായി ഞാൻ മനസ്സിലായി ഞാൻ പോവുകയും നിയോൾഡ് ഞാങ്കണ്ടു.... ഞാങ്കണ്ടു അത്....എളേമ്മ പറഞ്ഞു അവനുറക്കം വരുന്നുണ്ട്.......' താൾ സൃഷ്ടിച്ചിരിക്കുന്നു
241670
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
തി?....നിനക്കെ അങ്ങനെ മനസ്സിലായി ഞാൻ
മനസ്സിലായി ഞാൻ പോവുകയും
നിയോൾഡ്
ഞാങ്കണ്ടു.... ഞാങ്കണ്ടു അത്....എളേമ്മ പറഞ്ഞു
അവനുറക്കം വരുന്നുണ്ട്.... അവൻ സ്വപ്നം കണ്ടതാണ്...
....ആട്ടെ, ഇവിടെ വരൂ നിയോൾ, നീയുറക്കമായോ വ
രൂ, ഈ കിളിവാതിലിൽ കൂടി ഒന്നു പുറത്തേയ്ക്കു നോക്കൂ....
അതാ, വാത്തുകൾ നായ്ക്കളുമായി യുദ്ധം ചെയ്യുന്നു........
നിയോൾഡ് (കിളിവാതിൽ
ഓ! ഓ! ദാ, അതിനോക്കെപ്പിടിക്കാൻ കെടന്നോടാ....
ആ പട്ടികൾ.... ഓടിച്ചിട്ടു പിടിക്കുവാ! ! ! വെള്ളം.....
ചെറക്!....ചെറുക്... അതെല്ലാം പേടിച്ചുപോയി.......
(മെലിസാന്ദയുടെ സമീപം മടങ്ങിച്ചെന്നിട്ട്)
അവൻ ഉറക്കമാണ്.... ഉറക്കവുമായി മല്ലുപിടിക്കുകയാ
വൻ....അവൻ കണ്ണുകൾ അടഞ്ഞു തുടങ്ങുന്നു.
m
അവൾ നെയ്തു കൊണ്ടു താഴ്ന്ന സ്വരത്തിൽ പാടുന്നു
സെയ്ന്റ് ഡാനിയേൽ, സെയ്ന്റ് മൈക്കൽ, ഓ
നിയോൾഡ് (കിളിവാതിൽ
മെലിസാൻ പെട്ടെന്നെഴുന്നേററിട്ട്
എന്താ നിയോ....എന്താ?
നിയോൾഡ്
'
48<noinclude></noinclude>
m8vb0m0ls9xwihilx4udb3t25fkv3b7
താൾ:Pellisum Melisandayum (Changampuzha).pdf/48
106
82070
241671
2026-06-18T16:54:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പല്ലിയും മെലിസാന്ദയും കിളിവാതിൽ ഓടിയെത്തുന്നു ജനലിൽ എന്താണുള്ളതു്? നി കണ്ടതെന്താ? നിയോഡ് കാ കാ ട്ടം കണ്ടു ഞാൻ... ഒന്നൂല്ല....ഒന്നൂല്ല.......' താൾ സൃഷ്ടിച്ചിരിക്കുന്നു
241671
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
മെലിസാന്ദയും
പല്ലിയും മെലിസാന്ദയും കിളിവാതിൽ ഓടിയെത്തുന്നു
ജനലിൽ എന്താണുള്ളതു്? നി കണ്ടതെന്താ?
നിയോഡ്
കാ കാ ട്ടം കണ്ടു ഞാൻ... ഒന്നൂല്ല....ഒന്നൂല്ല.... എനി
ക്കു കാണാമല്ല........
മെലിസാന്ദ
എനിക്കും........
പെല്ലീസ്
53.
എവിടെയായിട്ടാ നീ ഒരു കൂട്ടം കണ്ടതും
നിയോൾഡ്
ഏതുവഴിക്ക്
?
ദേ, അവിടെ....ദേ അവിടെ.... അതിന്റെ പൊയ്ക്കഴിഞ്ഞു.
പല
അവനെന്താണ് പറയുന്നതെന്ന് അവനു തന്നെ അറിഞ്ഞു
അവൻ കാടിനുമീതെ ചന്ദ്രിക കണ്ടിരിക്കണം.
പ്പോഴും വളരെ വിചിത്രമായ ഛായാരൂപങ്ങൾ ഉണ്ടാകാറു
ണ്ട്. അല്ലെങ്കിൽ നിരത്തിൽ കൂടെ വല്ലതും കടന്നുപോയിരി
ക്കണം....
അല്ലെങ്കിൽ അവൻ ഉറക്കത്തിൽക്കൂടെ....എന്തു
കൊണ്ടെന്നാൽ.... ഇതാ, നോക്ക, നോ, അവൻ ഉറങ്ങി
60
നിയോൾഡ് (കിളിവാതിൽ
അച്ഛനാണ്....അച്ഛനാണ്ടു്.
പെല്ലീസ് (കിളിവാതില ൽ ചെന്നിട്ട്
അവൻ പറഞ്ഞതു നേരാണ്. ഗോളാഡ് ഇതാ ഇപ്പോൾ
നിയോൾഡ്
48
P<noinclude></noinclude>
l9lmel3b7jvawc7xz9scp3hstnhcppg
താൾ:Pellisum Melisandayum (Changampuzha).pdf/49
106
82071
241672
2026-06-18T16:55:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും - അവൻ ഓടിപ്പോകുന്നു നിശ്ശബ്ദത ഗോളാവും, ഒരു വിളക്കെടുത്തുകൊണ്ടു കൊച്ചനിയോ യും പ്രവേശിക്കുന്നു ഗോളാഡ് നിങ്ങൾ ഇപ്പോഴും ഇരുട്ടത്തു നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241672
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
-
അവൻ ഓടിപ്പോകുന്നു നിശ്ശബ്ദത
ഗോളാവും, ഒരു വിളക്കെടുത്തുകൊണ്ടു കൊച്ചനിയോ
യും പ്രവേശിക്കുന്നു
ഗോളാഡ്
നിങ്ങൾ ഇപ്പോഴും ഇരുട്ടത്തു
നിയോൾഡ്
കാത്തിരിക്കുകയാ
അവൻ വിളക്കു കത്തിപ്പിടിച്ചു മെലിസാന്ദയുടെ നേ
നോക്കുന്നു
അല്ലാ, അമ്മ
അവൻ
അമ്മ
പെല്ലീസിന്റെ വിളക്കു കത്ത
കത്തിപ്പിടിച്ചു
കൊണ്ടു് അദ്ദേഹത്തെയും നോക്കുന്നു
അല്ല, അമ്മാമാ, അമ്മാമാ, അമ്മാമനും കരയാണോ? അ
അച്ഛാ, എന്റെ പൊന്നച്ഛാ, അച്ഛനൊന്നു നോക്കൂ;
200
ഗോളാഡ്
അവരുടെ കണ്ണിന്റെ നക്കങ്ങനെ പിടിക്കാതിരി വി
രംഗം രണ്ടു
കൊട്ടാരത്തിലെ ഒരു മണിമാളിക. കിളിവാതിലുകളിൽ
ഒന്നിന്റെ താഴെക്കൂടി ഒരു കാവൽത്തി പോകുന്നതായി
കാണാം.
44<noinclude></noinclude>
bobe2pbtvmezn00od6hk91e9s3smzzc
താൾ:Pellisum Melisandayum (Changampuzha).pdf/50
106
82072
241673
2026-06-18T16:55:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും മെലിസാന്ദ കിളിവാതിൽക്കൽ അവളുടെ തലമുടി ചീകിവി കൊണ്ടു നിൽക്കുന്നു. അവൾ വാടുകയാണു്.) മുപ്പതു വത്സരങ്ങളായി ഞാൻ തിരക്കാ പ്പൊഴുമദ്ദേഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241673
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
കിളിവാതിൽക്കൽ അവളുടെ തലമുടി ചീകിവി
കൊണ്ടു നിൽക്കുന്നു. അവൾ വാടുകയാണു്.)
മുപ്പതു വത്സരങ്ങളായി
ഞാൻ തിരക്കാ
പ്പൊഴുമദ്ദേഹത്ത
•
ലിന്നോളമറിയുവാ
നീ ദേവനമതമാ
നിഗൂഢരംഗം.
മുപ്പതു വത്സരങ്ങളായി
ഞാൻ നടക്കാ
പ്പൊഴും മ
സഹക
ആയതില്ലെനിക്കെന്നാ
ലിന്നോളം കണ്ടുമുട്ടാ
മുപ്പതു വർഷം
രാപ്പകൽ നടന്നയ്യോ
മദം തളർന്നു പോയ
സഹജകള
45<noinclude></noinclude>
rbdbykgsheip9lidwhvg31yjyk9osrt
താൾ:Pellisum Melisandayum (Changampuzha).pdf/51
106
82073
241674
2026-06-18T16:56:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും എവിടെയുമുണ്ടദ്ദേഹം ജനിയെന്നാ സഹക പോകുന്നു നേരം ശോകമൂകമായ് വീണ്ടും നഗ്ന മാകുന്നു മൽപാദങ്ങൾ സഹജ ഹാ, മതിയാകയാണി " സഹജകളേ! നിങ്ങൾക്കു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241674
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എവിടെയുമുണ്ടദ്ദേഹം
ജനിയെന്നാ
സഹക
പോകുന്നു നേരം ശോകമൂകമായ്
വീണ്ടും നഗ്ന
മാകുന്നു മൽപാദങ്ങൾ
സഹജ
ഹാ, മതിയാകയാണി
"
സഹജകളേ!
നിങ്ങൾക്കു പതിനാറാണിന്നിപ്പോൾ
-
നിങ്ങൾക്കു ള്ളതാണിതെന
സഹജകളേ!
എന്നുവടിയെടുത്ത
നിങ്ങളും തിരക്കു ക
കാവൽത്തി വഴി പെല്ലിസ് പ്രവേശിക്കുന്നു
പെല്ലീസ്
ആരാണവിടെ?........
46<noinclude></noinclude>
22ran1foxipjh728co04jfnffiznomo
താൾ:Pellisum Melisandayum (Changampuzha).pdf/52
106
82074
241675
2026-06-18T16:56:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് ഞാൻ, ഞാൻ......പിന്നേയ്.... ഞാനാ..... ഞാൻ..... ഈ നാട്ടിലില്ലാത്ത ഒരു പക്ഷിയെപ്പോലെ പാട്ടുപാടിക്കൊണ്ടു നീ എന്തു ചെയ്യുകയാ ആ കിളിവാതിൽക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241675
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
ഞാൻ, ഞാൻ......പിന്നേയ്.... ഞാനാ..... ഞാൻ..... ഈ
നാട്ടിലില്ലാത്ത ഒരു പക്ഷിയെപ്പോലെ പാട്ടുപാടിക്കൊണ്ടു
നീ എന്തു ചെയ്യുകയാ ആ കിളിവാതിൽക്കൽ ........
മെലിസാന്ദ
ഞാൻ രാത്രിയില് എന്റെ തലമുടി ശരിപ്പെടു
പെല്ലീസ്
ഞാൻ ചുമരിൽ കാണുന്നതെന്താണോ?.... ഞാൻ വി
ചാരിച്ചു നിന്റെ അടുത്തൊരു വിളക്കുണ്ടെന്നു.........
ലിസാന്ദ
ഞാൻ കിളിവാതിൽ തുറന്നു..... മേടയിൽ വല്ലാത്ത ഉഷ്ണം
...ഇന്നത്തെ ഈ രാത്രി നന്നായിരിക്കുന്നു.
.
അസംഖ്യം നക്ഷത്രങ്ങളുണ്ടു. ഈ
രാത്രിയിലെപ്പോലെ
അത്രയധികം നക്ഷത്രങ്ങൾ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. പ
ക്ഷേ, ഇപ്പോഴും കടലിനുമീതെയാണ് ചന്ദ്രൻ..... ഇരുട്ടത്തു
നിൽക്കാതെ മെലിസാന്ദ! അല്പമൊന്നു ചാഞ്ഞു നിൽ
നിൻറെ തലമുടി ആടിയഴിഞ്ഞുലഞ്ഞ് ഒന്നു ഞാൻ കാ
മെലിസാന്ദ
ആ നിലയിൽ ഞാൻ ഭയങ്കരിയാണ് ........
കിളിവാതിലിൽ കൂടെ അവൾ വെളിയിലേയും ചായുന്നു
പെല്ലീസ്
****
ഓ! ! മെലിയാന്ദ........... നീ സുന്ദരിയാണ്.... ആ
നിലയിൽ നീ അതിസുന്ദരിയാണ്! ചായ..... ചായ!....
ടി നിന്നോടടുത്തുവരട്ടെ ഞാൻ........
47<noinclude></noinclude>
8prua3v2o8ff8fcv4hgh66a3jh0qzyr
താൾ:Pellisum Melisandayum (Changampuzha).pdf/53
106
82075
241676
2026-06-18T17:05:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും മെലിസാന്ദയും ഇതിൽ കൂടുതൽ നിങ്ങളോടടുത്തുവരാൻ എനിക്കു സാ സമല്ല....എനിക്കു കഴിവുള്ളിടത്തോളം ഞാൻ ചാഞ്ഞു നിൽ മുകളിലേയ്ക്ക് ഇനി കയറാൻ എനിക്കു സാദ്ധ്യമല്ല......' താൾ സൃഷ്ടിച്ചിരിക്കുന്നു
241676
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും മെലിസാന്ദയും
ഇതിൽ കൂടുതൽ നിങ്ങളോടടുത്തുവരാൻ എനിക്കു സാ
സമല്ല....എനിക്കു കഴിവുള്ളിടത്തോളം ഞാൻ ചാഞ്ഞു നിൽ
മുകളിലേയ്ക്ക് ഇനി കയറാൻ എനിക്കു സാദ്ധ്യമല്ല...
ഈ രാത്രിയിൽ....ആട്ടെ, നിന്റെ കൈയെങ്കിലും ഒന്നെനി
ക്കു തരൂ.....ഞാൻ പോകുന്നതിനു മുൻപ്... ഞാൻ നാളെ ഇ
വിടം വിടുകയാണ്........
മെലിസാന്ദ
അ
അതെ, അതെ, അതെ....ഞാൻ പോവുകയാണ്....ഞാൻ
നാളെ പോവുകയാ.... എനിക്കു നിന്റെ കൈയൊന്നു തരൂ....
എന്റെ ചുണ്ടുകൾക്ക് !........
മെലിസാന്ദ
നിങ്ങൾ പോവുകയാണെങ്കിൽ, ഞാൻ നിങ്ങൾക
ൻ കൈ തരില്ല......
ലിസാന്ദ
അപ്പോൾ, നിങ്ങൾ പോവില്ല, ഉവ്വോ?
ഞാൻ താമസിക്കാം....ഇനിയും താമസിക്കാം........
മെലിസാന്ദ
ഞാനൊരു
പനിനീർപ്പൂ
കാണുന്നു ഇരുളടഞ്ഞ
48<noinclude></noinclude>
5dg1atz7oj5tbha7uwyig884zi6o3qn
താൾ:Pellisum Melisandayum (Changampuzha).pdf/54
106
82076
241677
2026-06-18T17:09:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241677
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Pellisum Melisandayum (Changampuzha).pdf/55
106
82077
241680
2026-06-18T17:14:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എല്ലീസും മെലിസാന്ദയും മുടി മുഴുവൻ..... മെലിസായേ, നിന്റെ തലമുടി മുഴുവൻ മാ ളികമുകളിൽ നിന്നു കീഴോട്ടു വീണിരിക്കുന്നു.....ഇതാ ഞാ 4 നെൻ കൈകളിൽ എടുക്കുന്നു....എന്റെ ചുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241680
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എല്ലീസും മെലിസാന്ദയും
മുടി മുഴുവൻ..... മെലിസായേ, നിന്റെ തലമുടി മുഴുവൻ മാ
ളികമുകളിൽ നിന്നു കീഴോട്ടു വീണിരിക്കുന്നു.....ഇതാ ഞാ
4
നെൻ കൈകളിൽ എടുക്കുന്നു....എന്റെ ചുണ്ടുകളിൽ ചേ
ക്കുന്നു....എ ൻ കൈത്തണ്ടുകളിൽ തൂക്കിയിടുന്നു... എന്റെ
കഴുത്തിനുചുറ്റും മാലമാലപോലെ ചുറ്റിവളണിയുന്നു.....
ഈ മുറുക്കിപ്പിടിച്ചിട്ടുള്ള എന്റെ കൈകൾ ഇന്നു രാത്രി ഇനി
ഞാൻ നിർത്തുകയില്ല.
ലിസാന്ദ
എന്നെ വിടൂ.....എന്നെ വിടൂ.....ഞാൻ വീഴും! നിങ്ങ
ഇല്ല, ഇല്ല, ഇല്ല.... നിൻറെതുപോലുള്ള തലമുടി ഒരിക്ക
ലും ഞാൻ കണ്ടിട്ടില്ല, മെലിസാ! നോക്കൂ, നോക്കൂ....ഇ
തു നോക്കൂ! എത്രമാത്രം ഉയരത്തിൽ നിന്നാണതൊഴുകിവരുന്ന
തു്! എന്നിട്ടും അതിന്റെ തിരച്ചുരുളുകൾ ഇതാ എന്റെ മാറു
വരെ എത്തുന്നു... അവൻ കണങ്കാലുകളിൽ തത്തുന്നു....
അതു മിനുമിനുത്തതാണു്....സ്വത്തിൽ നിന്നു വീണാലെന്ന
പോലെ അത്ര മൃദുത്വമുള്ളതാണ്! നിന്റെ ഈ തലമുടി കാര
ണം എനിക്കു സാം കാണാൻ കഴിയാതായിത്തീരുന്നു നീയി
തു കാണുന്നുണ്ടോ? നോക്കൂ, നീയിതു കാണുന്നുണ്ടോ? എന്റെ
രണ്ടു കൈകൾക്കും കൂടി ഇതാ പിടിക്കാൻ സാധിക്കുന്നി
ല്ല. കുറച്ചുരുളുകൾ വില്ലോ മരത്തിന്റെ ചില്ലകളിൽ കരുതി
കിടപ്പുണ്ട്. എന്റെ കൈകളിൽ അവ പക്ഷികളെപ്പോലെ
തെന്നിപ്പിടഞ്ഞു കൊണ്ടിരിക്കുന്നു..... അവനോടു സ്നേഹമു
ണ്ട്....നിന്നെക്കാളധികം അവയ്ക്കാണ് എന്നോടു സ്നേഹം......
എന്നെ വിടൂ, എന്നെ വിടൂ....ആരെങ്കിലും പക്ഷേ ഇതി
കടന്നു പോയേയ്ക്കാൻ മതി........
50<noinclude></noinclude>
o7tp2utso56hrtdedl1xl5xvbj9pmhi
താൾ:Pellisum Melisandayum (Changampuzha).pdf/56
106
82078
241681
2026-06-18T17:14:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് ഇല്ല, ഇല്ല, ഇല്ല....ഇന്നു രാത്രി ഞാൻ നിന്നെ വിട്ടയ ക്കില്ല....നീയെൻ തടവുകാരിയാണ്....ഇന്നു രാത്രി.....രാത്രി മുഴുവൻ....രാത്രി മുഴുവൻ..........' താൾ സൃഷ്ടിച്ചിരിക്കുന്നു
241681
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
ഇല്ല, ഇല്ല, ഇല്ല....ഇന്നു രാത്രി ഞാൻ നിന്നെ വിട്ടയ
ക്കില്ല....നീയെൻ തടവുകാരിയാണ്....ഇന്നു രാത്രി.....രാത്രി
മുഴുവൻ....രാത്രി മുഴുവൻ........
പെല്ലി പെല്ലി
പെല്ലീസ്
ഞാൻ ഈ തലമുടിച്ചുരുളുകൾ ചുറ്റിപ്പിണച്ചുകെട്ടുകയാ
ഈ വില്ലോ മരക്കമ്പുകളിൽ കെട്ടുകയാണ്. ഒരിക്കലും
ഇനി നീ ഇവിടെനിന്നു പോടാ ഇനി നീ ഒരിക്കലും ഇ
വിടെനിന്നു പോകാൻ പാടില്ല... നോക്കൂ, ഇതു നോക്കൂ; ഞാൻ
നിന്റെ തലമുടി ചുംബിക്കുകയാണു. ഇവിടെ നിന്റെ ഈ മു
ടിച്ചുരുളുകൾക്കിടയിൽ, എന്റെ ഹൃദയവേദനയാകമാനം എ
ന്നെ വിട്ടുപോല്പിരിക്കുന്നു... എന്റെ ചുംബനങ്ങൾ നിൻറ
തലമുടിയിൽ ഇഴയുന്നതു നീ കേൾക്കുന്നോ? നിന്റെ തലമുടി
യിൽ ഉടനീളം അവ യാത്രചെയ്യുന്നു... നിന്റെ തലമുടിയുടെ
ഓരോ ഇഴയും എന്റെ ചുംബനം നിനക്കു കൊണ്ടു വന്നു സ
മ്മാനിക്കും... നോക്കു, നോക്ക, ഇതാ എനിക്കെൻ
കൾ നിർത്താൻ കഴിയും... എന്റെ കൈകൾ സ്വതന്ത്രമാണ്
പക്ഷേ, അങ്ങനെയാണെങ്കിലും നിനക്കെന്നെ വിട്ടു പോവുക
സാദ്ധ്യമല്ല....
ലിസാന്ദ
ഓ, ഓ, നിങ്ങൾ എന്നെ ശല്യപ്പെടുത്തിയിരിക്കുന്നു. (ഒരു
പറ്റം പ്രാവുകൾ മണിമാളികവിട്ടു വെളിയിലെത്തി അവൾ
ക്കു ചുറ്റും ചിറകടിച്ചു പാറിപ്പറക്കുന്നു. എന്തു സംഭവിച്ചു
പെല്ലീസ് ? എനിക്കു ചുറ്റും എന്താണീ പറന്നു കൊണ്ടിരിക്കു
ന്നതു്?
51
ക
Digitized By Kerala Sahitya Akademi<noinclude></noinclude>
l8qzh7hs8n2z58f9aamhqh13xqium9n
താൾ:Pellisum Melisandayum (Changampuzha).pdf/57
106
82079
241682
2026-06-18T17:14:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പ്രാവുകൾ..... മണിമാളികവിട്ട് അവ പറക്കുകയാണ്. ഞാൻ അവയെ ഭയപ്പെടുത്തി. അവ പറന്നു പോകുന്നു........ മെലിസാന്ദ - അവ എന്റെ പ്രാവുകളാണ്, പെല്ലീസ് നമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241682
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പ്രാവുകൾ..... മണിമാളികവിട്ട് അവ
പറക്കുകയാണ്.
ഞാൻ അവയെ ഭയപ്പെടുത്തി. അവ പറന്നു പോകുന്നു........
മെലിസാന്ദ
-
അവ എന്റെ പ്രാവുകളാണ്, പെല്ലീസ് നമുക്കു പോ
കാം, എന്നെ വിടൂ; അവ ഒരിക്കലും ഇനി തിരിച്ചുവരില്ലായി
രിക്കാം!
എന്തുകൊണ്ടവയും തിരിച്ചുവന്നുകൂടാ?
മെലിസാന്ദ
ഇരുട്ടിൽ വഴിതെറ്റി അവ പലവഴിയായി പിരിഞ്ഞു
പോകും....
എന്നെ വിടൂ, ഞാൻ എന്റെ തല ഉയർത്തട്ടെ....
ഞാൻ കാലടികളുടെ ശബ്ദം കേൾക്കുന്നു... എന്നെ വിടൂ.....
അതു ഗോളാഡാണ്... അതെ, എനിക്കു തോന്നുന്നു അതു ഗോ
ഡാണെന്നു് ....അദ്ദേഹം നമ്മുടെ സംസാരം കേട്ടിട്ടുണ്ടു്........
വരട്ടെ! വരട്ടെ! മരക്കൊമ്പുകളിൽ ചുറ്റിപ്പിണഞ്ഞിരി
കയാണ് നിന്റെ തലമുടിച്ചുരുളുകൾ....അവ കെട്ടുപിണഞ്ഞ്
ഇരുട്ടിൽ അവിടെയങ്ങനെ ചുറ്റിക്കൂടിപ്പോയി.... നിൽക്ക
! നിൽക്കണേ! വല്ലാതിരുട്ടുള്ള രാത്രിയാണ് ........
നടത്തിണ്ണയിൽ കൂടി ഗോളാഡ് പ്രവേശിക്കുന്നു
sl
ഗോളാഡ്
എന്താ നീ ഇവിടെ ചെയ്യുന്ന
എന്താ ഞാനിവിടെ ചെയ്യുന്നത് ?....ഞാൻ........
ഗോളാഡ്
നിങ്ങൾ കുഞ്ഞുങ്ങളാണ് .... മെലിസാൻ ജനലിൽ കൂടി
അത്ര കീഴോട്ടു കുനിയാതേ നീ വീഴും... നേരം വൈകിയെന്നു
52
Digitized By Kerala Sahitya Akademi<noinclude></noinclude>
n48ghdzs64degu86t88br7ainkd2z52
താൾ:Pellisum Melisandayum (Changampuzha).pdf/58
106
82080
241683
2026-06-18T17:15:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിനക്കറിഞ്ഞുകൂടേ? എതാണ്ടു പാതിരയായിക്കാണും. ഇ അങ്ങനെ കളിക്കാതിരി! നിങ്ങൾ കുഞ്ഞുങ്ങളാണ്. (അപസ്മാരാത്മകമായ അവശതയോടെ ചിരിക്കുന്നു പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241683
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിനക്കറിഞ്ഞുകൂടേ? എതാണ്ടു പാതിരയായിക്കാണും. ഇ
അങ്ങനെ കളിക്കാതിരി! നിങ്ങൾ കുഞ്ഞുങ്ങളാണ്.
(അപസ്മാരാത്മകമായ അവശതയോടെ ചിരിക്കുന്നു
പെല്ലീസിനോടൊന്നിച്ചു പോകുന്നു
രംഗം മൂന്നു്
കൊട്ടാരത്തിലെ നിലവറകൾ
ഗോളായും പെല്ലീസും പ്രവേശിക്കുന്നു.
ഗോളാഡ്
സൂക്ഷിച്ചോ! ഇതാ, ഇതിലേ ഇതിലേ ഇ
നിലവറകളിൽ ഇറങ്ങുവാൻ നീയിതുവരെ
പെല്ലീസ്
കൈയ്യപ്പെട്ടിട്ടി
ഉവ്വ്, ഒരിക്കൽ; പക്ഷേ, അതു വളരെക്കാലം മുമ്പായ
ഗോളാഡ്
അവ ആശ്ചയം തോന്നത്തക്കവിധം വിസ്താരമുള്ളതാണ്
എവിടെക്കൊണ്ടുപോ ത്തിക്കുമെന്നു ദൈവത്തിനുമാത്രമറി
യാവുന്ന ഭീമാകൃതിയിലുള്ള ഈ ഗുഹകൾ! ഈ നിലവറക്കു
"
കൾക്കു മീതെയാണ് ഈ കൊട്ടാരം മുഴുവൻ കെട്ടിപ്പടുത്തിട്ടുള്ള
തു്. ഇവിടം മുഴുവൻ ഭരണം നടത്തുന്ന ഈ മാരകമായ ഗന്ധം
നീ മണക്കുന്നുണ്ടോ? ഞാൻ നിന്നെ കാണിച്ചുതരാൻ കരുതി
യിരുന്നത് അതാണ്. നിനക്കിപ്പോൾത്തന്നെ കാണാവുന്ന ആ
കൊച്ചു പാതാള തടാകത്തിൽനിന്നാണ് ആ ഗന്ധം എത്തുന്ന
തെന്നെനിക്കു തോന്നുന്നു. സൂക്ഷിച്ചോ! എന്റെ വിള
58<noinclude></noinclude>
2ph9t8sgzdjfjpp20vau2t8t1yiemp3
താൾ:Pellisum Melisandayum (Changampuzha).pdf/59
106
82081
241684
2026-06-18T17:25:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241684
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം
ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ
നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു. ഹേയ്, ഹേയ് പെ
കീ! നിൽക്കും! നിൽക്കും! അയാൾ, അയാളെ കൈയും കട
പിടിക്കുന്നു. ദൈവത്തെ കാത്ത്... അയ്യോ, നിനക്കു കണ്ടു
കൂടേ? - ഇനി ഒരൊറ്റ കാൽ വെപ്പുമതി... കഴിഞ്ഞ നിൻ
കഥ! നീയാ പാതാളണ്ടിലേയ്ക്കു വീഴും!........
എനിക്കു യാതൊന്നും കാണാൻ സാധിക്കുന്നില്ല. വിള
ക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ...
ഗോളാഡ്
എനിക്ക് എന്റെ കാൽ വഴുതിപ്പോയി........പക്ഷേ,
ഞാൻ നിന്റെ കൈയും കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ.....
അതെ, അതാ കണ്ടില്ലേ അതാണ് ഞാൻ പറഞ്ഞ
ആ
1
കം കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതിൽ നിന്നു
യരുന്ന ആ മാരകമായ ദുർഗന്ധം നീ മണക്കുന്നോ? കാഴ്
ക്കാംതൂക്കായ തൂങ്ങിനില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കു വന്നു
അതിന്മേൽ അല്പം ചാഞ്ഞുനിന്നുകൊണ്ടു നോക്കൂ.....ആ ഗ
സം നിന്റെ മുഖത്തു വന്നടിക്കും........
പെല്ലീസ്
ഞാൻ കാലേക്കൂട്ടിത്തന്നെ അതു മണത്തു തുടങ്ങിയിരിക്കു
....ഒരാൾ പറഞ്ഞയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാ
ഗോളാഡ്
അതിലുമധികം......അതിലുമധികം........ചില ദിവസങ്ങ
ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്ന
ഇവിടെനിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്നു രാജാവു
54<noinclude></noinclude>
2kbhyqmq1l0kd7pkvxetx024pi9pann
താൾ:Pellisum Melisandayum (Changampuzha).pdf/60
106
82082
241687
2026-06-18T17:33:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഈ വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചു റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും. പോരെങ്കിൽ ഈ നിലവറകളെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241687
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഈ
വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചു
റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും.
പോരെങ്കിൽ
ഈ നിലവറകളെല്ലാം നിഷ്ഷിച്ചു നോക്കേണ്ട കാലമായിരി
ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വി
ലുകൾ നി സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കി
തവുമായ ചില ജോലികളുണ്ട്. ശ്രദ്ധപതിപ്പിക്കാതിരുന്നാൽ
ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവൻ വെള്ളത്തിനടിയിലായി
പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വ
രാൻ ഇഷ്ടപ്പെടുന്നില്ല ചുമരുകളിൽ പലതിലും ബഹു വിചി
ത്രമായ പല വിള്ളലുകളുമുണ്ട്. ഓ! ഇവിടെ... ഇവിടെ നി
ത്തിന്റെ ഗന്ധം നി മണക്കുന്നോ?
°.
ആ വരുന്ന ആ മരണ
ഉവ്വ് നമുക്കു ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു
ഗന്ധം ഇവിടെയുണ്ടു്.
ചാരിനിന്നോ
ഗോളാഡ്
പേടിക്കണ്ട... ഞാൻ നിന്നെ പിടി
ച്ചോളാം....എനിക്കു തരൂ.... അല്ല, അല്ല, നിന്റെ കൈപ്പടമ
***
കയ്യ്.... ആ പാതാളം നീ കാണുന്നോ?... അസ്വസ്ഥതയോടെ
അതെ കീഴോട്ടു കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ട
വരെ ഞാൻ കാണുന്നുണ്ടെന്നും എനിക്കു തോന്നുന്നു....അങ്ങനെ
ആ വിറച്ചു കൊണ്ടിരിക്കുന്നതു വെളിച്ചമാണോ....നിങ്ങൾ....
അയാൾ നേരെ നിവർന്നു നിന്നു, ചുറ്റും ഒന്നു തിരിഞ്ഞു
55<noinclude></noinclude>
ltoe07ct5tbxo1e0k46vx6dfe8g3r6k
താൾ:Pellisum Melisandayum (Changampuzha).pdf/61
106
82083
241689
2026-06-18T17:38:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ അതെ അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241689
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ
അതെ അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ
ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി
എനിക്കിവിടെ വീട്ടുമുട്ടുന്നു....നമുക്കു പോകു ..........
ഗോളാഡ്
നിശ്ശബ്ദരായി പോകുന്നു)
രംഗം നാലു
നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവ്
(ഗോളാവും പെല്ലീസും പ്രവേശിക്കുന്നു
പെല്ലീസ്
ഹാവൂ.....ഒടുവിലിതാ എനിക്കൊന്നു ശ്വാസം വിടാനൊ
! ക്ഷണനേരത്തെ ഞാൻ വിചാരിച്ചു പോയി, ബ്രഹ്മാ
സംപോലുള്ള ഈ ഗുഹകൾക്കുള്ളിൽ ഞാൻ ബോധം കെട്ടു
വീണയ്ക്കുമെന്നു്....
അതെ, വാസ്തവത്തിൽ ഞാനങ്ങനെ വി
ഴാൻ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായ! - ഉരുക്കു കൊ
ണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഇപ്പം പിടിച്ചതും കനത്തതുമാ
ണത്! ഇരുട്ടോ ? വിഷം തേച്ച മരപ്പാടപോലെ കനത്തു കട്ട
പിടിച്ചത്! എന്നാൽ ഇപ്പോഴോ? കടലിലൊട്ടുക്കുള്ള കാ
മുഴുവൻ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കു, പുതു
തായ ഒരിളം കാറ്റ്....നേരിയ പച്ചപ്പുന്ന ചിറ്റലകൾക്കു
മീതെ പുതുതായി ഉലഞ്ഞുവിടുന്ന ഒരു പച്ചില പോലെ അത്ര
സ്വച്ഛമാണ്. കാറ്. എന്തിനു! മട്ടുപ്പാവിനടിയിൽ മുറി
58<noinclude></noinclude>
cks7zatdqkwfjbkrpu9f6ra403m2d3y
താൾ:Pellisum Melisandayum (Changampuzha).pdf/62
106
82084
241691
2026-06-18T17:45:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു ന്നു അവർ. പച്ചിലപ്പടപ്പിന്റെയും നനഞ്ഞ പനിനീർപ്പ കളുടേയും പ്രിയകരമായ പരിമളം ഇതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241691
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു
ന്നു അവർ. പച്ചിലപ്പടപ്പിന്റെയും നനഞ്ഞ പനിനീർപ്പ
കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്ത
യും വായുവിൽ തത്തിത്തത്തിവരികയാണ്.... ഏതാണ്ടു മദ്ധ്യാ
നാടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങൾ
മണിമാളികയുടെ
നിഴലിലായിക്കഴിഞ്ഞിരിക്കുന്നു....അതെ,
നേരം മധ്യാഹ്നമായി....അതാ കേൾക്കുന്നു മണിയടി....കുഞ്ഞു
ങ്ങൾ കളിക്കുവാൻ കടൽക്കരയിലേയ്ക്ക് പുറപ്പാടായി... ആ
ഗുഹകളിൽ നാം ഇത്രയേറെ നേരം തങ്ങിനിന്ന കായം, പര
മാം പറഞ്ഞാൽ, ഞാനറിയില്ല കെട്ടോ.
ഗോളാഡ്
നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊ
മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു.
ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ,
കാ ആയിരിക്കണം; പത്തരമണിയടിക്കുന്നതു
ഞാൻ കേൾക്കുകയുണ്ടായി.
അതിലും
ഗോളാഡ്
കൊട്ടാരക്കിളിവാതിലുകളെല്ലാം അവർ തുറന്നിട്ടിട്ടുണ്ട്.
ഉച്ചതിരിഞ്ഞപ്പോൾ പതിവില്ലാത്തവിധം ഇന്നു ഉഷ്ണം വി
ച്ചിരിക്കും....എന്തിനു് ....നമ്മുടെ അമ്മയും മെലിസാന്ദയും,
അതാ, മണിമാളികയുടെ ജനലുകളിൽ ഒന്നിനടുത്തു പറിക്ക
ടിയിട്ടുണ്ടല്ലോ........
അതെ, അവർ തണലുള്ള ഭാഗം നോക്കിവന്നു. അവിടെ
യങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്... മെലിസാന്ദയെസ്സംബ
57
Digitized By Kerala Sahitya Akademi<noinclude></noinclude>
jzs7fccjtiaxmqrl2cirt2z0v7b6kw8
താൾ:Pellisum Melisandayum (Changampuzha).pdf/63
106
82085
241692
2026-06-18T17:46:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും 50. ന്ധിച്ചിടത്തോളം, അതു പറയാൻ ഞാൻ വിട്ടുപോയി കെട്ടോ; നിങ്ങൾ തമ്മിൽ സംസാരിച്ചതു മുഴുവൻ ഞാൻ ക ക്കുകയുണ്ടായി; ഇന്നലെ വൈകുന്നേരത്തെ നിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241692
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
50.
ന്ധിച്ചിടത്തോളം, അതു പറയാൻ ഞാൻ വിട്ടുപോയി
കെട്ടോ; നിങ്ങൾ തമ്മിൽ സംസാരിച്ചതു മുഴുവൻ ഞാൻ ക
ക്കുകയുണ്ടായി; ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ വ
മാനം ഒരക്ഷരം വിടാതെ. പക്ഷേ സാരമില്ല, എനിക്കു തി
കച്ചുമറിയാം അതു വെറും നേരംപോക്ക് - വെറുമൊരു കുട്ടി
കളി മാത്രമായിരുന്നു എന്നു. പക്ഷേ, പല്ലിസ്, ഇതു് ഇ
നിയും ആവർത്തിച്ചു കൂടാ. ലിസാന, അവൾക്കു ചെറുപ്പം,
അവളെ കണ്ടാൽത്തന്നെ ആക്കും തോന്നും ഒരു മതിപ്പു പോ
രെങ്കിൽ, അവൾ അടുത്തുതന്നെ ഒരമ്മയാവാൻ പോവുകയുമാ
ആ നിലയ്ക്കും വിശേഷിച്ചും നാമവളോടു വളരെ സൗമ്യ
മായിട്ടുവേണം പെരുമാറാൻ. പാവം, അവൾക്കു തിരെ കെ
ലില്ല. ഇപ്പോഴും അവൾ തികച്ചും ഒരു മുതിർന്ന പെണ്ണായിട്ടി
ല്ല. ഏറ്റവും ലഘുവായ ഒരു വികാരം പോലും ചിലപ്പോൾ
ആപൽക്കരമായിത്തിന്നേയ്ക്കാം. നിങ്ങൾ ഇരുവരും തമ്മിൽ
എന്തോ ചിലതുണ്ടെന്നു ന്യായമായി വിചാരിക്കാൻ എനിക്കു
കാരണമുണ്ടായിട്ടുള്ള ആദ്യത്തെ സന്ദഭമല്ല ഇതു ... നിനക്ക
ളേക്കാൾ പ്രായക്കൂടുതലുണ്ട്; അതുകൊണ്ടു നിന്നോടുമാത്രം പ
റയുന്നതു ധാരാളം മതിയാകും. കഴിയുന്നിടത്തോളം അവളെ
കണ്ടുമുട്ടാതെ കഴിച്ചുകൂട്ടുന്നതു നന്നു ....പക്ഷെ എല്ലായ്പോഴും കാ
•
ന്നവർ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു പ്രത്യക്ഷത്തിൽ
തോന്നത്തക്ക രീതിയിലുമാവരുത്....അതങ്ങനെ പ്രകടമാകുന്ന
മട്ടിലായി ടാ... അതാ, എന്താണ് കാടിന്റെ സമീപത്തായി
കാണുന്നത്?
പെല്ലീസ്
പട്ടണത്തിലേയ്ക്ക് അടിച്ചുകൊണ്ടുപോകുന്ന ആട്ടിൻ പ
മരങ്ങൾ.
58<noinclude></noinclude>
pu5dp3g27i8hcyro35iooghqnpzzn35
താൾ:Pellisum Melisandayum (Changampuzha).pdf/64
106
82086
241693
2026-06-18T17:48:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡി " ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അവയങ്ങ അവ കണ്ടാൽ ആരും പറഞ്ഞു പോകും കരയുകയാണ്. അവയെ കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241693
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡി
"
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അവയങ്ങ
അവ കണ്ടാൽ ആരും പറഞ്ഞു പോകും
കരയുകയാണ്.
അവയെ കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരിക്കുന്നുവെ
നമുക്കു മുത്താഴത്തിനകത്തേയ്ക്കു പോകാൻ ഇപ്പോൾ സ
എന്തൊരു കൗതുകമുള്ള ദിവസം
റിയ ഒരു നല്ല ദിവസമായിരുന്നു ഇന്നു
പോകുന്നു.
രംഗം അഞ്ചു
കൊട്ടാരത്തിന്റെ പുരോഭാഗം
കൊയിനു പ
ഗോളാവും കൊച്ചനിയോയും പ്രവേശിക്കുന്നു
ഗോളാഡ്
വരൂ നിയോൾഡ്, നമുക്കു കുറച്ചിവിടെ ഇരിക്കാം. വ
രൂ, എന്റെ മടിയിൽ വന്നിരിന്നു. ഇവിടെയിരുന്നാൽ ആ
കാട്ടിലെ വിശേഷങ്ങളെല്ലാം നമുക്ക് അസ്സലായി കാണാനൊ
ക്കും. ഈയിടെ ഞാൻ നിന്നെ വളരെ അപൂർവ്വമായേ കാ
ണാറുള്ളൂ; നീയും ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടാണ്. ന
നക്കപ്പോഴും ഒരു കൊച്ചമ്മ തന്നെ കൊച്ചമ്മ. അവളെ വിട്ട്
ഒരു നിമിഷം നിന്നെ തനിച്ചു കിട്ടാൻ വിഷമം. നി ഒട്ടും
പരിഭ്രമിക്കേണ്ട. നിന്റെ കൊച്ചമ്മയുടെ ജനലുകൾക്കു താ
മുടിയിലാണു നാം ഈ ഇരിക്കുന്നത് . നേരം സന്ധ്യയായ
ല്ലോ; നിന്റെ കൊച്ചമ്മ ഇപ്പോൾ നാമം ജപിക്കുകയായി
രിക്കും. ആട്ടെ, നിയോൾ, നിന്റെ കൊച്ചമ്മയും പ
ലീസമ്മാമനും മിക്കപ്പോഴും ഒന്നിച്ചുതന്നെയാണിരിപ്പ്; അല്ലേ?
59<noinclude></noinclude>
qivllcv21lhu6mlo2i7gam5gc6jt1dw
താൾ:Pellisum Melisandayum (Changampuzha).pdf/65
106
82087
241694
2026-06-18T17:48:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിയോൾഡ് അതെ, അച്ഛാ അതെ. എപ്പോഴും അതാ അ ച്ഛൻ ഇവിടെ ഇല്ലാത്ത അവസരത്തിൽ പ്രത്യേകിച്ചും. 2.10......... ഗോളാഡ് ......അതാ നോ, ആരോ ഒരു വിളക്കുമായി പ തോട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241694
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിയോൾഡ്
അതെ, അച്ഛാ അതെ. എപ്പോഴും അതാ അ
ച്ഛൻ ഇവിടെ ഇല്ലാത്ത അവസരത്തിൽ പ്രത്യേകിച്ചും.
2.10.........
ഗോളാഡ്
......അതാ നോ, ആരോ ഒരു വിളക്കുമായി പ
തോട്ടത്തിൽ കൂടി കടന്നുപോകുന്നു.... പക്ഷേ നിയോൾ,
ഞാൻ കേട്ടിരിക്കുന്നതു് അവർ തമ്മിൽ തീരെ രസമില്ല, പി
ക്കമാണ്, എന്നാണല്ലോ. അവർ എപ്പോഴും ശണ്ഠകൂടാ
ണ്ട്, ഇല്ലേ? അതു ശരിയല്ലേ?
'
നിയോൾഡ്
അച്ഛാ, അതെ. അതു ശരിയാണ്.
ഗോളാഡ്
നെപ്പറ്റിയോ അവർ തമ്മിൽ ഈ ശകൂടുന്നതു്.
വാതിലിനെപ്പറ്റി.
നിയോൾഡ്
ഗോള്ഡ
എന്തു? വാതിലിനെപ്പറ്റിയോ? എന്തസംബന്ധമാ
ആട്ടെ, എല്ലാം എന്നോടൊന്നു വിവരിച്ചു പറ
ഞ്ഞ്; എന്തിനാ അവരിങ്ങനെ വാതിലിനെപ്പറ്റി വഴക്കിടു
ന്നത്?
നിയോൾഡ്
അതെന്താണോ ? വാതിൽ എപ്പോഴും അങ്ങനെ തുറന്ന
ട്ടുകൊണ്ടിരിക്കാൻ സാധിക്കാ
ഗോളാഡ്
1
ആരാ തുറന്നിട്ടു കൊണ്ടിരിക്കാത്ത ആട്ടെ, മിടുക്ക
ല്ല, പറയൂ, അവർ വഴക്കു കൂട്ടുന്നതെന്തിനെപ്പറ്റിയാണ്
'
60<noinclude></noinclude>
l1r1kqvegnl5l31d54dvx9c5hkhtpnb
താൾ:Pellisum Melisandayum (Changampuzha).pdf/66
106
82088
241695
2026-06-18T17:48:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിയോൾഡ് എനിക്കറിഞ്ഞുകൂടാ അച്ഛാ.... വിളക്കിനെപ്പറാ, വിള ഗോളാഡ് എം, മായ, ഞാൻ പറയുന്നതു വിളക്കിനെപ്പറ്റിയല്ല; ഇതാ ഇപ്പത്തന്നെ നമുക്കു സം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241695
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിയോൾഡ്
എനിക്കറിഞ്ഞുകൂടാ അച്ഛാ.... വിളക്കിനെപ്പറാ, വിള
ഗോളാഡ്
എം, മായ, ഞാൻ പറയുന്നതു വിളക്കിനെപ്പറ്റിയല്ല;
ഇതാ ഇപ്പത്തന്നെ നമുക്കു സംസാരിക്കാം വിളക്കിനെപ്പറ്റി.
ഞാൻ നിന്നോടു പറയുന്നതു വാതിലിനെപ്പറ്റിയാണ്. ആ
ട്ടെ, ഞാൻ ചോദിക്കുന്നതിനുത്തരം പറയൂ; നീ നന്നായി സം
സാരിക്കാൻ പഠിക്കണം; നിനക്കതിനു പ്രായമായി....,
കെയങ്ങനെ വായ്ക്കകത്തിടാതെ.... വന്നേ, ഇവിടെ വന്നേ..
നിയോൾഡ്
അച്ഛാ! എന്റെ ഇഷ്ടാ അച്ഛാ....ഞാൻ ഇനി ഒരി
ക്കലും അങ്ങനെ ചെയ്യല്ല........(അവൻ കരയുന്നു
ഗതി
ഗോളാഡ്
വരൂ, എന്തിനാ നീ കരയുന്നെ? ഊം എന്താണ് സം
നിയോൾഡ്
ആവൂ! ആവൂ! അച്ഛാ, അച്ഛനെന്നെ നോവിക്കണു........
ഗോളാഡ്
എന്തു ഞാൻ നിനെ നോവിച്ചോ? ആട്ടെ, എടാ
ഞാൻ നിന്നെ വേദനിപ്പിച്ചു..... ഒരിക്കലും ഞാനങ്ങനെ
ചെയ്യാൻ ഉദ്ദേശിച്ചിരുന്നതല്ല........
നിയോൾഡ്
ഇവിടെ... ഇവിടെ... എന്റെ ഈ കൊച്ചു ക
ഗോളാഡ്
'
വാ....ഉം, മതി, മിടുക്കനല്ല, കരയാതെ.....നാളെ ഞാൻ
61<noinclude></noinclude>
5tcodp28m1hgoy1wjefwe7la6wx9syu
താൾ:Pellisum Melisandayum (Changampuzha).pdf/67
106
82089
241696
2026-06-18T17:48:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിനക്കു നല്ല ഒന്നാംതരം കൊറെ അമ്പുകളും അതിടാനൊ ഒരു കുഴലും വാങ്ങിത്തരാം........ നിയോൾഡ് ? എന്താണ്, എന്നാ ഗോളാഡ് അമ്പിടാനൊരു കൊലും കൊറെ നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241696
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിനക്കു നല്ല ഒന്നാംതരം കൊറെ അമ്പുകളും അതിടാനൊ
ഒരു കുഴലും വാങ്ങിത്തരാം........
നിയോൾഡ്
? എന്താണ്, എന്നാ
ഗോളാഡ്
അമ്പിടാനൊരു കൊലും കൊറെ നല്ല ചമ്പുകളും
...... ആട്ടെ, ഇവിടെ വന്നേ..... വാതിലിനെപ്പറ്റി നിനക്കെ
എന്തൊക്കെ അറിയാമോ അതൊക്കെ എന്നോട്, മിടുമിടുക്കന
ല്ലേ, വിസ്മരിച്ചൊന്നു പറഞ്ഞു, കേക്കട്ടെ!
നിയോഡ
വല്ല. അമ്പുകളാണോ അച്ഛാ, വല്ല വല നീട്ടോ
അമ്പുകൾ
ഗോളാഡ്
അതെ, വളരെ വലിയ അമ്പുകൾ ആട്ടെ, നി
യോൾഡേ, എന്തുകൊണ്ടാ അവർ വാതിൽ തുറന്നിടാത്ത
ഇ വരൂ, ഞാൻ ചോദിക്കണതിനുത്തരം പറയൂ. അല്ലാ,
അല്ലാ കരയാനായി വാ പൊളിക്കാതിരി; ഞാൻ ദേഷ്യപ്പെടു
കയല്ല. പെല്ലീസമ്മാമനും നിന്റെ കൊച്ചമ്മാ ഒന്നിച്ചി
രിക്കുമ്പോഴത്തെപ്പോലെ നമുക്കിവിടെ സുഖമായിട്ടിരുന്ന
നെ സംസാരിക്കാം. പറയൂ, അവർ രണ്ടുപേരും ഒന്നിച്ചിരി
ക്കുമ്പോൾ എന്തിനെക്കുറിച്ചാണ് വർ സംസാരിക്കാറ് ?
നിയോൾഡ്
പെല്ലീസമ്മാമനും കൊച്ചം ആണോ?
ഗോളാഡ്
അത് എന്തിനെക്കുറിച്ചാണവർ സംസാരിക്കാറ് ?
@
62<noinclude></noinclude>
m0sxnhpdgdhok2uwr5gaep5dfj38plj
താൾ:Pellisum Melisandayum (Changampuzha).pdf/68
106
82090
241697
2026-06-18T17:48:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിയോൾഡ് അതോ ? അതെന്നെക്കുറിച്ചാ!...... എപ്പോഴും എന്നെ ഗോള് ഡ് നിന്നെക്കുറിച്ചവർ പറയാറുള്ളതെന്തോന്നാ നിയോഡ് അവർ പറയണേ, കേട്ടോ, അച്ഛാ, ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241697
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിയോൾഡ്
അതോ ? അതെന്നെക്കുറിച്ചാ!...... എപ്പോഴും എന്നെ
ഗോള് ഡ്
നിന്നെക്കുറിച്ചവർ പറയാറുള്ളതെന്തോന്നാ
നിയോഡ്
അവർ പറയണേ, കേട്ടോ, അച്ഛാ, ഞാൻ വളർന്നു
ഗോളാഡ്
ഗ്രഹപ്പിഴ! കടലിന്റെ അടിത്തട്ടിൽ കിടന്നു നി
ധി തിരയുന്ന ഒരു കുരുടനെപ്പോലെയാണ് ഇവിടെ എന്റെ
നിലം അല്ലെങ്കിൽ കൊടുങ്കാറ്റിൽ വഴിതെറ്റിപ്പോയ ഒരു കൊ
കുഞ്ഞിനെപ്പോലെ നീയാകട്ടെ......ഖ് ചും......അതൊക്കെ
പോട്ടെ.... മോനേ..... നിയോൾ! വാ, ഇവിടെ വന്നേ....
ഞാൻ എന്തോ വിചാരത്തിനെ മുഴുകിയിരിക്കയായിരു
ന്നു; നമുക്കിനി കായുമായി അല്പം തു സംസാരിക്കാം....നി
ൻ പെല്ലിമ്മാമനും കൊച്ചമ്മയും; ആട്ടെ, ഞാൻ അവി
ടെ ഇല്ലാത്തപ്പോൾ അവർ ഒരിക്കലും എന്നെക്കുറിച്ചൊന്നും
പറയാറില്ലേ?
നിയോൾഡ്
ഉവ്വ്, ഉവ്വ് ഉവ്വാ. അവരെപ്പോഴും തമ്മിൽത്തമ്മി പറ
യം അച്ഛനെക്കുറിച്ചാ
ഗോളാഡ്
ങാഹാ!....ഇരിക്കട്ടെ....എന്താ അവരെന്നെക്കുറിച്ചു പ
നിയോൾഡ്
അവരു പറയണം, കെട്ടോ അച്ഛാ, ഞാൻ അച്ഛനോളം
68<noinclude></noinclude>
tmcq6xe2dcamxq9mrrlh0kendl89uf4
താൾ:Pellisum Melisandayum (Changampuzha).pdf/69
106
82091
241698
2026-06-18T17:49:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് എല്ലായ്പോഴും അവരൊന്നിച്ചാണോ നിന്റെ ഇരിപ്പ് നിയോൾഡ് അച്ഛാ, അതെ. എപ്പഴും ഞാനവരുടെ കൂടത്താ ഗോളാഡ് അവർ നിന്നോടൊരിക്കലും വേറെ എവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241698
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
എല്ലായ്പോഴും അവരൊന്നിച്ചാണോ നിന്റെ ഇരിപ്പ്
നിയോൾഡ്
അച്ഛാ, അതെ. എപ്പഴും ഞാനവരുടെ കൂടത്താ
ഗോളാഡ്
അവർ നിന്നോടൊരിക്കലും വേറെ എവിടെങ്കിലും പോ
യിക്കളിക്കാൻ പറയാറില്ലേ?
നിയോൾഡ്
ഇല്ലാ, ഇല്ല. ഞാൻ അടുത്തില്ലെങ്കി അവർ പടാ
ഗോളാഡ്
അവർ പേടിയോ ... ആട്ടെ, നിങ്ങനയാ അതു മന
സ്സിലാക്കിയെ
നിയോൾഡ്
'
ചെറിയമ്മ എപ്പഴും പോവല്ലേ പോവല്ലേ, പോവ
എന്നു പറച്ചിലു തന്നെ പറച്ചിലാ... അവരേയ്, കെട്ടോ അ
കാ, ഭാഗാല്ലാത്തോരാ... എന്നാലും അവർ ചിരിക്ക്...
ഗോളാഡ്
പക്ഷേ, അതുകൊണ്ടവർ പേടിയാണന്നെങ്ങനെ മന
സ്സിലാക്കാൻ കഴിയും.........
നിയോൾഡ്
അച്ഛാ, അതെ അവർ പേടാ.... വല്യ പേട്യാ.....
ഗോളാഡ്
അതെങ്ങനെ?... നീയെങ്ങനെയാ അവൾ പേടിയാ മ
നസ്സിലാക്കിയെ, അതു പറ.........
നിയോൾഡ്
ഇരുട്ടത്തിരുന്നു എപ്പോഴും അവർ കരയണ കാണാം,
അതുതന്നെ........
84<noinclude></noinclude>
iwqxqy3yfkr09w29r85qt59z987ygbz
താൾ:Pellisum Melisandayum (Changampuzha).pdf/70
106
82092
241699
2026-06-18T17:49:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് നിയോൾഡ് അതു കണ്ടാൽ കാണാനും കരഞ്ഞു പോവും അച്ഛാ.... ഗോളാഡ് അതെ, അതെ....അതു ശരിയാണ് ... നിയോൾഡ് അവർ വല്ലാതെ വെളിവെള്ത്തിരിക്യം, അച്ഛാ!........' താൾ സൃഷ്ടിച്ചിരിക്കുന്നു
241699
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
നിയോൾഡ്
അതു കണ്ടാൽ കാണാനും കരഞ്ഞു പോവും അച്ഛാ....
ഗോളാഡ്
അതെ, അതെ....അതു ശരിയാണ് ...
നിയോൾഡ്
അവർ വല്ലാതെ വെളിവെള്ത്തിരിക്യം, അച്ഛാ!........
ഗോളാഡ്
അതെ....അതെ... ക്ഷമ....ക്ഷമിക്കണം....എന്റെ ജഗദീ
co....Dr.
നിയോൾഡ്
് ?.... എന്താ... എന്താൻ പറയണ
ഗോളാന്
ട്ടിലൊരു ചെന്നായ നടന്നു പോണതു ഞാൻ കണ്ടു, അതാ
പെല്ലീസമ്മാമനും നിന്റെ ചെറിയ
അപ്പം, നിയോൾ
-
മനസ്സുകൊ
ആ പൊരുത്തമുണ്ടെന്നറിയുന്നതിൽ ഞാൻ വളരെ സന്തോഷി
ക്കുന്നു... ആട്ടെ, നിയോൾഡ്, ചിലപ്പോഴൊക്കെ അവർ ത
മ്മിൽ ഉമ്മ വെയ്ക്കാറുണ്ട്; ഇല്ലേ?..
നിയോൾഡ്
എന്താച്ഛൻ ചോദിച്ച് അവർ ഉമ്മവെയ്ക്കാറുണ്ടോന്നോ
ഇല്ല, ഇല്ല; ഹോ, അല്ലാ, ഉച്ഛാ, ഉവ്വ്.... പക്ഷേ ഒരിക്കെ ഒ
രിമാത്രം....ഒരിക്ക വല്ല. ഒരു മഴ, ഒരു കണ്ടൻ മഴ, അ
ന് പെയ്തു കൊണ്ടിരിക്കുമ്പോൾ........
85
5.<noinclude></noinclude>
te7ax1wfccj59ugxj7cj4by35281myw
താൾ:Pellisum Melisandayum (Changampuzha).pdf/71
106
82093
241700
2026-06-18T17:50:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '+ പെല്ലീസും മെലിസാന്ദയും എന്ന്, അവർ അന്യോന്യം ഉമ്മ വെച്ചാ..... ഹാ..... നിയോൾഡ് ഇതാ, എന്റെ പൊന്നച്ഛാ, ദേ ഇങ്ങനാ..... (ചി രിച്ചുകൊണ്ട് അവൻ ഗോളാഡിന്റെ ചുണ്ടിൽ ഒരു ചുംബനം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241700
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>+
പെല്ലീസും മെലിസാന്ദയും
എന്ന്, അവർ അന്യോന്യം ഉമ്മ വെച്ചാ..... ഹാ.....
നിയോൾഡ്
ഇതാ, എന്റെ പൊന്നച്ഛാ, ദേ ഇങ്ങനാ..... (ചി
രിച്ചുകൊണ്ട് അവൻ ഗോളാഡിന്റെ ചുണ്ടിൽ ഒരു ചുംബനം
കൊടുക്കുന്നു. ഹാവൂ.... ഹോ.....അച്ഛന്റെ മീശാ.....അതെ
ൻ മോ വല്ലാതെ തറയും .... എനിക്കു വേദനിക്കു
അച്ഛാ... അച്ഛന്റെ മീശ വല്ലാതെ നരച്ചു തൊടങ്ങി. അതു
പോലെ ത്തന്നെ അച്ഛന്റെ തലമുടിം..... മുഴുവൻ ന... മുഴുവ
കീഴിലായി അവർ ഇരിക്കുന്ന ആ കിളിവാതിൽക്കൽ
പ്രകാശം വ്യാപിക്കുകയും, ആ പ്രകാശധാര അവരുടെ മേൽ
നിപതിക്കുകയും ചെയ്യുന്നു
'
നോ അച്ഛാ, നോക്ക, കൊച്ചമ്മ വെളക്കു കൊള
....എന്തു വെളിച്ചം.....നോ, എന്തു പ്രകാശമാണച്ഛാ ......
ഗോളാഡ്
നിയോൾ ഡ്
ഗോളാഡ്
നിയോൾഡ്
ഗോളാഡ്
മേയ്, പാടില്ല മോനേ, പാടില്ല. നമുക്കു കുറച്ചുനേരം
ഇവിടെ ഈ നിഴലിൽ ഇരിക്കാം....ആക്കും പറയാൻ കഴിയി
66<noinclude></noinclude>
3f29vhm9py6yo109w1u60hooqg4d0yn
താൾ:Pellisum Melisandayum (Changampuzha).pdf/72
106
82094
241701
2026-06-18T17:50:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും .....ആക്കും പറയാൻ കഴിയില്ല ഇനിയും....അതാ അവിടെ ആ ആ കാട്ടിൽ കുറച്ചു തീപിടിപ്പിക്കാൻ ശ്രമിക്കുന്ന ആ സാധു കള നീ കാണുന്നുണ്ടോ? ഉം......ശരി, അപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241701
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
.....ആക്കും പറയാൻ കഴിയില്ല ഇനിയും....അതാ അവിടെ
ആ ആ കാട്ടിൽ കുറച്ചു തീപിടിപ്പിക്കാൻ ശ്രമിക്കുന്ന ആ സാധു
കള നീ കാണുന്നുണ്ടോ? ഉം......ശരി, അപ്പോൾ മഴയ
നെ ധാരമുറിയാതെ പെയ്യുകയായിരുന്നു............, നോ
, മറേറ വശത്തു കാറ്റടിച്ചു വഴിക്കു വിലങ്ങനെ മറിഞ്ഞു
വീണ ആ മരം പിടിച്ചുമാറ്റാൻ ആ കിഴവൻ തോട്ടക്കാരൻ
ആ
പാടുപെടുന്നതു നീ കാണുന്നുണ്ടോ? പാവം, അവനതു സാ
ദ്ധ്യമല്ല. വളരെ വലുതാണ് ആ മരം. അവിടെ വീണോ
അവിടെത്തന്നെ അതു കിടക്കണം....അതിനു മറ്റു യാതൊരു
നിവൃത്തിയുമില്ല....എനിക്കു തോന്നുന്നു പെല്ലീസിനു ഭ്രന്താണ
നിയോൾഡ്
അല്ലാ അച്ഛാ, പെല്ലീസമ്മാമനു പ്രാന്തല്ല. പക്ഷേ വള
Im
ഗോള്
ആട്ടെ, നിനക്കിപ്പോൾ നിന്റെ ചെറിയമ്മയെ ഒന്നു
നിയോൾഡ്
ഒണ്ടച്ഛാ.... ഉപ്പ്; ചെറിയമ്മയെ എനിക്കു കാണണം.
ഗോളാ
എന്നാൽ ലേശമെങ്കിലും ശബ്ദമുണ്ടാക്കരുത്. ഞാൻ നി
ന്നെ എടുത്തു കിളിവാതിൽക്കൽ പൊക്കിക്കാട്ടാം. നീ നോ
(ഗോളാഡ് കുഞ്ഞിനെ എടുത്തു ഉയർത്തുന്നു. ഒരു നേരിയ ശ
ബംപോലും ഉണ്ടാക്കരുത്; ചെറിയമ്മ വല്ലാതെ ഭയപ്പെട്ടുപോ
.....ആട്ടെ, നിനക്കു കാണാമോ അവളെ .....അവൾ മുറി
a
87<noinclude></noinclude>
f21ts0vjz5i0mfwl5opkis0ig8029ws
താൾ:Pellisum Melisandayum (Changampuzha).pdf/73
106
82095
241702
2026-06-18T17:51:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിയോൾഡ് കണ്ടു്...ഹോ, എന്തു വെളിച്ചം അവൾ തനിച്ചാണോ?........ " നിയോൾഡ് ഗോളാഡ് നിയോൾഡ് ഹാവൂ! ഹാവൂ....എന്നെ അച്ഛൻ വല്ലാതെ വേദനിപ്പി ഗോളാഡ് സാരമില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241702
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിയോൾഡ്
കണ്ടു്...ഹോ, എന്തു വെളിച്ചം
അവൾ തനിച്ചാണോ?........
"
നിയോൾഡ്
ഗോളാഡ്
നിയോൾഡ്
ഹാവൂ! ഹാവൂ....എന്നെ അച്ഛൻ വല്ലാതെ വേദനിപ്പി
ഗോളാഡ്
സാരമില്ല; ഒന്നു മിണ്ടാതിരി ഞാനിനി അങ്ങനെ ചെ
യില്ല.... നോക്ക് നിയോൾ, നല്ലപോലെ നോക്ക് !... എ
ൻ കാലൊന്നു വഴുതിപ്പോയി....കുറച്ചുകൂടി പതുക്കെ
സാരിക്ക്... എന്താണവർ അവിടെ ചെയ്യുന്നത് ?........
നിയോൾഡ്
സം
അവരൊന്നും ചെയ്യണില്ലാക്കാ... അവരെന്തോ നോക്കി
കൊണ്ടു നിൽക്കുകയാ........
ഗോളഡ്
നിയോൾഡ്
അല്ലാ, അല്ല.
ഗോളാഡ്
പിന്നെ....കിടക്കയോ?....അവർ കിടക്കയുടെ അടുത്താ
നിയോഡ്
കെടാ..... ഞാൻ കെടക്ക് കാണണില്ലല്ലോ!
68<noinclude></noinclude>
936y7utdpfthifju0rfxunap2yupk95
താൾ:Pellisum Melisandayum (Changampuzha).pdf/74
106
82096
241703
2026-06-18T17:52:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് ശ്! ശ്! കുറച്ചുകൂടി പതുക്കെ, കുറച്ചുകൂടി പതുക്കെ. വർ കേക്കും നീ പറയുന്നതു്....അവർ എന്തെങ്കിലും സംസാരി 'നിയോഡ് അല്ല; അവരൊന്നും മിണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241703
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
ശ്! ശ്! കുറച്ചുകൂടി പതുക്കെ, കുറച്ചുകൂടി പതുക്കെ.
വർ കേക്കും നീ പറയുന്നതു്....അവർ എന്തെങ്കിലും സംസാരി
'നിയോഡ്
അല്ല; അവരൊന്നും മിണ്ടണില്ല.....
ഗോളാഡ്
പിന്നെ....എന്താ പിന്നവരവടെച്ചത് ? അതു പ
.....അവരെന്തെങ്കിലുമൊന്നു ചെയ്തോണ്ടിരിക്കണോല്ലോ.......
നിയോൾഡ്
3.
അവർ വിളക്കിൻനേക്കു നോക്കുകയാ....വെളിച്ചത്ത
രണ്ടുപേരും? അവർ രണ്ടുപേരും
നിയോൾഡ്
അച്ഛാ........
ഗോളാഡ്
എന്നട്ടൊന്നും മിണ്ടല്ല
നിയോൾഡ്
കണ്ണു ചിമ്മണി.... തുറിച്ചുനോക്കി
ഗോളാഡ്
****
അവർ അടുത്തേയ്ക്കടുത്തേയ്ക്കും നീങ്ങി ചെല്ലണില്ലേ?
നിയോൾഡ്
ഇല്ലച്ഛാ....അവർ അനങ്ങിയിട്ടില്ല.
ഗോളാഡ്
അവർ ഇരിക്കുകയാണോ?
നിയോൾഡ്
അച്ഛാ....അവർ നിക്കുകയാ....ചൊമിന്റെ അടുക്ക
69<noinclude></noinclude>
7hffs2xelw9khuq3yko2vpac1n8jdfl
താൾ:Pellisum Melisandayum (Changampuzha).pdf/75
106
82097
241704
2026-06-18T17:52:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് - അവർ തമ്മിൽ ആംഗ്യമൊന്നും കാണിക്കുന്നില്ലേ ? - മുഖ ത്തോടുമുഖം നോക്കിക്കൊണ്ടല്ലേ അവർ നിൽക്കുന്ന നല്ല പോലെ നോക്കു അവർ കൈകൊണ്ടോ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241704
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
-
അവർ തമ്മിൽ ആംഗ്യമൊന്നും കാണിക്കുന്നില്ലേ ? - മുഖ
ത്തോടുമുഖം നോക്കിക്കൊണ്ടല്ലേ അവർ നിൽക്കുന്ന നല്ല
പോലെ നോക്കു അവർ കൈകൊണ്ടോ മറേറാ എന്തെങ്കി
ലും ആംഗ്യം കാണിക്കുന്നില്ലേ?
നിയോൾഡ്
ഇല്ലാ, ഇല്ല....ഹയ്യോ! 'അച്ഛാ, അവർ ഇതുവരെ ക
മണ്ണാന്നു ചിമ്മിട്ടില്ല... എനിക്കു വല്ലാതെ പോവണ അ
.....എന്നെ ഇ..
ഗോളാഡ്
ഒന്നനങ്ങാതിരി അവിടെ....
ആട്ടെ, നോക്കിയേ, അവർ
ഇപ്പോഴും നിന്നിടത്തു നിന്നിളകിയിട്ടില്ലേ.........
നിയോൾഡ്
ഇല്ലച്ഛാ... അയ്യോ, എനിക്കു വല്ലാതെ പോടാവ .....
എന്നാല് എറക്കിവിട്ടു........
ഗോളാഡ്
എന്താ ഇത്ര പേടിക്കാനൊ ! നോക്ക്! നല്ലപോ
നിയോൾഡ്
ഇനി എനിക്കു നോക്കാനരുതച്ഛാ.... എനിക്കു വല്ലാതെ
പേട്യാ ....എന്നെ ഒന്നിനി
ald
ഗോളാഡ്
നിയോൾഡ്
ഹാവൂ.....ഞാൻ നാളിക്കും....എന്റെ പൊന്നച്ഛന
....
എന്നെ താഴെ എറന്നു....
എന്നെ താഴെ എ.........
ഗോളാസ്
എന്നാ വന്നേ... എന്താണുണ്ടായതെന്നു നമുക്ക് അക
70<noinclude></noinclude>
3pn9t6l6xhqbfv1sw08b76ef4sxronl
താൾ:Pellisum Melisandayum (Changampuzha).pdf/76
106
82098
241705
2026-06-18T17:52:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലാമങ്കം രംഗം ഒന്നു് കൊട്ടാരത്തിലെ ഒരിടനാഴി (പെല്ലീസും മെലിസാന്ദയും അന്യോന്യം അഭിമുഖമായി നടന്നുവരുന്നു. നീ എവിടേയും പോകുന്നു ? ഇന്നു വൈകീട്ട് എനിക്കു നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241705
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലാമങ്കം
രംഗം ഒന്നു്
കൊട്ടാരത്തിലെ ഒരിടനാഴി
(പെല്ലീസും മെലിസാന്ദയും അന്യോന്യം അഭിമുഖമായി
നടന്നുവരുന്നു.
നീ എവിടേയും പോകുന്നു ? ഇന്നു വൈകീട്ട് എനിക്കു
നിന്നെ ഒന്നു കാണണം, കുറച്ചു സംസാരിക്കാനുണ്ട്. എന്താ
കാണാമോ?
മെലി സാന്ദ
ആവാം.
ഞാൻ അച്ഛന്റെ മുറിയിൽ നിന്നും ഇതാ ഇപ്പോഴി
പോന്നതേയുള്ളു. അദ്ദേഹത്തിനു വളരെ ഭേദമുണ്ട്. ഇനി
അപകടമൊന്നുമില്ല, പേടിക്കാനില്ല, എന്നു ഡോക്ടർ ഞങ്ങ
ളോട് പറഞ്ഞിരിക്കുന്നു. പക്ഷേ ഇന്ന
ദിവസം അമംഗ
മായ അവസാനിക്കൂ എന്നു ഇന്നു രാവിലെ എനിക്കൊരു
ഭൂതോദയം തോന്നിയിരിക്കുന്നു. ആ പത്തു കുറച്ചുനാളായി സ
ആ
ദാ എന്റെ ചെവിയിലങ്ങനെ മുരളുകയാണ് ....അങ്ങിനെയി
രിക്കെ പൊടുന്നനെ ഒരു മാറ്റം വന്നു; ഇന്നിപ്പോൾ അതു
കാലത്തെ സംബന്ധിക്കുന്ന ഒരു ചോദ്യം മാത്രമാണ് അതാ
യത് ഉടനടിയോ അല്പം അമാന്തിച്ചിട്ടോ എന്നുമാത്രം ഒരു
അവർ മുറിയുടെ കിളിവാതിലുകളെല്ലാം തുറന്നി
ട്ടിട്ടുണ്ട്. അദ്ദേഹം സംസാരിക്കുന്നു; അദ്ദേഹത്തിനു മനസ്സിൽ
സംശയം.
71<noinclude></noinclude>
3ngcjxez9gm1ow49kgtj4nk5ls2r783
താൾ:Pellisum Melisandayum (Changampuzha).pdf/77
106
82099
241706
2026-06-18T17:53:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ല്ലീസും മെലിസാന്ദയും ഴിഞ്ഞു. വലിയ ആഹ്ലാദമുള്ളതുപോലെ തോന്നുന്നു. സാധാരണയൊരു മനുഷ്യനെപ്പോലെയല്ല ഇപ്പോഴും അദ്ദേഹത്തിന്റെ സംസാ രം; പക്ഷേ ഒന്നു പറയാം; അദ്ദേഹത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241706
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ല്ലീസും മെലിസാന്ദയും
ഴിഞ്ഞു.
വലിയ ആഹ്ലാദമുള്ളതുപോലെ തോന്നുന്നു. സാധാരണയൊരു
മനുഷ്യനെപ്പോലെയല്ല ഇപ്പോഴും അദ്ദേഹത്തിന്റെ സംസാ
രം; പക്ഷേ ഒന്നു പറയാം; അദ്ദേഹത്തിന്റെ അന്തരങ്ങൾ
ഒന്നുംതന്നെ ഇപ്പോൾ പരലോകത്തു നിന്നു വരുന്നതുപോലെ
തോന്നുന്നില്ല....അദ്ദേഹം എന്നെ ശരിക്കും മനസ്സിലാക്കിക്ക
അദ്ദേഹം കിടപ്പായതുമുതൽ സാദരം അദ്ദേഹത്തിനു
ള്ള ആ വിചിത്രമായ നോട്ടത്തോടുകൂടി എന്റെ കൈ പിടി
ച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ആരാ ഇതു പെല്ലീസോ?
പിന്നെ എന്തെല്ലാം?.... നിന്റെ മുഖം വിഷാദമയമായിരിക്കു
ന്നല്ലോ....ദയനീയമായിരിക്കുന്നല്ലോ....ഇനി അധികനാൾ ജീ
വിച്ചിരിക്കുവാൻ കഴിയാത്ത ഒരു മനുഷ്യന്റെ മുഖം പോലെ
യാ നിന്റെ മുഖം....നീ ചുറ്റിസ്സഞ്ചരിക്കണം...മുറ
ങ്ങ നെ
യാത്ര ചെയ്യണം... പല സ്ഥലങ്ങളിലും....' വിചിത്രം! ഞാൻ
അദ്ദേഹം പറയുന്നതുപോലെ തന്നെ അനുസരിക്കാം....എൻറ
അമ്മ അടുത്തു നിന്നും എല്ലാം ചെവി കൊടുത്തു കേൾക്കുകയാ
യിരുന്നു.... അവരുടെ കണ്ണിൽ ആനന്ദം കൊണ്ടു കണ്ണുനീർ പൊ
ടിഞ്ഞു....
ആട്ടെ, നീയതു സൂക്ഷിച്ചിട്ടില്ലേ....വീട്ടിനാ കപ്പാടെ
വീണ്ടും ഒരു ജീവൻ വെച്ചപോലെ തോന്നുന്നുണ്ട്. മുട്ടിമുട്ടി നി
ന്ന മനുഷ്യരുടെ ശ്വാസോച്ഛ്വാസം, സംസാരം, കാൽ
മാറ്റം ഇവയെല്ലാം ഇവിടെ ഇപ്പോൾ കേൾപ്പാനുണ്ടു്....
അതാ, ശ്രദ്ധിക്കൂ; വാതിലിന്റെ പിന്നിൽ ഞാൻ ചില സ
രങ്ങൾ കേൾക്കുന്നു....വേഗമാകട്ടെ, വേഗം, വേഗം....ഞാൻ
ചോദിക്കുന്നതിനു സമാധാനം പറയൂ! എവിടെയാണ് നി
എന്നെ ഞാൻ കാണുക?
മെലിസാന്ദ
എവിടെക്കാണുന്നതാ ഇഷ്ടം?
78
-<noinclude></noinclude>
ghe0w3thuyp48hlo0vicn6xg9cm0lnw
താൾ:Pellisum Melisandayum (Changampuzha).pdf/78
106
82100
241707
2026-06-18T17:53:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഉദ്യാനത്തിൽ.... കുരുടൻ കിണറിനു സമീപം.... എ മെലിസാന്ദ അവസാനത്തെ സന്ധ്യയാണിതു്.... ഞാൻ യാത്രചെ യ്യാൻ പോവുകയാണ്, അച്ഛൻ പറഞ്ഞതുപോലെ.... ഒരിക്ക ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241707
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഉദ്യാനത്തിൽ.... കുരുടൻ കിണറിനു സമീപം.... എ
മെലിസാന്ദ
അവസാനത്തെ
സന്ധ്യയാണിതു്.... ഞാൻ യാത്രചെ
യ്യാൻ പോവുകയാണ്, അച്ഛൻ പറഞ്ഞതുപോലെ.... ഒരിക്ക
ലും നീയിനി എന്നെ കാണുകയില്ല, ഒരിക്കലും........
മെലിസാന്ദ
അങ്ങനെ പറയാതിരിക്കു പെല്ലീസ്.... ഞാൻ എന്നും
എപ്പോഴും നിങ്ങളെ കാണും.... എപ്പോഴും നിങ്ങളെ
പെല്ലിസ്
അതൊക്കെ കായം ശരിതന്നെ....പക്ഷേ ഞാൻ വളരെ
വളരെ വളരെ ദൂരത്തായിരിക്കും; നിനക്കെന്നെ കാണാൻ സാ
ധിക്കില്ല....കഴിയുന്നിടത്തോളം അകലെയകലെ
Q
റാൻ ഞാൻ ശ്രമിക്കും. എന്റെ ഹൃദയം മുഴുവനും ആനന്ദ
മയമായിരുന്നു....അതെ; ആനന്ദം അതിലങ്ങനെ വിതുമ്പി
ളുമ്പുകയായിരുന്നു. ഇന്നാകട്ടെ, സർഗ്ഗത്തിൻറയും ഭൂമിയുട
യും കനം മുഴുവൻ എന്റെ ശരീരത്തിൽ തൂങ്ങിനില്ക്കുന്നപോ
ലെ എനിക്കു തോന്നുകയാണ്..
ലിസാന്ദ
എന്താ സംഗതി, പെല്ലീ? എനിക്കൊന്നും തന്നെ
മനസ്സിലാകുന്നില്ലല്ലോ....ലേശം പോലും മനസ്സിലാകുന്നില്ല.
ല്ലോ, പെല്ലീ.... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്ന
78<noinclude></noinclude>
hlz6hqqkyuokxtp5qa4ja5gbatdsak7
താൾ:Pellisum Melisandayum (Changampuzha).pdf/79
106
82101
241708
2026-06-18T17:53:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും മെലിസാന്ദയും പെല്ലീസ് ആ വാതിലിന്റെ പിന്നിൽ ഞാൻ ആരുടെയൊക്കെയോ സ ......കൊട്ടാരത്തിൽ ഇന്നു രാവി വന്ന ആ ആളുകൾ പുറത്തേയ്ക്കു പോവുകയാണ്....അവി പുറപ്പെടുകയാണ്.......' താൾ സൃഷ്ടിച്ചിരിക്കുന്നു
241708
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും മെലിസാന്ദയും
പെല്ലീസ്
ആ വാതിലിന്റെ പിന്നിൽ ഞാൻ ആരുടെയൊക്കെയോ സ
......കൊട്ടാരത്തിൽ ഇന്നു രാവി
വന്ന ആ ആളുകൾ പുറത്തേയ്ക്കു പോവുകയാണ്....അവി
പുറപ്പെടുകയാണ്....
രണ്ടുവഴിയായി പോകുന്നു
രംഗം രണ്ടു
കൊട്ടാരത്തിനകത്ത് ഒരു മുറി
(ആർക്കേലും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു
ആർക്കൽ
ഹാവൂ! പെല്ലീസിന്റെ അച്ഛൻ അപകടമൊക്കെ ഒരു
വിധം അവസാനിച്ചു. ഏറെക്കാലമായി മരണത്തിന്റെ സിൽ
ബന്ധിയായിരുന്ന ആ രോഗം, ഒടുവിലിതാ, കൊട്ടാരം വിട്ടു.
പൊയ്ക്കഴിഞ്ഞിരിക്കുന്നു....ഇനിയേതായാലും ഇവിടെ ഒരാ
ദവും സൂയ്യ പ്രകാശവുമൊക്കെ വന്നുചേരും. നീയിവിടെ വ
അതിനുശേഷം, ഒരടച്ചിട്ട മുറിക്കുക എന്നതുപോലെ, നാം ക
ച്ച പുറത്തു കേൾക്കാതെ അങ്ങനെ മന്ത്രിച്ചു മന്ത്രിച്ചു കഴിച്ചു കൂടു
കയായിരുന്നു.... പക്ഷേ, തീച്ചയായും, മെലിസാ, എനിക്കു
നിന്നിൽ വലിയ അനുകമ്പയുണ്ടായിരുന്നു....വിനോദത്തിനെ
വഴി, എന്തുവഴി എന്നു തിരക്കിക്കൊണ്ട്, ഒരു കൊച്ചുകുഞ്ഞി
നെപ്പോലെ ആനന്ദത്താൽ മതിമറന്നാണ് നീയിവിടേയ്ക്കു വ
ന്നത് എന്നാൽ ഇവിടത്തെ ഈ വിശാലമായ ശാലയിൽ നി
കാൽകുത്തിയ നിമിഷത്തിൽ, എത്രതന്നെ ശ്രമിച്ചിട്ടും ഗത്യന്ത
74<noinclude></noinclude>
3udhddddon9vicu4dov1v2izwuoweg4
താൾ:Pellisum Melisandayum (Changampuzha).pdf/80
106
82102
241709
2026-06-18T17:54:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും രമില്ലാത്തതു നിമിത്തം മദ്ധ്യാഹ്നത്തിൽ എത്രയും ഇരുളടഞ്ഞതും എത്രയും തണുപ്പു മുറിയതുമായ ഒരു ഗുഹയിൽ പ്രവേശിക്കു A പ മ്പോൾ ഒരുവന്റെ മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241709
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
രമില്ലാത്തതു നിമിത്തം മദ്ധ്യാഹ്നത്തിൽ എത്രയും ഇരുളടഞ്ഞതും
എത്രയും തണുപ്പു മുറിയതുമായ ഒരു ഗുഹയിൽ പ്രവേശിക്കു
A
പ
മ്പോൾ ഒരുവന്റെ മുഖത്തിനുണ്ടാകുന്ന ഭാവമാറ്റം പോലെ,
നിന്റെ മുഖത്തിനു് പക്ഷേ അതോടൊപ്പം ആത്മാവിനും കൂ
ടി - ഒരു മാറ്റമുണ്ടാകുന്നതു ഞാൻ സൂക്ഷിക്കുകയുണ്ടായി. അതി
നുശേഷം ഇതുവരെ, ഇതെല്ലാം കാരണം പലപ്പോഴും എനി
ക്കു നിന്റെ യഥാ നിലയെന്നു സൂക്ഷ്മമായി ഗ്രഹിക്കു
വാൻ തരപ്പെട്ടിട്ടില്ല....ഞാൻ നിന്നെ സൂക്ഷിച്ചുകൊണ്ടിരുന്നു.
മനോഹരമായ ഒരുദ്യാനത്തിൽ ആദിത്യകാന്തിയിൽ ആറാടി
കൊണ്ടും അലസതയോടും എന്നാൽ സദാ ദുസ്സഹമായ ഒരു ഒ
സംഭവത്തെ പ്രതീക്ഷിച്ചു കൊണ്ടും നിൽക്കുന്ന ഒരാളുടെ പ
രിഭ്രാന്തമായ നോട്ടത്തോടുകൂടി നീയവിടെ നിലകൊണ്ടു.... എ
നിക്കു തന്നെ വിവരിക്കുവാൻ കഴിയുന്നില്ല. നിന്റെ മുഖത്തു
നോക്കുമ്പോൾ എനിക്കു കുണ്ഠിതം തോന്നി; എന്തുകൊണ്ട്
ന്നാൽ നീ നന്നെ ചെറുപ്പമാണ്; രാപ്പകൽ മരണത്തിന്റെ
ശ്വാസം ശ്വസിച്ചുകൊണ്ടു കഴിച്ചുകൂട്ടാൻ നിനക്കു സാദ്ധ്യമല്ല.
അത്രമാത്രം സുന്ദരിയുമാണ് നീ... പക്ഷേ, ഇനിയിപ്പോൾ എ
ല്ലാം ഒന്നു വ്യത്യാസപ്പെടും. എന്റെ പ്രായത്തിൽ എൻറ
ജീവിതത്തിന്റെ ആകെക്കൂടിയുള്ള ഏറ്റവും നിശ്ചിതമായ
ഫലമായിരിക്കാം, പക്ഷേ ഇത് എന്റെ പ്രായത്തിൽ സംഭ
വങ്ങളുടെ സുസ്ഥിരാവസ്ഥയിൽ എന്തൊരടിയുറച്ച വിശ്വാസ
മായിരുന്നെന്നോ എനിക്ക് അതുപോലെതന്നെ പ്രായ
പവും സൗന്ദനവും ഉള്ള ഓരോ ജീവിയും അതിനു ചാറും
മത്വവും സൗന്ദ്യവും സന്തോഷസൗഭാഗ്യങ്ങളും സ്വയം ഒത്തി
ണങ്ങിയ സംഭവങ്ങളെ രൂപീകരിക്കുന്നതായും ഞാൻ സൂക്ഷിച്ച
നോക്കി മനസ്സിലാക്കിയിട്ടുണ്ട്. അസ്പഷ്ടമായിട്ടാണെങ്കിൽ ഞാൻ
ദീർഘദർശനം ചെയ്യുന്ന ആ നവയുഗത്തിന്റെ കവാടോൽഘാട
75
-
-
F<noinclude></noinclude>
7sqwbl4bovfvlh5k9mw476yozhedp0h
താൾ:Pellisum Melisandayum (Changampuzha).pdf/81
106
82103
241710
2026-06-18T17:55:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നം നീയാണിപ്പോൾ നിർവ്വഹിക്കുവാൻ പോകുന്നത് .... ഇവിടെ വരൂ....നീയെന്താണിങ്ങനെ ഒന്നും സമാധാനം പറയാതേയും കണ്ണുതുറന്നു നേരെ നോക്കാതെയും ഇരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241710
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നം നീയാണിപ്പോൾ നിർവ്വഹിക്കുവാൻ പോകുന്നത് .... ഇവിടെ
വരൂ....നീയെന്താണിങ്ങനെ ഒന്നും സമാധാനം പറയാതേയും
കണ്ണുതുറന്നു നേരെ നോക്കാതെയും ഇരിക്കുന്നത് ? ഇന്നേവരെ
നോക്കിയാൽ ഒരൊറ്റ പ്രാവശ്യം ഞാൻ നിന്നെ ചുംബി
ച്ചിട്ടുള്ളു. ഒന്നു നീ മനസ്സിലാക്കണം. പ്രായംചെന്ന മനു
ഷ്യക്ക് അവരുടെ അധരങ്ങൾ കൊണ്ടു ചിലപ്പോഴൊക്കെ ഒരു
സ്ത്രീയുടെ പുരികക്കൊടിയോ ഒരു കുഞ്ഞിൻ കവിൾത്തട
മോശിക്കേണ്ട ആവശ്യമുണ്ട്; കാരണം പറയാം; അതുമൂലം
ജീവിതത്തിന്റെ പുതുമയിൽ വിശ്വസിക്കുവാനും അലട്ടുകള
ഒരു നിമിഷത്തെയെങ്കിലും അകലാട്ടിപ്പായിക്കുവാനും അ
വക്കു സാധിച്ചോ....പറയൂ, എന്താ എന്റെ അധരങ്ങളെ
നീ ഭയപ്പെടുന്നോ?....ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി
നിൻ കായമോ ഞാൻ എത്രമാത്രം അനുതപിച്ചിട്ടുണ്ട്
അന്നു നിനക്കറിയാമോ!........
23
മുത്തച്ഛാ, ഞാൻ ഒരിക്കലും അസന്തുഷ്ടയായിരുന്നില്ല
ല്ലോ........
ഒരു പക്ഷേ വാസ്തവത്തിൽ അസന്തുഷ്ടയായിരുന്നിട്ടും അത
റിയാതിരിക്കുന്നവരിൽ ഒരാളായിരുന്നിരിക്കാം നീ... അങ്ങനെ
യുള്ളവരാണ് ഏറ്റവും അസന്തുഷ്ടർ....ഇങ്ങോട്ടു നീങ്ങിനിൽ
....വളരെ അടുത്ത് ഇതാ ഇങ്ങനെ നിന്നു നി
മിഷം, ഞാൻ നിന്റെ മുഖത്തെയൊന്നു നോക്കട്ടെ.
മാണം
ഒരുവനെ മുട്ടിനില്ക്കുന്ന അവസരത്തിൽ ഇങ്ങനെയുള്ള സൌ
നയത്തിന്റെ ആവശ്യം അവനുണ്ടായിരിക്കും........
ഗോളാഡ് പ്രവേശിക്കുന്നു
ഗോളാഡ്.
പെല്ലീസ് ഇന്നു വൈകീട്ടു യാത്രയാണ്.
78<noinclude></noinclude>
9fi9aifxrkzy9oyzuoqkr9k8utu5d5b
താൾ:Pellisum Melisandayum (Changampuzha).pdf/82
106
82104
241711
2026-06-18T17:55:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241711
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241713
241711
2026-06-18T17:55:49Z
Manojk
804
241713
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
അതാ, നിന്റെ നെറ്റിയിൽ രക്തമുണ്ടല്ലോ. നീ ഇതു
വരെ എന്തു ചെയ്യുകയായിരുന്നു
, ഒന്നൂല്ല, ഒന്നൂല്ല....
ഞാനൊരു മുള്ളുവേലിക്കിടയ്ക്കും
കൂടി കടന്നു പോയി.
മെലിസാന്ദ
പ്രഭോ, അങ്ങയുടെ തലയല്പം കുനിക്കൂ....ഞാൻ അങ്ങ
ടെ പുരികം തുടയ്ക്കാം.
ഗോളാഡ്
നീയെന്നെത്തൊട്ടുകൂടാ....ഇല്ല, ഞാനതു സമ്മതിക്കില്ല.
എന്താ, കേൾക്കുന്നോ? പോ, കടന്നു പോ ഞാൻ നിന്നാ
നല്ല സംസാരിക്കുന്നത് . എന്റെ വാളെവിടെ? ഞാനി
പ്പോൾ വന്നത് എന്റെ വാൾ നോക്കിയെടുക്കുവാനാണു് .....
-
ലിസാ
ഇതാ ഇവിടെ ഈ
പ്രാർത്ഥനാപീഠത്തിന്റെ മീതെ.. ....
ഗോളാഡ്
പട്ടിണികിടന്നു മരിച്ച മറെറാരു പാവപ്പെട്ട നിഭാഗ്യ ജീവി
യെക്കൂടി ഇതാ ഇപ്പോൾ കടപ്പുറത്തു കണ്ടെത്തുകയുണ്ടായി
....നമ്മുടെ ഈ കണ്ണുകൾക്കു മുമ്പിൽ കിടന്നുതന്നെ അവർ
ചാകാൻ തുനിഞ്ഞിരിക്കയാണെന്നു തോന്നുന്നു. (ലിസാ
യോട്) കൊള്ളാം, എന്റെ വാൾ, അല്ലേ? ഉം...... എന്തി
നാ നീയിങ്ങനെ വിറയ്ക്കുന്നെ? ഞാൻ നിന്നെ കൊല്ലാൻ
പോവുകയല്ല.... എനിക്ക് അതിന്റെ അല കൊന്നു പരിശോ
ധിക്കണം; അത്രയേ ഉള്ളു. ആ വക കായത്തിനൊന്നും ഒരു
വാൾ ഞാൻ ഉപയോഗിക്കുകയില്ല.... ഞാൻ ഒരു പിച്ചക്കാര
77<noinclude></noinclude>
3ns5k2zuhenl5qanzz66rnp132pquvd
താൾ:Pellisum Melisandayum (Changampuzha).pdf/83
106
82105
241712
2026-06-18T17:55:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വല്ലീസും മെലിസാന്ദയും 1 നായിരുന്നാലെന്നതുപോലെ നീയെന്നെ എന്താണിങ്ങനെ ശ്രദ്ധിച്ചു പരിശോധിക്കുന്നത് ഞാൻ നിന്നോടു പിച്ചയിര ക്കാൻ വന്നിട്ടുള്ളവനല്ല. എന്റെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241712
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വല്ലീസും മെലിസാന്ദയും
1
നായിരുന്നാലെന്നതുപോലെ നീയെന്നെ എന്താണിങ്ങനെ
ശ്രദ്ധിച്ചു പരിശോധിക്കുന്നത് ഞാൻ നിന്നോടു പിച്ചയിര
ക്കാൻ വന്നിട്ടുള്ളവനല്ല. എന്റെ കണ്ണുകളിൽ നിന്നും എന്തെ
ങ്കിലും മനസ്സിലാക്കാമെന്നു നീയാശിക്കുന്നുണ്ടോ, നിൻറ
ദൃഷ്ടികളിൽ നിന്നു ഞാനെന്തെങ്കിലും മനസ്സിലാക്കാതെ ആ
ട്ടെ, എനിക്കെന്തെങ്കിലുമറിയാമെന്നും, ഞാനെന്തെങ്കിലും അ
റിഞ്ഞിട്ടുണ്ടെന്നു്, നിനക്കു തോന്നുന്നുണ്ടോ? - ( ആർ ലി
നാട്) നോക്കൂ, ആ വിസ്താരമുള്ള വിടർന്ന കണ്ണുകൾ അവിട
ം കാണുന്നോ? ഒരു വൻ പറയും, ഐശ്വസമ്പൂണ്ണമായിരി
ക്കുന്നതിൽ അവ അഭിമാനം കൊണ്ടിരുന്നുവെന്ന് !........
മഹനീയമായ
ആർക്കൽ
ഗോളാസ്
മഹനീയമായ നിഷ്കളങ്കത..... അവ നിഷ്കളങ്കതയേക്കാൾ
മഹനീയങ്ങളാണു്.... ഒരാട്ടിൻ കുട്ടിയുടെ കണ്ണുകളേക്കാൾ പ്ര
ശാനിലങ്ങളാണ്....നിഷ്കളങ്കതയെക്കുറിച്ച് ഈശ്വര
പാഠങ്ങൾ കൊടുക്കാൻ അവയ്ക്കു കഴിവുണ്ടു്.
ഹാ, മഹനീയ
മായ നിഷ്കളങ്കത. ഒന്നു ചെന്നു കേൾക്ക; ഞാൻ അവ
മായി അത്രയടുത്തു വർത്തിക്കുന്നതിനാൽ, അ
മിഴിക്കുമ്പോൾ
അവയുടെ പോളകളുടെ നവീനത ഞാൻ അനുഭവിക്കുന്നു.
എന്നിരുന്നാലും ആ കണ്ണുകളിലെ ഏറ്റവും നിസ്സാരമായ
ഹസ്യം പോലും എനിക്ക് അജ്ഞാതമാണ്; പരലോകത്തിലെ
മഹാരഹസ്യങ്ങൾ എനിക്കതിനേക്കാൾ നന്നായറിയാൻ കഴി
നിഷ്കളങ്കത!....നിഷ്കളങ്കതയേക്കാൾ വില
പ്പെട്ട എന്തോ ആണത്. സ്വത്തിലെ ദേവതകൾ അവിടെ
അനശ്വരമായി ഒരു മാമൂദി സാ നടത്തുകയാണെന്നു
78<noinclude></noinclude>
h2h6h3lf4sn58tyk4cg2jqg1mvdj4ha
താൾ:Pellisum Melisandayum (Changampuzha).pdf/84
106
82106
241714
2026-06-18T17:56:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നിപ്പോകും.... അവയെ ഞാൻ നന്നായറിയുന്നു, ആ കണ്ണുകൾ ... പ്രവൃത്തിയിലേ പ്പെട്ടിരിക്കുന്ന നിലയിൽ ഞാൻ അവയെ കണ്ടിട്ടുണ്ട്. അവ അടയ്ക്ക ! അവയെ ങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241714
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നിപ്പോകും.... അവയെ ഞാൻ നന്നായറിയുന്നു, ആ കണ്ണുകൾ
... പ്രവൃത്തിയിലേ പ്പെട്ടിരിക്കുന്ന നിലയിൽ ഞാൻ അവയെ
കണ്ടിട്ടുണ്ട്. അവ അടയ്ക്ക ! അവയെ
ങ്കിൽ എന്നെന്നേയ്ക്കുമായി ഞാൻ അവയെ അടപ്പിക്കും
f
ൻ വലതു കൈ മണിക്കഴുത്തിൽ പൊക്കി വെയ്ക്കാതിരിക്കു
വെറുമൊരു സാധാരണ സംഗതി മാത്രമാണ് ഞാനീ പറയു
ന്നതു്...പെട്ട കൂടിയ വിചാരങ്ങൾ ഒന്നും തന്നെ എനിക്കില്ല.
പെട്ടകൂടിയ എന്തെങ്കിലുമൊരു വിചാരം എനിക്കുണ്ടായിരു
ന്നെങ്കിൽ എന്തുകൊണ്ടതു വെട്ടി വിളിച്ചു പറഞ്ഞു കൂടാ? ങ് ആ
ങ് ആ! ഓടിപ്പോവാൻ നോക്കാതെ..... ഇവിടെ!.... നിൻറ
കൈയിൽ തന്നെ!...ഹാ....നിന്റെ കൈ എങ്ങനെ
പിടിച്ചിരിക്കുന്നു...., പോ, കടന്നു. നിന്റെ മാംസം
....അതെന്നെ ചെടിപ്പിക്കുന്നു. ദാ ഇവിടെ.... നീയങ്ങനെ സൂ
ത്രത്തിൽ ഓടിക്കളയാമെന്നൊന്നും വിചാരിക്കേണ്ട ഗോളാ
ഡ് അവളെ തലമുടിക്കു ചുറ്റിപ്പിടിക്കുന്നു. നീ നിന്റെ
കാൽമുട്ടുകളിൽ എന്നെ അനുഗമിക്കാൻ പോവുകയാണ്. നി
ആ
ൻ ആ മിനുമിനുത്ത കാൽമുട്ടുകളിൽ....
എന്റെ മുമ്പിൽ....
നിലങ്ങനെ ഉരഞ്ഞുരഞ്ഞ്! നിന്റെ ഈ നീണ്ട തലമുടി,
ഒടുവിലിതാ, എന്തെങ്കിലുമൊരു കായ്യത്തിനുപകരിക്കും എ
നായിരിക്കുന്നു. ആദ്യം വലത്തോട്ട് പിറന്ന ഇടത്തോട്ട്
no
"
ഇനി താഴെ നിലത്തോട്ട്, താഴെ നിലത്തോട്ട് !.... നോക്കിയേ,
നീയൊന്നു നോക്കിയേ ഒരു പടുകിളവനെപ്പോലെ ഞാന
നെ കിളുകളാ ചിരിക്കുകയാണ്........
ആർക്കൽ
(മുമ്പോട്ടോടിവന്നു
ഗോളാഡ്!
78<noinclude></noinclude>
5nphoo4t0gnx7evr4an9okk6lv7stc1
താൾ:Pellisum Melisandayum (Changampuzha).pdf/85
106
82107
241715
2026-06-18T17:57:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് പെട്ടെന്നൊരു ശാന്തത ഭാവിച്ചു കൊണ്ട് അതിനു ഞാൻ യാതൊരു പ്രാധാനവും കല്പിക്കുന്നില്ല - വളരെ പ്രായംചെന്ന ഒരുവനാണ്....പിന്നെ, ഞാൻ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241715
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
പെട്ടെന്നൊരു ശാന്തത ഭാവിച്ചു കൊണ്ട്
അതിനു ഞാൻ യാതൊരു പ്രാധാനവും കല്പിക്കുന്നില്ല
-
വളരെ പ്രായംചെന്ന ഒരുവനാണ്....പിന്നെ, ഞാൻ ഒരു ചാ
നല്ല....യോഗം എന്തു കൊണ്ടുവരുന്നുവെന്നു കാണുവാൻ
ഞാൻ കാത്തിരിക്കാം....പിന്നീട്... ഓ! പിന്നീട്...... പി
'... അതൊരാചാരമായതു കൊണ്ടുമാത്രം; അതൊരാചാരമാ
യതുകൊണ്ടുമാത്രം....
ആർക്കൽ
-
അവനെന്താ പറ്റിയത് . അവൻ കുടിച്ചിട്ടുണ്ടോ?
മെലിസാ (കണ്ണീരോടെ
ഇല്ല; ഇല്ല; പക്ഷേ അദ്ദേഹം എന്നെ ഒട്ടും തന്നെ ഇനി
സ്നേഹിക്കയില്ല.... ഞാൻ
അസന്തുഷ്ടയാണ്....ഞാൻ ദുഃഖിത
ആർക്കൽ
ഞാൻ ഈശ്വരനായിരുന്നെങ്കിൽ പുരുഷന്മാരുടെ ഹൃദ
യത്തിൽ ഞാൻ സഹതപിച്ചേനേ.........
രംഗം മൂന്നു
കൊട്ടാരത്തിനുമുമ്പിലുള്ള ഒരു ചന്ദ്രശാല
കൊച്ചു നിയോൾഡ് ഒരു ശിലാഖണ്ഡം പിടിച്ചു പൊ
ക്കാൻ ശ്രമിക്കുന്നമട്ടിൽ ദൃശ്യനാകുന്നു
കൊച്ചു നിയോൾഡ്
ക! വല്ലാത്ത കനോള്ള താ ഈ കല്ല്....ഇതിനെക്കാ
നോണ്ട് .... ഈ ഭൂമി മുഴുവനും കൂടിയതിനേക്കാക്കാത
****
80<noinclude></noinclude>
sqnuve2ilio2vqv8pstpz4a1hq6ql09
താൾ:Pellisum Melisandayum (Changampuzha).pdf/86
106
82108
241716
2026-06-18T17:57:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പാറയും ഈ അസത്തു കല്ലിനും നടുക്കായി എനിക്കെ ൻറ സന്തു കാണാം; പക്ഷേ എനിക്കതെടുക്കാൻ ഒ ന്നില്ല. എന്റെ കൊച്ചുകൈയും നീട്ടും പോരാ... കല്ലാണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241716
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പാറയും ഈ അസത്തു കല്ലിനും നടുക്കായി എനിക്കെ
ൻറ സന്തു കാണാം; പക്ഷേ എനിക്കതെടുക്കാൻ ഒ
ന്നില്ല. എന്റെ കൊച്ചുകൈയും നീട്ടും പോരാ... കല്ലാണ
കിലൊട്ടു പൊന്നൂല്ല... എനിക്കതു പൊക്കാന് ആക്കും
സാദ്ധ്യമല്ല. ഇതു പൊക്കാൻ....ഈ വീട്ടിനേക്കാളധികം കാ
താണിതു്.... മണ്ണിനടിൽ ഇതിനു വേരുകളൊന്നു തോ
ന്നിപ്പോകും........
അകലെ ഒരാട്ടിൻപറ്റത്തിന്റെ കരച്ചിൽ കേൾക്കപ്പെടുന്നു.
ഓ! ! ഏതോ കൊറെ ആടുകളുടെ കരച്ചിലു കേക്ക
കണ്ടല്ലോ! (അതു നോക്കുവാനായി അവൻ ആ മട്ടുപ്പാവി
ൻറ വക്കിലേയ്ക്കും പോകുന്നു. എന്തിനു് !... സുയ്യൻ അസ്തമിച്ചു
കഴിഞ്ഞു.... അവയുടെ തിരിച്ചുവരവാണ് ....കൊച്ചാടുകൾ...
അവ മടങ്ങിവരികയാ.... ഓ! എണ്ണം. എന്തോരോന്നു
നോക്കൂ! ഇരുട്ട് അവർ മഹാ പേടിയാ.... അ വ ഒന്നിച്ചു
ന്നു കഴുത്തുരുമ്മിക്കൊണ്ടങ്ങനെ കൂഞ്ഞിടുന്നു... അവയ്ക്ക
നടക്കാൻ വല, വെഷമോണ്ട്... അവ
യുന്നു....അവ വേഗം വേഗം ഓടുകയാണ്....അതാ, അങ്ങനെ
പായുകയാ....ആ വലിയ നാൽവഴിൽ അവ എത്തിക്കഴി
0
മിനി
തെന്നു അവറിഞ്ഞുകൂടാ....
ഇപ്പോള് കരയുകയല്ല, കാത്തു
നിൽക്കുകയാണ്....വലത്തോട്ടു തിരിയുവാൻ ആവശ്യമുള്ള
ചിലതുണ്ടു്....അവയെല്ലാം വലത്തോട്ടു തിരിക്കാൻ ആവശ്യ
ചെയ്യില്ലായിരിക്കാം....അവയുടെ
ഇടയിൽ അവയുടെ മണ്ണു വലിച്ചെറിയുകയാണു്...ങ് ആ
ആ! ഈ വഴിക്ക് അവ കടന്നു പോവാൻ പോണ.
ശരിക്കനുസരിക്കുന്നു. അവ ശരിക്കനുസരിക്കുന്നു! മട്ടുപ്പാവി
എൻറെ മുമ്പിൽ കൂടി കടന്നു പോകാൻ പോവുകയാണ്.
നേക്കു
81
അവ
അവ<noinclude></noinclude>
jqvj9gbcyo76uqhhjqgszuwgeeoiwz1
താൾ:Kalithozhi (Changampuzha).pdf/23
106
82109
241718
2026-06-18T18:00:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നീലിമ കഴിഞ്ഞ അവളുടെ കൺമുനകൾക്കും ഒരു പ്ര കശക്തിയുണ്ടു്. ഒരു നേരിയ ചലനത്താൽ ഹൃദയാ ന്തരാളത്തിലേയ്ക്കു തുളഞ്ഞുകയറുന്ന തടിൽക്കൊടികൾ അനുസൃതമായി പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241718
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നീലിമ കഴിഞ്ഞ അവളുടെ കൺമുനകൾക്കും ഒരു പ്ര
കശക്തിയുണ്ടു്. ഒരു നേരിയ ചലനത്താൽ ഹൃദയാ
ന്തരാളത്തിലേയ്ക്കു തുളഞ്ഞുകയറുന്ന തടിൽക്കൊടികൾ
അനുസൃതമായി പ്രസരിപ്പിക്കുവാൻ അവയ്ക്കു കഴിഞ്ഞി
രുന്നു. അവളുടെ ആകഷകത്വം കുടികൊണ്ടിരുന്നതും ഏ
റിയകൂറും അതിലായിരുന്നുതാനും.
ഉടലെടുത്ത വസന്തകാന്തിപോലെ, കരൾ കവരു
ന്ന കാവ്യധാര പോലെ, അവൾ ശോഭിച്ചു.
അഞ്ചു
രവീന്ദ്രൻ അയാളുടെ വസതിയിൽ ഒരു ചാരുകസേ
രയിൽ ചിന്താമഗ്നനായി കിടക്കുകയാണ്. സ്വഗൃഹ
ത്തിൽ സ്വരമായിരുന്നു പഠനം നടത്തുവാനുള്ള സൗക
യും കുറവായിരുന്നതിനാൽ, രവിയുടെ ആത്മസുഹൃ
ത്തും അഭ്യദയകാംക്ഷിയുമായ മാധവക്കുറുപ്പിന്റെ ഒരൊ
ഴിഞ്ഞ കെട്ടിടത്തിലാണ് അവൻ താമസം. പട്ടണ
ത്തിലുള്ള ഒരു വ്യവസായശാലയിൽ അയാൾ ഒരു ഗുമ
സ്തനായി പ്രവൃത്തിചെയ്തിരുന്നു.
അയാൾക്കും' ഏതാണ്ടു
നാല്പത്തിയഞ്ചു വയസ്സു പ്രായം വരും.
ന്നും അവിവാഹിതനാണ്.
പക്ഷേ, ആൾ ഇ
തുറന്നുകിടന്ന കിളിവാതിലിലൂടെ സാന്ധ്യദീപ്തി ര
വിയുടെ മുറിയിലേയ്ക്കു മരപ്പടികളുടെ വിടവിൽക്കൂടി
എത്തിനോക്കിക്കൊണ്ടിരുന്നു. പ്രസാദ ശൂന്യമായിരുന്നു ര
വിയുടെ മുഖം.
പുറത്തു വരാന്തയിൽ ഒരു കാൽപ്പെരുമാറ്റം. രവി
14<noinclude></noinclude>
4n7pa04n33447ey2fem5q4ckqy9bidn
താൾ:Pellisum Melisandayum (Changampuzha).pdf/87
106
82110
241720
2026-06-18T18:14:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും മെലിസാന്ദയും പാറകളുടെ മുമ്പിൽ കൂടി കടന്നു പോവാനുള്ള പുറപ്പാടാ.... ഞാൻ അവയെ അടുത്തു കാണും..... ! ! എത്രയെണ്ണം! എ യെണ്ണം!....വഴി മുഴുവൻ അവയെക്കൊണ്ടു നിറഞ്ഞിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241720
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും മെലിസാന്ദയും
പാറകളുടെ മുമ്പിൽ കൂടി കടന്നു പോവാനുള്ള പുറപ്പാടാ....
ഞാൻ അവയെ അടുത്തു കാണും..... ! ! എത്രയെണ്ണം! എ
യെണ്ണം!....വഴി മുഴുവൻ അവയെക്കൊണ്ടു നിറഞ്ഞിരിക്ക
....അവയെല്ലാം ഇപ്പോൾ നിശ്ശബ്ദമാണ്....., ഇടയൻ
ഹ, ഇ ൻ! എന്താണ് ഇപ്പോൾ ലേശമെങ്കിലും ശ
ആട്ടിടയൻ (അദൃശ്യനായി)
എന്താണെന്നോ? ഈ വഴി.....ഇതൊരിക്കലും അല
നിയോൾഡ്
പിന്നെ എവിടേയ്ക്കാം. വ പോകുന്നത് ? ഇടയാ! ഇ
എങ്ങോട്ട് കൊണ്ടുപോകുന്നതു . ഞാൻ
ചോദിക്കുന്നയാൾ കേൾക്കുന്നില്ല. അകാൾ വളരെ ദൂരെ
എത്തിയിരിക്കുന്നു....അവ വേഗത്തിൽ ഓടുകയാണ്....അവ
വേഗത്തിൽ ഓടുകയാണ്..
..... അവ ഇപ്പോൾ ഒരു ശബ്ദവും ഉ
ണ്ടാക്കു ന്നില്ല. ഈ വഴി.... ഇതൊരിക്കലും ആലയില
തല്ല.... എനിക്ക് തോന്നുന്നു....ഇന്നു രാത്രി അവ എവി
ടെക്കിറങ്ങും ! ! ഇവിടെ വല്ലാത്ത ഇരുട്ട് ..... ഞാൻ
പോയി വല്ലവരോടും വല്ലതും പറയട്ടെ.........
(പോകുന്നു
രംഗം നാലു
ആരാമമണ്ഡലത്തിൽ ഒരു നീരുറവ
J
അവസാനമ സായാഹ്നമാണ്.... അവസാന
. സായാഹ്നം..... ഞാൻ ഒരിക്കലും ശങ്കിക്കാതിരുന്ന ഒന്ന
88<noinclude></noinclude>
at1aoznm70zu2g8jle8n14p6aokfjrp
താൾ:Pellisum Melisandayum (Changampuzha).pdf/88
106
82111
241721
2026-06-18T18:14:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും n മേൽ ഞാനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കളിച്ചു... വിധി യുടെ ആപൽഗങ്ങളെ ക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടു ഞാൻ കളിച്ചു... പൊടുന്നനെ എന്നെക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241721
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
n
മേൽ ഞാനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കളിച്ചു... വിധി
യുടെ ആപൽഗങ്ങളെ ക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടു ഞാൻ
കളിച്ചു... പൊടുന്നനെ എന്നെക്കെട്ടിയുണർത്തിയതാരാണു
ന്റെ വീടു തിപ്പിടിച്ചാളിക്കത്തുമ്പോൾ അതിൽ നിന്ന് ഒരു ക
പൊട്ടൻ പറപറക്കുന്നതുപോലെ, സന്തോഷം കൊണ്ടും
ദനകൊണ്ടും നിലവിളിച്ചു കൊണ്ടു ഞാൻ പറന്നു കളയാം....
ഞാൻ പറന്നു പോവുകയാണെന്ന് അവളോടു പറയുകതന്നെ...
എന്റെ പിതാവു അപകടത്തിൽനിന്നു രക്ഷപ്പെട്ടു; ഇനി ആ
ഒരു നാട്യത്തിൽ എനിക്കെന്നോടു തന്നെ വ്യാജം കാട്ടുക സാ
ദ്ധ്യമല്ല... നേരം നന്നെ വൈകി; അവ തൊട്ടു വരുന്നുമില്ലല്ലോ...
വീണ്ടും അവളെക്കാണാതെ പോകുന്നതായിരിക്കും എന്നെസ്സം
ബന്ധിച്ചിടത്തോളം കൂടുതൽ നന്ന്....ഇ പ്രാവശ്യം എനിക്ക
വള നല്ല പോലെ കാണണം....എനിക്കോരിക്കാൻ സാധി
ക്കാത്ത സംഗതികൾ ഉണ്ട്. ഒരു നൂറു കൊല്ലമായി ഞാനവ
ളെ കണ്ടിട്ടില്ലെന്നും ഒരാൾ വിചാരിച്ചേ ..... പക്ഷേ, അവൾ
എന്റെ മുഖത്തേയ്ക്കു ങ്ങനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടി
രുന്നാലും, അതിനു പകരമായി ഞാൻ അവളുടെ മുഖത്തേയ്ക്ക്
ഇതുവരെ കണ്ണയച്ചിട്ടില്ല.... ഞാനിങ്ങനെ പോവുകയാണ
ങ്കിൽ എനിക്കൊന്നും തന്നെ ശേഷിച്ചുണ്ടാവുകയില്ല....പിന്നെ
ഈ സ്മരണകൾ.... ഒരു നനുത്ത തുണിസ്സഞ്ചിയിൽ ഒരിത്തിരി
വെള്ളം കൊണ്ടുപോകുന്നതുപോലെയാണത് ... എനിക്കവസാ
നമായി ഒന്നവരെ കാണണം.... അവളുടെ ഹൃദയത്തിന്റെ അ
ഗാധതകൾ എനിക്കു നല്ലപോലൊന്നു നോക്കിക്കാണണം....
ഇതുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ലാത്തതെല്ലാം, ഒന്നും
ബാക്കിവെയ്ക്കാതെ, എനിക്കവളോടു തുറന്നു പറയണം........
(മെലിസാന പ്രവേശിക്കുന്നു
+
മെലിസാന്ദ
88<noinclude></noinclude>
byblzdjlqpw6bxonpm04sxm67kff49y
താൾ:Pellisum Melisandayum (Changampuzha).pdf/89
106
82112
241722
2026-06-18T18:14:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് ലിസാന. അതു നീതന്നെയോ, മെലിസാന......... മെലിസാന്ദ പെല്ലീസ് ഇവിടെ വരൂ; നിറഞ്ഞ ചന്ദ്രികയുടെ വക്കത്ത് അവി ടെയങ്ങനെ നിൽക്കാതെ. ഇവിടെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241722
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
ലിസാന. അതു നീതന്നെയോ, മെലിസാന.........
മെലിസാന്ദ
പെല്ലീസ്
ഇവിടെ വരൂ; നിറഞ്ഞ ചന്ദ്രികയുടെ വക്കത്ത് അവി
ടെയങ്ങനെ നിൽക്കാതെ. ഇവിടെ വരൂ. നമുക്കു പരസ്പരം
ഒട്ടധികം സംസാരിക്കാനുണ്ട്. ഈ നാരകവൃക്ഷത്തിന്റെ നി
ലിസാന്ദ
എന്നെ വെളിച്ചത്തിൽ തന്നെ നില്ക്കാൻ സമ്മതിക്കൂ....
പെല്ലിസ്
മേടക്കിളിവാതിലുകളിൽ കൂടി അവർ നമ്മെ കണ്ട
ഇവിടെ വരൂ; ഇവിടെ നമുക്കു യാതൊന്നും ഭയപ്പെടാനില്ല.
മെലിസാന്ദ
അവർ എന്നെ കാണട്ടെ, അതാണെനിക്കാവശ........
ആരും കാണാതെ
എന്തുകൊണ്ട്? നിനക്കെന്തുപറ്റി? ആരും
അവിടെനിന്നിറങ്ങിപ്പോവാൻ നിനക്കു സാധിച്ചോ........
ലിസാന്ദ
ഉവ്വ്, അങ്ങയുടെ ജ്യേഷ്ഠൻ ഉറക്കമായിരുന്നു........
നേരം അതിക്രമിച്ചു. ഒരു മണിക്കൂറിനകം അവർ വാ
തിലെല്ലാം അടയ്ക്കും. നാം സൂക്ഷിക്കണം.
84<noinclude></noinclude>
k8a08ekxwtyiiyuwtadhyzggn8cl30e
താൾ:Pellisum Melisandayum (Changampuzha).pdf/90
106
82113
241723
2026-06-18T18:14:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മെലിസാന്ദ ല്ലിസും മെലിസാന്ദയും അങ്ങയുടെ ജ്യേഷ്ഠന് ഒരു ദുസ്വപ്നമുണ്ടായി. പിന്നെ, പോരുംവഴി എന്റെ വസ്ത്രങ്ങൾ വാതിലിന്റെ ആണികളിൽ കുടുങ്ങി.... നോക്കൂ, ഇതു കീറിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241723
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മെലിസാന്ദ
ല്ലിസും മെലിസാന്ദയും
അങ്ങയുടെ ജ്യേഷ്ഠന് ഒരു ദുസ്വപ്നമുണ്ടായി. പിന്നെ,
പോരുംവഴി എന്റെ വസ്ത്രങ്ങൾ വാതിലിന്റെ ആണികളിൽ
കുടുങ്ങി.... നോക്കൂ, ഇതു കീറിപ്പോയി. ആ സമയം മുഴുവനും
എനിക്കു നഷ്ടപ്പെട്ടു; ഞാൻ ഓടി........
എന്റെ പാവപ്പെട്ട മെലിസാ .....നിന്നെ ഒന്നു g
ശിക്കുവാൻ എനിക്കു ഭയം തോന്നുന്നു.... വേട്ടയാടപ്പെട്ട ഒരു
കിളിയെപ്പോലെ ഇതാ ഇപ്പോഴും നിനക്കു ശ്വാസം മുട്ടുകയാ
ണ്. എനിക്കു വേണ്ടിയാണോ, എനിക്കു വേണ്ടിയാണോ, നീ
യിതെല്ലാം ചെയ്യുന്നത്? നിന്റെ ഹൃദയം, അതെന്റെ
ന്തമായിരുന്നാലെന്നപോലെ, മിടിക്കുന്നതു ഞാൻ കേൾക
ന്നു....ഇവിടെ വരൂ....കുറെക്കൂടി അടുത്ത്... എന്നോടു കു റെ
ടി അടുത്ത്.
മെലിസാന്ദ
അന്താണിങ്ങനെ ചിരിക്കുന്നത് ?
പെല്ലീസ്
സ
ഞാൻ ചിരിക്കുകയല്ല അല്ലെങ്കിൽ, ഞാൻ ആനന്ദം
കോണ്ടു മതിമറന്ന് അങ്ങനെ ചിരിക്കുകയാണ് അങ്ങനെ
ചെയ്യുന്നുണ്ടെന്നറിഞ്ഞു കൂടാതെ.....പക്ഷേ കരയാനാണ്
ലിസാന്ദ
കാര
നാം മുമ്പ് ഇവിടെ വന്നിട്ടുണ്ട്.... ഞാൻ ഓക്കുന്നു.......
പെല്ലീസ്
ഞാനറിഞ്ഞില്ല....
ആട്ടെ, നിനക്കറിയാമോ എന്തിനാണിന്നു
വൈകീട്ടു ഞാൻ നിന്നോടു വരാൻ പറഞ്ഞതെന്ന് ?
85<noinclude></noinclude>
t2gebtf2ppn9vfrnuqznkk61xrcq2t3
താൾ:Pellisum Melisandayum (Changampuzha).pdf/91
106
82114
241724
2026-06-18T18:15:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഇല്ല. ലിസാന്ദ അവസാനത്തെ സന്ദശനമായിരിക്കാം ഇത്.... എന്നെന്നേയ്ക്കുമായി എനിക്കു ഇവിടംവിട്ടു പോക എന്തുകൊണ്ടാണ് അപ്പോഴുമിങ്ങനെ പറയുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241724
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഇല്ല.
ലിസാന്ദ
അവസാനത്തെ സന്ദശനമായിരിക്കാം
ഇത്....
എന്നെന്നേയ്ക്കുമായി എനിക്കു ഇവിടംവിട്ടു പോക
എന്തുകൊണ്ടാണ് അപ്പോഴുമിങ്ങനെ പറയുന്നത്,
അവിടംവിട്ടു പോവുകയാണ്, പോവുകയാണ് എന്നു
4,3
എന്തു കൊണ്ടെന്നു പണ്ടേ തന്നെ നിനക്കറിയാവുന്നതാ
ണല്ലോ. അതു ഞാനിനി വീണ്ടും നിന്നോടു പറയണമെന്നു
ണ്ടോ? എന്താണ് ഞാൻ നിന്നോടു പറയാൻ പോകുന്നത
നിനക്കറിഞ്ഞുകൂടേ?
ലിസാന്ദ
തീർച്ചയായും ഇല്ല; തീർച്ചയായും ഇല്ല; എനിക്കൊന്നും ത
എന്തുകൊണ്ടാണെനിക്കു പോകേണ്ടിവന്നിട്ടുള്ളതെന്നു
നിനക്കറിഞ്ഞു കൂടേ ?... നിനക്കറിഞ്ഞുകൂടെ അതിന്റെ കാര
... അയാൾ അവളെ പൊടുന്നനെ ചുംബിക്കുന്നു.
സ്നേഹിക്കുന്നു.... അതാണ് കാരണം. നിന
ഞാൻ നിന്നെ
ലിസായ ഒരു താണ സ്വരത്തിൽ
ഞാൻ അങ്ങയേയും സ്നേഹിക്കുന്നു........
ഓ! ഓ! എന്താ നീ പറഞ്ഞത്,
ഞാൻ കേട്ടില്ല നീ പറഞ്ഞത്. ചുട്ടുപഴുത്ത ഇരുമ്പുകമ്പിക
88<noinclude></noinclude>
f7c0bxt2z75wwytuq79c1tn59uyfbev
താൾ:Kalithozhi (Changampuzha).pdf/24
106
82115
241725
2026-06-18T18:16:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞെട്ടിയുണർന്നു. മുഖ്യം ആവോളം മറച്ചുപി ടിച്ചുകൊണ്ടും അവൻ എഴുന്നേറ്റിരുന്നു. മാധവക്കുറുപ്പ അകത്തേയ്ക്കു കടന്നു കോട്ടഴിച്ചു സ്റ്റാൻഡിൽ തൂക്കി. “ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241725
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞെട്ടിയുണർന്നു. മുഖ്യം ആവോളം മറച്ചുപി
ടിച്ചുകൊണ്ടും അവൻ എഴുന്നേറ്റിരുന്നു. മാധവക്കുറുപ്പ
അകത്തേയ്ക്കു കടന്നു കോട്ടഴിച്ചു സ്റ്റാൻഡിൽ തൂക്കി.
“ഇന്നെന്താണിത്ര വൈകിയതും? രവീന്ദ്രൻ ഉദാ
സീനഭാവത്തിൽ ചോദിച്ചു.
ഞാൻ സ്റ്റാൻഡിൽ എത്തിയപ്പോഴേയ്ക്കും ബസ്സു
വിട്ടുപോയി. അടുത്ത ബസ്സിനും ഒരു മണിക്കൂറിലധികം
കാത്തിരിക്കേണ്ടിവന്നു.
മേശപ്പുറത്തിരുന്ന കാപ്പിപ്പാത്രമെടുത്തു മാധവക്കുറു
പ്, രവിക്കഭിമുഖമായി മറെറാരു കസേരയിൽ സ്ഥാനം
പിടിച്ചു. ഒരു കപ്പു കാപ്പി പരന്നെടുത്ത് ആദ്യമായി
അയാൾ രവിക്കു കൊടുത്തു.
CC
എന്താണിന്നു രവിയുടെ മുഖത്തു വല്ലാത്തൊരു
ക്ഷീണം?'' ഒരു കള്ളപ്പുഞ്ചിരിയോടുകൂടി കുറുപ്പു തിരക്കി.
കാ, വിശേഷിച്ചൊന്നുമില്ല. പകൽ ഇന്നും കു
വേറെ ഉറങ്ങി.
രിക്കും.
ഇന്നലെ രാത്രി അധികനേരമിരുന്നു വായിച്ചി
അതെ.
രവിയുടെ നേർ സാകൂതമായി ദൃഷ്ടി പായിച്ചുകൊ
ണ്ടു വീണ്ടും അയാൾ ഒരു കള്ളച്ചിരി ചിരിച്ചു. രവിക്ക
തിന്റെ രഹസ്യം വെളിവായില്ല. കുറച്ചുനേരത്തേയ്ക്ക്,
എന്തുകൊണ്ടോ, അവരിരുവരും മൗനം ദീക്ഷിച്ചതേയുള്ളു.
അനന്തരം ഒരു ദീർഘശ്വാസത്തോടെ, അല്പം ഗൗരവം
കലർന്ന സ്വരത്തിൽ, കുറുപ്പ് ആരംഭിച്ചു.
15<noinclude></noinclude>
b5haaip4v1yddzns58jpzozezu2l255
താൾ:Kalithozhi (Changampuzha).pdf/25
106
82116
241726
2026-06-18T18:16:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി "രവീ, വിക്കിതു നന്നല്ല.'' കേവലം അപ്രതീക്ഷിതമായ ഒരു പ്രസ്താവം. രവ യുടെ ഹൃദയം ഒന്നു ഞെട്ടി. മുഖം വിളത്തുപോയി. ഒരി ടറിയ സ്വരത്തിൽ രവി ചോദിച്ചു: 10899 “ഏതു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241726
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"രവീ, വിക്കിതു നന്നല്ല.''
കേവലം അപ്രതീക്ഷിതമായ ഒരു പ്രസ്താവം. രവ
യുടെ ഹൃദയം ഒന്നു ഞെട്ടി. മുഖം വിളത്തുപോയി. ഒരി
ടറിയ സ്വരത്തിൽ രവി ചോദിച്ചു:
10899
“ഏതു
കുറുപ്പേട്ടൻ എന്തുദ്ദേശിച്ചാണിപ്പറയുന്ന
രവിയുടെ ഈ ബന്ധം.'' അയാളുടെ സ്വരത്തിൽ
നീരസവും വിഷവും സ്മരിച്ചിരുന്നു.
ഏതു ബന്ധം? ഒന്നുമറിയാത്ത ഭാവത്തിൽ രവി
വീണ്ടും തിരക്കി.
അമ്മിണിയുമായുള്ള രവിയുടെ ബന്ധം. റി
ചുളിച്ചുകൊണ്ടു കുറുപ്പു പറഞ്ഞു.
“എനിക്കമ്മിണിയുമായി ഒരു ബന്ധവുമില്ലല്ലോ.
രവി ഒഴിഞ്ഞുമാറുവാൻ നോക്കി.
“വേണ്ട രവി. കുറുപ്പു തടുത്തുകൊണ്ടു തുടർന്നു: "എ
ന്നിൽ നിന്നും ഒന്നും മറച്ചുവെയ്ക്കുണ്ട്. ഞാൻ എല്ലാം അ
റിഞ്ഞുകഴിഞ്ഞു. ആരും പറഞ്ഞില്ലെങ്കിൽത്തന്നെ രവി
യുടെ രഹസ്യങ്ങൾ അറിയുവാൻ എനിക്കു പ്രത്യേകം ക
പോരെങ്കിൽ അരമനരഹസ്യം അങ്ങാടിപ്പ
സമാണെന്നോത്തുകൊള്ളൂ. രവി അവിടെ പോയിത്തു
ടങ്ങിയിട്ടും ഒരൊന്നരമാസത്തിലധികമായിട്ടില്ലേ?''
മൗനം. ഒരു കുറ്റവാളിയെപ്പോലെ രവി തല ക
നിച്ചിരിപ്പായി.
നങ്ങിയില്ല.
ഒരക്ഷരം മിണ്ടുവാൻ അവന്റെ നാവ
16<noinclude></noinclude>
aq8u188a3ifhu6ll15nrhhm2suf69ci
താൾ:Pellisum Melisandayum (Changampuzha).pdf/92
106
82117
241727
2026-06-18T18:17:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ളാൽ മഞ്ഞുകട്ട ശിഥിലീകൃതമായിക്കഴിഞ്ഞു. ലോകത്തിൻറ മറ അറത്തു നിന്നും വരുന്ന ഒരു സ്വരം കൊണ്ടാണ് നിയ 3 എന്നെ സ്നേഹിക്കുന്നു .... നീ എന്നെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241727
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ളാൽ മഞ്ഞുകട്ട ശിഥിലീകൃതമായിക്കഴിഞ്ഞു. ലോകത്തിൻറ
മറ അറത്തു നിന്നും വരുന്ന ഒരു സ്വരം കൊണ്ടാണ് നിയ
3
എന്നെ സ്നേഹിക്കുന്നു .... നീ എന്നെ സ്നേഹിക്കുന്നു. ആട്ടെ,
എന്നു തൊട്ടാണ് നീയെന്നെ സ്നേഹിച്ചത്
ഹാ.....എപ്പോഴും....അങ്ങനെ
ഞാൻ
ആദ്യമായിക്കണ്ട.
m
ഓ! നീ എങ്ങനെ അതു പറയുന്നു. നിൻ സ്വരം വസ
കാലത്തു കടലിനുമിടി കടന്നുപോയിട്ടുണ്ടെന്നു് ഒരു
വൻ പറഞ്ഞു പോകും.....ഇതു വരെ ഒരിക്കലും ഞാന് കേട്ടി
ട്ടില്ല. ഹാ, എനിക്കെന്റെ ഹൃദയത്തിൽ മഴ വീണതുപോലെ
തോന്നുന്നു. എന്റെ ചോദ്യം ഒരു ദേവതയോടായിരുന്നാലെ
ന്നതുപോല, അത്ര അകൃത്രിമലളിതമായി നീയതു പറയുന്നു!....
എനിക്കതു വിശ്വസിക്കുവാൻ കഴിയുന്നില്ല. മെലിസാ .....
നിനക്കെന്നെ സ്നേഹിച്ചിട്ടെന്തു വേണം? എന്തിനാണു് നീയെ
ന്നെ സ്നേഹിക്കുന്നത്? നീ പറയുന്നതു പരമാം തന്നെയാ
നിന്നെ വഞ്ചിക്കുകയല്ലേ? എന്നെയൊന്നു മന്ദഹസിപ്പി
ക്കാൻ, അല്പമൊരു നുണ പറയുകയല്ലേ ചെയ്യുന്നത് 5. ?.........
അല്ല, ഞാൻ ഒരിക്കലും പൊളി പറയുന്നതല്ല.
യുടെ ജ്യേഷ്ഠനോടു മാത്രമേ ഞാൻ പൊളി പറയുന്നു.
1810609
ഓ! എങ്ങനെ നീയതു പ്രസ്താവിക്കുന്നു.....നിന്റെ സ
രം.. നിൻ സ്വരം.....ജലത്തിനേക്കാൾ പുതുമയും യാഥാ
വും ഒത്തുവന്നിട്ടുള്ളതാണ്! ശുദ്ധജലംപോലെ എന്റെ
87<noinclude></noinclude>
n8ybfc4ap06nat7ulzpywsm82pa9k8s
താൾ:Kalithozhi (Changampuzha).pdf/26
106
82118
241728
2026-06-18T18:18:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ "രവീ, നിന്റെ പേരിൽ എനിക്കൊരധികാരമു ണ്ടെന്നാണ് എന്റെ വിശ്വാസം. നിനക്കൊരു ദോഷം വന്നു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.'' സ്നേഹമസൃണ മായ സ്വരത്തിൽ കുറുപ്പ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241728
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
"രവീ, നിന്റെ പേരിൽ എനിക്കൊരധികാരമു
ണ്ടെന്നാണ് എന്റെ വിശ്വാസം.
നിനക്കൊരു ദോഷം
വന്നു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.'' സ്നേഹമസൃണ
മായ സ്വരത്തിൽ
കുറുപ്പ
വിശദമാക്കി.
ഇതിലെന്താണ് ചേട്ടാ ദോഷം?'' രവി ചോദിച്ചു.
"ഉണ്ടു്, ദോഷമുണ്ട്; വലിയ ദോഷമുണ്ട്. രവി
നന്നല്ല ഈ ബന്ധം. നീ അവളുടെ വലയിൽ കുടുങ്ങും.
അവൾ നിന്നെ കുടുക്കും, തീച്ചയാണ്. അതിൽനിന്നു
രക്ഷപ്പെടാൻ പിന്നീടൊരിക്കലും നിനക്കു സാധിക്കുക
“അമ്മിണിയും ഞാനും കുട്ടിക്കാലം മുതൽക്കേ സ്നേഹ
മാണ്. എന്റെ കളിത്തോഴിയാണവൾ. അവളെ....''
"അതെല്ലാമെനിക്കറിയാം, രവീ
അതുകൊണ്ടുത
ന്നെയാണ് ഞാനീ പറയുന്നതും, രവിക്ക് ബന്ധം കൊ
കയില്ലെന്നും. നിനക്കു ചെറുപ്പമാണ്. ഇരുപതു വ
യസ്സ് ഇനിയും നിനക്കു തികഞ്ഞിട്ടില്ല. നന്നായി വ
ണ്ട് കുഞ്ഞാണ് നീയ്. നിനക്കൊരു ഭാവിയുണ്ടു്. നീയാ
വേശ്യാലയത്തിൽ കുടുങ്ങിപ്പോയാൽ
“എന്റെ പൊന്നുചേട്ടൻ അങ്ങനെ പറയരുത്.
രവി ഉപഗപൂർവ്വം തടുത്തുകൊണ്ടു പറഞ്ഞു: “ആളുകൾ
പലതും പറയും. നാടൊട്ടുക്കു നാവുണ്ടെന്നുവെച്ചു മേലെ
ചെവിയില്ലല്ലോ. കേൾക്കുന്നതൊക്കെ വിശ്വസിക്കാ
നിരുന്നാൽ
-
"രവീ, ഞാൻ മുൻപു പറഞ്ഞില്ലേ? നീയൊരു ക
ലോകത്തിന്റെ ഗതിവൈചിത്ര്യങ്ങൾ നി
17
2*<noinclude></noinclude>
t6kiupi9yascexgzf5ligqa9072akcv
താൾ:Kalithozhi (Changampuzha).pdf/27
106
82119
241729
2026-06-18T18:18:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നക്കു മനസ്സിലായിട്ടില്ല. ഒടുവിൽ, ഒരു കാലത്ത്, ഗത ന്തരമില്ലാതാകുമ്പോൾ, നിനക്കു കഠിനമായി പശ്ചാത്ത പിക്കേണ്ടിവരും. അവിടെ നീ കുടുങ്ങിപ്പോയാൽ അ തോടെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241729
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നക്കു മനസ്സിലായിട്ടില്ല. ഒടുവിൽ, ഒരു കാലത്ത്, ഗത
ന്തരമില്ലാതാകുമ്പോൾ, നിനക്കു കഠിനമായി പശ്ചാത്ത
പിക്കേണ്ടിവരും. അവിടെ നീ കുടുങ്ങിപ്പോയാൽ അ
തോടെ തുലഞ്ഞു, നിന്റെ ജീവിതം. ആളുകൾ ഒന്നുമി
കാതങ്ങനെ പറയുകയില്ല. പറ നിറയെ പതിരായിരി
ക്കാം; പക്ഷേ, അതൊക്കെ പാറിക്കളഞ്ഞാൽ അടിയിൽ
ഒരു നെന്മണിയെങ്കിലും കാണാതിരിക്കയില്ല. കേൾവി
യിൽ കുറച്ചൊക്കെക്കര മാമുണ്ടെന്നും എനിക്കുറപ്പ് പ
യാൻ കഴിയും. ആ വത്തിന്റെ നടപടി നന്നല്ല.
"ചേട്ടാ, അവരെ സംബന്ധിച്ചും അതേറെക്കുറെ ശ
രിയായിരിക്കാമെന്നു ഞാനും സമ്മതിക്കുന്നു........പക്ഷേ,
അമ്മിണി
യാം.
-
“അല്ലാ, രവി'' കുറുപ്പ് ഇടയ്ക്കു കയറിപ്പറഞ്ഞു, “നീ
വിചാരിക്കുന്നപോലൊന്നുമല്ല അവളുടേയും കഥ. ഞാനി
ങ്ങനെ പറയുന്നതു നിന്നെ വേദനിപ്പിക്കുമെന്നെനിക്കറി
എന്നിരുന്നാലും എനിക്കതു പറയാതെ നിവൃത്തി
യില്ല. നിന്റെ ഉഷത്തിനു തടസ്സമായി നില്ക്കുന്ന സ
കലതിനേയും തടയേണ്ടതാണ് എന്റെ കർത്തവ്യം.
ഒരിക്കലും ചേട്ടന്റെ പ്രസ്താവം ശരിയല്ല, രവി
വാദിക്കാൻ മുതിർന്നു. നന്നെ കുഞ്ഞായിരുന്ന കാലം മുത
ലേ ഞാൻ അവളെ അറിയുന്നതാണ്. ആ വീട്ടിലുള്ള
മറ്റാരുടേയും പോലല്ല അവളുടെ സ്വഭാവം........ഇതുവരെ
അവൾ ദുഷിച്ചിട്ടില്ലെന്നും എനിക്കുറപ്പുപറയുവാൻ ക
ഴിയും.''
“അതു രവിയുടെ വിശ്വാസം. എന്നാൽ വിശ്വാ
സവും അനുഭവവും തമ്മിൽ വലിയ അന്തരമുണ്ട്. '' ലോ
18<noinclude></noinclude>
k6ivg1ufr4ux6bftq713bluhuwrcvlp
താൾ:Pellisum Melisandayum (Changampuzha).pdf/93
106
82120
241732
2026-06-18T18:35:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ണ്ടുകളിൽ അതു സ്പർശനാനുഭവമുളവാക്കുന്നു....പരിശുദ്ധമായ ജ ലംപോലെ എന്റെ കൈകളിൽ അതു പ്രശനാനുഭവമുണ്ടാക ....എനിക്കു തരൂ, നിന്റെ കൈകൾ എനിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241732
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ണ്ടുകളിൽ അതു സ്പർശനാനുഭവമുളവാക്കുന്നു....പരിശുദ്ധമായ ജ
ലംപോലെ എന്റെ കൈകളിൽ അതു പ്രശനാനുഭവമുണ്ടാക
....എനിക്കു തരൂ, നിന്റെ കൈകൾ എനിക്കു തരൂ....
നിൻ കൈകൾ ചെറുതാണു്..... നീ ഇത്രത്തോളം സുന്ദരിയാ
ണെന്നു ഞാനറിഞ്ഞില്ല.....നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പ് ഇ
മാത്രം സൗന്ദ്യമുള്ള തായി യാതൊന്നും തന്നെ ഈ ലോകത്തിൽ
ഞാൻ കണ്ടിട്ടില്ല.... ഞാൻ അസ്വസ്ഥനായിരുന്നു. വീടു
മുഴുവൻ ഞാൻ തിരക്കി, നാടു മുഴുവൻ ഞാൻ തിരക്കി എന്നി
ളും സൗന്ദം കണ്ടെത്താൻ എനിക്കു സാധിച്ചില്ല. ഇപ്പോളി
താ ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു.....ഞാൻ നിന്നെ ക
ണ്ടെത്തിയിരിക്കുന്നു.....ഈ ഭൂമി നിന്നേക്കാൾ സാന്ദയമുള്ള
ഒരു സ്ത്രീയെ വഹിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.....
നീ എവിടെയാണ് ? നിന്റെ ശ്വാസോച്ഛ്വാസം ലേശംപോ
ലും ഞാൻ കേൾക്കുന്നില്ലല്ലോ!........
മെലിസാന്ദ
ഞാൻ അങ്ങയുടെ നോക്കിനിൽക്കുന്നതുകൊണ്ടാ
അത്രമാത്രം ഏകാഗ്രതയോടെ എന്തിനാണ് നീ എ
ൻ നക്കിങ്ങനെ നോക്കുന്നത് നാം നിഴലിൽ എത്തിക്കു
ഴിഞ്ഞു. നല്ല ഇരുട്ടാണ് ഈ മരത്തിന്റെ ചുവട്ടിൽ, വെളി
നാം എത്ര സന്തോഷമുള്ളവരാണെന്നു നമു
കണ്ടുകൂടാ. വരൂ, വരൂ നമുക്കു വളരെ കുറച്ചുമാത്രമേ ന
വേണ്ട വേണ്ട; നമുക്കിവിടെത്തന്നെ നിൽക്കാം... ഇരു
ട്ടിൽ ഞാൻ അങ്ങയോടു കൂടുതൽ അടുത്താണ്.
88<noinclude></noinclude>
ngg3v6auc807f847afwuxzn2vli04kq
താൾ:Pellisum Melisandayum (Changampuzha).pdf/94
106
82121
241733
2026-06-18T18:35:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പെല്ലീസ് എവിടെ, നിന്റെ കണ്ണുകൾ എവിടെ? നീ എന്റെ അടുത്തു നിന്ന് ഓടിക്കളയാനാണോ ഭാവം ത്തിൽ എന്നെക്കുറിച്ചല്ല നിന്റെ വിചാരം. മെലിസാന്ദ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241733
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
എവിടെ, നിന്റെ കണ്ണുകൾ എവിടെ? നീ എന്റെ
അടുത്തു നിന്ന് ഓടിക്കളയാനാണോ ഭാവം
ത്തിൽ എന്നെക്കുറിച്ചല്ല നിന്റെ വിചാരം.
മെലിസാന്ദ
തീർച്ചയായും അതെ; തീർച്ചയായും അതെ.
യെപ്പറ്റി മാത്രമേ വിചാരിക്കുന്നു.
പെല്ലീസ്
ഈ നിമിഷ
ഞാൻ അങ്ങ
നീ മറവിടെയോ നോക്കുകയായിരുന്നു........
ലിസാന്ദ
ഞാൻ മറ്റെവിടെയോ അങ്ങയെ കണ്ടു........
പെല്ലീസ്
നീ ചിന്തയിൽ മുഴുകിയിരിക്കയാണ്.... നിനക്കെന്തു പ
റിൽ നീ സന്തുഷ്ടയാണെന്നു തോന്നുന്നില്ല.
മെലിസാന്ദ
അതെ, അതെ ഞാൻ സന്തുഷ്ടയാണ്; പക്ഷേ ഞാൻ
ദുഃഖിതയുമാണ്
******
ഒരാൾക്കു സ്നേഹിച്ചുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും
ദുഃഖമുണ്ടായിക്കൊണ്ടിരിക്കും.
മെലിസാന്ദ
അങ്ങയെക്കുറിച്ചോക്കുമ്പോൾ എല്ലായോഴും എനിക്കു ക
രച്ചിൽ വരുന്നു........
പെല്ലീസ്
എനിക്കും....എന്റെ കഥയും അങ്ങനെതന്നെയാണ്
ലിസാനു. ഞാൻ നിന്നോടടുത്താണ്; ഞാൻ ആനന്ദം കൊ
ണ്ടു കരയുന്നു; എന്നിരുന്നാലും.... അയാൾ വീണ്ടും അവളെ
89<noinclude></noinclude>
3vtibkxrevt223xzw5gmsvnoptb1hws
താൾ:Pellisum Melisandayum (Changampuzha).pdf/95
106
82122
241734
2026-06-18T18:35:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ചുംബിക്കുന്നു ഞാനിങ്ങനെ നിന്നെ ചുംബിക്കുമ്പോൾ നി ഒരത്ഭുതസൃഷ്ടിയായിട്ടെനിക്കു തോന്നിപ്പോകുന്നു. നിയതമാ ത്രം സുന്ദരിയായതിനാൽ ഒരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241734
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ചുംബിക്കുന്നു ഞാനിങ്ങനെ നിന്നെ ചുംബിക്കുമ്പോൾ നി
ഒരത്ഭുതസൃഷ്ടിയായിട്ടെനിക്കു തോന്നിപ്പോകുന്നു. നിയതമാ
ത്രം സുന്ദരിയായതിനാൽ ഒരാൾ പറയും നീ മരിക്കാൻ
ലിസാന്ദ
അത അതെ... നാം ആശിക്കുന്നപോലെ നമുക്കു പ്ര
ത്തിക്കാൻ സാദ്ധ്യമല്ല.... ഞാൻ ആദ്യമായി നിന്നെ കണ്ട സ
മയം ഞാൻ നിന്നെ സ്നേഹിച്ചില്ല.
ഞാനും ഞാനും... എനിക്കു ഭയമായിരുന്നു........
നിൻ കണ്ണുകളുടെ കാലത്തിൽ എനിക്കു നല്ല സമ്മ
തമില്ലായിരുന്നു.... ഉടൻ തന്നെ ഇവിടം വിട്ടു പോകുവാൻ ഞാ
ഇങ്ങോട്ടു വരാൻ ഒരിക്കലും ഞാൻ ആവശ്യപ്പെട്ടിരുന്ന
ല്ല. ഇങ്ങോട്ടു വരാൻ ഞാൻ ഭയപ്പെട്ടതെന്തു കൊണ്ടാണെന്ന്
ഇപ്പോഴും എനിക്കറിഞ്ഞുകൂടാ........
Im
ഒരാൾ ഒരിക്കലും അറിയാത്ത കായങ്ങൾ അനവധിയ
ണ്ടാകും....സദാ നാമങ്ങനെ കാത്തിരിക്കുകയാണ്; പിന്നീടു്...
എന്താണ് ശബ്ദം അവർ വാതിലുകൾ അടയ്ക്കുകയാണ്.
മെലിസാന്ദ
അത് അവർ വാതിലുകൾ അടച്ചുകഴിഞ്ഞു.
90<noinclude></noinclude>
cbwmt6f84jjt0ov3sgnv6vd3c3ogv1t
താൾ:Pellisum Melisandayum (Changampuzha).pdf/96
106
82123
241735
2026-06-18T18:36:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷ ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചു!.... വലി ലിസാന്ദ അത്രയും നന്നായി അത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241735
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷ
ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചു!.... വലി
ലിസാന്ദ
അത്രയും നന്നായി അത്രയും നന്നായി. അത്രയും നന്നാ
ol!........
പോ
നീ... നോക്കൂ, നോക്കൂ....ഇനിയൊരിക്കലും അതാശി
ക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ട
ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക
പ്പെട്ടു. വരൂ വരൂ..... എന്റെ ഈ , ഒരു ഭ്രാന്തൻ
ല, മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വ
മിടിക്കുന്നു... അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധി
. ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ട് ശ്വാസംമുട്ടി
ക്കാനുള്ള മട്ടാണ് ..... വരൂ വരൂ.... ഹാ! ഇരുട്ടിൽ എത്ര കമനി
യമായിരിക്കുന്നു.........
മെലിസാന്ദ
നമ്മുടെ പുറകിൽ ആരോ ഉണ്ട് .........
ഞാൻ ആരേയും കാണുന്നില്ല...
ലിസാ
എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........
ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നു.
കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു.
81<noinclude></noinclude>
jf053eoihgcpjt8z8cvel09qqrdfdxu
താൾ:Pellisum Melisandayum (Changampuzha).pdf/97
106
82124
241738
2026-06-18T18:38:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പൊടുന്നനെ അടങ്ങിയ മന്ന കാറ്റാണത്....നാം ചും ബിച്ചുകൊണ്ടിരുന്നപ്പോൾ അതു ശമിക്കുകയുണ്ടായി........ ലിസാന്ദ ഴലുകൾ ഇന്നു രാത്രി, എത്ര ഉയരമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241738
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പൊടുന്നനെ അടങ്ങിയ മന്ന കാറ്റാണത്....നാം ചും
ബിച്ചുകൊണ്ടിരുന്നപ്പോൾ അതു ശമിക്കുകയുണ്ടായി........
ലിസാന്ദ
ഴലുകൾ
ഇന്നു രാത്രി, എത്ര ഉയരമുള്ള തായിരിക്കുന്നു നമ്മുടെ നി
കെ
ശരിക്കും ഉദ്യാനത്തിന്റെ അറ്റം വരെ അവ ചുറ്റിപ്പി
യുന്നു....! നമ്മിൽനിന്നും എത്ര അകലത്തിൽ അവ
ട്ടിപ്പിടിച്ചു ചുംബിക്കുന്നു..... നോക്കൂ! നോക്കൂ........
മെലിസാനു വീമുട്ടുന്ന സ്വരത്തിൽ
ആ....ആ....ഹ്. ഒരു മരത്തിന്റെ പിന്നിലാണദ്ദേഹം
ആത്?
ഗോള്ഡോ? എവിടെ? പിന്നത്, ഞാൻ ഒന്നും
ന്നെ കാണുന്നില്ലല്ലോ!.......
മെലിസാന്ദ
അതാ, അവിടെ, നമ്മുടെ നിഴലുകളുടെ അ
മെലിസാന്ദ
അതെ അതെ ഞാൻ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു....
ട്ടെന്നിനി നാം പിൻതിരിഞ്ഞുകൂടാ.......
മെലിസാന്ദ
അദ്ദേഹത്തിന്റെ കൈയിൽ വാളുണ്ട്........
98<noinclude></noinclude>
0o15tr326qcf2j3a7j7hkhwsc3mlq7a
പ്രമാണം:Manasandaram (Changampuzha).pdf
6
82125
241739
2026-06-18T18:45:58Z
Manojk
804
മാനസാന്തരം. ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ ഒരു ജപ്പാനീസ് നാടകം
241739
wikitext
text/x-wiki
== ചുരുക്കം ==
മാനസാന്തരം. ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ ഒരു ജപ്പാനീസ് നാടകം
== അനുമതി ==
{{PD-India}}
n0lvcdxwlxktnp81npbpub76pkxufe5
241740
241739
2026-06-18T18:47:24Z
Manojk
804
Manojk എന്ന ഉപയോക്താവ് [[പ്രമാണം:40435.pdf]] എന്ന താൾ [[പ്രമാണം:Manasandaram (Changampuzha).pdf]] എന്നാക്കി മാറ്റിയിരിക്കുന്നു
241739
wikitext
text/x-wiki
== ചുരുക്കം ==
മാനസാന്തരം. ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ ഒരു ജപ്പാനീസ് നാടകം
== അനുമതി ==
{{PD-India}}
n0lvcdxwlxktnp81npbpub76pkxufe5
പ്രമാണം:40435.pdf
6
82126
241741
2026-06-18T18:47:24Z
Manojk
804
Manojk എന്ന ഉപയോക്താവ് [[പ്രമാണം:40435.pdf]] എന്ന താൾ [[പ്രമാണം:Manasandaram (Changampuzha).pdf]] എന്നാക്കി മാറ്റിയിരിക്കുന്നു
241741
wikitext
text/x-wiki
#തിരിച്ചുവിടുക [[പ്രമാണം:Manasandaram (Changampuzha).pdf]]
jwmjh0dl4qhzj2lht8rdceopzhwls4l
മാനസാന്തരം
0
82127
241742
2026-06-18T18:49:17Z
Manojk
804
'{{header2 | title = | author = ചങ്ങമ്പുഴ കൃഷ്ണപിള്ള | section = മാനസാന്തരം (ഒരു ജപ്പാനീസ് നാടകം) | previous = | next = | notes = }} <poem> <div class="prose"> <pages index="Manasandaram (Changampuzha).pdf" from=1 to=82 /> </div> </poem> വർഗ്ഗം:ചങ്ങമ്പുഴയുടെ കൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241742
wikitext
text/x-wiki
{{header2
| title =
| author = ചങ്ങമ്പുഴ കൃഷ്ണപിള്ള
| section = മാനസാന്തരം (ഒരു ജപ്പാനീസ് നാടകം)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Manasandaram (Changampuzha).pdf" from=1 to=82 />
</div>
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]]
c6gr2kpxacu6p4wiku9qbwt7hxxoh7p
സൂചിക:Manasandaram (Changampuzha).pdf
104
82128
241743
2026-06-18T18:50:50Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
241743
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140285595
|Title=[[മാനസാന്തരം]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
i093tdmnmzi3q0gu9lduls2c2q9gxhe
താൾ:Manasandaram (Changampuzha).pdf/2
106
82129
241744
2026-06-18T18:55:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തര (ഒരു ജാപ്പാനീസ് നാടകം) 1(4) മൂലഗ്രന്ഥകാരൻ സനീത്സു മുഷാക്കോജി പരിഭാഷകൻ: പാമ്പുഴ എ. കൃഷ്ണപിളള, എം. ഇടപ്പള്ളി 3 PUBLISHERS: THE MANGALODAYAM LTD, TRICHUR' താൾ സൃഷ്ടിച്ചിരിക്കുന്നു
241744
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തര
(ഒരു ജാപ്പാനീസ് നാടകം)
1(4)
മൂലഗ്രന്ഥകാരൻ
സനീത്സു മുഷാക്കോജി
പരിഭാഷകൻ:
പാമ്പുഴ എ.
കൃഷ്ണപിളള, എം.
ഇടപ്പള്ളി
3
PUBLISHERS:
THE MANGALODAYAM LTD,
TRICHUR<noinclude></noinclude>
cxy9vagrx0nuyvd4tixqjnfvcjvnmvp
താൾ:Manasandaram (Changampuzha).pdf/3
106
82130
241745
2026-06-18T18:56:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'First Impression, 1000 Copies in Meenom 1123. All rights reserved by Mrs. SREE DEVI CHANGAMPUZHA "SREE DEVI MANDIRAM" EDAPPALLY. (N. Travancore) Price: Rupee One and Annas Eight. Printed at The Mangalodayam Press. Trichur.' താൾ സൃഷ്ടിച്ചിരിക്കുന്നു
241745
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>First Impression,
1000 Copies
in Meenom 1123.
All rights reserved by
Mrs. SREE DEVI CHANGAMPUZHA
"SREE DEVI MANDIRAM"
EDAPPALLY.
(N. Travancore)
Price:
Rupee One and
Annas Eight.
Printed at
The Mangalodayam Press.
Trichur.<noinclude></noinclude>
0irs0bs1tm3azrs939g49jg94e5ggn6
താൾ:Manasandaram (Changampuzha).pdf/4
106
82131
241746
2026-06-18T18:56:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സനീസ് മുഷാജി മാനസാന്തരം (ഒരു ജപ്പാനീസ് നാടകം ( മൂന്നാത്തിലുള്ള ഒരു ശുഭാവനായി )' താൾ സൃഷ്ടിച്ചിരിക്കുന്നു
241746
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സനീസ് മുഷാജി
മാനസാന്തരം
(ഒരു ജപ്പാനീസ് നാടകം
( മൂന്നാത്തിലുള്ള ഒരു ശുഭാവനായി )<noinclude></noinclude>
ejt6ysupfoagxuleun567ihx0oiz28s
താൾ:Manasandaram (Changampuzha).pdf/5
106
82132
241747
2026-06-18T18:56:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങമ്പുഴയുടെ കൃതികൾ 1. രമണൻ 2. സ്പന്ദിക്കുന്ന അസ്ഥിമാടം 3. അപരാധികൾ 4. ദേവഗീത 5. കളിത്തോഴി 2 6. ബാഷ്പാഞ്ജലി 1 8008008 1212 N • 0 0 0 0 0 0 1 4 0 8. സങ്കല്പകാന്തി 10. സാഹിത്യചിന്തകൾ 11. ചൂഡാമണ 1...' താൾ സൃഷ്ടിച്ചിരിക്കുന്നു
241747
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
1. രമണൻ
2. സ്പന്ദിക്കുന്ന അസ്ഥിമാടം
3. അപരാധികൾ
4. ദേവഗീത
5. കളിത്തോഴി
2
6. ബാഷ്പാഞ്ജലി
1
8008008
1212 N
•
0
0
0
0
0
0
1
4
0
8. സങ്കല്പകാന്തി
10. സാഹിത്യചിന്തകൾ
11. ചൂഡാമണ
1
4
0
1 0
0
1
1
ശ്ര
12. ശ്രീതിലകം
1
13. കലാകേളി
0 12
14. വത്സല
15. ആരാധകൻ
16. മോഹിനി
0
0
8
0
0
8
18. ദേവത
19. ഹേമന്തചന്ദ്രിക
20. ആകാശഗംഗ
21. ദിവ്യഗീതം
22. നിർവ്വതി
23. പല്ലിനും മെലിസാന്ദയും
24. ദേവയാനി
25. കരടി
21. അനശ്വരഗാനം
28. ഇടപ്പള്ളി രാഘവൻപിള്ളയുടെ
29. യവനിക
മംഗളോദയം ലിമിറ്റഡ്, തൃശ്ശൂർ.
0
0
0
1
8
1
0
0
8
8
8
മുഴുവൻ കൃതികൾ
5
0 0
1 8 0.
0
1
1
8 0
0
1 8
0
OTTIOCIO 0.0
8
0
0
0
8
oooo o O o O o O 00
00028 ∞ ∞ ∞ ∞ ∞ ∞ ∞ ∞ ∞ ○ 00 00 00
0
0
0
0
0
0
8 0
0
0<noinclude></noinclude>
8tke17c2rs1ksi4hsjx7bhvjjq0jyyg
താൾ:Manasandaram (Changampuzha).pdf/1
106
82133
241748
2026-06-18T18:56:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241748
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241749
241748
2026-06-18T18:56:59Z
Manojk
804
241749
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
(ഒരു ജപ്പാനീസ് നാടകം)
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ.<noinclude></noinclude>
rqf8a1lxw1sd2pegope6bch6ur0v7l5
താൾ:Pellisum Melisandayum (Changampuzha).pdf/98
106
82134
241750
2026-06-18T19:02:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും എനിക്ക് ഒന്നുമില്ല........ മെലിസാന്ദ നാം ചുംബിക്കുന്നതു് അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം അറിഞ്ഞ നാം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നു പോലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241750
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എനിക്ക് ഒന്നുമില്ല........
മെലിസാന്ദ
നാം ചുംബിക്കുന്നതു് അദ്ദേഹം കണ്ടിട്ടുണ്ട്.
അദ്ദേഹം അറിഞ്ഞ
നാം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നു
പോലെ തോന്നുന്നില്ല....അനങ്ങാതെ.... നിന്റെ തല തിരി
ക്കാതെ!....നമ്മുടെ മേൽ അദ്ദേഹം ഇരച്ചു ചാടി വീഴും... നമു
ക്കൊന്നും അറിഞ്ഞുകൂടെന്നും അദ്ദേഹം കരുതുന്നിടത്തോളം
രം അവിടെത്തന്നെ നിൽക്കും... അദ്ദേഹം നമ്മെ സൂക്ഷിക്കുകയാ
ണ്....ഇപ്പോഴും നിവേഷ്ടനായിട്ടാണദ്ദേഹത്തിന്റെ നില....
പൊയോ, ഈ നിമിഷംതന്നെ പൊക്കോ, ഇതാ, ഈ
വഴിയിൽ കൂടി.... ഞാനിവിടെ അദ്ദേഹത്തെ കാത്തുനില്ലാ.....
വന്നാൽ ഞാനദ്ദേഹത്തെ ചെറുത്തു നിറുത്തിക്കൊള്ളാം.
മെലിസാന്ദ
വേണ്ട!
പോവൂ. ഒന്നു പോവൂ! അദ്ദേഹം എല്ലാം കണ്ടിട്ടുണ്ടു്....
അദ്ദേഹം നമ്മെ കൊല്ലം
മെലിസാന്ദ
അത്രയും നന്നായി. അത്രയും നന്നായി. അത്രയും നന്നായി
പെല്ലിസ്
അദ്ദേഹം വരികയാണ്. അതാ അദ്ദേഹം വരികയാണ്.
....നിന്റെ ചുണ്ടുകൾ.....നിന്റെ ചുണ്ടുകൾ.........
മെലിസാന്ദ
അവർ ലക്കില്ലാതെ ചുംബിക്കുന്നു
98<noinclude></noinclude>
kkv4lusg2rpechs6t78ydlws5mmdlbc
പ്രമാണം:Hannele (Changampuzha).pdf
6
82135
241751
2026-06-18T19:10:17Z
Manojk
804
ഹനേലെ (ഒരു ജൎമ്മൻ സ്വപ്നകാവ്യം). പരിഭാഷ - ചങ്ങമ്പുഴ കൃഷ്ണപിള്ള
241751
wikitext
text/x-wiki
== ചുരുക്കം ==
ഹനേലെ (ഒരു ജൎമ്മൻ സ്വപ്നകാവ്യം). പരിഭാഷ - ചങ്ങമ്പുഴ കൃഷ്ണപിള്ള
== അനുമതി ==
{{PD-India}}
jqltwxkgk03f9hth4vzbzsyjt6ckyxo
സൂചിക:Hannele (Changampuzha).pdf
104
82136
241752
2026-06-18T19:13:26Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
241752
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140285655
|Title=[[ഹനേലെ]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
hcaoeuflndwe9f9845tv4flctcknqcg
താൾ:Hannele (Changampuzha).pdf/1
106
82137
241753
2026-06-18T19:13:48Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241753
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Hannele (Changampuzha).pdf/2
106
82138
241754
2026-06-18T19:14:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗെറാർട് ഹാപ്ററ്മാൻ (1912-ൽ സാഹിത്യത്തിനുള്ള നോബൽസമ്മാനം കിട്ടി ഹനേലെ (ഒരു ജയൻ സ്വപ്നകാവ്യം)' താൾ സൃഷ്ടിച്ചിരിക്കുന്നു
241754
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗെറാർട് ഹാപ്ററ്മാൻ
(1912-ൽ സാഹിത്യത്തിനുള്ള നോബൽസമ്മാനം കിട്ടി
ഹനേലെ
(ഒരു ജയൻ സ്വപ്നകാവ്യം)<noinclude></noinclude>
q3nhaletm39dhub3g6kjeiwp3f03qsn
താൾ:Hannele (Changampuzha).pdf/6
106
82139
241755
2026-06-18T19:14:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹനേലെ ഒരു ജമ്മൻ സ്വപ്നകാവ്യം) മൂലഗ്രന്ഥകാരൻ: ഗോർട് ഹാപ്റ്മാൻ. പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ. ഇടപ്പള്ളി നാഷനൽ ബുക്ക്സ്റ്റാൾ' താൾ സൃഷ്ടിച്ചിരിക്കുന്നു
241755
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ
ഒരു ജമ്മൻ സ്വപ്നകാവ്യം)
മൂലഗ്രന്ഥകാരൻ:
ഗോർട് ഹാപ്റ്മാൻ.
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ.
ഇടപ്പള്ളി
നാഷനൽ ബുക്ക്സ്റ്റാൾ<noinclude></noinclude>
bhv4ue6q5rc557kmxvzwux2peot7g7h
താൾ:Hannele (Changampuzha).pdf/7
106
82140
241756
2026-06-18T19:16:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Translated in Chingom, 1115 First Impression, in Mithunam, 1124 (1000 copies) All rights reserved by MRS. SREE DEVI CHANGAMPUZHA. "Sree Devi Mandiram" EDAPPALLY. (N. Travancore) oooooooooooooooooooooo0000000000 Price: Rupee One and Annas Eight. PRINTED AT ★ THE ARUNODAYAM PRESS WADAKANCHERY' താൾ സൃഷ്ടിച്ചിരിക്കുന്നു
241756
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Translated in Chingom, 1115
First Impression,
in Mithunam, 1124
(1000 copies)
All rights reserved by
MRS. SREE DEVI CHANGAMPUZHA.
"Sree Devi Mandiram"
EDAPPALLY.
(N. Travancore)
oooooooooooooooooooooo0000000000
Price:
Rupee One and
Annas Eight.
PRINTED AT
★
THE ARUNODAYAM PRESS
WADAKANCHERY<noinclude></noinclude>
4rygr0v3s9rvq7hbeec8z30p286u1oe
താൾ:Hannele (Changampuzha).pdf/8
106
82141
241757
2026-06-18T19:16:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(രാഗം: പതപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ധർമ്മാലയത്തിൽ ഒരു മുറി, നഗ്നമായ ഭിത്തികൾ പുറകിലായി നടുക്കൊരു വാതിൽ, ഈ വാതിലിന്റെ ഇടതുഭാഗത്തായി ഒരു കൊച്ചു ജനലുണ്ട്. ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241757
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(രാഗം: പതപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ധർമ്മാലയത്തിൽ
ഒരു മുറി, നഗ്നമായ ഭിത്തികൾ പുറകിലായി നടുക്കൊരു
വാതിൽ, ഈ വാതിലിന്റെ ഇടതുഭാഗത്തായി ഒരു കൊച്ചു
ജനലുണ്ട്. ജനലിന്റെ മുമ്പിൽ ഒരു ജീനിച്ച മേശയും
ബെഞ്ചും, മേശയ്ക്കു സമീപം, വാമഭാഗത്ത്, ഒരിരുമ്പു
വാതിലിന്റെ വലതുവശത്തു
യോടുകൂടിയ ഒരു മഞ്ചപ്പലകയും, ഏതാനും കീറിപ്പറിഞ്ഞ
ഡിസംബർ മാസത്തിലെ കൊടുങ്കാറോടുകൂടിയ ഒരു സായാ
മേശയ്ക്കടുത്ത് ഒരു കുട്ടിക്കൊഴുപ്പൻ മെഴുതിരിയുടെ വെളിച്ച
ത്തിൽ ഒരു പ്രാത്ഥനാഗീതം വായിച്ചുകൊണ്ടും, അതി
ഒരു പ്രാത്ഥന ഉറക്കെ പാടിക്കൊണ്ടും, ദരിദ്രയും രാജ
രിതയുമായ ഒരു വൃാൾ ഇരിക്കുന്നു.
വലത്, ഇടയ്ക്ക്, ഇത്യാദി രാഗനിദ്ദേശങ്ങൾ നടപ്പെട്ടിട്ടു
ഇത് നടന്റെ നിലയെ ആസ്പദമാക്കിയാണ്.
ശിഥിലവും തന്നതുമായ ഒരു സ്വരത്തിൽ പാടുന്നു.
..വന്നിടട്ടേ ഞാൻ പറന്നു നിൻ ഹൃത്തിലേ
നാത്മകാമുക, യേശുദേവ
ക്ലേശത്തിന്റെ കല്ലോലമാലകൾ.........<noinclude></noinclude>
h8fzfz5lenu5sr5merlp1m3xkscl7kj
ഹനേലെ
0
82142
241758
2026-06-18T19:20:53Z
Manojk
804
'{{header2 | title = | author = ചങ്ങമ്പുഴ കൃഷ്ണപിള്ള | section = ഹനേലെ (ഒരു ജൎമ്മൻ സ്വപ്നകാവ്യം) | previous = | next = | notes = }} <poem> <div class="prose"> <pages index="Hannele (Changampuzha).pdf" from=1 to=124 /> </div> </poem> വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241758
wikitext
text/x-wiki
{{header2
| title =
| author = ചങ്ങമ്പുഴ കൃഷ്ണപിള്ള
| section = ഹനേലെ (ഒരു ജൎമ്മൻ സ്വപ്നകാവ്യം)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Hannele (Changampuzha).pdf" from=1 to=124 />
</div>
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]]
axtanf2jq64ld71yrye4fegvyhrey6r
പ്രമാണം:Spandikkunna Asthimadam.pdf
6
82143
241759
2026-06-18T19:29:10Z
Manojk
804
സ്പന്ദിക്കുന്ന അസ്ഥിമാടം
241759
wikitext
text/x-wiki
== ചുരുക്കം ==
സ്പന്ദിക്കുന്ന അസ്ഥിമാടം
== അനുമതി ==
{{PD-India}}
kzbqu0bc3isb6pdl2bdr55cja5f0f4j
സൂചിക:Spandikkunna Asthimadam.pdf
104
82144
241760
2026-06-18T19:31:24Z
Manojk
804
'' താൾ സൃഷ്ടിച്ചിരിക്കുന്നു
241760
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140285702
|Title=
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
4nqds426e2499hpdc1gudo4nsbh7g40
താൾ:Pellisum Melisandayum (Changampuzha).pdf/99
106
82145
241761
2026-06-18T19:38:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഓ ഓ നക്ഷത്രങ്ങളാകമാനം പൊഴിഞ്ഞങ്ങനെ വീഴുക !....... ഇനിയും ഇനിയും!....തരൂ തരൂ!....... ലിസാന്ദ എല്ലാം. എല്ലാം! എല്ലാം......... (കൈയിൽ ഓങ്ങിപ്പിടിച്ച വാളുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241761
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഓ ഓ നക്ഷത്രങ്ങളാകമാനം പൊഴിഞ്ഞങ്ങനെ വീഴുക
!.......
ഇനിയും ഇനിയും!....തരൂ തരൂ!.......
ലിസാന്ദ
എല്ലാം. എല്ലാം! എല്ലാം.........
(കൈയിൽ ഓങ്ങിപ്പിടിച്ച വാളുമായി ഗോളാഡ് അവ
രുടെ മീതെ ഇരച്ചാൽ വീഴുന്നു. അയാൾ വാച്ച് ഒരൊറ
വെട്ടിനു പെല്ലീസിനെ നിലംപതിപ്പിക്കുന്നു. നിറവിന
രികെ അയാൾ വീഴുന്നു. മെലിസാൻ പേടിച്ചരണ്ട് അവിടെ
ഓ ! എനിക്കു ചെയ്യമില്ല.... എനിക്കു ധൈമി
ഗോളാഡ് നിശ്ശബ്ദതയിൽ കാട്ടിലൂടെ അവളെ പിൻ
തുടരുന്നു
84<noinclude></noinclude>
n3p3pxwxfu7es12n9uv322x95twnbdh
താൾ:Spandikkunna Asthimadam.pdf/1
106
82146
241762
2026-06-18T19:39:43Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241762
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Pellisum Melisandayum (Changampuzha).pdf/100
106
82147
241763
2026-06-18T19:40:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അങ്കം അഞ്ച് രംഗം ഒന്ന് കൊട്ടാരത്തിൽ അടിയിലത്തെ നിലയിലുള്ള ഒരു ശാല. വേലക്കാരികൾ ഒന്നിച്ചു കൂടി നിൽക്കുന്നതായി കാണ പ്പെടുന്നു. വായുസഞ്ചാരത്തിനുള്ള ഒരു ദ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241763
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അങ്കം അഞ്ച്
രംഗം ഒന്ന്
കൊട്ടാരത്തിൽ അടിയിലത്തെ നിലയിലുള്ള ഒരു ശാല.
വേലക്കാരികൾ ഒന്നിച്ചു കൂടി നിൽക്കുന്നതായി കാണ
പ്പെടുന്നു. വായുസഞ്ചാരത്തിനുള്ള ഒരു ദ്വാരത്തിനു മുൻപിൽ
ഏതാനും കുട്ടികൾ വെളിയിൽ കളിച്ചുകൊണ്ടു നടക്കുന്നു
പ്രായം ചെന്ന ഒരു വേലക്കാരി
കാത്തു നിന്നോളി, കണ്ടോളിൻ; കാത്തുനിന്നാളിൻ, ക
കാളി, പാച്ചു ! ഇന്നു വിട്ടായിരിക്കും അത്
അവർ ഇപ്പം തന്നെ നമ്മോടു വന്നു പറയും........
മറെറാരു വേലക്കാരി
അവരാരും വന്നു നമ്മോടു പറയുക....അവ
എന്നെ അറിയാം എന്നാണവർ
നമ്മൾതായാലും ഇവിടങ്ങനെ കാത്തുനിക്കാം........
നാലാമത്തെ വേലക്കാരി
നമ്മക്കസ്സലായട്ടറിയാല്ലോ എപ്പഴാ നമ്മക്കു മോളി
അഞ്ചാമത്തെ വേലക്കാരി
സമയാവട്ടെ; ആവുമ്പം നമ്മ
30....
നമ്മുടെ ഇഷ്ടംപോലെ
ആറാമത്തെ വേലക്കാരി
95<noinclude></noinclude>
mh7mnbxpiwe6uwmo9xxzx0conglqglf
താൾ:Pellisum Melisandayum (Changampuzha).pdf/101
106
82148
241764
2026-06-19T01:59:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും കാറ്റുറാനൊള്ള തൊളു ടെ മുമ്പിക്കളിച്ചോണ്ടു നി ക്കണ് പിള്ള രോട് ഒന്നൊച്ചേടുക്കാണ്ടിരിക്കാൻ നമ്മ ളിൽ എട്ടാമത്തെ വേലക്കാരി തന്നെ താന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241764
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
കാറ്റുറാനൊള്ള തൊളു ടെ മുമ്പിക്കളിച്ചോണ്ടു നി
ക്കണ് പിള്ള രോട് ഒന്നൊച്ചേടുക്കാണ്ടിരിക്കാൻ നമ്മ
ളിൽ
എട്ടാമത്തെ വേലക്കാരി
തന്നെ താനേ അടങ്ങിയിരുന്നോളും........
ഒമ്പതാമത്തെ വേലക്കാരി
സമയം ഇനീം ആയട്ടില്ല.
പ്രായംചെന്ന വേലക്കാരി പ്രവേശിക്കുന്നു
കടക്കാനൊക്കുകേല....ഒരു നാഴി
ലധികം ഞാൻ ചെവി വട്ടം പിടിച്ചുനിന്നു. വാതിലുക
ഈച്ച നടക്കണതു ഒരുത്തനു
ഒന്നും കേട്ടില്ല.
ന
ഒന്നാമത്തെ വേലക്കാരി
അവരവളെ മുറിത്തനിച്ചു വിട്ടേക്കാണോ?
പ്രായംചെന്ന വേലക്കാരി
അല്ലല്ല; മുറിക്കകം മുഴുവൻ ആളുകളാണ് എനിക്കു തോ
ഒന്നാമത്തെ വേലക്കാരി
അവൽ വരണ്ടായിരിക്കും....ഇപ്പത്തന്നെ അവരു വ
രണ്ടായിരിക്കും........
പ്രായംചെന്ന വേലക്കാരി
ദൈവമേ! ഈശ്വരാ! വീട്ടിനുള്ളിക്കടന്നുവന്നതു
നാന്നല്ല....ആരും ഒന്നും
പറയാമേലാത്തതാ....പ
എനിക്കറിയാവുന്നതു് എനിക്കു പറയാൻ കഴിയങ്കിൽ.......
രണ്ടാമത്തെ വേലക്കാരി
നിങ്ങളായിരുന്നോ വാതിൽ വച്ചവരെ കണ്ട്.........
mians?........
96<noinclude></noinclude>
o0nif6cvmc6nk59tar4lca6el7imxrc
താൾ:Pellisum Melisandayum (Changampuzha).pdf/102
106
82149
241765
2026-06-19T01:59:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പ്രായംചെന്ന വേലക്കാരി എന്താതു്. അതെ, അത് ഞാനാന്നു അവരെ കണ്ടതു്. കാലക്കാരൻ പക്ഷേ അയാളെ വിളിച്ചാണ് ഞാനാ. അയാള് ക നടിച്ചു കടന്നു കുവാന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241765
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പ്രായംചെന്ന വേലക്കാരി
എന്താതു്. അതെ, അത് ഞാനാന്നു അവരെ കണ്ടതു്.
കാലക്കാരൻ
പക്ഷേ അയാളെ വിളിച്ചാണ് ഞാനാ. അയാള് ക
നടിച്ചു കടന്നു കുവാന്നു.
ക്കാൻ ഞാട്ട പാട് എന്ന വിദ്വാനിയെ വന്നു അ
നെ തട്ടിവിടുകയാ അയാ ആദ്യം അവരെ കണ്ടെന്നു്.
ഭംഗാണോ? താഴെ അലേയ്ക്കു പോവാൻ
m
അതു
ിട്ട് എന്റെ കൈതന്നെ പൊള്ളിക്കുന്നു പോയി. അ
തു നിങ്ങളു മനസ്സിലാക്കണം. അൽ ഞാനെന്തു ചെയ്യാ
പോവാൻ എനിക്കു തന്നെ അതി കാക്കാനൊക്കില്ല
എങ്ങനായിരുന്നാലും, ഞാൻ വളരെ നേരത്തെതന്നെ
ന്നണി അപ്പഴും നല്ല പോലെ വെട്ടം വെച്ചിരുന്നില്ല;
ഞാൻ എന്നോടുതന്നെ പറഞ്ഞു: "ഞാൻ മുറം വല
ക്കിപ്പിടിച്ചു പെരു വെരലൂന്നി ഞാൻ താഴേയ്ക്കും നടന്നു പോയി.
തള്ളിപ്പ്, വെറുമൊരു സാധാരണ വാതിലായിരുന്നാല
'
മേ! എന്താ ഞാനവിടെക്കണ്ടാൽ പ്രമഞ്ചം? എന്താ ഞാന
ഒന്നാമത്തെ വേലക്കാരി
അവർ വാതലിന്റെ തൊട്ടു മുൻപിലായിട്ടൊണ്ടാണോ?
പ്രായം ചെന്ന വേലക്കാരി
അവർ രണ്ടുപേരും കെടക്കുകയാന്നു വാതിലിന്റെ തൊ
$ മുമ്പിൽ....ഒരിത്തിരി നാളായി വന്നു പ്രാണൻ പൊരി
ങ്ങൾ, പോവു പെയ്യണ പോലെ, അവർ മുറുക്കെ കെ
87<noinclude></noinclude>
k7qowjs6s94vrdvjrz5stbcfshucqs7
താൾ:Pellisum Melisandayum (Changampuzha).pdf/103
106
82150
241766
2026-06-19T01:59:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241766
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Pellisum Melisandayum (Changampuzha).pdf/104
106
82151
241767
2026-06-19T01:59:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ം കുടിച്ചാലത്തെപ്പോലെ അവര് താങ്ങിപ്പിടിച്ചിട്ടു ണ്ട്. അദ്ദേത്തിനു് ഇപ്പഴും തനിയേ നടക്കാൻ കഴിയണില്ല. താനേ അങ്ങു സിദ്ധികൂടാൻ അദ്ദേത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241767
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ം കുടിച്ചാലത്തെപ്പോലെ അവര് താങ്ങിപ്പിടിച്ചിട്ടു
ണ്ട്. അദ്ദേത്തിനു് ഇപ്പഴും തനിയേ നടക്കാൻ കഴിയണില്ല.
താനേ അങ്ങു സിദ്ധികൂടാൻ അദ്ദേത്തിനു സാദ്ധില്ല; അ
ം ആളു തടിമാടനാ. കൊച്ചമ്മച്ചിക്കു പക്ഷേ കഷ്ടിച്ചു മുറി
വേറിട്ടൊള്ളു എന്ന മരിക്കാമ്പോ അവരാ....നെനക്കി
തു മനസ്സിലാവാണോ?
ഒന്നാമത്തെ വേലക്കാരി
നിങ്ങളും കണ്ടോ മുറിവ്
പ്രായംചെന്ന വേലക്കാരി
എന്റെ പെങ്കൊച്ച, ഞാൻ നിന്നെ കാണണപോലെ
അത്ര തെളിഞ്ഞ്
-
-
C
ഞാനെല്ലാം കണ്ടു, മനസ്സിലായോ നെന
ഒരു കൊച്ചു പീക്കിരി മുറിവ് .... അവളുടെ മാറത്ത് ...
എടത്തുവശത്തായത്.
'.... ഒരു മാടപ്രാവിനെപ്പോലും കൊല്ലാൻ
കഴിയാത്ത ഒരു കൊച്ചു മുറിവ്....അതങ്ങനെ സംഭവിക്കണ
ഒന്നാമത്തെ വേലക്കാരി
അതത് എന്തോ ഒന്നും ഒണ്ട് ഇതിനെല്ലാം അടീല് ....
രണ്ടാമത്തെ വേലക്കാരി
അതെ മൂന്നു ദിവസായി അവർ പെട്ട്
പ്രായംചെന്ന വേലക്കാരി
അതെ; മരണക്കടക്കാന്നു ആ പ്രസവം; മുൻകൂട്ടിയു
ള്ള ഒരു സൂചനയാണ്. എന്തൊരു കുഞ്ഞ്! നീയതിനെ കാ
പണ്ടായോ? ഒരു പിച്ചക്കാരി പോലും ലോകത്തിലേ
കൊണ്ടിരാത്ത ഒരു കൊച്ചു പീക്കിരിപ്പെങ്കൊച്ച്....വളരെ നേ
കൂട്ടിത്തന്നെ വന്നുവന്ന ഒരു കൊച്ചു മെഴുകു സാമാനം....
99<noinclude></noinclude>
tk9r67efr4t66hwbrtovfz2ihvqo4zv
താൾ:Pellisum Melisandayum (Changampuzha).pdf/105
106
82152
241768
2026-06-19T02:00:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ആട്ടിൻ കു ഞ്ഞിന്റെ രോമത്തിൽ ജീവിക്കേണ്ടതായിട്ടൊള്ള ഒരു മെഴുകു സാമാനം... അതതെ, നാന്നല്ല വീട്ടിനുള്ളിൽ ക ഒന്നാമത്തെ വലക്കാരി അത് ദൈവം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241768
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ആട്ടിൻ കു ഞ്ഞിന്റെ രോമത്തിൽ ജീവിക്കേണ്ടതായിട്ടൊള്ള ഒരു
മെഴുകു സാമാനം... അതതെ, നാന്നല്ല വീട്ടിനുള്ളിൽ ക
ഒന്നാമത്തെ വലക്കാരി
അത് ദൈവം തമ്പുരാൻ തൃക്കുകൾ കൊണ്ടുവ
രണ്ടാമത്തെ വേലക്കാരി
ഇപ്പോ വന്നട്ടൊള്ള ഒരു കാരണാനും കൂടാത
മൂന്നാമത്തെ വേലക്കാരി
പിന്നെ നമ്മുടെ ആ കനിവാലെ കൊച്ചുതമ്പുരാനു
ല്ലോ, പെലീസ് അദ്ദേം എവട്യാ ആക്കും ഒരു തുമ്പും വാല
-
പ്രായം ചെന്ന വേലക്കാരി
യി തീര് ക്കായും ഒണ്ട്. അറിയാം, എല്ലാവരും
അറിയാം.... പക്ഷേ ആക്കും തന്നെ അതിനെക്കുറിച്ചു ശബ്ദിക്കാ
നൊള്ള കൈയ്യോല്ല.... ഒരാൾക്ക് അതിനെക്കുറിച്ചൊന്നും മി
ണ്ടിക്കൂടാ. അതിനെപ്പറ്റി ഒരിക്കലും ഇനി ഒരാൾക്കു പറ
യാൻ പാടില്ല.... ഒരാൾക്ക് ഇനി ഒട്ടുംതന്നെ സത്യം പറയാൻ
മേല.... പക്ഷേ ഒന്നെനിക്കറിയാം. കണ്ണു പൊട്ടൻ കിണറിൻറ
ആക്കും, ആക്കുംതന്നെ,
ഒരു കണ്ണാന്ന് കാണാൻ തരപ്പെട്ടില്ല; അത്രേ.....
ഒടുവിലത്തെ ആ വിധിയൊത്ത വാണ്ടല്ലോ, അന്നേ എ
ല്ലാം വെളിപ്പെട്ടു. അന്നേ എല്ലാം അറിയൂ എന്നുമാത്രം........
ഒന്നാമത്തെ വേലക്കാരി
J
'
ഈ വീട്ടിനുള്ളിലിനി ഒന്നാങ്ങാനെനിക്കു
യ്യോ.........
100<noinclude></noinclude>
0hxucim8akcuwk8sc9deapeo24jfd8g
താൾ:Pellisum Melisandayum (Changampuzha).pdf/106
106
82153
241769
2026-06-19T02:00:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും പ്രായം ചെന്ന വേലക്കാരി കാലതായാലും വീട്ടിനകത്തു കടന്നു കഴിഞ്ഞു നി അവനോന്നോൻ പാടുനോക്കി അ - മൂന്നാമത്തെ വേലക്കാരി അതെ; പക്ഷേ, അങ്ങന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241769
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പ്രായം ചെന്ന വേലക്കാരി
കാലതായാലും വീട്ടിനകത്തു കടന്നു കഴിഞ്ഞു
നി അവനോന്നോൻ പാടുനോക്കി അ
-
മൂന്നാമത്തെ വേലക്കാരി
അതെ; പക്ഷേ, അങ്ങന്യായാന്നെ എന്താ വിശേ
ഷം അതു നിങ്ങളെ തെരക്കി വന്നു കണ്ടുപിടിക്കല്ലോ.......
പ്രായം ചെന്ന വേലക്കാരി
അതിത: പ നാം പോ പോാന്നും നാം
നാം ചെയ്യേണ്ട പോലെ നാം ചെയ്യല്ല........
ഒന്നാമത്തെ വേലക്കാരി
അവർ കൂടാലോചന നടത്തം, എല്ലാരും........
മൂന്നാമത്തെ വേലക്കാരി
എടനാഴിക്ക് എപ്പഴും അവർ കണ്ണാടിച്ചോണ്ടാ
നാലാമത്തെ വേലക്കാരി
അഞ്ചാമത്തെ വേലക്കാരി
അവരൊക്കെ കൂടിച്ചോ ഇതു ചെന്നു തോന്നിപ്പോ
101<noinclude></noinclude>
hpsvsrju2arbuv6srzks3094jytw388
താൾ:Pellisum Melisandayum (Changampuzha).pdf/107
106
82154
241770
2026-06-19T02:00:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും എന്താണൽ ചെന്നു ഒരറിവൂല്ല........ ഏഴാമത്തെ വേലക്കാരി എമാനന്മാർ തന്നെ പേടാണെങ്കിൽപ്പിന്നെ എന്താ ചെ (നിശ്ശബ്ദത ഒന്നാമത്തെ വേലക്കാരി ചെ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241770
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എന്താണൽ ചെന്നു ഒരറിവൂല്ല........
ഏഴാമത്തെ വേലക്കാരി
എമാനന്മാർ തന്നെ പേടാണെങ്കിൽപ്പിന്നെ എന്താ ചെ
(നിശ്ശബ്ദത
ഒന്നാമത്തെ വേലക്കാരി
ചെ
കാറാനൊള്ള വടവിനുമുമ്പിൽ അവർ ചടഞ്ഞു
കൂടി ഇരിപ്പായിക്കഴിഞ്ഞു.
മൂന്നാമത്തെ വേലക്കാരി
അവർ തമ്മിമ്മിപറ്റിച്ചേർന്നുകൊണ്ടാണിരിപ്പ്.
പ്രായംചെന്ന വേലക്കാരി
വീട്ടിനകത്ത് ഒരൊച്ച നാം കാണില്ലല്ലോ........
ഒന്നാമത്തെ വേലക്കാരി
കുഞ്ഞുങ്ങൾ ശ്വാസം വിട പോലും കേക്കാനൊക്കി
പ്രായംചെന്ന വേലക്കാരി
വരിൽ, വരിന്റെ മോളിലേയ്ക്കു ചെല്ലാൻ സമയമായി....
(നിശ്ശബ്ദരായി പോകുന്നു.
108<noinclude></noinclude>
4ccelnkpu4oq4snzxd2mvjx1yjhkxti
താൾ:Pellisum Melisandayum (Changampuzha).pdf/108
106
82155
241771
2026-06-19T02:01:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും രംഗം രണ്ട് കൊട്ടാരത്തിൽ ഒരു മുറി മുറിയുടെ ഒരു മൂലയിൽ ആക്കലും ഗോളാവും, ഡോക്ട രും പ്രത്യക്ഷപ്പെടുന്നു. ലിസാനു ഒരു കട്ടിലിൽ കിടപ്പാ ഡോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241771
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
രംഗം രണ്ട്
കൊട്ടാരത്തിൽ ഒരു മുറി
മുറിയുടെ ഒരു മൂലയിൽ ആക്കലും ഗോളാവും, ഡോക്ട
രും പ്രത്യക്ഷപ്പെടുന്നു. ലിസാനു ഒരു കട്ടിലിൽ കിടപ്പാ
ഡോക്ടർ
അവർ മരിക്കുന്നത് ഈ കൊച്ചു മുറിവുകൊണ്ടല്ല ഒരു
പക്ഷിപോലും അതുകൊണ്ടു മരിക്കുകയില്ല.... അതുകൊണ്ട്, എ
ൻ നല്ലവനായ പ്രഭോ, അല്ല അവരെ കൊന്നിട്ടുള്ളത്;
കണ്ഠിതപ്പെടാതിരിക്കൂ..... ജീവിക്കുവാൻ
അവക്കു കഴിയുമായിരുന്നില്ല....പിന്നെ നമുക്കവരെ രക്ഷിക്കാൻ
സാദ്ധ്യമല്ലെന്നും തീർത്തു പറഞ്ഞു കൂടാ........
അല്ലല്ല; അവളുടെ മുറിയിൽ എന്തൊരു നിശ്ശബ്ദതയാ
ണ്....അതുതന്നെ ഒരു ചീത്ത ലക്ഷണമാ....നോ, അവൾ
എങ്ങനെ ഉറങ്ങുന്നു എന്ന്....സാവധാനത്തിൽ....സാവധാന
ത്തിൽ, എന്നെന്നേയ്ക്കുമായി അവളുടെ ആത്മാവ് മരവിച്ചു
ഗോളാഡ്
ഞാനവളെ കൊന്നു.... ഒരു കാരണവും കൂടാതെ ഒരു കാ
രണവും കൂടാതെ ഞാനവളെ കൊന്നുകളഞ്ഞു.....കല്ലുകൾക്കു
പോലും കരച്ചിൽ വന്നു പോകും.... അവർ അന്യോന്യം ചും
ബിച്ചിരുന്നു....കൊച്ചു കുഞ്ഞുങ്ങളെപ്പോലെ..... അവർ തമ്മിൽ
തമ്മിൽ അങ്ങനെ വെറുതെ ചുംബിച്ചുകൊണ്ടിരുന്നു....
നും അനുജത്തിയുമായിരുന്നു അവർ........ഞാനോ?....ഞാനാക
103
ഷ<noinclude></noinclude>
31tbjs3s9bfbrr326ux1p9i8lguf66s
താൾ:Pellisum Melisandayum (Changampuzha).pdf/109
106
82156
241772
2026-06-19T02:01:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ല്ലീസും മെലിസാന്ദയും വകവയ്ക്കാതെ പെട്ടെന്നതു പ്രവർത്തി ച്ചു....നിങ്ങൾ നോക്കൂ!.... എന്നെത്തന്നെ കൂട്ടാക്കാതെ കണ്ണുമട ച്ചു ഞാനതു ചെയ്തു... ഡോക്ടർ സൂക്ഷിക്കണം; അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241772
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ല്ലീസും മെലിസാന്ദയും
വകവയ്ക്കാതെ പെട്ടെന്നതു പ്രവർത്തി
ച്ചു....നിങ്ങൾ നോക്കൂ!....
എന്നെത്തന്നെ കൂട്ടാക്കാതെ കണ്ണുമട
ച്ചു ഞാനതു ചെയ്തു...
ഡോക്ടർ
സൂക്ഷിക്കണം; അവർ ഉണരുകയാണെന്നു തോന്നുന്നു....
മെലിസാന്ദ
ജനൽ തുറന്നു... ജനൽ തുറക്കൂ........
ഈ ജനലാണോ തുറന്നിടേണ്ടത്, മെലിസാ ?
മെലിസാന്ദ
അല്ലല്ല, ആ വലിയ ജനൽ... വലിയ ജനൽ... എനിക്കു
ഇന്നു വൈകീട്ടു കടൽക്കാറ്റിനു വലിയ തണുപ്പുണ്ടു്....
ഡോക്ടർ
അവർ പറയുന്നതു പോലെ പ്രവർത്തിച്ചു.
ലിസാന്ദ
നിങ്ങൾക്കു നന്ദി...സൂയ്യൻ അസ്തമിക്കുന്നതാണോ അത് ?
അതേ, സുയ്യൻ കടലിൽ താഴുകയാണ്; നേരം അതിക്ര
മിച്ചിരിക്കുന്നു. നിനക്കെങ്ങനെയിരിക്കുന്നു, മെലിസാ
ലിസാന്ദ
സുഖം തോന്നുന്നു... സുഖം തോന്നുന്നു. എന്തുകൊണ്ടാണ
ചോദിക്കുന്നത് ? ഇതിനു മുമ്പൊരിക്കലും എനി
ന്നാടങ്ങനെ
104
Digitized By Kerala Sahitya Akademi<noinclude></noinclude>
t8pn37f7q3a1awak309sf5lye8oyvop
താൾ:Pellisum Melisandayum (Changampuzha).pdf/110
106
82157
241773
2026-06-19T02:01:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ക്ക് ഇത്രയും സുഖം തോന്നിയിട്ടില്ല. എന്നിരുന്നാലും, എന്തോ എനിക്കു വെളിവായപോലെ തോന്നുന്നു. ആർക്കൽ നീ എന്താണീ പറയുന്നതും നീ പറയുന്നതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241773
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ക്ക് ഇത്രയും സുഖം തോന്നിയിട്ടില്ല. എന്നിരുന്നാലും, എന്തോ
എനിക്കു വെളിവായപോലെ തോന്നുന്നു.
ആർക്കൽ
നീ എന്താണീ പറയുന്നതും നീ പറയുന്നതെനിക്കു മന
സ്സിലാകുന്നില്ല........
ലിസാന്ദ
ഞാൻ പറയുന്നത് എനിക്കുതന്നെ നല്ലപോലെ മനസ്സി
ലാകുന്നില്ല, മനസ്സിലായോ?... എനിക്കറിഞ്ഞു കൂടാ ഞാൻ പ
റയുന്നതെന്താണെന്ന്.. എനിക്കെന്തറിയാമെന്നും എനിക്കറി
ഞ്ഞുകൂടാ.... ഞാൻ ആഗ്രഹിക്കുന്നതു ഞാൻ പറയുന്നില്ല.
ആർക്കൽ
നീയിങ്ങനെ സംസാരിക്കുന്നതുതന്നെ എന്താനന്ദമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിനക്കു സ്വബോധമില്ലാ
യിരുന്നു....നി പറയുന്നതു മനസ്സിലാക്കാൻ തന്നെ എപ്പോഴും
ഞങ്ങൾക്കു സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിപ്പോൾ അതൊ
മെലിസാന്ദ
എനിക്കൊന്നും അറിഞ്ഞുകൂടാ.... മുറിയിൽ അങ്ങു തന
അല്ല; നിന്നെ ചികിത്സിച്ച ഡോക്ടർ ഇവിടെ ഉണ്ടു.
മെലിസാന്ദ
പിന്നെ വേറൊരാൾകൂടിയുണ്ട്.
105<noinclude></noinclude>
6otc5l7h03zfnrw9zbhbp323au31v5g
താൾ:Pellisum Melisandayum (Changampuzha).pdf/111
106
82158
241774
2026-06-19T02:04:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ആരാണത്? മെലിസാന്ദ ആർക്കൽ അതു....നീ പേടിക്കരുതു. നിനക്ക് ഏറ്റവും നിസ്സാര മായ ഉപദ്രവം പോലും ചെയ്യാൻ അയാൾ ആശിക്കുന്നില്ല. തുദൃഢമായി വിശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241774
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ആരാണത്?
മെലിസാന്ദ
ആർക്കൽ
അതു....നീ പേടിക്കരുതു. നിനക്ക് ഏറ്റവും നിസ്സാര
മായ ഉപദ്രവം പോലും ചെയ്യാൻ അയാൾ ആശിക്കുന്നില്ല.
തുദൃഢമായി വിശ്വസിച്ചുകൊള്ളൂ! നിനക്കു ഭയമാണെങ്കിൽ
അയാൾ പോയൊള്ളും....വളരെ ദുഃഖിതനാണയാൾ.
ലിസാന്ദ
അതാരാണു
ആർക്കേ
അതു....നിന്റെ ത്താവാണ്... ഗോളാഡ് !........
മെലിസാന്ദ
ഗോളാഡ് ഇവിടെയുണ്ടെന്നോ ?....പിന്നെ എന്തുകൊണ്ട
ദ്ദേഹം എന്റടുത്തു വരുന്നില്ല
ഗോളാഡ്
കട്ടിലിനടുത്തേയ്ക്കും പണിപ്പെട്ടു ചെന്നു കൊണ്ടു്
ലിസാന്ദ്ര.....മെലിസാന്ദ്ര........
മെലിസാന്ദ
അതു നിങ്ങളാണോ, ഗോളാ..... എനിക്കു നിങ്ങളെ
ശരിക്കു തിരിച്ചറിയാൻ കഴിയുന്നില്ല....അസ്തമനസൂയൻ
വെളിച്ചം എന്റെ കണ്ണുകളിൽ പതിഞ്ഞിട്ടുള്ളതുകൊണ്ടാണ
തു. നിങ്ങൾ ആ ചുമരുകളുടെ നേക്ക് അങ്ങനെ നോക്കുന്ന
എന്താണ് ? നിങ്ങൾ വല്ലാതെ മെലിഞ്ഞു പോയല്ലോ! നിങ്ങൾ
ക്കു പ്രായക്കൂടുതലും വന്നിട്ടുണ്ടു്.... നാം തമ്മിൽ കണ്ടിട്ട് എ
10)
റെ നാളായോ ?
108<noinclude></noinclude>
ozeeebik41hxgvqcnw8dv2egkyv123g
താൾ:Pellisum Melisandayum (Changampuzha).pdf/112
106
82159
241775
2026-06-19T02:05:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാഡ് U ഡോക്ടരോടും ദയവു ചെയ്തു്, ദയവുചെയ്ത്, ഒരു നിമിഷനേരത്തേയും നി ങ്ങൾ മുറിയിൽ നിന്നൊന്നു പുറത്തേയ്ക്കു പോകാമോ?.... ഞാൻ വാതിൽ മലത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241775
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
U
ഡോക്ടരോടും
ദയവു ചെയ്തു്, ദയവുചെയ്ത്, ഒരു നിമിഷനേരത്തേയും നി
ങ്ങൾ മുറിയിൽ നിന്നൊന്നു പുറത്തേയ്ക്കു പോകാമോ?.... ഞാൻ
വാതിൽ മലത്തുറന്നിട്ടുകൊള്ളാം.... ഒരൊറ്റ നിമിഷം മാ
ത്രം....എനിക്ക് അവളോട് അല്പം ചിലതു സംസാരിക്കാനുണ്ട്;
അങ്ങനെ ചെയ്തില്ലെങ്കിൽ എനിക്കു മരിക്കാൻ കഴിയുന്നതല്ല
....ദയവുചെയ്തു നിങ്ങൾ അതു ചെയ്യുമോ? തളത്തിന്റെ അ
അറ്റത്തു പോയി നിന്നു കൊള്ള; ഉടൻ തന്നെ നിങ്ങൾക്കി
തിരിച്ചുവരാം. ഉടൻ തന്നെ! എനിക്കിതും ഉപേക്ഷിക്കാൻ
സാദ്ധ്യമല്ല. മനശ്ശല്യം പിടിച്ച
മനശ്ശല്യം പിടിച്ച ഒരു പിശാചാണ് ഞാൻ....
(ആർക്കേലും ഡോക്ടരും പോകുന്നു മെലിസാൻ, എനിക്കു
നിന്നോടുള്ളതുപോലെ നിനക്കെന്നോടും അല്പം സഹതാപ
ണ്ടോ?....മെലിസാ, നീ എനിക്കു മാപ്പുതരുമോ, മെലി
ഉവ്വ്, ഞാൻ
മെലിസാന്ദ
മാ
ഗോളാഡ്
ഞാൻ നിന്നോടൊരു വലിയ തെറ്റു ചെയ്തിട്ടുണ്ട്,
ലിസായേ.....ഞാൻ നിന്നോടു ചെയ്തിട്ടുള്ള തെറ്റിനെക്കുറിച്ചു
നിന്നോടു പറയുവാൻ എനിക്കു സാദ്ധ്യമല്ല.... പക്ഷേ ഞാനതു
കാണുന്നു....അത്രമാത്രം സ്പഷ്ടമായി ഞാനിന്നതു കാണുന്നു....
അതെല്ലാം എന്റെ മാത്രം കുറ്റമാണ് സംഭവിച്ചതു മുഴുവൻ
സംഭവിക്കാൻ പോകുന്നതും മുഴുവൻ എനിക്കൊന്നതു പ
യാൻ കഴിഞ്ഞിരുന്നെങ്കിൽ..... ഞാൻ എല്ലാം കാണുന്നു.......
107<noinclude></noinclude>
cpaqtk2rqfig5y36kpv4bmtrlvj05bm
താൾ:Pellisum Melisandayum (Changampuzha).pdf/113
106
82160
241776
2026-06-19T02:05:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഞാൻ എല്ലാം കാണുന്നു! പക്ഷേ, ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു; ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു..... ആരോ കാളിപ്പോൾ മരിക്കാൻ പോവുകയുമാണു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241776
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഞാൻ എല്ലാം കാണുന്നു! പക്ഷേ, ഞാൻ നിന്നെ അത്രമാത്രം
സ്നേഹിച്ചു; ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു..... ആരോ
കാളിപ്പോൾ മരിക്കാൻ പോവുകയുമാണു്... ഞാനാണ് മരി
ക്കാൻ
പോകുന്നതു്.....എനിക്കതൊന്നറിയണമെന്നുണ്ടു.......
ഞാൻ നിന്നോടു ചോദിക്കാൻ പോകുന്നു....നീ തെറ്റിദ്ധരി
ക്കില്ലല്ലോ?.... എനിക്കതിന്റെ ആവശ്യമുണ്ടു്.... മരിക്കാൻ പോ
കുന്ന ഒരാളോട്, സത്യമേ പറയാവൂ!... സത്യം അയാൾക്കറി
യേണ്ടിയിരിക്കുന്നു; അല്ലെങ്കിൽ അയാൾക്കുറക്കം വരികയി
ല്ല....എന്നോടു സത്യം പറയാമെന്നു നീ സത്യം ചെയ്യുന്നുവോ?
മെലിസാന്ദ
നീ പെല്ലീസിനെ സ്നേഹിച്ചോ?
മെലിസാന്ദ
എന്തിന്, ഉവ്വ്: ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു.
ദ്ദേഹം എവിടെയാണ്?
ഗോളാഡ്
ഞാൻ പറയുന്നതു നിനക്കു മനസ്സിലാകുന്നില്ലേ? നീ മ
നസ്സിലാക്കുകയില്ല, ഞാൻ പറയുന്നത് ? എനിക്കു തോന്നു
ന്നു... എനിക്കു തോന്നുന്നു....കൊള്ളാം....അതെ.... അതിതാണ്.
നിനക്ക് അവനോടു നിഷിദ്ധമായ ഒരു സ്നേഹം വിലക
പ്പെട്ട ഒരു സ്നേഹം - ഉണ്ടായിരുന്നോ എന്നാണ് ഞാൻ ചോ
ദിക്കുന്നത് ? എന്താ, ഉണ്ടായിരുന്നോ?....നീ അപരാധിനിയാ
ണോ? എന്നോടു പറയൂ; എന്നോടു പറയൂ; അതെ, അതെ,
'
108
-<noinclude></noinclude>
3kc4koxv1b0b8g0g28f1o5g0w04n5ge
താൾ:Pellisum Melisandayum (Changampuzha).pdf/114
106
82161
241777
2026-06-19T02:06:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീസും മെലിസാന്ദയും ലിസാന്ദ അല്ല; ഒരിക്കലുമല്ല; ഞങ്ങൾ അപരാധികളായിരുന്നില്ല; എന്തുകൊണ്ടാണ് നിങ്ങൾ എന്നോടതു ചോദിക്കുന്നതു് ഗോളാഡ് മെലിസാ.....എന്നോടു സത്യം പറയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241777
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലീസും മെലിസാന്ദയും
ലിസാന്ദ
അല്ല; ഒരിക്കലുമല്ല; ഞങ്ങൾ അപരാധികളായിരുന്നില്ല;
എന്തുകൊണ്ടാണ് നിങ്ങൾ എന്നോടതു ചോദിക്കുന്നതു്
ഗോളാഡ്
മെലിസാ.....എന്നോടു സത്യം പറയൂ, ദൈവത്തെ
ലിസാന്ദ
എനിക്കെന്തു കൊണ്ടു നിങ്ങളോടു സത്യം പറഞ്ഞു കൂടാ
ഗോളാഡ്
മരണമുഹൂർത്തത്തിൽ അങ്ങനെ കള്ളം പറയാതിരി
ആരാണ് മരിക്കാൻ പോകുന്നതു്? ഞാനാണോ?
1
ഗോളാഡ്
-
സത്യം
നീ നീ! ഞാനും, നിന്റെ പുറകേ ഞാനും നമുക്കു
സത്യം വേണ്ടിയിരിക്കുന്നു....മുക്ക് അവസാനമായി
വേണ്ടിയിരിക്കുന്നു; നീ കേൾക്കുന്നോ ?....എന്നോടെല്ലാം പ
യൂ എന്നോടെല്ലാം പറയൂ... നിങ്ങൾക്കെല്ലാവരും ഞാൻ മാ
പറ
എന്തിനാണ് ഞാൻ മരിക്കാൻ പോകുന്നത് ? ഞാൻ അ
റിഞ്ഞില്ല........
ഗോളാഡ്
നീയതിപ്പോൾ അറിയും! സമയമായി! സമയമായി.....
വേഗം വേഗം!.... സത്യം!....സത്യം!........
സത്യം!....സത്യം!........
ലിസാന്ദ
109<noinclude></noinclude>
j9yo565vs78kxhv4eey7yewko2sdzkj
താൾ:Pellisum Melisandayum (Changampuzha).pdf/115
106
82162
241778
2026-06-19T02:06:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ഗോളാസ് നീ എവിടെയാണ്? മെലിയാന, നീ എവിടെയാണ് ഇതു സ്വാഭാവികമല്ല. മെലിസാനു, നീ എവിടെയാണ്? നീ എവിടേയും പോകുന്നു. മുറിയുടെ വാതിൽക്കൽ ആർക്ക ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241778
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാസ്
നീ എവിടെയാണ്? മെലിയാന, നീ എവിടെയാണ്
ഇതു സ്വാഭാവികമല്ല. മെലിസാനു, നീ എവിടെയാണ്?
നീ എവിടേയും പോകുന്നു. മുറിയുടെ വാതിൽക്കൽ ആർക്ക
ലിനേയും ഡോക്ടരേയും കണ്ടിട്ട്) അതെ, അത് നിങ്ങൾക്ക്
അകത്തുവരാം....എനിക്കൊന്നും അറിഞ്ഞുകൂടാ; അതു ഫല
മാണു്.... വളരെ താമസിച്ചുപോയി; അവൾ നമ്മിൽ നിന്നു
വളരെ വളരെ അകലത്തായിക്കഴിഞ്ഞിരിക്കുന്നു....ഞാൻ ഒരി
ക്കലും അറിയുകയില്ല.... ഞാനിവിടെക്കിടന്നു ഒരു കണ്ണുപൊട്ട
നെപ്പോലെ മരിക്കും........
ആർക്കേ
എന്താ നീ ചെയ്തത്? നീയവളെ കൊല്ലം!........
ഗോളാഡ്
ഞാനവളെ കൊന്നു കഴിഞ്ഞു.......
ആർക്ക
മെലിസാന്ദ
ആരാണ്? മുത്തച്ഛനാണോ?
അതെ, എന്റെ മോളേ!.... ഞാൻ എന്തു ചെയ്യണം? എ
ന്താണ് നിന്റെ ആശ
ലിസാന്ദ
ശീതകാലം വന്നു എന്നതു വാസ്തവമാണോ മു
ആർക്ക
നീയെന്താണങ്ങനെ ചോദിക്കുന്നത് ?
110<noinclude></noinclude>
hin114qgs21ey3h5x6yhisraixxsj0d
താൾ:Pellisum Melisandayum (Changampuzha).pdf/116
106
82163
241779
2026-06-19T02:06:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241779
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Pellisum Melisandayum (Changampuzha).pdf/117
106
82164
241780
2026-06-19T02:06:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241780
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Pellisum Melisandayum (Changampuzha).pdf/118
106
82165
241781
2026-06-19T02:06:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും അവരെ ആരു വിളിച്ചു. ഡോക്ടർ ആവോ.... ഞാനല്ല........ നിങ്ങൾ എന്തിനാണിവിടെ വന്നത് ?....ആരും നിങ്ങ ളെ വിളിച്ചില്ലല്ലോ. നിങ്ങൾ ഇവിടെ എന്തു ചെയ്യാൻ പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241781
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
അവരെ ആരു വിളിച്ചു.
ഡോക്ടർ
ആവോ.... ഞാനല്ല........
നിങ്ങൾ എന്തിനാണിവിടെ വന്നത് ?....ആരും നിങ്ങ
ളെ വിളിച്ചില്ലല്ലോ. നിങ്ങൾ ഇവിടെ എന്തു ചെയ്യാൻ പോ
കുന്നു.... വേഗം സമാധാനം പറയിൻ
വേലക്കാരികൾ ഒന്നും മിണ്ടുന്നില്ല.
ആർക്കൽ
അത്ര ഉച്ചത്തിൽ സംസാരിക്കരുതേ! അവൾ ഉറങ്ങാൻ
പോകയാണ്.... അതാ അവൾ കണ്ണുകൾ അടച്ചുകഴിഞ്ഞു.
ഗോളാഡ്
ഡോക്ടർ
അല്ലല്ല; നോക്കൂ, അവൾ ശ്വാസോച്ഛ്വാസം ചെ
ആർക്ക
അവളുടെ കണ്ണു രണ്ടും നിറയെ കണ്ണീരാണ് ഇപ്പോൾ
അവളുടെ ആത്മാവാണ് കരയുന്നത്. അവൾ അവളുടെ ക
കൾ വിടുന്നല്ലോ; അതെന്തിനാണ് ? അവൾ
നാവശ്യപ്പെടുന്നത്?
ഡോക്ടർ
-
എന്താ
അതു കു ഞ്ഞിന്റെ ക്കാണ്; സംശയമില്ല.... മാതൃഹൃദ
യത്തിന്റെ പിടച്ചിലാണത്.
118<noinclude></noinclude>
fqcyirrw4ln9w76x18g9a3s3uhybkcv
താൾ:Pellisum Melisandayum (Changampuzha).pdf/119
106
82166
241782
2026-06-19T02:08:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും - ഇപ്പോഴോ? ഇപ്പോഴോ ? എന്നാൽ നിങ്ങളിപ്പോൾ ഉം......പറയൂ! പറയൂ! അതു പറയണം. പക്ഷേ ഡോക്ടർ ഗോളാഡ് . ഉടൻ തന്നെ ഈ നിമിഷം തന്നെ.....! ഓ! എനിക്ക വളോടു പറയണം......' താൾ സൃഷ്ടിച്ചിരിക്കുന്നു
241782
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
-
ഇപ്പോഴോ? ഇപ്പോഴോ ? എന്നാൽ നിങ്ങളിപ്പോൾ
ഉം......പറയൂ! പറയൂ!
അതു പറയണം.
പക്ഷേ
ഡോക്ടർ
ഗോളാഡ്
.
ഉടൻ തന്നെ ഈ നിമിഷം തന്നെ.....! ഓ! എനിക്ക
വളോടു പറയണം....മെലിസാനേ! മെലിസാ.....
എന്നെ
വിട്ടു! അവളോടൊന്നിച്ച് എന്നെ തനിച്ചു വിടൂ.........!
ഇല്ലില്ല; അവളുടെ അടുത്തേയ്ക്കു പോകരുത്....അവളെ
ഉപദ്രവിച്ചുകൂടാ... അവളോട് ഇനിയും സംസാരിക്കരുത്....നി
നക്കറിഞ്ഞുകൂടാ ആത്മാവാണ്.
ഗോളാഡ്
അതെന്റെ കുറ്റമല്ല....അതെന്റെ കുററമല്ല........
ആർക്കേ
പാടു
ശ്!....ശ് !....നാം ഇപ്പോൾ പതുക്കെ മന്ത്രിക്ക
.....ഇനി നാമവരെ ഒട്ടുംതന്നെ ഉപദ്രവിക്കാൻ പാടില്ല....
മനുഷ്യാത്മാവ് വളരെ നിശ്ശബ്ദമാണ്. ഏകാന്തതയിൽ അ
ങ്ങനെ തെന്നിമാറുവാൻ മനുഷ്യാത്മാവ് ഇഷ്ടപ്പെടുന്നു. അത
ത്രമാത്രം ഭയപ്പാടോടെ ക്ലേശങ്ങൾ അനുഭവിക്കുന്നു. പക്ഷേ,
ആ സങ്കടം! ഗോളാഡ്, ഒരുവൻ കാണുന്ന സകലരുടേയും
സങ്കടം.... ഓ ഓ ഓ
ഈ ഘട്ടത്തിൽ മുറിയുടെ അറ്റത്ത് എല്ലാ വേലക്കാര
കളും മുട്ടുകുത്തുന്നു
114<noinclude></noinclude>
kchtfzjldpiu6dd3gvmh0lbhtvh595n
താൾ:Pellisum Melisandayum (Changampuzha).pdf/120
106
82167
241783
2026-06-19T02:09:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും aido 1 ആർക്കൽ (തിരിഞ്ഞിട്ട്) ഡോക്ടർ കട്ടിലിന്നരികെ ചെന്നു ശരീരം തൊട്ടുനോക്കിയിട്ട് അതെ; അവരുടെ ധാരണ ശരിയാണ് ........ (നീണ്ട നിശ്ശബ്ദത ആർക്കൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241783
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
aido
1
ആർക്കൽ (തിരിഞ്ഞിട്ട്)
ഡോക്ടർ
കട്ടിലിന്നരികെ ചെന്നു ശരീരം തൊട്ടുനോക്കിയിട്ട്
അതെ; അവരുടെ ധാരണ ശരിയാണ് ........
(നീണ്ട നിശ്ശബ്ദത
ആർക്കൽ
ഞാൻ ഒന്നും കണ്ടില്ല . നിങ്ങൾക്കു തീർച്ചയാണോ?
അതെ തീച്ച
ഡോക്ടർ
ആർക്ക
ഞാൻ യാതൊന്നും കേട്ടില്ല....ഇത്ര പെട്ടെന്നു്....ഇ
****
ഗോളാഡ് (തേങ്ങിക്കരഞ്ഞുകൊണ്ട്)
ആർക്കൽ
ഇവിടെ നില്ക്കാതെ, ഗോളാഡ്.... അവൾക്കിപ്പോൾ നി
ശ്ശബ്ദതയാണാവശ്യം.... വരൂ, വരൂ!.... ഇതു ഭയങ്കരമാണ്; പ
ക്ഷേ ഇതു നിന്റെ കുറ്റമല്ല. അവൾ പരമശാന്തയായ
ജീവിയായിരുന്നു. എത്രയും അടക്കമൊതുക്കമുള്ളവളും, ഭയ
കിതയും പരമവിനീതയും നിശ്ശബ്ദയുമായ ഒരു പാവം പെൺ
കിടാവ്.....ഏതോ മായാരഹസ്യം ഉൾക്കൊണ്ടിരുന്ന ഒര
ജീവിയായിരുന്നു അവൾ. അതാ, അവളുടെ കുഞ്ഞിന്റെ ഒരു
മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അവൾ കിടക്കുന്നു.... വരൂ, വരൂ,
115<noinclude></noinclude>
4qkgrnztb63exvt0fbamd4pda0q9ed7
താൾ:Pellisum Melisandayum (Changampuzha).pdf/121
106
82168
241784
2026-06-19T02:09:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെല്ലീസും മെലിസാന്ദയും ....ഹാ, ദൈവമേ....ഹാ, ദൈവമേ..... എനിക്കൊന്നും തന്നെ അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയിൽ കഴിച്ചു ട്ടാൻ പാടില്ല....അവളുടെ സ്ഥാനത്ത് ഇനിയിപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241784
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
....ഹാ, ദൈവമേ....ഹാ, ദൈവമേ..... എനിക്കൊന്നും തന്നെ
അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയിൽ കഴിച്ചു
ട്ടാൻ പാടില്ല....അവളുടെ സ്ഥാനത്ത് ഇനിയിപ്പോൾ ജീവി
ഇനിയാത്തത് അവളുടെ മുറയാണ്............
(നിശ്ശബ്ദതയിൽ നിഷ്ക്രമിക്കുന്നു
116<noinclude></noinclude>
643z00j52cqzni3ssxgztdzi6v3a0sz
താൾ:Hannele (Changampuzha).pdf/9
106
82169
241785
2026-06-19T02:11:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ചുരുണ്ട തലമുടിയോടുകൂടിയവളും, സാധാരണയായി ഹെ റ' എന്ന പേരിനാൽ അറിയപ്പെടുന്നവളും, ഏതാണ്ടു മൂപ്പ തു വയസ്സു പ്രായംചെന്ന ഒരു മുരുകാരിയുമായ ഹി ' എന്ന സ്ത്രീ പ്രവേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241785
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(ചുരുണ്ട തലമുടിയോടുകൂടിയവളും, സാധാരണയായി ഹെ
റ' എന്ന പേരിനാൽ അറിയപ്പെടുന്നവളും, ഏതാണ്ടു മൂപ്പ
തു വയസ്സു പ്രായംചെന്ന ഒരു മുരുകാരിയുമായ ഹി
' എന്ന സ്ത്രീ പ്രവേശിക്കുന്നു. ഒരു കനത്ത വസ്ത്രം അവർ
ടെ ശിരസ്സിനു ചുറ്റും ചുറ്റിയിട്ടുണ്ട്. കക്ഷത്തിൽ അവൾ
ഒരു പൊതിക്കെട്ടു വഹിച്ചിരിക്കുന്നു. ഘനം കുറഞ്ഞതും അ
ഴുക്കു നിറഞ്ഞതുമാണ് അവളുടെ വസ്ത്രങ്ങൾ
അവളുടെ വിരലുകളിൽ ഉതിക്കൊണ്ട്)
എന്റെ ദൈവംതമ്പുരാനേ, ഞങ്ങളിൽ അലിവുണ്ടാ
കണേ! രസികൻ കാലാവസ്ഥ തന്നെയാ ഇപ്പോഴത്തെ
തന്റെ കൈവശമുള്ള കാണ്ഡം മേശപ്പുറത്തിട്ടിട്ട്, കീറിപ്പ
റിഞ്ഞ പഴഞ്ചൻ ബസുകൾക്കുള്ളിൽ പുതഞ്ഞുപോയ പാദ
ങ്ങളിൽ, ഓരോന്നിലും മാറിമാറി ഉറച്ചുനിന്നുകൊണ്ട് അവൾ
കൈവിരലുകളിൽ തുടരെത്തുടരെ ഈ തുന്നു
ഇങ്ങനെ ഒരു നശിച്ച കാറും തണുപ്പും ഉണ്ടായിട്ടു
പെരുത്തായി. കാലം പെരുത്തു
2
തുൾപ്പെ
ആട്ടെ, എന്തോന്നാ നിന്റെ പൊതിക്കെട്ടിൽ
വേദന നിമിത്തം വികൃതമായിപ്പിരിക്കയും ഞെരങ്ങുകയും
ചെയ്തുകൊണ്ടു ഇരികടുപ്പിനരികെ ഒരു ബെഞ്ചിലി
അന്ന് അവളുടെ ബൂട്ട്സ് അഴിച്ചുമാറ്റാൻ ശ്രമിക്കുന്നു.
എന്റെ കത്താവേ, എന്റെ കാലുമ്മ വെ<noinclude></noinclude>
nf61i4ornvtiio1851rdujeee2trck8
താൾ:Hannele (Changampuzha).pdf/10
106
82170
241786
2026-06-19T02:11:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹനേലെ ട്ടില (ഹറയുടെ ഭാണ്ഡം അഴിക്കുന്നു. ഒരപ്പക്കഷണം, ഒരു പാതി ചിക്കാറി, ഒരു പൊതി കാപ്പി, ഏതാനും ജോടി കാലുകൾ മുതലായവ അതിനുള്ളിൽ കാണപ്പെടുന്നു. എനിക്കായിട്ടും...' താൾ സൃഷ്ടിച്ചിരിക്കുന്നു
241786
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ
ട്ടില
(ഹറയുടെ ഭാണ്ഡം അഴിക്കുന്നു. ഒരപ്പക്കഷണം, ഒരു
പാതി ചിക്കാറി, ഒരു പൊതി കാപ്പി, ഏതാനും ജോടി
കാലുകൾ മുതലായവ അതിനുള്ളിൽ കാണപ്പെടുന്നു.
എനിക്കായിട്ടും ഒന്നുമില്ലോടീ നിന്റെ പാണക്ക
ആദ്യം, അവൾ ബസുകളിൽ പണിത്തിരക്കോടുകൂടിയിരു
ന്നതിനാൽ തുൾപ്പെയെ ശ്രദ്ധിക്കുന്നില്ല. പെട്ടെന്നു ഭാണ്ഡം
തട്ടിപ്പറിച്ച് അതിനുള്ളിലെ സാധനങ്ങളെല്ലാം അവൾ പെ
റുക്കിയെടുക്കുന്നു.
തുൾപ്പ
(ഹറയുടെ പാദങ്ങളിൽ ഒന്നു നഗ്നമാണ്. അവൾ ത
ന്റെ സാമാനങ്ങളെല്ലാം അടുക്കികൂടി മഞ്ചപ്പലകയിലേ
ടുത്തു കൊണ്ടുപോകുന്നു.
എന്റെ സാമാനോക്കെ നിങ്ങളവടെ പാട്ടിനു വെ
ക് നല്ലതു കെട്ടോ ഞാനലഞ്ഞുതിരിഞ്ഞു എൻറുള്ളി
കൊല്ലൊക്കെ കുരുന്നു കടുപ്പിടിക്കണമട്ട് ഞാൻ പാടു
പെട്ടതു നിങ്ങക്കു വേണ്ടാന്നാണോ നിങ്ങടെ വിചാരം,
തുൾപ്പെ
ഹാ എടീ പൊണ്ണത്തീ, എന്തോന്നിനാടീ നീയതി
നിയ കെടന്നു വെപ്രാളപ്രമഞ്ചം കൂട്ടി
അവൾ എഴുന്നു; പ്രാത്ഥനാഗീതഗ്രന്ഥം അടയ്ക്കുന്നു;
എന്നിട്ടു സൂക്ഷ്മതയോടെ അവളുടെ വസ്ത്രം കൊണ്ട് അതു
3<noinclude></noinclude>
ll4dzkqcsia49i8qd70ofyfdimg9sv6
താൾ:Hannele (Changampuzha).pdf/11
106
82171
241787
2026-06-19T02:12:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ നീ തെണ്ടിത്തേടിക്കൊണ്ടാണ് തൊമ്മാന്നും എനിക്കു വേണ്ട വേണ്ട അവളുടെ മുതൽ വിരിപ്പിനു കീഴിൽ ഒളിച്ചുവെച്ചുകൊണ്ടും തെണ്ടിക്കൊണ്ടന്നതെന്നോ? നമ്മളിക്കൂടുതല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241787
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
നീ തെണ്ടിത്തേടിക്കൊണ്ടാണ് തൊമ്മാന്നും
എനിക്കു വേണ്ട വേണ്ട
അവളുടെ മുതൽ വിരിപ്പിനു കീഴിൽ ഒളിച്ചുവെച്ചുകൊണ്ടും
തെണ്ടിക്കൊണ്ടന്നതെന്നോ? നമ്മളിക്കൂടുതല് തെ
ടിത്തരാക്കണോളാരാ നമ്മളു രണ്ടു പേരിലെന്ന് എ
നിക്കൊന്നറിഞ്ഞാക്കൊള്ളാന്നു. ആരാ, പറയിൻ, നി
ങ്ങളോ ഞാനോ? ഇത്തറേം കാലം നിങ്ങടെ ജീവിതത്തില
തല്ലാതെ മറെറാന്നും നിങ്ങളും ചെയ്തിട്ടില്ല. നിങ്ങളോ, ഒ
രു ചെറുപ്പക്കാരിപ്പെണ്ണാന്നാട്ടാനും
നീയതും പറഞ്ഞതു കെടന്നു വെളയാടാതെ നീ നി
ന്റെ പെപ്പ കഴിച്ചു കൂടേക്ക് എങ്ങനാന്നു ഞങ്ങ
ക്കെക്കെ അറിയാടി, അറിയാം. പള്ളീലെ വികാരച്ചൻ
നിന്നോടു വെട്ടിവിളിച്ചു പറഞ്ഞതല്ലോ എന്തോന്നാ അ
ദ്ദേശത്തിനു നിന്നെക്കുറിച്ചു തോക്ക്. അതേ
അദ്ദേം പറഞ്ഞതാ. ഞാൻ എന്റെ ചെറുപ്പക്കാലത്തു
നിന്നെപ്പോലെ തെരുവുനീളെ തെണ്ടിത്തിരിഞ്ഞിട്ടൊന്നു
ല്ലാ. ഞാൻ നല്ല മാനോം മാദ്യായി പൊരുത്തട്ടൊള്ളാ
അതായിരിക്കും നിങ്ങളെ ജേലിലേയ്ക്കും പിടിച്ചോണ്ടു
പോയെ.
4<noinclude></noinclude>
mco8rb3xy7kg6folfrg3b7dnwuz2h1o
താൾ:Hannele (Changampuzha).pdf/12
106
82172
241788
2026-06-19T02:12:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തുൾപ്പെ അയ്യോ, എന്റെ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതി പൊണ്ടിരി; വല്ല താമസോം, നീയവടെ ചെന്നു പറിക്കോളും. ഒരു പോലീസങ്ങൾ ഞാനൊരു കണ്ണാ ന്നു കണ്ടെത്തിക്കോട്ടെ, അത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241788
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുൾപ്പെ
അയ്യോ, എന്റെ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതി
പൊണ്ടിരി; വല്ല താമസോം, നീയവടെ ചെന്നു
പറിക്കോളും. ഒരു പോലീസങ്ങൾ ഞാനൊരു കണ്ണാ
ന്നു കണ്ടെത്തിക്കോട്ടെ, അത്രേം മതി. അതുവരെ നീയൊ
അടങ്ങിയിരി. നിന്നെപ്പറ്റി ഒന്നു രണ്ടു കൂട്ടം സതി അ
മട്ടത്തോടു പറയാനെനിക്ക് കാണാം, നീ നോക്കിക്കോ
ടീ, നോക്കിക്കോ
-
ഓ, കൊന്നു ലയ്ക്കാണ്ടിരുന്നാട്ടെ! നിങ്ങടെ പോ
ലിസത്തമാരും അവമ്മാരൊക്കെ പുല്ലാ എനിക്ക്, പു
! അവരിങ്ങോട്ടൊന്നു വരട്ടെ, ഞാൻ കാണിച്ചുതരാം,
നിങ്ങളെ കുടുക്കിലാക്കാൻ വല്ലതും എനിക്കും പറയാനൊ
തുൾപ്പെ
എന്നെക്കുറിച്ചു യാതൊരു വസ്ഥം കാണത്തില്ലെടീ
നിക്കു പറയാൻ, കാണത്തില്ല.
ഓഹോ, കാണത്തില്ല, അല്ലേ? എനിക്കൊന്നും പറ
യാൻ കാണത്തില്ല അല്ലേ? ആ ഹോട്ടലുകാരന്റെ കൊച്ചു
മോൻ മേലുടുപ്പ് ആരാ കട്ടെടുത്തോണ്ടു പോന്ന, ബ്
(ഹെറൊയുടെ നോക്കു കാണിച്ചു തുപ്പുവാനെന്നപോലെ സ്കൂൾ
ഒരു ഭാവം കാണിക്കുന്നു
5<noinclude></noinclude>
dfgd5kqpet3zryh42dlhyatvj5tzsz1
താൾ:Hannele (Changampuzha).pdf/13
106
82173
241789
2026-06-19T02:12:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതിനായിരിക്കും മാനോം മാദ്യായ ചോറു തിന്നു നിങ്ങൾ പേരിട്ടേക്കണെ, അല്ലേ? പേയി, കാണത്തില്ല, നിങ്ങളെ അപകടത്തിലാക്കണ ഒന്നും നിങ്ങടെ പേരിക്കാ ണത്തില്ലങ് ഏ ഹേ നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241789
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതിനായിരിക്കും മാനോം മാദ്യായ ചോറു തിന്നു
നിങ്ങൾ പേരിട്ടേക്കണെ, അല്ലേ? പേയി, കാണത്തില്ല,
നിങ്ങളെ അപകടത്തിലാക്കണ ഒന്നും നിങ്ങടെ പേരിക്കാ
ണത്തില്ലങ് ഏ ഹേ
നല്ലായാലും നിന്നെപ്പോലൊ
വഹക്കാരടെ കയ്യീന്നു
ഒരു ചുണ്ണാമ്പിന്റെ തരിപോലും ഞാനെടുത്തില്ലെടീ,
എടുക്കത്തില്ല.
ഇല്ല. നിങ്ങക്ക് എടുക്കാനൊക്കൂല്ല.
(തുറന്നുകിടക്കുന്ന വാതിൽക്കലായി ഷ, ഹാൻ എ
നിവർ ആവിർഭവിക്കുന്നു; ഊളിയിട്ടു പായുന്ന കാറ്റടിച്ചു
അവർ ആ വാതിലിന്മയ്ക്കു ശരിക്കു മറച്ചതാണ്.
ഷ് ണമാല എന്ന രോഗമുള്ള, ശിശുസ്വഭാവനായ ഒരു വ
മാൻ; കീറിപ്പറിഞ്ഞ വസ്ത്രം അയാൾ പൊട്ടിച്ചിരിക്കുന്നു.
അവർ,
സ: അയാൾ ഓരോ പുലികങ്ങൾ പുലമ്പുന്നു.
അവരുടെ ചത്തൊപ്പികളിൽ നിന്നും, തുണികളിൽ നിന്നും
മഞ്ഞു കുടഞ്ഞുകളയുന്നതായി കാണപ്പെടുന്നു.
നും ഓരോ കാണ്ഡം വഹിക്കുന്നുണ്ട്
കർത്താവേ, എന്തൊരു കാറ്റടിയാ. അടുത്തെന്നെങ്കി
ലും ഒരു രാത്രി, താന്നാക്കിക്കോളാ, നമ്മടിപ്പഴഞ്ചാണ്ടിക്കു
ശിനി തരിതരിപ്പായി വന്നുപോവത്തിലാ
6<noinclude></noinclude>
n7uhpvbej84u0iicgr3zgs5zs46bds8
താൾ:Hannele (Changampuzha).pdf/14
106
82174
241790
2026-06-19T02:13:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പുതിയ ആഗതന്മാർ കണ്ണിൽപ്പെട്ട നിമിഷത്തിൽ, ഹെറ തിടുക്കത്തോടെ തന്റെ ഭാണ്ഡം വിരിപ്പിനടിയിൽനിന്നു വ ലിച്ചെടുത്തു മുക്കിപ്പിടിച്ചുകൊണ്ട്, ആ മനുഷ്യരുടെ മു സിൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241790
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പുതിയ ആഗതന്മാർ കണ്ണിൽപ്പെട്ട നിമിഷത്തിൽ, ഹെറ
തിടുക്കത്തോടെ തന്റെ ഭാണ്ഡം വിരിപ്പിനടിയിൽനിന്നു വ
ലിച്ചെടുത്തു മുക്കിപ്പിടിച്ചുകൊണ്ട്, ആ മനുഷ്യരുടെ മു
സിൽകൂടി മുറം, അവിടെനിന്നും ഒരു കോവണിയു
ടെ മുകളിലേയ്ക്കും, വെപ്രാളം പിടിച്ചോടിക്കയറിപ്പോകുന്നു
(ഹറയെ പുറകെ വിളിച്ചുകൊണ്ട്
ഹേയ്! ദേ പിന്നേയ് നീ വല തിടുക്കത്തിലാണ
ല്ലോ! എന്തിനാ നീയിങ്ങനെ മരണപരാക്രമം കാണിച്ചോ
ടിപ്പോ? ഞങ്ങള് നിന്നെ ഒന്നും ഉപദ്രവിക്കത്തില്ല, ഞ
ഉവ്വാ, നമ്മളെന്തേലും ഉപദ്രവിക്കാ, ഹാൻ
തുൾപ്പെ
ചൂടുപ്പിനു സമീപം ഒരു കറിച്ചട്ടിയിൽ തിടുക്കമായി പണി
മടുത്തു കൊണ്ടു്)
ഓ, അവ തലയും നല്ല ലക്കില്ല... അവളുടെ വി
ചാരം നിങ്ങളവളുടെ ഫാറ്റക്കെട്ട് ചൂടുക്കാനാ
പ്രവേശിക്കുന്നു
കത്താവു നമ്മുക്കാക്കട്ടെ! ഞങ്ങളെക്കുറിച്ചവക്ക
വിചാരം കൊറെക്കടുത്തുപോയി കെട്ടോ, കടുത്തുപോയി.
പിന്നെ എന്തല്ലാ തുൾപ്പെ? സുകം തന്നല്ലേ? നന്മനി
റഞ്ഞ കർത്താവേ, എന്തൊരു കാലാവസ്ത
കാലുതെറി നെലത്തു മറിഞ്ഞ കൊട്ടോ
ഹോ, ഞാൻ
മേശയ്ക്കരികിലേയും ഞൊണ്ടി ഞൊണ്ടില്ലെന്ന്, അയാളുടെ
ഓണ്ഡം താഴെയിട്ടിട്ട്, തുൾപ്പയുടെ നേ നാതിന്ന ത
ല പതുക്കെ ഒന്നാട്ടുന്നു. ക്ഷീണം കൊണ്ടു കിതയ്ക്കുകയും ചുമ
7<noinclude></noinclude>
2fk4r1xd77qn9yla24njp0zf2b8kmm7
താൾ:Hannele (Changampuzha).pdf/15
106
82175
241791
2026-06-19T02:13:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യ്ക്കുകയും, സ്വയം ചൂടുപിടിക്കാൻ ഉദ്യമിക്കുകയും ചെയ്യുന്നു. ആ അവസരത്തിൽ ഹാൻകെ പ്രവേശിച്ച്, അയാളുടെ മാറി ” വാതിലിന്മേൽ ചാരിവച്ചിട്ട്, അടുപ്പിൽ വിറകെടുത്തിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241791
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യ്ക്കുകയും, സ്വയം ചൂടുപിടിക്കാൻ ഉദ്യമിക്കുകയും ചെയ്യുന്നു.
ആ അവസരത്തിൽ ഹാൻകെ പ്രവേശിച്ച്, അയാളുടെ മാറി
” വാതിലിന്മേൽ ചാരിവച്ചിട്ട്, അടുപ്പിൽ വിറകെടുത്തിട്ടു
കൊണ്ടിരിക്കെ തന്നെ മുഖം കിടുകിട' വിറയ്ക്കുന്നു.
എവിടാർന്നു താൻ?
(വിക്കിക്കൊണ്ട്
വാ...വിടാർന്നോ ഞാൻ ഒതുങ്ങ
ഒരു വഴി, ഒതുങ്ങി ഒരു വഴി. കുന്നും പൊറത്ത്.
വല്ലോം തിരക്കൊന്നട്ടൊണ്ടോ?
പെരുത്തു. പെരുത്തു സമാനങ്ങള്, വികാ
രാൻ എനിക്ക് അ - അഞ്ചു അഞ്ചു 'നിഗർ
മുട്ടുന്നു; പിന്നെ അങ്ങ് സത്രത്തിലവർ എനിക്കു
ഉൾപ്പെ
എന്നാതിതാ--ഞാൻ അന്വടുക്കാം.
ഭാണ്ഡത്തിൽനിന്ന് ഒരു പാത്രം വെളിക്കെടുക്കുകയും, അത
മേശപ്പുറത്തുവെച്ചിട്ട്, കുറിച്ചട്ടിയിലുള്ളത് ഇളക്കുകയും ചെ
ഞാൻ ഞാൻ മറെറാരു സാദാ നാം കൂടി കൊ
കൊണ്ടാട്ടെണ്ടിവടെ എറച്ചിക്കറി. അതാ കശാപ്പുകാ
രനാ എനിക്കു തന്നെങ്ഉം, അതെ, കശാപ്പുകാരൻ.
8<noinclude></noinclude>
fcaexgktj4nypwhwdog7g6ecues49bq
താൾ:Hannele (Changampuzha).pdf/16
106
82176
241792
2026-06-19T02:14:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉൾപ്പെ ഓ, പണം അതിനു കൊഴാന്നൂല്ലാ. പിടിച്ചാട്ടെ! ഞാൻ സൂക്ഷിച്ചോളാം, തനിക്കുവേണ്ടി. വീണ്ടും പ്രവേശിക്കുന്നു എടോ കൊട്ടു പൊണ്ണച്ചാരേ, എന്തോന്നിനാടോ താ തവക്കടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241792
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉൾപ്പെ
ഓ, പണം അതിനു കൊഴാന്നൂല്ലാ.
പിടിച്ചാട്ടെ!
ഞാൻ സൂക്ഷിച്ചോളാം, തനിക്കുവേണ്ടി.
വീണ്ടും പ്രവേശിക്കുന്നു
എടോ കൊട്ടു പൊണ്ണച്ചാരേ, എന്തോന്നിനാടോ താ
തവക്കടെ കയ്യിക്കൊടുക്കണ
തുൾപ്പെ
നീ പോയി, നിന്റെ ജോലി വല്ലാണ്ടെങ്കി നോ
നീ വെഷമിക്കാതിരി അവളുടെ സൊന്തം -
അമത്തങ്കക്കൊടാ
അപ്പം പിന്നെ ന്യായമല്ലിയോടി, ലൊട്ടുലൊടുക്കു
വല്ലോം ആയ വല്ലപ്പഴും അവർ കൊണ്ട് കൊടുക്ക
ണ്ടോ? എന്താടീ, അതല്ലിയോ അതിന്റെ ന്യായം?
(വിക്കിക്കൊണ്ട്<noinclude></noinclude>
s4zbbhnjxddyjdn76yqg5pbfmcff9pb
താൾ:Hannele (Changampuzha).pdf/17
106
82177
241793
2026-06-19T02:16:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താൻ മാനേ, താൻ നിക്കു വഹതിരിവിലൂടോ വഹതിരിവു്. ഥാനതു പ്ഫടിക്കണം. പ്. പ് പാവം പിടിച്ച ഒരു കെളവനെ, എന്തിനു കൂവാ 1 (യെ പരിഹാസത്തിൽ അനുകരിച്ചുകൊണ്ട് താനാനേ, താൻ നിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241793
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>താൻ മാനേ, താൻ നിക്കു വഹതിരിവിലൂടോ
വഹതിരിവു്. ഥാനതു പ്ഫടിക്കണം. പ്. പ്
പാവം പിടിച്ച ഒരു കെളവനെ, എന്തിനു കൂവാ
1
(യെ പരിഹാസത്തിൽ അനുകരിച്ചുകൊണ്ട്
താനാനേ, താൻ നിക്കു വഹതിരിവില്ലാ
--വഹതിരിവ്. പ്പ്.. പാവം പിടിച്ച് കെളവനെ
എന്തിനു കൂവാ ഇട്ടു--ക്ക് കളിപ്പിക്കണം? എടോ
ഷ്, തനിക്കു വല്ലാത്ത വെറകേറിക്കൂടീട്ടൊണ്ട്. ഇ
നി തനിക്കു വല ഈടെന്നു തോന്നണില്ല.....തൻറ
"ചീട്ടുകീറാറായിപ്പോയി!
അവളെ ഒരു വടിയോങ്ങി ഭീഷണിപ്പെടുത്തിക്കൊണ്ട്
നീ നീ ഹിവട ക് -ക് കടന്നുപോവുകാ
താനൊ ഇവിടന്നൊന്നുറക്കിവിടണം എനിക്കൊ
ട്ടില്ലേ?
ഖടന്നുപോടി പൊറത്ത്! ക്ക്
അവളുടെ തലയ്ക്കിട്ടൊന്നു പെടച്ചോട്ടെ. അതവ
നന്നായിരിക്കും.
10<noinclude></noinclude>
n4cj4u5pqm6hmuzlamuolove6vsnpej
താൾ:Hannele (Changampuzha).pdf/18
106
82178
241794
2026-06-19T02:23:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ഊം! എറ പ്പ് ഫൊറത്ത്! ഓ, കളയെടോ, കള്. അവളവളുടെ പാടുനോ ക്കിപ്പോട്ടെ! (ഷ് നിന്ന് അവരെ രക്ഷിക്കുവാൻ വേണ്ടി ഹാൻ കെ പുറംതിരിഞ്ഞുനിന്ന തക്കം നോക്കി ഒററ അയാളുടെ മാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241794
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
ഊം! എറ പ്പ് ഫൊറത്ത്!
ഓ, കളയെടോ, കള്. അവളവളുടെ പാടുനോ
ക്കിപ്പോട്ടെ!
(ഷ് നിന്ന് അവരെ രക്ഷിക്കുവാൻ വേണ്ടി ഹാൻ
കെ പുറംതിരിഞ്ഞുനിന്ന തക്കം നോക്കി ഒററ അയാളുടെ
മാറാപ്പിൽ ഒരു തപ്പുതപ്പുകയും അതിൽനിന്നും വല്ലതും ക
ക്കാൻ ഉദ്യമിക്കയും ചെയ്യുന്നു. തുൾപ്പെ ഇതുകണ്ട് ചിരിച്ച
മറിയുന്നു.
ഇത്ര കെടന്നു ചിരിക്കാനൊന്നും ഞാനിവിടെ വല
വഹകാണണില്ല.
തുൾപ്പെ
അപ്പോഴും ചിരിച്ചുകൊണ്ടു
അയല് വാന്നും കാണണില്ലെന്നേയ്, ചിരിക്കാൻ
ഓ, കാവേ, എന്നവളുടെ നോ നോക്കട്ടെ!
തുൾപ്പെ
താൻ തന്റെ താ, മാറാപ്പോ, എന്താന്നുവെച്ചാ
തൂക്ഷിച്ചുവെച്ചോളാ; എന്നാത്തിനിക്കുതന്നെ കൊള്ളാം.
അല്ലെങ്കി എന്തേലും കാണാ പോവും, അതിന്നു .
തിരിയുന്നു. തന്നെ കളിപ്പിച്ചതായിക്കാണുന്നു
ഉവ്വോടീ, അതുപ്പോടീ, അത്രയും നെനക്കു ചൊ
ണ്ടോടി, അറുകൊലപ്പിശാ
11<noinclude></noinclude>
ljv53e58y0l9oosvd2f9f71u9a85nex
താൾ:Hannele (Changampuzha).pdf/19
106
82179
241795
2026-06-19T02:29:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ഞാൻ വല്ലാതിന്നിനടുത്തൊന്നെത്തിക്കോട്ടെ (ഹറിന്റെ പുറകെ ഹാൻകെ കോവണി കയറി മുകളിലേ മാടുന്ന അവസരത്തിൽ കാൽച്ചുവടുകളുടെ ശബ്ദം, പ്പെട്ട ആക്രന്ദനങ്ങൾ ബല ഫേഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241795
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
ഞാൻ വല്ലാതിന്നിനടുത്തൊന്നെത്തിക്കോട്ടെ
(ഹറിന്റെ പുറകെ ഹാൻകെ കോവണി കയറി മുകളിലേ
മാടുന്ന അവസരത്തിൽ കാൽച്ചുവടുകളുടെ ശബ്ദം,
പ്പെട്ട ആക്രന്ദനങ്ങൾ
ബല ഫേഷ് ബല പേഷ് ബല ഫേഷ്! നല്ലെ
അയാൾ ചിരിക്കുന്നു
അയാളുടെ ചിരിയിൽ തുൾപ്പെ കൂട്ടുചേരുന്നു; ഒരു വാതിൽ
പെട്ടെന്നു തുറക്കുകയും അടക്കുകയും ചെയ്തതിന്റെ ശബ്ദാ
കൊണ്ട് ആ ചിരിക്കു തടസ്സം നേരിടുന്നു.
' എന്താർന്നു അതു
2
(വെളിയിൽ കളിയിട്ടു പായുന്ന കാറ്റിന്റെ ഇരമ്പം.
ഞ്ഞ് ജനൽച്ചില്ലകളിൽ ആഞ്ഞടിക്കുന്നു. അതിനുശേഷം
ഒരു നിമിഷനേരത്തേയ്ക്ക് എല്ലാം ശാന്തം,
ഗോട്ട് വാൾഡ് മുപ്പത്തിരണ്ടു വയസ്സു പ്രായമുള്ള, ഒരിരുണ്ട മീശയോടു
കൂടിയ, ഒരു മനുഷ്യൻ ഉദ്ദേശം പതിന്നാലു വയസ്സു പ്രായം
വരുന്ന ഹനേലെ മാറോൺ എന്ന പൊൻകിടാവിനേയും വ
ഹിച്ചുകൊണ്ടു പ്രാവശിക്കുന്നു. കടി വിമ്മി വിമ്മിക്കരയുന്നു
ട്. പള്ളിക്കൂടം വാദ്ധ്യാരുടെ ഇരു തോളുകളിലും അവളു
ടെ അരുണമായ നീണ്ട തലമുടി ഉലഞ്ഞൊഴുകിക്കിടക്കു
ന്നു അയാളുടെ കണത്തോടു ചേർത്തുപിടിച്ചിരിക്കയാണ് അ
വളുടെ മുഖം; അവളുടെ കൈകൾ നെടുനീളത്തിൽ വാടിത്ത
ഇന്നു കീഴോട്ടു തൂങ്ങിക്കിടക്കുന്നു. അവൾ ധരിച്ചിട്ടുള്ള പഴയ
നികൾ കുറിച്ചുമാത്രമേ അവളുടെ നഗ്നതയെ മറച്ചിട്ടുള്ളു.
12<noinclude></noinclude>
6r7t8c7uu8si4f9b0rnl32cn7pf7a1l
താൾ:Hannele (Changampuzha).pdf/20
106
82180
241796
2026-06-19T02:30:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗോട്ട്വാൾഡ് ഷ്യയും, തുൾപ്പെയേയും കണ്ടഭാവ നടിക്കുന്നി ന്നില്ല; അയാൾ അവളെ അനക്കാതെ ആർദ്രതയോടെ അക കൊണ്ടുവന്നു, വലതുവശത്തു ചുമരിനരികെയുള്ള കുടി ലിൽ മെല്ലെക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241796
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഗോട്ട്വാൾഡ് ഷ്യയും, തുൾപ്പെയേയും കണ്ടഭാവ നടിക്കുന്നി
ന്നില്ല; അയാൾ അവളെ അനക്കാതെ ആർദ്രതയോടെ അക
കൊണ്ടുവന്നു, വലതുവശത്തു ചുമരിനരികെയുള്ള കുടി
ലിൽ മെല്ലെക്കിടത്തുന്നു.
ഗതി
അയാളുടെ പുറകെ, ഒരു കയ്യിൽ ഒരു വിളക്കുമായി, ഒരു മരം
വെട്ടുകാരനായ സീൽ എത്തുന്നു; ഒരാളും, ഒരു
കോടാലിയും, ഒരു പഴന്തുണിക്കെട്ടും കൂടി അയാൾ വഹി
ക്കുന്നുണ്ട്. അയാൾ തലയിൽ വൃത്തികെട്ട ഒരു പഴഞ്ചൻ ച
തൊപ്പിധരിച്ചിരിക്കുന്നു
പുതുതായി വന്നവരുടെ നേര് ദോഷഭാവത്തിൽ തുറിച്ചു നോ
ക്കിക്കൊണ്ട്
ഹ് ഹേയ് ഹേയ്, ഹേയ്, -ന്താ സം
അയാളുടെ മേലുടുപ്പും ഏതാനും കമ്പിളിപ്പുതപ്പുകളും എടുത്തു
ഹയുടെ മേൽ നിവർത്തിയിട്ടുകൊണ്ട്
ചൂടുള്ള ഇഷ്ടികകൾ, സീഡെൽ വേഗം
തുൾപ്പൊട്
സിൽ
ഒന്നും ചെയ്യാണ്ട് ബിംബം പോലവടെ മിഴിച്ചങ്ങ
നെ നിക്കാതെ കൊറെ ഇഷ്ടടുത്തൊന്നു കൂടാ
ഉംം, വേഗാട്ടെ, വേഗം
ഉൾപ്പെ
ഉം, എന്തുപററി പെണ്ണിന്
കിന്നാരം പറഞ്ഞു നിക്കാനൊന്നും എനിക്കു നേരോല്ല.
തുൾപ്പെയോടൊന്നിച്ചു പോകുന്നു
13<noinclude></noinclude>
rmcao81acih1aoies6zdm9nxe6cw8nk
താൾ:Hannele (Changampuzha).pdf/21
106
82181
241797
2026-06-19T02:30:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് 8, 9, നീ പേടിക്കേണ്ട. ഞങ്ങൾ എളുപ്പത്തിൽ നിനക്കു സുഖമാക്കിത്തരാം. അവളുടെ പല്ലുകൾ കിടുകിടുപ്പിച്ചുകൊണ്ടു എനിക്കു പേടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241797
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്
8, 9, നീ പേടിക്കേണ്ട. ഞങ്ങൾ എളുപ്പത്തിൽ
നിനക്കു സുഖമാക്കിത്തരാം.
അവളുടെ പല്ലുകൾ കിടുകിടുപ്പിച്ചുകൊണ്ടു
എനിക്കു പേടാവണം! എനിക്കു പോവ
ഗോട്ട് വാൾഡ്
ഒന്നും പേടിക്കേണ്ട!... നിനക്ക് ഒരുപദ്രവവും വരാൻ
ഞങ്ങൾ സമ്മതിക്കില്ല.
അച്ഛനാണ്, അയ്യോ അച്ഛൻ
ഇല്ലാ തങ്കം, അയളിവിടെ ഇല്ല.
അച്ഛനെ എനിക്കു പേടിയാ. അയ്യോ, അച്ഛനെ
ങ്ങാനും വന്നെങ്കിലോ!
സ്് സ്! അയാൾ വരില്ല.
(കോവണിമേൽ തഗതിയിലുള്ള കാലടിയൊച്ചകൾ കേൾക്ക
പ്പെടുന്നു. ഹെറ കയ്യിൽ ഒരുരക്കോലുമായി അകത്തി
ച്ചാൽ വരുന്നു
(ഉരക്കോൽ ഉയർത്തിപ്പിടിച്ചുകൊണ്ട്
ഇതാ ഒന്നു നോക്കാട്ടെ, എന്താ ഹാൻകേയും കീ
ട്ടൊള്ളുന്നു.
14<noinclude></noinclude>
2m6bwdprtsxjasnh5ve54faqc8xbimo
താൾ:Manasandaram (Changampuzha).pdf/6
106
82182
241798
2026-06-19T02:55:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. സോ യമാ പാത്രങ്ങൾ തന്നിഷ്ടക്കാരനും, നല്ല മനമുള്ള ദയാമയമായ ഒരു മനുഷ്യൻ 6 വയസ്സു പ്രായം. 2. ഹിറോക്കോ 3. താരോ 4. ജീരോ - അയാളുടെ ഭാവ മാമുൽ പ്രിയയായ ഒരു സ്ത്ര പ്രായം 50 വയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241798
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1. സോ യമാ
പാത്രങ്ങൾ
തന്നിഷ്ടക്കാരനും, നല്ല മനമുള്ള
ദയാമയമായ
ഒരു മനുഷ്യൻ 6 വയസ്സു പ്രായം.
2. ഹിറോക്കോ
3. താരോ
4. ജീരോ
-
അയാളുടെ ഭാവ മാമുൽ പ്രിയയായ ഒരു സ്ത്ര
പ്രായം 50 വയസ്സ്
അവരുടെ മൂത്ത മകൻ സനും ഉദാരമനസ്
നുമായ ഒരു ചെറുപ്പക്കാരൻ പ്രായം 28.
2
പ
അവരുടെ ഇളയ മകൻ; സ്വഭാവം ഏറിയകൂറും
അയാളുടെ സഹോദരൻ തുപോലെ തന്നെ
ക്ഷേ, സ്വാഭിപ്രായം കണക്കിലേറെ മുറുകെ
പിടിക്കുന്ന ആളാണ് പ്രായം 22.
5. ടോഷിക്കോ
അവരുടെ മകൾ.
1
രീതിയിൽ വളത്തിട്ടിട്ടു
ഈ ശാലീനയായ ഒരു പെൺകിടാവ് പ്രായം 17.
8. ഒബയാഷി
മൂന്നേ ആയുള്ളു എങ്കിലും ഒരു ധനാഢ്യ കുടുംബത്തി
ലെ അധിനായകൻ.
7. ജി ഷീജെക്കി:
പതിനെട്ടു വയസ്സുള്ള വിലാസിനിയായ ഒരു പെ
കുട്ടി. മാരാകുടുംബത്തിലെ പരിചാരിക
8. അതേ കുടുംബത്തിലെ മറെറാരു വേലക്കാരി
സ്ഥലം ടോക്കിയോ
കാലം ഇന്നത്തെ കാലം.
Digitized By Kerala Sahitya Akademi<noinclude></noinclude>
ik0znsbc119no3ip0tzgigxedaovw47
താൾ:Manasandaram (Changampuzha).pdf/7
106
82183
241799
2026-06-19T02:55:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാമങ്കം സമാദാനിലയത്തിലെ നിവാസാകമായ മുറി. പാശ്ചാത്യരീതിയിൽ ആഡംബരപൂർവ്വം വിവിധോപകരണങ്ങളാൽ അലങ്കരിക്കപ്പെ യും കാണാം വീണ്ടും വെളിയിലേയ്ക്കു പോകയാണോ, നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241799
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാമങ്കം
സമാദാനിലയത്തിലെ നിവാസാകമായ
മുറി. പാശ്ചാത്യരീതിയിൽ ആഡംബരപൂർവ്വം
വിവിധോപകരണങ്ങളാൽ അലങ്കരിക്കപ്പെ
യും കാണാം
വീണ്ടും വെളിയിലേയ്ക്കു പോകയാണോ, നിങ്ങൾ
അതെ; വീണ്ടും എനിക്കൊന്നു പുറത്തേയ്ക്കിറങ്ങേണ്ടതാ
യിട്ടുണ്ട്. പിന്നത്, കുട്ടികൾ എവിടെ പോയിരിക്കു
യാ ഇവിടെങ്ങും ഒരാളെ കാണാനില്ല.
അവർ വിരുന്നിനു പോയിരിക്കയാണ്. മൂന്നുപേരും
ഓഹോ, ശരി. അവർ ഒരേ പ്രകൃതക്കാരായിരിക്കുന്നതു
തന്നെ വളരെ ഭേദം.
അതെ, അല്ലേ? വളരെ നല്ലവരുമാണവർ. പക്ഷേ നി
ങ്ങൾ ഒന്നു മനസ്സിലാക്കണം. എനിക്ക് അവരുടെ മേലുള്ള
പിടി നഷ്ടപ്പെടുകയാണ്.<noinclude></noinclude>
7l9wnmzf4c3a06cohxidmcagk1axqbk
താൾ:Hannele (Changampuzha).pdf/23
106
82184
241800
2026-06-19T02:55:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതല്ല. ഷെമീരെടീ, നീയിത്തിരി ഷെമിൽ ഞാൻ നിന്നെ ഒരു പാകത്തിനാക്കാട്, വരട്ടെ നിങ്ങൾ ഒന്ന് ഒച്ചയെടുക്കാതിരിക്കാൻ ഞാന ക്ഷിക്കുന്നു. കുഞ്ഞിനു തീരെ സുഖമില്ല. ഉരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241800
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതല്ല.
ഷെമീരെടീ, നീയിത്തിരി ഷെമിൽ ഞാൻ
നിന്നെ ഒരു പാകത്തിനാക്കാട്, വരട്ടെ
നിങ്ങൾ ഒന്ന് ഒച്ചയെടുക്കാതിരിക്കാൻ ഞാന
ക്ഷിക്കുന്നു. കുഞ്ഞിനു തീരെ സുഖമില്ല.
ഉരക്കാൻ തറയിൽനിന്നെടുത്തു ലജ്ജിതനായി പുറകോട്ടു
വലിയുന്നു.
ഉം, എന്താ സംഗതി?
സിഡ
രണ്ടു ഇഷ്ടികയുമായി പ്രവേശിക്കുന്നു
ഇതുകൊണ്ടു കഴിക്കണം.
ഇഷ്ടികകൾ പരിശോധിച്ചുകൊണ്ട്
അവയും വേണ്ടിടത്തോളം ചൂടുപിടിച്ചിട്ടുണ്ടോ?
'
സിൽ
ഓഹോ, അതവൾക്കു ഇടുകൊടുക്കും.
അയാൾ ഇഷ്ടികകളിൽ ഒന്ന് ഹലയുടെ കാൽക്കൽ
മാറത് അതാ അവിടെ വെയ്ക്കും.
മറെറാരു സ്ഥലത്തേയും ചൂണ്ടിക്കാണിക്കുന്നു
സിഡ
എന്നിട്ടും അവക്ക് വല്ല ചൂടൊന്നും ഏട്ടുണ്ടെന്നു
തോന്നണില്ല.
16<noinclude></noinclude>
4uak1o1kpnj2smldwhnw4x73zvidi6w
താൾ:Manasandaram (Changampuzha).pdf/8
106
82185
241801
2026-06-19T02:55:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ശരി; പക്ഷേ അങ്ങനെയായിരിക്കാം. അവർ വള പോയി. ആദ്യം നിങ്ങൾ എന്നോടു പക്ഷ ഭാവിച്ചു തുടങ്ങി; പ എന്നോടുപേക്ഷ ഭാവിച്ചുതുടങ്ങി; നീടു കുട്ടികളും. ഇതെന്നെ വല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241801
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ശരി; പക്ഷേ അങ്ങനെയായിരിക്കാം. അവർ വള
പോയി.
ആദ്യം നിങ്ങൾ എന്നോടു പക്ഷ ഭാവിച്ചു തുടങ്ങി; പ
എന്നോടുപേക്ഷ ഭാവിച്ചുതുടങ്ങി;
നീടു കുട്ടികളും. ഇതെന്നെ വല്ലാതെ കുണ്ഠിതപ്പെടുത്തുന്നു.
ഇനി അങ്ങനെ ഭാവിക്കുന്നതു കുട്ടികളുടെ കുട്ടികളായി
രിക്കും.
എനിക്കങ്ങനെ തോന്നുന്നു. താരാവിനും ഒരു ഭാ
നാം കണ്ടുപിടിക്കുന്നതു നന്നായിരിക്കും.
ഞാൻ അതിനേക്കുറിച്ചു ചിന്തിക്കയായിരുന്നു. കവാന
കായുടെ മകളില്ല, സുനെക്കോ, അവളെ ഞാൻ ആലോ
സുനെക്കോവോ! അസാദ്ധ്യം! അവളെ അവനെ വെറു
പാണെന്നോ! എപ്പോഴും അതുതന്നെയാ അവന്റെ സംസാരം
വകതിരിവില്ലാത്ത സാനി! അച്ഛനമ്മമാരോടൊന്നി
ം താമസിക്കുക; എന്നിട്ടു തന്നിഷ്ടം പോലെ നടക്കാമെന്നു ക
അതുക
ച്ചു
നിങ്ങളുടെ ചെറുപ്പകാലത്തു നിങ്ങളും അതുതന്നെയാ
പക്ഷേ, ഞാനത്, എല്ല നുറുങ്ങ് പണിയെടുത്തു കൊ
ണ്ടിരുന്നു. അവൻ ഈ പ്രായത്തിൽ, അവനേക്കാള
2<noinclude></noinclude>
bdnu2ixv8jtkg08tzhkuz3xx7kihid4
താൾ:Manasandaram (Changampuzha).pdf/9
106
82186
241802
2026-06-19T02:55:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം യോ പ്രയോജനമുള്ള ഒരു നിലയിലാണ് സ്വപ്രയത്നംകൊ ഞാനെത്തിച്ചെന്നതു് ഹിറോക്കോ താരോവിനും ഇന്നതിന്റെ ആവശ്യമില്ല; ഉണ്ടായിരു എന്നെങ്കിൽ അവനും പണിയെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241802
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
യോ പ്രയോജനമുള്ള ഒരു നിലയിലാണ് സ്വപ്രയത്നംകൊ
ഞാനെത്തിച്ചെന്നതു്
ഹിറോക്കോ
താരോവിനും ഇന്നതിന്റെ ആവശ്യമില്ല; ഉണ്ടായിരു
എന്നെങ്കിൽ അവനും പണിയെടുത്തു.
ആട്ടെ, നീ വിചാരിക്കുന്നോ അവനങ്ങനെ ചെയ്യുന്നു'
തീർച്ചയായും നിങ്ങളേക്കാൾ മിടുമിടുക്കനാ അവൻ
എനിക്കതിൽ സംശയമുണ്ട്. പക്ഷേ, അവൻ തികച്ചും
ഒരു വിഡ്ഡിയല്ല.
അയ്യോ, അങ്ങനെയൊന്നുമല്ല കായം; അതിൽനിന്നെ
ല്ലാം വളരെ വളരെ വ്യത്യസ്തമാണ്. അവനെ ഭരിച്ചുകൊണ്ടു
പോകാൻ എനിക്കു വയ്യ!
അപ്പോൾ, നീയാണ് വിഡ്ഡി.
അതെ, നിങ്ങളെ പോലെ തന്നെ; പക്ഷേ എനിക്കു നി
ങ്ങളെ ഭരിക്കാൻ സാധിക്കും.
അതെന്തുകൊണ്ടാ എനിക്കു നിന്നോടുള്ള സ്നേഹം
എങ്ങനെയായാലും, സുനെക്കോവിന്റെ ആലോചനയു
ല്ലോ, അതങ്ങു നീക്കിവെയ്ക്കും. അതു ചിന്താവിഷയമ
8<noinclude></noinclude>
qzggary2wfm414mkjynt0gyqewksad1
താൾ:Manasandaram (Changampuzha).pdf/10
106
82187
241803
2026-06-19T02:56:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം പക്ഷേ അങ്ങനെയായിരിക്കാം. ഒരു ചെറുപ്പക്കാരനെ വശീകരിക്കാൻ പോന്ന സൗന്ദമൊന്നും, പക്ഷേ, അവൾ ക്കില്ലായിരിക്കും. ആട്ടെ, വേറെ ആരെങ്കിലും നിന്റെ മനസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241803
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
പക്ഷേ
അങ്ങനെയായിരിക്കാം. ഒരു ചെറുപ്പക്കാരനെ
വശീകരിക്കാൻ പോന്ന സൗന്ദമൊന്നും, പക്ഷേ, അവൾ
ക്കില്ലായിരിക്കും. ആട്ടെ, വേറെ ആരെങ്കിലും നിന്റെ മനസ്സി
കണ്ടോ?
ഉണ്ട്, എന്റെ മനസ്സിലുണ്ട്.
"
ആരാണത്?
ഇഷിയാമായുടെ മകൾ താക്കിക്കാവിനെ ഞാൻ ആ
ലോചിക്കയായിരുന്നു.
കാ, കൊള്ളാം തരക്കേടില്ല. തീർച്ചയായും അവളുടെ കാ
യത്തിൽ താരോവിനു യാതൊരു വിസമ്മതവും ഉണ്ടാവില്ല.
നിങ്ങൾക്കു ണ്ടോ?
ഇല്ല; അവളുടെ കായത്തിൽ എനിക്ക് ഒരു സമ്മതിക്ക
മില്ല. പക്ഷേ അവൻ മറ പെണ്ണിനെ കല്യാണം കഴിക്കുന്ന
പക്ഷം അതായിരിക്കും നമുക്കധികം നന്ന്
എങ്ങനെയുമാകട്ടെ; സംഗതികളുടെ നിലപാട് ആ ഒരു
ണെങ്കിൽ താക്കിക്കാവിനെത്തന്നെ നമുക്കുറപ്പിക്കാം.<noinclude></noinclude>
c03t7dv0au4z0tcv9n9fj73gfm2q6xd
താൾ:Manasandaram (Changampuzha).pdf/11
106
82188
241804
2026-06-19T02:56:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എന്നാൽ താരോ വീട്ടിൽ വന്നാലുടൻ തന്നെ ഞാൻ അ വനോടു പറയാം. ശരി, അങ്ങനെ ചെയ്തു. ഞാൻ അവനെ സന്തോഷിപ്പി കണ്ടതായിട്ടുണ്ട്. പരിചാരികയായ ജി പ്രവേശിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241804
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എന്നാൽ താരോ വീട്ടിൽ വന്നാലുടൻ തന്നെ ഞാൻ അ
വനോടു പറയാം.
ശരി, അങ്ങനെ ചെയ്തു. ഞാൻ അവനെ സന്തോഷിപ്പി
കണ്ടതായിട്ടുണ്ട്.
പരിചാരികയായ ജി പ്രവേശിക്കുന്നു
കാറവിടെ കാത്തുകിടക്കുന്നു, അങ്ങ
നിങ്ങൾ എപ്പോഴും ഇനി തിരിച്ചുവരവ് ?
എന്നും രാത്രി ഏറെനേരം അങ്ങു വെളിയിലാണ്.
അതെ എന്നും നിന്നോടു ക്ഷമായാചനം ചെയ്യേണ്ട ഒരു
നിലയിലാണ് ഞാൻ.
മനസ്സിലാക്കണം.
അതെല്ലാം കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടിയിട്ടാണ് .
കൊള്ളാം. നിങ്ങൾ അങ്ങനെ പറയുകയാണെങ്കിൽ, അ
അങ്ങനെ ആയിരിക്കണമെന്നുതന്നെ ഞാൻ കരുതുന്നു.
5<noinclude></noinclude>
gxo3u9051ng752sv4u0ackjw1jgzubl
താൾ:Manasandaram (Changampuzha).pdf/12
106
82189
241805
2026-06-19T02:56:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അവർ ഒരുമിച്ച മുറിവിട്ടിറങ്ങുന്നു. ഒരു നിമിഷം ക കഴിഞ്ഞ ഹിറോക്കോ തിരിച്ചു വരുന്നു. ഗതിയിൽ അവൾ അവിടെയുള്ള സാധന സാമഗ്രികളെല്ലാം വെടുപ്പാക്കി വെയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241805
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അവർ ഒരുമിച്ച മുറിവിട്ടിറങ്ങുന്നു. ഒരു നിമിഷം ക
കഴിഞ്ഞ ഹിറോക്കോ തിരിച്ചു വരുന്നു.
ഗതിയിൽ അവൾ അവിടെയുള്ള സാധന
സാമഗ്രികളെല്ലാം വെടുപ്പാക്കി വെയ്ക്കുന്നു.
താമസിയാൽ വെളിയിൽ ചില കാലാ
കൾ അനന്തരം വാതിലിന്മേൽ ഒരു മുട്ട്
(ത്വരോ, ജിയോ, ടോഷിക്കോ ഇവർ പ്രവേശിക്കു
മൂന്നു പേരും ഉടനടി പറയുകയാണ്:
വി അ ദിവാദ്യം ചെയ്യുന്നു.
അവരുടെ
നെയിരുന്നു
സമയം
നിങ്ങൾ ഉല്ലാസമായിത്ത
എന്നെ കഴിച്ചു കൂട്ടിയോ?
ടോഷിക്കാ
അവർ എല്ലാവരും മുറിവിട്ടിറങ്ങുന്നു.
താരോ, ഒരു മിനിട്ട്. എനിക്കല്പം നിന്നോടു സംസാരി
അങ്ങനെതന്നെ. എനിക്ക് അമ്മയോടും അല്പം സംസാ
8<noinclude></noinclude>
cvtgt3c5gxix8pcu81vkya8piyda7qx
താൾ:Manasandaram (Changampuzha).pdf/13
106
82190
241806
2026-06-19T03:05:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിനക്കെന്താണ് പറയാനുള്ള തു മാനസാന്തരം 6.1 നീ ആദ്യം പറയൂ! ഇല്ല, അമ്മയാകട്ടെ ആദ്യം. & ഒരു പക്ഷേ നമുക്കിവക്കും പറയാനുള്ള തു തിതന്നെ ആയിരിക്കാം. എനിക്കു വലിയ സന്തോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241806
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിനക്കെന്താണ് പറയാനുള്ള തു
മാനസാന്തരം
6.1
നീ ആദ്യം പറയൂ!
ഇല്ല, അമ്മയാകട്ടെ ആദ്യം.
&
ഒരു പക്ഷേ നമുക്കിവക്കും പറയാനുള്ള തു
തിതന്നെ ആയിരിക്കാം.
എനിക്കു വലിയ സന്തോഷമാവും.
U
mac
എനിക്കു തോന്നുന്നത് നമുക്കു രണ്ടും പറയാനുള്ള
എനിക്കതിൽ സംശയമുണ്ട്.
ശരി, എന്നാൽ പിന്നെ, നിനക്കു
2
അമ്മയ്ക്ക് എന്താണ് പറയാനുള്ള തു
എനിക്കു പറയാനുള്ള സംഗതിയുടെ ആദ്യത്തെ അക്ഷ
രം ഞാൻ പറയാം. മനസ്സിലായോ? നിനക്ക് അതിനു
ഈ പ്രായമായി. അതിനാൽ........
7<noinclude></noinclude>
4l9lma11hcgpe37szz5h6eqk2idklz5
താൾ:Manasandaram (Changampuzha).pdf/14
106
82191
241807
2026-06-19T03:05:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എൻ സംഗതി വേറൊന്നാണ്. സ് എന്ന അക്ഷര എന്തു കാര്യമാണത്, സ് എന്ന അക്ഷരത്തിൽ അമ്മ ഉദ്ദേശിക്കുന്നതു് എന്റെ കല്യാണമാണ്; നീ ഉദ്ദേശിച്ചതു ശരിയാണ്. നിൻറതോ?...' താൾ സൃഷ്ടിച്ചിരിക്കുന്നു
241807
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എൻ സംഗതി വേറൊന്നാണ്. സ് എന്ന അക്ഷര
എന്തു കാര്യമാണത്, സ് എന്ന അക്ഷരത്തിൽ
അമ്മ ഉദ്ദേശിക്കുന്നതു് എന്റെ കല്യാണമാണ്;
നീ ഉദ്ദേശിച്ചതു ശരിയാണ്. നിൻറതോ? അ
തും അതുതന്നെ ഉദ്ദേശിച്ചാണോ?
വളരെ വ്യത്യസ്തമായ വേറൊരു സംഗതിയാണത്.
കൊള്ളാം; ഏതായാലും നിൻ കല്യാണത്തെക്കുറിച്ച്
എനിക്കു പറയുവാനുള്ളതു നീ കേൾക്കണം.
ത്തിൽ എത്തിച്ചേർന്നിരിക്കുന്നു.
അമ്മയും പറയുവാനുള്ള തീച്ചയായും ഞാൻ കേൾ
പക്ഷേ ഞാൻ വിവാഹം കഴിക്കുന്നതിനു മുമ്പ് വി
ശങ്ങളിൽ എനിക്കൊരു സഞ്ചാരം നടത്തേണ്ടിയിരിക്കുന്നു.
വിദേശങ്ങളിലാ
8<noinclude></noinclude>
e7gb4pxws8y2oxcdkxy503z6vjr418n
താൾ:Manasandaram (Changampuzha).pdf/15
106
82192
241808
2026-06-19T03:05:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം 0 ം കഴിയുമ്പോൾ നിനക്കു മുപ്പത്തിയൊന്നാം വയസ്സ്; താ ക്കിക്കാവിനും ഇരുപത്തിനാലും. താക്കിയോ? ഞാൻ താക്കിക്കാവിനെ വിവാഹം ക ഉദ്ദേശിക്കുന്നത് ? അവൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241808
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
0
ം കഴിയുമ്പോൾ നിനക്കു മുപ്പത്തിയൊന്നാം വയസ്സ്; താ
ക്കിക്കാവിനും ഇരുപത്തിനാലും.
താക്കിയോ? ഞാൻ താക്കിക്കാവിനെ വിവാഹം ക
ഉദ്ദേശിക്കുന്നത് ?
അവൾക്ക് ഒരു ഇരുപത്തിനാലോ, മുപ്പതോ, അമ്പാ
യിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.
അപ്പോൾ താക്കിക്കാവിനെ നിനക്കു കല്യാണം കഴി
'
തീർച്ചയായും വേണ്ട.
പക്ഷേ, എന്തുകൊണ്ടു വേണ്ട
-
എന്തുകൊണ്ട്?' എന്നൊരു ചോദ്യത്തിനേ ഇവിടെ
സ്ഥാനമില്ല. ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്രമാത്രം.
ആട്ടെ എന്നാൽ സുനാവിനെക്കുറിച്ചു
നി എന്തു
ആരാണ
9<noinclude></noinclude>
ds48lwbobl40s7u01fnfa8b3cubsalp
താൾ:Manasandaram (Changampuzha).pdf/16
106
82193
241809
2026-06-19T03:05:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം കാക്കയുടെ മകളേയ് എന്തിനു ? അവളുടെ ഇനത്തിൽ പ്പെട്ട ഒരു സ്ത്രീയെ ആ യിരിക്കില്ല ഞാൻ വിവാഹം കഴിക്കുക. നിന്റെ അച്ഛൻ ആവശ്യപ്പെടുന്നു, അവളെ വി നീ നിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241809
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
കാക്കയുടെ മകളേയ്
എന്തിനു ? അവളുടെ ഇനത്തിൽ പ്പെട്ട ഒരു സ്ത്രീയെ ആ
യിരിക്കില്ല ഞാൻ വിവാഹം കഴിക്കുക.
നിന്റെ അച്ഛൻ ആവശ്യപ്പെടുന്നു, അവളെ വി
നീ നിന്റെ അച്ഛനെ ഭോഷനെന്നു വിളിക്കുന്നോ?
അദ്ദേഹത്തി ന്റെ ഉദ്ദേശം അതാണെങ്കിൽ, തീർച്ചയാ
പക്ഷേ എനിക്കറിയേണ്ടതായ
സംഗതി
ഇതാണ്. എനിക്കു വിദേശങ്ങളിലേയ്ക്കു പോകാ
വരട്ടെ, നമുക്കു കാണാം എന്തിനാണ് നീ പോകാൻ
ദ്ദേശിക്കുന്നതു?
ഇന്നു രാത്രി ഉല്ലാസ വിരുന്നിൽ പങ്കെടുത്തു കൊണ്ടിരിക്കു
മ്പോൾ എന്റെ മനസ്സിൽ ആ ചിന്ത മുളച്ചു എനിക്കു വി
ദേശങ്ങളിൽ പോയി ചുറ്റിസഞ്ചരിക്കണമെന്ന് ബലി
ക, പാദ് ര് സി മുതലായവരുടെ സംഗീതം എനിക്ക
നിനക്കതു കൊണ്ട് ഗുണമാ കിട്ടാൻ പോണി
10<noinclude></noinclude>
s78oas8n9eodnvzhqkvnwja9wteqq79
താൾ:Manasandaram (Changampuzha).pdf/17
106
82194
241810
2026-06-19T03:06:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം 40435 അച്ഛനും അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു കിട്ടുന്ന അ നിന്റെ അച്ഛൻ പക്ഷേ അദ്ദേഹത്തിന്റെ വ്യാപാരം' സംബന്ധിച്ചു ജനക ളുടെ ഇടയും മുണ്ട് തായിട്ടുണ്ട്....' താൾ സൃഷ്ടിച്ചിരിക്കുന്നു
241810
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
40435
അച്ഛനും അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു കിട്ടുന്ന അ
നിന്റെ അച്ഛൻ പക്ഷേ അദ്ദേഹത്തിന്റെ വ്യാപാരം'
സംബന്ധിച്ചു ജനക ളുടെ ഇടയും മുണ്ട് തായിട്ടുണ്ട്.
ജനകളുടെ
തീച്ചയായും
13843
കാരണം
താരോ
ആയിരിക്കാം. എന്നാൽപ്പിന്നെ, നാടകശാലകളിൽ
U
എനിക്കും ഉണ്ടാകുന്നു.
അതാണ് നിന്റെ യുക്തിയെങ്കിൽ, നീ പോകുന്ന കാ
ത്തിൽ ഞങ്ങൾ സമ്മതിക്കില്ല.
എന്തുകൊണ്ട് ?
ഹിറോക്കോ
എന്തുകൊണ്ടെന്നാൽ ആ വക കായ്യങ്ങൾക്കു ചിലവഴി
ക്കാൻ എനിക്കു സമയമുണ്ട്. നിനക്കതില്ല. നിന്റെ ജീവി
തം ആരംഭിക്കേണ്ട കാര്യമാണ് നിനക്കുള്ളത്.
പക്ഷേ, അച്ഛൻ പണം സമ്പാദിക്കുന്നത് അതിനല്ലേ?
ഞങ്ങൾക്കു സുഖമായി കഴിഞ്ഞു കൂടാൻ
11<noinclude></noinclude>
j9w4mulx28vypiyehc9gy83fgd7z1n6
താൾ:Manasandaram (Changampuzha).pdf/18
106
82195
241811
2026-06-19T03:06:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അല്ല, ഒരിക്കലുമല്ല. പിന്നെന്തിനാണദ്ദേഹം സമ്പാദിക്കുന്നത് എനിക്കറിഞ്ഞുകൂടാ. ഫിറോക്കോ അമ്മയ്ക്കറിഞ്ഞുകൂടേ? ഞാൻ പറഞ്ഞു തരാല്ലോ! ഇക്കാല ത്ത് ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241811
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അല്ല, ഒരിക്കലുമല്ല.
പിന്നെന്തിനാണദ്ദേഹം സമ്പാദിക്കുന്നത്
എനിക്കറിഞ്ഞുകൂടാ.
ഫിറോക്കോ
അമ്മയ്ക്കറിഞ്ഞുകൂടേ? ഞാൻ പറഞ്ഞു തരാല്ലോ! ഇക്കാല
ത്ത് ഒരു മനുഷ്യൻ വളരെ പണം ഉണ്ടാക്കുന്നത് അയാളുടെ
കുട്ടികൾ സ്വതന്ത്രമായും സന്തുഷ്ടരായും ജീവിക്കുവാനാണ്
ജീവിതം ആസാദമായി കഴിച്ചുകൂട്ടുവാനാണ്. എന്താ, അ
ങ്ങനെയല്ലേ അമ്മ, അമ്മ ങ്ങനെ തോന്നുന്നില്ലേ?
എനിക്കറിഞ്ഞുകൂടാ.
ഒരുപക്ഷേ, അച്ഛനും അറിഞ്ഞുകൂടായിരിക്കും.
റിച്ചാണെങ്കിൽ പണം സമ്പാദിച്ചു വെയ്ക്കുന്നതിൽ ഒരർത്ഥവുമി
ല്ല. തലമുറ തലമുറയായി കൈമാറിക്കൊണ്ടുപോകുവാൻ മാ
ത്രം കുടുംബസ്വത്തുക്കൾ കുന്നുകൂടുന്നതിൽ എനിക്കു വിശ്വാ
സമില്ല. അച്ഛൻ ധനം ഏതെങ്കിലും നല്ല കായ്യത്തിനു വ
ണ്ടി ഇറക്കണമെന്നാണ് എന്റെ ഉദ്ദേശം. ഉടമസ്ഥന്മാ
തന്നെ ഒരു ഭാരമായിത്തീരുന്ന പണം, പണമൊന്നുമില്ലാതിരി
ക്കുന്നതിനേക്കാൾ കഷ്ടമാണ്.
എനിക്കു മനസ്സിലാകുന്നില്ല, എന്തൊക്കെയാണ് നിയ
സംസാരിക്കുന്നതെന്ന്. പക്ഷേ ഞാൻ നിന്റെ അച്ഛനുമായി
ഈ സംഗതി സംസാരിച്ചിട്ട് എന്താണദ്ദേഹം പറയുന്നതെ
18<noinclude></noinclude>
ny8q90xzt84jzyzhnnxe2gvrc434svu
താൾ:Manasandaram (Changampuzha).pdf/19
106
82196
241812
2026-06-19T03:06:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ന്നു നിന്നെ അറിയിക്കാം. നീ പോകുന്നതിനുമുമ്പുതന്നെ ഏ തായാലും നിന്റെ വിവാഹകായം ആലോചിച്ചുറപ്പിക്കണം. തിരിച്ചുവന്നിട്ടു ഞാൻ വിവാഹം ചെയ്തുകൊള്ളാം....' താൾ സൃഷ്ടിച്ചിരിക്കുന്നു
241812
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ന്നു നിന്നെ അറിയിക്കാം. നീ പോകുന്നതിനുമുമ്പുതന്നെ ഏ
തായാലും നിന്റെ വിവാഹകായം ആലോചിച്ചുറപ്പിക്കണം.
തിരിച്ചുവന്നിട്ടു ഞാൻ വിവാഹം ചെയ്തുകൊള്ളാം. മു
വയസ്സാകുന്നതിനുമുമ്പ് വിവാഹം കഴിക്കാൻ എന്നെക്കൊ
ണ്ടാക്കില്ല.
എന്തുകൊണ്ടില്ല
അതു നിയമത്തിനു വിരുദ്ധമാണ്.
അതു ബഹുവിചിത്രം തന്നെ. ഇരുപത്തിരണ്ടിലും ഇ
പതിമൂന്നിലും എത്രയോ പേർ വിവാഹം കഴിക്കുന്നു.
തീരുമാ
കാ, ആ ആളുകൾ യഥാർത്ഥമായി വിവാഹം കഴിച്ചവര
ഒന്നു സമ്മതിക്കാം. നിയമപരമായ
ന്മേൽ അവർ വിവാഹിതർ തന്നെ; പക്ഷേ സകലതും
നിച്ചുറപ്പിക്കുന്നത് അവരുടെ മാതാപിതാക്കന്മാരാണ്; അതു
ഒരു യഥാവിവാഹമാകുന്നില്ല. മുപ്പതുവയസ്സിനു കീഴിൽ
ഒരിക്കലും യാതമായ വിവാഹം ഉണ്ടാകുന്നതല്ല. *
ന്നില്ല.
പറയുന്നതു മനസ്സിലാക്കാൻ എനിക്കു സാധിക്കു
* ജപ്പാനിൽ ഒരാൾക്കു മാതാപിതാക്കന്മാരുടെ സമ്മതം കൂടാ
തെ മുപ്പതുവയസ്സു തികയുന്നതിനുമുമ്പു വിവാഹം കഴിക്കാവുന്നതല്ല.
അച്ഛനമ്മമാർ തടസ്ഥം പറയുന്ന ഒരു സ്ത്രീയെ അയാൾക്കു വിവാഹം
കഴിക്കണമെങ്കിൽ, അതിനാൽ, ആ പ്രായമാകുന്നതുവരെ അയാ
കാത്തിരിക്കേണ്ടതായിട്ടുണ്ട്.
18<noinclude></noinclude>
l0zqj1lczimdqmbhlevzttentnfrvpm
താൾ:Manasandaram (Changampuzha).pdf/20
106
82197
241813
2026-06-19T03:06:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഞാൻ പറയുന്നതു മനസ്സിലാക്കാൻ അമ്മയ്ക്കും കഴിയാതി രിക്കുന്നതാണ് കൂടുതൽ നന്ന്. ഏതായാലും ഞാൻ വിദേശ ചെന്നെത്തുന്നതുവരെ എന്റെ വിവാഹത്തിനു ക്ഷമിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
241813
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഞാൻ പറയുന്നതു മനസ്സിലാക്കാൻ അമ്മയ്ക്കും കഴിയാതി
രിക്കുന്നതാണ് കൂടുതൽ നന്ന്. ഏതായാലും ഞാൻ വിദേശ
ചെന്നെത്തുന്നതുവരെ എന്റെ വിവാഹത്തിനു ക്ഷമിച്ചി
രിക്കാൻ കഴിയും.
വിദേശത്തുനിന്നു വല്ല പെണ്ണിനേയും നീ കെട്ടിക്കൊണ്ടു
വരികയാണെങ്കിൽ എനിക്കതു സഹിക്കുക സാദ്ധ്യമല്ല.
താരോ
വിദേശക്കാരിയായ ഒരു പെണ്ണിനേയും ഞാൻ വിവാ
ഹം കഴിക്കില്ല. അമ്മയ്ക്കതു സഹിക്കാൻ സാദ്ധ്യമല്ലെന്നുള്ള തു
കൊണ്ടല്ല, ഇതുപോലെ ഒരു കുടുംബത്തിലേയ്ക്കു നാടുകടത്ത
പ്പെട്ടാൽ അതവൾക്കു സഹിക്കാൻ സാധിക്കില്ല; അതുകൊ
നീ പറയുന്നതൊന്നുംതന്നെ ലവലേശം എനിക്കു മന
സ്സിലാകുന്നില്ല.
ഉമ്മ. ഞാൻ പറയുന്നതു ശരിക്കും അമ്മയും മനസ്സില
കുന്നുണ്ട്. അമ്മയും മനസ്സിലാകാത്തതു നിയമവും മനുഷ്യസ
ഭാവവുമാണ്.
നിനക്കെന്തു പറ്റി കുഞ്ഞ ബഹു വിചിത്രമായ എന്തെ
ല്ലാമാണ് നീയിപ്പറയുന്നത്.
എനിക്കു യാതൊന്നും പറ്റിയിട്ടില്ല. ഞാൻ വിദേശങ്ങ
ളിലേയ്ക്കു പോട്ടെ എനിക്കവിടെ കൂടുതൽ കാണുവാനും കൂടു
തൽ പഠിക്കുവാനും സാധിക്കും.
14<noinclude></noinclude>
j2xv32pjozanvx39ep6vmzhbx7ev6et
താൾ:Manasandaram (Changampuzha).pdf/21
106
82198
241814
2026-06-19T03:07:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241814
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241815
241814
2026-06-19T03:07:15Z
Manojk
804
241815
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
നിനക്കു നല്ല ഉറപ്പുണ്ടോ അതു മൂന്നുകൊല്ലത്ത് ഉ
ണ്ടാവും എന്ന് ?
താരോ
ഉണ്ട്; എനിക്കു മുപ്പതാകുമ്പോൾ ഞാൻ മടങ്ങിയെത്താം.
ശരി, നിന്റെ അച്ഛൻ എന്താണ് പറയുന്നതെന്നു നോ
വാതിലിന്മേൽ ഒരു മുട്
(ജി പ്രവേശിച്ചു ഹിറോക്കോവിന്റെ ക
യിൽ ഒരു കാർഡു കെ ാടുക്കുന്നു
ആരോ കൊച്ചമ്മയെ കാണാനാണ് കൊച്ചമ്മേ.
വളരെ നല്ലത്.
ഹിറോക്കോ പോകുന്നു. താരോവിൻ
നോക്കി ജി പുഞ്ചിരി തൂകുന്നു
താരോ
ജി
ജി
എന്താണ് ?
താരോ
അടുത്തുതന്നെ ഞാൻ വിദേശങ്ങളിലേയ്ക്കു പോകുന്നു.
ജി
അത്ഭുതപ്പെടാതിരിക്കൂ! മൂന്നു കൊല്ലത്തിനുള്ളിൽ ഞാൻ മ
ങ്ങിയെത്തും, മഹാനായ ഒരു മനുഷ്യനായി
15<noinclude></noinclude>
rwwfep2kx2fovq358jf2siqu7w9josu
താൾ:Manasandaram (Changampuzha).pdf/22
106
82199
241816
2026-06-19T03:07:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം രിക്കും! അപ്പോൾ മൂന്നുകൊല്ലക്കാലം അങ്ങു വിദേശങ്ങളിലായ ഞാൻ ഇവിടെ താമസിക്കുകയാണെങ്കിൽ നിനക്കു മരി ക്കേണ്ടിവരും. അവളെ ആശ്ലേഷിച്ചുകൊണ്ട് എന്തുകൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241816
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
രിക്കും!
അപ്പോൾ മൂന്നുകൊല്ലക്കാലം അങ്ങു വിദേശങ്ങളിലായ
ഞാൻ ഇവിടെ താമസിക്കുകയാണെങ്കിൽ നിനക്കു മരി
ക്കേണ്ടിവരും.
അവളെ ആശ്ലേഷിച്ചുകൊണ്ട്
എന്തുകൊണ്ടെന്നാൽ, അത്തരത്തിൽ ഒരു തങ്കക്കുടമാണ
* ഇവിടെ താരോ അമാക്കുന്നതിതാണ്.. അവളുടെ സ
മീപം താമസിക്കുകയാണെങ്കിൽ, അവളോടുള്ള അയാളുടെ വാ
ല്യം അത്രയ്ക്കു ഗാഢമായതിനാൽ, അയാൾക്കു നിഷ്പ്രയാസം അവളു
യി ആശാതീതമായ ഒരു പ്രണയബന്ധത്തിൽ ഉൾപ്പെടേണ്ടിവരും,
എങ്കിൽ, അങ്ങനെയുള്ള ധമ്മസങ്കടത്തിൽ ഒരു പോംവഴിയായ ഷിന
ഇരുവരും ഒന്നിച്ചാൽ ചെയ്യുക)വിലേ അതു കലാശിക്കൂ. മ
ത്തായ ഉദ്ദേശങ്ങളോടുകൂടിയ ആത്മഹത്യ പരലോകത്തിൽ പരമാനന്ദ
ബുദ്ധമതക്കാരുടെ വിശ്വാസത്തിൽ നിന്നാണ്
ഷിൻ സമ്പ്രദായത്തിന്റെ ഉത്ഭവം.
16<noinclude></noinclude>
im9ruvx6um1xq09149ih69f6kftkezn
താൾ:Manasandaram (Changampuzha).pdf/23
106
82200
241817
2026-06-19T03:07:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാ മ ക പാശ്ചാത്യരീതിയിൽ വിധാനം ചെയ്തിട്ടുള്ള ജീരോ വിൻമുറി. ജീനോ ഡസ്റ്റിനരികെ എഴുതി കൊണ്ടിരിക്കുകയാണ്. അതുവരെ എഴുതിയി ത്തോളം ഉച്ചത്തിൽ വായിക്കുവാനായി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241817
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാ മ ക
പാശ്ചാത്യരീതിയിൽ വിധാനം ചെയ്തിട്ടുള്ള ജീരോ
വിൻമുറി. ജീനോ ഡസ്റ്റിനരികെ എഴുതി
കൊണ്ടിരിക്കുകയാണ്. അതുവരെ എഴുതിയി
ത്തോളം ഉച്ചത്തിൽ വായിക്കുവാനായി അ
യാൾ എഴുത്തു നിർത്തുന്നു
പ്രിയപ്പെട്ട ചേട്ടാ, ചേട്ടന്റെ കത്തുകൾക്കു നന്ദി. എ
നിക്കും വിദേശങ്ങളിലേയ്ക്കു പോയാൽ കൊള്ളാമെന്നാശ
ണ്ട്; പക്ഷേ അച്ഛൻ സമ്മതിക്കില്ല. വിശേഷിച്ചും, ചേട്ടൻ മ
ടങ്ങിയെത്തുന്നതുവരെ ഈയിടെ പറയത്തക്കതായി എനി
ക്കൊന്നും തന്നെ ചെയ്യാൻ സാധിച്ചിട്ടില്ല. ഓരോരോ വഴിക
ങ്ങനെ കുതിച്ചുപായുകയാണെന്റെ ഹൃദയം. എഴുതുവാൻ ഇ
ന്നു വിശേഷിച്ചൊന്നും തന്നെ ഇല്ല. എല്ലാം സുഖം തന്നെ.
(അയാളുടെ സ്വരം അല്പമൊന്നു ഇടറുന്നു. പതിവുപോലെ
ജിയുടെ കത്തു ഞാൻ ഇതോടൊന്നിച്ചടക്കം ചെയ്യുന്നു.
ചേട്ടന് എല്ലാം അതിൽ കാണാം. അവൾ സദാ ചേട്ട
ൻ കത്തുകളും കാത്തിരിപ്പാണ്. അവളുടെ കൈയിലേയും
ഞാൻ കാത്തു കൊടുക്കുന്ന ഓരോ പ്രാവശ്യവും, അവളുടെ
ഖം പ്രസാദദീപ്തമായി വികസിക്കുന്നു....
അയാൾ തന്റെ കത്തു മടക്കി, കാല മുദ്ര വെച്ചി
ടുള്ള മറ്റൊന്നിന്റെകൂടെ, ഒരു ലക്കോട്ടിലി
അതു മുദ്രവെയ്ക്കുന്നു. വാതിൽക്കൽ ഒരു മുട്ട
ആരവിടെ?
17<noinclude></noinclude>
8uj8vzmyewr777nim6dokhyjm9qhe02
താൾ:Manasandaram (Changampuzha).pdf/24
106
82201
241818
2026-06-19T03:08:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം 0 അകത്തു വരൂ ജി (വെളിയിൽ (ജി പ്രവേശിച്ച് അയാൾക്ക് ഒരു കത്തു കൊടു ഇതു ചേട്ടൻ അടുത്തുനിന്നാണോ? ജിയോ കത്തു പൊളിച്ച് അതിൽ നിന്നും മുദ്ര ച്ചിട്ടുള്ള ചെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241818
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
0
അകത്തു വരൂ
ജി (വെളിയിൽ
(ജി പ്രവേശിച്ച് അയാൾക്ക് ഒരു കത്തു കൊടു
ഇതു ചേട്ടൻ അടുത്തുനിന്നാണോ?
ജിയോ കത്തു പൊളിച്ച് അതിൽ നിന്നും മുദ്ര
ച്ചിട്ടുള്ള
ചെറിയ ഒന്നു പുറത്തെടുക്കുന്നു. അ
യാൾ ആ കത്തു ജിക്കു കൊടുക്കുകയും, അ
വൾ വിനയപൂർവ്വം നമിക്കുകയും ചെയ്യുന്നു.
കുറച്ചു മുൻപു ഞാൻ അങ്ങയുടെ കൈയിൽ തന്ന
ത്ത് അങ്ങ് അയച്ചോ
ഇല്ല. അതിപ്പോഴും ഇതാ ഇവിടെയുണ്ട് (ലക്കോട്ടെടുത്ത
അവളെ കാണിക്കുന്നു
ജി
എനിക്കതിൽ അല്പം കൂടി കൂട്ടിച്ചേക്കാനുണ്ട്.
ഇന്നു രാത്രി ഞാനീ കത്തിനു മറുപടി എഴുതും; അതോ
ടൊന്നിച്ചു
18<noinclude></noinclude>
ne0vx5lomcfvwvkqik9i1511grx339t
താൾ:Manasandaram (Changampuzha).pdf/25
106
82202
241819
2026-06-19T03:08:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം പക്ഷേ എന്റെ മറ എഴുത്തിൽ അദ്ദേഹത്തെക്കുറി ച്ചൊന്നും അറിയാഞ്ഞിട്ട് എനിക്കു വലിയ മനോവ്യഥയുണ്ട ന്നു ഞാൻ എഴുതിപ്പോയി. എനിക്കതൊന്നു മാറേണ്ടിയിര ളായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241819
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
പക്ഷേ എന്റെ മറ എഴുത്തിൽ അദ്ദേഹത്തെക്കുറി
ച്ചൊന്നും അറിയാഞ്ഞിട്ട് എനിക്കു വലിയ മനോവ്യഥയുണ്ട
ന്നു ഞാൻ എഴുതിപ്പോയി. എനിക്കതൊന്നു മാറേണ്ടിയിര
ളായി
അദ്ദേഹത്തെക്കുറിച്ചൊന്നും അറിയാഞ്ഞിട്ടോ? എത്ര നാ
ശരി. നീ ഏതായാലും എഴുതിയിട്ടുള്ളതിനി മാറാതിരി
ക്കുന്നതാണ് നന്ന്. നിന്റെ ഹൃദയത്തെ അതെത്രമാത്രം
ശിച്ചുവെന്ന് അതദ്ദേഹത്തെ ശരിക്കു മനസ്സിലാക്കും. എ
നെയുമാകട്ടെ, നാളെ നിനക്കു വിണ്ടും അദ്ദേഹത്തിനെഴുതാമ
ജി
അങ്ങനെയാകട്ടെ, അങ്ങുന്നേ. അത് അങ്ങ നെ പറയുക
യാണെങ്കിൽ നാളെ
ഇന്നു രാത്രി നിനക്കെഴുതാം....
അതെ, അങ്ങ
ജി പോകുന്നു. അവൾ നടന്നു മറയുന്നതു നീരോ
സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അനന്ത
രം ഒരു നെടുവീപ്പോടുകൂടി ഇപ്പോൾ തനി
ക്കു കിട്ടിയ കത്തിൽ കണ്ണാടിക്കുന്നു. വാതി
ലിന്മേൽ വേറൊരു മുട്ട്
19<noinclude></noinclude>
jneobnbyqfgsmnkgpqgpk3jiwn2mgri
താൾ:Manasandaram (Changampuzha).pdf/26
106
82203
241820
2026-06-19T03:08:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ആരാണത്? ഫിറാക്കോ (വെളിയിൽ) നിന്റെ അമ്മയാണ്, മോനേ. ജാ വരൂ അമ്മ അകത്തേയ്ക്കു വരൂ! ഹിറോക്കോ പ്രവേശിച്ച ജീാവിനോടു തൊട്ട് ഒരു കസേരയിൽ ഇരിപ്പുറപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241820
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ആരാണത്?
ഫിറാക്കോ (വെളിയിൽ)
നിന്റെ അമ്മയാണ്, മോനേ.
ജാ
വരൂ അമ്മ അകത്തേയ്ക്കു വരൂ!
ഹിറോക്കോ പ്രവേശിച്ച ജീാവിനോടു തൊട്ട്
ഒരു കസേരയിൽ ഇരിപ്പുറപ്പിക്കുന്നു
എനിക്കു ചേട്ടൻ ഒരു കത്തു വന്നിട്ടുണ്ട്.
ഉവ്വോ? അവൻ എന്തു പറയുന്നു
ചേട്ടനു സുഖം തന്നെ. ഒരു കലാപ്രശനം കാണുവാനാ
യി പോവുകയുണ്ടായെന്നു സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഓരോ
രുത്തരെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചോദിക്കയും എല്ലാവ
ക്കും നന്മ നേരുകയും ചെയ്തിരിക്കുന്നു..
ഹിറോക്കോ
നിനക്കും അവനിങ്ങനെ കൂടെക്കൂടെ കത്തയച്ചു കൊണ്ടി
രിക്കുന്നതിൽ എനിക്കു വലിയ സന്തോഷമുണ്ട്. വളരെ അക
ലെ ഒരു വിദേശത്തിൽ താമസിക്കുമ്പോൾ സ്വന്തം വീടിനെ
ക്കുറിച്ച് അവൻ ഒട്ടേറെ ചിന്തിക്കുന്നു.
ജിയോ, എനിക്കു നിന്നോട് അല്പം ചിലതു സംസാരി
80<noinclude></noinclude>
key15g85vgsfmdgr4xr6ouasw4h0lw1
താൾ:Manasandaram (Changampuzha).pdf/27
106
82204
241821
2026-06-19T03:08:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം നിന്റെ അച്ഛനുമായി ഇന്നലെ അതിനെക്കുറിച്ചു ഞാ നാലോചന നടത്തി. രാത്രി നേരം വളരെ വൈകിയിട്ടു എജി നിന്റെ മുറി യിൽ വരാറുണ്ടെന്നും അവളുമായി ഓരോന്നു സംസാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241821
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
നിന്റെ അച്ഛനുമായി ഇന്നലെ അതിനെക്കുറിച്ചു ഞാ
നാലോചന നടത്തി.
രാത്രി നേരം വളരെ വൈകിയിട്ടു എജി നിന്റെ മുറി
യിൽ വരാറുണ്ടെന്നും അവളുമായി ഓരോന്നു സംസാരിച്ചുകൊ
ണ്ടു വളരെ സമയം നീ ചിലവഴിക്കാറുണ്ടെന്നും ഞാൻ മനസ്സി
ലാക്കുന്നു. വേലക്കാർ ഓരോന്നങ്ങനെ തമ്മിൽത്തമ്മിൽ ക
ശുകുശുക്കുകയാണ്. നീ സൂക്ഷിക്കണം; അതിനു വേണ്ട കരു
തലെടുക്കേണ്ടത് എന്റെ ആവശ്യമാണ്. ഒരുതരത്തിലുള്ള
അപവാദങ്ങളും ഉണ്ടായിക്കൂടാ
ജാ
അങ്ങനെ വല്ല അപവാദങ്ങളും ഉണ്ടായിട്ടുണ്ടോ?
തീർച്ചയായും; നിന്റെ പേരിൽ തെറ്റുണ്ടെന്നു ഞാൻ വി
ശ്വസിക്കുന്നില്ല. പക്ഷേ ഒന്നെനിക്കു നിശ്ചയമുണ്ട്; ഈ അ
പവാദങ്ങൾക്കെല്ലാം എന്തെങ്കിലും ഒരടിസ്ഥാനം കാണും. ഇ
തിനെക്കുറിച്ചു നിന്നോടു സംസാരിക്കേണ്ടിയിരിക്കുന്നതിൽ
എനിക്കു വെറുപ്പു തോന്നുന്നു; പക്ഷേ എന്തെങ്കിലും സംഭവി
ക്കുകയാണെങ്കിൽ പിന്നെ ഒരു പോംവഴിയുമില്ലാതായിത്തീ
ഓ, അതാണ് അമ്മ അമാക്കുന്നതെങ്കിൽ, എന്തിന്,
എല്ലാം ശരിയായ നിലയിൽത്തന്നെയാണ്.
21<noinclude></noinclude>
clko47kfgb5790rjk81l6vj4jv4bkdg
താൾ:Manasandaram (Changampuzha).pdf/28
106
82205
241822
2026-06-19T03:09:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം നിനക്കുറപ്പുണ്ടോ എല്ലാം ശരിയായ നിലയിൽത്തന്നെ തികച്ചും. നിങ്ങൾക്കു രണ്ടു പേക്കും ചെറുപ്പമാണ്. എന്താ സംഭ വിക്കുകയെന്നു പറയാൻ നിങ്ങൾക്കു സാദ്ധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241822
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
നിനക്കുറപ്പുണ്ടോ എല്ലാം ശരിയായ നിലയിൽത്തന്നെ
തികച്ചും.
നിങ്ങൾക്കു രണ്ടു പേക്കും ചെറുപ്പമാണ്. എന്താ സംഭ
വിക്കുകയെന്നു പറയാൻ നിങ്ങൾക്കു സാദ്ധ്യമല്ല. അതുകൊണ്ട്
ജിയെ ഞാൻ ഇവിടെനിന്നും പിരിച്ചയയ്ക്കാൻ പോവുക
അവളെ പിരിച്ചയയ്ക്കു യോ
അമ്മ അതു ചെയ്താൽ, അവൾ തീർച്ചയായും ഒരു മോഹി
' നിയാട്ടക്കാരിയായിത്തീരും.
അതെ, അവൾ അങ്ങനെ ആയിത്തീരുമെന്നും എനിക്കു
തോന്നുന്നു.
!
എന്നാൽ അവളെ പിരിച്ചയയ്ക്കുന്ന കായ്യത്തിൽ ഞാൻ
തടസ്സക്കാരനാണ്.
തടസ്സം പറഞ്ഞാൽ, സംശയത്തിനു നീ
അതിനു ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല.
28.
Digitized By Kerala Sahitya Akademi<noinclude></noinclude>
82i1khsc7lwtjaa5ftzgx4aqk2yerj6
241823
241822
2026-06-19T03:09:30Z
Manojk
804
241823
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
നിനക്കുറപ്പുണ്ടോ എല്ലാം ശരിയായ നിലയിൽത്തന്നെ
തികച്ചും.
നിങ്ങൾക്കു രണ്ടു പേക്കും ചെറുപ്പമാണ്. എന്താ സംഭ
വിക്കുകയെന്നു പറയാൻ നിങ്ങൾക്കു സാദ്ധ്യമല്ല. അതുകൊണ്ട്
ജിയെ ഞാൻ ഇവിടെനിന്നും പിരിച്ചയയ്ക്കാൻ പോവുക
അവളെ പിരിച്ചയയ്ക്കു യോ
അമ്മ അതു ചെയ്താൽ, അവൾ തീർച്ചയായും ഒരു മോഹി
' നിയാട്ടക്കാരിയായിത്തീരും.
അതെ, അവൾ അങ്ങനെ ആയിത്തീരുമെന്നും എനിക്കു
തോന്നുന്നു.
!
എന്നാൽ അവളെ പിരിച്ചയയ്ക്കുന്ന കായ്യത്തിൽ ഞാൻ
തടസ്സക്കാരനാണ്.
തടസ്സം പറഞ്ഞാൽ, സംശയത്തിനു നീ
അതിനു ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല.
28.<noinclude></noinclude>
p24guf612f1lcaycjnhgq5z2i6hy01m
താൾ:Manasandaram (Changampuzha).pdf/29
106
82206
241824
2026-06-19T03:09:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഈശ്വര! അപ്പോൾ, അതു പരമാമാണല്ലേ! ഉടൻ ത ന്നെ അവളെ പറഞ്ഞയയ്ക്കണം, തീർച്ച. നിനക്കതു കാണാം. (ഹിറോക്കോ രോഷാകുലയായി മുറി വിട്ടുപോ കാൻ തുടങ്ങുന്നു; പക്ഷേ ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241824
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഈശ്വര! അപ്പോൾ, അതു പരമാമാണല്ലേ! ഉടൻ ത
ന്നെ അവളെ പറഞ്ഞയയ്ക്കണം, തീർച്ച. നിനക്കതു കാണാം.
(ഹിറോക്കോ രോഷാകുലയായി മുറി വിട്ടുപോ
കാൻ തുടങ്ങുന്നു; പക്ഷേ ജീരോ തടയുന്നു
ഒരു മിനിട്ട്, അമ്മ.
നി
പറയുന്നതൊന്നും എനിക്കിനി കേൾക്കേണ്ട
മുറി വിട്ടുപോകുവാൻ വീണ്ടും ഉദ്യമിക്കുന്നു; പ
ക്ഷേ ജീരോ കൈത്തണ്ടിനു കടന്നു പിടികൂടി
തടുത്തു നിർത്തുന്നു)
അമ്മേ, അവളെ പിരിച്ചയയ്ക്കാനാണ് അമ്മയ്ക്കാഗ്രഹമ
ങ്കിൽ അങ്ങനെതന്നെയാകട്ടെ. ഞാൻ വിചാരിച്ചാൽ അതി
നു നിവൃത്തിയില്ല. അവളെ കണ്ട് കഴിയൂ എന്ന നിർബ്ബന്ധമൊ
ന്നും എനിക്കില്ല. പക്ഷേ ഒരു മോഹിനിയാട്ടക്കാരിപ്പെണ്ണി
ന്റെ ജീവിതത്തിലേയ്ക്ക് അവളെ തള്ളിവിടുന്ന കായ്യത്തിൽ
എനിക്കു വലിയ വിഷമമുണ്ട് . അങ്ങനെയൊരു ദുർവിധി
യിൽ നിന്നും ഒരുകാലത്ത് അമ്മയും അച്ഛനും അവളെ രക്ഷിച്ചു.
ആ കാരത്തിൽ ജി സദാ നിങ്ങളോടു നന്ദി കാണിക്കുന്നുമു
ണ്ട്. ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് അവളെ പണം കൊണ്ടു
സംരക്ഷിക്കാൻ സാധിക്കും.
എന്തിനും, ജീരാ, നീ കരയുകയാണോ
അപ്പോൾ ഈ കേൾവി പരമാമാണല്ലേ.
88<noinclude></noinclude>
1zsn71y7ilc5dxok190f8dq4ajkiaph
താൾ:Manasandaram (Changampuzha).pdf/30
106
82207
241825
2026-06-19T03:09:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം - ചുക്കുമില്ല. ഒരുപക്ഷേ പരമാമായിരിക്കാം; ഒരു പക്ഷേ അല്ലായി രിക്കാം രണ്ടുമാകാം. എങ്ങനെയായാലും അതിലൊന്നും ഒരു പക്ഷേ അവൾ ഒരു മോഹിനിയാട്ടക്കാരിയാവു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241825
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
-
ചുക്കുമില്ല.
ഒരുപക്ഷേ പരമാമായിരിക്കാം; ഒരു പക്ഷേ അല്ലായി
രിക്കാം രണ്ടുമാകാം. എങ്ങനെയായാലും അതിലൊന്നും ഒരു
പക്ഷേ അവൾ ഒരു മോഹിനിയാട്ടക്കാരിയാവു
ക! എനിക്കു തസ്യമാണ്. അവൾ ഒരു പത്നിയായിത്തീ
എനിക്കതസഹ്യമാണ്.
രുന്നതുവരെ അവളെ പരിശുദ്ധയായി സൂക്ഷിക്കണം.
അതങ്ങനെ ചെയ്യാമെന്നു ഞാൻ വിചാരിക്കുന്നു.
അവളെ കാണുകയോ അവളുമായി കത്തിടപാട
കൾ നടത്തുകയോ ചെയ്തുകൂടാ.
അവളെ ഭദ്രമായി കാത്തു സംരക്ഷിക്കുന്നപക്ഷം, അവളെ
കാണുകയോ അവളുമായി കത്തിടപാടു നടത്തുകയോ ചെയ്യുക
യില്ലെന്നു ഞാൻ വാക്കു പറയുന്നു.
- നിനക്കതിൽ നല്ല ഉറപ്പുണ്ടോ?
-
അമ്മ, അമ്മ എന്നെ സംശയിക്കുന്നോ? എന്നെ അമ്മ
വിശ്വാസമില്ലെന്നു ഞാൻ വിചാരിച്ചിരുന്നെങ്കിൽ എ
ന്റെ പ്രവൃത്തിയെക്കുറിച്ച് എനിക്കൊരു ചുക്കും തോന്നുകി
ല്ലായിരുന്നു.
ഞാൻ തീർച്ചയായും നിന്നെ വിശ്വസിക്കുന്നു. ഞാൻ ത
ച്ചയായും നിന്നെ വിശ്വസിക്കുന്നു. ഞാൻ ജിയെ ഇന്നു
പിരിച്ചുവിടും.<noinclude></noinclude>
hvpys4b269opb60dqjdz42gqnofpy9m
താൾ:Manasandaram (Changampuzha).pdf/31
106
82208
241826
2026-06-19T03:10:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം കൊള്ളാം, ആകട്ടെ; പക്ഷേ അവൾ ഇവിടം വിട്ടുപോ കുന്നതിനുമുൻപ് ഒരു പ്രാവശ്യം എനിക്കവളെ ഒന്നു കാണ mo. എന്റെ മുമ്പിൽ വെച്ചു നിനക്കവളെ കാണാം. വേണ്ട; അതു സാദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241826
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
കൊള്ളാം, ആകട്ടെ; പക്ഷേ അവൾ ഇവിടം വിട്ടുപോ
കുന്നതിനുമുൻപ് ഒരു പ്രാവശ്യം എനിക്കവളെ ഒന്നു കാണ
mo.
എന്റെ മുമ്പിൽ വെച്ചു നിനക്കവളെ കാണാം.
വേണ്ട; അതു സാദ്ധ്യമല്ല.
എന്നാൽ അവളെ കാണാൻ ഞാൻ നിന്നെ അനുവദി
ക്കുകയേ ഇല്ല.
വളരെ നന്നു! എന്നാൽ ഞാൻ അവളുമായി കത്തിട
പാടു നടത്തും.
നീയതിനൊരുമ്പെട്ടാൽ
ഫിറോക്കോ
അനുസരണയില്ലാത്ത കുട്ടി.
നാകും. അമ്മ, കായം പറഞ്ഞാൽ അമ്മ മനസ്സിലാവു
കയില്ല. ഇനിയും അമ്മയുടെ വർത്തമാനം കേട്ടു കൊണ്ടു നി
ന്നാൽ ഈ ഞാൻ തന്നെ കായം പറഞ്ഞാൽ മനസ്സിലാകാ
മീരാ പോകാൻ ഭാവിക്കുന്നു.
25<noinclude></noinclude>
kkdi9clx8zx8gce31snwama6fdewfl8
താൾ:Manasandaram (Changampuzha).pdf/32
106
82209
241827
2026-06-19T03:12:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ജിയെ കാണാൻ. നി നി എന്തിനാണ് നീ അവളെ കാണാൻ പോകുന്നതു ഒരു മോഹിനിയാട്ടക്കാരിയുടെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തുവാൻ പ്രാപ്തമായ വിധത്തിൽ ഞാൻ അവൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241827
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ജിയെ കാണാൻ.
നി നി എന്തിനാണ് നീ അവളെ കാണാൻ
പോകുന്നതു
ഒരു മോഹിനിയാട്ടക്കാരിയുടെ ജീവിതത്തിൽ നിന്നും
അകറ്റിനിർത്തുവാൻ പ്രാപ്തമായ വിധത്തിൽ
ഞാൻ അവൾക്കു ചില ഉപദേശങ്ങൾ കൊടുക്കാൻ പോവു
അത്രമാത്രമേ നിനക്ക് വളോടു പറയാനുള്ള വെങ്കിൽ നി
ഇതിവിടെ എന്റെ മുമ്പിൽ വെച്ച് ആകാമല്ലോ.
അയാൾ മണിയടിക്കുന്നു. നിമിഷത്തിനുള്ളിൽ
ജി പ്രവേശിക്കുന്നു.
എനിക്കു നിന്നോടല്ലം സംസാരിക്കാനുണ്ട്.
26<noinclude></noinclude>
d6t2n4zcks9k23vrm2qk6uda44yp2of
താൾ:Manasandaram (Changampuzha).pdf/33
106
82210
241828
2026-06-19T03:12:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എന്താണന്ന എന്റെ അമ്മ ഇവിടെ നില്ക്കുന്നുണ്ടെന്നു നീ കണക്കാ രണ്ട്. (ജി പുഞ്ചിരി തൂകുന്നു. ഹാ, നീയിപ്പോൾ പുഞ്ചി രിക്കൊള്ളുകയാണ്; എന്നാൽ എനിക്കു നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241828
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എന്താണന്ന
എന്റെ അമ്മ ഇവിടെ നില്ക്കുന്നുണ്ടെന്നു നീ കണക്കാ
രണ്ട്. (ജി പുഞ്ചിരി തൂകുന്നു. ഹാ, നീയിപ്പോൾ പുഞ്ചി
രിക്കൊള്ളുകയാണ്; എന്നാൽ എനിക്കു നിന്നോടു പറയാനു
. ആ ഒറ്റവാക്കു നിൻ പുഞ്ചിരിയെ കണ്ണീരാക്കി മാറും.
എന്തു
ഉദ്ദേശി
കാലാന്തരത്തിൽ നിനക്കായിരിക്കും വിജയമെന്ന് എ
അങ്ങനെ ആയില്ലെങ്കിൽ ഞാനായിരിക്കും
നിന്നോടു പ്രതികാരം ചെയ്യുന്ന ആൾ.
നിനക്കു ഭയം തോന്നുന്നോ? ഞാൻ പറയുന്നതു വെറും അ
സംബന്ധം പോലെയാണ് നിന്റെ ചെവികളിൽ മുഴങ്ങുന്ന
മെന്ന് എനിക്കറിയാം. എന്നിരുന്നാലും നീ ഈ പറയുന്നത്
എന്നും ഓണം. നീ ഒരു പണിയായിത്തീരുന്നതുവരെ
പരിശുദ്ധമായ ഒരു കന്യകയായിട്ടുവേണം ജീവിക്കാൻ. നി
പ്പോലെ സുന്ദരിയായ ഒരു പെൺകിടാവിന്റെ മുമ്പിൽ
പല പ്രലോഭനങ്ങളും ഉദിച്ചുയരാനിടയുണ്ട്. എന്നാൽ അ
27<noinclude></noinclude>
dxab3kdsiud16hnoc5iewio3guwjfgq
താൾ:Manasandaram (Changampuzha).pdf/34
106
82211
241829
2026-06-19T03:13:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം വ എല്ലാം നീ അതിക്രമിച്ചു കീഴടക്കണം. . അതാണ് നി ൻ കാര്യം. നീ അങ്ങനെ ചെയ്തില്ലെങ്കിൽ, ഒരിക്കലും ഞാൻ നിനക്കു മാപ്പു തരുന്നതല്ല. ഞാനിനിപ്പറയുന്നതു കേൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241829
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
വ
എല്ലാം
നീ അതിക്രമിച്ചു കീഴടക്കണം.
. അതാണ്
നി
ൻ കാര്യം. നീ അങ്ങനെ ചെയ്തില്ലെങ്കിൽ, ഒരിക്കലും
ഞാൻ നിനക്കു മാപ്പു തരുന്നതല്ല.
ഞാനിനിപ്പറയുന്നതു കേൾക്കുമ്പോൾ നീ അത്ഭുതം കൊ
ആ സംഭിച്ചുപോകും. പക്ഷേ, പരിഹാസ്യമായ ഒരു തെറി
ധാരണ എന്നേയും നിന്നെയും സംബന്ധിച്ചുണ്ടായിട്ടുണ്ട്.
എന്റെ അമ്മയ്ക്കാണെങ്കിൽ അക്കായത്തിൽ വലിയ മനഃശ
മായിരിക്കുന്നു. നാം കൂടെക്കൂടെ രാത്രി വളരെ വൈകിയിട്ട്
അസാനം കാണുകയും അധികനേരം സംസാരിക്കുകയും
ചെയ്യുന്നതിൽ നിന്നാണ് ഇതൊക്കെ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള
തു്. അതുകൊണ്ട്, ജി, എനിക്കിപ്പോൾ പറയേണ്ടതായി
വന്നിരിക്കുന്നു; ഇന്നുമുതൽ നീ........
ബാക്കി
സംഗതിയാണു നീ ഇന്നു തന്നെ ഇവിടം വി
-
ജി ആയ ഭരിതയായി കാണപ്പെടുന്നു.
നീ ഇനിയും ഇവിടെ താമസിച്ചാൽ നമുക്കെല്ലാവരും
വലിയ രസക്കേടിനിടയാകും.
28<noinclude></noinclude>
0kf279s1h0abi6anadl1fe9zer6b5t0
താൾ:Manasandaram (Changampuzha).pdf/35
106
82212
241830
2026-06-19T03:13:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം കരയാതിരിക്കു! നിനക്ക് ഇതിനേക്കാൾ സുഖമായി ക ഴിഞ്ഞു കൂടാം. ഞാൻ കായ്യങ്ങളെല്ലാം അമ്മയുമായി സംസാരി ച്ചുകഴിഞ്ഞു. നിനക്കു വിഷമിക്കേണ്ട യാതൊരാവശ്യവു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241830
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
കരയാതിരിക്കു! നിനക്ക് ഇതിനേക്കാൾ സുഖമായി ക
ഴിഞ്ഞു കൂടാം. ഞാൻ കായ്യങ്ങളെല്ലാം അമ്മയുമായി സംസാരി
ച്ചുകഴിഞ്ഞു. നിനക്കു വിഷമിക്കേണ്ട യാതൊരാവശ്യവുമില്ല.
ഒരു മോഹിനിയാട്ടക്കാരിയായി രണ്ട് ഘട്ടം ഒരിക്കലും നി
നക്കുണ്ടാവുകയില്ല. ഇതുപോലെ നാകം പിടിച്ച ഒരു വീട്ടിൽ
നിന്നൊഴിഞ്ഞ കന്നിരിക്കുമ്പോൾ നിനക്ക് അധികമധികം ഉ
ലാസം തോന്നും. പഠിക്കാനോ, കുളിക്കാനോ, അല്ലെങ്കിൽ
നിന്റെ ഇഷ്ടം പോലെ എന്തുതന്നെ ചെയ്യുവാനോ
നിനക്കു
സാധിക്കും. ഒരു നല്ല ഭാഷയും മാതാവുമായിത്തീരുന്നതിനു പ
റിയ സ്വഭാവഘടന സ്വയം നിന്നിൽ നിമ്മിക്കുവാൻ നിന
ക കഴിവുകിട്ടും. പക്ഷേ, നാം തമ്മിൽ കിടപാടു നടത്തു
വാൻ അനുവാദമില്ല. ക്ലേശിക്കാതിരി. എല്ലാക്കായവും എനി
ക്കി വിട്ടുതന്ന്. അമ്മ നിന്നെ ശരിയായി സംരക്ഷിച്ച
കൊള്ളാമെന്ന് എനിക്കു വാക്കു തന്നിട്ടുണ്ട്.
6018
കാ
നീ തുടന്നിങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ അവരെന്നെ
സംശയിക്കും. അതും പോട്ടെ. ഇവിടെയിപ്പോൾ ഇ
നെന്തിരിക്കുന്നു! നീ ഞങ്ങളെ വിട്ടുപിരിയുകയാണ്. പക്ഷേ
ഒന്നാലോചിച്ചു നോക്ക്, നമ്മുടെ ഇന്നത്തെ സ്ഥിതിയെന്താ
ണ്. എന്റെ അച്ഛന് ആരേയും ബഹുമാനമില്ല. കായം
കടക്കാത്ത പ്രകൃതക്കാരിയാണ് എ
എന്റെ അമ്മ ഞാനാണെങ്കിൽ സദാ നിന്നെക്കൊണ്ടു പിടിപ്പ
പണിയെടുക്കുന്നു; മറ്റു വേലക്കാരാണെങ്കിൽ തുടർച്ചയാ
യി നിന്നെ ശല്യപ്പെടുത്തുന്നവരാണ്. എന്തിന്, നിന്നെ ഇ
29<noinclude></noinclude>
66cniy4tzqekgdzyfqa0vdldbedz6x3
താൾ:Manasandaram (Changampuzha).pdf/36
106
82213
241831
2026-06-19T03:13:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം വിടെ നിന്നു പിരിച്ചയയ്ക്കുന്നതിൽ ഞാൻ കാരണക്കാരനായ തിനും നീ എന്നോടു നന്ദിപറയണം. ml നിന്നെക്കൊണ്ടു ഞാൻ ഒട്ടേറെ പണിയെടുപ്പിച്ചു; നീ യാകട്ടെ നിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241831
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
വിടെ നിന്നു പിരിച്ചയയ്ക്കുന്നതിൽ ഞാൻ കാരണക്കാരനായ
തിനും നീ എന്നോടു നന്ദിപറയണം.
ml
നിന്നെക്കൊണ്ടു ഞാൻ ഒട്ടേറെ പണിയെടുപ്പിച്ചു; നീ
യാകട്ടെ നിന്റെ ജോലികളെല്ലാം ഭംഗിയായി നിർവ്വഹിക്കുക
ചെയ്തു - ഇനി നിന്റെ സ്ഥാനത്തു വരുന്ന ആക്കുംതന്നെ
തൃപ്തികരമായ വിധത്തിൽ ചെയ്യാൻ സാധിക്കാത്തവിധം അത്ര
ഭംഗിയായി നീ നിന്റെ ജോലികൾ നടത്തിയിരുന്നു. അതല
മായ നിന്റെ സേവനത്തിനു ഒരു ചെറിയ പ്രതിഫലം നിന
ക് നൽകുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ആട്ടെ, ഇപ്പോഴാണ്
കാത്തത് ഞാൻ നിന്റെ കൈയിൽ തന്നെ ആ ചേട്ടനുള്ള
കത്തു നീ തപാലിലിട്ടോ?
ഉറങ്ങുന്നു, ഞാനതു തപ്പാലിൽ ഇട്ടു.
ശരി, നന്നായി. നീ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്ന
അകനാളായല്ലോ നീ ഇവിടെ
താമസിച്ചുതുടങ്ങിയിട്ടു്. (ഫിറോക്കോവിനോട് അമ്മേ, എ
ൻറെ മുൻപിൽ വെച്ച് അമ്മ അവൾക്കു വാക്കു കൊടുക്കാമോ
അവളെ അമ്മ സംരക്ഷിച്ചു കൊള്ളാമെന്ന്?
ആകാം ഞാൻ വാക്കു കൊടുക്കുന്നു. ജിയോട്) ഒരു
മോഹിനിയാട്ടക്കാരിയാക്കുന്നതിലേയും നിന്നെ വില്ലേ ണ്ടിവ
രുന്ന പരിതാപകരമായ നില നിന്റെ കുടുംബത്തിനു് എ
എന്നെങ്കിലും വന്നു വന്നാൽ, നീ എന്റെ അടുത്തുവാ, ഞാൻ
80<noinclude></noinclude>
gleu56i32t52s9u0vz9ltssgz4of3jl
താൾ:Manasandaram (Changampuzha).pdf/37
106
82214
241832
2026-06-19T03:13:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്ത നിന്നെ സഹായിക്കാം. ഏറെക്കാലമായി നീ ഞങ്ങളൊന്ന താമസിച്ചവളാണ്; ഒരു സ്നേഹിതയെപ്പോലെയാണ് ഞാൻ നിന്നെ പരിഗണിക്കുന്നത്; അതുകൊണ്ടു യാതൊരു സ കോചവും പരിഭ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241832
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്ത
നിന്നെ സഹായിക്കാം. ഏറെക്കാലമായി നീ ഞങ്ങളൊന്ന
താമസിച്ചവളാണ്; ഒരു സ്നേഹിതയെപ്പോലെയാണ്
ഞാൻ നിന്നെ പരിഗണിക്കുന്നത്; അതുകൊണ്ടു യാതൊരു സ
കോചവും പരിഭ്രമവും വേണ്ട. എപ്പോൾ നിനക്കു പണത്തി
നാവശ്യം നേരിടുന്നു, അപ്പോൾ ഇങ്ങു വന്നുകൊള്ളുക; എ
ൻ സ്വന്തം സമ്പാദ്യത്തിൽ നിന്നാണെടുക്കേണ്ടിവരുന്നതെ
ങ്കിൽപ്പോലും ഞാൻ നിനക്കു പണം തരാം.
തീർച്ചയായും ഞാൻ, കൊച്ചമ്മ, കൊച്ചമ്മയുടെ കാരുണ
ക്കുറിച്ചോക്കും.
ജിയോ പറയുന്നപോലെ നി ഒരു നല്ല സ്ത്രീയായി വള
വാണം
രണം.
തീച്ചയായും, കൊച്ചമ്മ
നീ കല്യാണം കഴിച്ചുകഴിഞ്ഞു ഞങ്ങളെ കാണാൻ വ
കൊച്ചമ്മയോടു ഞാൻ വളരെ നന്ദി പറയുന്നു.
നീ നല്ലനിലയ്ക്കും പെരുമാറിപ്പോന്നാൽ എനിക്കു നിശ്ച
യമുണ്ട് നിനക്കൊരു വിഷമവും ഉണ്ടാവുകയില്ല. ഒരു നല്ല
ത്താവിനെ കിട്ടാൻ മൂന്നോ നാലോ കൊല്ലത്തിനുള്ളിൽ നീ
നിന്റെ തലമുടി ചീകിക്കെട്ടുന്ന രീതിക്കു മാറ്റം വരുത്തുകയും,
നിന്റെ കുഞ്ഞിനോടൊന്നിച്ചു ഞങ്ങളെ കാണാനിവിടെ വ
രികയും ചെയ്യും.
81<noinclude></noinclude>
jt3muu0tnbr89tov7p9pdiyfbgz9l9c
താൾ:Manasandaram (Changampuzha).pdf/38
106
82215
241833
2026-06-19T03:14:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഇവർ ഇരുവരും ഇങ്ങനെ സംസാരിച്ചുകൊണ്ടു നിൽക്ക്, ആരുടേയും ശ്രദ്ധയിൽ പെടാതെ ഒരു തുണ്ടുകടലാസ്സിൽ ജിയോ എന്തോ ചില തു കുത്തിക്കുറിക്കുന്നു. ഈ കടലാസ്സുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241833
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഇവർ ഇരുവരും ഇങ്ങനെ സംസാരിച്ചുകൊണ്ടു
നിൽക്ക്, ആരുടേയും ശ്രദ്ധയിൽ പെടാതെ
ഒരു തുണ്ടുകടലാസ്സിൽ ജിയോ എന്തോ ചില
തു കുത്തിക്കുറിക്കുന്നു. ഈ കടലാസ്സുതുണ്ട് അ
യാൾ ഒരു പുസ്തകത്തിനുള്ളിൽ വെച്ച്, പു
കം അതിന്റെ ചട്ടക്കൂടിലേയ്ക്കും തള്ളിയിട്ട്,
ജിയുടെ കൈയിലേയും കൊടുക്കുന്നു
നിന്റെ സേവനങ്ങളെക്കുറിച്ച് എനിക്കുള്ള അഭിനന്ദ
നത്തിന്റെ ഒരു ചെറിയ ചിഹ്നമാണിത്. ഒരു സ്മാരകമായി
നീയിതെടുത്തു കൊള്ളക
അങ്ങളും നന്ദിപറയുന്നു, അങ്ങുന്നേ
പരമാർത്ഥത്തിൽ ഇപ്പോഴും കണ്ണീരൊഴുക്കിക്കൊ
ണ്ടാണവളുടെ നിലയെങ്കിലും അവൾ വളരെ
വണക്കത്തോടുകൂടി തലകുനിക്കുന്നു
ജാ
ശരി, അമ്മ, എല്ലാം കഴിഞ്ഞു. ഞാൻ എന്റെ വാക്കു
പരിപാലിച്ചു. ഇനി അമ്മ അമ്മയുടെ വാക്കു പാലിക്കണം.
(ജിയോട്) എന്നാലങ്ങനെയാട്ടെ, ജി, നമസ്ക്കാരം നി
നക്കു ഞാൻ സർവ്വനന്മകളും നേരുന്നു. എപ്പോഴെങ്കിലും ഇവി
ടെ അടുത്തെങ്ങാൻ വന്നാൽ, നമുക്കിവക്കും അന്യോന്യം കാ
ണാൻ സാദ്ധ്യമല്ലെങ്കിലും, ഇവിടെ കയറിയിട്ടേ നീ പോ
ഹിറോക്കോ
നിശ്ചയമായും. വല്ലപ്പോഴുമൊരിക്കൽ നിങ്ങൾ അനാ
കാണുന്ന കായം ഞാനത്ര സാരമാക്കുന്നില്ല. പക്ഷേ, എ
32<noinclude></noinclude>
5402awzm1sbq7loh3bh60f70u3eoder
താൾ:Manasandaram (Changampuzha).pdf/39
106
82216
241834
2026-06-19T03:14:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ചെയ്യാം, ജനങ്ങളുടെ അപവാദമാണ് ഈ ഉപദ്രവമൊ ക്കെ ഉണ്ടാക്കുന്നത്. വന്ന, ജി, നമുക്കിനി പോകാം........ ജി നമിച്ചിട്ട്, ഉദ്ദേശത്തോടുകൂടി ജീനോവി ൻറ മുഖത്തേ നോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241834
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ചെയ്യാം, ജനങ്ങളുടെ അപവാദമാണ് ഈ ഉപദ്രവമൊ
ക്കെ ഉണ്ടാക്കുന്നത്. വന്ന, ജി, നമുക്കിനി പോകാം........
ജി നമിച്ചിട്ട്, ഉദ്ദേശത്തോടുകൂടി ജീനോവി
ൻറ മുഖത്തേ നോക്കുകയും
അനന്തരം
ഹിറോക്കോ ഒന്നിച്ചു വെളിയിലേയ്ക്കിറങ്ങി
പോവുകയും ചെയ്യുന്നു.
അവളുടെ പുറകെ കണ്ണയയ്ക്കുന്നു. അനന്തരം
കരഞ്ഞു കൊണ്ടു മേശപ്പുറത്തു വീഴുന്നു.
നേരം കഴിഞ്ഞു വാതിൽക്കൽ ഒരു മുട്ട്.
രോ അയാളുടെ കണ്ണുകൾ തുടയ്ക്കുന്നു
അകത്തു വരാം.
വേറൊരു വേലക്കാരി പ്രവേശിക്കുന്നു
വേലക്കാരി
മിസ്റ്റർ ഒയാഷി ഇവിടെ വന്നിട്ടുണ്ട്, അങ്ങുന്നേ.
ഓഹോ, അങ്ങനെയോ?
വേലക്കാരി വെളിയിലേയ്ക്കു പോകുന്നു. ജീാ എ
ഴുനേറ്റ് ഒരു കണ്ണാടിയിൽ നോക്കിയിട്ടു മുറി
യിൽ നിന്നു പുറത്തേയ്ക്ക് അവളെ അനുഗമി
സ്റ്റർ
ഒരു നിമിഷത്തിനുള്ളിൽ അയാൾ മി
യാഷിയുമൊന്നിച്ചു മടങ്ങിയെത്തു
ന്നു. അവർ ഇരിക്കുന്നു
ബാഷി
ആട്ടെ, എന്തെല്ലാമുണ്ട്, വിശേഷങ്ങൾ?
88<noinclude></noinclude>
ks310w8q43gqxog5yg6326hv7c11udt
താൾ:Manasandaram (Changampuzha).pdf/40
106
82217
241835
2026-06-19T03:14:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ജാ തനിക്കു വല്ലതും അറിവുണ്ടോ? ഒയാഷി പുതിയത് ഒന്നുമില്ല. എനിക്കറിവുണ്ട്. ഒയാഷി എന്താ? ശരി,........ നല്ല വർത്തമാനം വല്ലതുമാണോ അത് ? അതു നല്ലതോ ചീത്തയോ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241835
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ജാ
തനിക്കു വല്ലതും അറിവുണ്ടോ?
ഒയാഷി
പുതിയത് ഒന്നുമില്ല.
എനിക്കറിവുണ്ട്.
ഒയാഷി
എന്താ?
ശരി,........
നല്ല വർത്തമാനം വല്ലതുമാണോ അത് ?
അതു നല്ലതോ ചീത്തയോ എന്നും എനിക്കു നിശ്ചയമില്ല.
ഒയാഷി
എന്തിനെക്കുറിച്ചാണിതൊക്കെ
ജിയോ
ഒരു പ്രത്യേകസംഗതി. ഞാൻ മുൻപുതന്നെ ഒരുദിവസം
തന്നോട് അതിനെക്കുറിച്ചു പറയാൻ പോയതാണ്. പക്ഷേ,
ഞാനതു ചെയ്തില്ല.
ബാഷി
താനെന്താണുദ്ദേശിക്കുന്നതെന്നും ഏതാണ്ട് എനിഹി
ക്കാൻ കഴിയുമെന്നു തോന്നുന്നു.
അതിൽ പകുതി ഏതാണ്ടു തനിക്ക് ഊഹിക്കാൻ കഴി
ഒയാഷി
പകുതി എന്നാണ് താൻ പറയുന്ന
84<noinclude></noinclude>
s6adfex7uibm894py805u73kfxcfal1
താൾ:Manasandaram (Changampuzha).pdf/41
106
82218
241836
2026-06-19T03:15:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അതെ ഞാൻ ജിയെ സ്നേഹിക്കുന്നുണ്ടെന്നു മിക്കവാ റും താൻ ഊഹിച്ചിരിക്കും. ഒാഷി ഉ; ഞാനത് ഊഹിക്കയുണ്ടായി. അവളെ സ്നേഹിക്കാൻ എനിക്ക് ഒരവകാശവുമില്ലെന്ന്,...' താൾ സൃഷ്ടിച്ചിരിക്കുന്നു
241836
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അതെ ഞാൻ ജിയെ സ്നേഹിക്കുന്നുണ്ടെന്നു മിക്കവാ
റും താൻ ഊഹിച്ചിരിക്കും.
ഒാഷി
ഉ; ഞാനത് ഊഹിക്കയുണ്ടായി.
അവളെ സ്നേഹിക്കാൻ എനിക്ക് ഒരവകാശവുമില്ലെന്ന്,
പക്ഷേ, തനിക്കറിഞ്ഞുകൂടാ.
ണവും.
എനിക്കറിയാമെന്നു തോന്നുന്നു. അതും അതിന്റെ കാര
തനിക്കറിയാമോ?
ഒയാഷി
കാരണം സ്ഥിതി വ്യത്യാസമാണ്.
യി. ലവലേശമില്ല. അതായിരുന്നു കാരണമെങ്കിൽ,
സംഗതികൾ യാതൊരു പ്രയാസവുമില്ലാതെ നടന്നേനെ.
ഒയാഷി
എന്നാൽ പിന്നെ ഒരു യാഷിയെ കല്യാണം കഴിക്കാൻ
പോവുകയാണവൾ.
ഒരു ജാപ്പാനീസ് കുടുംബത്തിൽ ആണില്ലാതെവന്നാൽ, കുടുംബ
നാമധേയം നിലനിർത്തുവാൻ വേണ്ടി ഒരാളെ ദത്തുപുത്രനായി കുടുംബ
ത്തിലേയ്ക്കു സ്വീകരിക്കുകയും, മൂത്തമകൾ അയാളെ വിവാഹം കഴി
ക്കേണ്ടിവരികയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാൾ അയാളുടെ സ്വ
ന്തം കുടുംബാർ ഉപേക്ഷിച്ചു മായയുടെ കുടുംബം സ്വീകരിക്ക
പതിവ്. ഇപ്രകാരം വിവാഹം കഴിക്കുന്ന ഏതൊരാളും
U
യാഷി' എന്ന അഭിജ്ഞയാലാണ് അറിയപ്പെടുന്നത്.
85<noinclude></noinclude>
07e2au4mu8ighkbsfbydhgbafz20tqi
താൾ:Manasandaram (Changampuzha).pdf/42
106
82219
241837
2026-06-19T03:15:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം തനിക്കു വീണ്ടും തെറ്റുപറ്റി. എന്നാൽപ്പിന്നെ ജി വേറെ ആരെയെങ്കിലും സ്നേഹി ന്നത്? അതാണ് യഥാർത്ഥ സംഗതി. ഒയാഷി അതു ഭയങ്കരം തന്നെ; എന്താ അല്ലേ ? അതിനേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241837
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
തനിക്കു വീണ്ടും തെറ്റുപറ്റി.
എന്നാൽപ്പിന്നെ ജി വേറെ ആരെയെങ്കിലും സ്നേഹി
ന്നത്?
അതാണ് യഥാർത്ഥ സംഗതി.
ഒയാഷി
അതു ഭയങ്കരം തന്നെ; എന്താ അല്ലേ ?
അതിനേക്കാൾ ഭയങ്കരമാണത്.
ഒയാഷി
എന്നു വെച്ചാൽ? താൻ
ഞാനമാക്കുന്നതിതാണ്: അവരിൽ ഓരോ ആളും
എന്നെ അതിഗാഢമായി വിശ്വസിക്കുന്നു. ഞാൻ അവരെ
ഹൃദയപൂർവ്വം സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം.
എത്ര പരിതാപകരം
ബാഷി
അതിനെ പരിതാപകരമെന്നോ, അ അല്ലെങ്കിൽ തനിക്കി
മമുള്ള മറ്റെന്തെങ്കിലുമെന്നോ വിളിച്ചുകൊള്ളൂ; പക്ഷേ, അതി
നേക്കാളെല്ലാം വഷളായിട്ടുള്ള എന്തോ ഒന്നാണ്.
ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവളോട് ഉദാസീനഭാവം
അഭിനയിക്കേണ്ടിവരിക
ഞാൻ
86<noinclude></noinclude>
i7t8y5z16ahnyq5pidopebzox1w036r
താൾ:Manasandaram (Changampuzha).pdf/43
106
82220
241838
2026-06-19T03:15:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ആരാണാ അയാൾ സാമാന്യം നല്ല ഒരുത്തനാണോ? എന്റെ ആത്മാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഒരാളാണ് മനുഷ്യൻ എന്ന് എനിക്കു പറയേണ്ടിയിരിക്കുന്നു. എന്റെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241838
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ആരാണാ അയാൾ സാമാന്യം നല്ല ഒരുത്തനാണോ?
എന്റെ ആത്മാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന
ഒരാളാണ് മനുഷ്യൻ എന്ന് എനിക്കു പറയേണ്ടിയിരിക്കുന്നു.
എന്റെ സ്വന്തം ചേട്ടൻ തന്നെ
യാഷി
ഇത് അതിഭയങ്കരമല്ലേ? ചേട്ടൻ അവളെ സ്നേഹിക്കുന്നു
എന്ന സംഗതി എന്നോടു സമ്മതിക്കുന്നതിനുമുൻപുതന്നെ
ജിയെ ഞാൻ സ്നേഹിച്ചിരുന്നു. ഞാൻ ചേട്ടനെ വാ
വത്തിൽ ഭയപ്പെട്ടു.
എന്തെന്നാൽ അദ്ദേഹം എന്റെ എതി
രാളിയാണെന്ന ബോധം എനിക്കുണ്ടായി. ചേട്ടൻ വിദേശ
ങ്ങളിലേയ്ക്കു പോവുകയാണെന്നു കേട്ടപ്പോൾ എന്റെ മനസ്സാ
ക്ഷിക്കു പരുക്കു തട്ടിയെങ്കിലും ഞാൻ വളരെ സന്തുഷ്ടനായി.
വഴിയിൽ നിന്നും അദ്ദേഹം
അദ്ദേഹം ഒഴിഞ്ഞകലുന്നതോടുകൂടി ജി
എൻ സ്വന്തമായിത്തീരുമെന്നു ഞാൻ കരുതി. അദ്ദേഹം
ഇവിടം വിട്ടു പോകുവാൻ ഞാൻ ഉൽക്കണ്ഠയോടുകൂടി കാത്തിരു
ഒടുവിൽ പോകുവാൻ തന്നെ അദ്ദേഹം ഖണ്ഡിതമായി
തീരുമാനിച്ചുറച്ച ആ രാത്രി ഞാൻ നന്നായാക്കുന്നു. നല്ല
നിലാവുള്ള ഒരു രാത്രിയായിരുന്നു അത്. അദ്ദേഹം എന്റെ
മുറിയിൽ വന്നു ഞാൻ അദ്ദേഹത്തിന് ഒരുപകാരം ചെയ്യണമെ
ന്നാവശ്യപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്നു ഞാൻ അദ്ദേഹ
ത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞാൻ വിശ
ളിലേയ്ക്കു യാത്രയാണെന്നു താനറിഞ്ഞാ അദ്ദേഹത്തിനു
സംഗീതത്തിലുള്ള അതിര് താലയത്തെക്കുറിച്ചും, മഹാഗാ
കന്മാരായ സായ, കലിക, പാദ് വി തുടങ്ങിയ
87<noinclude></noinclude>
pk7n7svf79ifncb1l5utk5y574263g5
താൾ:Manasandaram (Changampuzha).pdf/44
106
82221
241839
2026-06-19T03:15:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം വരുടെ ഗാനാലാപം കേൾക്കുന്നതിൽ അദ്ദേഹത്തിനു വലിയ ആശയുണ്ടെന്നും അതിനാൽ തന്റെ ആഗ്രഹസാദ്ധ്യത്തിനായി അദ്ദേഹം വിദേശങ്ങളിലേക്കു പോകുവാൻ ഉദ്ദേശിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241839
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
വരുടെ ഗാനാലാപം കേൾക്കുന്നതിൽ അദ്ദേഹത്തിനു വലിയ
ആശയുണ്ടെന്നും അതിനാൽ തന്റെ ആഗ്രഹസാദ്ധ്യത്തിനായി
അദ്ദേഹം വിദേശങ്ങളിലേക്കു പോകുവാൻ ഉദ്ദേശിക്കുന്നുണ്ട
ന്നുമുള്ളതിനെക്കുറിച്ചും ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അ
പക്ഷേ, അദ്ദേഹം പറഞ്ഞത് അതദ്ദേ
ഹത്തിന്റെ ഉപായത്തിലുള്ള ഒരാഴികഴിവുമാത്രമാണെന്നാ
ണ് ഇവിടെ താമസിക്കുവാൻ GOO തോന്നുന്നതാണത്രേ
അദ്ദേഹത്തിന്റെ യാത്രയുടെ യഥാർത്ഥകാരണം. ഇതെന്നെ
വിസ്മയാധീനനാക്കി.
ദ്ദേഹത്തോടു പറഞ്ഞു.
ഞാൻ
അദ്ദേഹത്തോടു ചോദിച്ചു. ആദ്യം അദ്ദേഹത്തിന്നു
അമ്പരപ്പുണ്ടായി. പക്ഷേ ഒടുവിൽ കേട്ടോ, ചേട്ടൻ എന്നെ
തികച്ചും വിശ്വസിച്ചിരുന്നു താൻ വിശ്വസിക്കുന്നതിന
ക്കാൾ കൂടുതലായി അദ്ദേഹം പറഞ്ഞു: ഒന്നോ രണ്ടോ മാ
സംകൂടി ഞാൻ ഇവിടെ താമസിക്കുന്നപക്ഷം, ജിയുടെ ജീ
ചിത്രത്തിൽ ശോകമയമായ ഒരു പരിണാമത്തിനു ഞാൻ മൂലം
ഞങ്ങൾ പരസ്പരം ഗാഢമായി സ്നേഹിക്കു
6
ഒന്നിച്ചിരിക്കാൻ ഞങ്ങൾക്കു ഞങ്ങളെത്തന്നെ വിശ്വാ
സമില്ല. ഏതു നിമിഷത്തിലും വല്ലതും സംഭവിച്ചേക്കാം. അ
വൾ ഗഭിണിയായിത്തീരുകയും അച്ഛനും അമ്മയും ഞങ്ങളുടെ
വിവാഹത്തിനു സമ്മതിക്കാതിരിക്കുകയും ചെയ്തയാണെങ്കിൽ
അവർ ഒരിക്കലും സമ്മതിക്കില്ലെന്നും എനിക്കറിയാം) എനി
അവളെ സംരക്ഷിച്ചുകൊണ്ടുപോകുവാൻ സാദ്ധ്യമല്ല; എന്തുകൊ
എന്നാൽ, എനിക്കു തന്നെ പരിശീലനം സിദ്ധിച്ചിട്ടില്ല സ
ന്തം കാലിൽ നിന്നു ജീവിക്കുവാൻ. അതു ഞങ്ങൾ രണ്ടുപേരു
ടേയും ദുരന്തത്തിനിടയാക്കും. അതിനെക്കുറിച്ചാണ് എനി
മൂന്നു കൊല്ലക്കാലം ഞാൻ ഇവിടെ നിന്നു
ആ കാലഘട്ടത്തിന്റെ
കാടിപ്പോകുന്നതും അതുകൊണ്ടാണ്.
88<noinclude></noinclude>
qnt5wcs4yrcvwbpilfs6ecog6yibf2r
താൾ:Manasandaram (Changampuzha).pdf/45
106
82222
241840
2026-06-19T03:15:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അവസാനത്തോടുകൂടി എനിക്കു മുപ്പതു വയസ്സു തികയും; പി ന്നെ നിയമപരമായ രീതിയിൽ എനിക്കവളെ വിവാഹം കഴ ക്കാൻ സാധിക്കും. ജി ഇപ്പോഴും നന്നെ ചെറുപ്പമാണ്. ഈ മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241840
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അവസാനത്തോടുകൂടി എനിക്കു മുപ്പതു വയസ്സു തികയും; പി
ന്നെ നിയമപരമായ രീതിയിൽ എനിക്കവളെ വിവാഹം കഴ
ക്കാൻ സാധിക്കും. ജി ഇപ്പോഴും നന്നെ ചെറുപ്പമാണ്.
ഈ മൂന്നു കൊല്ലക്കാലത്തിനുള്ളിൽ സ്വന്തമായി ഒരു ജീവിത
മാറ്റം സ്വീകരിക്കാൻ ഞാൻ സ്വയം പരിശീലനം നടത്തും.
എന്തുകൊണ്ടാണ് ഞാൻ വിദേശങ്ങളിലേയ്ക്കു പോകുന്നതെ
ന്നും ഇപ്പോൾ നിനക്കു മനസ്സിലായിക്കാണും.
സംസാരം
നിത്തിയതോടുകൂടി, സ്വന്തം വികാരങ്ങളുടെ തള്ളിച്ചയിൽ
അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി. എനിക്കും അദ്ദേഹത്തോ
ടൊപ്പം കരച്ചിൽ വന്നു. പക്ഷേ അദ്ദേഹത്തോടുള്ള സഹതാ
പത്തിൽനിന്നായിരുന്നില്ല എനിക്കു കണ്ണീർ പൊടിഞ്ഞത്.
നേരെമറിച്ച് എനിക്ക് എന്റെ പേരിൽത്തന്നെ തോന്നിയ
അനുകമ്പ കൊണ്ടാണ്. അനന്തരം അദ്ദേഹം ജിയെ സൂ
ക്ഷിച്ചുകൊള്ളണമെന്നു പറഞ്ഞ് എന്നെ ഭരമേല്പിച്ചു. താൻ
നേരിട്ടവൾക്കു കത്തുകൾ അയയ്ക്കാൻ മുതിരുന്നില്ലെന്നും അദ്ദേ
ഹം എന്നോടു പറഞ്ഞു. ഒരു മദ്ധ്യസ്ഥന്റെ നിലയിൽ ഞാൻ
പ്രവത്തിക്കണമായിരുന്നു. ഞാൻ അങ്ങനെതന്നെ സമ്മതി
അദ്ദേഹം എന്നോടു നന്ദി പറഞ്ഞു; അതെ, തീച്ചയായും
എനിക്കു നിഷ്പ്രയാസം നിർവ്വഹിക്കാവുന്ന ഒരു കായമാണ് തെ
ന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ, ഞാനാ
കട്ട അവരുടെ പ്രേമം എത്രമാത്രം ആനന്ദപ്രദവും ഗാഢവും
പരിശുദ്ധവും സുന്ദരവുമാണെന്നു കണ്ടറിഞ്ഞു; ഒടുവിൽ അവ
രുടെ പ്രേമത്തിനായി എന്റെ സ്വാത്ഥാഭിലാഷം പരിത്യജി
ക്കണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ ഒരു താ
ഗംചെയ്യാൻ എനിക്കു സന്തോഷം തോന്നി. അതുമുതൽ അ
വളെ സ്നേഹിക്കുന്നത് ഒരു പാപമാണെന്ന വിചാരം എന്റെ
ഹൃദയത്തിൽ കടന്നുകൂടി. എന്നിരുന്നാലും എനിക്കതിന്റെ
89<noinclude></noinclude>
1wb43d4f91m19vb9tmphr5lu59r3cnx
താൾ:Manasandaram (Changampuzha).pdf/46
106
82223
241841
2026-06-19T03:16:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം പ്രാണയെ നിശ്ശേഷം അടക്കിനിർത്താൻ സാധിച്ചില്ല. വളിൽനിന്നു വേർപിരിഞ്ഞു വിദേശങ്ങളിൽ ചുറ്റിത്തിരിയു ആ ചേട്ടന്റെ വിയോഗദുഃഖത്തേക്കാൾ നൂറിരട്ടി സങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241841
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
പ്രാണയെ നിശ്ശേഷം അടക്കിനിർത്താൻ സാധിച്ചില്ല.
വളിൽനിന്നു വേർപിരിഞ്ഞു വിദേശങ്ങളിൽ ചുറ്റിത്തിരിയു
ആ ചേട്ടന്റെ വിയോഗദുഃഖത്തേക്കാൾ നൂറിരട്ടി സങ്കടകരമാ
യിരുന്നു ഒരു കാലത്തും അവൾ എന്റെ സ്വന്തമായിത്തീരില്ല
ന്നുള്ള ബോധം,
ഒയാഷി
ഞങ്ങൾ രണ്ടു
ഇതാ ഇപ്പോൾ എന്റെ അമ്മ ഇവിടെ നിന്നിറങ്ങിപ്പോ
യതേയുള്ളു; അമ്മ എന്നോടു പറയുകയാണ് എൻറയും ജി
യുടേയും പേരുകൾതമ്മിൽ കൂട്ടിച്ചേർത്തു വേലക്കാർ പല അപ
വാദങ്ങളും പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നു.
പേരും ഏറെനേരം ഒന്നിച്ചിരുന്നു സംസാരിക്കുന്നതാണ
അതിനു കാരണം. അമ്മതന്നെ ഞങ്ങളിൽ വലിയ സംശ
മുണ്ടു്. പക്ഷേ, ഞങ്ങളെ അങ്ങനെ സംശയിക്കുന്നതു തിക
സ്വാഭാവികമാണ്; അതുകൊണ്ടാണ് കൂടുതൽ വിഷമം.
ഞങ്ങൾ ജിയെ പിരിച്ചുവിടുകയാണ്.
ബാഷി
അവളുടെ സമീപം വത്തിക്കുന്നത് എന്നെസ്സംബന്ധിച്ചി
ടത്തോളം ആപരമാണ്. എന്നാൽ അവൾ ഇവിടെ നി
ന്നു പോയിക്കഴിഞ്ഞാൽ അത്യന്തവിരസമായ ഒരേകാന്തതയാ
യിരിക്കും എന്നെ വലയം ചെയ്യുക. ജിയെ ഇവിടെ വിട്ടു
വിദേശത്തേയ്ക്കു പോയപ്പോൾ ചേട്ടൻ എത്രമാത്രം മനോ
തോന്നിയിരിക്കണമെന്നും ഇപ്പോൾ ഞാൻ മനസ്സിലാ
(വാതിലിന്മേൽ ഒരു മുട്ടു കേൾക്കുന്നു
40<noinclude></noinclude>
ekz29s0n8ru45zl026enlmnn0povqf3
താൾ:Hannele (Changampuzha).pdf/24
106
82224
241842
2026-06-19T03:16:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കുഞ്ഞു തണുത്തു കിടുകിടെ വിറയ്ക്കുകയാണു്. (സീലിനെ അനുഗമിച്ചുകൊണ്ട് തുൾപ്പെയും പ്രവേശിച്ചി ട്ടുണ്ട്. അവളുടെ പുറകെ ഹെറയും ഷയും മറ നവധി ദരിദ്രനാരായണന്മാരും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241842
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കുഞ്ഞു തണുത്തു കിടുകിടെ വിറയ്ക്കുകയാണു്.
(സീലിനെ അനുഗമിച്ചുകൊണ്ട് തുൾപ്പെയും പ്രവേശിച്ചി
ട്ടുണ്ട്. അവളുടെ പുറകെ ഹെറയും ഷയും മറ
നവധി ദരിദ്രനാരായണന്മാരും പ്രവേശിക്കുന്നു. അവർ
കാലമറിയാനുള്ള ഉൽക്കയോടുകൂടി, വാതിലായി, ഓ
രോന്നു പിറുപിറുത്തുകൊണ്ടും ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടും നി
ന്നു. തുൾപ്പെ കട്ടിലിനടുത്തേയ്ക്കും നീങ്ങി അവളുടെ
കെ വിലങ്ങനെ മടക്കി ഓരോ പള്ളം ഊന്നിക്കൊണ്ട
ങ്ങനെ നില്ക്കുന്നു
തുൾപ്പെ
കൊറച്ചു ബ്രാണ്ടിം അനന്ത വെള്ളാം കൂടി അവ
കൊടുത്ത് നന്നായിരിക്കുന്നു തോന്നണു.
ഒരു കുപ്പി പുറത്തേയ്ക്കും വലിച്ചെടുക്കുന്നു. ഷ്യും
ഹാൻറെയും അപ്രകാരംതന്നെ പ്രവർത്തിക്കുന്നു
കരിച്ചിരുതാണ് ബാക്കീതിലെന്നാ തോന്നണ്.
(അടുപ്പിനരികെ
അതിങ്ങു കൊണ്ടന്നാട്ടെ.
സിഡ
വെള്ളം ചൂടായോ?
വെട്ടിത്തള പാ
അല്പം പഞ്ചസാര അതിൽ ചേർത്താൽ നന്നായിരിക്കും.
ഞങ്ങൾ വന്നു പഞ്ചസാര കിട്ടുന്നാ നിങ്ങടെ വി
17<noinclude></noinclude>
4xdjagu63dv4nks63d14mvyqrc3i9ab
താൾ:Manasandaram (Changampuzha).pdf/47
106
82225
241843
2026-06-19T03:16:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം 40435 ജി (വെളിയിൽ) ജി ജി കാപ്പിയും കൊണ്ടു പ്രവേശിക്കുന്നു. അവൾ ഒയാഷിയെ വന്ദിച്ചിട്ടു ജീരാവിനോട സംസാരിക്കുന്നു ജി കൊച്ചങ്ങുന്നു, ഞാൻ നാളെ രാവിലെ പോകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241843
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
40435
ജി (വെളിയിൽ)
ജി
ജി കാപ്പിയും കൊണ്ടു പ്രവേശിക്കുന്നു. അവൾ
ഒയാഷിയെ വന്ദിച്ചിട്ടു ജീരാവിനോട
സംസാരിക്കുന്നു
ജി
കൊച്ചങ്ങുന്നു, ഞാൻ നാളെ രാവിലെ പോകുന്നു.
ങ്ങയുടെ അച്ഛൻ ഇതാ ഇപ്പോൾ വന്നതേയുള്ളു. അദ്ദേഹം പറ
ഞ്ഞു, ഇപ്പോൾത്തന്നെയുള്ള എന്റെ യാത്ര വളരെ പെട്ടെ
നായിപ്പോയി, അതുകൊണ്ടു നാളെ രാവിലെ പോകുന്നതാ
ണ് നല്ലതെന്ന്. അങ്ങ് എന്നോടു വളരെ ഔദായം കാണി
ച്ചിട്ടുണ്ടു്. അങ്ങയുടെ കാരുണ്യം ഒരുകാലത്തും ഞാൻ മറ
ക്കില്ല.
യുമോ?
അപ്പോൾ ഇനിയും എനിക്കു നിന്നെ കാണാൻ കഴി
നിൻ
മേൽവിലാസ
ഞാൻ
നിനക്കു തന്ന പുസ്തകത്തിനുള്ളിൽ ഒരു തുണ്ടുകടലാസ് ചേട്ട
ൻറ മേൽവിലാസം എഴുതി ഞാൻ തിരുകിവെച്ചിട്ടുണ്ട്. എ
41<noinclude></noinclude>
jjisn7gor4vhopbjml1whgjgyzqqj44
താൾ:Manasandaram (Changampuzha).pdf/48
106
82226
241844
2026-06-19T03:17:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം തായാലും നിന്റെ ഉപയോഗത്തിനു മേൽവിലാസം എഴുതി യ നാലഞ്ചു ലക്കോട്ടുകൾ ഞാൻ നിനക്കു തരാം. ഇതുകേട്ടു ജി ലാവിയായിത്തീരുന്നു ജി അങ്ങയുടെ അച്ഛനും എന്നോടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241844
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
തായാലും നിന്റെ ഉപയോഗത്തിനു മേൽവിലാസം എഴുതി
യ നാലഞ്ചു ലക്കോട്ടുകൾ ഞാൻ നിനക്കു തരാം.
ഇതുകേട്ടു ജി ലാവിയായിത്തീരുന്നു
ജി
അങ്ങയുടെ അച്ഛനും എന്നോടു പറയുകയുണ്ടായി എന്നെ
വേണ്ടപോലെ അദ്ദേഹം നോക്കിക്കൊള്ളാമെന്നും എവിടെ
യെങ്കിലും ഒരു നല്ല സ്ഥലത്തു താമസത്തിനു് ഏപ്പാടു ചെയ്യാ
അ
നങ്ങനെ പറഞ്ഞു. ങ്ഹേ? ദേഷ്, ഏതായാലും
നീയൊട്ടും കുണ്ഠിതപ്പെടണ്ട.
ജി (പോകാൻ ഭാവിക്കുന്നു
അങ്ങളും വന്ദനം, അങ്ങ
ഒയാഷി ഇവിടെ ഇരിപ്പുണ്ടെന്നു ജോഷി മാനിനോ
ജി
അങ്ങനെയാകാം അങ്ങുന്നേ.
യവനിക
48<noinclude></noinclude>
7c97yef0b4hfq9uqw218847q0eubkfp
താൾ:Manasandaram (Changampuzha).pdf/49
106
82227
241845
2026-06-19T03:17:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൂന്നാമങ്കം ഒന്നാമങ്കത്തിലെപ്പോലെതന്നെ. ഒരാട്ടുകാര യിൽ സോ തനിച്ചിരിക്കുന്നു. അയാൾ ഒരു ചുരുട്ടു വലിച്ചുകൊണ്ടു പത്രവായന വാതിലിന്മേൽ ഒരു മുട്ടു കേൾ ഫിറോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241845
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മൂന്നാമങ്കം
ഒന്നാമങ്കത്തിലെപ്പോലെതന്നെ. ഒരാട്ടുകാര
യിൽ സോ തനിച്ചിരിക്കുന്നു. അയാൾ
ഒരു ചുരുട്ടു വലിച്ചുകൊണ്ടു പത്രവായന
വാതിലിന്മേൽ ഒരു മുട്ടു കേൾ
ഫിറോക്കോ പ്രവേശിക്കുന്നു.
നിങ്ങൾക്കെന്താ വേണ്ട
അവൾ അയാൾക്കരികെ ഒരു കസേരയിൽ ഇരി
സോ (അപ്പോഴും പത്രം വായിച്ചു കൊണ്ട്
എനിക്കു നിന്നോട് അല്പം സംസാരിക്കാനുണ്ട്.
വളരെ പ്രധാനപ്പെട്ട വല്ലതുമാണോ?
സോ
ഓ, അങ്ങനെ വിശേഷിച്ചൊന്നുമല്ല. ജീറോവിനെ സം
ബന്ധിച്ചാണു.
ജീനോവിനെക്കുറിച്ചോ! അയ്യോ! അതെന്നെ ഭയപ്പെടു
"
48<noinclude></noinclude>
jrdbwrym1koef2phh663wq3b4i3o51a
താൾ:Hannele (Changampuzha).pdf/26
106
82228
241846
2026-06-19T03:17:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സിൽ പലവഞ്ഞിക്കടക്കാരൻ അടുക്കുന്നു നെനക്കു കി ട്ടില്ലെങ്കി എരട്ടി വേഗത്തിലിങ്ങു വന്നേക്കണേ--ആട്ടെ, നെനക്കു കാണാം! എനിക്കത്ര പറയാനൊള്ളു. അതി ടുതലൊട്ടും നെനക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241846
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സിൽ
പലവഞ്ഞിക്കടക്കാരൻ അടുക്കുന്നു നെനക്കു കി
ട്ടില്ലെങ്കി എരട്ടി വേഗത്തിലിങ്ങു വന്നേക്കണേ--ആട്ടെ,
നെനക്കു കാണാം! എനിക്കത്ര പറയാനൊള്ളു. അതി
ടുതലൊട്ടും നെനക്കാവാം ഒണ്ടെങ്കി, എന്റെ പ
കൊച്ചേ, ഞാൻ തരാല്ലോ നന്
പുറത്തേയ്ക്കു പോയിരിക്കയായിരുന്ന അയാൾ തിരിച്ചുവരുന്നു
ഹാ, അവളു മഹാ കൊള്ളരുതാത്ത ഒരു വമാ
അവള് അതെ
സിൽ
എന്താ ഒന്നു പയറ്റിനോക്കണോല്ലോ അവളായിട്ട്
ഞാനാർന്നു ഈ പട്ടണത്തിലെ മയില്ലെങ്കി, ശരിപ്പെ
ടുത്തിവിട്ടേനെ ശവത്തിനെ ഒരു താലേ വന്നുകൂട
ണ്ട കാാന്നൂല്ല അവക്ക് തടിച്ചു ചീർത്തങ്ങനെ കൊ
ഴുത്തു തിമിർത്തിരിക്കണ പെലയാടി. എന്തുകൊണ്ടവ
ലടുത്തു ടാ?
ചാരായത്തിന്റെ സുഗന്ധം മൂക്കിൽ വലിച്ചെടുത്തുകൊണ്ട്
എനിക്കും വല്ലാമൊരു സൂക്കേടു വന്നെങ്കിക്കൊള്ളാ
നാ; അതെ, എനിക്കതു ബ ഉഷ്ടായേനെ.
ഒരു വിളക്കോടുകൂടി ഷിഡ്റ്റ് പ്രവേശിക്കുന്നു. അയാള
ടെ പെരുമാറ്റം അന്തസ്സാരത്തോടുകൂടിയതും ഹൃദയത്തിൽ
പതിഞ്ഞുചേരുന്നതുമാണ്
19<noinclude></noinclude>
5quoog1xcs1ompfjbqpi6zv01gfkp75
താൾ:Kalithozhi (Changampuzha).pdf/3
106
82229
241847
2026-06-19T03:18:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'First Impression in Kanni, 1121 1000 Copies Reprinted in Medom, 1122 1000 Copies Reprinted in Makaram, 1125 1000 Copies Reprinted in Mithunam, 1127 1000 Coples Reprinted in Dhanu, 1130 1000 Copies Reprinted in Thulam 1132 1000 Copies All rights of this book are strictly reserved and kept by Mrs. SREE DEVI CHANGAMPUZHA "SREEDEVI MANDIRAM" EDAPPALLY. (N. Travancore) Printed at Price THE MANGALODAYAM PRESS RUPEES TWO AND...' താൾ സൃഷ്ടിച്ചിരിക്കുന്നു
241847
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>First Impression in Kanni, 1121
1000 Copies
Reprinted in Medom,
1122
1000 Copies
Reprinted in Makaram,
1125
1000 Copies
Reprinted in Mithunam,
1127
1000 Coples
Reprinted in Dhanu,
1130
1000 Copies
Reprinted in Thulam
1132
1000 Copies
All rights of this book
are strictly reserved and kept
by
Mrs. SREE DEVI CHANGAMPUZHA
"SREEDEVI MANDIRAM"
EDAPPALLY.
(N. Travancore)
Printed at
Price
THE MANGALODAYAM PRESS
RUPEES TWO AND
TRICHUR
ANNAS RIGHT<noinclude></noinclude>
tb8hx78ndqyntz7yyylmvtrbdr8xl8i
താൾ:Kalithozhi (Changampuzha).pdf/4
106
82230
241848
2026-06-19T03:18:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്വത്തിൽനിന്നു വരുന്നവയാകിലും സ്വപ്നങ്ങളൊക്കെപ്പറന്നുപോകും നഗ്നയാഥാത്ഥ്യങ്ങൾ മുഷ്ടി ചുരുട്ടിടും ദാ വന്നു ഭയപ്പെടുത്തും. ആശങ്ക കുത്തുമലത്തിടും വ്യാമോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241848
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സ്വത്തിൽനിന്നു വരുന്നവയാകിലും
സ്വപ്നങ്ങളൊക്കെപ്പറന്നുപോകും
നഗ്നയാഥാത്ഥ്യങ്ങൾ മുഷ്ടി ചുരുട്ടിടും
ദാ വന്നു ഭയപ്പെടുത്തും.
ആശങ്ക കുത്തുമലത്തിടും വ്യാമോഹ
മാശകളൊക്കെക്കൊഴിഞ്ഞു വീഴും.
ആഗമിച്ചീടും ദുരന്തമാം പാകം
രോഗമെടുത്തു ചവച്ചു തുപ്പും.
എങ്കിലും, ജീവിതം വേദനാപൂണ്ണമാ
ണെങ്കിലും, സ്വപ്നങ്ങൾ സുന്ദരങ്ങൾ!
മായികമായുകിലായിട്ടായ
മായുകിൽ മായട്ടെ, മാഴ്ത്തരുതേ!
നിത്യസ്മൃതി വന്നു നിങ്ങൾക്കായുടെ
നിസ്തുല നിർവൃതി നകുമല്ലോ!
10_2_1122
ചങ്ങമ്പുഴ<noinclude></noinclude>
br5qhxuzuu720rhp2dxt2xd3u4a8bop
താൾ:Manasandaram (Changampuzha).pdf/50
106
82231
241849
2026-06-19T03:18:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം നീയെന്തിനാ ഭയപ്പെടുന്ന പത്രം താഴെ ഇടുന്നു മനശ്ശല്യമുണ്ടാക്കുന്ന അത്തരം കായങ്ങൾ ചെയ്യുവാൻ അവൻ തികച്ചും പോന്നവനാ അതുതന്നെ ഓ, അത്രയ്ക്കും മറന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241849
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
നീയെന്തിനാ ഭയപ്പെടുന്ന പത്രം താഴെ ഇടുന്നു
മനശ്ശല്യമുണ്ടാക്കുന്ന അത്തരം കായങ്ങൾ ചെയ്യുവാൻ
അവൻ തികച്ചും പോന്നവനാ അതുതന്നെ
ഓ, അത്രയ്ക്കും മറന്നുള്ള പ്രവൃത്തിക്കാരനല്ല അവൻ.
അ അവൻ അന്തം മറന്നു പ്രവർത്തിക്കുന്നവനാണെന്നു
തീർത്തുപറഞ്ഞുകൂടാ. പക്ഷേ, എന്തെങ്കിലുമൊരു കായം ചെയ്യ
ണമെന്നു മനസ്സിലുറച്ചാൽ, അവൻ ജീവൻ പോയാലും
വേണ്ടില്ല, അവനതു ചെയ്തേ അടങ്ങു .
നീ പറഞ്ഞതു ശരിതന്നെ; പക്ഷേ ആളൊരു സരസനാ
അപഥത്തിൽ അകപ്പെടാതിരുന്നാൽ ഒരിക്കൽ അ
വൻ ഒരു മഹാനായിത്തീരും.
ട്ടില്ല.
ഹിറോക്കോ
വീട്, കുടുംബം, ഇതൊന്നും അവനത്ര കായമാക്കിയി
അതു പരമാർത്ഥം. എന്നെ അവൻ ഗൗനിക്കുന്നേ ഇല്ല;
ഞാൻ കിഴവനും മഠയനും എല്ലാം
തന്നിഷ്ടംപോലെ ചെയ്യുന്നവനും ആണെന്നാണ് അവൻ
ഹിറോക്കോ
പിന്നേയ്, അങ്ങനെയവൻ വിചാരിക്കുന്നുണ്ടോ എന്നു.
ഞാൻ സംശയിക്കുന്നു.
44<noinclude></noinclude>
7c4rss1amme943yjv0ntvoscoxu6eer
താൾ:Hannele (Changampuzha).pdf/27
106
82232
241850
2026-06-19T03:19:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദേ പിന്നേയ്, എല്ലാരും ഒന്നൊഴിഞ്ഞു നില്ക്കണം. മജിടെ ജമാൻ നിമിഷത്തിനകം ഇവിടെയെത്തും. മജിസ്ട്രട്ട് ബെർഗർ കടന്നുവരുന്നു. അദ്ദേഹത്തിന്റെ ഭാ വത്തിലും നാട്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241850
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദേ പിന്നേയ്, എല്ലാരും ഒന്നൊഴിഞ്ഞു നില്ക്കണം.
മജിടെ ജമാൻ നിമിഷത്തിനകം ഇവിടെയെത്തും.
മജിസ്ട്രട്ട് ബെർഗർ കടന്നുവരുന്നു. അദ്ദേഹത്തിന്റെ ഭാ
വത്തിലും നാട്യത്തിലും ഒരു പെൻഷൻ പറ്റിയ ഉദ്യോഗസ്ഥ
ൻറ രീതി പൊന്തിനില്ക്കുന്നുണ്ട്. അദ്ദേഹത്തിനുള്ളതു നി
ളും കുറഞ്ഞ മീശയാണ്. തലമുടിയിൽ ഒരു സംവണ്ണം
കന്നിട്ടുണ്ടെങ്കിലും, അപ്പോഴും അദ്ദേഹം ചെറുപ്പക്കാരനും
സുഭഗനുമാണെന്നു തോന്നും. ഭംഗിയായി വി
നീളമുള്ള ഒരു മേലങ്കി അദ്ദേഹം ധരിച്ചിട്ടുണ്ടു്. ഒരുവശം
ചരിഞ്ഞ പടത്തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സിൽ ഭംഗി
യായി ഇണക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറ
സ്വഭാവവിശേഷങ്ങളിലൊന്ന് വെറും കുട്ടികളെപ്പോലെ വി
പിച്ചക്കാർ
നമ്കാരം അങ്ങുന്നേ! നമശ്കാരം ഏമാന
നമസ്കാരം.
ബർഗർ
(ചട്ടത്തൊപ്പിയും മേലങ്കിയും ഊരിയെടുത്തു താഴെ വെയ്ക്കുന്നു.
കൂടെ കയ്യിലുണ്ടായിരുന്ന വടിയും. ആജ്ഞാഗരമായ ഒ
രാംഗത്തോടുകൂടി
ഉം, എല്ലാം വെളിയിൽ നിങ്ങൾ സകലമാന പേരും
(മിഡ്റ്റ് എല്ലാ പിച്ചക്കാരേയും പിൻവശത്തുള്ള മുറിയി
20
നമസ്കാരം മാസ്റ്റരേ!
തന്റെ കൈ മുന്നോട്ടു നീട്ടുന്നു
പിന്നെ എങ്ങിനെയെല്ലാമിരിക്കുന്നു കാരണങ്ങൾ<noinclude></noinclude>
spc69bnkgylnzkbxcr6qj7a7dbidcjw
താൾ:Kalithozhi (Changampuzha).pdf/5
106
82233
241851
2026-06-19T03:19:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241851
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Kalithozhi (Changampuzha).pdf/6
106
82234
241852
2026-06-19T03:19:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഈ കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എ ന്നെനിക്കറിഞ്ഞുകൂടാ. എട്ടു കൊല്ലങ്ങൾക്കുമുൻപ് രണ്ടാ യ്ക്കിടയിൽ ഞാൻ എഴുതിത്തീർത്ത ഒരു നീണ്ട കഥാപു സ്തകമാണിത്. രമണനെപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241852
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഈ കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എ
ന്നെനിക്കറിഞ്ഞുകൂടാ. എട്ടു കൊല്ലങ്ങൾക്കുമുൻപ് രണ്ടാ
യ്ക്കിടയിൽ ഞാൻ എഴുതിത്തീർത്ത ഒരു നീണ്ട കഥാപു
സ്തകമാണിത്. രമണനെപ്പോലെതന്നെ ഈ കൃതിയോടും
എനിക്കു പ്രത്യേകമൊരു മമതയുണ്ട്. എന്തുകൊണ്ട
ന്നാൽ, രമണനു ശേഷം ഞാൻ എഴുതിയ ഏറ്റവും ദൈർ
ഘ്യമുള്ള കൃതി ഇതാണ് എന്റെ ആദ്യത്തെ കഥാപുസ്ത
ഏതായാലും ഒന്നെനിക്കുറപ്പുപറയാൻ കഴിയും: ഇ
തൊരു വിവർത്തനമോ അനുകരണമോ അല്ല. അന്നത്തെ
എന്റെ എളിയ കഴിവുകളുടെ നിയന്ത്രണത്തിൽ നിർമ്മി
ക്കപ്പെട്ടിട്ടുള്ള ഒരു സ്വതന്ത്രകലാസൃഷ്ടിയാണ്.
ഞാൻ തികച്ചും ഒരു കവിയല്ലെന്നു തീർത്തുപറയാൻ
എന്റെ അകന്ന ശത്രുക്കൾ പോലും മടിക്കാറുണ്ട്. പക്ഷേ,
നാമമാത്രമായെങ്കിലും ഒരു കാഥികനാണെന്നു സമ്മതി
ക്കാൻ അടുത്ത ബന്ധുക്കൾപോലും ഇഷ്ടപ്പെടാറില്ല. ഈ
നിലയിൽ, എന്റെ ഈ നൂതന സംരഭത്തിനു മുൻപിൽ
വമ്പിച്ച പ്രതീക്ഷകളൊന്നും അണിനിരന്നിട്ടില്ലെന്നു
ഞാൻ തുറന്നുസമ്മതിക്കുന്നു........
കളിത്തോഴി പരസ്യം ചെയ്തിട്ടു നാലഞ്ചു കൊല്ല
മായി. ഇതിനിടയിൽ അസംഖ്യം സഹൃദയന്മാർ ഈ ക
തി ആവശ്യപ്പെട്ടിട്ടുണ്ടു്. പല അസൗകങ്ങളാലും ഇ<noinclude></noinclude>
jjmc3ccp87nb32ij98z9q5ktiocp93z
താൾ:Manasandaram (Changampuzha).pdf/51
106
82235
241853
2026-06-19T03:19:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഉം. ഉവ്വ്, അവനങ്ങനെ വിചാരിക്കുന്നുണ്ട്. എ നേക്കാൾ മനക്കരുത്തുള്ളവനാണവൻ തലച്ചോറും അവനെ ന്നേക്കാൾ കൂടുതലുണ്ട്. അവൻ അളക്കാനാകാത്ത ആഴമുള്ളവ നാണ്. അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241853
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഉം. ഉവ്വ്, അവനങ്ങനെ വിചാരിക്കുന്നുണ്ട്. എ
നേക്കാൾ മനക്കരുത്തുള്ളവനാണവൻ തലച്ചോറും അവനെ
ന്നേക്കാൾ കൂടുതലുണ്ട്. അവൻ അളക്കാനാകാത്ത ആഴമുള്ളവ
നാണ്. അവന്റെ മട്ടും മാതിരിയും നമ്മെ കലികൊള്ളിക്കു
ന്നു; അവനോ, നമ്മളോടനുകമ്പയാണുണ്ടാവുന്നതു്.
നിങ്ങൾ വാസ്തവത്തിൽ അങ്ങനെ വിചാരിക്കുന്നോ?
തീർച്ചയായും. സ്വപ്രയത്നം കൊണ്ട് ഇങ്ങനെയൊരു നി
ലയിൽ എത്തിച്ചേർന്നവനാണ് ഞാൻ എന്റെ മാറ്റത്തിൽ
എനിക്കു മല്ലിട്ടുതന്നെ മുന്നോട്ടു പോകേണ്ടിയിരുന്നു. പക്ഷേ
ജാവിന്റെ നിയതല്ല. അവനെ ലാളിച്ചു വളർത്തിയതാ
ണ്. അല്ലലെന്തെന്നറിയാത്ത ഒരു സുഖജീവിതമാണ് അവൻ
നയിച്ചുപോന്നത്. അതുകൊണ്ടാണെനിക്കു മനസ്സിലാക്കാൻ
സാധിക്കാത്തത്, എങ്ങനെയാണവൻ ഇത്ര മനക്കരുത്തുള്ള വ
നായിത്തീരുന്നു.
താരോ വിദേശത്തേയ്ക്കു പോയതുമുതൽ എങ്ങനെയോ
ഒരു വലിയ മാറ്റം അവനുണ്ടായിട്ടുണ്ട്.
ഈയിടെ അവൻ വളരെ വിഷണ്ണനും വല്ലാത്തൊരു മുര
വാശിക്കാരനുമായിത്തീർന്നിട്ടുണ്ടെന്നും എനിക്കു തോന്നുന്നു.
താരോ തിരിച്ചുവന്നാൽ അവൻ ഈ പ്രകൃതം മാറി
പോകുമെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ?
45<noinclude></noinclude>
4yhtp7v5zk6yrh8w6edknevlkds92ja
താൾ:Hannele (Changampuzha).pdf/28
106
82236
241854
2026-06-19T03:19:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞങ്ങൾ ഇതാ ഇപ്പോൾ കുഞ്ഞിനെ വെള്ളത്തിൽ നിന്നു വലിച്ചു എടുത്തതേയുള്ളു. സീഡെൽ മുന്നോട്ടു നിങ്ങിക്കൊണ്ടു എനിക്കു മാപ്പുതരണേ, ഏമാ പട്ടാളരീതിയിൽ അഭിവാദ്യം ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241854
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഞങ്ങൾ ഇതാ ഇപ്പോൾ കുഞ്ഞിനെ വെള്ളത്തിൽ
നിന്നു വലിച്ചു എടുത്തതേയുള്ളു.
സീഡെൽ
മുന്നോട്ടു നിങ്ങിക്കൊണ്ടു
എനിക്കു മാപ്പുതരണേ, ഏമാ
പട്ടാളരീതിയിൽ അഭിവാദ്യം ചെയ്യുന്നു.
ഞാൻ പതിവിലും
വൈകിനിന്നു പടുക്കമാർന്നു
ആ കൊല്ലപ്പണിപ്പെൽ നോക്കാട്ടെ ഏമാനെ എ
ൻ കോടാലിക്കു ചിറകും ഞാനൊരു പുത്തൻ പട്ടട്ടൊ
പ്പിക്കാർന്നു ആലേന്നു ഞാൻ പൊറത്തേയ്ക്കിറങ്ങി, എ
-
ലേ കോളത്തിലൊണ്ട്, എൻറ
അങ്ങേയ്ക്കറി
യാല്ലോ വല്ല ആ കൊളം-ഏതാണ്ടൊരു താഹത്തി
ന്റെ അടുക്കെ വലിപ്പം വരും അതിനു
(ബെർഗർ അക്ഷമമായ ഒരാഗം കാണിക്കുന്നു
അതേ, ഏമാനേ! പിന്നെ ആ കൊളത്തിൽ ഒരു മു
ലേണ്ടു് അതിലൊരു കാലത്തും വെള്ളം കുറഞ്ഞു കട്ടകെട്ടു
കേല. എനിക്കിന്നും ഒണ്ട്, ഞാനൊരു കുട്ടാ കാ
-
ബർഗർ
അതൊക്കെപ്പോട്ടെ. താൻ പറഞ്ഞുവന്ന കഥ തു
സീഡൽ
50!
വീണ്ടും അഭിവാദ്യം ചെയ്തിട്ടു
21<noinclude></noinclude>
blmbt4528cl43c3qfjiwb4244k3ohsm
താൾ:Manasandaram (Changampuzha).pdf/52
106
82237
241855
2026-06-19T03:20:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഇല്ല; എനിക്കങ്ങനെ തോന്നുന്നില്ല.. അവനായിരിക്കും താനോവിന്റെ മേൽക്കോയ്മ. താരോവിനു കരുത്തുള്ള വികാ രങ്ങളുണ്ട്; പക്ഷേ അവൻ മനക്കരുത്തു ജീരാവിൻ തി നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241855
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഇല്ല; എനിക്കങ്ങനെ തോന്നുന്നില്ല.. അവനായിരിക്കും
താനോവിന്റെ മേൽക്കോയ്മ. താരോവിനു കരുത്തുള്ള വികാ
രങ്ങളുണ്ട്; പക്ഷേ അവൻ മനക്കരുത്തു ജീരാവിൻ തി
നേക്കാൾ വളരെ താഴെയാണ്.
സ്ത്രീകൾക്കിരയായിത്തിരുന്ന
തിനേക്കാൾ ആപൽക്കരമായ എന്തെങ്കിലും ചെയ്യാൻ അവ
ആ പ്രാപ്തിയുണ്ടോ എന്നു ഞാൻ ശങ്കിക്കുന്നു.
സ്ത്രീകൾ ഒരാപത്താണെന്ന നിലയ്ക്കാണോ നിങ്ങൾ ത
രംതിരിക്കുന്നതു്? ങ്ഹ് ?
ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ്. എങ്ങിനെയായാ
ലും താനോവിന്റെ കായ്യത്തിൽ വലിയ ആശങ്കയൊന്നും വഴി
യില്ല. അവൻ വേണ്ടപോലായിക്കൊള്ളും. അവൻ പൊട്ടനൊ
ന്നുമല്ല.
ഫിറോ
ഇങ്ങനെയുള്ള തമാശപറച്ചിലൊന്നും എനിക്കത്ര ഇഷ്ട
മൊന്നുമല്ല.
1
ആട്ടെ, എനിക്കു ജിയോവിനെക്കുറിച്ചു നിന്നോടു പറ
യാനുള്ളതെന്താണെന്നറിയാമോ? ജിയെ സംബന്ധിക്കു
ജിയെ സംബന്ധിക്കുന്നതോ? യി, തീർച്ചയായും
ആയിരിക്കയില്ല.
നിനക്കങ്ങനെ തോന്നുന്നില്ലേ? എന്നാലിതാ ചെവി
വട്ടം പിടിച്ചു കേട്ടോളു ഇന്നു ജിയുടെ അച്ഛൻ എന്നെ
46<noinclude></noinclude>
3lo0lbouhn4b3advpz0yn2l969so3rc
താൾ:Kalithozhi (Changampuzha).pdf/7
106
82238
241856
2026-06-19T03:20:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്പോൾ മാത്രമേ ഇതിന്റെ അച്ചടി പൂർത്തിയാക്കുവാൻ ത രപ്പെട്ടുള്ളു. അവിചാരിതമായി നേരിട്ട് കാലവിളംബത്തിനു മാപ്പു ചോദിച്ചുകൊണ്ടാണ് ഇന്നിപ്പോൾ എന്റെ കളി കോഴി സഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241856
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്പോൾ മാത്രമേ ഇതിന്റെ അച്ചടി പൂർത്തിയാക്കുവാൻ ത
രപ്പെട്ടുള്ളു.
അവിചാരിതമായി നേരിട്ട് കാലവിളംബത്തിനു
മാപ്പു ചോദിച്ചുകൊണ്ടാണ് ഇന്നിപ്പോൾ എന്റെ കളി
കോഴി സഹൃദയരെ സമീപിക്കുന്നതു്. ' അവളുടെ കുറ
വും കുറവും നിങ്ങൾക്കു തുറന്നു പറയാം........അവളതിൽ
പരിഭവിക്കുകയില്ല........
തൃശ്ശിവപേരൂർ,
9_2_1121
} ചങ്ങമ്പുഴ കൃഷ്ണപിള്ള എം. എ.<noinclude></noinclude>
e7mv0ifhczj7gm2d40tvgi48cx32yaa
താൾ:Hannele (Changampuzha).pdf/29
106
82239
241857
2026-06-19T03:20:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതെ, അങ്ങുന്നേ, പിന്നെ എടാ ഞാൻ പറ് നിങ് ആ, അതെ, ഞാൻ ആലേന്നു പൊറ റങ്ങി ന്ദ്രാവത്തങ്ങനെ നിക്കുകാ. അപ്പോണ്ട് ആരെ ടാ ഒരു കരച്ചിലു്. ആദ്യം ഞാൻ കരുത ആരോ വെ തങ്ങനെ മറെറാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241857
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതെ, അങ്ങുന്നേ, പിന്നെ എടാ ഞാൻ പറ്
നിങ് ആ, അതെ, ഞാൻ ആലേന്നു പൊറ
റങ്ങി ന്ദ്രാവത്തങ്ങനെ നിക്കുകാ. അപ്പോണ്ട് ആരെ
ടാ ഒരു കരച്ചിലു്. ആദ്യം ഞാൻ കരുത ആരോ വെ
തങ്ങനെ മറെറാള്ളാതെ വെകിളി പിടിപ്പിക്കാൻ കാ
യട്ടു ചെയ്യണതാണ്. പക്ഷെ, എൻറമാണ്, കൊളത്തി
ലോന്നു നോക്കിലോ എന്തോ ഒന്നു കെടന്നു പെ
ടക്കണ കാണണം! അതെ, ഏമാ വെള്ളം ഒരിക്ക
ലും മറഞ്ഞു കട്ടപിടിക്കാത്ത ആ സ്തലത്തു ഞാൻ വര
ന്നു ഞാൻ ഒറക്കെ വിളിച്ചു പറഞ്ഞു. പക്ഷെ, അവ
ക്കു ബോധംകെട്ടു കഴിഞ്ഞിരുന്നു. പിന്നെ, ഞാൻ തിരി
കാലയ്ക്ക് ഒരോട്ടോടി; അവടന്നൊരു പലക എടുത്തോ
ണ്ടെന്നും ആ തൊളയ്ക്കുമീതെ ഇട്ടുകൊടുത്തു. ഞൊടി ഞാ
നാളെ ഒരു വെഷമോംകൂടാതെ പിന്നേം കരക്കുകൊണ്ടു
വന്നു.
ബർഗർ
താനൊരു വീരൻ തന്നെ, സീഡെൽ അത്തരം കഥ
കൾ നിത്യവും നമുക്കു കേക്കാനൊക്കുന്നതല്ല. കശപിശ
കൂടൽ, മല്ലുപിടിത്തം, തലമണ്ട തല്ലിപ്പൊളിക്കൽ മുതലാ
യവയെപ്പറ്റിയാണ് ഗ്രാമത്തിൽ
നാം അധികവും
കേൾക്കാറുള്ളത് അപ്പോൾ, പിന്നെ താനവളെ നേരെ
യിങ്ങോട്ടു കൊണ്ടുവരികയായിരുന്നു, അല്ലേ?
സിൽ
എനിക്കു മാപ്പുതരണോ ഏമാനേ, വാദ്യാസാറാണ്
22<noinclude></noinclude>
078l7qkufpoqs37vqrw2yw73j61xobq
താൾ:Kalithozhi (Changampuzha).pdf/8
106
82240
241858
2026-06-19T03:20:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം ഭാഗം' താൾ സൃഷ്ടിച്ചിരിക്കുന്നു
241858
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം ഭാഗം<noinclude></noinclude>
ar1bj4hjz6uzcui04tj55x8mkbi77vq
താൾ:Manasandaram (Changampuzha).pdf/53
106
82241
241859
2026-06-19T03:20:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം കാണാൻ വന്നു. അയാളുടെ കുടുംബത്തിലുള്ളവരെല്ലാം കൂടി തീരുമാനിച്ചുറച്ച മനുഷ്യനെ കല്യാണം കഴിക്കാൻ എജിക്കു സമ്മതമില്ല. ജീരോ അതിനെല്ലാമടിയിലുണ്ടെന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241859
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
കാണാൻ വന്നു. അയാളുടെ കുടുംബത്തിലുള്ളവരെല്ലാം കൂടി
തീരുമാനിച്ചുറച്ച മനുഷ്യനെ കല്യാണം കഴിക്കാൻ എജിക്കു
സമ്മതമില്ല. ജീരോ അതിനെല്ലാമടിയിലുണ്ടെന്നാണ് എ
നിക്കു തോന്നുന്നത്. രണ്ടാഴ്ച മുമ്പ് ഒരു ദിവസം ജി
കാണാനായി ജീപ്പോ അവളുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു
വെന്നുള്ള വർത്തമാനവും എന്റെ ചെവിട്ടിലെത്തിയിട്ടുണ്ടു്.
ഹിറോക്കോ
അവളുടെ അച്ഛൻ അക്കായും നിങ്ങളോടു പറഞ്ഞാ
0 120
ഇല്ല. അയാൾ അതെന്നോടു പറഞ്ഞ തില്ല. ഞാൻ എ
ന്താണദ്ദേശിക്കുന്നതെന്നു നിനക്കറിയാമോ? അയാളും ജീ
നോവും ഒത്തു ചേർന്നാണ് ഈ പണിയെല്ലാം പണിയുന്ന
എനിക്കെതിരായി എന്തൊക്കയോ
-
കൊള്ളികൾ ഒപ്പിക്കുന്നുണ്ട്. പുള്ളിയെ പിടികൂടാമെന്നു കരു
തി ഞാൻ അയാളുടെ അടുത്ത് ഒരു മിട്ടു വിദ്യ എടുത്തുനോക്കി.
അയാളുടെ വീട്ടിൽ വലിയ കാരത്തോടുകൂടി ജീമാവിനെ
സന്തോഷമുണ്ടെന്നു
ഞാൻ തട്ടിവിട്ടു. ഉടനെ അയാൾ പറയുകയാണ്: 'യ്
ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ആരും വിചാരിച്ചിരിക്കാ
ത അത്ര യാദൃച്ഛികമായിട്ടാണ് കക്ഷി അവിടെ കടന്നു വന്ന
"
010
ഈ കഥ NO 60
നിശ്ചയമു
ണ്ട്. ഏതാണ്ട് ഒരു രണ്ടാഴ്ച മുമ്പ് ഒരു ദിവസം ജിയുടെ
കല്യാണ കാരത്തെക്കുറിച്ചു ഞാൻ നിന്നോട് ഓരോന്നു പറയു
കയുണ്ടായില്ല; അതു മുഴുവൻ ക ക ൻ പതുങ്ങിനിന്നു കേൾക്കു
കയായിരുന്നു. അന്നുതന്നെ എനിക്ക് തോന്നി. അതുകൊണ്ട
47<noinclude></noinclude>
q8c21wjdthdh6hv9f5s5f3hs8h558yg
താൾ:Kalithozhi (Changampuzha).pdf/9
106
82242
241860
2026-06-19T03:20:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Unfathomable Suffering! A woman I was going to make the partner of my schemes has basely betrayed me and stabbed me to the heart. But nothing. shall bend or break my courage. -Jean Schlumberger' താൾ സൃഷ്ടിച്ചിരിക്കുന്നു
241860
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Unfathomable Suffering! A woman I
was going to make the partner of my
schemes has basely betrayed me and
stabbed me to the heart. But nothing.
shall bend or break my courage.
-Jean Schlumberger<noinclude></noinclude>
o6lkfu8hlm7dtv86mrzbz7xv845u95v
താൾ:Hannele (Changampuzha).pdf/30
106
82243
241861
2026-06-19T03:20:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരു പ്രസംഗം കഴിഞ്ഞു ഞാൻ ആ വഴിയെ കടന്നു പോകാനിടയായി. അതുകൊണ്ട് ആദ്യം ഞാൻ അവളെ എന്റെ വീട്ടിലേയ്ക്കു കൊണ്ടുപോയി, എന്റെ ഭാര്യയുടെ പക്കൽ നിന്നും അവൾക്കു കുറെ ഉണങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241861
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഒരു പ്രസംഗം കഴിഞ്ഞു ഞാൻ ആ വഴിയെ കടന്നു
പോകാനിടയായി. അതുകൊണ്ട് ആദ്യം ഞാൻ അവളെ
എന്റെ വീട്ടിലേയ്ക്കു കൊണ്ടുപോയി, എന്റെ ഭാര്യയുടെ
പക്കൽ നിന്നും അവൾക്കു കുറെ ഉണങ്ങിയ വസ്ത്രങ്ങൾ വാ
ങ്ങിച്ചു.
ബർഗർ
താൻ ഇക്കാലത്തിലെന്തു പറയുന്നു.
സിൽ
ഞാൻ പിന്നെ, കെട്ടോ ഏമാവ്. അവൾ,
ളുടെ മോളാ.
ബർഗർ
ആ സ്തബ്ധനായ മട്ടിൽ
തന്നു താറുമാറായ ആ കൊച്ചുപെണ്ണ് മാറേണി
ൻറ ഭായിയുടെ മകളാണോ?
സിൽ
അതെ, അങ്ങുന്നേ. ആറാഴ്ചയ്ക്കു മുമ്പ് അവിടെ ത
ള്ള കഴിഞ്ഞുപോയി....ഇനി പെരുത്തൊന്നും പറയാനില്ല.
ഹാവൂ, എന്നെ അവളെന്തിടീം മാന്തും ആയിരുന്നെന്നോ
അവളു വിചാരിച്ച ഞാനവിടെ രണ്ടാമനാണെന്നാ
ബെർഗർ
(മാറോണിനെക്കുറിച്ചോ മുറുമുറുക്കുന്നു
പോക്കിരി
23<noinclude></noinclude>
1sz7jt44m58m939gppx52zwuf122060
താൾ:Manasandaram (Changampuzha).pdf/54
106
82244
241862
2026-06-19T03:21:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ണ് പദിവസം നിന്നോടു ഞാൻ ചോദിച്ചത്, ജീരോ എവിടെപ്പോയിരിക്കയാണെന്നു. നിങ്ങൾ എന്തിനും ബഹുസാമിക്കാരനാണ്, തിച്ച തന്നെ. ഷ്ടി പതിപ്പിച്ചു കൊണ്ടിരിക്കയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241862
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ണ് പദിവസം നിന്നോടു ഞാൻ ചോദിച്ചത്, ജീരോ
എവിടെപ്പോയിരിക്കയാണെന്നു.
നിങ്ങൾ എന്തിനും ബഹുസാമിക്കാരനാണ്, തിച്ച
തന്നെ.
ഷ്ടി പതിപ്പിച്ചു കൊണ്ടിരിക്കയാണ്; എന്തുകൊണ്ടെന്നാൽ അ
വൻ ഭാവിയിലാണ്, താരാവിൻ തിനേക്കാൾ, എനി
കൂടുതൽ ആശ്രയിക്കേണ്ടതായിട്ടുള്ള തു താരോ ആണ്.
ആയിരിക്കാം. ഒന്നു ഞാൻ സമ്മതിക്കുന്നു. എന്റെ കാ
ലാഷം എന്റെ സ്ഥാനത്തെത്തുന്നതു
ങ്കിൽ, സംശയമില്ലാ, സകല സംഗതികളും അവതാളത്തിലേ
കലാശിക്കൂ. അതുപോട്ടെ ഞാൻ പറഞ്ഞു വന്ന കഥ അവസാ
നിപ്പിക്കാം. ജിയുടെ കല്യാണത്തെക്കുറിച്ചു വേണ്ട വിധ
ത്തിലൊക്കെ പറഞ്ഞു കായ്യങ്ങളെല്ലാം ശരിപ്പെടുത്താൻ ഞാൻ
പറഞ്ഞയച്ച മനുഷ്യനുണ്ടല്ലോ, കാ ഞാൻ അയാളോടു
ചോദിച്ചു, അവളുടെ കുടുംബത്തിലുള്ളവരുടെ അഭിപ്രായമെ
ന്താണെന്നു
അവർ അക്കായത്തിൽ യാതൊരത്ഭുതമാ
യമോ പ്രദശിപ്പിച്ചില്ല. എല്ലാം കേട്ടിട്ടും അവരിൽ ഒരു
ഭാവഭേദവും കണ്ടില്ലെന്നയാൾ പറഞ്ഞു. അതിന്റെ അം
ആദ്യം തന്നെ ജിയോ അവിടെ ചെന്നിരുന്നു എന്നാണ്. പി
ന്നീടൊരിക്കൽ, ജി കല്യാണം കഴിക്കാൻ സമ്മതിച്ചില്ലെ
ആ ജീരാവിന്റെ മുമ്പിൽ ഞാൻ പ്രസ്താവിക്കയുണ്ടായി
48<noinclude></noinclude>
hyjqx4i50mxgu27pauumldtheonofmn
താൾ:Kalithozhi (Changampuzha).pdf/10
106
82245
241863
2026-06-19T03:21:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിശ്ചലമായിട്ടു നില്ക്കില്ലൊരിക്കലും നിശ്ചയം, ജീവിതം മാന്ത്രിക ജീവിതം. ആൽഫ്രെഡ് ന്യൂമാൻ (Tr: ചങ്ങമ്പുഴ അമ്മിണി ആ കത്തു പിന്നേയും ഒന്നു വായിച്ചു നോക്കി; അതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241863
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിശ്ചലമായിട്ടു നില്ക്കില്ലൊരിക്കലും
നിശ്ചയം, ജീവിതം മാന്ത്രിക ജീവിതം.
ആൽഫ്രെഡ് ന്യൂമാൻ
(Tr: ചങ്ങമ്പുഴ
അമ്മിണി ആ കത്തു പിന്നേയും ഒന്നു വായിച്ചു
നോക്കി; അതിനു മുൻപുതന്നെ അവൾ അതും ഒരു നൂറാ
പത്തി വായിച്ചതാണ്. എന്നാൽ ഇനിയും അവൾക്കു
മതിവന്നിട്ടില്ല.
ആത്മാവിൽ പുളകം പൂശുന്ന, സിരാതന്തുക്കളിൽ
സംഗീതം പ്രസരിപ്പിക്കുന്ന, എന്തോ ഒന്ന്, ആ കൊച്ചു
കടലാസുതുണ്ടിന്റെ ഉള്ളടക്കത്തിൽ ഉണ്ടായിരുന്നു.
ആത്മാക്കമായ ഒരു സ്വപ്നം അവളെ സമീപി
സുഷമാസമൃദ്ധമായ തന്റെ നവയൗവനം അതി
ഥിപൂജയ്ക്കായി വെമ്പുകയാണ്. ആ പൊൻകിനാവിൻ
സാന്നിദ്ധ്യം അപ്രതീക്ഷിതമായിരുന്നെങ്കിൽ, അവളുടെ
ചേതന, അല്പനേരത്തേയെങ്കിലും, മരവിച്ചുപോയ
അവളതു മുൻകൂട്ടിത്തന്നെ അറിഞ്ഞിരുന്നതാണ്; അതി
ൻറ ഉദയത്തിനായി അവളുടെ ഏകാന്തതകൾ ആയി
രം പ്രാവശ്യം തപസ്സുചെയ്തിട്ടുണ്ടു്. അതിനെക്കുറിച്ചുള്ള
സങ്കല്പത്തിൽ അവളുടെ മധുരപ്രതീക്ഷകൾ പലപ്പോഴും
മൊട്ടിട്ടുപോയിട്ടുണ്ട്! ഒടുവിൽ, അതിതാ അവളുടെ
1<noinclude></noinclude>
azy3b06b17p1bkzlxvlrovdrqbifdbf
താൾ:Hannele (Changampuzha).pdf/31
106
82246
241864
2026-06-19T03:21:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സിൽ അയാളിന്നലെത്തൊട്ടും ഇങ്ങിനെ ഇരിപ്പിലിരിന്നു ക ടിതന്നെ കുട്യാ. അയാളുടെ പള്ള നെറക്കാണെങ്കി ഒരൊ ററ വീപ്പ വേണം ഏമാ, ഒററ വീപ്പ അതെ. അവൻ ഈ ബർഗർ തൊഴിലിന് എന്റെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241864
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സിൽ
അയാളിന്നലെത്തൊട്ടും ഇങ്ങിനെ ഇരിപ്പിലിരിന്നു ക
ടിതന്നെ കുട്യാ. അയാളുടെ പള്ള നെറക്കാണെങ്കി ഒരൊ
ററ വീപ്പ വേണം ഏമാ, ഒററ വീപ്പ അതെ.
അവൻ ഈ
ബർഗർ
തൊഴിലിന് എന്റെ അടുത്തുനിന്നു
കണക്കിനൊരു സമ്മാനം വാങ്ങി
(ഹയുടെ മീതെ കനിയുന്നു
ശരിപ്പെട്ടു.
എന്റെ കുഞ്ഞേ, ഇതു കേൾക്കു. കരയാതിരി. എ
സിനായിട്ടാണ് ഈ പെൺകുട്ടി എന്റെ മനക്ക് ഇങ്ങനെ
ഉറ്റുനോക്കുന്നത്?... ഞാൻ നിന്നെ ഉപദ്രവിക്കില്ല. എ
ന്താ നിന്റെ പേരു്... ദയവുചെയ്ത് അല്പം കൂടി ഉറക്കെ
എനിക്കു നീ പറയുന്നതു കേട്ടുകൂടാ-
അയാൾ എഴുന്നേല്ക്കുന്നു
കുട്ടി മഹാ വാശിക്കാരിയാണെന്നു തോന്നുന്നു.
അവൾ ഭയപ്പെട്ടിട്ടുണ്ടെന്നേയുള്ളു... ഹനേലെ!
(ഏങ്ങിക്കൊണ്ട്
എന്താ, സാർ
21
മജി പറയുന്നതുപോലെ ചെയ്യു, കുഞ്ഞ
(വിറച്ചുകൊണ്ടു്)
ഈശ്വരാ, ഞാൻ മരവിക്കുകയാണ്.<noinclude></noinclude>
n6u6np5f8mdi7i9gwlf8hpx0v1ag6rz
താൾ:Manasandaram (Changampuzha).pdf/55
106
82247
241865
2026-06-19T03:21:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എനക്കുള്ള പരിഹാസം കൊണ്ടു ചിരി അവൻ ഉള്ളി ഇങ്ങനെ നിറഞ്ഞു പൊട്ടുകയാണെന്നു ഞാൻ മനസ്സിലാക്കി; പക്ഷേ അപ്പോൾ അവിടെ വെച്ച് അവനുമായിട്ട് ഒരു അഭിന യരംഗമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241865
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എനക്കുള്ള പരിഹാസം കൊണ്ടു ചിരി അവൻ ഉള്ളി
ഇങ്ങനെ നിറഞ്ഞു പൊട്ടുകയാണെന്നു ഞാൻ മനസ്സിലാക്കി;
പക്ഷേ അപ്പോൾ അവിടെ വെച്ച് അവനുമായിട്ട് ഒരു അഭിന
യരംഗമുണ്ടാക്കേണ്ട എന്നു കരുതി, ഞാൻ അതറിയാത്ത ഭാവം
നടിച്ചുകളഞ്ഞു. അനുസരണയില്ലാത്ത അസത്ത്! ജി
കാണാൻ പോവില്ലെന്നു നിന്നോട് അവൻ വാക്കു പറഞ്ഞിട്ടു
ണ്ടെന്നായിരുന്നു എന്റെ വിചാരം.
ഹിറോക്കോ
അങ്ങനെതന്നാ അവൻ വാക്കു പറഞ്ഞു.
നിനക്കു നല്ല തീർച്ചയാണോ?
തിതന്നെ. അവനോടുള്ള എന്റെ വാക്കു ഞാൻ പ
രിപാലിക്കുന്നപക്ഷം ഒരിക്കലും അവളെപ്പോയി കാണില്ലെ
ന്നു എന്നോടവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതു രസമായിരിക്കുന്നു.
ഞാൻ അവനെ വരുത്തി ഒരു
സാക്ഷിയാ
കുറാവിസ്താരം നടത്താൻ പോവുകയാണ്.
യി നിന്നെ എനിക്കിവിടെ ആവശ്യമുണ്ട്. ഒന്ന് ഓ
വിസ്താരഭാഗത്താണ്, പ്രതിഭാഗത്ത നീ നിൽ ക്ക
വളരെ മുരടനായ ഒരു കക്ഷിയാണവൻ.
ഫിറോക്കോ
ശരി, അങ്ങനെതന്നെ.
(സോ മേശപ്പുറത്ത് ഒരു ബട്ടൻ പിടിച്ചമ
ഒരു വേലക്കാരി പ്രവേശിക്കുന്നു
എനിക്കും ഒന്നു കാണണം. അതുകൊണ്ടിങ്ങോട്ടു വരാൻ
പറ ജീരാവിനോട്.
49<noinclude></noinclude>
kvuzskh24jzq5aachpk2koliib8nixg
താൾ:Kalithozhi (Changampuzha).pdf/11
106
82248
241866
2026-06-19T03:21:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മുൻപിൽ താനേയങ്ങൾ പ്രത്യക്ഷപ്പെടുകയാണ്! അമ്മി നിക്കാശ്വാസമായി. ആ കത്തെഴുതിയ കരപല്ലവങ്ങൾ! അവയുടെ മ ലശം പലപ്പോഴും അവൾ അനുഭവിച്ചിട്ടുണ്ട്. അ കെട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241866
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മുൻപിൽ താനേയങ്ങൾ പ്രത്യക്ഷപ്പെടുകയാണ്! അമ്മി
നിക്കാശ്വാസമായി.
ആ കത്തെഴുതിയ കരപല്ലവങ്ങൾ! അവയുടെ മ
ലശം പലപ്പോഴും അവൾ അനുഭവിച്ചിട്ടുണ്ട്. അ
കെട്ടു നെടുനീളൻ സംവത്സരങ്ങൾക്കുമുമ്പാണതും;
ശവത്തിൻ മലർ മുറത്തിൽ അവരുടെ പിഞ്ചുജീവി
തങ്ങൾ, രണ്ടു ചിത്രശലഭങ്ങളെപ്പോലെ, ചുറ്റിപ്പറന്നി
രുന്നപ്പോൾ!
ആ സുവണ്ണകാലം! അവൾ അതെങ്ങനെ വിസ്മ
രിക്കും? ഒരിക്കലും നശിക്കാത്ത ഒരു പുതുമ, ഒരിക്കലും മാ
ഞ്ഞുപോകാത്ത ഒരത്ഭുതസുഷമ, അതിൽ വഴിഞ്ഞൊഴുക
ന്നുണ്ടു്. പൂത്തുനില്ക്കുന്ന ഒരു കടമ്പിനെ എന്നപോലെ,
അവളുടെ ഹൃദയം സ്മരണയുടെ വെൺചില്ലിൽക്കൂടി ആ
അതീതകാലത്തെ അങ്ങനെ നോക്കി രസിച്ചുകൊണ്ടിരി
ആ സ്മൃതിമണ്ഡലത്തിൽ കാമകോമളനായ ഒരു ഗ
കുമാരൻ ഓടക്കുഴലും വിളിച്ചുകൊണ്ടു ചുറ്റിത്തിരി
യുന്നു: രവീന്ദ്രൻ അവളുടെ കാമനകളിത്തോഴൻ പി
താവിന്റെ കശമായ നിരോധനത്താൽ വീട്ടിൽ നിന്നു
പുറത്തിറങ്ങുവാൻ തെല്ലിടയെങ്കിലും തരപ്പെടാതെ, ആ
പഴയ കാലപ്പുരയുടെ പടിഞ്ഞാറുവശത്തുള്ള ഇടുങ്ങിയ
ചാറ്റുമുറിയിൽ, പാഠപുസ്തകങ്ങളുടെ നടുവിൽ, തടവുകാ
രനാക്കപ്പെട്ടിട്ടുള്ള ഒരു കുസൃതിക്കുട്ടൻ അവളുടെ രവീ
ന്ദ്രൻ!............ മതിവരാതെ അവൾ ആ കത്തു പിന്നേയും
പിന്നെയും വായിച്ചു നോക്കി.
അവളുടെ സരളവും സങ്കല്പസങ്കലിതവുമായ
യം ആനന്ദാത്മകമായ ഒരജ്ഞാതമേഖലയിലേയ്ക്കു ചിറ
2<noinclude></noinclude>
9agssb0rp5jppu7i2v42wp9l24udfdn
താൾ:Manasandaram (Changampuzha).pdf/56
106
82249
241867
2026-06-19T03:21:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം വേലക്കാരി അങ്ങനെയാവാം, മാ. അവൻ കാൽച്ചുവടു കണ്ടുപിടിച്ചു നാം അവനെ പിൻതുടർന്നു പിടികൂടാനെത്തുന്നുണ്ടെന്നും അവൻ അറിഞ്ഞുക ഴിഞ്ഞു. ഹേയ്, അങ്ങനെ തോന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241867
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
വേലക്കാരി
അങ്ങനെയാവാം, മാ.
അവൻ കാൽച്ചുവടു കണ്ടുപിടിച്ചു നാം അവനെ
പിൻതുടർന്നു പിടികൂടാനെത്തുന്നുണ്ടെന്നും അവൻ അറിഞ്ഞുക
ഴിഞ്ഞു.
ഹേയ്, അങ്ങനെ തോന്നുന്നില്ല.
പക്ഷേ ജിയുടെ അച്ഛൻ എന്നെ കാണാൻ ഇവിടെ
വന്നതവനറിയാം.
ആര് ?
വാതിൽക്കൽ ഒരു മുട്ട്
ജിയോ (വെളിയിൽ
അകത്തേയ്ക്കു വരു
ജിയോ ശാന്തമായി പ്രവേശിക്കുകയും അമ്മയു
ടെ അടുത്ത് ഒരു കസേരയിൽ ഇരിക്കുക
യും ചെയ്യുന്നു
ജാ
എന്താണച്ഛനാവശ്യപ്പെടുന്നത്?
നിനക്കറിഞ്ഞുകൂടേ, എന്താണ് ഞാനാവശ്യപ്പെടുന്നതെ
ശരി, പക്ഷേ എനിക്കറിയാമെന്നു ഞാൻ വിചാരിക്കുന്നു.
50<noinclude></noinclude>
7rgs1c3pkaga2gm53t8na9b6ntk3zbe
താൾ:Hannele (Changampuzha).pdf/32
106
82250
241868
2026-06-19T03:21:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചാരായം കൊണ്ടുവന്നിട്ടു ഇതാ ഇതൊരു തുള്ളാന്നു കഴിച്ചാട്ടെ, മോളെ ഈശ്വരാ, എനിക്കു വിശക്കുന്നു. ഒരു പ്രയോജനവുമില്ല. സാദ്ധ്യമല്ല നമുക്കവളെ കുടി പ്പിക്കാൻ. ഹലെ ഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241868
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചാരായം കൊണ്ടുവന്നിട്ടു
ഇതാ ഇതൊരു തുള്ളാന്നു കഴിച്ചാട്ടെ, മോളെ
ഈശ്വരാ, എനിക്കു വിശക്കുന്നു.
ഒരു പ്രയോജനവുമില്ല. സാദ്ധ്യമല്ല നമുക്കവളെ കുടി
പ്പിക്കാൻ.
ഹലെ
ഹാവൂ, എന്തൊരു വേദന
എവിടെയാണു നിനക്കു വേദനിക്കുന്നതു, കുഞ്ഞു
അയ്യോ, എനിക്കു പോവണം എനിക്കു പോവ
ബർഗർ
ആരാണു നിന്നെ പേടിപ്പിക്കുന്നതു്, എന്റെ ഓമ
നേ? ആ, പറയൂ പറയൂ, അതിനെക്കുറിച്ചുള്ള തെല്ലാം
ഞങ്ങളോടു പറയു. പേടിക്കേണ്ട. എന്തായിരുന്നു അത്?
നീ പറയുന്നതിലൊരൊറ്റ വാക്കും എനിക്കു മനസ്സിലാ
ക്കാൻ സാധിക്കുന്നില്ല. ശ്രമിച്ചുനോക്കൂ; ശരിക്കൊന്നു ഓ
പറയൂ എങ്ങനെയാണ് അതു സംഭവിച്ചതെന്നു. നി
ന്റെ അച്ഛൻ നിന്നെ വല്ലതും ഉപദ്രവിച്ചോ? അയാൾ
നിന്നെ തല്ലുകയോ, പൂട്ടിയിടുകയോ മറേറാ ചെയ്തോ?
25<noinclude></noinclude>
tu64sj5ytfnmwmx58pqrsfcqzza55w8
താൾ:Kalithozhi (Changampuzha).pdf/12
106
82251
241869
2026-06-19T03:21:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കടിച്ചു പറന്നുപോയി. അവിടെയാകമാനം മഴവില്ലുകൾ കൈകോർത്തുപിടിച്ച് ആനന്ദനൃത്തം ചെയ്തുകൊണ്ടിരുന്നു. രണ്ടു 0 എങ്കിലും, ഇപ്പോഴല്ലേ എന്നെ കാത്തു. ഇത്ര നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241869
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കടിച്ചു പറന്നുപോയി. അവിടെയാകമാനം മഴവില്ലുകൾ
കൈകോർത്തുപിടിച്ച് ആനന്ദനൃത്തം ചെയ്തുകൊണ്ടിരുന്നു.
രണ്ടു
0
എങ്കിലും, ഇപ്പോഴല്ലേ എന്നെ കാത്തു. ഇത്ര
നാളം എന്തേ എന്നെ മറന്നിരുന്നതും?'' ലാമധുര
മായ മുഖം കുനിച്ചുകൊണ്ടും അമ്മിണി ചോദിച്ചു.
നിന്നെ ഞാൻ ഒരിക്കലും മറന്നിട്ടില്ല, അമ്മി
"അതെയതെ, എന്തിനിങ്ങനെ മേനി പറയുന്ന
തു? അവൾ കിലുകിലെ ചിരിച്ചുകൊണ്ടു പരിഭവസര
ത്തിൽ കളിയാക്കി.
ഞാൻ മേനിപറയുകയല്ല. അമ്മിണി തന്നെ ഒന്നാ
ലോചിച്ചുനോക്കൂ. എനിക്കു സാധിക്കുമോ അമ്മിണിയെ
മറക്കാൻ???
ഇപ്പോൾ കോളേജിലെല്ലാം ചേർന്നു വലിയ ആളാ
യിരിക്കുകയല്ലേ? രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ ഒരു ബീ
യക്കാരൻ. പിന്നെ എന്നെ കണ്ട ഭാവം നടിക്കുമോ?''
ബി. എ. ക്കാരൻ. അതിത്ര വലിയ കായമാണോ?
എനിക്കും അമ്മിണിയോടുള്ള സ്നേഹം
ആ സ്നേഹം ശാശ്വതമായിരിക്കുമെന്നും എനിക്കാ
ശിക്കാമോ? അതുമാത്രമേ എനിക്കറിയേണ്ടു.
ലത്തേയ്ക്കുള്ള വെറുമൊരാവേശം മാത്രമല്ലേ?''
3
ഇതു താ<noinclude></noinclude>
nd0lmf3yb3shiyuhc8ey703cncgjrux
താൾ:Manasandaram (Changampuzha).pdf/57
106
82252
241870
2026-06-19T03:21:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അങ്ങനെ ഒരു വിചാരം നിനക്കുണ്ടാക്കുന്ന സംഗതി എന്താണ് ? ജിയുടെ പിതാവിൽ നിന്നു കേട്ട ഒരു സംഗതി. പോ തെങ്കിൽ അച്ഛന്റെ നില വളരെ പരുഷമായ മട്ടിലാണ്; അ തുകൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241870
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അങ്ങനെ ഒരു വിചാരം നിനക്കുണ്ടാക്കുന്ന സംഗതി
എന്താണ് ?
ജിയുടെ പിതാവിൽ നിന്നു കേട്ട ഒരു സംഗതി. പോ
തെങ്കിൽ അച്ഛന്റെ നില വളരെ പരുഷമായ മട്ടിലാണ്; അ
തുകൊണ്ട് എനിക്കും പരുഷമായ ഒരു നില തന്നെ സ്വീകരി
ക്കേണ്ടിവന്നിരിക്കുന്നു.
എനിക്ക് ഒട്ടുവളരെ കായ്യങ്ങൾ നിന്നോടു പറയാനുണ്ടു്.
പക്ഷേ, ഒന്നാമതായി ഇതറിയട്ടെ എന്തിനാണ് ജിയുടെ
കല്യാണക്കാരിൽ നീ വന്നു തലയിട്ടതു
അത്രത്തോളം ഞാൻ പോയില്ല.
ടെ അച്ഛനെ ഒന്നു കാണാൻ പോയി.
ഞാൻ ചുമ്മാ അവള
അത്രയേ ഉള്ളു.
അയാള് ക്കൊണ്ടതിൽ തലയിടുവിച്ചു കലക്കമുണ്ടാക്കാൻ,
"
ജാ
പക്ഷേ അങ്ങ നെയായിരിക്കാം.ജിയിൽ എനിക്ക്
അത്ര പരിപൂർണ്ണവിശ്വാസമുണ്ടെങ്കിലും, സംഗതിയുടെ മമ്മ
ഇതാണ്, അവളുടെ പിതാവ് അവളോടോരോന്നാജ്ഞാപി
ച്ചു പ്രവർത്തിപ്പിക്കാൻ ഉദ്യമിച്ചാൽ അതു വലിയ വിഷമത്തി
ലേ കലാശിക്കൂ എന്നു ഞാനറിഞ്ഞു; അതുകൊണ്ട് അവളുടെ
നേടിക്കൊണ്ടുവരുന്നതിലേയ്ക്കാണ്
ഞാൻ പോയത്.
അയാളെ
51<noinclude></noinclude>
97o6klirfeme4k0x038lxi87sb8ukaa
താൾ:Kalithozhi (Changampuzha).pdf/13
106
82253
241871
2026-06-19T03:22:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഒരിക്കലുമല്ല, അമ്മു. നിന്നോടുള്ള ഈ സ്നേഹം ക രിക്കലും നശിക്കുന്നതല്ല. എന്റെ ഹൃദയത്തിൽ അതത്ര ശക്തിയിൽ വേരൂന്നിപ്പോയി. അതിനിനി ഇളക്കംത ട്ടാൻ നിവൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241871
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഒരിക്കലുമല്ല, അമ്മു. നിന്നോടുള്ള ഈ സ്നേഹം ക
രിക്കലും നശിക്കുന്നതല്ല. എന്റെ ഹൃദയത്തിൽ അതത്ര
ശക്തിയിൽ വേരൂന്നിപ്പോയി. അതിനിനി ഇളക്കംത
ട്ടാൻ നിവൃത്തിയില്ല.''
കാ, ഈ പ്രസംഗം........പണ്ടും ഇങ്ങനെതന്നെ....
....ഈ നാക്കില്ലായിരുന്നെങ്കിൽ '' രവിയുടെ കൈപ്പട
ത്തിൽ ഒന്നമർത്തിക്കൊണ്ടും അമ്മിണി ഒരു കള്ളച്ചിരി
യോടുകൂടിപ്പറഞ്ഞു.
അവൾ രവിയുടെ മുഖത്തെയൊന്നു സൂക്ഷിച്ചുനോ
ഈ
കൂട്ടുപുരികം........ ചതിയന്മാരുടെ ലക്ഷണമാ
ണിതും.'' അവൾ കിലുകിലാ ചിരിച്ചുകൊണ്ടിരുന്നു. അ
വളുടെ മാടം തുള്ളിത്തുളുമ്പിക്കൊണ്ടിരുന്നു.
പോ, കള്ളീ,'' രവി അവളെ അരികിലേയ്ക്കു
അണച്ച് അവളുടെ ശിരസ്സിൽ ആവേശത്തോടെ ഒന്നു
ചുംബിച്ചു.
ഹേമന്തകാലത്തിലെ ഒരു രാത്രി. മനംമയക്കുന്ന
നറുനിലാവു ചുറ്റുപാടും തുളുമ്പിനില്ക്കുന്നു. ഒരു നേരിയ
കാറ് ഇടയ്ക്കിടെ പച്ചിലകളിൽ ചലചല ശബ്ദമുണ്ടാ
ക്കിക്കൊണ്ടു ചുറ്റിസഞ്ചരിക്കുന്നു. അവർ
അവർ പന്തലിച്ചു
നില്ക്കുന്ന ആ മാവിൻ ചുവട്ടിൽ, ചന്ദ്രിക വീണു നി
ഴലും വെളിച്ചവും ഇടകലർന്നു തിങ്ങിയ വെള്ളമണലിൽ,
ചടഞ്ഞിരുന്നങ്ങനെ സല്ലപിക്കുകയാണ്. അല്പമകലെ
യുള്ള കൊച്ചരയാലിൻ കൊമ്പിൽ ചിറകടിച്ചാ
കൊണ്ടും ആവലുകൾ വട്ടമിട്ടു പറന്നു കളിച്ചു.
4<noinclude></noinclude>
112imt0zp3fo6yf3h0jni9a8ft6amv3
താൾ:Hannele (Changampuzha).pdf/33
106
82254
241872
2026-06-19T03:22:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതോ...നിന്നെ തെരുവിലേയ്ക്കുടിച്ചിറക്കിയോ?-- ഹോ വലിയ വിഷമം തന്നെ ഇവളിൽനിന്നെന്തെങ്കിലും മനസ്സി ലാക്കാൻ അതേ, ഏമാനെ പളപളാന്നങ്ങനെ ചെലക്കണത വക്കില്ല. അവളെക്കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241872
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതോ...നിന്നെ തെരുവിലേയ്ക്കുടിച്ചിറക്കിയോ?-- ഹോ
വലിയ വിഷമം തന്നെ ഇവളിൽനിന്നെന്തെങ്കിലും മനസ്സി
ലാക്കാൻ
അതേ, ഏമാനെ പളപളാന്നങ്ങനെ ചെലക്കണത
വക്കില്ല. അവളെക്കൊണ്ട് വർത്താനം പറയിക്കണേ
ക്കാ എക്സ്പോ, ഏമാൻ, മരം വെട്ടീടണം. ഒരു ചുണ്ട
പോലെ അനങ്ങാതെ, ഒണ്ടാക്കാതെ, ഇരിക്കണോ
ഓ അവൾ: അതെ, അവളങ്ങനാ.
ബർഗർ
നമുക്കിതു തുടന്നു കൊണ്ടുപോകുവാൻ മാത്രം വേണ്ട
സത്യസ്ഥിതികൾ ഉണ്ടായാൽ മതിയായിരുന്നു നമുക്കു പു
ള്ളിയെപ്പിടിച്ചു ലോക്കപ്പിലാക്കാൻ കഴിഞ്ഞേനെ!
അവൾക്കയാളെ വല്ലാത്ത ഭയമാണു്.
ഇതേ, ഇതാദ്യത്തെത്താം മറന്നില്ല. അവ
ൻ ഇത്തരത്തിലൊള്ള പിള്ള കളി. ഏമാൻ നാട്ടാരോ
ടൊന്നു ചോദിച്ചു നോക്കിയാട്ടെ.... അവരപ്പം പറയും എന്തു
തരക്കാരനാ ആ മനിഷനെന്നു. ഇതിനൊക്കെ വളരെ
വളരെക്കൊല്ലം മുമ്പേതന്നെ ഈ പെണ്ണിന്റെ കഥ വൻ
കഴിച്ചില്ലല്ലോ--അതുതന്നെ ഒരത്ഭുതാ ഏമാനേ, അത്ഭുതാ
ബർഗർ
അയാൾ ഇവളെ എന്തുചെയ്തിട്ടുണ്ടു്?
26<noinclude></noinclude>
cliyeuzp1w90ci76wzlottq232dznlr
താൾ:Manasandaram (Changampuzha).pdf/58
106
82255
241873
2026-06-19T03:22:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അതു ബഹു വിചിത്രമായ ഒരു സംസാരരീതിതന്നെ! അ വളിൽ നിനക്കു പരിപൂണ്ണമായ വിശ്വാസമുണ്ടെന്നു പറയു മ്പോൾ, നീയതുകൊണ്ടമാക്കുന്നതെന്താണ്? കാ, അതു മനസ്സിലാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241873
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അതു ബഹു വിചിത്രമായ ഒരു സംസാരരീതിതന്നെ! അ
വളിൽ നിനക്കു പരിപൂണ്ണമായ വിശ്വാസമുണ്ടെന്നു പറയു
മ്പോൾ, നീയതുകൊണ്ടമാക്കുന്നതെന്താണ്?
കാ, അതു മനസ്സിലാക്കാൻ വേണ്ട സാമ്യം അച്ഛനില്ല.
ജി ഒരാളുമായി ഗാഢമായ പ്രണയത്തിലാണ്; അയാളും
അവളെ സ്നേഹിക്കുന്നു. നിങ്ങളൊക്കെ കൂടി ചട്ടം കെട്ടിയ
ഈ കല്യാണത്തിനും അവൾ വഴിപ്പെടുകയില്ലെന്നു ഞാനറി
അതുകൊണ്ട് അവളുടെ നിരസനം അവളെസ്സംബന്ധി
ച്ചിടത്തോളം കഴിയുന്നതും എളുപ്പമാക്കി തീക്കേണ്ട ആവശ്യം
എനിക്കുണ്ടായിരുന്നു.
അവളെ സ്നേഹിക്കുന്ന ആൾ ആരാണ് ?
അച്ഛനോടതു പറയാൻ എനിക്കു സാദ്ധ്യമല്ല.
ഏതായാലും ആ പുള്ളി നീയാവാൻ വഴിയില്ല, ഉവ്വോ?
(പുഞ്ചിരിയിടുന്നു) അഥവാ ആണെങ്കിൽ, ഒന്നു പറയാം,
നിങ്ങൾ രണ്ടുപേക്കും ആത്മഹത്യ ചെയ്യേണ്ടതായി വരും.
അച്ഛൻ വാസ്തവത്തിൽ വിചാരിക്കുന്നു ണ്ടോ അതു ഞാനാ
ണെന്നും അതുപോലെതന്നെ, കുടുംബത്തിന്റെ പേരു്, മാ
വിൻ ചട്ടങ്ങൾ ഇവയെക്കുറിച്ചും അച്ഛന് പറയും പോല
കായ്യമായി അച്ഛൻ വിചാരിക്കുന്നു
ജിയോ, എന്താണ് നീയി പറയുന്നത് ഇതിനു് എ
നേ നീ ധപ്പെട്ട് ആ പറഞ്ഞതു നീ ഒന്നുകൂടി പറ
58<noinclude></noinclude>
jn0b5cgkk8zevjpmelcf49dqgp8w1nm
താൾ:Hannele (Changampuzha).pdf/34
106
82256
241874
2026-06-19T03:22:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സിഡെൽ വെന്തുതട്ടെണ്ടന്നോ, ഏമാനേ? രാത്രി വീട്ടി ടിച്ചുപൊറത്താക്കും. അതാ അയാളു ശെയ്തേക്കണെ പ്രഭാ നനങ്ങി. മഞ്ഞത്ത് അവളെ അടിച്ചു പൊറത്താക്കി അതാ അയാളു ശെയ്യാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241874
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സിഡെൽ
വെന്തുതട്ടെണ്ടന്നോ, ഏമാനേ? രാത്രി വീട്ടി
ടിച്ചുപൊറത്താക്കും. അതാ അയാളു ശെയ്തേക്കണെ പ്രഭാ
നനങ്ങി.
മഞ്ഞത്ത് അവളെ അടിച്ചു പൊറത്താക്കി
അതാ അയാളു ശെയ്യാറ്. അയാ
മൂക്കുമുറക്കുടിക്കാനൊള്ള വഹ് അവളു കൊണ്ടുവന്നു കൊ
ടുത്തില്ലെങ്കി, എന്റെ ഏമാനേ, പൊയ്ക്കോളുകേ വേണ്ടൂ,
പാവം, പിന്നും പൊറത്ത്! അതാ അയാളുടെ പ്രവ
വി. എന്റെ രാജാ പാവം തണത്തു കിടുകിടാ
റച്ചു പൊട്ടിക്കരഞ്ഞോണ്ടു നടാട്ടൊ ന്നോ, ഏമാ
ന്നേ, എന്റെ രാത്രി. അതെ
അവളുടെ അമ്മ ജീവിച്ചിരുന്ന കാലത്തു കായം ഇത്ര
മാത്രം കഷ്ടത്തിലായിരുന്നില്ല.
ബർഗർ
കൊള്ളാം, എങ്ങിനെ യായാലും, നമുക്കയാളെ അങ്ങ്
അറസ്റ്റു ചെയ്യിച്ചുകളയാം. പേരുകേട്ട ഒരു പെരുംകുടി
യനാണയാൾ. എന്റെ കുഞ്ഞ, ആട്ടെ, ഇനിയെൻ
(യാചിക്കുന്ന മട്ടിൽ
ഒരു ദയവുചെയ്തു, ദയവു ചെയ്തു്, ദയവുചെയ്തു...
സിൽ
ഏമാൻ അവളോട് ശോത്യങ്ങൾ ശോതിച്ചോണ്ട് ഒ
27<noinclude></noinclude>
2qqy9x75pgfxwvl22jwtfqwc680h95g
താൾ:Kalithozhi (Changampuzha).pdf/14
106
82257
241875
2026-06-19T03:22:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “എന്തു പൂനിലാവും ഹാ, അമ്മിണീ, ഈ രാത്രി അവസാനിക്കാതിരു ന്നെങ്കിൽ!'' ആ ആവലുകൾ നമ്മെക്കണ്ടു അസൂയപ്പെടുക അങ്ങനെയാകാൻ തരമില്ല. അവർ മനുഷ്യരല്ല മൗനം. താരക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241875
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“എന്തു പൂനിലാവും
ഹാ, അമ്മിണീ, ഈ രാത്രി അവസാനിക്കാതിരു
ന്നെങ്കിൽ!''
ആ ആവലുകൾ നമ്മെക്കണ്ടു അസൂയപ്പെടുക
അങ്ങനെയാകാൻ തരമില്ല. അവർ മനുഷ്യരല്ല
മൗനം. താരകാവൃതമായ നീലാംബരത്തിൽ, ഒര
സ്സിന്റെ പ്രണയസ്വപ്നങ്ങൾപോലെ, വെള്ളിമേഘങ്ങൾ
അലസമായി ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. അകലെ
ഒരു കോഴി കൂകി.
നേരം പാതിര കഴിഞ്ഞു.''
അതേ അമ്മു, എനിക്കിവിടെ വന്നിരുന്നിട്ടും ഒരു
നിമിഷമേ ആയുള്ളുവെന്നു തോന്നുന്നു.
ഇപ്പോൾ ഇങ്ങനെ നമ്മെപ്പോലെ ആനന്ദമനുഭവി
ലജ്ജാസമ്മിളിതമായ
ഒരു പുഞ്ചിരിയോടെ, രവിയുടെ തോളിൽ കൈയിട്ടുകൊ
ണ്ടും അവൾ ചോദിച്ചു.
ക്കുന്നവർ വേറേ ഉണ്ടാകുമോ?''
പലരും കാണും. ഹൃദയാ കഷകമായ ഈ ഹേമന്ത
രാത്രി അനേകമനേകം കാമിനീ കാമുകന്മാരെ ഇതുപോലെ
അനുഗ്രഹിക്കുന്നുണ്ടാകും. അതാ നക്ഷത്രനിബിഡമായ നീ
ലാകാശത്തിൻ കീഴിൽ, മന്ത്രിച്ചുകൊണ്ടു നില്ക്കുന്ന മാമ
രങ്ങളെ സാക്ഷി നിർത്തി, വികാരതരളിതരായ എത്രയെത്ര
ജീവികൾ, ഇപ്പോളവരുടെ ആശകളും നിരാശകളും ഹൃദ
രഹസ്യങ്ങളും പരസ്പരം കൈമാറുന്നുണ്ടാകും. അമ്മ, നി
5<noinclude></noinclude>
f4krghr4zrz2qyjoe3p9mfngpvm9gnl
താൾ:Kalithozhi (Changampuzha).pdf/15
106
82258
241876
2026-06-19T03:22:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ന്നെയിങ്ങനെ മാറോടു ചേർത്തണച്ചു, നിന്റെ കാമനക്ക വിരലുകൾ തടവിത്താലോലിച്ചുകൊണ്ടിരിക്കുമ്പോൾ, എ ൻറ ഹൃദയത്തിൽ ഒരൊറ്റ ചിന്തമാത്രമേ ഉണ്ടാകുന്നു രാശ “...' താൾ സൃഷ്ടിച്ചിരിക്കുന്നു
241876
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ന്നെയിങ്ങനെ മാറോടു ചേർത്തണച്ചു, നിന്റെ കാമനക്ക
വിരലുകൾ തടവിത്താലോലിച്ചുകൊണ്ടിരിക്കുമ്പോൾ, എ
ൻറ ഹൃദയത്തിൽ ഒരൊറ്റ ചിന്തമാത്രമേ ഉണ്ടാകുന്നു
രാശ
“എന്താണത്?'' അവൾ ഉണയോടെ ചോദിച്ചു.
അതൊരാശയാണ് ഒരിക്കലും സാധിക്കാത്ത ക
“എന്താണത്? എന്നോടു പറയൂ!'' അമ്മിണി നി
ബന്ധിച്ചു.
ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ, എന്നും
ഒരു നെടുവീർപ്പോടുകൂടി രവി തുടർന്നു. പക്ഷേ, അതു സാ
ദ്ധ്യമല്ല. അല്പനേരത്തിനുള്ളിൽ പ്രഭാതരശ്മികൾ നമ്മ
വേർപെടുത്തും. അസൂയാലുക്കളായ മനുഷ്യർ എല്ലാവരും
ഉണന്നെണീക്കും. നമ്മുടെ ആനന്ദരംഗം വെറുമൊരു സ
മായിത്തോന്നുമാറ്, നാം ഇരുവഴിയായിപ്പിരിഞ്ഞുപോ
കും! രവിയുടെ സ്വരത്തിൽ ഒരു നേരിയ വിഷാദച്ഛായ
കലന്നിരുന്നു.
“അതിനെന്തു? ഇങ്ങനെ എത്രയെത്ര രാത്രികൾ ഇ
നിയും ഉണ്ടാകാനിരിക്കുന്നു. ആട്ടെ, ഞാനൊരു കായം
ചോദിക്കട്ടെ?'' അമ്മിണി തന്ത്രത്തിൽ വിഷയം മാറു
വാൻ ഒരുമ്പെട്ടു. അന്നൊരു ദിവസം ഞാൻ അമ്പല
ത്തിൽനിന്നു മടങ്ങുമ്പോൾ ആ വഴിയിൽ നിന്നുകൊണ്ടു
എന്നെ നോക്കിയ ആ നോട്ടം.........കാ, എന്തൊരു തു
ഞ്ഞുകയറുന്ന നോട്ടമായിരുന്നു അത്. ആ കേശവപിള്ള
6<noinclude></noinclude>
36fnyskn0kqrj2lno8kohjqmhmi0y84
താൾ:Manasandaram (Changampuzha).pdf/59
106
82259
241877
2026-06-19T03:22:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അച്ഛൻ ഇഷ്ടംപോലെ ഞാൻ ആണെങ്കിൽ ആയിരം പ്രാവ് , അതാവർത്തിച്ചാവർത്തിച്ചു പറയാം. പ്രണയത്തിന്റെ അഗാ രിൽ അത്രമാത്രം അഭേദ്യമായ തരത്തിൽ കെട്ടുപി മനസ്സ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241877
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അച്ഛൻ ഇഷ്ടംപോലെ ഞാൻ ആണെങ്കിൽ ആയിരം
പ്രാവ് , അതാവർത്തിച്ചാവർത്തിച്ചു പറയാം. പ്രണയത്തിന്റെ
അഗാ രിൽ അത്രമാത്രം അഭേദ്യമായ തരത്തിൽ കെട്ടുപി
മനസ്സ് വരുമോ? അവർ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്നു
ഖണ്ഡിതമായിപ്പറയുവാൻ എനിക്കു സാധ്യമല്ല. എങ്ങന
രണ്ടാംതരം പ്രാധാനമേ ആ സംഗതിക്കും.
ത്തിൽ ഭയമുണ്ട്; അതിനാൽ ആ പേടിമൂലം അവരെ വർ
6
A
സമുദായത്തിന്റെ വിമർശനം നിനക്കു ഭയമില്ലെന്നാ
ാ നീയതുകൊണ്ടാക്കുന്നത്
ലവലേശമില്ല. അതിനെ എനിക്കു ഭയമുണ്ട്; പക്ഷേ മ
നുഷ്യജീവിതത്തെ നാശപ്പെടുത്തിക്കളയുന്നതിലാണ് എനി
” അതിനേക്കാൾ വളരെയധികം ഭയം.
എന്തൊരു മനുഷ്യപ്പറ്റില്ലാത്ത കുട്ടിയാണ് നീ! നിൻറ
അച്ഛനമ്മമാക്ക് അപമാനം വരുത്താനാണ് നീ ജനിച്ചത്!
".
അല്ലാ, അമ്മേ. ഞാൻ ജനിച്ചതെന്തിനാണെന്നും എനി
അറിഞ്ഞു കൂടാ; അതു ഞാൻ സമ്മതിക്കാം; എങ്കിലും എനിക്കു
തോന്നുന്നു അമ്മ പറഞ്ഞ ആ കായ്യത്തിനല്ല ഞാൻ ജനിച്ചത
അതെ എന്റെ മാതാപിതാക്കളുടെ മാനം നശിപ്പിക്കു
ക യെന്ന നിഷ്പ്രയാസമായ അത്തരം ഒരു കാമത്തിനുമായിട്ടല്ല;
58<noinclude></noinclude>
mjnqddnc9j19wavgoh2cs7ncfktndyx
താൾ:Hannele (Changampuzha).pdf/35
106
82260
241878
2026-06-19T03:22:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതോ ഏമാണ് അവടെ നാവിന്നു ഒന്നും, ഒരു വസ്ത്രം, കിട്ടത്തില്ല. ശാന്തമായി എന്താ, സാർ? നിനക്ക് എന്നെ അറിയാമോ? അറിയാം, സാർ. ആരാണു ഞാൻ? വാദ്ധ്യാരു സാര് -ഗോട്ട് വാൾഡ് വാദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241878
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതോ ഏമാണ് അവടെ നാവിന്നു ഒന്നും, ഒരു വസ്ത്രം,
കിട്ടത്തില്ല.
ശാന്തമായി
എന്താ, സാർ?
നിനക്ക് എന്നെ അറിയാമോ?
അറിയാം, സാർ.
ആരാണു ഞാൻ?
വാദ്ധ്യാരു സാര് -ഗോട്ട് വാൾഡ് വാദ്ധ്യാരു സാ
അതു ശരി. നാം വേണ്ടവിധം തന്നെ കഴിഞ്ഞു കൂട്
ന്നു. ഇപ്പോളിനി, എന്റെ ഓമനക്കുഞ്ഞ്, അതു സംബ
ന്ധിച്ചുള്ളതെല്ലാം ഞങ്ങൾക്കു പറഞ്ഞുതരൂ. ഭയപ്പെടേ
! കൊല്ലക്കുടിലിനടുത്തുള്ള കുളത്തിലേയ്ക്കു പോകാതെ,
പകരം, വീട്ടിൽ നീ ഇരിക്കാഞ്ഞതെന്തുകൊണ്ടാണ്
എനിക്കു പേട്യാവൺ എനിക്കു പേടാവ
ഞങ്ങൾ പൊയ്ക്കൊള്ളാം. നിനക്കു പറയാനുള്ള തു
മുഴുവനും നീ പള്ളിക്കൂടം വാദ്ധ്യാരോടു പറഞ്ഞുകൊള്ളു
28<noinclude></noinclude>
c80yo7qxsln6hcj5jxhr34b2jjoffq7
താൾ:Kalithozhi (Changampuzha).pdf/16
106
82261
241879
2026-06-19T03:23:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൂടി അടുത്തുണ്ടായിരുന്നു. അയാൾ അതു കണ്ടു. ഞാൻ വാസ്തവത്തിൽ നാണിച്ചുപോയി, കേട്ടോ!' “എന്തിനു? ഞാനൊന്നു നോക്കിയെന്നുവെച്ചും ഇ ത്ര നാണിക്കാനെന്തിരിക്കുന്നു? "അതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241879
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൂടി അടുത്തുണ്ടായിരുന്നു.
അയാൾ അതു കണ്ടു. ഞാൻ
വാസ്തവത്തിൽ നാണിച്ചുപോയി, കേട്ടോ!'
“എന്തിനു? ഞാനൊന്നു നോക്കിയെന്നുവെച്ചും ഇ
ത്ര നാണിക്കാനെന്തിരിക്കുന്നു?
"അതെയതെ..........അസ്ത്രംപോലെ തുളഞ്ഞുകയറു
ന ആ നോട്ടം. ഈശ്വര! ഞാൻ ഇന്നും കാക്കുന്നു......ആ
ട്ടെ, ഞാൻ പോയപ്പോൾ ആ കേശവപിള്ള എന്തു പ
കാ, അയാൾ വിശേഷിച്ചൊന്നും പറഞ്ഞതായി
ഞാൻ കാണുന്നില്ല.''
എന്നാലും.........എനിക്കറിയാം. അയാൾ ഒന്നും
പറയാതിരിക്കില്ല. എന്നോടു പറയു, എന്താണയാൾ പ
അയാൾ യാതൊന്നും പറഞ്ഞില്ല.'
നാണം.... എന്തെങ്കിലും അയാൾ പറയാതിരിക്കി
ല്ല. എനിക്കു നിശ്ചയമുണ്ടു്, അയാൾ അങ്ങനെയൊരു ത
രക്കാരനാണ്. ഏതു പെണ്ണിനെക്കണ്ടാലും വെറുതേ കാ
രോ അററകുററം പറയണം. അയാളുടെ സ്വഭാവമാണ
തു.'' അല്പമൊരു വെറുപ്പോടുകൂടി അമ്മിണി അഭിപ്രായ
പ്പെട്ടു.
അങ്ങനെയല്ല, അമ്മിണി, രവീന്ദ്രൻ തിരുത്തി
കൊടുത്തു: “നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
കേശവപിള്ള ഒരു നല്ല മനുഷ്യനാണ്.
ഉം.........അതേ, അതെ.'' നിഷേധഭാവത്തിൽ
തലയാട്ടിക്കൊണ്ടു നീരസം കലർന്ന സ്വരത്തിൽ അമ്മിണി
7<noinclude></noinclude>
opqy10nt74r5rgm026acu614mwunphl
താൾ:Manasandaram (Changampuzha).pdf/60
106
82262
241880
2026-06-19T03:23:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം തി! അതിനേക്കാൾ എത്രയോ വിഷമകരമായിട്ടുള്ളതാണ് എന്റെ ജോലി. ജിയോ, നീ മിണ്ടാതിരി. നീ വളരെയധിക . പോ ഞാൻ നിന്നെ കാണുമ്പോൾ നടുങ്ങിപ്പോകുന്നു. അമ്മേ! 608 ഞാൻ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241880
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
തി! അതിനേക്കാൾ എത്രയോ വിഷമകരമായിട്ടുള്ളതാണ്
എന്റെ ജോലി.
ജിയോ, നീ മിണ്ടാതിരി. നീ വളരെയധിക
.
പോ
ഞാൻ നിന്നെ കാണുമ്പോൾ നടുങ്ങിപ്പോകുന്നു.
അമ്മേ!
608
ഞാൻ നിന്റെ അമ്മയുമല്ല, നീയെന്റെ കുട്ടിയുമല്ല. തോ
നിയ പോലെ പൊയ്ക്കാൻ ഇഷ്ടം പോലെ വായിൽ
മിണ്ടാതിരിക്കും. ജിയെ അവനു കല്യാണം കഴിക്കണ
മെന്ന് അവൻ പറഞ്ഞില്ലല്ലോ. (ജീരാവിനോട്) നമ്മുടെ ക
ടുംബത്തിന്റെ പേര് എത്രമാത്രം പരിശുദ്ധമാണെന്നോ, പാ
തുജനാഭിപ്രായം എത്രമേൽ പ്രാധാന്യമഹിക്കുന്നതാണെന്നാ
നിനക്കറിഞ്ഞു കൂടാ. നിന്റെ ആ കാടുപിടിച്ച വത്തമാന
ത്തിൽ എനിക്കു ലവലേശം ഭയമില്ല. ഒരു പെണ്ണി
ഒരു പെണ്ണിനു വേണ്ടി
തന്നത്താൻ ചത്തടിയുന്ന ഒരു മരമണ്ട് നെക്കൊണ്ടു നമുക്കാ
ലോകത്തിനോ എന്നു പ്രയോജനം? പിന്നേയ്, ഇങ്ങോട്ടു നോ
ക്കിയേ, ജിരാ! ഞാൻ ചോദിക്കുന്നതിനു
സമാധാനം പാ
ആട്ടെ, ജിയെ ഞങ്ങൾ ഇവിടെ നിന്നു പിരിച്ചുവി
54<noinclude></noinclude>
o8fakgtccvnc37luo4qsqlsiir33jws
താൾ:Hannele (Changampuzha).pdf/36
106
82263
241881
2026-06-19T03:23:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലജ്ജയോടുകൂടിയും, അത്ഭുതാഹസാത്മകമായ രീതിയിലും അദ്ദേഹം എന്നെ വിളിച്ചു. ഗോട്ട്വാൾഡ് നിന്നെ ആരു വിളിച്ചു, തങ്കം എവിടെനിന്നാണ് യേശുദേവൻ നിന്നെ വിളിച്ചത്? വെള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241881
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലജ്ജയോടുകൂടിയും, അത്ഭുതാഹസാത്മകമായ രീതിയിലും
അദ്ദേഹം എന്നെ വിളിച്ചു.
ഗോട്ട്വാൾഡ്
നിന്നെ ആരു വിളിച്ചു, തങ്കം
എവിടെനിന്നാണ് യേശുദേവൻ നിന്നെ വിളിച്ചത്?
വെള്ളത്തിൽനിന്നു്.
എവിടെ?
വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നു.
ബർഗർ
തന്റെ നിശ്ചയം മാറി, മേലങ്കിയെടുത്തിട്ടുകൊണ്ടു
നാം ഡോക്ടറെ തിരക്കിപ്പിടിച്ചുകൊണ്ടുവരുന്ന താ
ണ് കൂടുതൽ നന്ന്. ഞാൻ തീർത്തുപറയാം, അയാളിപ്പൊ
ഴും കുടിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിൽനിന്നു വിട്ടുപോന്നി
രിക്കയില്ല.
ഞാൻ സിസ്റ്ററന്മാരിൽ ഒരാളെ വിളിച്ചുകൊണ്ടുവരാൻ
ആളെ വിട്ടിട്ടുണ്ട്. വളരെ ശ്രദ്ധയോടുകൂടിയ ശുശ്രൂഷയാ
ണ് കുഞ്ഞിനാവശ്യം.
29<noinclude></noinclude>
ob0de3ahddv16r3du8j2tzc2sqhnrbp
താൾ:Kalithozhi (Changampuzha).pdf/17
106
82264
241882
2026-06-19T03:23:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പറഞ്ഞു: “എനിക്കെല്ലാം മനസ്സിലായി. രണ്ടുപേരും കൂടി ഈ കൂട്ടുകൂടിയിരിക്കുന്നതെന്തിനാണെന്നും എനിക്കു നന്നാ യറിയാം.'' അവളുടെ വാക്കുകളിൽ പ്രേമസാന്ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241882
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പറഞ്ഞു: “എനിക്കെല്ലാം മനസ്സിലായി. രണ്ടുപേരും കൂടി
ഈ കൂട്ടുകൂടിയിരിക്കുന്നതെന്തിനാണെന്നും എനിക്കു നന്നാ
യറിയാം.'' അവളുടെ വാക്കുകളിൽ പ്രേമസാന്ദ്രമായ പ
രിഭവം സ്ഫുരിച്ചിരുന്നു.
ഒന്നുമില്ല.........ഞങ്ങൾ ആത്മസ്നേഹിതന്മാരാ
ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിക്കുന്നു. അതിൽ കൂടു
തലായി
അതേ, കോളേജിലെ കഥതന്നെ ഞാനും പറയു
ന്നത്. നേരം വെളുത്താൽ പാതിരവരെ രണ്ടുപേരുംകൂടി
സൈക്കിളിലുള്ള ഈ സക്കീട്ട്........ഉം..
ഞാൻ ഒന്നും
അറിയുന്നില്ലെന്നാണ് വിചാരം. അന്നന്നു നടക്കുന്ന കാ
യം അതേപടി ഞാൻ അറിയുന്നുണ്ട്.''
"അയ്യോ കഷ്ടം, അമ്മിണി എന്തൊക്കയോ തെറി
ദ്ധരിച്ചിട്ടുണ്ട്. എനിക്കു മനസ്സിലായി. നിന്നെ ശുണ്ഠി
പിടിപ്പിക്കാൻ ആ ശാരദ എന്തൊക്കയോ നിന്നെപ്പ
ഞ്ഞു മനസ്സിലാക്കിക്കാണും.''
ശാരദയെ ഞാൻ കാണാറേയില്ല.'' അവൾ എ
എ
പിന്നെ നീയിതൊക്കെ എങ്ങനെയറിഞ്ഞു?''
അങ്ങനെ വരട്ടെ. അപ്പോൾ എന്തൊക്കയോ ചി
ലതുണ്ടെന്നു തെളിഞ്ഞു.'' അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു
പറഞ്ഞു.
ഒന്നുമില്ല. ആ ശാരദയുടെ വാക്കു കേട്ടു നീ
റുതേ എന്നെ തെറ്റിദ്ധരിക്കരുതു്. അവൾ നിന്നെ ഗുണി
പിടിപ്പിക്കാൻ വല്ലതുമൊക്കെപ്പറഞ്ഞയ്ക്കും.'' അവളുടെ
പുറത്തു തലോടിക്കൊണ്ടു രവി സാന്ത്വനിപ്പിച്ചു.
8<noinclude></noinclude>
k8qga6bpg6y8a1ht94xkl6xyts7y36d
താൾ:Hannele (Changampuzha).pdf/37
106
82265
241883
2026-06-19T03:23:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബർഗർ ഞാൻ ഇക്ഷണം തന്നെ ഡോകടരുടെ അടുത്തേയ്ക്കും പോകാം. മിഡ്ററ് പോലീസുകാരനെ കുടിക്കുവേണ്ട ഏ ടുള്ള ആ ഹോട്ടലുണ്ടല്ലോ, അങ്ങോട്ടു വിളിച്ചുകൊണ്ടുവരി നമുക്കയാളെ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
241883
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബർഗർ
ഞാൻ ഇക്ഷണം തന്നെ ഡോകടരുടെ അടുത്തേയ്ക്കും
പോകാം.
മിഡ്ററ് പോലീസുകാരനെ കുടിക്കുവേണ്ട ഏ
ടുള്ള ആ ഹോട്ടലുണ്ടല്ലോ, അങ്ങോട്ടു വിളിച്ചുകൊണ്ടുവരി
നമുക്കയാളെ ലോക്കപ്പിലാക്കിക്കളയാം, നമസ്കാരം,
ക
പിടിക്കുന്നു
സിൽ
(അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം
അദ്ദേം അയാളെ ജേലിലൊന്നും അടക്കുക അ
തൊല അധികാന്നും.
എന്തുകൊണ്ടില്ല?
അദ്ദേത്തിനറിയാം എന്തുകൊണ്ടാന്നു; അതെ, അദ്ദേ
ത്തിനറിയാം. ആരാ പെണ്ണിന്റെ അപ്പൻ,
ഏ
, അസംബന്ധം! അതൊക്കെ ചുമ്മാ ആളുകൾ
പറഞ്ഞു പരത്തുന്നതാണ്!
സിൽ
ആവട്ടെ. എനിക്കറിയാവുന്നെ എനിക്കറിയാം.
ആളുകൾ പലതും പറയും. താനതൊന്നും കേട്ടുവി
30<noinclude></noinclude>
f23899xo25l1y76y3hdmndmyirtmv9t
താൾ:Manasandaram (Changampuzha).pdf/61
106
82266
241884
2026-06-19T03:23:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം. ഇപ്പോൾ അവളുമായി ഒരിക്കലും ഒരു കത്തിടപാടു നടത്തുക , അതു സത്യമാണ്. അവളുമായി യാതൊരു കത്തിടപാടുകളും നടത്താതിരുന്നത്. നീയിങ്ങനെ ചെയ്തിട്ടില്ലെന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241884
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം.
ഇപ്പോൾ അവളുമായി ഒരിക്കലും ഒരു കത്തിടപാടു നടത്തുക
, അതു സത്യമാണ്.
അവളുമായി യാതൊരു കത്തിടപാടുകളും നടത്താതിരുന്നത്.
നീയിങ്ങനെ ചെയ്തിട്ടില്ലെന്നു നിനക്കു തീർത്തുപറയാമോ?
തീച്ചയായും. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഒ
ദിവസം, രണ്ടാമൂന്നോ കൊല്ലം കഴിഞ്ഞ്, അവളുടെ ക
വായിത്തീരുന്ന മനുഷ്യൻ എന്റെ നിരപരാധിത്വം ശരി
നിയപ്പോൾ യാതൊരു കത്തിടപാടുകളും നടത്തിയിട്ടില്ല.
ശരി, അങ്ങനെയാകട്ടെ. സമ്മതിച്ചു. പക്ഷേ നീ നിന്റെ അ
മ്മയോട് ഒരിക്കലും ജിയെക്കാണാൻ പോവില്ലെന്നും അ
ഉണ്; ഞാൻ അവളെ കാണുകയുണ്ടായി.
ഹാ! എന്തിനായിരുന്നു
55<noinclude></noinclude>
j94zuhg83loccncm7ry1a10zzz9295i
താൾ:Kalithozhi (Changampuzha).pdf/18
106
82267
241885
2026-06-19T03:23:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞ്ഞുകൂടേ, നാം തമ്മിൽ സ്നേഹമാണെന്നും അറിയാമായിരിക്കാം. എന്തോ എനിക്കു നിശ്ചയ “ആട്ടെ, എന്നോടു സത്യം പറയൂ. അയാളോട് ഇ തെല്ലാം പറഞ്ഞിട്ടില്ലേ? രവീന്ദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241885
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞ്ഞുകൂടേ, നാം തമ്മിൽ സ്നേഹമാണെന്നും
അറിയാമായിരിക്കാം. എന്തോ എനിക്കു നിശ്ചയ
“ആട്ടെ, എന്നോടു സത്യം പറയൂ. അയാളോട് ഇ
തെല്ലാം പറഞ്ഞിട്ടില്ലേ?
രവീന്ദ്രൻ മുഖം പെട്ടെന്നല്ലം വിളറി. പക്ഷേ,
ഉടൻ തന്നെ അയാളതു മറച്ചുകളഞ്ഞു.
ഇല്ല, അമ്മിണി, ഇതിനെപ്പറ്റി ഒന്നും തന്നെ
ഞാൻ അയാളോടു പറഞ്ഞിട്ടില്ല.''
അതു കളവാണ് '' അമ്മിണി വാദിച്ചു: രണ്ടു
രും അത്രയ്ക്കടുപ്പമല്ല, ആ സ്ഥിതിക്കും
"
"
അയാൾ എന്റെ പ്രാണസുഹൃത്താണ്.'' രവീന്ദ്രൻ
ഇടയ്ക്കു കയറിപ്പറഞ്ഞു: “അതു ഞാൻ സമ്മതിക്കുന്നു. ഒരു
സഹോദരനേക്കാൾ കൂടുതലായി ഞാൻ അയാളെ സ്നേഹി
.
അതുതന്നെ ഞാനും പറഞ്ഞത്. ആ സ്ഥിതിക്കു
നിങ്ങൾ തമ്മിൽ ഒരു രഹസ്യവും ബാക്കിവെച്ചിരിക്കില്ല.
എല്ലാം തുറന്നു പറഞ്ഞുകാണും.''
“എന്താണമ്മ, നീയിപ്പറയുന്നത്!'' അത്ഭുതഭാവ
ത്തിൽ രവി ചോദിക്കുകയാണ്. "ഇതൊക്കെ ആരെങ്കി
ലും മറ്റൊരാളോടു പറയുമോ?
“തീർച്ചയായും. ഈ ആണുങ്ങൾ ഒരു വഗ്ഗം തന്നെ അ
അത്തരക്കാരാണ്. എന്തെങ്കിലുമുണ്ടെങ്കിൽ അതങ്ങനെ കൊ
9<noinclude></noinclude>
oc33nnzhvydf59sfjl3xgzggrh5yyah
താൾ:Manasandaram (Changampuzha).pdf/62
106
82268
241886
2026-06-19T03:23:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം പറയാം. ഞാൻ അവളുടെ വീട്ടിൽ പോയി. അവൾ അ വിടെ ഉണ്ടായിരുന്നു. അങ്ങനെ അവളെ കണ്ടുമുട്ടാതിരിക്കാൻ നിവൃത്തിയി ല്ലാത്ത ഒരു പതനം വന്നു കൂടി. പക്ഷേ ആ ശത്തോടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241886
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
പറയാം. ഞാൻ അവളുടെ വീട്ടിൽ പോയി. അവൾ അ
വിടെ ഉണ്ടായിരുന്നു. അങ്ങനെ അവളെ കണ്ടുമുട്ടാതിരിക്കാൻ
നിവൃത്തിയി ല്ലാത്ത ഒരു പതനം വന്നു കൂടി. പക്ഷേ ആ
ശത്തോടുകൂടിയല്ല ഞാനവിടെ പോയത്. അമ്മയോടുള്ള എ
ൻ വാഗ്ദാനത്തിന്റെ സാരാംശത്തെ ഞാൻ ഭേദിച്ചിട്ടില്ല.
ഇപ്പോഴും ഞാനങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അച്ഛനു
തോന്നുന്നതെങ്കിൽ, ദയവുചെയ്ത് എനിക്കു മാപ്പുതരൂ
അതിനെനിക്കു മാപ്പുതരാൻ കഴിയാം.
തു പറഞ്ഞ ജി ഒരു മോഹനിയാട്ടക്കാരിയായിത്തീരു
ന്നെങ്കിൽ നിയതം കായ മാക്കുകയില്ല; എന്താ, ഉവ്വോ?
അച്ഛാ! എന്റെ പ്രവൃത്തികളെ ആധാരമാക്കി അച്ഛൻ
"ജിയെ ശിക്ഷിക്കാൻ പോകുന്നില്ല. എന്റെ നിരപരാധി
തത്തെക്കുറിച്ച് അമ്മയ്ക്കും ബോധ്യം വരാൻ വേണ്ടി എനിക്ക
ചെയ്യേണ്ടിയിരുന്നില്ല.
നീ നിനക്കുള്ള ശിക്ഷ സ്വീകരിക്കുവാൻ തയ്യാറാണ്
ഞാൻ അഹിക്കുന്നതാണ് അതെങ്കിൽ.
ശരി........ എന്നാൽ, നീ ഒരിക്കലും ജിയുടെ മാ
വായിത്തീരില്ല.
58<noinclude></noinclude>
qej83smde245vy3dwi6vn5z2gmmnd7t
താൾ:Kalithozhi (Changampuzha).pdf/19
106
82269
241887
2026-06-19T03:23:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ട്ടിഘോഷിച്ചുകൊണ്ടു നടക്കും. ആരെങ്കിലും ഒരാൾ അത റിഞ്ഞാലേ അവക്കു തൃപ്തിയാകൂ.'' “എങ്കിൽ, പെണ്ണുങ്ങളും അതിൽനിന്നൊട്ടും വ്യത്യ സമായിരിക്കയില്ല.'' രവീന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241887
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ട്ടിഘോഷിച്ചുകൊണ്ടു നടക്കും. ആരെങ്കിലും ഒരാൾ അത
റിഞ്ഞാലേ അവക്കു തൃപ്തിയാകൂ.''
“എങ്കിൽ, പെണ്ണുങ്ങളും അതിൽനിന്നൊട്ടും വ്യത്യ
സമായിരിക്കയില്ല.'' രവീന്ദ്രൻ വിട്ടുകൊടുത്തില്ല.
ഒരിക്കലുമങ്ങനെയല്ല. ഈവക രഹസ്യങ്ങൾ കഴു
ത്തു പോയാൽപ്പോലും മറ്റൊരാളെ അറിയിക്കുന്നവരല്ല
സ്ത്രീകൾ.'' അമ്മിണി തീർത്തുപറഞ്ഞു.
“എങ്ങനെയെങ്കിലുമാകട്ടെ. ഇതുസംബന്ധിച്ചു ഒരു
വാദപ്രതിവാദത്തിനു തല്ക്കാലം ഞാൻ തയ്യാറില്ല. അതി
നുള്ള അവസരവും ഇതല്ല. അല്ലഭമായി കിട്ടുന്ന ഇത്തരം രാ
ത്രികൾ
CC
ഏതായാലും കേശവപിള്ളയോടും ഇക്കായും പറയ
തു. ഞാൻ പറയുന്നതു രവിക്കു രസിക്കില്ലെന്നെനിക്ക
റിയാം. പക്ഷേ, എനിക്കു പറയാതെ നിവൃത്തിയില്ല.
അയാളുമായി ഇങ്ങനെ അതിർകവിഞ്ഞ ബന്ധം രവി
നന്നല്ല. ഞാൻ ഗുണദോഷിക്കയാണെന്നു വിചാരിക്ക
രുതു്. എനിക്കതിനുള്ള പ്രാപ്തിയോ അധികാരമോ ഇല്ല.
സ്നേഹം കൊണ്ടുമാത്രം ഞാനിതു പറഞ്ഞുപോകുന്നതാണ്.
ഇനിയെല്ലാം രവിയുടെ ഇഷ്ടം പോലെ.''
"ഇല്ലമ്മിണി. കേശവപിള്ളയുമായുള്ള കൂട്ടുകെട്ടുകൊ
ണ്ടും എനിക്കൊരു ദൂഷ്യവും വരികയില്ല. എന്റെ നില
കാക്കുവാനുള്ള പ്രാപ്തി തികച്ചും എനിക്കുണ്ട്.
എങ്കിൽ നന്ന്. എന്തായാലും നാം തമ്മിലുള്ള
ഈ ബന്ധം ഒരിക്കലും അയാൾ അറിയരുത്.'' അവൾ
വീണ്ടും അക്കായും ഊന്നിപ്പറഞ്ഞു.
10<noinclude></noinclude>
ipmfo4lxw0top3p41l15rhdzyz3ww65
താൾ:Hannele (Changampuzha).pdf/38
106
82270
241888
2026-06-19T03:23:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്വസിക്കരുത്. അവയിൽ പകുതിയും കള്ളമാണ് ക ഴിയുന്നതും വേഗത്തിൽ ഡോകടർ ഇണ്ടെത്തിച്ചെന്നാൽ മ തിയെന്നു മാത്രമെ ഞാനാശിക്കുന്നു. (മൃദുസ്വരത്തിൽ സിൽ അവളിതീന്നു കടന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241888
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശ്വസിക്കരുത്. അവയിൽ പകുതിയും കള്ളമാണ് ക
ഴിയുന്നതും വേഗത്തിൽ ഡോകടർ ഇണ്ടെത്തിച്ചെന്നാൽ മ
തിയെന്നു മാത്രമെ ഞാനാശിക്കുന്നു.
(മൃദുസ്വരത്തിൽ
സിൽ
അവളിതീന്നു കടന്നുകൂടത്തില്ല. നിങ്ങക്കു കാണാം.
ഡോൿടർ വാർ പ്രവേശിക്കുന്നു. മുപ്പത്തിനാലു വയ
പ്രായം ചെന്ന, ഗൌരവഭാവക്കാരനായ ഒരു മനുഷ്യൻ
നമസ്തേ!
നമസ്തേ, ഡോക്റ്റർ
സിൽ
ഡോകടരെ, രോമം കൊണ്ടുള്ള മേലുടുപ്പും അഴിച്ചുമാറാൻ
സഹായിച്ചുകൊണ്ട്
നമക്കാരം, ഡാക്കിട്ടരങ്ങ
(അടുപ്പിനുമീതെ തന്റെ കൈ ചൂടാക്കിക്കൊണ്ട്)
എനിക്കു വേറൊരു മെഴുകിതിരി കിട്ടിയാൽ കൊള്ളാ
മായിരുന്നു.
എന്താ ഒരു മാന്ത്രികോപകരണത്തിന്റെ ശബ്ദം തൊട്ടടുത്തു
ള്ള മുറിയിൽ നിന്നും വരുന്നു.
അവക്കൊരു ലക്കില്ലെന്നാണു തോന്നുന്നത്.
സിൽ
പുറകിലത്തെ മുറിയുടെ പകുതി അടച്ചിട്ടുള്ള വാതിൽക്കൽ
നിങ്ങക്കൊന്നവരെ ഒണ്ടാക്കാണ്ട് അടിച്ചോതു
ങ്ങി ഇരിക്കാമ്മേ?
31<noinclude></noinclude>
8m4ksy1ume68bvky4tzgbxeyrswhmk2
താൾ:Manasandaram (Changampuzha).pdf/63
106
82271
241889
2026-06-19T03:24:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അയ്യോ, കഷ്ടം! അച്ഛൻ തന്നെ അങ്ങ നെ ആകണമെന്ന് ആവശ്യപ്പെട്ടാലും ഞാൻ അവളുടെ ഭർത്താവായിത്തീരില്ല. . . നാമതായി എനിക്ക് എന്ന ഭാവായിട്ടാവശ്യമില്ല. എന്തു്,...' താൾ സൃഷ്ടിച്ചിരിക്കുന്നു
241889
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അയ്യോ, കഷ്ടം! അച്ഛൻ തന്നെ അങ്ങ നെ ആകണമെന്ന്
ആവശ്യപ്പെട്ടാലും ഞാൻ അവളുടെ ഭർത്താവായിത്തീരില്ല. . .
നാമതായി എനിക്ക് എന്ന ഭാവായിട്ടാവശ്യമില്ല.
എന്തു്, അവൾക്കാവശ്യമില്ലേ? നീ തഞ്ചത്തിലൊഴിഞ്ഞു
മാറി മയ്യാദരാമനാവാൻ വേണ്ടിപ്പറയുന്നതല്ലേ അത്
സംശയമാണ്!
അവൾ നിന്നെ വിവാഹം കഴിക്കേണ്ട ആവശ്യമില്ല
അതെ, എനിക്കു തീർച്ചയാണ്.
ഒരു പുരുഷനായിട്ടാണ് നീയെൻ മുമ്പിൽ വാക്കു പ
പക്ഷേ, ഒരു സ്ത്രീയെ എന്നപോലെ അച്ഛൻ എന്നെ അ
വിശ്വസിക്കുന്നു.
(3) *
നിന്റെ പെരുമാറ്റം ബഹു വിചിത്രമായ രീതിയിലായി
57<noinclude></noinclude>
879v5gar9os2x2zcr9tvk5gly1n3b4l
താൾ:Kalithozhi (Changampuzha).pdf/20
106
82272
241890
2026-06-19T03:24:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇല്ല. ഞാൻ പറയുകയില്ല. കളിത്തോഴി “ഹാ, എന്തു പൂനിലാവും ചന്ദ്രൻ നമ്മെ പുഞ്ചിരിതൂകുകയാണ്.'' അങ്ങനെതന്നെ നക്ഷത്രങ്ങളും! അവർ ഒരു ഗാഢാശ്ലേഷത്തിൽ ലയിച്ചു. നോക്കി ദാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241890
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇല്ല. ഞാൻ പറയുകയില്ല.
കളിത്തോഴി
“ഹാ, എന്തു പൂനിലാവും ചന്ദ്രൻ നമ്മെ
പുഞ്ചിരിതൂകുകയാണ്.''
അങ്ങനെതന്നെ നക്ഷത്രങ്ങളും!
അവർ ഒരു ഗാഢാശ്ലേഷത്തിൽ ലയിച്ചു.
നോക്കി
ദാരിദ്ര്യത്തിന്റെ പടുകുണ്ടിൽ കിളർന്നുവന്ന ഒരു പ
നിനീർച്ചെമ്പകമായിരുന്നു രവീന്ദ്രൻ. അവനു പത്തു വ
യസ്സുമാത്രം പ്രായമുള്ള കാലത്ത് അവന്റെ പിതാവും ഇ
ഹലോകം വെടിഞ്ഞു. അതിനുശേഷം അവൻ ദയാലു
വായ മാതുലൻ ഹസ്തങ്ങളാണ് അവനെ പരിരക്ഷിച്ചു
പോന്നത്.
രവിയുടെ ഗൃഹത്തിന്റെ തൊട്ടു പടിഞ്ഞാറേതാണ
അമ്മിണിയുടെ ഭവനം. കുട്ടിക്കാലം മുതലും തന്നെ ഒന്നിച്ചു
കളിച്ചുവളർന്നവരാണവർ. അമ്മിണിയുടെ പ്രാണനായി
രുന്നു രവി. കൗമാരകാലം അതിന്റെ കനകച്ചിറകുകൾ
വിടുതി വിരിച്ച് എന്നെന്നേയ്ക്കുമായി പറന്നകന്നതിനാ
ടുകൂടി അവരങ്ങിങ്ങായി വേർപിരിയേണ്ടിവന്നു. ധൂമി
കാപ്രായമായ ഒരു നേരിയ യവനികയെ കാലം ആ രണ്ടു
ജീവിതങ്ങളുടെ നടുവിൽ തൂക്കിയിട്ടുവെങ്കിലും, അതിനവ
രെ എന്നെന്നേയ്ക്കുമായി അകറ്റിനിർത്താൻ കഴിഞ്ഞില്ല.
ശരീരങ്ങൾ അകലുംതോറും അവരുടെ ആത്മാക്കൾ അത്ര
യാത്രയ്ക്കു ഗാഢമായി ഒട്ടിപ്പിടിച്ചിരുന്നു.
ഇതിനിടയിൽ, എന്തോ ചില നിസ്സാരസംഗതി
11<noinclude></noinclude>
3mdghwp1fg1mknz8unxtuqruzx0ih9h
താൾ:Hannele (Changampuzha).pdf/39
106
82273
241891
2026-06-19T03:24:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശബ്ദം നിലയ്ക്കുന്നു. സിൽ പുറകിലത്തെ മുറിയിലേയ്ക്കും മിസ്റ്റർ ഗോട്ട് വാൾഡാണ്, അല്ലേ? അതെ, അതാണെന്റെ പേര്. അവൾ തന്നത്താൻ മുങ്ങിച്ചാകാൻ തുനിഞ്ഞതായി ഞാൻ കേൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241891
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശബ്ദം നിലയ്ക്കുന്നു. സിൽ പുറകിലത്തെ മുറിയിലേയ്ക്കും
മിസ്റ്റർ ഗോട്ട് വാൾഡാണ്, അല്ലേ?
അതെ, അതാണെന്റെ പേര്.
അവൾ തന്നത്താൻ മുങ്ങിച്ചാകാൻ തുനിഞ്ഞതായി
ഞാൻ കേൾക്കുന്നു; അങ്ങനെയോ?
പാവം കുട്ടി, അവളുടെ ക്ലേശങ്ങളിൽനിന്നു രക്ഷപ്രാ
പിക്കാൻ അവൾ മറെറാരു പോംവഴിയും കണ്ടില്ല.
(ചെറിയ ഇടവി
ഡാകർ വാർ
(അവളുടെ കട്ടിലിന്നരികെ ചെന്നുനിന്നു നേരെ
രിശോധിച്ചുകൊണ്ട്
അവൾ ഉറക്കത്തിൽ കിടന്നു സംസാരിക്കുകയായിരു
കോടി കോടി നക്ഷത്രങ്ങൾ!
ഡോകടർ വാറും ഗോവാൾ കുട്ടിയെ പരിശോ
ധിക്കുന്നു. കിളിവാതിലിൽ കൂടി ചന്ദ്രിക ഒഴുകിയത്
അവരുടെ മേൽ പതിക്കുന്നു
എന്തിനാണു നിങ്ങൾ എന്റെ എല്ലുകൾ പിടിച്ചു.
വലിക്കുന്നത്? അരുത്! അരുത്! എനിക്കു നോവുന്നു, അ
യോ, എനിക്കു വല്ലാതെ നോവുന്നു!
32<noinclude></noinclude>
lqhamdekd9qh3dymi81s2lgoaof8m58
താൾ:Kalithozhi (Changampuzha).pdf/21
106
82274
241892
2026-06-19T03:24:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യിൽ, ആ രണ്ടു കുടുംബങ്ങൾ അന്യോന്യം കലഹിക്കയും, ആ കലഹം ഒരു നീണ്ട ശത്രുതയിൽ അവസാനിക്കയും ചെയ്തു. അതോടുകൂടി രവിക്ക് അമ്മിണിയുടേയോ, അ മ്മിണിക്കു രവിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241892
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യിൽ, ആ രണ്ടു കുടുംബങ്ങൾ അന്യോന്യം കലഹിക്കയും,
ആ കലഹം ഒരു നീണ്ട ശത്രുതയിൽ അവസാനിക്കയും
ചെയ്തു. അതോടുകൂടി രവിക്ക് അമ്മിണിയുടേയോ, അ
മ്മിണിക്കു രവിയുടേയോ ഗൃഹത്തിൽ പ്രവേശിക്കുവാൻ അ
നുമതിയില്ലാതായി. എങ്കിലും തരം കിട്ടുമ്പോഴെല്ലാം അ
വർ പരസ്പരം കണ്ടുമുട്ടി സംസാരിക്കുക പതിവായിരുന്നു.
വീട്ടുകാർ തമ്മിലുള്ള വിരോധം ആ കുരുന്നു ഹൃദയങ്ങളിൽ
വേരൂന്നിയ പാവന സ്നേഹബന്ധത്തെ അണുവെങ്കിലും
ശിഥിലപ്പെടുത്തുവാൻ പ്രാപ്തമായില്ല. എന്നാൽ, അല്പ
നാൾക്കുള്ളിൽ രവി തന്റെ കാമനത്തോഴിയെ വിട്ടുപി
രിയേണ്ടതായി വന്നുകൂടി. രവിയുടെ നാട്ടിൻപുറ ത്തുള്ള
വിദ്യാഭ്യാസം പൂർത്തിയായി. ഉപരിപഠനത്തിനായി എ
പത്തു നാഴിക അകലെയുള്ള
ഒരു ചെറിയ പട്ടണ
ത്തിൽ രണ്ടുമൂന്നു സംവത്സരക്കാലം അവന്നു കഴിച്ചുകൂട്ടേ
ണ്ടിവന്നു. ആ നീണ്ട വഷങ്ങളും അങ്ങനെ പതുക്കെപ്പ
തുക്കെ ഇഴഞ്ഞുപോയി. ഹൈസ്കൂൾ വിദ്യാഭ്യാസം വിജ
യപൂർവ്വം പവസാനിപ്പിച്ചു രവീന്ദ്രൻ ആഹ്ലാദഭരിതനാ
യി സ്വദേശത്തു മടങ്ങിയെത്തി.
വീണ്ടും ഉപരിപഠനത്തിനുള്ള ആശ അവനെ ക
വിട്ടില്ല. ഏകരക്ഷിതാവായ മാതുലൻ നിലനാവസ്ഥ
അവനു തികച്ചും ബോധമുണ്ട്. പിന്നെന്തു ചെയ്യും? സ
പ്രയത്നത്തെത്തന്നെ പൂണ്ണമായി ആശ്രയിക്കാമെന്ന സ്ഥി
നിശ്ചയത്തോടെ ഏതായാലും അവൻ കലാശാലയിൽ
ചേന്നു. അവന്റെ ഭവനത്തിൽനിന്നു കഷ്ടിച്ചഞ്ചു നാഴി
ക ദൂരമേ കോളേജിലേയ്ക്കുള്ളു. നിത്യവും സൈക്കളിൽ
12<noinclude></noinclude>
qpx6phavxo2zhzxps7jy167p3c518ax
താൾ:Hannele (Changampuzha).pdf/40
106
82275
241893
2026-06-19T03:24:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നോവയുടെ ഉൾപ്പായത്തിന്റെ കഴുത്തുപട്ട് സാ യോടെ അഴിച്ചിട്ടുകൊണ്ടു ചതവുകളുടെ ഒരു കൂമ്പാരമാണ് അവളുടെ ശരീരം. സിൽ ഹാ, ചവപ്പെട്ടീലിട്ടപ്പം ഇങ്ങനെ തന്നാർ അവ ഡോകടർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241893
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നോവയുടെ ഉൾപ്പായത്തിന്റെ കഴുത്തുപട്ട് സാ
യോടെ അഴിച്ചിട്ടുകൊണ്ടു
ചതവുകളുടെ ഒരു കൂമ്പാരമാണ് അവളുടെ ശരീരം.
സിൽ
ഹാ, ചവപ്പെട്ടീലിട്ടപ്പം ഇങ്ങനെ തന്നാർ അവ
ഡോകടർ വാർ
ഹോ, ഭയങ്കരം ഭയങ്കരം
ഒരു മാറ്റംവന്ന, രൂക്ഷരത്തിൽ
ഞാൻ വീട്ടിലേക്കു പോവില്ല. ഇല്ല; ഞാൻ പോവി
ല്ല. എനിക്കു ഡോളെ 'യുടെ അടുത്തേക്കു പോക
ണം.ഞാൻ കുളത്തിലേക്കു പോട്ടെ! ഓ, ആ ഭയങ്കര
മായ ഗന്ധം അച്ഛാ, അച്ഛൻ പിന്നേയും ബ്രാണ്ടി കുടി
ക്കുകയായിരുന്നു. അതാ കേട്ടോ, ഹോ, എങ്ങനെ കാ
വീശുന്നു കാട്ടിൽ ഇന്നുരാവിലെ കുന്നുകളിൽ ഒരു കൊടു
കാറ്റു വീശി... ഓ, ഒരഗ്നിബാധയുണ്ടാവുകയില്ലെന്നു ഞാൻ
വിചാരിക്കുന്നു.നിങ്ങൾ കേൾക്കുന്നോ? ഹേ, എന്നൊരു
കൊടുങ്കാറ്റ് ആ തുന്നാരൻ അയാളുടെ ഇസ്തിരിപ്പെ
ട്ടി കീശയിലിട്ടില്ലെങ്കിൽ അയാളെ ഇതു പറപ്പിച്ചുകൊ
പോളയും!
നമസ്കാരം, സിസ്റ്റർ
33<noinclude></noinclude>
7yagr3j87yoz64ih3qjy3zspwy6ehen
താൾ:Manasandaram (Changampuzha).pdf/64
106
82276
241894
2026-06-19T03:24:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എങ്ങനെ? ഒന്നാമതായി നീ ജിയുടെ വീട്ടിലേയ്ക്ക് ഒരു പ്രത്യേക സക്കീട്ടു പോയി. രണ്ടാമതായി, ജിയെ സ്നേഹിക്കുന്നുവെ ന്നു പറയുന്ന ആ ആളിന്റെ പേർ നീ ഞങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241894
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എങ്ങനെ?
ഒന്നാമതായി നീ ജിയുടെ വീട്ടിലേയ്ക്ക് ഒരു പ്രത്യേക
സക്കീട്ടു പോയി. രണ്ടാമതായി, ജിയെ സ്നേഹിക്കുന്നുവെ
ന്നു പറയുന്ന ആ ആളിന്റെ പേർ നീ ഞങ്ങളിൽ നിന്നും മാ
ച്ചുവെച്ചു. മൂന്നാമതായി രണ്ടുപേരും ഒത്തൊരുമിച്ചുള്ള ഒരാ
ഹത്യയിൽ നീ ഉൾപ്പെടേണ്ടിവരുമെന്നു
പ്പോൾ നിനക്കു കലി വന്നു.
തീരാ
ഞാൻ പറഞ്ഞ
ആദ്യത്തെ ആരോപണത്തിനുള്ള സമാധാനം ഞാൻ അ
ച്ഛനോടു വിവരിച്ചു പറഞ്ഞു കഴിഞ്ഞു. രണ്ടാമത്തേതിനെസ്സം
ബന്ധിച്ചാണെങ്കിൽ, എനിക്കങ്ങനെ ചെയ്യാതെ നിവൃത്തിയി
ല്ലാത്ത ഒരു നിലയിലാണ് ഞാൻ. എന്തുകൊണ്ടെന്നാൽ, ആ
മനുഷ്യന്റെ പേർ വെളിപ്പെടുത്താൻ എനിക്കും അയാളിൽ
നിന്നനുമതി കിട്ടിയിട്ടില്ല. എന്റെ പേരിലുള്ള ഒടുവിലത്തെ
കുറ്റാരോപണത്തിനു ഞാൻ സമാധാനം പറയാം. എനിക്കു
ദേഷ്യം വന്നു. ശരിയാണ്. അച്ഛൻ എത്രമാത്രം ക്രൂരനാണ
ന്നും, ഞാനായിരുന്നു അച്ഛന്റെ സ്ഥാനത്തെങ്കിൽ എത്ര വ
ത്യസ്തമായ രീതിയിലായിരിക്കും ഞാൻ സംഗതികളെ വീക്ഷി
ക്കുന്നതെന്നും ഉള്ള ചിന്തയാണ് എന്നെ കുപിതനാക്കിയതു്.
ഇങ്ങനെയൊരു കാര്യത്തിൽ ചുമ്മാ ചെന്നു തലയിട്ടു. ഇത്രമാ
ത്രം മനശ്ശല്യം വലിച്ചുവെയ്ക്കാനൊരുമ്പെട്ട അച്ഛൻറെയും അ
മ്മയുടേയും ബുദ്ധിതയിൽ എനിക്ക് അനുകമ്പ തോന്നി.
ജിയെ വിവാഹം കഴിക്കാൻ നിന്നെ ഞങ്ങൾ അനു
വദിക്കുമെന്നാണോ ഇപ്പോഴും നിന്റെ സങ്കല്പം?
58<noinclude></noinclude>
osa21fgelr9fv9iy8ekaf1jfkue1fmj
താൾ:Kalithozhi (Changampuzha).pdf/22
106
82277
241895
2026-06-19T03:24:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പോയി വരുവാൻ വലിയ ക്ലേശമില്ല. പഠനകാര്യത്തിൽ അവനെ കഴിയുന്നവിധം സഹായിച്ചുകൊള്ളാമെന്നു ചി ല സുഹൃത്തുക്കൾ ഭരമേറുന്നു മാത്രമല്ല, അതിനെത്തു ടന്നു നഗര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241895
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പോയി വരുവാൻ വലിയ ക്ലേശമില്ല. പഠനകാര്യത്തിൽ
അവനെ കഴിയുന്നവിധം സഹായിച്ചുകൊള്ളാമെന്നു ചി
ല സുഹൃത്തുക്കൾ ഭരമേറുന്നു മാത്രമല്ല, അതിനെത്തു
ടന്നു നഗരത്തിൽ അവനും ഒന്നുരണ്ടു ട്യൂഷൻ കൂടി ലഭി
ക്കയുമുണ്ടായി.
അഴകും ആരോഗ്യവും രവീന്ദ്രനെ അനുഗ്രഹിച്ചിരു
സ്നേഹശീലനായ അവൻ സതീത്ഥ്യരുടെ നേതാവും
വാത്സല്യപാത്രവുമായി സമുല്ലസിച്ചു.
നാലു
പതിനേഴു വയസ്സു പ്രായമുള്ള സുന്ദരിയായ ഒരു യു
വതിയാണ് അമ്മിണി. അവർണ്ണനീയമായ സൗന്ദ
പത്തൊന്നുമില്ലെങ്കിലും, ആരേയും ആകഷിക്കത്തക്ക ക
രോമനത്തം അവൾക്കുണ്ട്. അംഗങ്ങളുടെ ക്രമീകൃത സ
ഷ്ഠവവും, അന്യോന്യമുള്ള യോജിപ്പും അവളെ ഒരു ചന്ത
മുള്ളവളാക്കി. മുഗ്ദ്ധസന്നമായ ഒരു പുഞ്ചിരി അവളു
ടെ തുടുത്തു തുളുമ്പുന്ന മുഖത്തു സദാ നിലാവുവീശിക്കൊ
ണ്ടിരുന്നു.
ചുരുണ്ടുനീണ്ട് കാർകൂന്തൽ പിന്നിലൊതുക്കിക്കെട്ടി
അതിലൊരു ചുവന്ന പനിനീർപ്പൂവും ചൂടി, ശുഭ്രവസ്ത്രാ
ലംകൃതയായി, സാന്ധ്യദീപ്തിയിലാറാടിക്കൊണ്ടും ഏകാ
മായ ആ വഴിത്താരയിൽക്കൂടി ഒരു തങ്കക്കിനാ
പോലെ, ക്ഷേത്രത്തിലേയ്ക്കുള്ള അവളുടെ ആ മദഭരിതാല
സമായ മരാള ഗാനം ഏതൊരു കലാകാരൻറയും ഹൃദയ
ത്തെ തികച്ചും വികാരതരളിതമാക്കിത്തീർത്തതാണ്.
13<noinclude></noinclude>
4iouzcx0f5dlweemaztyw1z776vik9e
താൾ:Manasandaram (Changampuzha).pdf/65
106
82278
241896
2026-06-19T03:24:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അല്ല; നിങ്ങൾക്ക് അത്രത്തോളം ഹൃദയവിശാലതയും സൗജന്യബുദ്ധിയുമുണ്ടെന്നും ഒരിക്കലും ഞാൻ സംശയിച്ചിട്ടില്ല. പക്ഷേ ആത്മഹത്യയെക്കുറിച്ചാലോചന നടത്തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241896
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അല്ല; നിങ്ങൾക്ക് അത്രത്തോളം ഹൃദയവിശാലതയും
സൗജന്യബുദ്ധിയുമുണ്ടെന്നും ഒരിക്കലും ഞാൻ സംശയിച്ചിട്ടില്ല.
പക്ഷേ ആത്മഹത്യയെക്കുറിച്ചാലോചന നടത്തത്തക്കവിധം
അത്രത്തോളം ആശാരഹിതമായ ഒരു പ്രേമബന്ധത്തിൽ
ജിയുമായി ഞാൻ ഇടപെട്ടിരുന്നു എങ്കിൽ കേട്ടോ, അച്ഛാ,
അവളെ കല്യാണം കഴിക്കാൻ അച്ഛൻ എനിക്കനുവാദം ത
ന്നേനേ! എന്തുകൊണ്ടെന്നാൽ ഒരു ദുഷ്പേരു പരന്നതിനുശേ
ഷം സ്വയം ആത്മാവിനെ നശിപ്പിക്കുവാൻ തന്റെ പുത്രനെ
വിടുന്നതിനേക്കാൾ ഭേദം അവൻ സുഖമായി ജീവിക്കുന്നതാ
ണെന്നു മനസ്സിലാക്കുവാനുള്ള വിവേകമെങ്കിലും അച്ഛനുണ്ടാ
കാതിരിക്കില്ല.
മില്ല.
ഞങ്ങളെ വിഡ്ഡികളാക്കാനാണല്ലോ നിന്റെ ശ്രമം.
ജാ
അതെ അതിനുതന്നെ ഞാൻ ശ്രമിക്കുന്നത്.
നിന്റെ അച്ഛനമ്മമാരെ നിനക്ക് ഒരു ബഹുമാനവു
മാതാപിതാക്കന്മാക്ക് അവരുടെ സന്താനങ്ങളിൽ
ഹമുണ്ടെന്ന ധാരണ സദാ പുലത്തിക്കൊണ്ടുപോന്നവനാണ്
അച്ഛനോടും അമ്മയോടും മറ്റും നിന്നെപ്പോലെ ഒരു ക
ട്ടിയും ഇങ്ങനെ തറുതല പറയാറില്ല.
59<noinclude></noinclude>
3whd8f5pgaipdwf2ffvb4p93wzr42yk
താൾ:Hannele (Changampuzha).pdf/41
106
82279
241897
2026-06-19T03:24:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(അതിന്റെ പ്രതിവചനമെന്ന മട്ടിൽ സിസ്റ്റർ മാത്തം ശിര നമിക്കുന്നു. രംഗത്തിന്റെ പിൻവശത്തായി ഗാട്ട വാൾഡ് അവരുടെ അടുത്തു ചെന്നുനില്ക്കുന്നു. ഇഷയ്ക്കാവശ്യമ ള്ള സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241897
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(അതിന്റെ പ്രതിവചനമെന്ന മട്ടിൽ സിസ്റ്റർ മാത്തം ശിര
നമിക്കുന്നു. രംഗത്തിന്റെ പിൻവശത്തായി ഗാട്ട വാൾഡ്
അവരുടെ അടുത്തു ചെന്നുനില്ക്കുന്നു. ഇഷയ്ക്കാവശ്യമ
ള്ള സജ്ജീകരണങ്ങളെല്ലാം അവർ അവിടെ നിന്നു ശരി
ഹലെ
അമ്മ എവിടെയാ? സ്വത്തിലോ? എത്ര ദൂരെയാ
(അവൾ മിഴി തുറക്കുന്നു; കണ്ണഞ്ചിപ്പോയ മട്ടിൽ അവൾ ചു
പാടും മിഴിച്ചുനോക്കുകയും, പിന്നീട് സാവധാനത്തിൽ
അവളുടെ കണ്ണുകൾ തിരുമ്മിക്കൊണ്ടും മിക്കവാറും ശ്രമ
ല്ലാത്ത ഒരു സ്വരത്തിൽ പറയുകയും ചെയ്യുന്നു.
ഞാൻ എവിടെയാണ്?
ഡോകടർ വാർ
നീ സ്നേഹിതന്മാരുടെ കൂടെയാണ്, ഹ
എനിക്കു ദാഹിക്കുന്നു.
വേറൊരു മെഴുകുതിരിയും കൊണ്ട് അകത്തേക്കുവന്ന സീ
ഡെൽ, കുറച്ചു വെള്ളത്തിനായി പുറത്തേയ്ക്കു പോകുന്നു.
ഡോൿടർ വാർ
നിനക്കു എവിടെയെങ്കിലും വേദന തോന്നുന്നുണ്ടോ?
ലെ തലകുലുക്കുന്നു.
ഇല്ല, അതേറ്റവും നല്ലതാണ്. ഞങ്ങൾ ക്ഷണത്തിൽ
നിന്നെ സുഖപ്പെടുത്താം.
34<noinclude></noinclude>
l4iooeplul8dz0g9arstljwcsml4vbg
താൾ:Manasandaram (Changampuzha).pdf/66
106
82280
241898
2026-06-19T03:25:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നുവെച്ച് അതേപ്പറ്റി ചിന്തിച്ച് ഇങ്ങനെ വെറളിപിടിച്ചിട്ടെന്തു കായം 3, പിന്നത്, നിങ്ങളച്ഛനല്ലേ? എന്തുകൊണ്ടു നിങ്ങൾ അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241898
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നുവെച്ച് അതേപ്പറ്റി
ചിന്തിച്ച് ഇങ്ങനെ വെറളിപിടിച്ചിട്ടെന്തു കായം
3, പിന്നത്, നിങ്ങളച്ഛനല്ലേ? എന്തുകൊണ്ടു നിങ്ങൾ
അവനെ ഒന്നും ചെയ്യുന്നില്ല. അവൻ എന്നെ കലികൊള്ളി
ക്കുന്നു.
അമ്മ എന്നേയും കലികൊള്ളിക്കുന്നു.
ജിയോ, നീ കുറച്ചൊരു മിടുക്കനാണെന്നൊരു ഭാവം നി
നക്കുണ്ട്. അതിനാൽ ഞങ്ങളെ ഇങ്ങനെയിട്ടു കുരങ്ങുകളിപ്പി
നിനക്കു രസിക്കാമെന്നാണ് നിന്റെ വിചാരം. പക്ഷേ
നീ ഒന്നായോ! തലമറന്നെണ്ണ തേയ്ക്കുന്ന പ്രകൃതമാണ്
നിന്റേത്. നിന്റെ മാതാപിതാക്കന്മാർ ചെയ്തിട്ടുള്ള ഉപ
കാരം നീ വിസ്മരിക്കുന്നു.
1
ജാ
മാതാപിതാക്കന്മാർ ചെയ്തിട്ടുള്ള ഉപകാരം. ഉപകാരം
എന്ന ആ വാക്കിനു വല്ല അവുമുണ്ടാകണമെങ്കിൽ അതു സ
താനത്തിന്റെ സുഖജീവിതത്തിനു സാഹായമായിരിക്കണം.
ഒരു കുട്ടി മുതിന്നു പ്രായമായാൽ പിന്നെ അവൻ അവൻ
മാതാപിതാക്കന്മാരെ സ്നേഹിക്കുന്നില്ല. അവരുടെ അടുത്തുനി
ന് കാടിയൊളിക്കുകയ
യാണ് അവൻ ആവശ്യം. എൻറ
കായത്തിൽ ഞാനിപ്പറഞ്ഞത് ഒരു പരമാം മാത്രമാണ്. പ
ക്ഷേ നിങ്ങളാകട്ടെ എന്റെ ചുമലിൽ നിങ്ങളുടെ ആ ഉപ
കാരഭാരം ഇപ്പോഴും കെട്ടിവെയ്ക്കാൻ പാടുപെടുന്നു; പക്ഷേ അ
ഈ നടപ്പില്ല.<noinclude></noinclude>
rw2b1xjarzuk4qb5uh7bxh2bqv7eys7
താൾ:Kalithozhi (Changampuzha).pdf/28
106
82281
241899
2026-06-19T03:25:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കപരിചയം സിദ്ധിച്ച ഒരു പബുദ്ധിയുടെ ഘനമുള്ള ഗൗരവത്തോടുകൂടി കുറുപ്പ് അഭിപ്രായപ്പെട്ടു. അവയ്ക്കു തമ്മിൽ യാതൊരു പൊരുത്തവുമില്ല. ചേട്ടനെന്തു പറഞ്ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241899
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കപരിചയം സിദ്ധിച്ച ഒരു പബുദ്ധിയുടെ ഘനമുള്ള
ഗൗരവത്തോടുകൂടി കുറുപ്പ് അഭിപ്രായപ്പെട്ടു. അവയ്ക്കു
തമ്മിൽ യാതൊരു പൊരുത്തവുമില്ല.
ചേട്ടനെന്തു പറഞ്ഞാലും ശരി, ഞാനവളെ സ്നേഹി
ച്ചുപോയി. ഇനി നിർത്തിയില്ല.'' രവി ഖണ്ഡിച്ചു
റഞ്ഞു.
മിണ്ടാതിരിക്കൂ രവീ. സ്നേഹിച്ചുപോയെങ്കിൽ ആ
സ്നേഹം നീ ഹൃദയത്തിൽ നിന്നും വേരോടെ പിഴുതുക
ളയണം. അനുരാഗം, സ്നേഹം, പ്രേമം, പ്രണയം ഇതെ
ല്ലാം ഈ കവികൾ എന്നു പറയുന്ന വത്തിന്റെ ഒരുവ
ക ജ്വരജല്പനങ്ങളാണു്. അച്ചടിച്ചുകാണാൻ രസമുള്ള പ
ഭങ്ങളാണവ. എന്തെന്നില്ലാത്ത ഒരു കുളിയും, പാവന
ത്വയും, അനശ്വരതയും എല്ലാം അതിൽ കാണും.
ന്നാൽ അതിന്റെ യാഥാർത്ഥ്യവുമായി കൂട്ടിമുട്ടുമ്പോൾ ക
വിതയിൽക്കൂടി കണ്ട ആ മയക്കവിദ്യ, ആ മിനുമിനുപ്പ്,
ഒന്നും തന്നെ അതിൽ കണികാണുകയില്ല.
ന്നുണ്ടാകുന്ന വേദന ദുസ്സഹമായിരിക്കും.''
അതിൽനി
ആ വേദനയ്ക്കും ഒരു മാധ്യമുണ്ട് ചേട്ടാ. ഞാന
തു സഹിക്കുവാൻ സന്നദ്ധനാണ്.'' രവി ഉശിരോടെ വാ
ദിച്ചു.
ചെറുപ്പകാലത്തെ ചോരത്തിളപ്പുകൊണ്ടു വിക്കി
ന്നും ഇങ്ങനെയൊക്കെ പറയാൻ തോന്നും. കടിഞ്ഞാണി
ല്ലാത്ത കുതിരകളെപ്പോലെയുള്ള പരക്കംപാച്ചിലാണ് യു
വാക്കന്മാരുടേതും. മുൻപും പിൻപും നോക്കാതെ ഇരച്ചാ
കൊണ്ടുള്ള അവരുടെ ഈ പോക്കിൽ, അറിയാതെ
19<noinclude></noinclude>
ctlw4gp1qs6zph5i7a9jvwczr5p2po1
താൾ:Hannele (Changampuzha).pdf/42
106
82282
241900
2026-06-19T03:25:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദയവുചെയ്തു, സാറെ, നിങ്ങളാണോ ഡോക്ടർ? അതെ, എന്റെ ഓമനേ. എനിക്കു വളരെ, വളരെ സുഖക്കേടുണ്ടോ? ഇല്ലില്ല. വളരെ സുഖക്കേടൊന്നുമില്ല. നിങ്ങൾ എന്നെ വീണ്ടും സുഖപ്പെടുത്താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241900
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദയവുചെയ്തു, സാറെ, നിങ്ങളാണോ ഡോക്ടർ?
അതെ, എന്റെ ഓമനേ.
എനിക്കു വളരെ, വളരെ സുഖക്കേടുണ്ടോ?
ഇല്ലില്ല. വളരെ സുഖക്കേടൊന്നുമില്ല.
നിങ്ങൾ എന്നെ വീണ്ടും സുഖപ്പെടുത്താൻ പോവുക
(അവരെ ക്ഷണത്തിൽ പരിശോധന നടത്തിക്കൊണ്ട്
ഇവിടെ വേദനയുണ്ടോ? ഇല്ല. ഇവിടെയോ? ഹാ
ഇതുതന്നെ സ്ഥാനം ഭയപ്പെടാതിരിക്കൂ. ഞാൻ നിന്നെ
വേദനിപ്പിക്കില്ല. ഇതാ, ഇവിടെയാണോ വേദനയുള്ളതു്?
ഗോട്ട് വാൾഡ്
കട്ടിലിന്നരികെ തിരിച്ചുവന്നിട്ടു
ഡോക്ടർ ചോദിക്കുന്നതിന് ഉത്തരം പറയൂ, ഹ
കാമായി, യാചനാപരമായ രീതിയിൽ കണ്ണീരോടുകൂടി
ഓ, പ്രിയപ്പെട്ട ഗോട്ട്
വാൾഡ് സാർ
ഒന്നു പറയൂ പറയൂ! ഡോക്ടർ പറയുന്നത് ശ്രദ്ധി
ച്ചുകേട്ട് അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയു
35<noinclude></noinclude>
7ljz0vfwhgdw5grv7osa3x5od6x7vha
താൾ:Manasandaram (Changampuzha).pdf/67
106
82283
241901
2026-06-19T03:25:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഫിറോക്കോ വല്ലാത്ത ഒരു ചെക്കൻ തന്നെയാ നീ അച്ഛാ! അമ്മേ! എന്താണ് നിങ്ങൾ സംസാരിക്കുന്നതെ ന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒരു ചെറുപ്പക്കാരൻ ഹൃദയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241901
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഫിറോക്കോ
വല്ലാത്ത ഒരു ചെക്കൻ തന്നെയാ നീ
അച്ഛാ! അമ്മേ! എന്താണ് നിങ്ങൾ സംസാരിക്കുന്നതെ
ന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒരു ചെറുപ്പക്കാരൻ
ഹൃദയത്തെക്കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ.
നിങ്ങളുടെ ചെറുപ്പത്തിലെ ആ കാലമല്ലാ ഇത്. കാല മാ
ക്കെ മാറിപ്പോയി. പോരെങ്കിൽ ഒരു മരം ഒരു പടുമര
ത്തിന്റെ തണലിൽ തങ്ങിനില്ക്കുവാൻ ഇഷ്ടപ്പെടുകയില്ലെന്നും
മനസ്സിലാക്കിക്കൊള്ളു! ഒരു മരത്തിനു സുപ്രകാശമാ
ണാവശ്യം. കൊടുമ്പിരികൊള്ളുന്ന കൊടുങ്കാറ്റുകളുമായി സ
ധീരം ഒന്നു പിടിച്ചുനോക്കുവാൻ അതു വെമ്പൽ കൊള്ളുന്നു.
പ്രായം ചെന്നവർ ജീവിതം ക്ലേശിക്കുവാനുള്ള താണെന്നു
തുന്നു; അതു തികച്ചും ആനന്ദിക്കുവാനുള്ള താണെന്നാണ്
ഒരുവൻ ജീവിതം അതിന്റെ പ
റുപ്പക്കാരുടെ വിചാരം.
രിപുണ്ണതയുടെ പരമപരിധിവരെ അങ്ങനെ ആനന്ദിക്കാന
നിച്ചു കഴിച്ചുകൂട്ടുക. ഒരുവൻ അവന്റേതായ ആനന്ദം കണ്ടു
പിടിക്കുക. ഹാ, ഈ വാക്കുകൾ വാസ്തവത്തിൽ
മുള്ളവയല്ലേ, അച്ഛാ?
സൌന്ദ
പക്ഷേ, ജിയോ, നീ സ്വാാഗം വിസ്മരിച്ചുകൂടാ.
ക
സ്വാത്യാഗത്തെ ഞാൻ വിസ്മരിക്കുകയല്ല. എന്റെ
സ്വന്തം ഇംഗിതത്തെ ഞാൻ
സ്വയം സന്തോഷപൂർവ്വം ബ
ലികഴിക്കാം; പക്ഷേ അതു മറ്റുള്ളവരുടെ ഹിതാനുസരണമ
ല്ലെന്നുമാത്രം. അച്ഛനും അമ്മയും എന്നെ സംശയിച്ച രീതിയി
ലുള്ള ആൾ യഥാർത്ഥത്തിൽ ഞാൻ തന്നെ ആയിരുന്നു എങ്കിൽ,
81<noinclude></noinclude>
gxtzwocn3rvqrcx8dj6ofnxb4m3fnb4
താൾ:Kalithozhi (Changampuzha).pdf/29
106
82284
241902
2026-06-19T03:25:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കാൽ വഴുതി രാരോ പടുകുണ്ടുകളിൽ വീണുപോകുന്നു. പിന്നീടാണ് അവയിൽനിന്നു രക്ഷപ്പെടാൻ യാതൊരു വഴിയും കാണാതെ വീർപ്പുമുട്ടുമ്പോഴാണ് അവർ പശ്ചാ പിക്കാൻ തുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241902
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കാൽ വഴുതി രാരോ പടുകുണ്ടുകളിൽ വീണുപോകുന്നു.
പിന്നീടാണ് അവയിൽനിന്നു രക്ഷപ്പെടാൻ യാതൊരു
വഴിയും കാണാതെ വീർപ്പുമുട്ടുമ്പോഴാണ് അവർ പശ്ചാ
പിക്കാൻ തുടങ്ങുന്നതു്. പിന്നത്തെ അവരുടെ ജീവി
തം പരമദയനീയമായിരിക്കും.'' കുറുപ്പ് ഉപദേശിച്ചു.
"ഇക്കായത്തിൽ അങ്ങനെയൊന്നും സംഭവിക്കുമെ
ന്നു ഞാൻ വിശ്വസിക്കുന്നില്ല.'' രവി ഉറപ്പിച്ചു പറഞ്ഞു.
അതേ, രവി, ഞാൻ മുൻപു പറഞ്ഞല്ലോ, അതു ര
വിയുടെ വിശ്വാസം. അനുഭവവും അതുപോലെതന്നെ
വന്നാൽ കൊള്ളാം.
പക്ഷേ, അതിനിവിടെ വഴികാണ
ന്നില്ല. നിന്റെ പ്രായത്തിലുള്ളവരുടെ പൊതുവേയുള്ള
ഒരു സ്വഭാവമാണിത്. നിങ്ങൾ സദാ ഒരാലോകത്തെ
സ്വപ്നം കാണുന്നു. നിങ്ങളുടെ സങ്കല്പം സദാ ഒരു വെള്ളി
മേഘത്തിൽ കയറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പൂനിലാ
വും, പനിനീർപ്പൂക്കളും, കാറുകളും, മന്ദസ്മിതങ്ങളും,
അങ്ങനെ ആയിരമായിരം പേക്കിനാവുകളുമായി മാത്രമേ
നിങ്ങൾക്കു പരിചയമുള്ളു. വാസ്തവികലോകവുമായി അ
പ്പോൾ നിങ്ങൾക്കു യാതൊരു ബന്ധവുമില്ല. അതിനോട
ടുക്കുമ്പോൾ, ആകാശചാരികളായ നിങ്ങൾ കീഴോട്ടിറങ്ങി
വന്നു ആ പരുപരുത്ത യാഥാത്ഥ്യങ്ങളുമായി കൂട്ടിമുട്ടു
മ്പോൾ, ആത്മാവു പൊള്ളിപ്പോകും.''
ഞാൻ ഒരു പ്രായോഗികജീവിയാണെന്നു
റിഞ്ഞിരിക്കയില്ല.'' രവി പ്രസ്താവിച്ചു.
ചേട്ടന
“എങ്കിൽ, ഞാൻ പറയുന്നതും എളുപ്പത്തിൽ രവി
ക്കു മനസ്സിലാകുമായിരുന്നു. അഥവാ ഇങ്ങനെ പറയുവാൻ
തന്നെ ഇടയാവുകയില്ലായിരുന്നു.
20<noinclude></noinclude>
tgo9sjjqyu5bwz5f6grkwin9pkzmjex
താൾ:Manasandaram (Changampuzha).pdf/68
106
82285
241903
2026-06-19T03:25:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഒന്നു തീച്ചയാണ്, ഇതിനൊക്കെ മുമ്പുതന്നെ ഈ വീടും ഉപേ ക്ഷിച്ച് എന്റെ പാടു നോക്കി ഞാൻ ആ പെൺകുട്ടിയേ യുംകൊണ്ടു കടന്നുകളയുമായിരുന്നു. മനസ്സാലെ തന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241903
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഒന്നു തീച്ചയാണ്, ഇതിനൊക്കെ മുമ്പുതന്നെ ഈ വീടും ഉപേ
ക്ഷിച്ച് എന്റെ പാടു നോക്കി ഞാൻ ആ പെൺകുട്ടിയേ
യുംകൊണ്ടു കടന്നുകളയുമായിരുന്നു. മനസ്സാലെ തന്നെ
ഞാൻ എന്റെ അ അച്ഛനമ്മമാരുടെ മുഖത്തു കരി തേയ്ക്കു കയും
ഒരു സമുദായഭ്രഷ്ടനായിത്തീരുകയും ചെയ്യുമായിരുന്നു.
നിനക്കെങ്ങനെ ധനം വരുന്നു, ഈശ്വരാ, ഇ
നെയൊക്കെ പുലമ്പാൻ
ക്ഷമിച്ചിരിക്കു! അവൻ പറയുന്നതെന്താണെന്നു അവനു
തന്നെ അറിഞ്ഞുകൂടാ. പക്ഷേ ജിയുടെ കാമുകനായി നാം
ശങ്കിക്കുന്ന ആൾ അവനല്ലാ എന്ന് അവൻ പറയുമ്പോൾ, എ
യോ, എനിക്കതിൽ വിശ്വാസം തോന്നുന്നുണ്ട്. (ജീരാവി
നോട് ഏതായാലും ജിയുടെ കാമുകൻ നീയല്ലെന്നു എ
നി
ക്കു ബോധപ്പെട്ടിരിക്കുന്നനിലയ്ക്കും നിനക്കിനി പോകാം.
ഇതിൽ കൂടുതലായി ഒന്നുംതന്നെ എനിക്കു നിന്നോടു പറയ
നില്ല.
ഹിറോക്കോ
അയ്യോ, കഷ്ടം, നിങ്ങളവനെ വിശ്വസിക്കുന്നോ?
(ജീരാ തല കുനിച്ചു പൊട്ടിക്കരയുന്നു
ഉം? എന്താണ്, എന്താണ് സംഗതി?........നിനക്കു
സുഖമില്ലേ?
എനിക്കു സുഖമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, നിങ്ങളെ
തിഷിക്കുന്നു. ഡോക്ടരുടെ ബിൽ' ഏതായാലും
വലിയ ഒരു തുകയ്ക്കാ എന്നുമായിരിക്കില്ല.
69<noinclude></noinclude>
1wp75dtqiziz1m1rwslozenm2xvgvok
താൾ:Manasandaram (Changampuzha).pdf/69
106
82286
241904
2026-06-19T03:27:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ജീരോ! നിനക്കു തീർച്ചയായും ജിയോടു സ്നേഹമുണ്ട്. അവൾക്കുവേണ്ടി നീ പ്രാണൻ കളയും. നീ ഇതുപോലി നെ കരയുന്നതു മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. നിസ്സാരസംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241904
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ജീരോ! നിനക്കു തീർച്ചയായും ജിയോടു സ്നേഹമുണ്ട്.
അവൾക്കുവേണ്ടി നീ പ്രാണൻ കളയും. നീ ഇതുപോലി
നെ കരയുന്നതു മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല.
നിസ്സാരസംഗതികളിൽ ഞാൻ പലപ്പോഴും കരയാറു
ണ്ട്. മനശ്ശല്യം അനുഭവിക്കുന്നതിനേക്കാൾ എളുപ്പമാണ് ക
രയുക. പക്ഷേ ദയവു ചെയ്തു എന്നെ തനിച്ചുവിട്ടു. (അല്പനേര
ഒത്ത മൌനത്തിനുശേഷം അയാൾ തലയുയർത്തി നില കൊ
2) എനിക്കെന്റെ തലയൊന്നു തണുപ്പിക്കേണ്ടിയിരിക്കുന്നു.
അയാൾ വാതിൽ തുറന്നു പുറത്തേയ്ക്കിറങ്ങിപ്പോകു
ന്നു. പാവും ഹിറോക്കോവും അവൻ പോ
വഴിയേ കണ്ണയയ്ക്കുന്നു. കുറച്ചു നേരത്ത്
ഒരു മൗനം. അനന്തരം
-
കുറച്ചുനേരത്ത
എന്തൊരു ശല്യം നാം എന്താണിനി ചെയ്യാൻ പോകു
ഉം..! ഏതായാലും നമ്മുടെ ഇളയ മകനാണല്ലോ,
ജിയോ വേണ്ടിവന്നാൽ, അവളെ കല്യാണം കഴിക്കാൻ, മന
സ്സില്ലാമനസ്സോടെയാണെങ്കിലും, നാം സമ്മതം മൂളുക തന്നെ
അല്ലാതെ നിവൃത്തി? ഏതായാലും, 'ഇനി അതിനെക്കുറി
മാലോചിച്ചു മനസ്സ് പുണ്ണാക്കാതിരിക്കു
കുറച്ചുനേരത്തേയും വീണ്ടും ഒരു നിശ്ശബ്ദത. അ
ങ്ങിനെയിരിക്കെ വാതിലിന്മേൽ
കേൾക്കുന്നു
68<noinclude></noinclude>
6f4bgz93v7unk8jw8ibbb88z10gp0vr
താൾ:Hannele (Changampuzha).pdf/43
106
82287
241905
2026-06-19T03:27:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പോട്ടെ (ഹനേലെ തലയാട്ടുന്നു. ഇല്ല? എന്തുകൊണ്ടില്ല? ഓ പോട്ടെ, ഞാനൊന്നു അമ്മയുടെ അടുത്തേയും ഗാഢമായി ഹൃദയത്തിൽ തട്ടിയിട്ടു സാവധാനത്തിൽ അ വളുടെ തലമുടി തടവുന്നു അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241905
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പോട്ടെ
(ഹനേലെ തലയാട്ടുന്നു.
ഇല്ല? എന്തുകൊണ്ടില്ല?
ഓ പോട്ടെ, ഞാനൊന്നു അമ്മയുടെ അടുത്തേയും
ഗാഢമായി ഹൃദയത്തിൽ തട്ടിയിട്ടു സാവധാനത്തിൽ അ
വളുടെ തലമുടി തടവുന്നു
അരുത്, അങ്ങനെ പറയരുത്, എന്റെ തങ്കം
സ്വമായ വിരാമകാലം
ഡോൿടർ തലപൊക്കി, ഒരു ദീർഘശ്വാസത്തോടുകൂടി, നി
മിഷനേരം എന്തോ ആലോചിക്കുന്നു. സഹോദരി മാct o
കത്തിച്ച മെഴുകുതിരി മേശപ്പുറത്തു നിന്നെടുത്തു കൊണ്ടുവന്നു
അതും ഉയർത്തിപ്പിടിച്ചുകൊണ്ടു അരികെ നില്ക്കുന്നു.
ഡാകടർ വാർ
സഹോദരി മാത്തയെ അടുത്തേയ്ക്കും കൈകാട്ടി വിളിക്കുന്നു,
ഒരു നിമിഷം, സിസ്റ്റർ.
ഡോകടരും സിസ്റ്റർ മായും മേശയ്ക്കരികിലേയ്ക്കും ഒഴിഞ്ഞു
താണ് ഒരു സ്വരത്തിൽ ഡോക്ടർ സിസ്റ്റർ മാ
ചില നിദ്ദേശങ്ങൾ കൊടുക്കുന്നു.
യുടേയും, സിസ്റ്ററിന്റെയും, ഡോക്ടരുടേയും നേക്ക് മാറി
മാറി കണ്ണയയ്ക്കുന്നു. അയാൾ, കയ്യിൽ ചത്തൊപ്പിയുമായി
(ഡോക്ടർ സിസ്റ്റർ മാത്തയുമായുള്ള തന്റെ ശാന്തമായ സം
സാരം അവസാനിപ്പിക്കുന്നു
ഞാൻ കുറെ നേരം കഴിഞ്ഞിട്ടു വരാം. എനിക്കു ഇ
ങ്ങോട്ടു മരുന്നെടുത്തു കൊടുത്തയയ്യേണ്ടതായുണ്ട്.
36<noinclude></noinclude>
b74d55wege7ou8c76lv9y87ph7ocygy
താൾ:Kalithozhi (Changampuzha).pdf/30
106
82288
241906
2026-06-19T03:27:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മനസ്സിലാകായ്കയല്ല, ചേട്ടാ. പക്ഷേ, അമ്മിണി യെ സംബന്ധിച്ചിടത്തോളം മാത്രമേ ചേട്ടന്റെ അഭിപ്രാ യത്തോടു ഞാൻ യോജിക്കാതിരിക്കുന്നു. 22 “നീയിന്നവളിൽ അത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241906
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മനസ്സിലാകായ്കയല്ല, ചേട്ടാ. പക്ഷേ, അമ്മിണി
യെ സംബന്ധിച്ചിടത്തോളം മാത്രമേ ചേട്ടന്റെ അഭിപ്രാ
യത്തോടു ഞാൻ യോജിക്കാതിരിക്കുന്നു.
22
“നീയിന്നവളിൽ അത്രമാത്രം ഭ്രമിച്ചുവശായിട്ടുണ്ട്.
നിന്റെ ഇന്നത്തെ കണ്ണുകൊണ്ടു നോക്കിയാൽ, നീയിന്ന
വരെ ഒരപ്സരസ്സായിട്ടേ കാണുകയുള്ളു. എന്നാൽ ഒരു കാല
ത്തും ഈ ഭ്രമം എന്നെന്നേയ്ക്കുമായി കെട്ടുപോകും. അ
പ്പോൾ, ഈ പുതുമയൊക്കെ വാടിക്കൊഴിയുമ്പോൾ, ഈ
മഴവില്ലെല്ലാം മാഞ്ഞുകഴിയുമ്പോൾ, അവളുടെ തനിനി
റം, അവളുടെ യഥാരൂപം, നിനക്കു കാണാറാകും. അ
പാസ്സിന്റെ സ്ഥാനത്തും അറുകൊലയായിരിക്കും നീയ
ന്നു കാണുക. അന്നു നീ ഹൃദയവേദനയാൽ കിടന്നു പിട
യുന്ന ആ ദയനീയമായ കാഴ്ച കാണാൻ എന്റെ കരളി
നു കരുത്തില്ല. എന്റെ പ്രിയപ്പെട്ട രവി, ആ പെൺകു
ഞ്ഞു എന്നോടൊരപരാധവും ചെയ്തിട്ടില്ല. എനിക്കവ
ളോടും അണുപോലും വിരോധവുമില്ല. പക്ഷേ, അവ
ക്കാൾ എനിക്കു വിലപ്പെട്ടതു നീയാണ്. നിന്നോടുള്ള അ
തിരകവിഞ്ഞ സ്നേഹം കൊണ്ടുമാത്രമാണ്, നിനക്കു
മുണ്ടായിക്കാണുവാനുള്ള അടങ്ങാത്ത കൊതികൊണ്ടുമാത്ര
മാണ്, ഞാനിങ്ങനെ നിന്നെ ഗുണദോഷിക്കുന്നതു്. അ
മ്മിണിയുമായുള്ള നിന്റെ ഇന്നത്തെ ഈ രഹസ്യബന്ധം
അടുത്ത ഭാവിയിൽ തന്നെ മറെറാരു രൂപമെടുക്കും. അതി
നുള്ള സകല ലക്ഷണങ്ങളും ഞാൻ തെളിഞ്ഞുകാണു
അവളെ വിവാഹം കഴിച്ചുകൊള്ളാമെന്നു ഞാൻ
21<noinclude></noinclude>
h4a7kjkxr6ebcnjp9l68v97m1ba6fw0
താൾ:Hannele (Changampuzha).pdf/44
106
82289
241907
2026-06-19T03:28:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവർ ആ പാനശാലയിൽ വെച്ച് ആ മനുഷ്യനെ അറസ്റുചെയ്തിട്ടുണ്ടെന്നു തോന്നുന്നു. സിസ്റ്റർ മാർത്താ അതെ. എന്നാളുകൾ പറയുന്നു. ഡോകടർ വാർ (മേലുടുപ്പെടുത്തിട്ടു കൊണ്ട്, സീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241907
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അവർ ആ പാനശാലയിൽ വെച്ച് ആ മനുഷ്യനെ
അറസ്റുചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
സിസ്റ്റർ മാർത്താ
അതെ. എന്നാളുകൾ പറയുന്നു.
ഡോകടർ വാർ
(മേലുടുപ്പെടുത്തിട്ടു കൊണ്ട്, സീഡെലിനോട്
താൻ എന്നോടൊന്നിച്ച് ഔഷധവ്യാപാരിയുടെ അ
ടുത്ത് ഒന്നുവന്നാൽ നന്നായിരിക്കും.
(
വാതിലും ഒഴിഞ്ഞുനീങ്ങിക്കൊണ്ടും സഹോദരി മാ
യോടു യാത്ര പറയുന്നു.
ഗോട്ട് വാൾഡ്
ചികമായ ഒരു രീതിയിൽ
ഈ സംഗതിയെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു,
ഡോക്ടർ?
ഡോകടരും, ഗോട്ട് വാൾഡ്, സീലും പോകുന്നു
(ഹയോടൊന്നിച്ചു ഒറ്റയ്ക്കിപ്പോൾ നില്ക്കുന്ന സിസ്റ്റർ
മാതാ കുറച്ചു പാൽ ഒരു കുഴിയൻ കിണ്ണത്തിലേയ്ക്കൊഴിക്കുന്നു.
അതിനിടയിൽ വന കണ്ണുതുറന്ന് അവളെ ഗാഢമായി
സൂക്ഷിച്ചുനോക്കുന്നു.
യേശുദേവന്റെ അടുത്തുനിന്നു വന്നിരിക്കയാണോ
നിങ്ങൾ?
സിസ്റ്റർ മാർത്താ
എന്നാണു നീ പറഞ്ഞത്, ഓമന
37<noinclude></noinclude>
f3dfgidtuqt4gz0a2qpnpkmssc71cos
താൾ:Hannele (Changampuzha).pdf/45
106
82290
241908
2026-06-19T03:28:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിങ്ങൾ കർത്താവു യേശുമിശിഹായുടെ അടുത്തുനിന്നു വന്നിട്ടുള്ള താണോ? എന്ന്, ഹനേലെ, നീയെന്നെ മറന്നുപോയോ? ഞാൻ സിസ്റ്റർ മാത്തയാണു്. ഒരു ദിവസം ഞങ്ങളെ കാണാൻ വന്നതും,...' താൾ സൃഷ്ടിച്ചിരിക്കുന്നു
241908
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിങ്ങൾ കർത്താവു യേശുമിശിഹായുടെ അടുത്തുനിന്നു
വന്നിട്ടുള്ള താണോ?
എന്ന്, ഹനേലെ, നീയെന്നെ മറന്നുപോയോ? ഞാൻ
സിസ്റ്റർ മാത്തയാണു്. ഒരു ദിവസം ഞങ്ങളെ കാണാൻ
വന്നതും, പ്രാത്ഥന കഴിച്ചതും, ആ മനോഹരങ്ങളായ പ്രാ
നാഗീതങ്ങൾ പാടിയതും നീ ഓക്കുന്നില്ലേ?
ആര് ണ്ണമായി തലകുലുക്കിക്കൊണ്ട്
ഓ, ഉവ്വ്, ഉവ്വ്. ആ മനോഹരങ്ങളായ പ്രാത്ഥനാ
ഗീതങ്ങൾ
എനിക്കു സുഖപ്പെടേണ്ട ആവശ്യമില്ല.
സിസ്റ്റർ മാർത്താ
അവൾ പാൽ കൊണ്ടുവന്നിട്ടു
നിനക്കു വീണ്ടും ശക്തികിട്ടാൻ, നീ ഈ പാൽ അല്പം
കുടിക്കണമെന്നു ഡോൿടർ പറയുന്നു.
(തിരിഞ്ഞുകളയുന്നു
എനിക്ക് ആവശ്യമില്ല സുഖപ്പെട്ടിട്ടു.
സിസ്റ്റർ മാർത്താ
സുഖപ്പെടേണ്ട ആവശ്യമില്ലേ? ആ പറയുന്നതു ബ
ദ്ധിപൂർവമുള്ളതല്ല, എന്റെ ഓമനേ മദ്, ഞാൻ നിൻറ
തലമുടിയൊന്നു ഒതുക്കിക്കെട്ടട്ടെ.
38
അവർ അവളുടെ തലമുടി കെട്ടുന്നു<noinclude></noinclude>
chgvp0ebhnh1c46u7kp3pd5q1ng1rzz
താൾ:Manasandaram (Changampuzha).pdf/70
106
82291
241909
2026-06-19T03:28:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ആരാണ് ? ടോഷിക്കോ (വെളിയിൽ) അകത്തു വരൂ. ടോഷിക്കോ പ്രവേശിക്കുന്നു എന്താ ടോഷിക്കാ ജിയോ അവിടെയിരുന്നു കരയുകയാ അത്രയ ഉ. എന്താ ചേട്ടനു പറ്റിയത് നീയതൊന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241909
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ആരാണ് ?
ടോഷിക്കോ (വെളിയിൽ)
അകത്തു വരൂ.
ടോഷിക്കോ പ്രവേശിക്കുന്നു
എന്താ
ടോഷിക്കാ
ജിയോ അവിടെയിരുന്നു
കരയുകയാ അത്രയ
ഉ. എന്താ ചേട്ടനു പറ്റിയത്
നീയതൊന്നും അന്വേഷിക്കണ്ട. അവൻ എന്തു ചെയ്യുന്നു
ചേട്ടൻ മുറിയുടെ മുമ്പിലുള്ള ഹാളിൽ തലമുടി വലി
ച്ചുപറിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാ ഞാൻ
ചോദിച്ചു ചേട്ടനെന്താണെന്നും. ഒന്നുമില്ല' എന്നു മാത്രമായി
രുന്നു മറുപടി. പിന്നീടു ചേട്ടൻ എന്താ ചെയ്തതെന്നു ഞാൻ
ചോദിച്ചു. എന്നോടു ചെലയ്ക്കാതിരിക്കാൻ പറഞ്ഞു കൊണ്ടു
ചേട്ടൻ എന്റെ മുഖത്തു രൂക്ഷമായി തുറിച്ചുനോക്കി.
പക്ഷേ
ചേട്ടൻ കരയുന്നതുകണ്ട് എനിക്ക് അത്ഭുതം തോന്നി. ഏറെ
നാമായി ചേട്ടൻ ഈ മുറിയിലായിരുന്നുവെന്നും അച്ഛനും
അമ്മയുമായി എന്തോ പറയുകയായിരുന്നുവെന്നും എനിക്കറി
യാമായിരുന്നു. എന്നാൽ കായമെന്തെന്നറിയാം എന്നു കരു
തി ഞാനിങ്ങോട്ടു പുറപ്പെട്ടു എന്നേയുള്ളൂ.
84<noinclude></noinclude>
ke96lwfe1bzqbt685jtbiqxr6uj3ue5
താൾ:Kalithozhi (Changampuzha).pdf/31
106
82292
241910
2026-06-19T03:28:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവൾക്കു വാക്കു കൊടുത്തുപോയി.'' രവി നിസ്സഹായാ വം നടിച്ചുകൊണ്ടു പറഞ്ഞു. രവിയുടെ വാക്കുകൾ കുറുപ്പിന്റെ ഹൃദയത്തിൽ വ ലിയ ക്ഷോഭമുണ്ടാക്കി. അയാളുടെ മുഖത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241910
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവൾക്കു വാക്കു കൊടുത്തുപോയി.'' രവി നിസ്സഹായാ
വം നടിച്ചുകൊണ്ടു പറഞ്ഞു.
രവിയുടെ
വാക്കുകൾ കുറുപ്പിന്റെ ഹൃദയത്തിൽ വ
ലിയ ക്ഷോഭമുണ്ടാക്കി. അയാളുടെ മുഖത്തുള്ള സിരാത
ന്തുക്കൾ വികാരവേഗം മൂലമുള്ള രക്തപ്രസരത്തിൽ തുള്ളി
അസഹ്യമായ വെറുപ്പോടെ കനത്ത സ്വര
ടുത്തു.
ത്തിൽ അയാൾ പറഞ്ഞു:
കള്ളം പച്ചക്കള്ളം! രവി എന്റെ മുഖത്തു നോക്കി
നീ എന്തിനെന്നെ വഞ്ചിക്കാൻ നോക്കുന്നു? നീ
അവളെ മറക്കണം, രവി. ആ വളപ്പിനകത്തു മേലാൽ
നീ കാൽ കുത്തരുത്. നിനക്കറിയാമോ, നിന്റെ ബന്ധു
ക്കളും, നിനക്കു വേണ്ടപ്പെട്ട മറെറല്ലാവരും ഇതറിഞ്ഞു വ
ളരെ ക്ഷോഭിച്ചിരിക്കയാണെന്നു ?
“അതങ്ങനെയല്ലേ സംഭവിക്കൂ. പക്ഷേ, ഞാനതൊ
ന്നും അത്ര കായമാക്കുന്നില്ല.''
അതു നിന്റെ ദൗത്യം. അവരുടെയെല്ലാം വി
രോധം നീ തൃണപ്രായമാക്കി തള്ളുമായിക്കാം.
ഇന്നു നീയാക്കണം: ഈ വർത്തമാനം ചെവിയിലെത്തി
യ നിമിഷം മുതൽ നിന്റെ ആ സാധുമാതാവിന്റെ
ഭയം ഉമിത്തീയിലെന്നോണം നീറിക്കൊണ്ടിരിക്കയാണ്.
മറെറല്ലാം പോകട്ടെ. ഇതുമാത്രം നീയോർത്താൽ മതി.
അവർ എന്റെ അടുത്ത് ആളെപ്പറഞ്ഞയച്ചിരുന്നു. ഇ
ന്നലെ ഞാൻ നിന്റെ വീട്ടിൽ നീയില്ലാത്ത അവസരം
നോക്കി പോയി. അവർ ചെയ്ത കണ്ണുനീർ രവി, എ
ന്റെ ഹൃദയം അതു കണ്ടു ദ്രവിച്ചുപോയി. എങ്ങനെയെ
22<noinclude></noinclude>
id3jd8jqr5aatk43u2tqa3vzn8szhvo
താൾ:Manasandaram (Changampuzha).pdf/71
106
82293
241911
2026-06-19T03:29:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഈയിടെ പലപ്പോഴും കരയാറുണ്ടെന്ന് അവൻ പറയു ആട്ടെ നീയെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ അവൻ കരയു ടോഷിക്കാ ഉവ്വ് മുൻപ് ഒരു പ്രാവശ്യം. എന്നായിരുന്നു അത് ?...' താൾ സൃഷ്ടിച്ചിരിക്കുന്നു
241911
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഈയിടെ പലപ്പോഴും കരയാറുണ്ടെന്ന് അവൻ പറയു
ആട്ടെ നീയെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ അവൻ കരയു
ടോഷിക്കാ
ഉവ്വ് മുൻപ് ഒരു പ്രാവശ്യം.
എന്നായിരുന്നു അത് ?
ടോഷിക്കാ
-
രെഴുത്തു ഞാൻ ചേട്ടന്റെ കയ്യിൽ കൊണ്ടുചെന്നു കൊടുത്ത
പ്പോൾ
പിന്നേയ്, ഏറെ നാളായിരിക്കുന്നു നാം താരോവിൻ
വർത്തമാനം എന്തെങ്കിലുമറിഞ്ഞിട്ടു്. അവനെന്തു പറ്റിയെ
ന്നു ഞാന തപ്പെടുന്നു.
ടോഷിക്കാ
99
ഒരു മാസക്കാലത്തെയോ മറേറാ കത്തയയ്ക്കാനിനി
പ്പെടുകയില്ലെന്നു ചേട്ടന്റെ കഴിഞ്ഞ് കത്തിൽ പറഞ്ഞിരുന്നി
ണ്ടെന്നു ചുമ്മാതങ്ങനെ ഭാവിക്കു
കൻ! അവനതിനു മിനക്കെടാൻ കഴിയില്ല. അ
പക്ഷേ അതു നമുക്കു മാത്രം സങ്കടകരമാണെന്നു
അവനറിവുണ്ട്; ഇതിനുമുൻപുതന്നെ അവൻ കത്തയയ്ക്കുണ്ട
തായിരുന്നു.
65<noinclude></noinclude>
989z8a907l3ubzkoa0a08izqaubgg0y
താൾ:Manasandaram (Changampuzha).pdf/72
106
82294
241912
2026-06-19T03:29:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ടോഷിക്കാ പ്രധാനപ്പെട്ട എന്തെങ്കിലും കായ്യത്തിൽ ചേട്ടനു ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുണ്ടായിരിക്കാം. ആയിക്കോട്ടേ. എന്നാലും മാസം രണ്ടായി അവൻ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241912
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ടോഷിക്കാ
പ്രധാനപ്പെട്ട എന്തെങ്കിലും കായ്യത്തിൽ ചേട്ടനു ശ്രദ്ധ
പതിപ്പിക്കേണ്ടതായിട്ടുണ്ടായിരിക്കാം.
ആയിക്കോട്ടേ. എന്നാലും മാസം രണ്ടായി അവൻ
ഒരെഴുത്ത് അയച്ചിട്ട് നമുക്കെപ്പോഴും ഒരു താങ്ങായിരിക്കു
ണ്ടവനുമാണവൻ.
ടോഷിക്കാ
അമ്മ, ജീരോച്ചേട്ടൻ എന്താ ചെയ്തത്?
അവനൊന്നും ചെയ്തിട്ടില്ല. ആട്ടെ, എന്തെങ്കിലും ഒരു
ഭാവവ്യത്യാസം നീയവനിൽ സൂക്ഷിച്ചിട്ടുണ്ടോ?
ടോഷിക്കാ
പി
ഇല്ല. ചേട്ടനിൽ ഒരു ഭാവവ്യത്യാസവും ഞാൻ കണ്ടിട്ടി
ല്ല. വിശേഷിച്ചു ചേട്ടൻ ജോലിത്തിരക്കൊന്നുമില്ലാത്തപ്പോൾ
ചേട്ടൻ വളരെ സ്നേഹപൂർവ്വം എന്നോടു പെരുമാറുന്നു.
എന്നെ വല്ലതും കൃതിയിൽ ജോലി ചെയ്തുകൊണ്ടോ, ചിന്തിച്ചു
കൊണ്ടോ ഇരിക്കുന്ന അവസരത്തിൽ കടന്നുചെന്നു എന്തെ
ങ്കിലും ചോദിച്ചാൽ ചേട്ടൻ എന്റെ മുഖത്തേയ്ക്കും തുറിച്ചുനോ
ക്കുക മാത്രമേ ചെയ്യുന്നു.
വിചിത്രസ്വഭാവക്കാരനായ ഒരു കുട്ടിതന്നെ ജീാ. എ
നിക്കവനെ മനസ്സിലാക്കാൻ സാദ്ധ്യമല്ല.
(ഈ
മുൻനടന്ന സംഭാഷണത്തിനിടയിൽ ഷു
സാ എന്താ ആലോചനയിൽ മുഴുകിയി
രിക്കുകയായിരുന്നു. ഇപ്പോൾ പൊടുന്ന
നെ അദ്ദേഹം ഹറാമാവിനോടു സം
സാരിക്കുന്നു
68<noinclude></noinclude>
n9bpi7iyeegvgv24suxc49an57fy5q3
താൾ:Hannele (Changampuzha).pdf/46
106
82295
241913
2026-06-19T03:29:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിശ്ശബ്ദമായി കരഞ്ഞുകൊണ്ട് എനിക്കു സുഖപ്പെടേണ്ട! സിസ്റ്റർ മാർത്താ കൊള്ളാം, ഇതെന്തു കൂത്ത് എന്തുകൊണ്ടു വേണ്ടേ? ഹാലെ ഓ, സ്വത്തിലേയും പോകാൻ ഞാനെത്രമാത്രം ആ ശി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241913
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിശ്ശബ്ദമായി കരഞ്ഞുകൊണ്ട്
എനിക്കു സുഖപ്പെടേണ്ട!
സിസ്റ്റർ മാർത്താ
കൊള്ളാം, ഇതെന്തു കൂത്ത് എന്തുകൊണ്ടു വേണ്ടേ?
ഹാലെ
ഓ, സ്വത്തിലേയും പോകാൻ ഞാനെത്രമാത്രം ആ
ശിക്കുന്നു, സിസ്റ്റർ
സിസ്റ്റർ മാർത്താ
നാം എല്ലാവരും അതിനാശിക്കുന്നുണ്ട്, ഓമനേ.
ക്ഷെ നാം ക്ഷമയോടുകൂടി, ദൈവം നമ്മളെ വിളിക്കുന്നതു
വരെ കാത്തിരിക്കണം; അതിനുശേഷം, നാം നമ്മുടെ പാ
പങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നപക്ഷം
ഹാലെ
ഞാൻ തീർച്ചയായും പശ്ചാത്തപിക്കുന്നു, സിസ്റ്റർ.
അതെ, അതെ, തീച്ചയായും ഞാനതു ചെയ്യുന്നു.
സിസ്റ്റർ മാത്താ
അതുപോലെത്തന്നെ നാം കർത്താവായ യേശുവിൽ
വിശ്വസിക്കുന്നു എങ്കിൽ
ഹലെ
ഞാൻ തീച്ചയായും അദ്ദേഹത്തിൽ വിശ്വസിക്കുന്നു!
min'coo >
എങ്കിൽ സമാധാനത്തോടുകൂടി നീ കാത്തിരിക്കൂ, ക
! ഞാൻ നിന്റെ തലയണയൊന്നു കൊട്ടിവിരിച്ചു
തരാം അങ്ങനെ. ഇനി കിടന്നുറങ്ങിക്കൊള്ളു.
39<noinclude></noinclude>
4f1617jhm1cpruvrmspl1g2s7ccyzm2
താൾ:Kalithozhi (Changampuzha).pdf/32
106
82296
241914
2026-06-19T03:29:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ങ്കിലും നിന്നെ ഇതിൽനിന്നകാരണമെന്നും അവർ എ ന്നോടു യാചിച്ചു. “അമ്മയെ ഞാൻ സമാധാനിപ്പിച്ചുകൊള്ളാം. അ കായം ഞാനേറ്റു.'' അതു നിന്റെ വെറുമൊരു മിത്ഥ്യാബോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241914
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ങ്കിലും നിന്നെ ഇതിൽനിന്നകാരണമെന്നും അവർ എ
ന്നോടു യാചിച്ചു.
“അമ്മയെ ഞാൻ സമാധാനിപ്പിച്ചുകൊള്ളാം. അ
കായം ഞാനേറ്റു.''
അതു നിന്റെ വെറുമൊരു മിത്ഥ്യാബോധം മാത്ര
മാണ്, രവി. നീയാ വലയിൽ കുടുങ്ങിയാൽ അവർ സ
ഹിക്കയില്ല. ആ കാഴ്ചയിൽ അവരുടെ കരളു പൊട്ടും.
നിന്റെ ഭാവി നീ നശിപ്പിക്കരുത്. ഇതിനേക്കാൾ എ
ത്രയോ ഉൽക്കൃഷ്ടമായ ഒരു വിവാഹബന്ധം നിനക്കുണ്ടാ
യിത്തീരും!
പക്ഷേ വിവാഹകായത്തിൽ ഹൃദയങ്ങളുടെ അടു
-
"
"ഹൃദയങ്ങളുടെ അടുപ്പം! മണ്ണാങ്കട്ട!'' കോപംകൊ
ണ്ടു ജ്വലിക്കുന്ന കണ്ണുകളോടുകൂടി കുറുപ്പ് അക്രോശിച്ചു.
ഇതൊക്കെ പ്രസംഗിക്കാം. ഹൃദയങ്ങളുടെ അടുപ്പം പോ
ലും ഒരു പിണ്ണാക്കുമില്ല. ആദ്യം അനുരാഗത്തിൽ ആരം
മിക്കപ്പെടുന്ന വിവാഹം ഒന്നെങ്കിലും ലോകത്തിൽ വിജ
യകരമായി കലാശിച്ചിട്ടുണ്ടോ? വിവാഹശേഷം സ്നേഹി
ക്കുക. ആ സ്നേഹത്തിന്റെ ദാർഢ്യമുള്ളു. അതു മഴവില്ല
പോലെ മാഞ്ഞുപോവുകയില്ല. മറേറതിനും ആദ്യത്തെ
ആ മനംമയക്കുന്ന നിറപ്പകിട്ടുമാത്രമേയുള്ളൂ. അല്പനാളു.
കൾക്കുള്ളിൽ അതു മങ്ങിപ്പോകും. അതും പോരെങ്കിൽ
മലിനരക്തത്തിൽ നിന്നും
അരുത്, ചേട്ടാ. എന്തെങ്കിലുമാകട്ടെ. ദയവുചെ
അവളെക്കുറിച്ച് എന്റെ മുൻപിൽ വെച്ചു ചേട്ടന
28<noinclude></noinclude>
cgrasf852p8zcw0gxkw0otf51uet37i
താൾ:Hannele (Changampuzha).pdf/47
106
82297
241915
2026-06-19T03:29:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എനിക്കുറങ്ങാനൊക്കില്ല. സിസ്റ്റർ മാർത്താ ഓഹോ, നീ ശ്രമിച്ചാൽ മതി, നിനക്കൊക്കും. സിസ്റ്റർ മാ സിസ്റ്റർ മാ എന്താ, ഓമനേ സിസ്റ്റർ! എന്തെങ്കിലുമുണ്ടോ--ക്ഷമിക്കാൻ വയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241915
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എനിക്കുറങ്ങാനൊക്കില്ല.
സിസ്റ്റർ മാർത്താ
ഓഹോ, നീ ശ്രമിച്ചാൽ മതി, നിനക്കൊക്കും.
സിസ്റ്റർ മാ
സിസ്റ്റർ മാ
എന്താ, ഓമനേ
സിസ്റ്റർ! എന്തെങ്കിലുമുണ്ടോ--ക്ഷമിക്കാൻ വയ്യാത്ത
പാപങ്ങൾ, എന്തെങ്കിലും
സിസ്റ്റർ മാതാ
അതിനെക്കുറിച്ച് ഇപ്പോൾ നമുക്കൊന്നും സംസാരി
ക്കേണ്ട. നീ തന്നത്താൻ ക്ഷോഭം വരുത്തിക്കുട്ടിക്കൂടാ.
ദയവുചെയ്ത്, ദയവുചെയ്ത്, ദയവുചെയ്ത് സിസ്റ്റർ
എന്നോടു പറയുകയില്ലേ?
സിസ്റ്റർ മാർത്താ
ഉവ്വ്, ഉവ്വ്. ദൈവം ക്ഷമിക്കാത്ത പാപങ്ങൾ ചി
ലതുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പാപങ്ങൾ
-
ഓ, സിസ്റ്റർ വിചാരിക്കുന്നുണ്ടോ ഞാൻ ഒരു പാപം
ചെയ്തിട്ടുണ്ടെന്നു
സിസ്റ്റർ മാർത്താ
വിഡ്ഡിത്തം! എന്തിനു, നമ്മുടെ കർത്താവിനെ വഞ്ചി
. ജൂഡാസിനെപ്പോലെയുള്ള വലിയ, വലിയ ദുഷ്ടന്മാരാ
40<noinclude></noinclude>
ffqxdjiqd0vpalvtmmqztqesm8bfgza
താൾ:Kalithozhi (Changampuzha).pdf/33
106
82298
241916
2026-06-19T03:30:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നെ പറയരുത്. അതെനിക്കു സഹിക്കില്ല. ചേട്ടനല്ലാ തെ ഈ ലോകത്തിൽ മറ്റാരെങ്കിലുമൊരാളാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ "രവീ, നിന്റെ വാക്കുകൾ കേൾക്കുമ്പോൾ എൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241916
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നെ പറയരുത്. അതെനിക്കു സഹിക്കില്ല. ചേട്ടനല്ലാ
തെ ഈ ലോകത്തിൽ മറ്റാരെങ്കിലുമൊരാളാണ് ഇങ്ങനെ
പറഞ്ഞിരുന്നതെങ്കിൽ
"രവീ, നിന്റെ വാക്കുകൾ കേൾക്കുമ്പോൾ എൻറ
മനസ്സിൽ ഒരു പരിഹാസച്ചിരി പൊട്ടിപ്പുറപ്പെടുന്നു. ശ
രിതന്നെ. ഇന്നവൾ ദുഷിച്ചിട്ടില്ലായിരിക്കും. കവികളു
ടെ ഭാഷയിൽ പറയുകയാണെങ്കിൽ, ഇന്നവൾ നാ
പ്രാതപുഷ്പംതന്നെ ആയിരിക്കാം പക്ഷേ, അങ്ങനെയ
ല്ലെന്നുള്ളതിലേയ്ക്കു ശരിയായ തെളിവുകൾ എനിക്കു ത
രാൻ കഴിയും. അതു പോട്ടെ ഇന്നത്തെ ഈ നിൻ
ശകുന്തളയിൽ ഒരു വാസവദത്ത് ഒളിഞ്ഞുകിടക്കുന്നുണ്ട
ന്നുള്ള വാസ്തവം ആശ ജീവിയായ, സ്വപ്നവിഹാരിയായ,
നീ അറിയുന്നില്ല. അസാന്മാർഗികത്വത്തിലേയ്ക്കുള്ള അട
കാത്ത ഒരു വാസന പരമ്പരയായി അവരിലുണ്ട്. ര
ത്തോടു കൂടിക്കലർന്നുകിടക്കുന്ന ഒരു സവിശേഷതയാണ
തു്. അതു നശിക്കുകയില്ല. എത്ര നല്ല പരിതസ്ഥിതിക
ളിലായാലും, എത്രതന്നെ ഉയർന്ന നിലയിലെത്തിയാ
ലും, ആ ദുഷിച്ച വാസന അവരെ വിട്ടുപിരിയുന്നതല്ല.
അതിന്റെ പ്രേരണാശക്തിക്കു മറെന്തും വഴങ്ങിക്കൊടു
ക്കുകതന്നെ ചെയ്യും. നീയിന്നവളെ വിവാഹം ചെയ്യു
ma.
അവൾ സത്തയായിത്തന്നെ ജീവിക്കുമായിരി
പക്ഷേ, ജീവിതത്തിൽ എന്നെങ്കിലും, ഒരിക്കലെ
ങ്കിലും, അവൾ നിന്നെ വഞ്ചിക്കാതിരിക്കുകയില്ല; അ
ഇ തീർച്ചയാണ്. സമാധാന സമ്പൂണ്ണമായ ഒരു ജീവിതം
നയിക്കണമെന്നു നിനക്കാശയുണ്ടെങ്കിൽ, നീ ആദ്യമാ
24<noinclude></noinclude>
8175dqjavn1t02oun4lj08w1uj3uu75
താൾ:Kalithozhi (Changampuzha).pdf/34
106
82299
241917
2026-06-19T03:30:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യി ചെയ്യേണ്ടതും അവളുമായുള്ള ഈ ബന്ധം ഉപേക്ഷി ക്കുകതന്നെയാണ്. ഇനി ഇക്കാലത്തിൽ ഞാൻ നിന്റെ ഉപദേശിക്കുകയില്ല. ഇത്രയും പറയേണ്ട കാവ്യം എ നിക്കുന്നു. ഇനിയെല്ലാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241917
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യി ചെയ്യേണ്ടതും അവളുമായുള്ള ഈ ബന്ധം ഉപേക്ഷി
ക്കുകതന്നെയാണ്. ഇനി ഇക്കാലത്തിൽ ഞാൻ നിന്റെ
ഉപദേശിക്കുകയില്ല. ഇത്രയും പറയേണ്ട കാവ്യം എ
നിക്കുന്നു. ഇനിയെല്ലാം നിന്റെ ഇഷ്ടംപോലെ!
*
ഇതികർത്തവ്യതാമൂഢനായ രവീന്ദ്രൻ, ഒരു
ജികപോലെ ഇരുന്നുപോയി. എന്തോ ചിലതുകൂടി പ
റഞ്ഞാൽക്കൊള്ളാമെന്നവന്നു തോന്നി.
നാവു പൊന്തിയില്ല.
അന്ധകാരം അല്പാല്പമായി അവിടെ വ്യാപിച്ചുതുട
ങ്ങിയിരുന്നു.
കുറുപ്പ് വെളിയിലേയ്ക്കിറങ്ങി. രവി പിന്നേയും അ
വിടെത്തന്നെ നിശ്ചലനായിരിക്കുകയാണ്. അയാളുടെ
ഹൃദയം വല്ലാതെ നൊന്തു. തന്റെ ജീവിതാന്തരീക്ഷത്തി
ലാകമാനം ഇരുളടയുന്നതായി അയാൾക്കു തോന്നി. ആ
അന്ധകാരപ്പരപ്പിൽ, ഒരു വെള്ളിനക്ഷത്രം, അത് അ
യാളെ നോക്കി മന്ദഹസിക്കുന്നു അമ്മിണി! അവളെ
മറക്കുക! അതെങ്ങനെ സാധിക്കും? ലോകം മുഴുവൻ ത
ന്നോടെതിരിടട്ടെ. അവളുമായുള്ള ബന്ധം ഒരിക്കലും ഉ
പക്ഷിക്കുകയില്ല; അയാൾ ശപഥം ചെയ്തു. അയാൾക്കു
അവളിൽ പരിപൂർണ്ണമായ വിശ്വാസമുണ്ടു്. അവൾ നി
മലയാണ്. എങ്കിലും, കുറുപ്പിന്റെ വാക്കുകൾ അയാ
ഒരു ചിന്താകുലനാക്കി. ഒരുപക്ഷേ ആക്കറിയാം? അടി
യുറച്ച വിശ്വാസത്തിനടിയിലും ഒരു നേരിയ സംശയാ
ഉം. അതു പപ്പയെ മുകളിലേയ്ക്കു നുളഞ്ഞുകയറുന്നു.
അതിനു മുന കൂർത്ത രണ്ടു കൊമ്പുകളുണ്ടു്. ഹൃദയത്തിൽ
25
0<noinclude></noinclude>
omoema1cdflcf79cbd6unfirbd2huyv
താൾ:Manasandaram (Changampuzha).pdf/73
106
82300
241918
2026-06-19T03:30:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ഉം, എന്താണ് ? ഞാൻ ഒരു സംഗതിയെക്കുറിച്ചു ചിന്തിക്കയായിരുന്നു അതിഭയങ്കരമായ ഒരു സംഗതി എന്താണത് ? ആ മനുഷ്യൻ താരോ ആകാൻ മതി ഈശ്വര! അങ്ങിനെ ആണെങ്കിൽ നാം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241918
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ഉം, എന്താണ് ?
ഞാൻ ഒരു സംഗതിയെക്കുറിച്ചു ചിന്തിക്കയായിരുന്നു
അതിഭയങ്കരമായ ഒരു സംഗതി
എന്താണത് ?
ആ മനുഷ്യൻ താരോ ആകാൻ മതി
ഈശ്വര! അങ്ങിനെ ആണെങ്കിൽ നാം എന്തു ചെയ്യും?
നമുക്കിതുവരെ ഉണ്ടായിട്ടില്ലാത്തവിധം അത്ര നാശം പി
ടിച്ച ഒരു ദുഘടത്തിൽ നമുക്ക് അകപ്പെടേണ്ടിവരും. ടോഷി
കാവിനോട് നീ ഇനി പൊയ്ക്കാള
അങ്ങനെയാണെന്നു ഞാൻ വിശ്വസിക്കുന്നു,
ഒരിക്കലുമല്ല! തീച്ച
ഒരുപക്ഷേ അല്ലെന്നും വരാം; പക്ഷേ മറിച്ചാണെങ്കിൽ,
ജീ എന്തിനിങ്ങനെ വിചിത്രമായ രീതിയിൽ സംസാരി
ക്കുന്നു. ജിയെ പിരിച്ചയച്ചതിനെപ്പറ്റി സൂചിപ്പിച്ചുകൊ
ആ നാം കത്തയച്ചതിൽ പിന്നീടാണ് താരോവിന്റെ കത്തു
87<noinclude></noinclude>
9bnhp0ucyrlre3815siopxag22teqne
താൾ:Hannele (Changampuzha).pdf/48
106
82301
241919
2026-06-19T03:30:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യ മനുഷ്യമാത്രമേ അങ്ങനെയുള്ള പാപങ്ങൾ ചെയ്യാൻ കഴി നിങ്ങൾക്കറിഞ്ഞു കൂടാ നിങ്ങൾക്കറിഞ്ഞു കൂടാ. സിസ്റ്റർ മാത്താ സ്പ്, മിണ്ടാതിരി കിടന്നുറങ്ങു എനിക്കു വല്ലാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241919
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യ മനുഷ്യമാത്രമേ അങ്ങനെയുള്ള പാപങ്ങൾ ചെയ്യാൻ
കഴി
നിങ്ങൾക്കറിഞ്ഞു കൂടാ നിങ്ങൾക്കറിഞ്ഞു കൂടാ.
സിസ്റ്റർ മാത്താ
സ്പ്, മിണ്ടാതിരി
കിടന്നുറങ്ങു
എനിക്കു വല്ലാതെ പേടിയാകുന്നു.
നീ
പേടിക്കേണ്ട
പക്ഷെ, അങ്ങനെയൊരു പാപം ഞാൻ ചെയ്തിട്ടു
ണ്ടെങ്കിലോ?
ഓ, നീ പക്ഷെ ഒന്നും ചെയ്തിട്ടില്ല.
(സിസ്റ്ററിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇത്തിലേയും തുറിച്ചു
സിസ്റ്റർ സിസ്റ്റർ!
സിസ്റ്റർ മാർത്താ
മിണ്ടാതിരിക്കൂ, ഓമന, മിണ്ടാതിരിക്ക
സിസ്റ്റർ
സിസ്റ്റർ മാ
എന്താണു കാരണം?
41<noinclude></noinclude>
h6szto60xk2vk07mx3917d7af0yk9d1
താൾ:Manasandaram (Changampuzha).pdf/74
106
82302
241920
2026-06-19T03:30:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം കൾ വരാതായത്. അതിനുമുൻപ് ആഴ്ചയിൽ രണ്ടും മൂന്നും പ്രാവശ്യം അവൻ എഴുതുക പതിവാണ്. കൂടെക്കൂടെ ഒന്നി നുപുറകെ ഒന്നായി എന്തിനാണവൻ ഇങ്ങനെ കത്തുകൾ വി ടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241920
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
കൾ വരാതായത്. അതിനുമുൻപ് ആഴ്ചയിൽ രണ്ടും മൂന്നും
പ്രാവശ്യം അവൻ എഴുതുക പതിവാണ്. കൂടെക്കൂടെ ഒന്നി
നുപുറകെ ഒന്നായി എന്തിനാണവൻ ഇങ്ങനെ കത്തുകൾ വി
ടുന്നതെന്നും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. രണ്ടു ക
ട്ടികളും അന്യോന്യം അത്രയും സ്നേഹമായതുകൊണ്ടുമാത്രമാണ
അന്ന് ഞാൻ കരുതിയുള്ളൂ. ഈ സംഗതി എത്രമാത്രം വിചിത്ര
മാണെന്നു മാതവസരത്തിലേയുംകാൾ സ്പഷ്ടമായി ഇപ്പോൾ
എനിക്കു ബോധപ്പെട്ടിരിക്കുന്നു.
ജിയെ ഒരിക്കലും താൻ
കല്യാണം കഴിക്കില്ലെന്നും അവളുമായി ഒരു കത്തിടപാടും ന
ടത്തുകയില്ലെന്നും ജിരോ ശപഥം ചെയ്തു.
ഞ്ഞതാണെന്ന് എനിക്കു തോന്നുന്നില്ല.
അവൻ കളവു പറ
അയ്യാ, ഇതു സത്യമാണെങ്കിൽ ബഹു ഭയങ്കരമാണ
ഒന്നാന്തരം ഒരു കൊടുമ്പിരിയാണി! എന്തിനാണ് ജി
രോ അതുപോലെ യൊക്കെ സംസാരി ച്ചതും പ്രവത്തിച്ചതു ക
ന്ന് ഇപ്പോൾ എനിക്കു മനസ്സിലാക്കാം.
നോക്കൂ. ജിയെ നാം സംരക്ഷിക്കണമെന്നും ഒരു മോഹിനി
യാട്ടക്കാരിയാകുവാൻ ഒരിക്കലും അവളെ വിട്ടു കൂടെന്നുമുള്ള അ
വൻ നിർബ്ബന്ധം. ഇതിനേക്കാളെല്ലാം ഉപരിയായി മാറാ
അതിൻറ അം ശരിക്കും എനിക്കിന്നു
മനസ്സിലാക്കാൻ കഴിയും.
ഈശ്വര, ഇതു സത്യമാണെങ്കിൽ നാം എന്താണിനി
? അതു പറയൂ.
-
68<noinclude></noinclude>
grelunvrt0a6zjyv7l70h19zb5585dw
താൾ:Hannele (Changampuzha).pdf/49
106
82303
241921
2026-06-19T03:30:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ദേഹം വരുന്നുണ്ടു്. നിങ്ങൾക്ക് അദ്ദേഹത്തിന്റെ കാലൊച്ച കേട്ടുകൂടേ? സിസ്റ്റർ മാർത്താ ഞാൻ ഒന്നും കേൾക്കുന്നില്ല. അതാ, അതദ്ദേഹത്തിന്റെ സ്വരമാണ് വെളി യിൽ അത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241921
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അദ്ദേഹം വരുന്നുണ്ടു്. നിങ്ങൾക്ക് അദ്ദേഹത്തിന്റെ
കാലൊച്ച കേട്ടുകൂടേ?
സിസ്റ്റർ മാർത്താ
ഞാൻ ഒന്നും കേൾക്കുന്നില്ല.
അതാ, അതദ്ദേഹത്തിന്റെ സ്വരമാണ് വെളി
യിൽ അത് ശ്രദ്ധിക്കു
ആരുടെ സ്വരം
സിസ്റ്റർ മാർത്താ
അച്ഛൻ അച്ഛൻ അതാ അച്ഛൻ
സിസ്റ്റർ മാർത്താ
എവിടെ? ഞാൻ കാണുന്നില്ല.
നോക്ക്!
സിസ്റ്റർ മാതാ
എവിടെ?
ഹാലെ
കട്ടിലിന്റെ കാതൽ
സിസ്റ്റർ മാർത്താ
അത് ആ കോട്ടും ചട്ടത്തൊപ്പിയും മാത്രമാണു്, ത
നമുക്ക് ആ നാറസാധനങ്ങൾ എടുത്തു കൊണ്ടുപോ
യി സ്പെഷ് മുത്തപ്പൻ കൊടുത്തുകളയാം! എന്നിട്ടു ഞാൻ
കുറച്ചുവെള്ളം കൊണ്ടുവന്നു നിനക്കുവേണ്ടി നമുക്കൊരു തു
42<noinclude></noinclude>
td1jpybambxum1rn3s49s355zhn9dik
താൾ:Kalithozhi (Changampuzha).pdf/35
106
82304
241922
2026-06-19T03:31:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതു കുത്തുന്നു. വേദനകൊണ്ടയാൾ പുളഞ്ഞു. അയാൾ വീട്ടുമുട്ടി. പാവം. എങ്കിലും, അമ്മിണി അവൾ നിഷ്ക്കളങ്കയാണ്. ആ പണ്ടത്തെ വിശ്വാസം. അതങ്ങനെതന്നെ നിലനി സിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
241922
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതു കുത്തുന്നു. വേദനകൊണ്ടയാൾ പുളഞ്ഞു. അയാൾ
വീട്ടുമുട്ടി. പാവം.
എങ്കിലും, അമ്മിണി അവൾ നിഷ്ക്കളങ്കയാണ്.
ആ പണ്ടത്തെ വിശ്വാസം. അതങ്ങനെതന്നെ നിലനി
സിരുന്നെങ്കിൽ അതിനയാളെ ആശ്വസിപ്പിക്കാൻ കഴി
യും. ആ കുറുപ്പ് അയാളുടെ ലോകപരിചയ പ്രസംഗവു
മായി എന്തിനു കടന്നുവന്നു. തന്റെ സാങ്കല്പിക്
ത്തിൽ നാരകീയാഗ്നി കൊടുത്തുവാനോ ഹാ ശപിക
പ്പെട്ട ലോകം!
എന്താണ് രവി, ഈ നാടൊട്ടുക്കു കേൾക്കുന്നതും?
രണ്ടു ദിവസം കഴിഞ്ഞു കേശവപിള്ള അയാളോടു ചോ
ദിച്ചു.
ഉം, എന്താണ്?
രവി അമ്മിണിയെ വിവാഹം കഴിക്കാൻ പോകു
ന്നെന്നും ഒരു ശ്രുതി പരന്നിട്ടുണ്ട്.'' അയാൾ വിശദ
ടുത്തി.
ശരിയായിരിക്കാം.'' രവി അനാസ്ഥയോടെ പ്രതി
വചിച്ചു.
“ആട്ടെ, അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
കേശവപിള്ള ജിജ്ഞാസയോടെ തിരക്കി.
എന്തോ, എനിക്കറിഞ്ഞുകൂടാ.'' അയാളുടെ സ
മത്തിൽ അല്പം നീരസം കലർന്നിരുന്നു.
26<noinclude></noinclude>
6o0f470de7lykzs8cm7thxoiyudd4yp
താൾ:Manasandaram (Changampuzha).pdf/75
106
82305
241923
2026-06-19T03:31:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അങ്ങനെതന്നെ പറയൂ, നാം എന്താണിനിക നാം അവരെ വേർപെടുത്തുന്നപക്ഷം അവർ ആത്മഹ ചെയ്യുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? തോന്നുന്നില്ല. മരമണ്ടനാണ് താര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241923
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അങ്ങനെതന്നെ പറയൂ, നാം എന്താണിനിക
നാം അവരെ വേർപെടുത്തുന്നപക്ഷം അവർ ആത്മഹ
ചെയ്യുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
തോന്നുന്നില്ല.
മരമണ്ടനാണ് താരോ എന്ന് എനിക്കു
അത് അവന്റെ ആരോഗ്യം നശിപ്പിച്ചുകളയുമെന്നു
നിങ്ങൾക്കു തോന്നുന്ന
എനിക്കങ്ങനെ തോന്നുന്നില്ല.
അതെ. അവൻ നമ്മെ ചെറുക്കുമെന്ന് എനിക്കും തോ
ന്നു. അതിനു പുറമേ ജീനോവിനും നമ്മോടു വെറുപ്പുതോന്നും.
momo.
എന്നിരുന്നാലും, അവ ള യ
100
കല്യാണം കഴിക്കാൻ താ
രാവിനെ നാം അനുവദിച്ചാൽ നമ്മുടെ കുടുംബത്തിനും
വല്ലാത്ത ഒരു പോരായ്മയായിത്തീരം,
അതെ. അതാണ് വിഷമം. ഇനിയുള്ള നമ്മുടെ
2
കാലത്തു നമുക്കു മനുഷ്യരുടെ മുഖത്തു നോക്കാൻ സാധിക്കില്ല.
നാണം കെട്ട ഒരു ജീവിതമായിരിക്കും നമുക്ക്
അയാൾ വാതിൽ കലയും കണ്ണയച്ചിട്ടു കുടി
പതിഞ്ഞ ഒരു സ്വരത്തിൽ സംസാരിക്കുന്നു
69<noinclude></noinclude>
ce9thef9vm47j6ug3qn6drwwnwcgnw5
താൾ:Kalithozhi (Changampuzha).pdf/36
106
82306
241924
2026-06-19T03:31:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി "രവീ, എന്താണിങ്ങനെ പറയുന്നതും എനിക്കു തന്നെ ഈ സംശയമുണ്ടായിരുന്നു. നിങ്ങൾ ത മ്മിൽ വലിയ അടുപ്പമാണെന്നെനിക്കറിയാം. പക്ഷേ അ തങ്ങനെ ഒരു വിവാഹത്തിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241924
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"രവീ, എന്താണിങ്ങനെ പറയുന്നതും എനിക്കു
തന്നെ ഈ സംശയമുണ്ടായിരുന്നു. നിങ്ങൾ ത
മ്മിൽ വലിയ അടുപ്പമാണെന്നെനിക്കറിയാം. പക്ഷേ അ
തങ്ങനെ ഒരു വിവാഹത്തിലാണ് കലാശിക്കുന്നതെങ്കിൽ,
സഹതാപപൂർവ്വം അയാൾ അഭി
വലിയ കഷ്ടമാണ്.
പ്രായപ്പെട്ടു.
എന്താണ് കഷ്ടം?
ബന്ധമല്ല; അതുതന്നെ.
“എന്താണെന്നോ? അതു നിങ്ങൾക്കു യോജിച്ച ഒരു
ലോകത്തിന്റെ മുൻപിൽ എ
ന്നെന്നും നിങ്ങൾ പരിഹാസപാത്രമായിരിക്കും. ആട്ടെ,
നിങ്ങൾ അങ്ങനെ വാക്കുകൊടുത്തിട്ടുണ്ടോ?
ഇല്ല.
പക്ഷേ, ഉണ്ടെന്നാണ് നാടൊട്ടുക്കുള്ള കേൾവി.
അതിനു ഞാൻ ഉത്തരവാദിയാകുന്നതെങ്ങനെ?
നിങ്ങൾ നിത്യമെന്നോണം അവളുടെ വീട്ടിൽ
ചിലപ്പോഴൊക്കെ പോകുന്നുണ്ടായിരിക്കാം.
രവി എന്തിനവിടെ
പോകുന്നു?
അതു കൊള്ളാം. ഒരാൾക്കും ഒരു വീട്ടിൽ പോക
വാൻ പാടില്ലെന്നോ? കേമമായി
അങ്ങനെയല്ല രവി ഇതാ, വലിക്കണം'' എ
ന്നു പറഞ്ഞു കേശവപിള്ള കുപ്പായക്കീശയിൽനിന്നും സി
പെട്ടിയെടുത്തും ഒരെണ്ണം രവിക്കു കൊടുത്തു.
റെറാന്നും അയാളും എടുത്തു കൊളുത്തിയശേഷം, ക
ന്ന തീപ്പെട്ടിക്കോൽ രവിയുടെ നേക്കു നീട്ടി. ഇരുവരും
27<noinclude></noinclude>
1zi803qjbyxty4g5ijm9fgiafixtzw1
താൾ:Hannele (Changampuzha).pdf/50
106
82307
241925
2026-06-19T03:31:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണിമടക്കുണ്ടാക്കാം. കുറച്ചു നിമിഷത്തേയ്ക്കും ഞാൻ നിന്നെ തനിച്ചുവിട്ടിട്ടുപോയാൽ നിനക്കു പേടിയാവുകയില്ലല്ലോ, ഉവ്വോ? ഞാൻ തിരിച്ചുവരുന്നതുവരെ അനങ്ങാതെ കിടക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241925
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ണിമടക്കുണ്ടാക്കാം. കുറച്ചു നിമിഷത്തേയ്ക്കും ഞാൻ നിന്നെ
തനിച്ചുവിട്ടിട്ടുപോയാൽ നിനക്കു പേടിയാവുകയില്ലല്ലോ,
ഉവ്വോ? ഞാൻ തിരിച്ചുവരുന്നതുവരെ അനങ്ങാതെ കിടക്ക
അതു വാസ്തവത്തിൽ കോട്ടും ചട്ടത്തൊപ്പിയും മാത്രമാ
യിരുന്നോ, സിസ്റ്റർ? എന്തു മണ്ടത്തരമായിപ്പോയി.
സിസ്റ്റർ മാതാ
തീരെ അനങ്ങാതെ ശബ്ദിക്കാതെ കിടക്കൂ! ഞാൻ
ഇപ്പോൾത്തന്നെ മടങ്ങിയെത്താം.
അവർ പുറത്തേയ്ക്കിറങ്ങുന്നു; പക്ഷെ മുറ്റത്തു കുറ്റാകുറ്റിരു
ടായിരുന്നതിനാൽ തിരിച്ചുവരുന്നു.
ഒരു മിനിട്ടുനേരത്തേയും ഞാനി മെഴുകുതിരി വെളി
യിൽ മുറ്റത്തൊന്നു വെട്ട
(ഹലിന്റെ അവർ മൃദുവായി വിചാട്ടുന്നു.
ദേ, മനസ്സിലായോ, അനങ്ങരുത്, നിശ്ശബ്ദം
അവർ വെളിയിലേയ്ക്കു പോകുന്നു.
മുറിയിൽ ഒട്ടുമുക്കാലും ഇരുട്ടാണ്. സിസ്റ്റർ പോയിക്കഴിഞ്ഞ
ഉടൻ തന്നെ, കല്ലാശാരിയായ മാറോണിന്റെ രൂപം കട്ടിലി
ന്റെ കാലമായി പ്രത്യക്ഷപ്പെടുന്നു. കുടിച്ചുമറിഞ്ഞു വ
ത്തികെട്ട ഒരു മട്ടിലാണയാൾ. ചെടികെട്ടിയ ചെമ്പൻ
s]. ഒരു നാറപ്പഴഞ്ചൻ പട്ടാളത്തൊപ്പി. ഇടതു കയ്യിൽ
അയാൾ അയാളുടെ പണിക്കോപ്പുകൾ പിടിച്ചിരിക്കുന്നു.
അയാളുടെ വലത്തെ കയ്യിന്റെ മണിബന്ധത്തിനു മാ
ഒരു കുരിയടച്ചരട്. അവരെ അടിക്കാൻ ഭാവിക്കുന്ന പാ
ല, ഭീഷണിപ്പെടുത്തിക്കൊണ്ട് അയാൾ ഹത്തിന്റെ ന
തുറിച്ചുനോക്കുന്നു. ഒരു വിളറിയ വെളിച്ചം ആച്ഛായാ
രൂപത്തെ ആവരണം ചെയ്തു കഴിചില പ്രസരിക്കുന്നു. ഹ
43<noinclude></noinclude>
adf0m8iylm8lhvg1r2jtowm4gf3j25n
താൾ:Manasandaram (Changampuzha).pdf/76
106
82308
241926
2026-06-19T03:31:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '# മാനസാന്തരം നാം പറയുന്നതെല്ലാം ജിയോ ഒളിച്ചുനിന്നു കേൾക്കുക തായിരിക്കും. ഫിറോക്കോ ഇല്ല, നിശ്ചയമായും ഇല്ല. അവനെ അങ്ങനെ വിശ്വസിച്ചുകൂടാ ജിയോ (വാതിലിനു വെളിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241926
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>#
മാനസാന്തരം
നാം പറയുന്നതെല്ലാം ജിയോ ഒളിച്ചുനിന്നു കേൾക്കുക
തായിരിക്കും.
ഫിറോക്കോ
ഇല്ല, നിശ്ചയമായും ഇല്ല.
അവനെ അങ്ങനെ വിശ്വസിച്ചുകൂടാ
ജിയോ (വാതിലിനു വെളിയിൽ
പാടില്ല; നിങ്ങൾ അവനെ വിശ്വസിക്കാൻ പാടില്ല.
അയാൾ വാതിൽ തുറന്നു അകത്തേയ്ക്കു വരുന്നു) ഇവിടെ എ
താണു് നടക്കുന്നതെന്നു ടോഷിക്കോവിൽ നിന്നു ഞാൻ മന
സ്സിലാക്കി. അതിനാൽ ഞാൻ വാതിൽക്കലേയ്ക്ക് ഒരൊച്ചയും
ണ്ടാക്കാതെ സൂത്രത്തിൽ നടന്നുവന്നു. നിങ്ങൾ പറഞ്ഞതു മുഴുവ
നും ഒരക്ഷരം വിടാതെ ഞാൻ ഒളിച്ചുനിന്നു കേട്ടു.
ഫിറോക്കോ
******
താരോ ആണ് ആ ആളെന്നു നിങ്ങൾ ഊഹിച്ചല്ലോ.
അതു ശരിയാണ്.
പക്ഷേ അവർ തമ്മിലുള്ള ബന്ധം സം
ബന്ധിച്ചിടത്തോളം നിങ്ങൾക്കു തെറ്റു പറ്റി. അവർ അ
സോന്യം എത്ര ഗാഢമായി സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾ
ക്ക് ഒരു നിശ്ചയവുമില്ല.
അ
അതിനെക്കുറിച്ച് അത്ര കായമാക്കണ്ട. ജിയുമായുള്ള
അവൻ സംഗതിയെ സംബന്ധിച്ചു പരിപൂർണ്ണമായി ഞ
ങ്ങൾക്കറിയാമെന്നും, ഞങ്ങൾക്കതിൽ വലിയ കുണ്ഠിതമുണ്ട
70<noinclude></noinclude>
l1o7nub111376cudimc1zgzeooboqhi
താൾ:Hannele (Changampuzha).pdf/51
106
82309
241927
2026-06-19T03:31:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നലെ പേടിച്ചരണ്ട് കൈ പൊക്കി അവളുടെ മുഖം പൊ ത്തിപ്പിടിക്കുന്നു. അവൾ ചൂളുകയും ദയനീയമായവിധ ത്തിൽ വിങ്ങിവിങ്ങിക്കരയുകയും ചെയ്യുന്നു. (കാശം രോഷസമ്പൂർണ്ണവുമായ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241927
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നലെ പേടിച്ചരണ്ട് കൈ പൊക്കി അവളുടെ മുഖം പൊ
ത്തിപ്പിടിക്കുന്നു.
അവൾ ചൂളുകയും ദയനീയമായവിധ
ത്തിൽ വിങ്ങിവിങ്ങിക്കരയുകയും ചെയ്യുന്നു.
(കാശം രോഷസമ്പൂർണ്ണവുമായ ഒരു സ്വരത്തിൽ
എവടാടി നിക്, എവടാ? പതിവും പടി പിന്നം
തെക്കുവടക്കു
നടക്കുകാണോ? ഞാൻ പടിപ്പിക്കാടി, മറുത
കുട്ടീ, നിന്നെ ഒളിച്ചോടാൻ നീയപ്പാക്കഥകളും പറഞ്ഞു
പരത്തമാർന്നു, അല്ലേടീ? ഞാനിന്നെ ഉപദ്രവിക്കാറൊ
ണ്ടെന്നു മാളോരോടൊക്കെപ്പറഞ്ഞു നടക്കുവാ, ങ്? നെന
ക്കു നാണാവണില്ലേടീ ഇങ്ങനെ മുത്താച്ചിക്കാം പറ
ഞ്ഞുനടക്കാൻ നീയെൻ കുഞ്ഞ. എണീക്കെടീ, ആ
നമടിച്ച് എനിക്കിനി നീയുമായി യാതൊരുവം
വാനില്ല. എനിക്കു നിന്നെ ഓടയിലേക്കടിച്ചെറക്കാൻ
നോനാണെണ്ടു്. ഏണീറ് തീപൂട്ടെടീ. നീ കേക്കാ
ണ്ടോ? ഞാനിന്നെ വളർത്തണണ്ടെങ്കി അതെൻറ തമ്മ
പുത്തികൊണ്ടാടി, തമ്മപ്പത്തികൊണ്ടോ ഉം എണീരെടീ,
എണീത്! എന്തു്, നീ എണിക്കത്തിലോടി, ങ് ഏ? ഇ
ലോടി? ആങ്ഹാ. എന്നാ, ശരി, കണ്ണുതൊറന്നൊന്നു
നോക്ക
ഹലെ പണിപ്പെട്ട് എഴുന്നു. അവളുടെ കണ്ണുകൾ
അടഞ്ഞുതന്നെയാണ് സ്ഥിതിചെയ്യുന്നത്. അവൾ ചൂട
പിനരികിലേയ്ക്ക് ഒരു വിധത്തിൽ വളിഞ്ഞിഴഞ്ഞെത്തി, അ
തിന്റെ വാതിൽ തുറക്കുകയും, ബോധംകെട്ടു നിലംപതി
യും ചെയ്യുന്നു.
44<noinclude></noinclude>
kzyrfbyazom0at46nfy509vibsscfc8
താൾ:Kalithozhi (Changampuzha).pdf/37
106
82310
241928
2026-06-19T03:31:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പുകവിട്ടുകൊണ്ടും ആ ഭഗവതീക്ഷേത്രത്തിനു മുൻവശത്തു ള്ള വൻപിച്ച അരയാലിന്റെ ചുവട്ടിൽ, വെള്ളമണ ലിൽ, ചടഞ്ഞിരിപ്പായി. കേശവപിള്ള തുടർന്നു. അങ്ങനെയല്ല, സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241928
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പുകവിട്ടുകൊണ്ടും ആ ഭഗവതീക്ഷേത്രത്തിനു മുൻവശത്തു
ള്ള വൻപിച്ച അരയാലിന്റെ ചുവട്ടിൽ, വെള്ളമണ
ലിൽ, ചടഞ്ഞിരിപ്പായി. കേശവപിള്ള തുടർന്നു.
അങ്ങനെയല്ല, സ്നേഹിതാ. നിങ്ങൾ ആ വീട്ടിൽ
പതിവായിട്ടങ്ങനെ പോകുന്നതു മറേറാരോ ദിക്കിൽ പ
കുന്നതുപോലെയല്ല. നിങ്ങളുടെ പെരുമാറ്റം സ്വാഭാവി
കമായി ചില വ്യാഖ്യാനങ്ങൾക്കിടകൊടുക്കും. നിങ്ങൾ
പക്ഷേ, സത്യസന്ധനായിരുന്നാൽ പോലും, നിങ്ങൾക്കു
വെറുതേയെങ്കിലും ഒരു ചീത്തപ്പേരുണ്ടാകും.
ജനാപവാ
ദം നാം ഭയപ്പെടേണ്ടേ? പോരെങ്കിൽ അതും ആ
പെൺകുട്ടിയുടെ ഭാവിക്കും ഹാനികരമാണ്. നിങ്ങൾ
അവളെ വിവാഹം കഴിക്കാത്തപക്ഷം, അവളുടെ പേർ
നിങ്ങൾ മൂലം ദുഷിക്കാനിടയാവുക എന്നതു മുൻപുത
ന്നെ അവൾ ചീത്തപ്പേർ സമ്പാദിച്ചിട്ടുണ്ടെങ്കിലും നി
ങ്ങൾക്കു നന്നല്ല.''
"ആരെന്തു വേണമെങ്കിൽ പുലമ്പട്ടെ. ജനാപവാ
കം ഞാനത്ര കായമാക്കുന്നില്ല. എനിക്കെൻ മനസ്സാ
ി മാത്രം മതി!'' നിഷേധഭാവത്തിൽ രവി പറഞ്ഞു.
മനസ്സാക്ഷി! മനസ്സാക്ഷി!! ഒരു കരിയിലയോള
ങ്കിലും വിലപിടിയാത്ത ഒന്നാണ് ഈ മനസ്സാക്ഷി! അ
തിനെ പ്രമാണമാക്കി പ്രസംഗിക്കുന്നവരാണ് വലിയ വ
കന്മാർ, പരമഘാതകന്മാർ നിങ്ങൾ ഇത്ര മഹത്തര
മായി വാഴ്ത്തുന്ന ആ മനസ്സാക്ഷി, സമുദായത്തിന്റെ മു
ബിൽ വെറുമൊരുക്കലാണ്. ഇല്ലാത്ത തോരോന്നു
കെട്ടിച്ചമയ്ക്കുക, ഉള്ളതിനെ ഇല്ലാതാക്കുക, മൺകട്ടയെ മ
28
1<noinclude></noinclude>
gyrbiktdkiw8qpbvrj5j5cigysg39oe
താൾ:Manasandaram (Changampuzha).pdf/77
106
82311
241929
2026-06-19T03:32:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം സം, പക്ഷേ അതിനോട് ആനുകൂല്യം പ്രദശിപ്പിക്കാൻ ഞ ങ്ങൾക്കു സാദ്ധ്യമല്ലെന്നും കാണിച്ചു ഞാൻ താരാവി എഴു ഇങ്ങനെ പറഞ്ഞു ജാ അച്ഛൻ അങ്ങനെ പറഞ്ഞു ചേട്ടനു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241929
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
സം, പക്ഷേ അതിനോട് ആനുകൂല്യം പ്രദശിപ്പിക്കാൻ ഞ
ങ്ങൾക്കു സാദ്ധ്യമല്ലെന്നും കാണിച്ചു ഞാൻ താരാവി എഴു
ഇങ്ങനെ പറഞ്ഞു
ജാ
അച്ഛൻ അങ്ങനെ പറഞ്ഞു ചേട്ടനു കത്തയച്ചാൽ ഞാൻ
ചേട്ടൻ കായ
ത്തിൽ അച്ഛനും അമ്മയും സന്തോഷം കൊണ്ടങ്ങനെ മതിമറ
ന്നിരിക്കയാണ്. ചേട്ടൻ പ്രതീക്ഷിച്ചിരുന്നതിലും എത്രയോ
എളുപ്പമായി എല്ലാ കാലങ്ങളും തീരുമാനിക്കപ്പെട്ടിരിക്കുന്നു.
ഞാനിതാ സത്യം ചെയ്യുന്നു, ഞാൻ ഇങ്ങനെ ചെയ്യുമെന്ന്. എ
ൻ ശ്രദ്ധക്കുറവുകൊണ്ടാണ് ഈ സംഗതി തന്നെ വെളിച്ച
ത്തായിപ്പോയത്. അതിനാൽ ഈ പ്രശ്നത്തിനു് ഒരു പരിഹാ
രം കണ്ടു പിടിക്കേണ്ടത് എന്റെ ചുമതലയാണ്. അവർ രണ്ടു
പേരും എന്നെ വിശ്വസിച്ച അവരുടെ വിശ്വാസത്തിനു
ഞാൻ യോഗ്യനാണെന്നും എനിക്കു തോന്നി. അതുകൊണ്ട്
അവർ തമ്മിലുള്ള വിവാഹത്തിനു ഞാൻ അവരെ സഹായി
ഈ ഭീഷണിപ്പെടുത്തുന്നപോലെ നീ പ്രവർത്തി
ഞാൻ നിന്നെ ഈ വീട്ടിൽ നിന്നടിച്ചു പുറത്താക്കും.
ച്ചാൽ
ഞാനതിനു തയ്യാറാണ്. അങ്ങനെതന്നെ ചെയ്യണം.
എന്റെ സ്വന്തം കാലിൽ നില്ക്കാൻ ഞാൻ സന്നദ്ധനാ
ണ്. അതിന്റെ പ്രാരംഭത്തിനും ഒയാഷി എന്നെ സഹാ
യിക്കും........ എന്നെപ്പറ്റി വിചാരിച്ചു ക്ലേശിക്കേണ്ടെന്നു താ
രാവിനോടും ജിയോടും ഞാൻ പറഞ്ഞപ്പോൾ ഞാനതു
മനസ്സിലാക്കി. കുറച്ചുനേരത്തിനു മുൻപ് ഞാനിവിടെനിന്നു
71<noinclude></noinclude>
r1s0ks0gl9obxvnazwxakuy1xeslu8a
താൾ:Hannele (Changampuzha).pdf/52
106
82312
241930
2026-06-19T03:32:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപ്പോഴോ കത്തിച്ച ഒരു മെഴുതിരിയും ഒരു ഭരണി നിറയെ വെള്ളവുമായി സിസ്റ്റർ മാത്താ മടങ്ങിയെത്തി കഴിഞ്ഞു. ഛായാരൂപാ തിരോധാനം ചെയ്യുന്നു. സി സ്റ്റർ മാർത്താ സംഘമത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241930
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അപ്പോഴോ കത്തിച്ച ഒരു മെഴുതിരിയും ഒരു ഭരണി
നിറയെ വെള്ളവുമായി സിസ്റ്റർ മാത്താ മടങ്ങിയെത്തി
കഴിഞ്ഞു. ഛായാരൂപാ തിരോധാനം ചെയ്യുന്നു. സി
സ്റ്റർ മാർത്താ സംഘമത്തോടുകൂടി ചാരത്തിൽ കിടക്കുന്ന
ലയെ തുറിച്ചുനോക്കിക്കൊണ്ട് ഉദ്ഘോഷിക്കുന്നു.
സിസ്റ്റർ മാർത്താ
എന്റെ പുണ്യവാളന്മാരേ!
°
മെഴുകുതിരിയും ഭരണിയും താഴെവെച്ചിട്ടു, അവർ ഹാ
അവളെ തറയിൽനിന്നു പൊക്കിയെടുക്കുന്നു. അവരുടെ
കരച്ചിൽ കേട്ട്, ധർമ്മശാലയിലുള്ള പൊറുതിക്കാർ അകത
ഞാൻ അല്പം വെള്ളമെടുക്കാൻ വേണ്ടി ഒരു നിമിഷ
നേരം അവളെ ഇവിടെ വിട്ടിട്ടുപോയി. അതിനിടയിൽ
അവൾ കട്ടിലിൽ
നിന്നെഴുന്നേററു. ഇവിടെ, ഹെഡിഗ്,
നിന്റെ കൈ ഒന്നിങ്ങു തരൂ!
വളരെ തൂക്ഷിക്കാം, അല്ലെങ്കി അവക്കു നൊമ്പരം
ഹെനിക്കിതു
-
നേരാംവണ്ണാ
ഹൊനാത്ത് പാന്നണില്ല, ഈ പ്പ
-ഹാരോ പെണ്ണിനെക്ക്.
തുൾപ്പെ
അതുതാ അവക്കൊള്ള കൊഴപ്പം.
-ടോത്രം
45<noinclude></noinclude>
76tyc2yqa4sw24jboi2akb1h8n6u2ml
താൾ:Kalithozhi (Changampuzha).pdf/38
106
82313
241931
2026-06-19T03:32:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഹാമേരുവാക്കുക. ഇതിലാണ് സമുദായം രസിക്കുന്നത്. നിസ്സാരമെന്നു തള്ളിക്കളയാവുന്ന ഒന്നല്ല ജനാപവാദം. “എനിക്കങ്ങനെ തോന്നുന്നില്ല, കേശവൻകുട്ടി, രവി വാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241931
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഹാമേരുവാക്കുക. ഇതിലാണ് സമുദായം രസിക്കുന്നത്.
നിസ്സാരമെന്നു തള്ളിക്കളയാവുന്ന ഒന്നല്ല ജനാപവാദം.
“എനിക്കങ്ങനെ തോന്നുന്നില്ല, കേശവൻകുട്ടി,
രവി വാദിക്കാനൊരുങ്ങി. ജനങ്ങൾ എന്തു വേണമെ
ങ്കിൽ പറയട്ടെ. ഞാനും അമ്മിണിയും തമ്മിൽ സ്നേഹ
മാണ്. അതു ഞാൻ സമ്മതിക്കുന്നു. എന്റെ കാമനക്ക
ളിത്തോഴിയാണവൾ. ഞങ്ങളുടെ ആത്മബന്ധം ഇന്നോ
ഇന്നലെയോ ആരംഭിച്ചതല്ല. പിഴുതുമാറ്റാൻ സാധിക്കാ
വിധം ആ പാവനമായ സ്നേഹവല്ലി ഞങ്ങളുടെ ഹൃദ
യത്തിന്റെ അഗാധതയിൽ അത്രമാത്രം ദൃഢമായി വ
രൂന്നിക്കഴിഞ്ഞു. അവളെ ഞാൻ സ്നേഹിക്കുന്നുണ്ട്. ചി
ലപ്പോഴെല്ലാം ഞാൻ അവളുടെ ഭവനത്തിൽ ചെന്നെന്നും
വന്നേയ്ക്കാം. ഇക്കാരണങ്ങളാൽ ഞങ്ങളെ ലോകം അപ
ഒരു സ്ത്രീയും പുരുഷനും തമ്മി
ലൈംഗികമായിരിക്കണമെന്നി
രാധികളാക്കണമെന്നില്ല.
ലുള്ള ബന്ധം എപ്പോഴും
“അതൊക്കെ ശരിതന്നെ.'' കേശവപിള്ള ഒരു ചെ
റിയ പുഞ്ചിരിയോടുകൂടി പറഞ്ഞു: പക്ഷേ, രവി, നി
ങ്ങൾ ഇങ്ങനെയൊക്കെ പ്രസംഗിച്ചതുകൊണ്ടു പ്രയോജ
നമില്ല. നിങ്ങളുടെ സംസാരത്തിൽ ലേശമെങ്കിലും ആ
മാതയുണ്ടെന്നും എനിക്കു തോന്നുന്നില്ല. ഞാനങ്ങ
നെ തുറന്നു പറയുന്നതിൽ നിങ്ങൾക്കു പരിഭവം തോ
നമോ ?
“എന്തിനു? അതിന്റെ ആവശ്യമില്ലല്ലോ?'' കവ
ലം അഗണ്യഭാവത്തിൽ രവി മറുപടി പറഞ്ഞു.
29<noinclude></noinclude>
h2f1woodz6hdixv13xfjlmpmz7jn1tp
താൾ:Hannele (Changampuzha).pdf/53
106
82314
241932
2026-06-19T03:32:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉച്ചത്തിൽ അവക്ക് ഇനി വില ഈടെന്നു തോന്നണില്ല. അതെ, ഇല്ല, ഈടില്ല. സിസ്റ്റർ മാത്താ (ഹെഡിറ്റിന്റെ സഹായത്തോടുകൂടി അവർ ഹിനെ വീണ്ടും കിടക്കയിൽ കിടത്തിക്കഴിഞ്ഞപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241932
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉച്ചത്തിൽ
അവക്ക് ഇനി വില ഈടെന്നു തോന്നണില്ല.
അതെ, ഇല്ല, ഈടില്ല.
സിസ്റ്റർ മാത്താ
(ഹെഡിറ്റിന്റെ സഹായത്തോടുകൂടി അവർ ഹിനെ
വീണ്ടും കിടക്കയിൽ കിടത്തിക്കഴിഞ്ഞപ്പോൾ
അതെല്ലാം വളരെ ശരിയായിരിക്കാം, കെട്ടോ,
നല്ലവനായ മനുഷ്യാ, പക്ഷെ വാസ്തവത്തിൽ നിങ്ങൾ ക
ത്തിനു ക്ഷോഭമുണ്ടാക്കിക്കൂടാ
താനവളെക്കുറിച്ചു വല്ല കോലാഹല പ്രമഞ്ചം കൂട്ടു
ത്ത് താനൊരു മഹാച്ച് മരത്ത
മനസ്സിലാ
ക്കാൻ പ്
-
പാടുകളായിക്കെടക്കാക്കു മനസ്സി
(പരിഹാസഭാവത്തിൽ അയാളെ അനുകരിച്ചുകൊണ്ട്
പ്പാടുകേടായിക്കെടക്കണോ മനസ്സി
നെളക്കം---ത് ത് ---തട്ടിക്കൂടാ?
സിസ്റ്റർ മാർത്താ
എനിക്കു വാസ്തവത്തിൽ നിങ്ങളോട് അപേക്ഷിക്കേ
ണ്ടിയിരിക്കുന്നു
46<noinclude></noinclude>
amao5p86bcw3lwruttk9phsv6o5rbfn
താൾ:Manasandaram (Changampuzha).pdf/78
106
82315
241933
2026-06-19T03:32:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം 0 കരഞ്ഞതുതന്നെ എനിക്ക് അച്ഛനേയും അമ്മയുടേയും പേ രിൽ അത്രയധികം അനുകമ്പയുള്ള തുകൊണ്ടു മാത്രമാണ്. കുറച്ചു നിമിഷത്തേയും മാതാപിതാക്കളുടെ മുഖത്തു അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241933
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
0
കരഞ്ഞതുതന്നെ എനിക്ക് അച്ഛനേയും അമ്മയുടേയും പേ
രിൽ അത്രയധികം അനുകമ്പയുള്ള തുകൊണ്ടു മാത്രമാണ്.
കുറച്ചു നിമിഷത്തേയും മാതാപിതാക്കളുടെ മുഖത്തു
അത്ഭുതാങ്കിതമായ ഒരു മാനം പ്രത്യക്ഷപ്പെടു
ന്നു; അനന്തരം
-
ഫിറോക്കോ
എന്തുമാതിരിയൊരു കുട്ടിയാണ് ഇത്.
എനിക്കു പോലും അത്ഭുതം തോന്നുന്നു.
മരണമുണ്ടല്ലോ, മരണം, അതുപോലും തൃണമാണെനി
അയാളുടെ കണ്ണുകളിൽ നിന്നു കണ്ണുനീർത്തുള്ളി
കൾ പുറപ്പെടുന്നു
നിന്നെ ഇവിടെ നിന്നും ആട്ടിപ്പായിച്ചാൽ കൊള്ളാമെ
ന്നും എനിക്കാഗ്രഹമുണ്ട്; പക്ഷേ എനിക്കതിനു
ധനം വ
ഒന്നില്ല.
ഒരു കുഞ്ഞിനും അവന്റെ മാതാപിതാക്കന്മാർ ന
ഷ്ടപ്പെടുന്നതിനേക്കാൾ വളരെ ക്ലേശകരമാണ് മാതാപിതാക്ക
നാക്ക് ഒരു കുഞ്ഞു നഷ്ടപ്പെടുന്നതു്.
B
എന്നാലും സാരമില്ല, നമുക്കു പിന്നെയും ടോഷിക്കോ ഉ
ടോഷിക്കോ വെളിയിൽ)
അമ്മേ! (അകത്തേയും കടന്നുവന്നു തുടരുന്നു) അമ്മാ
ചേട്ടനെ വീട്ടിൽ നിന്നും ആട്ടിപ്പായിച്ചാൽ
പ്പം തന്നെ എന്നേയും ആട്ടിപായയ്ക്കണം.
78
അതോ 33<noinclude></noinclude>
6bqlrqjlfjrmkm8si8d2f1s5crkvqd1
താൾ:Kalithozhi (Changampuzha).pdf/39
106
82316
241934
2026-06-19T03:32:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “എന്നാൽ ഞാൻ പറയാം.'' കേശവപിള്ള തുട ന്നു: "ഇതൊന്നും നിങ്ങളുടെ ഹൃദയത്തിൽനിന്നും ട്ടിപുറപ്പെടുന്ന വാക്കുകളല്ല. ചുണ്ടിൽനിന്നുതിർന്നു വീഴുന്ന വെറും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241934
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“എന്നാൽ ഞാൻ പറയാം.'' കേശവപിള്ള തുട
ന്നു: "ഇതൊന്നും നിങ്ങളുടെ ഹൃദയത്തിൽനിന്നും
ട്ടിപുറപ്പെടുന്ന വാക്കുകളല്ല. ചുണ്ടിൽനിന്നുതിർന്നു വീഴുന്ന
വെറും നിരപദങ്ങൾ. ഇത്രമാത്രം ആദശാത്മകമായ
ഈ ബന്ധം, അല്പമെങ്കിലും കളങ്കം തട്ടാതെ, എത്ര കാലം
നിങ്ങൾക്കു തുടന്നുകൊണ്ടു പോകുവാൻ സാധിക്കും?
“എന്റെ മരണം വരെ.'' രവി ദൃഢസ്വരത്തിൽ
പറഞ്ഞു.
ഒന്നു മിണ്ടാതിരിക്കണം, സ്നേഹിതാ.'' പുച്ഛഭാവ
ത്തിൽ അയാൾ രവിയുടെ പ്രസ്താവനയെ നിഷേധിച്ചുക
ളഞ്ഞു. അയാൾ തുടർന്നു: "എന്നോടാണോ ഈ ആശ
മൊക്കെ നിങ്ങൾ പ്രസംഗിക്കുന്നതു? എനിക്കു നിങ്ങളെ
നന്നായറിയാം. ഞാൻ തീർത്തുപറയുന്നു ഒരു ദിവസം
നിങ്ങൾക്കതു സാധിക്കുമെന്നും എനിക്കു വിശ്വാസമില്ല.''
“എന്തും ! അതിത്ര മനുഷ്യാതീതമാണെന്നാണോ
നിങ്ങൾ വിചാരിക്കുന്നത്? അത്ഭുതഭാവത്തിൽ രവി
ചോദിച്ചു.
“എന്നു ഞാൻ വിചാരിക്കുന്നില്ല. ശാന്തസ്വര
ത്തിൽ കേശവപിള്ള പ്രതിവചിച്ചു: പക്ഷേ നിങ്ങൾക്കു
അങ്ങനെ പെരുമാറുവാൻ സാദ്ധ്യമല്ലെന്ന ഞാൻ പ
യുന്നു; വിശേഷിച്ച് അമ്മിണിയോടും.''
കഷ്ടം! കേശവൻകുട്ടിക്കും എന്നെ ഇനിയും മനസ്സി
ലായിട്ടില്ല.''
ഇല്ലായിരിക്കാം.'' കേശവപിള്ള സമ്മതിച്ചു. “ആ
ട്ടെ, ഞാൻ ഒരു സംഗതി ചോദിച്ചാൽ, ഒന്നും മറച്ചുവെ
30<noinclude></noinclude>
ac24zu6cr14m26dkfomm717h5lz9mo4
താൾ:Hannele (Changampuzha).pdf/54
106
82317
241935
2026-06-19T03:32:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളരെ ശര്യാ കടന്നുപോവിൻ പൊറ് ഞങ്ങക്കാവാം ഞങ്ങള് പോവും. അതിനു മുൻപില്ല. നമ്മളെപ്പോലുള്ള തൊഴുത്താ ഭേദം. നിങ്ങളു ക്ക് കടന്നു ലഹളകൂട്ടല്ലേ! നിങ്ങ ക കെടന്നൊറങ്ങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241935
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വളരെ ശര്യാ കടന്നുപോവിൻ പൊറ്
ഞങ്ങക്കാവാം ഞങ്ങള് പോവും. അതിനു
മുൻപില്ല.
നമ്മളെപ്പോലുള്ള തൊഴുത്താ ഭേദം.
നിങ്ങളു ക്ക് കടന്നു ലഹളകൂട്ടല്ലേ! നിങ്ങ
ക കെടന്നൊറങ്ങാൻ
ലും സ്ഥലം.
--
(ധർമ്മാലയത്തിലെ അന്തേവാസികൾ പുറത്തിറങ്ങി
(അവൾ കണ്ണു തുറക്കുന്നു. അവൾ പേടിച്ചരണ്ടിരിക്കുന്നപോ
പോയോ അദ്ദേഹം?
സിസ്റ്റർ മാത്താ
അവരെല്ലാവരും പോയി. അവർ നിന്നെ ഭയപ്പെടു
അപ്പോഴും ഭയപ്പെട്ടു കിടുകിടുത്ത മട്ടിൽ
അച്ഛൻ പോയിക്കഴിഞ്ഞോ?
സിസ്റ്റർ മാർത്താ
അയാൾ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.
47<noinclude></noinclude>
kbdmo7xi2gpyertmk8bn6yy288ob4x3
താൾ:Manasandaram (Changampuzha).pdf/79
106
82318
241936
2026-06-19T03:33:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം എന്തൊരു വമാണീശ്വരാ, ഈ കുട്ടികൾ ലോകത്തെക്കുറിച്ചു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാത്ത ആളുകളുടെ മുൻപിൽ ഞാൻ നിസ്സഹായനാണ്. അച്ഛാ, ഞാൻ പറയുന്നത് അച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241936
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
എന്തൊരു വമാണീശ്വരാ, ഈ കുട്ടികൾ
ലോകത്തെക്കുറിച്ചു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാത്ത
ആളുകളുടെ മുൻപിൽ ഞാൻ നിസ്സഹായനാണ്.
അച്ഛാ, ഞാൻ പറയുന്നത് അച്ഛനൊന്നു ശ്രദ്ധിക്കുമോ?
എന്നിട്ട് എനിക്കു വേണ്ടി അല്പം ചിലതു ചെയ്തുതരുമോ?
ഞാൻ അതിനെക്കുറിച്ചാലോചിക്കാം.
അച്ഛാ, അമ്മേ, നിങ്ങളിൽ നിന്ന് എനിക്കൊരു ആനുകൂ
ലം അപേക്ഷിക്കാനുണ്ട്.
എന്താണതു്
ജസോ
ഒയാഷിയെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും
ടോഷിക്കോവിനെ അനുവദിക്കുമോ?
ഏറെ നാളായി ഞാനതിനു സമ്മതിച്ചിരിക്കയാണല്ലോ.
അമ്മയോ, അ
എനിക്കു സമ്മതമാണ്.
നിങ്ങൾക്കു നന്ദി. (ടോഷിക്കോവിനോട്) ടോഷിക്കാ
നീയുടൻ തന്നെ ചെന്ന് ഒയാഷിന്റെ ടെലിഫോൺ ചെ
ന്നതാണ് നന്
78<noinclude></noinclude>
r5mldfpaw4zblqdp80y9e266tz4k990
താൾ:Hannele (Changampuzha).pdf/55
106
82319
241937
2026-06-19T03:33:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഓ, ഉപ്പ്, ഉണ്ടായിരുന്നു, സിസ്റ്റർ. നീയതു സ്വപ്നം കണ്ടതാണ്. എന്റെ പൊന്നാ ഗാഢമായി നെടുവീപ്പിട്ടുകൊണ്ട് ഓ, പ്രിയപ്പെട്ട കർത്താവീശോ! പ്രിയപ്പെട്ട, പ്രിയ പെട്ട കർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241937
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഓ, ഉപ്പ്, ഉണ്ടായിരുന്നു, സിസ്റ്റർ.
നീയതു സ്വപ്നം കണ്ടതാണ്. എന്റെ പൊന്നാ
ഗാഢമായി നെടുവീപ്പിട്ടുകൊണ്ട്
ഓ, പ്രിയപ്പെട്ട കർത്താവീശോ! പ്രിയപ്പെട്ട, പ്രിയ
പെട്ട കർത്താവീശോവേ! അവിടുന്നു ദയവുചെയ്ത്, ദയവുചെ
്, എന്നെ ഇവിടെനിന്നു കൊണ്ടുപോവുകയില്ലേ?
'
(അവളുടെ സ്വരം മാറുന്നു
എന്നടുത്തൊടു ത്തെടുത്തിന്നൊന്നു
വന്നിരുന്നെങ്കിലാ ദേവൻ
വിണ്ടലത്തിങ്കലെ വീട്ടിലേയ്ക്കിന്നെന്നെ
ക്കൊണ്ടുപോയെങ്കിലാ നാഥൻ!
വാടിത്തളർന്നു ഞാൻ, ക്ഷീണിച്ചുപോയി ഞാൻ
പാടില്ലെനിക്കിലയാൻ
അതെ, അതെ, എനിക്കു നിശ്ചയമുണ്ട്, അദ്ദേഹം വ
ന്നെന്നെക്കൊണ്ടുപോകും, സിസ്റ്റർ
എന്താ, ഓമനേ
സിസ്റ്റർ മാർത്താ
ഇലെ
അദ്ദേഹം എന്നോടു വാക്കു പറഞ്ഞിട്ടുണ്ട്, സിസ്റ്റർ
എന്നെ അദ്ദേഹത്തിന്റെ അടുത്തേയും കൊണ്ടുപോകാ
48<noinclude></noinclude>
3h8r8f8ds9sndz90aggf9khs1x728jo
താൾ:Kalithozhi (Changampuzha).pdf/40
106
82320
241938
2026-06-19T03:33:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യ്ക്കാതെ, ഉള്ള പരമാം രവി എന്നോടു തുറന്നുപറയാ “തീർച്ചയായും!'' അയാൾ ഉറപ്പിച്ചു പറഞ്ഞു. "ശരി. അമ്മിണിയും രവിയും എന്നെങ്കിലും രാ ത്രിയിൽ രഹസ്യമായി കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241938
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യ്ക്കാതെ, ഉള്ള പരമാം രവി എന്നോടു തുറന്നുപറയാ
“തീർച്ചയായും!'' അയാൾ ഉറപ്പിച്ചു പറഞ്ഞു.
"ശരി. അമ്മിണിയും രവിയും എന്നെങ്കിലും രാ
ത്രിയിൽ രഹസ്യമായി കണ്ടുമുട്ടിയിട്ടുണ്ടോ?''
യ്.... ഇല്ല.... ഒരിക്കലുമില്ല.
കഷ്ടം! രവി എന്തിനിങ്ങനെ വെറുതേ പച്ചക്കള്ളം
പറയുന്നു? നിങ്ങൾ വാനോളം പുകഴ്ത്തിപ്പൊക്കിയ ആ മ
നസ്സാക്ഷിയുടെ കഴുത്തു ഞെരിക്കാൻ നിങ്ങൾക്കു യാതൊ
രു സങ്കോചവുമില്ലല്ലോ, കഷ്ടം തന്നെ!
മനസ്സാക്ഷിക്കു വിരുദ്ധമായിട്ടാണ് ഞാൻ സംസാ
രിക്കുന്നതെന്നു കേശവൻകുട്ടി എങ്ങനെ നിശ്ചയിച്ചു?
“എനിക്കു നന്നായറിയാം, രവി, നിങ്ങളും അമ്മി
ണിയും തമ്മിൽ ഇതിനിടയിൽ അനേകം രഹസ്സന്ദർശന
ങ്ങൾ നടന്നിട്ടുണ്ടു്. '' ദൃഢസ്വരത്തിൽ കേശവപിള്ള പ
അതിനുള്ള തെളിവ്? നിങ്ങൾ കണ്ടിട്ടുണ്ടോ?
വിളറിയ മുഖത്തോടെ രവി ചോദിച്ചു.
കണ്ടിട്ടുമുണ്ടാകും,'' ഒരു കള്ളപ്പുഞ്ചിരിയോടെ ക
ശവപിള്ള മറുപടി പറഞ്ഞു: “എന്തിനിതൊക്കെ വിസ്ത
രിക്കുന്നു? നിങ്ങളെ ആത്മാ മായി സ്നേഹിക്കുന്ന എ
നോടും, നിങ്ങളുടെ കരുത്തബന്ധുവാണെന്നു നിങ്ങൾത
നെ സമ്മതിച്ചിട്ടുള്ള എന്നോട്, നിങ്ങൾ പരമാം തു
എന്നുപറയുന്നില്ലല്ലോ! സംഗതികൾ നിങ്ങൾ മനഃപൂർവ്വം
എന്നിൽനിന്നു മറച്ചുവെയ്ക്കുകയാണ്. നിങ്ങൾക്കെന്നിൽ
31<noinclude></noinclude>
5u38idntfmgaqw05pu0pmk3njrh1hx1
താൾ:Manasandaram (Changampuzha).pdf/80
106
82321
241939
2026-06-19T03:33:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം ക്കാൻ ജോഷിയോ തല കുലുക്കിക്കൊണ്ടു വെളിയിലേ പോകുന്നു ആട്ടെ, ജീരാ, നിനക്ക് . ആരുമില്ലേ വിവാഹം കഴി ജിയോ എനിക്കോ? ഹേയ്, ഇതുവരെയില്ല. എന്നാൽ ഞാൻ നിനക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241939
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
ക്കാൻ
ജോഷിയോ തല കുലുക്കിക്കൊണ്ടു വെളിയിലേ
പോകുന്നു
ആട്ടെ, ജീരാ, നിനക്ക് . ആരുമില്ലേ വിവാഹം കഴി
ജിയോ
എനിക്കോ? ഹേയ്, ഇതുവരെയില്ല.
എന്നാൽ ഞാൻ നിനക്ക് ആരെയെങ്കിലും കണ്ടുപിടി
അങ്ങനെതന്നെ ആയിക്കോളൂ
നീയും ജിയും തമ്മിൽ പ്രണയമാണ്, അല്ലേ?
അതിനുത്തരം പറയാൻ എനിക്കു സാദ്ധ്യമല്ല.
ജിയോ, നീ ആഗ്രഹിക്കുന്നതെന്തിനും ഞാൻ സമ്മതി
നിൻ ഇഷ്ടം പോലെ എന്തു വേണമെങ്കിലും നീ താ
രാവിനു് എഴുതി അയച്ചു കൊള്ളു. അതിനെ സന്തുഷ്ടനാക്കും.
ഈ ലോകം മുഴുവൻ തന്നെ എനിക്കു നഷ്ടപ്പെട്ടാലും ശരി, നി
ന്നെ ഞാൻ നഷ്ടപ്പെടുകയില്ല. മകനേ, ഞാൻ നിന്നെ സ്നേ
ഹിക്കുന്നു.
അച്ഛാ, അച്ഛനു നന്ദി. താരോവിനും ജിക്കും എ
ന്തൊരാനന്ദമായിരിക്കും! പിന്നെ അമ്മേ, അ
74
ഒട്ടും തന്നെ<noinclude></noinclude>
786u9fzmxj7ok38o3ferkud42c8vmlc
താൾ:Hannele (Changampuzha).pdf/56
106
82322
241940
2026-06-19T03:33:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ 20°0! സിസ്റ്റർ മാർത്താ ഉവ്വ്, അദ്ദേഹം വാക്കു പറഞ്ഞിട്ടുണ്ട്. സിസ്റ്റർ മാർത്താ ആരു വാക്കു പറഞ്ഞിട്ടുണ്ട് ? (അത്ഭുത രഹസ്യാത്മകമായ രീതിയിൽ സിസ്റ്ററിന്റെ ചെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
241940
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
20°0!
സിസ്റ്റർ മാർത്താ
ഉവ്വ്, അദ്ദേഹം വാക്കു പറഞ്ഞിട്ടുണ്ട്.
സിസ്റ്റർ മാർത്താ
ആരു വാക്കു പറഞ്ഞിട്ടുണ്ട് ?
(അത്ഭുത രഹസ്യാത്മകമായ രീതിയിൽ സിസ്റ്ററിന്റെ ചെ
വിടിൽ മന്ത്രിക്കുന്നു.
പ്രിയപ്പെട്ട കർത്താവ്
ഗോട്ട്വാൾഡ്!
സിസ്ററർ മാതാ
വീണ്ടും കിടന്നുറങ്ങും ഹനേലെ, അങ്ങിനെയാണു നല്ല
പെൺകുട്ടി.
അദ്ദേഹം സുന്ദരനല്ല, സിസ്റ്റർ സാറ് ഒരു സുന്ദര
നാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ഹീൻറിച് എന്നാ
ദ്ദേഹത്തിന്റെ പേരു്!
എന്തൊരു കൌതുകമുള്ള പേജ്
വികാരത്തിയോടെ
അതു നിങ്ങൾ അറിഞ്ഞോ?
പ്രിയപ്പെട്ട നല്ലവനായ, നല്ലവനായ കനിവുള്ള
ഹീൻറിച് സിസ്റ്റർ, ഞാൻ വളർന്നുവന്നിട്ടു ഞങ്ങൾ വിവാ
ഹം കഴിക്കാൻ പോവുകയാണ്.
വന്ദ്യപുരോഹിതനാ മിഥുനങ്ങളെ
യൊന്നിച്ചിണക്കിയ ശേഷം,
ഒത്തൊരുമിച്ചവർ പോയാറിവരും
49<noinclude></noinclude>
lvj22j66e7a8btxb8qnm557tgu4v2w3
താൾ:Kalithozhi (Changampuzha).pdf/41
106
82323
241941
2026-06-19T03:33:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വിശ്വാസമില്ല. പക്ഷേ അമ്മിണിയുടെ വീട്ടിൽ, പടി ഞ്ഞാറെ മുറ്റത്തു നില്ക്കുന്ന ആ പടുകൂറ്റൻ മാവിനും ഒരു ചപലസ്വഭാവമുണ്ട് കേട്ടോ, രവീ. രവിക്കതു മനസ്സിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241941
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വിശ്വാസമില്ല. പക്ഷേ അമ്മിണിയുടെ വീട്ടിൽ, പടി
ഞ്ഞാറെ മുറ്റത്തു നില്ക്കുന്ന ആ പടുകൂറ്റൻ മാവിനും ഒരു
ചപലസ്വഭാവമുണ്ട് കേട്ടോ, രവീ. രവിക്കതു മനസ്സിലാ
യിട്ടില്ല. രാത്രികാലങ്ങളിൽ വല്ല കാമിനീ കാമുകന്മാരും
സ്വര സല്ലാപത്തിനായി അതിന്റെ ചുവട്ടിൽ വന്ന
രുന്നാൽ, പിറന്നാൾ അതിന്റെ പന്തലിച്ച ശിഖര
ങ്ങളിൽ തഴച്ചുതുങ്ങുന്ന പച്ചിലകൾ, ആ രഹസ്യം, കാ
അവരോടൊക്കെ വിളിച്ചുപറയും.''
രവീന്ദ്രൻ നടുങ്ങിപ്പോയി. ആ രഹസ്യം! അതെങ്ങ
നെ കേശവപിള്ള മനസ്സിലാക്കി? അത്ഭുതം അയാളെ മ
രവിപ്പിച്ചു. അയാളുടെ ഹൃദയം ശക്തിയായി മിടിക്കാൻ
തുടങ്ങി. പെട്ടെന്നുണ്ടായ സംഭ്രമപാരവശ്യം മുഖത്തുനി
ന്നു നിർമ്മാജ്ജനം ചെയ്യാൻ, പാവം, വളരെപ്പണിപ്പെട്ടു.
നോക്കി. പക്ഷേ, ഫലിച്ചില്ല. വെപ്പുപോലെ വിള
റിയ അയാളുടെ മുഖം ദയനീയമായിരുന്നു.
രത്തിൽ, ആ ചങ്ങാതിയുടെ തോളിൽ
ണ്ട്, രവി ചോദിച്ചു:
താണ
കൈയിട്ടുകൊ
“എന്റെ പൊന്നു കേശവൻകുട്ടിയല്ലേ, എന്നോടു
പറയൂ, എങ്ങനെയാണ് നിങ്ങളിതറിഞ്ഞതും ?
"ഇല്ല, രവി, അതു പറയാൻ നിവൃത്തിയില്ല.'' അ
ല്പം ഗൗരവത്തിൽ കേശവപിള്ള പറഞ്ഞു. കുറേനാൾ
കഴിയട്ടെ. എല്ലാം ഞാൻ വിസ്മരിച്ചു പറഞ്ഞുതരാം. ഇ
അതു പറഞ്ഞാൽ അപകടമാണ്. ഒന്നുമാത്രം രവി ധരി
കൊള്ളു. രവി വിശ്വസിക്കുന്നപോലെ അത്ര സ്വത്ത
യൊന്നുമല്ല അമ്മിണി. അവൾക്കു പല കാമുകന്മാരു
ണ്ടു്. അവരിലൊരാൾ രവിയും. അത്രയേ ഉള്ളു.
82<noinclude></noinclude>
hybgetvi1yvbxljanjgy087evsfbc4j
താൾ:Manasandaram (Changampuzha).pdf/81
106
82324
241942
2026-06-19T03:33:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാനസാന്തരം അ ക്ലേശിക്കേണ്ട. സമുദായത്തിന്റെ ബഹുമാനം അമ്മയും ച്ഛനും നഷ്ടപ്പെടുന്നുവെങ്കിൽ ഞങ്ങളുടെ സ്നേഹമാണ് ന ങ്ങൾ സമൃദ്ധിയായി സമ്പാദിക്കുന്നത്. ഞാൻ മുൻപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241942
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മാനസാന്തരം
അ
ക്ലേശിക്കേണ്ട. സമുദായത്തിന്റെ ബഹുമാനം അമ്മയും
ച്ഛനും നഷ്ടപ്പെടുന്നുവെങ്കിൽ ഞങ്ങളുടെ സ്നേഹമാണ് ന
ങ്ങൾ സമൃദ്ധിയായി സമ്പാദിക്കുന്നത്. ഞാൻ മുൻപു പറ
അതിനെല്ലാം എനിക്കു മാപ്പുതരൂ
നീ മരിക്കാൻ വിചാരിക്കുന്നില്ല, ഉവ്വോ
ഒരിക്കലുമില്ല. അതിൽനിന്നും എത്രയോ അകൽച്ചയു
ള്ള ഒന്നാണ് എന്റെ ചിന്താമണ്ഡലം. മറ്റു ചില കായ്യങ്ങൾ
എനിക്കു ചെയ്യേണ്ടതായിട്ടുണ്ടു.
അയാൾ പ്രണമിച്ചുകൊണ്ടു ശാന്തമായി വെളി
ഏതായാലും ഇനി ഒട്ടും തന്നെ ക്ലേശിക്കാതിരിക്കൂ! നി
ൻ കുട്ടികൾ എല്ലാ വരും നിന്റെ അടുത്തു തിരിച്ചെത്തിയി
രിക്കുന്നു. എനിക്കു തോന്നിപ്പോകുന്നു ഞാനും നിന്റെ അടു
ത്തേയ്ക്കും മടങ്ങിയെത്തുകയാണെന്നു
അടുത്ത കൊല്ലം കഴിഞ്ഞു
7
നാം.
മുഖം നോ
അവർ അന്വോന്യം പുഞ്ചിരി തു
(യവനിക
75<noinclude></noinclude>
i7wb29jn7dse5uzyzjdjbs5pcrajh0q
താൾ:Kalithozhi (Changampuzha).pdf/42
106
82325
241943
2026-06-19T03:34:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവി തല താഴ്ത്തി. ആ മുഖത്തു രക്തത്തിന്റെ രേഖ പോലുമില്ല. മൗനം. അതു കുറേ നീണ്ടുനിന്നു. നമുക്കു പോകാം.'' എന്നു പറഞ്ഞു കേശവപിള്ള എഴുനേറ്റു. ഒരു യന്ത്രമെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241943
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവി തല താഴ്ത്തി. ആ മുഖത്തു രക്തത്തിന്റെ രേഖ
പോലുമില്ല. മൗനം. അതു കുറേ നീണ്ടുനിന്നു.
നമുക്കു പോകാം.'' എന്നു പറഞ്ഞു കേശവപിള്ള
എഴുനേറ്റു. ഒരു യന്ത്രമെന്നോണം രവി അയാളെ അനു
ഗമിച്ചു: അസുഖദമായ ആ മൗനം ഭഞ്ജിക്കപ്പെട്ടില്ല.
സാന്ധ്യതാരം മന്ദഹസിച്ചു. അടുത്തുള്ള ദേവാലയ
ത്തിൽനിന്നും ദീപാരാധന വേളയിലെ മധുരമായ നാഗ
സംഗീതം മൃദു വീചികളായി അന്തരീക്ഷത്തിൽ ആ
ലിഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ഏറെനേരം കഴിഞ്ഞു കേശവപിള്ള തന്നെ വീണ്ടും.
ആ മൗനം ഭഞ്ജിക്കാനൊരുമ്പെട്ടു.
"രവീ, നിങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴുള്ള വിചാ
രങ്ങൾ എനിക്കു ശരിയായറിയാൻ കഴിയും. പക്ഷേ, ഒന്നു
ഞാൻ പറയാം. നിങ്ങളുടെ ഊഹങ്ങളും പരമാങ്ങളും
തമ്മിൽ വലിയ അന്തരമുണ്ട്. അമ്മിണിയുമായി എനി
കടുപ്പമുണ്ടെന്നു നിങ്ങളിപ്പോൾ ശങ്കിക്കുന്നുണ്ട്, ഇല്ലേ?''
അതേ. എനിക്കങ്ങനെ തോന്നുന്നു.'' വിഷാദസ്വര
ത്തിൽ രവി സമ്മതിച്ചു.
ധിയാണ്.
“എന്നാൽ, അങ്ങനെയല്ല. ഞാനിതിൽ നിരപരാ
പക്ഷേ മറ്റൊരാളോടും അവൾ എല്ലാം തുറ
പറഞ്ഞു. അതാ, നിങ്ങളുടെ മുഖം വല്ലാതെ വിള
നിങ്ങൾക്കിതു കേൾക്കുന്നതിൽ വലിയ കണ്ണി
തമുണ്ടെന്നെനിക്കറിയാം. അതു സാരമില്ല. ആ കണ്ണി
തം കുറച്ചു കാലമേ നില്ക്കും. ഇനിയേതായാലും അവ
ളെ നിങ്ങൾ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുകയില്ല.
33
3*<noinclude></noinclude>
4u9c719vcq6gt2n1ctf9u79qc1dnft9
താൾ:Hannele (Changampuzha).pdf/57
106
82326
241944
2026-06-19T03:34:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ചിത്തത്തിലാത്ത സന്തോഷം! മഞ്ഞുപോലത്ര വെളുവെളെ മിന്നിടും മഞ്ജുളമെത്തമേലൊന്നിൽ, ലാലസിച്ചാരവദ്രസം, കൂരിൽ കാളും മണിയറ തന്നിൽ എന്തൊരു കൌതുകമേറിയ മീശയാണദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241944
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
ചിത്തത്തിലാത്ത സന്തോഷം!
മഞ്ഞുപോലത്ര വെളുവെളെ മിന്നിടും
മഞ്ജുളമെത്തമേലൊന്നിൽ,
ലാലസിച്ചാരവദ്രസം, കൂരിൽ
കാളും മണിയറ തന്നിൽ
എന്തൊരു കൌതുകമേറിയ മീശയാണദ്ദേഹത്തിനു
(ആനന്ദശബ്തയാൽ ആത്മവിസ്മൃതിക്കധീനയായി
പിന്നെ, ഹാ, അദ്ദേഹത്തിന്റെ ശിരസ്സ് എ
മനോഹരമായ, വെളുത്ത, കോവർ പുഷ്പങ്ങളാൽ അലംകൃ
തമായിരിക്കുന്നു--അതാ, ചെവിയോർക്ക്! അദ്ദേഹം എ
ന്നെ വിളിക്കുകയാണ്. നിങ്ങൾ കേൾക്കുന്നില്ലേ?
സിസ്റ്റർ മത്താ
എന്റെ അരുമക്കുഞ്ഞല്ലേ. ഒന്നു കിടന്നുറങ്ങി.
രും വിളിക്കുന്നില്ല.
ആ സ്വരം!-- യേശുദേവന്റേതായിരുന്നു. ദാ, ദാ
ചെവിയോർക്കും അദ്ദേഹം വീണ്ടും എന്നെ വിളിക്കുകയാ
ണ്. ഹാ, വളരെ വ്യക്തമായി എനിക്കു കേൾക്കാം അദ്ദേ
ഹത്തിന്റെ വിളി.
അദ്ദേഹത്തിന്റെ അടുത്തേയ്ക്കും പോകാം.
സിസ്റ്റർ മാർത്താ
എന്നെ ഈശ്വരൻ വിളിക്കുമ്പോൾ ഞാൻ സന്നദ്ധ
യായിരിക്കുന്നതു കാണാം.
50<noinclude></noinclude>
c8o1npm1pb45fkompjpzbw7j7b2bdn8
താൾ:Manasandaram (Changampuzha).pdf/82
106
82327
241945
2026-06-19T03:34:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241945
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241946
241945
2026-06-19T03:34:47Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241946
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Hannele (Changampuzha).pdf/58
106
82328
241947
2026-06-19T03:35:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവളുടെ ശിരസ്സിപ്പോൾ ചന്ദ്രികയിൽ മുങ്ങിക്കളിക്കുകയാ ഏതോ മധുരമായ പരിമളം അകത്തേയ്ക്കും ശ്വസിച്ച ടക്കുന്ന മട്ടിൽ അവൾ ഒരാംഗ്യം കാണിക്കുന്നു നല്ല ഒരു പരിമളം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241947
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അവളുടെ ശിരസ്സിപ്പോൾ ചന്ദ്രികയിൽ മുങ്ങിക്കളിക്കുകയാ
ഏതോ മധുരമായ പരിമളം അകത്തേയ്ക്കും ശ്വസിച്ച
ടക്കുന്ന മട്ടിൽ അവൾ ഒരാംഗ്യം കാണിക്കുന്നു
നല്ല ഒരു പരിമളം പരന്നിരിക്കുന്നതായി നിങ്ങൾക്കു
തോന്നുന്നില്ലേ, സിസ്റ്റർ
ഇല്ല, ഹനേലെ
ലിലാക പുഷ്പങ്ങൾ
(അവളുടെ ആന ശബളം വധിക്കുന്നു
ശ്രദ്ധിക്കൂ! ശ്രദ്ധിക്ക
ഏറെ വിദ്യതയിൽനിന്നും ഒരു മധുരമായ സ്വരം മന
നിങ്ങൾ കേൾക്കപ്പെടുന്നു)
അതു ദേവതകൾ പാടുന്നതാണോ? നിങ്ങൾ കേൾ
ക്കുന്നില്ലേ?
സിസ്റ്റർ മാർത്താ
ഉവ്വ്, ഓമനേ, ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ നീ
യിപ്പോൾ തിരിഞ്ഞുകിടന്ന് ഏറെ നേരം സുഖമായിട്ടുറങ്ങ
.
നിങ്ങൾക്കും അതു പാടാൻ കഴിയുമോ?
സിസ്റ്റർ മാർത്താ
എന്തു പാടാനാ, തങ്കം
ഉറങ്ങു, കണ്മണി,യുറങ്ങു
51<noinclude></noinclude>
im9ujzwuusgnap3m7d2ljaeyefdm7r6
താൾ:Kalithozhi (Changampuzha).pdf/43
106
82329
241948
2026-06-19T03:35:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഒരിക്കലുമില്ല....... പണ്ടും ഞാനതാഗ്രഹിച്ചിട്ടില്ല. ഒരു നിലക്കള്ളിക്കുവേണ്ടി ഞാനങ്ങനെ പറഞ്ഞിരുന്നു “അതു നന്ന്. ആരോടാണവൾ ഇക്കായും തുറന്നു പറഞ്ഞതെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241948
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഒരിക്കലുമില്ല....... പണ്ടും ഞാനതാഗ്രഹിച്ചിട്ടില്ല.
ഒരു നിലക്കള്ളിക്കുവേണ്ടി ഞാനങ്ങനെ പറഞ്ഞിരുന്നു
“അതു നന്ന്. ആരോടാണവൾ ഇക്കായും തുറന്നു
പറഞ്ഞതെന്നറിയുവാനും നിങ്ങൾക്കു വലിയ ഉല്ക്കണ്ഠയു
ണ്ടായിരിക്കും.
"ഉണ്ടു്. സ്നേഹമുണ്ടെങ്കിൽ കേശവൻകുട്ടി അതുക
ടി എന്നോടു പറയണം.
പറയാം. പക്ഷേ, കുറച്ചു ദിവസം കൂടി രവി ക്ഷമി
ക്കണം. അതിൽ കായമുണ്ടു്. ആ മനുഷ്യനോട് അവൾ
ആദ്യമൊന്നും സമ്മതിച്ചില്ല. അയാൾ ആ മഹാതന്ത്ര
ശാലിയാണ്. അയാളിൽ നിന്നും മറച്ചുവെയ്ക്കാൻ നിർ
ത്തിയില്ലാതായപ്പോൾ അവൾക്ക് അതു സമ്മതിക്കേണ്ടി
ആട്ട, കേശവൻകുട്ടി, അതാരാണ് പറയൂ!'' രവി
നിർബ്ബന്ധിച്ചു.
ഞാൻ പറഞ്ഞില്ലേ, പറയാമെന്നും. കുറച്ചു ദിവ
സംകൂടി, ഏറിയതും ഒരാഴ്ച കൂടി, ക്ഷമിക്കൂ. പിന്നീടു
ഞാൻ പറയാം.
ടുത്തി.
“അതെന്തിനു?' അയാൾ അക്ഷമ വെളിപ്പെ
അതിൽ കായമുണ്ടു്.
"എന്നാലങ്ങനെയാകട്ടെ.''
ഒരു സംഗതികൂടി; നിങ്ങൾ വേണമെങ്കിൽ അവി
ടെ പോയൊള്ളു. യഥേഷ്ടം പോയൊള്ളു. ഞങ്ങൾക്കാ
84<noinclude></noinclude>
90g8gsbjcrt4o29qq72svvfqxmhzve6
താൾ:Hannele (Changampuzha).pdf/59
106
82330
241949
2026-06-19T03:36:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സിസ്റ്റർ മാ ഞാനതു പാടുന്നതു നിനക്കിഷ്ടമാണോ? ഹലെ വീണ്ടും മലർന്നുകിടന്ന് സിസ്റ്ററിന്റെ കയ്യിൽ താളം പിടി അമ്മേ, അമ്മേ! എന്നെ പാടിക്കേൾപ്പിക്ക സിസ്റ്റർ മാർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241949
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സിസ്റ്റർ മാ
ഞാനതു പാടുന്നതു നിനക്കിഷ്ടമാണോ?
ഹലെ
വീണ്ടും മലർന്നുകിടന്ന് സിസ്റ്ററിന്റെ കയ്യിൽ താളം പിടി
അമ്മേ, അമ്മേ! എന്നെ പാടിക്കേൾപ്പിക്ക
സിസ്റ്റർ മാർത്താ
വിളക്കു കെടുത്തി, കിടക്കയുടെ മീതെ കനിഞ്ഞ്, വിളർ
ത്തിലുള്ള സംഗീതത്തിന്റെ താളമേളങ്ങളുമായി ഇണങ്ങിയ
ലിഞ്ഞു ചേരുന്ന രീതിയിൽ, കീഴെയുള്ള പദങ്ങൾ, മൃദുവാ
യ ഒരീണത്തിൽ, ആലപിക്കുന്നു
“ഉറങ്ങു, കണ്മണി,യുറങ്ങ്, പോകയാ
നൊരു കൊച്ചാട്,ലക്കാവിൽ
പുലരിതൊട്ടു, ചെന്നരുനാഴിത
ലകളിലടിയോളം,
അരുമയായിട്ടു, മജകിശോരമൊ
അരികിൽച്ചേർന്നതിമേളം,
പറന്നിടും പല കളികളിച്ചിടാം
പകൽ നിനക്കനുവേലം.
ഉറങ്ങു, കൺമണി,യുറങ്ങും കണ്മണി
യുറങ്ങു, കണ്മണി, വേഗം...
മങ്ങിയ വെളിച്ചം മുറിയിൽ നിറയുന്നു. സിസ്റ്റർ മാത്താ
പോയിക്കഴിഞ്ഞു. വിളറിയതും, പ്രേതാത്മകവുമായ ഒരു സ്ത്രീ
രൂപം ആധിർഭവിക്കുകയും, കിടക്കയുടെ ഒരുവശത്തു സ്വയം
ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നു. അവൾ അല്പം കനിഞ്ഞി
ഒന്ന്, അവളുടെ ശോഷിച്ച, നങ്ങളായ കൈത്തണ്ടുകളി
ന്മേൽ വിശ്രമം കൊള്ളുന്നതുപോലെ തോന്നും. നഗ്നങ്ങളാണ്
52
59<noinclude></noinclude>
f5m7pkp13qjoa2ahayeh3s072oyl386
താൾ:Kalithozhi (Changampuzha).pdf/44
106
82331
241950
2026-06-19T03:36:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കും അതിൽ ഒരു വിരോധവുമില്ല. പക്ഷേ, നിങ്ങള നെ പോകുന്നുണ്ടെന്നു മറ്റാരും അറിയാൻ പാടില്ല. നി ങ്ങൾ തമ്മിൽ കലഹിച്ചു വേർപിരിഞ്ഞതായി ഭാവിച്ചു കൊള്ളു. സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241950
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കും അതിൽ ഒരു വിരോധവുമില്ല. പക്ഷേ, നിങ്ങള
നെ പോകുന്നുണ്ടെന്നു മറ്റാരും അറിയാൻ പാടില്ല. നി
ങ്ങൾ തമ്മിൽ കലഹിച്ചു വേർപിരിഞ്ഞതായി ഭാവിച്ചു
കൊള്ളു. സമുദായത്തിനു തലച്ചോറില്ല. അതൊരു കഴുത
യാണ്. അതിന്റെ കണ്ണിൽ പൊടിയിടുവാൻ സമ
നാം ഒരു വിഷമവുമില്ല.''
ഞാൻ സമ്മതിച്ചു. കഷ്ടം! അവൾ ഇത്ര ചെറുപ്പ
ത്തിൽത്തന്നെ ഇങ്ങനെ ദുഷിച്ചുപോയല്ലോ. എത്ര സൽ
സ്വഭാവിനിയായ ഒരു പെൺകുട്ടിയായിരുന്നു അവൾ
വ്യാകുലസ്വരത്തിൽ രവി അഭിപ്രായപ്പെട്ടു.
മറ്റു ദൂഷ്യങ്ങളൊന്നും അവൾക്കില്ല. ഇക്കായ
ളിൽ എന്റെ അഭിപ്രായങ്ങൾ കുറേ കടന്നവയാണ്.
മനുഷ്യന്റെ സ്വഭാവകൂടത്തെ സാരമായി ഇളക്കിമറിച്ച
തകിടംതല്ലിക്കുന്ന ഒരു ദൂഷ്യമായി ഞാൻ ഇതിനെ കണ
ക്കാക്കിയിട്ടില്ല. അതു പോകട്ടെ, ഇക്കാലത്തിൽ യഥാ
മാലോചിച്ചാൽ, അവളെ അധികമൊന്നും കുറ്റപ്പെടുത്തു
വാനില്ല. പാരമ്പയം!
“എനിക്കതിൽ വിശ്വാസമില്ല, കേശവൻകുട്ടീ.
രവി പറഞ്ഞു.
“എന്തു പാരമ്പത്തിലോ? എന്നാൽ അങ്ങനെ
അത്രത്തോളം വിശ്വസിക്കത്തക്കതായി, വി
ശ്വസിക്കേണ്ടതായി, മറ്റൊന്നും തന്നെയില്ല.''
രവീന്ദ്രൻ ഭവനത്തിന്റെ മുമ്പിൽ അവർ എ
ത്തിച്ചെന്നു. സന്ധ്യ മയങ്ങി. ഒരു നേരിയ നിലാവു ചു
പാടും പരന്നിരുന്നു. രവി ചങ്ങാതിയെ സ്വഭവനത്തി
ലേയ്ക്കു ക്ഷണിച്ചു.
35<noinclude></noinclude>
5417xidawikdsjnj1mzmbxuz0au4q48
താൾ:Hannele (Changampuzha).pdf/60
106
82332
241951
2026-06-19T03:36:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" അവളുടെ പാദങ്ങൾ, അവളുടെ നീണ്ട്, വെളുത്ത, മുടിച്ച ആളുകൾ അവളുടെ ചുമലുകളിലും കിടക്കാമലും അടിഞ്ഞുക മഞ്ഞു കിടക്കുന്നു. തീരെ വാടിത്തളന്നു പരവശമായിയോ . അവളുടെ മുഖം...' താൾ സൃഷ്ടിച്ചിരിക്കുന്നു
241951
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>"
അവളുടെ പാദങ്ങൾ, അവളുടെ നീണ്ട്, വെളുത്ത, മുടിച്ച
ആളുകൾ അവളുടെ ചുമലുകളിലും കിടക്കാമലും അടിഞ്ഞുക
മഞ്ഞു കിടക്കുന്നു. തീരെ വാടിത്തളന്നു പരവശമായിയോ
. അവളുടെ മുഖം കണ്ടിൽ താണ് അവളുടെ കണ്ണുകൾ,
അടഞ്ഞാണിരിക്കുന്നതെങ്കിലും ഹായുടെ നെക്ക് ഉറപ്പി
ച്ചിരിക്കയാണെന്നു തോന്നിപ്പോകും. ഉറക്കത്തിൽ സംസാരി
ക്കുന്ന ഒരാളുടെ സ്വരംപോലെ തോന്നും അവളുടെ ശബ്ദം ക
ടാൽ സംസാരിക്കാൻ തുടങ്ങുന്നതിനുമുൻപ്, വാക്കുകൾ ഉ
ച്ചരിക്കുന്നതിനും വളരെ ബുദ്ധിമുട്ടുള്ള മട്ടിലാണ് അവളുടെ
അധരങ്ങൾ അനങ്ങുന്നത്. ആ കാലികമായ വാക്യം പി
ടിപെട്ടിട്ടുള്ളവളാണ് അവൾ. അവളുടെ കവിൾത്തട്ടുകൾ
ഒട്ടിക്കഴിഞ്ഞു വെറും തൊണ്ടായി
തന്നിരിക്കുന്നു. അവൾ
ധരിച്ചിട്ടുള്ളതു തരെ മോശപ്പെട്ട വസ്ത്രങ്ങളാണ്.
സ്ത്രീരൂപം
അവളുടെ കണ്ണുകളും അടഞ്ഞിരിക്കുന്നവയാണ്)
അമ്മേ, ഏറ്റവും പ്രിയപ്പെട്ട അമ്മ അമ്മയാണോ
സ്ത്രീരൂപം
അതെ, ഇതു ഞാൻ തന്നെയാണു് ഞാൻ എന്റെ
ഉദ്ധാരകനായ ക്രിസ്തുദേവന്റെ കാലടികൾ എന്റെ കണ്ണ
നീർക്കൊണ്ടു കഴുകി, തലമുടികൊണ്ട് തുടച്ചു തുവർത്തിയി
നല്ല വിശേഷങ്ങളാണോ അമ്മ എനിക്കു കൊണ്ടുവ
ന്നിട്ടുള്ളത്?
53<noinclude></noinclude>
jr1jlyuouzp9j03rts7l81qxpo2hqoz
താൾ:Kalithozhi (Changampuzha).pdf/45
106
82333
241952
2026-06-19T03:36:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി "ഇല്ല രവി, നമുക്കു നാളെ കാണാം. '' എന്നു പ ഞ്ഞുകൊണ്ടു കേശവപിള്ള പിരിഞ്ഞുപോയി. രവി ചിന്താമഗ്നനായി അവിടെത്തന്നെ നിലകൊ ണ്ടു. അല്പനിമിഷത്തിനുള്ളിൽ പതിവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241952
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"ഇല്ല രവി, നമുക്കു നാളെ കാണാം. '' എന്നു പ
ഞ്ഞുകൊണ്ടു കേശവപിള്ള പിരിഞ്ഞുപോയി.
രവി ചിന്താമഗ്നനായി അവിടെത്തന്നെ നിലകൊ
ണ്ടു. അല്പനിമിഷത്തിനുള്ളിൽ പതിവനുസരിച്ച് അനി
യന്ത്രിതമായി അവൻ ചുണ്ടിൽ ഒരു ചൂളം പൊട
ഞ്ഞു. അതിന്റെ നേരിയ അലകളെ അയൽവീട്ടിൽ അ
ക്ഷമയോടെ കാത്തിരിക്കുന്ന രണ്ടു കണങ്ങൾ സസന്തോ
ഷം സ്വാഗതം ചെയ്തിരിക്കും. ശരിയാണ്. ആ വീടിന്റെ
പുരോഭാഗത്ത് ഒരു വാതിൽ മലത്തുറക്കപ്പെട്ടു. ഒരു
നിമിഷം ഒരു ദീപനാളം ആ വിടവിൽ ഉയർന്നു മിന്നി.
വാതിൽ വീണ്ടും അടയ്ക്കപ്പെടുകയും ആ ദീപം അപ്രത്യ
ക്ഷമാവുകയും ചെയ്തു. രവിക്കു മനസ്സിലായി. ഹൃദയസങ്ക
പങ്ങളെ സാക്ഷാല്ക്കരിക്കുന്ന സുവർണ്ണാവസരം തനിക്കു സം
ഭാവന ചെയ്യുവാൻ സൗകര്യപ്പെടുന്ന
സൗക്യപ്പെടുന്ന ഒരു മനോഹര രാ
ിയാണതെന്നും, ആ സൂചന മൗനഭാഷയിൽ രവിയോ
ടു വിളിച്ചു പറഞ്ഞു. അന്നെന്തോ അവനതിൽ സന്തോ
ഷം തോന്നിയില്ല.
ഒരാഴ്ച കഴിഞ്ഞു. ആളെ മനസ്സിലായി. കേശവപി
ള്ള കായ്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. രവി
ക്കു വിശ്വാസമായി. അയാളുടെ ഹൃദയം തകർന്നു. കുളിർ
മയുള്ള സ്വപ്നങ്ങൾ അഗ്നിജ്വാലകളായി മാറു ക
അദ്ധരാത്രി.
രവീന്ദ്രൻ ആ കിളിവാതിലിന്മേൽ വിരൽ കൊ
86<noinclude></noinclude>
57mye06ej9dsq0xegsuz30d5f0ew8ow
താൾ:Hannele (Changampuzha).pdf/61
106
82334
241953
2026-06-19T03:36:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതെ! സ്ത്രീരൂപം നല വളരെ ദൂരത്തുനിന്നാണോ അമ്മയുടെ വരവു ? ആയിരമായിരം നാഴികകൾക്കപ്പുറത്തുനിന്നും ഇരു ളിൽക്കൂടി അമ്മയെ കണ്ടാൽ എത്ര വിശേഷമായിരിക്കുന്നു. സ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241953
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതെ!
സ്ത്രീരൂപം
നല
വളരെ ദൂരത്തുനിന്നാണോ അമ്മയുടെ വരവു ?
ആയിരമായിരം നാഴികകൾക്കപ്പുറത്തുനിന്നും ഇരു
ളിൽക്കൂടി
അമ്മയെ കണ്ടാൽ എത്ര വിശേഷമായിരിക്കുന്നു.
സ്ത്രീരൂപം
ഭൂമിയുടെ സന്താനങ്ങൾ എങ്ങനെയോ, അങ്ങനെത
ന്നെ ഞാനും!
അമ്മയുടെ ചുണ്ടുകളിൽ ചിത്ര
ചഷക 'പ്പൂക്കളും
റാടപ്പൂക്കളുമുണ്ട്. അമ്മയുടെ സ്വരം കേട്ടാൽ സംഗീതമാ
ണെന്നു തോന്നും.
സ്ത്രീരൂപം
അത് യഥാർത്ഥത്തിലുള്ള ഒരു ധ്വനിയല്ല, എൻറ
അമ്മേ, പ്രിയപ്പെട്ട അമ്മേ, എന്റെ കണ്ണഞ്ചിക്കുന്നു.
അമ്മയുടെ സൌന്ദര്യം!
സ്ത്രീരൂപം
എന്നേക്കാൾ ആയിരമിരട്ടി ജ്യോതിർമ്മയികളാണ്
സ്വത്തിലുള്ള ദേവതകൾ.
54<noinclude></noinclude>
gmutianqukupdybpeld4ti1nqxcnx0a
താൾ:Thudikkunna Thalukal.pdf/39
106
82335
241954
2026-06-19T03:37:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 അവളുടെ പത്രം ( ഒരു വിനോദ കവിത ) കാണണം നിത്യവും നാണിക്കും കാണുമ്പോൾ കാണാതിരുന്നാൽ പിണക്കമാവും എന്നും പിരിയുമ്പോൾ 'നാളെപ്പറയുവാ നെന്നോടവൾക്കു ണ്ടാം നൂറുകൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു
241954
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>39
അവളുടെ പത്രം
( ഒരു വിനോദ കവിത )
കാണണം നിത്യവും നാണിക്കും കാണുമ്പോൾ
കാണാതിരുന്നാൽ പിണക്കമാവും
എന്നും പിരിയുമ്പോൾ 'നാളെപ്പറയുവാ
നെന്നോടവൾക്കു ണ്ടാം നൂറുകൂട്ടം
മുല്ലയ്ക്കൽ വീട്ടിലെ മല്ലികാട്ടിക്കു
ചെല്ലപ്പൻ കത്തുകൊടുത്ത കായം-
താലപ്പൊലികണ്ടു നിൽക്കുമ്പോളക്കിണി
ബാലനെ നോക്കിച്ചിരിച്ചകായം
സോമനെഴുതിക്കൊടുത്തോരു പന്യാസം
ശ്യാമള കാണിച്ചുതന്ന കായം
വെള്ളിക്കസവിൻ മിനുമിനുക്കം
ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോ
ളിന്ദുമതിയുടെ പാരവശ്യം
പട്ടുച്ചയ്ക്കു തുന്നുമ്പോൾ, കൈയൊ
തട്ടിയൊരല്പം മുറിഞ്ഞ കായം
തങ്കമ്മയച്ഛൻ പുതുതായൊരു ജോഡി
തിരിവള തീ
കായം
ഞാനൊരു വല്ലാത്ത പുള്ളിയാണെന്നി
ഇന്ദിര കോളേജിൽ പോകുമ്പോൾ സൈക്കിളിൽ
ചന്ദ്രനെതിരേ വരുന്ന കായം<noinclude></noinclude>
q8j7w3ytnd3w7ym36wyvtm7t9nh7sjy
താൾ:Hannele (Changampuzha).pdf/62
106
82336
241955
2026-06-19T03:37:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അമ്മ എന്തുകൊണ്ടാണവരെപ്പോലെ അല്ലാത്തത്? സ്ത്രീരൂപം ഞാൻ നിനക്കുവേണ്ടി കഷ്ടപ്പെട്ടു. കനലെ എന്റെ അമ്മ, അമ്മ എന്നോടൊന്നിച്ചു താമസി ക്കില്ലേ? സ്ത്രീരൂപം എനിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241955
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അമ്മ എന്തുകൊണ്ടാണവരെപ്പോലെ അല്ലാത്തത്?
സ്ത്രീരൂപം
ഞാൻ നിനക്കുവേണ്ടി കഷ്ടപ്പെട്ടു.
കനലെ
എന്റെ അമ്മ, അമ്മ എന്നോടൊന്നിച്ചു താമസി
ക്കില്ലേ?
സ്ത്രീരൂപം
എനിക്കു താമസിക്കാൻ സാദ്ധ്യമല്ല.
അമ്മ ചൊന്നിട്ടുള്ള സ്ഥലം കൌതുകമുള്ള താ
സ്ത്രീരൂപം
അവിടെയുള്ള വിശാലമൈതാനങ്ങൾ കാറ്റിൽനി
ന്നും, കൊടുങ്കാറ്റിൽ നിന്നും, ഹിമപാതത്തിൽനിന്നും സംര
ക്ഷിക്കപ്പെട്ടിട്ടുള്ള വയാണു്.
ഈശ്വരൻ അവയെ കാ
ക്ഷീണം തോന്നുമ്പോൾ അമ്മയവിടെ വിശ്രമി
ക്കാൻ സാധിക്കുമോ?
വിശക്കുമ്പോൾ ഭക്ഷിക്കുവാൻ വല്ല ആഹാരവും അ
വിടെ കിട്ടുമോ, അമ്മയും?
55<noinclude></noinclude>
g3stn46o5svkkfcrw0eqg14cqj0gg4u
താൾ:Kalithozhi (Changampuzha).pdf/46
106
82337
241956
2026-06-19T03:37:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കൊന്നു മുട്ടി. വളരെ പതുക്കെ. മുറിക്കുള്ളിൽ ഒരു വ കിലുക്കം. അയാൾ പുളകം കൊണ്ടു. കിളിവാതിലിൻ കൊടുത്തു നീങ്ങി. യാതൊരു ശബ്ദവുമില്ലാതെ അതിതാ മന്ദമന്ദം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241956
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കൊന്നു മുട്ടി. വളരെ പതുക്കെ. മുറിക്കുള്ളിൽ ഒരു വ
കിലുക്കം. അയാൾ പുളകം കൊണ്ടു. കിളിവാതിലിൻ
കൊടുത്തു നീങ്ങി. യാതൊരു ശബ്ദവുമില്ലാതെ അതിതാ
മന്ദമന്ദം തുറക്കപ്പെടുന്നു.
കൂരിരുട്ട്.
ക
ഒരു രൂപം ആ മുറിക്കകത്തു ജനലഴികളിൽ
പിടിച്ചുകൊണ്ടു നില്ക്കുന്നു. മുല്ലപ്പൂവിന്റെ മാദകമായ പ
രിമളം, ഒരു സ്വപ്നം പോലെ, പുറത്ത് വ്യാപിക്കുന്നു.
അനിവാച്യമായ വികാരതരളതയാൽ രവി താനേ
മുഖമുയർത്തിപ്പോയി. പിച്ചകപ്പൂപോലെ മൃദുലമായ അധ
രപുടങ്ങൾ ആ ജനലുമ്പികളുടെ വിടവിൽക്കൂടി അയാ
ളുടെ ചുണ്ടോടടുക്കുന്നു. എന്തൊരു കോരിത്തരിക്കൽ എ
ന്തൊരാത്മവിസ്മൃതി! രവി തന്നെത്തന്നെ മറന്നു.
വടക്കു വശത്തുള്ള ആ ഉൽക്കരയിൽ ചെന്നിരി
. അച്ഛൻ ഉറങ്ങിയിട്ടില്ല. ഉറങ്ങട്ടെ. ഞാൻ വാതിൽ
തുറന്നു വരാം.
"
രവീന്ദ്രൻ ഉരപ്പുരയിൽ ചെന്ന് ഒരു വിറകുമുട്ടിയു
ടെ മീതെ ഇരുപ്പായി. സർവ്വചരാചരങ്ങളും ഗാഢസുഷു
പ്തിയിൽ ആണ്ടിരിക്കുകയാണ്. ആ അരയാലിന്റെ
കൊമ്പിൽ ആ ചലുകൾ മാത്രം ഉറക്കമിളച്ചിരുന്നു കശപി
ശ കൂട്ടുന്നുണ്ട്. ചുറ്റുപാടും വിദൂരത്തിൽ ചീകീടുകളുടെ
അവിരാമമായ ആലാപം. രവിയുടെ ഹൃദയം ശക്തിയാ
യി മിടിച്ചു കൊണ്ടിരുന്നു.
അവൾ പുറത്തിറങ്ങിവരിക
87<noinclude></noinclude>
pcsuvzd3u50pc60xnixgx0zwlzqtpd0
താൾ:Thudikkunna Thalukal.pdf/40
106
82338
241957
2026-06-19T03:37:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 എന്നുവേണ്ടീട്ടൊരായിരം കാ ഭൂവിലവളല്ലാതാരും തുനിയുകി ലീവിലും വന്നെന്നൊ ചെയ്യാൻ സുന്ദരഗാനത്തെക്കാൾ മധുരം ഓമലാളെൻ കാതിൽ ചെയ്യും പ്രസംഗത്തി നോരോരോ കോമയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241957
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>40
എന്നുവേണ്ടീട്ടൊരായിരം കാ
ഭൂവിലവളല്ലാതാരും തുനിയുകി
ലീവിലും വന്നെന്നൊ ചെയ്യാൻ
സുന്ദരഗാനത്തെക്കാൾ മധുരം
ഓമലാളെൻ കാതിൽ ചെയ്യും പ്രസംഗത്തി
നോരോരോ കോമയ്ക്കും മൂളിടും ഞാൻ
എന്നും,
മിക്കാനല്ലാതെ ഫുൾസ്റ്റാഫി
പ്രതിദിന പത്രത്തി
ട്ടൊന്നും നിറുത്താറില്ലെന്റെ തങ്കം.
പ്രേമ സല്ലാപം.
ലോമലാളിന്റെ മുഖപ്രസംഗം
എല്ലാ കോളങ്ങളും തീർന്നാലും പിന്നെയു
$
മെന്നും തുടരുമെന്നായിരിക്കും.
മറെറാരു ലേഖനം കാണില്ലതിൻറ
യാക്കവിതയും കില്ല.
സൗജന്യമായവരും പത്രങ്ങളേറെയെൻ
സൗകര്യം കാത്തുകിടക്കുകിലും
ഞാനദ്ദിനാന്തപ്പതിപ്പിന്റെ വരിക്കാര
നാണെന്നു വന്നതെന്തത മോ
വ്യക്തമായാണാം ചിലപ്പോളതിൽ ചില
ശക്തിമത്താകും വിമർശനങ്ങൾ.
1<noinclude></noinclude>
nukopu1nca2rdkrxgro53950hztklg5
താൾ:Hannele (Changampuzha).pdf/63
106
82339
241958
2026-06-19T03:37:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സ്ത്രീരൂപം വിശക്കുന്ന സകലക്കും മാംസവും പഴങ്ങളും, ദാഹിക്കു അവർ പൊന്നുപോലെ മിനുങ്ങുന്ന മുന്തിരിച്ചാറും അവി ടെയുണ്ടു്. അവൾ തെന്നിമാറി പിൻവാങ്ങുന്നു അമ്മ പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241958
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സ്ത്രീരൂപം
വിശക്കുന്ന സകലക്കും മാംസവും പഴങ്ങളും, ദാഹിക്കു
അവർ പൊന്നുപോലെ മിനുങ്ങുന്ന മുന്തിരിച്ചാറും അവി
ടെയുണ്ടു്.
അവൾ തെന്നിമാറി പിൻവാങ്ങുന്നു
അമ്മ പോവുകയാണോ, അമ്മേ?
സ്ത്രീരൂപം
ഈശ്വരൻ എന്നെ വിളിക്കുന്നു.
അദ്ദേഹം ഉറക്കെയാണോ വിളിക്കുന്നത്?
സ്ത്രീരൂപം
അദ്ദേഹം എന്നെ വിളിക്കുന്നത് ഉറക്കെയാണ്.
എന്റെ ഹൃദയം എന്റെ ഉള്ളിൽ വരണ്ടിരിക്കയാ
സ്ത്രീരൂപം
പനിനീർപ്പൂക്കൾകൊണ്ടും, ലിലായ പുഷ്പങ്ങൾകൊ
ണ്ടും ഈശ്വരൻ അതു ശിശിരീകരിക്കും.
അമ്മ, ഈശ്വരൻ എന്നെ വീണ്ടും കൈക്കൊ
സ്ത്രീരൂപം
ഇതാ, ഞാൻ എന്റെ കയ്യിൽ ഉയർത്തിപ്പിടിച്ചിരി
ക്കുന്ന ഈ പുഷ്പം എന്താണെന്നു നിനക്കറിയാമോ?
56<noinclude></noinclude>
ku728x0rqnjob7eaz7938mwgaycbzed
താൾ:Thudikkunna Thalukal.pdf/41
106
82340
241959
2026-06-19T03:38:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '41 നാണമില്ലാത്ത തുറിച്ചുനോട്ടം- ആനന്ദവല്ലിക്കു വിട്ടൊഴിയാത്ത താ മാണങ്ങളോടുള്ള ടുത്തു ചാട്ടം. ഏറെക്കുമ്പഴും ലീല പലപ്പോഴ മഷണികൂടുന്ന സമ്പ്രദായം' ഇത്യാദിയോര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241959
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>41
നാണമില്ലാത്ത തുറിച്ചുനോട്ടം-
ആനന്ദവല്ലിക്കു വിട്ടൊഴിയാത്ത താ
മാണങ്ങളോടുള്ള ടുത്തു ചാട്ടം.
ഏറെക്കുമ്പഴും ലീല പലപ്പോഴ
മഷണികൂടുന്ന സമ്പ്രദായം'
ഇത്യാദിയോരോന്നെടുത്തു വിമർശിച്ചാ
പാതിരാക്കോഴിയുറങ്ങിക്കഴിയുമ
ആരോമലാളിൻ പ്രസംഗം നെയ്യാറൊ
രാമാണായി വളന്നൊഴുകും !
ആട്ടിസ്റ്റാണാവൾ കാണാമാത്രത്തിൽ
കാർട്ടൂൺ പലതും വിചിത്രമായി
തീരെച്ചടച്ച ഭവാനിയമ്മയു
വാരത്തുണികൊണ്ടു തീർത്ത ബോഡി ?
അംഗജകോമളനാകുമാഗോ പിത
വരിപ്പല്ലിനുള്ള ഭംഗി ?
എന്നു വേണ്ടായിരം ചിത്രങ്ങൾ വാക്കിനാൽ
നന്നായിട്ടോമൽ വരച്ചുകാട്ടും.
അച്ചിത്രം നോക്കിച്ചിരിച്ചു ചിരിച്ച നി
കൊച്ചുപൊങ്ങാതായി വീർപ്പുമുട്ടും.
ഞങ്ങൾ തൻ സല്ലാപംഗമാമിച്ചിത്ര
മെന്നുമിതുപോൽ നടന്നുവെങ്കിൽ<noinclude></noinclude>
4e18f65mxwiw0gk67m25q77u8tgh858
താൾ:Kalithozhi (Changampuzha).pdf/47
106
82341
241960
2026-06-19T03:38:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എല്ലാവരും മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ അ മ്മിണിക്കു നിഷ്പ്രയാസം പുറത്തിറങ്ങിവരാൻ സാധിക്കുക! അയാൾക്കതു വലിയ സൗക്യമാണു്. പക്ഷേ അന്നെ ന്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241960
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എല്ലാവരും മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ അ
മ്മിണിക്കു നിഷ്പ്രയാസം പുറത്തിറങ്ങിവരാൻ സാധിക്കുക!
അയാൾക്കതു വലിയ സൗക്യമാണു്. പക്ഷേ അന്നെ
ന്തോ ആദ്യമായി രവിക്കതിൽ അസുഖം തോന്നി. ഇത്ര
നിബാധമായി അവൾക്കു പുറത്തിറങ്ങി വരാൻ സാധിക്കു
ന്നതും അയാൾക്കു രസിച്ചില്ല. അയാളുടെ ഹൃദയം വേദ
നിച്ചു. വീണ്ടും അയാൾ ചിന്തിക്കാൻ തുടങ്ങി
....മറ്റു ചില കൈവിരലുകളും ആ കിളിവാതിലി
ന്മേൽ ആശിച്ചിട്ടുണ്ടു്. ആ നാദശ്രവണത്തിൽ ഒരു നേ
രിയ വളക്കിലുക്കമുണ്ടായിട്ടുണ്ട്. നിശീഥത്തിന്റെ നി
ബ്ദതയിൽ ചില നിശ്വാസങ്ങളോടൊന്നിച്ച് അതലി
ഞ്ഞുചേർന്നിട്ടുണ്ട്. ജനൽക്കൊളുത്തു നീങ്ങി ആ ചെറുക
വാടങ്ങൾ യാതൊരൊപ്പോടും കൂടാതങ്ങനെ തുറന്നു മാറി
യിട്ടുണ്ടു്. മാദകമായ മല്ലികാസൗരഭം അപ്പോഴെല്ലാം
ആ മുറിയിൽ നിന്നുത്ഭവിച്ചിട്ടുണ്ട്. ആ അസ്പഷ്ടാകാരം ജ
നൽക്കമ്പികളിൽ കൈപിടിച്ചുകൊണ്ടും, മുഖം കുനിച്ചു.
ഉയത്തപ്പെടുന്ന മുഖത്തു മൃദുലാധരങ്ങളാൽ പുളകം ചാ
ത്തിച്ചിട്ടുണ്ട്. അതേ; ആ വാക്കുകൾതന്നെ ഇതിനുമുമ്പും
പല രാത്രികളിൽ പലരോടും ഉച്ചരിക്കപ്പെട്ടിട്ടുണ്ട്.
“അച്ഛൻ ഉറങ്ങിയിട്ടില്ല. ഉറങ്ങട്ടെ. വടക്കുവശത്തു
ള്ള ആ ഉരപ്പുരയിൽ ചെന്നിരിക്കു. ഞാൻ വാതിൽ
തുറന്നു വരാം.''
....ഈ തടിച്ച വിറകു മുട്ടി
കോടാലിയുടെ നേരെ
കൊഞ്ഞനംകുത്തിക്കൊണ്ടും ഇന്നും ഒരു കീറാമുട്ടിയായി
സ്ഥിതിചെയ്യുന്ന ഈ തടിയൻ വിറകുമുട്ടി ഇതിൽ പല
രും വന്നിരുന്നിട്ടുണ്ടാകും
38<noinclude></noinclude>
4d3t5psipten72omzllvo1c6q9xhmr2
താൾ:Hannele (Changampuzha).pdf/64
106
82342
241961
2026-06-19T03:38:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതു പൊള്ളിൻ പൂവാണ്! സ്വത്തിൻറ താക്കോൽ സ്ത്രീരൂപം അത് ഹലയുടെ കയ്യിൽ വെച്ചു കൊടുക്കും അതെടുത്തു ദൈവത്തിന്റെ വാഗ്ദാനചിഹ്നം പോ ലെ സൂക്ഷിച്ചുവെക്ക്. എന്നാൽ, ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241961
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതു പൊള്ളിൻ പൂവാണ്! സ്വത്തിൻറ
താക്കോൽ
സ്ത്രീരൂപം
അത് ഹലയുടെ കയ്യിൽ വെച്ചു കൊടുക്കും
അതെടുത്തു ദൈവത്തിന്റെ വാഗ്ദാനചിഹ്നം പോ
ലെ സൂക്ഷിച്ചുവെക്ക്. എന്നാൽ, ഞാൻ പോകട്ടെ!
അമ്മേ, അമ്മ, എന്നെ വിട്ടിട്ടുപോകല്ലെ. അമ്മേ
സ്ത്രീരൂപം
തെന്നിനീങ്ങിയകലുന്നു.
ഒരല്പനേരത്തേയും നീയെന്നെ കാണുകയില്ല. പി
ന്നീട് ഒരല്പനേരത്തിനുള്ളിൽ നിനക്കെന്നെക്കാണാം.
എനിക്കു പേടിയാകുന്നു.
സ്ത്രീരൂപം
തെന്നിനീങ്ങിക്കൂടിയ കന്നിട്ട്
കുന്നുകൾക്കു മീതെയുള്ള ഹിമപാളികൾ കാറ്റുകളാൽ
നിശ്ശേഷനിർമ്മാജ്ജനം ചെയ്യപ്പെടുന്നതുപോലെ നിൻറ
ക്ലേശങ്ങളും നിന്നിൽനിന്ന് എടുത്തു നീക്കപ്പെടുന്നതാണു്.
സ്ത്രീരൂപം
സ്വത്തിന്റെ സന്താനങ്ങൾ രാത്രിയിലെ മിന്നൽ
കൊടികൾ പോലാണു്. ഉറങ്ങു
57<noinclude></noinclude>
e3rbu5x74ngwi2ab899fjs5ovb79l1q
താൾ:Thudikkunna Thalukal.pdf/42
106
82343
241962
2026-06-19T03:38:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ine 42 എന്നാണതിനുള്ള ലൈസൻസധികൃതർ വന്നിനി റദ്ദ് ചെയ്യുന്നതാവാ പ്രേമ സാമ്രാജ്യത്തിൽ പത്രറഗുലേഷൻ താമസിയാതെ നടപ്പിലാക്കാൻ ആ ലോചനയുണ്ടെന്നാരോ പറഞ്ഞിന്നു കാലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241962
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ine
42
എന്നാണതിനുള്ള ലൈസൻസധികൃതർ
വന്നിനി റദ്ദ് ചെയ്യുന്നതാവാ
പ്രേമ സാമ്രാജ്യത്തിൽ പത്രറഗുലേഷൻ
താമസിയാതെ നടപ്പിലാക്കാൻ
ആ ലോചനയുണ്ടെന്നാരോ പറഞ്ഞിന്നു
കാലത്തു കേട്ടതൊട്ടാധിയാ
നിൻ നമ്മസല്ലാപത്രം നീയോമലേ
നിന്നിടാതെന്നും നടത്തണമേ!<noinclude></noinclude>
qp3ki3s2egt0zxeqkmnuc0f3tqf20cg
താൾ:Hannele (Changampuzha).pdf/65
106
82344
241963
2026-06-19T03:38:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ മുറി ക്രമേണ ഇരുളടഞ്ഞുവരുന്നു. കൊച്ചുകുട്ടികളുടെ ഇന മുള്ള സ്വരങ്ങൾ ഉറങ്ങു, കൺമണി,യുറങ്ങും എന്നതി രണ്ടാമത്തെ പദം പാടുന്നതു കേൾക്കാം, ഉറങ്ങു,കൺമണി,യുറങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241963
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
മുറി ക്രമേണ ഇരുളടഞ്ഞുവരുന്നു.
കൊച്ചുകുട്ടികളുടെ ഇന
മുള്ള സ്വരങ്ങൾ ഉറങ്ങു, കൺമണി,യുറങ്ങും എന്നതി
രണ്ടാമത്തെ പദം പാടുന്നതു കേൾക്കാം,
ഉറങ്ങു,കൺമണി,യുറങ്ങു, കാൺമാനി
യുറങ്ങു കണ്മണി വേഗം!
തെളു തെളെ മിന്നു മതിഥികൾ, നിദ്ര
തിളച്ചു കാതലായ് നില്പം.
സ്വർണ്ണവസങ്കലിതമായ ഒരു ഹരിതപ്രകാശം മുറിയിലാ
കമാനം നിറഞ്ഞൊഴുകുന്നു. മുടിയിൽ പനിനീർപുഷ്പങ്ങൾ
കൊണ്ടുള്ള കോടിരങ്ങൾ ചൂടി കമനീയമായ ചിറകുള്ള യുവ
തികളുടെ ആകാരമാണ്, ജ്യോതിർമ്മയികളായ മൂന്നു ദേവത
കൾ ആവിർഭവിച്ച്, ആ ഗാനം നടന്നാലപിക്കുന്നു. സ്ത്രീ
രൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു.
അതിഥികളിവരിരവില്വം നി
അരികിൽ കാവലായിട്ടോർ,
അനഘജ്യോതിസ്സിന്റെ വനങ്ങളിൽനി
ന്നണഞ്ഞ ദേവതമാരാം
ഉറങ്ങു, കൺമണി,യുറങ്ങു കൺമണി
യുറങ്ങു കൺമണി, വേഗം
58
(അവളുടെ കണ്ണുകൾ തുറക്കുകയും, ദേവതകളെ ആനന്ദത്തി
ൻ അടങ്ങാത്ത തള്ളിച്ചയാടെ അങ്ങനെ ഉറ്റുനോക്കുക
യും ചെയ്യുന്നു.
ദേവതകൾ!
(അവളുടെ ആഹ്ളാദവും അത്ഭുതവും വളരുന്നു; പക്ഷെ അ
പ്പോഴും അവൾ സംശയാധീനയായിരിക്കുന്നതുപോലെ ത<noinclude></noinclude>
ip95f89s5w4rp1xxwflwxitw0wdzw0g
താൾ:Kalithozhi (Changampuzha).pdf/48
106
82345
241964
2026-06-19T03:38:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ ഈ ചിന്തകൾ അയാൾക്കു ദുസ്സഹമായിരുന്നു. ....യ്! ഒരിക്കലുമില്ല. അവൾ മറ്റാരോടും ഒരി ക്കലും അങ്ങനെ പ്രവർത്തിച്ചിരിക്കയില്ല. അത്രമാത്രം ത ൻറടമുണ്ടാകാനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
241964
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
ഈ ചിന്തകൾ അയാൾക്കു ദുസ്സഹമായിരുന്നു.
....യ്! ഒരിക്കലുമില്ല. അവൾ മറ്റാരോടും ഒരി
ക്കലും അങ്ങനെ പ്രവർത്തിച്ചിരിക്കയില്ല. അത്രമാത്രം ത
ൻറടമുണ്ടാകാനുള്ള പ്രായം അവൾക്കായിട്ടില്ല. അവൾ
ഒരു ബാലിക.
വെറും പതിനേഴു വയസ്സുമാത്രം പ്രായമു
ള്ള ഒരു കൊച്ചുപെൺകിടാവും! ഒരിക്കലും അവൾക്കതിനു
യമുണ്ടായിരിക്കയില്ല. രവി ആശ്വസിക്കുകയാണ്.
പക്ഷേ
അയാൾ ഒന്നു നടുങ്ങി.
....പക്ഷേ, ആ ശിവശങ്കരപ്പിള്ളസാർ! അതേ,
അതു പരമാമായിരിക്കണം. അയാൾ കേശവപിള്ള
യോടു നേരിട്ടു പറഞ്ഞതാണല്ലോ. കേശവൻകുട്ടി തന്നോ
കളവു പറയുകയില്ല. പക്ഷേ, അയാൾ കേശവൻകുട്ടി
യോടു വെറുതെയങ്ങനെ തട്ടിവിട്ടതാണെങ്കിലോ?
യ്; അങ്ങനെയാണെങ്കിൽ ആ രഹസ്യം അയാൾ എങ്ങ
നെ അറിയാനിടയായി തീർച്ചയായും അവൾ ആരോടെ
ങ്കിലും പറയാതെ അതു പുറത്താവുകയില്ല. അമ്മിണി
അയാളോടു സർവ്വവും തുറന്നുപറഞ്ഞിട്ടുണ്ട്. സംശയമില്ല.
ശിവശങ്കരപിള്ള! ഈ ആനന്ദരംഗം അയാൾക്കും ആ
തിഥ്യമേകിയിട്ടുണ്ടു്
അതോക്കുമ്പോൾ രവിയുടെ ഉള്ളു പൊട്ടി. ആ മനു
ഷ്യൻ നേക്കും അയാൾക്കു പക തോന്നി. അയാളുടെ
മനസ്സു നൊന്തു സഹിക്കാൻ സാധിക്കാത്തവിധം നാ
കുറച്ചുനേരം അയാൾ, കാൽമുട്ടുകൾക്കിടയ്ക്കു മുഖം
മറച്ചും, കുനിഞ്ഞിരുന്നു തേങ്ങിത്തേങ്ങിക്കരഞ്ഞു.
39<noinclude></noinclude>
kvcyazboiruxf4se5knb04bo3ihyzco
താൾ:Thudikkunna Thalukal.pdf/55
106
82346
241965
2026-06-19T03:39:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '55 തോന്നും. പാട്ടിൽ വാസനയുണ്ട്. പുകവലി ടങ്ങിയിട്ടു ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. - - ചെല്ലപ്പൻ എന്ന അപരനാമധേയത്താൽ അറിയപ്പെ ടുന്ന അച്ചുതപ്പണിക്കർ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241965
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>55
തോന്നും. പാട്ടിൽ വാസനയുണ്ട്. പുകവലി ടങ്ങിയിട്ടു
ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്.
-
-
ചെല്ലപ്പൻ എന്ന അപരനാമധേയത്താൽ അറിയപ്പെ
ടുന്ന അച്ചുതപ്പണിക്കർ എന്റെ അടുത്ത അനുജൻ
ആൾ ബഹു സമനാണ്. ചുണക്കുട്ടി. ടെക്സ്റ്റൈൽ ടെക
നോളജി ഡിപ്ലോമാ കോഴ്സ് പരീക്ഷയിൽ ഒന്നാമനായി
ജയം നേടി. പല സമ്മാനങ്ങളും മെഡലുകളും സമ്പാദിച്ചി
ട്ടുണ്ട്. ആൾ ദീർഘകായനാണ്, സുമുഖനാണ്. വീമ്പടി
ക്കാൻ ഒട്ടും പിന്നോക്കമല്ല. ബോംബയിലെ ഒരു മില്ലിൽ
ഒരു അസിസ്റ്റൻറ് സൂപ്രവൈസറുടെ ഉദ്യോഗമുണ്ട്. അദ്ദേ
ഹം ഈയ്യിടെ വിവേകാനന്ദ കൃതികളിൽ ആവേശംപൂണ്ടി
രിക്കയാണെന്നാണ് ബോംബെയിൽ നിന്നു നാട്ടിൽ വന്ന
പ്പോൾ എന്നോട് ആദ്യമായി പറഞ്ഞതു്. ഗ്രന്ഥങ്ങളിൽ
നിന്നും അതിലധികമായി സ്വാനുഭവങ്ങളിൽ നിന്നും, മന
വസ്ത്രം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്നു വിശ്വസി
ഞാൻ അദ്ദേഹത്തിന്റെ ആ പ്രസ്താവത്തിൽ ഒരു
ചോദ്യ ചിഹ്നം ദശിച്ചു. എന്റെ സ്വന്തം അനുജനെക്കാൾ
അദ്ദേഹത്തോടെനിക്കിഷ്ടമുണ്ട്.
ഭൗതികമായി ഒരു ന്നത
സ്ഥിതിയിൽ എത്തുവാനുള്ള സർവ്വ കഴിവുകളും അദ്ദേഹത്തി
അദ്ദേഹത്തിൻറ പേരിൽ എനി
അന്നെനിക്കറിയാം.
താശങ്കയില്ല. പക്ഷേ മറേറ അദ്ദേഹം
എന്റെ കുടുംബം പുരാതനമാണെന്നു മുൻപു പ്രസ്താ
വിച്ചിട്ടുണ്ടല്ലോ. ഒന്നുകൂടി വിശദമാക്കാം. പറങ്കികളുമായി
ഇടപ്പള്ളിയിൽ പ്രാചീനകാലത്തു നടന്നിട്ടുള്ള ചില ഭയ
കര യുദ്ധങ്ങളിൽ, ഇടപ്പള്ളി രാജാവിന്റെ അജയ്യനായ
സേനാനായകനായി പരിശോഭിച്ച്, അവസാനം ആത്മഹ
ത്യകൊണ്ടു ജീവിതം അവസാനിപ്പിച്ചുവെന്നു വിശ്വസിക്ക
പ്പെടുന്ന അഷ്ടനായ രണശൂരനിൽ - മാർത്താണ്ഡപ്പണി
ആരംഭിച്ചു, കാലഗതിയിൽ പല പരിണാമങ്ങൾ
'<noinclude></noinclude>
lb4tx10f9dt24it5j3gnfp4n7n9pil2
താൾ:Hannele (Changampuzha).pdf/66
106
82347
241966
2026-06-19T03:39:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദേവതകൾ!! വിജയാഹ്ളാദവായോടുകൂടി ദേവതകൾ!!! ഹ്രസ്വമായ ഒരു വിരാമകാലം, അനന്തരം ദേവതകൾ താ മഴയുള്ള ഗാനശകലങ്ങൾ അവരുടെ കയ്യിലെ സ്വരവിദ്വാന ങ്ങളിൽനിന്നു പാടുന്നു. ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
241966
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ദേവതകൾ!!
വിജയാഹ്ളാദവായോടുകൂടി
ദേവതകൾ!!!
ഹ്രസ്വമായ ഒരു വിരാമകാലം, അനന്തരം ദേവതകൾ താ
മഴയുള്ള ഗാനശകലങ്ങൾ അവരുടെ കയ്യിലെ സ്വരവിദ്വാന
ങ്ങളിൽനിന്നു പാടുന്നു.
ഒന്നാമത്തെ ദേവത
കുന്നും മലകളും പുൽകിൽ കി
മിന്നിയ സുപ്രകാശം,
തന്നതില്ലല്ലോ നിനക്കിന്നതിന്റെ
പൊന്നിൽ നിന്നിത്തിരി പോലും
ശൈലസാനുക്കളി, ലോളം തത്തി
യാലും ഹരിതവിലാസം,
സംമാക്കാ നിനക്കായതിൻ
സമ്പത്തിനിയൊരുനാളും
ജീവസന്ദായകധാന്യം, വിള
ഭൂവിൽ വിളയിക്കെ
ഹാ, ചെവിക്കൊണ്ടി,ലശേഷം, നിൻറ
ഭോജനതീവ്രാഭിലാഷം!
ഉല്ലസന്മതാനമാകെ, നോക്കൾ
പുല്ലുമേഞ്ഞങ്ങനെ പോകെ,
പാരം നിനക്കുണ്ടായ് ക്ലേശം, പക്ഷേ,
പാലുതന്നീലവലേശ
59*<noinclude></noinclude>
kx29qz6klosx42q6lg5wrqsvikf26yj
താൾ:Kalithozhi (Changampuzha).pdf/49
106
82348
241967
2026-06-19T03:39:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ....യ്! എന്തിനു കരയുന്നു! വെറും മൗഢ്യം! അതും നിസ്സാരയായ ഒരു പെണ്ണിനുവേണ്ടി പൗരുഷം അയാളെ കുറ്റപ്പെടുത്തി. അയാൾ കണ്ണീർ തുടച്ചു. ....വരട്ടെ; അങ്ങനെയാണെങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241967
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
....യ്! എന്തിനു കരയുന്നു! വെറും മൗഢ്യം!
അതും നിസ്സാരയായ ഒരു പെണ്ണിനുവേണ്ടി പൗരുഷം
അയാളെ കുറ്റപ്പെടുത്തി.
അയാൾ കണ്ണീർ തുടച്ചു.
....വരട്ടെ; അങ്ങനെയാണെങ്കിൽ അതും അവസാ
നിച്ചിരിക്കില്ല. ഇനിയും ആവർത്തിക്കപ്പെടും. കണ്ടുപി
ടിക്കണം. രണ്ടുപേരേയും ഒരു പാഠം പഠിപ്പിക്കണം
പ്രതികാരബുദ്ധി അയാളെ പ്രേരിപ്പിച്ചു.
... പക്ഷേ, അതിനെന്തധികാരം? അയാൾക്കും ഇ
തിൽ തുല്യാവകാശമല്ലേ? അയാളുടെ പ്രവൃത്തി അപരാ
ധമാണെങ്കിൽ താൻ തോ? അവളെ ഏതായാലും താൻ
വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ അവൾ
എങ്ങനെ പോയിത്തുലഞ്ഞാലും തനിക്കെന്തു
കം അയാളോടു വാദിക്കാൻ തുടങ്ങി.
വിവ
.... പക്ഷേ, ഈ വിധത്തിലുള്ള ഒരു ബന്ധത്തിനു മ
റാക്കും അവകാശമില്ല. തനിക്ക് അവളുടെ പേരിൽ പ്ര
ത്യേകിച്ചും ഒരധികാരമുണ്ടു്. അവൾ തന്റെ കളിത്തോ
ഴിയാണ് മമതയുടെ മക്കടമുഷ്ടിയായിരുന്നു അത്.
ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ നിരവധി ചൂടു
പിടിച്ച ചിന്തകൾ ആ പിഞ്ചുഹൃദയത്തെ അങ്ങോട്ടുമി
ങ്ങോട്ടും ആഞ്ഞുവലിക്കാൻ തുടങ്ങി.
ഖണ്ഡം ഖണ്ഡമാ
യി തന്റെ ഹൃദയം ചിതറിത്തെറിക്കുന്നപോലെ രവി
തോന്നി.
....ഇന്നേതായാലും വന്നതു വന്നു.
ഇനി ഈ കലാ
യുടെ മുറ്റത്തു കാൽ കുത്തുകയില്ല രവീന്ദ്രൻ ശപഥം
-
ചെയ്തു.
40<noinclude></noinclude>
mnrwhaw6qd5mhzamk9fwf3jht5hc632
താൾ:Thudikkunna Thalukal.pdf/56
106
82349
241968
2026-06-19T03:39:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 ക്കും വിധേയമായി, വ്യാപാരികൾ, ആട്ടക്കാർ, ആനക്കാര ന്മാർ, അകമ്പടിക്കാർ, അടിച്ചുതളിക്കാരികൾ, ഇ നെ പല തുറകളിലും പെട്ട ഭിന്ന ജീവികൾ ജന്മമരുളിയ ഒരു വൃദ്ധകുടുംബമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241968
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>56
ക്കും വിധേയമായി, വ്യാപാരികൾ, ആട്ടക്കാർ, ആനക്കാര
ന്മാർ, അകമ്പടിക്കാർ, അടിച്ചുതളിക്കാരികൾ, ഇ
നെ പല തുറകളിലും പെട്ട ഭിന്ന ജീവികൾ ജന്മമരുളിയ
ഒരു വൃദ്ധകുടുംബമാണ് ചങ്ങമ്പുഴ. ഒരു കാലത്തു് വളരെ
സമ്പന്നമായിരുന്ന കുടുംബം മിക്കവാറും ക്ഷയിച്ചുതുടങ്ങിയ
ദയനീയ ഘട്ടത്തിലാണ് എന്റെ ആ വിഭാവം. എനിക്കും
സാമ്പത്തികമായി അതിനെ ഉയർത്തുവാൻ കഴിവില്ലാതായി
പോയി.
ഭാരം അനന്തരഗാമികൾക്കായി വിട്ടുകൊടു
ത്തിട്ട് ഞാനും കാലയവനികയിൽ മറയുവാൻ പോകുന്നു....
എന്റെ ശൈശവം ശിശിരപ്രഭാതം പോലെ ശാന്തസു
ന്ദരമായിരുന്നു. പക്ഷേ അന്നും ഞാൻ ദുഃഖിച്ചിട്ടുണ്ട്. പിതാ
വും വലിയ നിർബന്ധബുദ്ധിയായിരുന്നുവെന്നു ഞാൻ പറ
ഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം എനിക്കു യാതൊരു സ്വാതന്ത്ര്യവും
അനുവദിച്ചിരുന്നില്ല. അദ്ദേഹം രണ്ടോ മൂന്നോ പ്രാവശ്യം
മാത്രമേ എന്നെ ശപിച്ചിട്ടുള്ളു എങ്കിലും, ഞാൻ അദ്ദേഹ
ത്ത ഒരു ദുഷ്ടമൃഗത്തെക്കാൾ ഭയപ്പെട്ടു. ഞാൻ സായാഹ്ന
ങ്ങളിൽപ്പോലും കളിക്കാൻ പാടില്ല. കൂട്ടുകാരെ സ്വീകരിച്ചു
കൂടാ. നേരെ കിഴക്കേ വീട്ടിലെ പൊന്നു, കൊച്ചമ്മ (എൻ.
കെ. പൊന്നമ്മ, എൻ. കെ. ലക്ഷ്മിക്കുട്ടി അമ്മ) എന്നീ രണ്ടു
പെൺകുട്ടികൾ മാത്രമേ എനിക്കു കൂട്ടുകാരായിട്ടുണ്ടായിരു
ന്നു. അച്ഛനിൽ നിന്നും അക്കായത്തിൽ അനുമതി കിട്ടിയി
ട്ടുണ്ട്. സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാം
ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ബി. എ. ക്കാരനാ
യിത്തീരണമെന്നായിരിക്കണം അദ്ദേഹം ആശിച്ചിരുന്നതു്.
പള്ളിക്കൂടത്തിലേയ്ക്കു കാൽ ഫർലാംഗ് ദൂരമില്ല. അതിനാൽ
രണ്ടാമത്തെ മണിയടിച്ചതിനുശേഷമെ ഞാൻ വീട്ടിൽ നി
ന്നിറങ്ങിട്ടു. എന്തൊരു കനമായ ആജ്ഞ... ... യഥാ
ത്തിൽ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാൻ പോ
ലും ഞാൻ ഭയപ്പെട്ടിരുന്നു. ഇങ്ങനെ എന്റെ ദൃഷ്ടിയിൽ,<noinclude></noinclude>
rix65qdk012t1htnhuht42uugavka2b
താൾ:Hannele (Changampuzha).pdf/67
106
82350
241969
2026-06-19T03:39:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വാസനമാധുരിയാലേ, വാസരലക്ഷ്മിക്കു ചാല, ഹഷം മുറിച്ചു, പൂക്കളും മൊട്ടും, നിൻറ ചുറ്റിലും മുറ്റിനിന്നിട്ടും, നീളെ വഴിയോരവൻ സ്വ നീലാരു, ശ്രീവികാസം, താവിലൊരിക്കലും,...' താൾ സൃഷ്ടിച്ചിരിക്കുന്നു
241969
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വാസനമാധുരിയാലേ,
വാസരലക്ഷ്മിക്കു ചാല,
ഹഷം
മുറിച്ചു, പൂക്കളും മൊട്ടും, നിൻറ
ചുറ്റിലും മുറ്റിനിന്നിട്ടും,
നീളെ വഴിയോരവൻ സ്വ
നീലാരു, ശ്രീവികാസം,
താവിലൊരിക്കലും, ഹ, നിൻ മാ
ഭൂവിലെ പൊളിച്ചാത്തിൽ
ഹ്രസ്വമായ വിരാമഘടം)
ഒന്നാമത്തെ ത
കാലത്തിൻ തിമിരത്തിൽനിന്നു
മിരം, സ്വീയം
ശ്രീലാലസിച്ചിടുമൊ
രാശീർവാദം
അമല, ഹാ
നിനക്കായ് ഞങ്ങ
ഇതികതുക പൂർവ്വക
മാനയിപ്പൂ
കനകോജ്ജ്വലാംഗികൾ ഞങ്ങ
ളിയന്നീടുമി
ക്കതിർചിന്നും ചിറകുകൾ-
അഞ്ചലങ്ങൾ,
കനിവിൻ കടലായീടും
കർത്താവിൻ, നിസ്തുല
കരുണാകടാക്ഷത്താ
ലങ്കിതങ്ങൾ!......
60<noinclude></noinclude>
18k8eued6un7e57xywkaf7n1ddco4mt
താൾ:Thudikkunna Thalukal.pdf/57
106
82351
241970
2026-06-19T03:39:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '57 സുഖസമൃദ്ധമെങ്കിലും, നരകതുല്യമായിത്തീ എന്റെ ശൈശവം. അന്നെൻ പ്രാണനെപ്പോലെ ഞാൻ സ്നേഹി ച്ചിരുന്നത് എന്റെ ആ കൊച്ചു കളിത്തോഴിയെ കൊ അങ്ങനെ പത്തുവയസ്സുവരെ ഞാൻ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
241970
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>57
സുഖസമൃദ്ധമെങ്കിലും,
നരകതുല്യമായിത്തീ എന്റെ
ശൈശവം. അന്നെൻ പ്രാണനെപ്പോലെ ഞാൻ സ്നേഹി
ച്ചിരുന്നത് എന്റെ ആ കൊച്ചു കളിത്തോഴിയെ കൊ
അങ്ങനെ പത്തുവയസ്സുവരെ ഞാൻ
ഒരുവിധം കഴിച്ചുകൂട്ടി. ഭാഗ്യം കൊണ്ടെന്നാണ് ഞാനന്നു
വിചാരിച്ചതു്, എന്റെ അച്ഛൻ മരിച്ചു എന്നു കേട്ടു. അതാ
യത് അച്ഛൻ വീട്ടിൽ നിന്നും ഒരു കാർഡുവന്നു. അമ്മയും
മറ്റും വാവിട്ടുകരയുന്നതിനിടയിൽ മൂഢമായ എന്റെ ശി
ശുഹൃദയം ആനന്ദനൃത്തം ചെയ്യുകയായിരുന്നു. എന്തെന്നാൽ
മൂകമായിട്ടാണെങ്കിലും, ചിരകാലമായി പ്രാത്ഥിച്ചിരുന്ന
കൊതിച്ചിരുന്ന ആ അജ്ഞാതമായ സ്വാതന്ത്ര്യത്തിൻറ
മാധവം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്കു സിദ്ധി
ചിരിക്കുന്നു. പശാചികമായ എന്റെ മനോഭാവത്തിൽ
പില്ക്കാലങ്ങളിൽ പലപ്പോഴും എന്റെ വിവേകം പശ്ചാത്ത
പിച്ചിട്ടുണ്ട്.
അച്ഛൻ ജീവിച്ചിരുന്നകാലത്ത്, ഒഴിവുകാലങ്ങളിൽ
കൊച്ചിയിലുള്ള അച്ഛന്റെ വീട്ടിലേയ്ക്ക് എന്നെക്കൂടി കൊ
ണ്ടുപോകും. അവിടം എനിക്കു സ്വമാണ്. കാരണം, കൂട്ടു
കാരുണ്ട്. ഏതാണ്ട് എന്റെ പ്രായത്തിൽ തന്നെയുള്ള കുട്ടി
കൾ അച്ഛൻ മരുമക്കൾ : പുറമേ അയൽ വീടുകളിലെ
കുട്ടികളും. അവരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതു
അച്ഛൻ ഏകഭാഗിനേയിയായ പൊന്നുവിനെയാണു്.
അവൾ മരിച്ചിട്ടു മൂന്നുകൊല്ലമായി. ആ പെൺകിടാവിനെ
ക്കുറിച്ചുള്ള
ചിന്ത ആകസ്മികമായി പലപ്പോഴും എൻറ
ഹൃദയത്തെ ബാധിച്ചിട്ടുണ്ട്. പൊന്നുവിനെ എന്നെക്കൊ
ണ്ടു വിവാഹം കഴിപ്പിക്കുമെന്നു അച്ഛൻ പലപ്പോഴും പറ
ഞ്ഞിട്ടുള്ള താണ് അതിനു കാരണം. ഒരു പക്ഷേ അച്ഛൻ
അവളോടും അങ്ങനെ പറഞ്ഞിരുന്നിരിക്കാം. എന്നെക്കാണു
മ്പോഴെല്ലാം ആ പെൺകുട്ടി ഒരു യുവതിയായിത്തീർന്ന തി<noinclude></noinclude>
cgre4yyb56geukxzpvgaf147a9h3kjv
താൾ:Kalithozhi (Changampuzha).pdf/50
106
82352
241971
2026-06-19T03:39:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പെട്ടെന്നും ഒരു കോമള വിഗ്രഹം അയാളുടെ മുൻ ആ ഇരുട്ടിൽപ്പോലും തന്റെ മു ദൈവം വെളിപ്പെട്ടേക്കുമെന്നായിരുന്നു അയാളുടെ വിൽ പ്രത്യക്ഷപ്പെട്ടു. ഭയം. വാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
241971
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പെട്ടെന്നും ഒരു കോമള വിഗ്രഹം അയാളുടെ മുൻ
ആ ഇരുട്ടിൽപ്പോലും തന്റെ മു
ദൈവം വെളിപ്പെട്ടേക്കുമെന്നായിരുന്നു അയാളുടെ
വിൽ പ്രത്യക്ഷപ്പെട്ടു.
ഭയം.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടില്ല. ഇതെന്തു വിദ്യ
നമുക്കിതിന്റെ പുറകിലുള്ള തിണ്ണയിൽ പോയിരി
ക്കാം” അമ്മിണി അയാളുടെ കൈ കടന്നുപിടിച്ചു
യെ വലിച്ചുകൊണ്ടു പറഞ്ഞു. അവൾ നടന്നു. രവീന്ദ്രൻ
എഴുനേറ്റ് അവളുടെ പിന്നാലെ പോയി.
"ഇവിടെ മുഴുവൻ പൊടിയാണ്. ഈ ഷാൾ അ
വിരിച്ചുകളയാം.''
അവൾ നിലത്തുനിന്നും പൊടിയൂതിക്കളഞ്ഞിട്ടു ര
വിയുടെ കഴുത്തിൽക്കിടന്ന ഷാൾ എടുത്തു നിവർത്തി വി
രിച്ചു. അവരിരുവരും അതിന്റെ മീതെ സ്ഥാനം പിടിച്ചു.
ഇന്നു നിലാവില്ല' അമ്മിണി കുണ്ഠിതപ്പെട്ടു.
"അതേ, ഇരുട്ടാണ്.
എനിക്കിരുട്ടാണിഷ്ടം.''
അതിൽ അത്ഭുതപ്പെടാനില്ല.''
ഉം..? എന്താണത്?
അതിനു പലതും മറച്ചുപിടിക്കാൻ കഴിയും.
ആ പറഞ്ഞതു കവിതയാണ്
“ആ
ക്ഷേ ഭാവത്തിൽ അഭിപ്രായപ്പെട്ടു.
അമ്മിണി ആ
അമ്മിണിക്കെല്ലാം കായം മാത്രമേയുള്ളൂ.
യാൾ നീരസം കലർന്ന സ്വരത്തിൽ അംവെച്ചു പറ
യാൻ നോക്കി.
41<noinclude></noinclude>
2sz6dmbrva6xvyspnji2yohby2xr2xx
താൾ:Thudikkunna Thalukal.pdf/58
106
82353
241972
2026-06-19T03:39:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 നുശേഷം അ അവളുടെ ഭംഗിയുള്ള നീലക്കൺമുനകൾ ബാ ഷാർദ്രമായിത്തീരാറുണ്ട്, അവൾ എന്നെ ആശിച്ചിരുന്നു. ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്നു. അവളെ വിവാഹം കഴി ക്കണമെന്നും അവള...' താൾ സൃഷ്ടിച്ചിരിക്കുന്നു
241972
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>58
നുശേഷം അ അവളുടെ ഭംഗിയുള്ള നീലക്കൺമുനകൾ ബാ
ഷാർദ്രമായിത്തീരാറുണ്ട്, അവൾ എന്നെ ആശിച്ചിരുന്നു.
ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്നു. അവളെ വിവാഹം കഴി
ക്കണമെന്നും അവളുടെ മാതാപിതാക്കന്മാർ ആവശ്യപ്പെട്ടു.
എന്റെ മാതാവിനും
മറ്റു കുടുംബാംഗങ്ങൾക്കും അതിൽ
യാതൊരതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾ ദ
പതികളായില്ല. വിധി ഞങ്ങളെ വിവാഹബന്ധത്തിൽ
ഘടിപ്പിച്ചില്ല. വിവാഹശേഷം ആറുമാസം തികയുന്നതിനു
മുമ്പു മനസ്വിനിയും മനോഹരിയുമായ ആ യുവതി അകാല
ചരമം പ്രാപിച്ചു. മൂകമായ ഒരു ശോകം, മരവിപ്പിക്കുന്ന ഒരു
നിരാശ, പനിനീർപ്പുപോലെ സുന്ദരമായ അവളുടെ ഹൃദ
യം, ലോകമറിയാതെ ഏകാന്തതയിലങ്ങനെ കാർന്നു കൊ
ണ്ടിരുന്നില്ലെന്നാക്കറിയാം? രാമേശ്വരത്തെ പരിപാവനങ്ങ
ളായ കടൽത്തിരകൾ ഉപചാരപൂർവ്വം ആശ്ലേഷിച്ചുകൊണ്ടി
രിക്കുന്ന അവളുടെ ഉറപ്പില്ലാത്ത അസ്ഥിഖണ്ഡങ്ങളിൽ
ശോകാത്മകമായ ഒരു സ്പന്ദനം ഇപ്പോഴും തങ്ങിനില്ക്കുന്നുണ്ടാ
കും. എന്നെ സമീപിക്കുന്ന സ്വപ്നരംഗങ്ങളിൽ പലതിലും
അവളുടെ പാദമുദ്രകൾ പതിയാറുണ്ട്. ജാഗ്രാവസ്ഥയിൽ
എത്തിച്ചേരുമ്പോൾ ആ ദശനം എന്നെ ദുഃഖിപ്പിക്കുന്നു. ആ
അസ്ഥിശകലങ്ങളിൽ നിന്നും നേത്തുനേത്ത് ഒരു വിലാപ
വീചി വിദൂരസ്ഥനായ എന്റെ ആത്മാവിന്റെ അദൃശ്യത
ന്ത്രികളെ മന്ദമന്ദം ചലിപ്പിക്കുമ്പോൾ എനിക്കു രോമാഞ്ച
മുണ്ടാവുകയും എന്റെ കണ്ണുകൾ ജലാർദ്രമായിത്തീരുകയും
ചെയ്യുന്നു. അവളുടെ അകാലചരമത്തിൽ ഞാൻ അപരാധി
യാണോ എന്ന ആശങ്ക പോലും എനിക്കുണ്ടാകാറുണ്ടു്..
എന്റെ പിതാവിനും അമ്മയോട് അതിർ കവിഞ്ഞ
സ്നേഹമുണ്ടായിരുന്നു വന്നതിൽ സംശയമില്ല. എന്നാൽ അ
തേസമയം തന്നെ അദ്ദേഹം ഒരു സ്ത്രീ
സ്ത്രീജിതനുമായിരുന്നു. അ
ദ്ദേഹത്തിന്റെ കൂട്ടുകാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പു<noinclude></noinclude>
fj6478d30i4yzp8q4xgt6wp7qkmq7rs
താൾ:Hannele (Changampuzha).pdf/68
106
82354
241973
2026-06-19T03:39:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞങ്ങളണിഞ്ഞീടുമുടുചമയത്തിൻ ഭംഗിയിണങ്ങിയ തൊങ്ങലുകൾ, പകരുന്നയിതേ, മധുമാസത്തിൻ പരിശോഷവുമാ, പരിമളവും പുലരിയിൽ മിന്നിവിടന്നു വിളങ്ങും പുതുപുതുപനിനീർപ്പൂങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241973
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഞങ്ങളണിഞ്ഞീടുമുടുചമയത്തിൻ
ഭംഗിയിണങ്ങിയ തൊങ്ങലുകൾ,
പകരുന്നയിതേ, മധുമാസത്തിൻ
പരിശോഷവുമാ, പരിമളവും
പുലരിയിൽ മിന്നിവിടന്നു വിളങ്ങും
പുതുപുതുപനിനീർപ്പൂങ്കുലകൾ,
കൊണ്ടുവരുന്നു നിനക്കായ് ഞങ്ങടെ
ചുണ്ടുകളിന്നല മലിവോടെ!
ഭവാജ്ജ്വലം, ഞങ്ങൾ തൻ നാടിൻ
ദിവ്യമായാ ഹരിതപ്രകാശം,
ചിന്നും പൊന്നാരി പൂശുന്നു വിണ്ണിൽ
തെന്നിനീങ്ങുന്ന ഞങ്ങൾതൻ പാദം
ആ മനോഹര നിത്യനഗര
ശ്രീമയഗോപുരനികരങ്ങൾ,
ഛായയിട്ടിട്ടഗാധമായ് മിന്നി
പായുകയാണു ഞങ്ങൾ തൻ കണ്ണിൽ
ഒന്നാമത്തെ അങ്കം അവസാനിക്കുന്നു<noinclude></noinclude>
62nj8xfp55v9kb8nlqpuhxa1kcj2zuv
താൾ:Kalithozhi (Changampuzha).pdf/51
106
82355
241974
2026-06-19T03:39:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കായംകൊണ്ട് ജീവിതത്തിൽ പ്രയോജനമുള്ളു. സ്വപ്നം കാണുന്നവരാണ് കവിത.'' അമ്മിണി വിട്ടു കൊടുത്തില്ല. സ്വപ്നം കാണുന്നവർ ഭാഗ്യശാലികളാണ്. അവ ഹൃദയമുണ്ടു്. സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241974
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കായംകൊണ്ട് ജീവിതത്തിൽ പ്രയോജനമുള്ളു.
സ്വപ്നം കാണുന്നവരാണ് കവിത.'' അമ്മിണി വിട്ടു
കൊടുത്തില്ല.
സ്വപ്നം കാണുന്നവർ ഭാഗ്യശാലികളാണ്. അവ
ഹൃദയമുണ്ടു്.
സ്വപ്നം കാണാത്തവരായ ഞങ്ങൾക്കോ?
നിങ്ങൾക്കു ചങ്കിൽ കൂടു മാത്രമേയുള്ളു. അതിനക
ത്തു രക്തസങ്കേതമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു
ന്ത്രവും.
മാ, ഇന്നു വലിയ തക്കക്കാരനായിട്ടാണല്ലോ പുറ
പാട്. അതെല്ലാം പോട്ടെ. അപ്പോഴേ, ഞാൻ ക
"
അവൾ രണ്ടു കൈകൊണ്ടും മുഖം മറച്ചു കാൽമുട്ടു
കൾക്കിടയിൽ ഒളിപ്പിച്ച് അല്പം ദൂരത്തേയ്ക്കു മാറിയി
രുന്നു.
ഏതാനും നിമിഷങ്ങൾ നിശ്ശബ്ദമായിക്കഴിഞ്ഞു.
“എന്താണ് പറയാമെന്നു പറഞ്ഞതും?
എന്താണ് പറയാമെന്നു പറഞ്ഞതും രവി അ
വളുടെ അരികിലേയ്ക്കു നീങ്ങി ചുമലിൽ
ണ്ടു ചോദിച്ചു.
കൈവെച്ചുകൊ
തലക്കുടുക്ക_പരിഭവസരത്തിൽ ഇങ്ങനെ ജല്പി
ച്ചുകൊണ്ട് അവൾ രവിയുടെ കൈ തട്ടിനീക്കി. അപ്പോ
ഴത്തെ പരിതസ്ഥിതിയിൽ, എന്തോ രവിക്കതു തീരെ ര
സിച്ചില്ല. അയാൾ ഒഴിഞ്ഞുമാറി അല്പം ദൂരെ തലകുനി
42<noinclude></noinclude>
4llfp3noasyejpn9xtt0j77eyua3ltq
താൾ:Thudikkunna Thalukal.pdf/67
106
82356
241982
2026-06-19T03:43:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '67 ചിലർ ആതു കപോലും ചെയ്തു. എന്റെ അഭിമാന (0) പക്ഷെ എന്തുചെയ്യാനാണു്? ത്തിനു വലിയ ക്ഷതം തട്ടി. പകൽ പിറ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. ഒരു പതിനൊന്നു മണിയായിക്കാണും. വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241982
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>67
ചിലർ ആതു കപോലും ചെയ്തു. എന്റെ അഭിമാന
(0) പക്ഷെ എന്തുചെയ്യാനാണു്?
ത്തിനു വലിയ ക്ഷതം തട്ടി.
പകൽ
പിറ ദിവസം ഒരു ഞായറാഴ്ചയായിരുന്നു.
ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖ
ത്തിന്റെ ഇന്ന് ആ പൂമുഖം പൊളിച്ചു കളഞ്ഞു എൻറ
ഭവനം ഞാൻ പരിഷ്കരിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തു
തെക്കെ മുററത്തേയ്ക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയിൽ
വിദൂരമായ ആകാശത്തേയും അതിൽ സ്വച്ഛന്ദം വിഹരിക്കു
വെള്ളിമേഘങ്ങളേയും ഇളങ്കാറ്റിൽ ഇല ഇളകിക്കൊ
ണ്ടിരിക്കുന്ന പച്ച മരപ്പടർപ്പുകളേയും അലക്ഷ്യമായും അല
സമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി
ഇരിക്കുമ്പോൾ പെട്ടെന്നു എന്റെ ഹൃദയാന്തരാളത്തിൽ
അജ്ഞാതമായ ഒരു വൈദ്യുതപ്രവാഹമുണ്ടായി.
നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണ
മെന്നും ഒരു തോന്നൽ, അതിനു മുൻപൊരിക്കലും, മധുര
മായി പദ്യങ്ങൾ (കഥനം) ചൊല്ലുമെന്നല്ലാതെ,
പദ്യം സ്വന്തമായി എഴുതണമെന്നും എനിക്കു തോന്നി
യിട്ടില്ല. ഉടൻ തന്നെ ഒരു കടലാസ്സും പെൻസിലും
ഞാൻ എഴുതാൻ തുടങ്ങി. ഞാൻ എന്തൊ
ഒരൊന്നര മണിക്കൂർ അങ്ങനെ എഴുതി
ക്കാണും. തലേന്നാൾ നടന്ന സംഭവപരമ്പരകളെല്ലാം പദ്യ
രൂപത്തിൽ അങ്ങനെ ജന്മമെടുത്തു. ഞാൻ വായിച്ചു നോക്കി.
ഞാൻ അതും കൊണ്ടു ഓടി. ഒരു
ക്കെയോ എഴുതി.
അവാച്യമായ ഒരാനന്ദം.
ഫാലാംഗ് അകലെ ഒരു ബ്രാഹ്മണകുടുംബം ഒരു ഹോട്ടൽ
നടത്തുന്നുണ്ട്. ഹോട്ടൽ ഉടമസ്ഥൻ മകൻ ശ്രീ. എൻ.
രാമയ്യർ എന്റെ സതീർത്ഥ്യനാണ്: സഖാവാണ്. ഒരു
ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരിച്ചു പാഞ്ഞുചെന്നു. സതീ
്യനെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയിൽ പോയി
എന്റെ പദ്യം മുഴുവൻ വായിച്ചു കേൾപ്പിച്ചു. ഒരു നൂറോ<noinclude></noinclude>
hcvmjdj40m64krzyplmcvhlwgxy0ebd
താൾ:Hannele (Changampuzha).pdf/69
106
82357
241983
2026-06-19T03:44:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241983
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
241984
241983
2026-06-19T03:44:51Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
241984
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:Hannele (Changampuzha).pdf/70
106
82358
241985
2026-06-19T03:45:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാമത്തെ അങ്കം' താൾ സൃഷ്ടിച്ചിരിക്കുന്നു
241985
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാമത്തെ അങ്കം<noinclude></noinclude>
ae9d176xcltdyoi56jwbnlmrpp7ubv5
താൾ:Thudikkunna Thalukal.pdf/68
106
82359
241986
2026-06-19T03:45:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 നൂറമ്പതോ വരികൾ കാണുമെന്നു തോന്നുന്നു. സുഹൃത്തു ആ പദ്യം വളരെ കേമമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറെറാരു കൂട്ടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241986
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>68
നൂറമ്പതോ വരികൾ കാണുമെന്നു തോന്നുന്നു.
സുഹൃത്തു
ആ പദ്യം വളരെ കേമമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറെറാരു
കൂട്ടുകാരൻ വിട്ടിൽ ചെന്നു. അയാളേയും അത് വായിച്ചു
കേൾപ്പിച്ചു. ''ഭേഷായിട്ടുണ്ട്'' മതി; ആനന്ദത്താൽ മതി
ഞാൻ ഓരോ കളിത്തോഴൻറയും ഭവനത്തിൽ
എന്റെ പദ്യവുമായി കയറിയിറങ്ങി. എല്ലാവരും നല്ല
അഭിപ്രായം പറകയാൽ ഞാൻ കൃതാർത്ഥനായി. ആ പദ്യ
മാകട്ടെ, അതിനുശേഷം അഞ്ചെട്ടു കൊല്ലക്കാലം തുടർച്ച
യായി എഴുതിയിട്ടുള്ള പരസഹസ്രം പദ്യങ്ങളിൽ ഒരൊറ
വരിയാകട്ടെ ഇന്നെന്റെ കൈവശമില്ല; ഭൂരിഭാഗവും എ
അങ്ങിനെ നശിച്ചുവെന്നു ഞാൻ
വഴിയെ വിവരിക്കാം. ആ ആദ്യത്തെ കവിതയിലെ നാലു
വരികൾ എനിക്കിന്നോർമ്മയുള്ളതു ഇവിടെ കുറിച്ചുകൊ
തൃക്കൺ പുര'മെന്നു പേരുള്ള ാരമ്പലം
ബാലകൃഷ്ണൻ തന്റെ വാസദേശം
“കുറിച്ചക്കാല'യാം വീടിന്റെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം.
അതി
ഇങ്ങിനെയാണു പ്രസ്തുത പദ്യം ആരംഭിക്കുന്നത്.
നെത്തുടന്നു അടുത്ത ദിവസങ്ങളിൽ ഏതാനും ശ്ലോകങ്ങൾ
എഴുതുകയുണ്ടായി.
'മാറളത്തിന്റെ കിഴക്കുഭാഗ
ത്തൊരാലു നിൽപ്പുണ്ട തിനപ്പുറത്തു
U
ഈ വരികൾ മറേറതോ അജ്ഞാതകവിയുടേതാണ
ന്നു ചിലർ എന്നോടു പറയുകയുണ്ടായി. അതു മുൻപാ
ം ചൊല്ലിക്കേട്ടോ, പഠിച്ചോ, എന്റെ ഹൃദയത്തിൽ ലയി<noinclude></noinclude>
fqisu4zu3b2lfv5m4rlqtwuudhjodbm
താൾ:Hannele (Changampuzha).pdf/71
106
82360
241987
2026-06-19T03:45:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു
241987
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude>
fqw8ehfk68b04sipi41r3uwamtl9bnw
താൾ:Thudikkunna Thalukal.pdf/69
106
82361
241988
2026-06-19T03:45:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '69 കിടന്നതാകാം. പക്ഷെ അപഹരണമല്ല. അന്നു അപ ഹരണബോധം തന്നെയില്ലല്ലൊ. വിശാലമായുള്ള കളിസ്ഥലങ്ങൾ നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം അതിനടുത്തുള്ള കുളത്തിനല്ലോ 'മാങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241988
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>69
കിടന്നതാകാം. പക്ഷെ അപഹരണമല്ല. അന്നു അപ
ഹരണബോധം തന്നെയില്ലല്ലൊ.
വിശാലമായുള്ള കളിസ്ഥലങ്ങൾ
നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം
അതിനടുത്തുള്ള കുളത്തിനല്ലോ
'മാങ്കുളം' എന്നിക്ക് സുപ്രസിദ്ധം
ഗോസായിമാർ തന്നുടെ ചാവടിക്കും
'കോശേരി' എന്നുള്ളാരു മാളികയും
ണിച്ചൊന്നതായുള്ള കളിസ്ഥലങ്ങൾ
* അറിയാം കട്ടൻറടുത്തുതന്നെ
പൂക്കോട്ടു വാഴുന്നൊരു 'വിക്രമൻ' 'ഹാ'
പാത്താച്ചിയാം രാമനുമുണ്ടലു
'ശോക്രാ'യുമാ 'ഭാര' 'രമ്പി'യും ഹാ
ആലിൻ താരവിയാം തിരുപ്പാ
ടെന്നുള്ള താം കൂട്ടരുമൊത്തുകൂടി
മുറയ്ക്കു മാസം കളിച്ചിടുമ്പോ
ഉറക്കമുണരുക വേണ്ട ചൊല്ലാം.
ഇങ്ങനെ മലവെള്ളം പോലെ ഒഴുകിപ്പരക്കുന്ന അസംഖ്യം
ശ്ലോകങ്ങളും ദ്രാവിഡപദ്യങ്ങളും അക്കാലത്തു ഞാൻ എഴു
തിത്തള്ളിയിട്ടുണ്ടു്. മേൽ പ്രസ്താവിച്ച പദ്യത്തിനു ഒരു
ലഘുവ്യാഖ്യാനം വേണ്ടിയിരിക്കുന്നു. എന്റെ ഭവനത്തിനു
മുമ്പിൽ വളരെ വിസ്താരമുള്ള ഒരു കുളമുണ്ട്.
കിഴക്കു ഭാഗത്തും
*
അതിൻറ
തെക്കുകിഴക്കേ മൂലയിലുമുള്ള മണൽപ്പര
രക്തപുഷ്പങ്ങളിലെ മാവിൻ ചുവട്ടിൽ' എന്ന കവിത നോക്കുക.<noinclude></noinclude>
24vwk29ztif837wr0pf32h423s6l5ux
താൾ:Hannele (Changampuzha).pdf/22
106
82362
241989
2026-06-19T03:45:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ഹെറയും പുറകെ ഹാൻ തള്ളിക്കയറി വന്നു, അവള ടെ കയ്യിൽ നിന്നും ഉരക്കോൽ കൈക്കലാക്കാൻ ശ്രമിക്കുന്നു. അവൾ അതു മുറിയുടെ നടുവിലേക്ക് വലിച്ചെറിയുന്നു പേടിച്ചരണ്ടു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
241989
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(ഹെറയും പുറകെ ഹാൻ
തള്ളിക്കയറി വന്നു, അവള
ടെ കയ്യിൽ നിന്നും ഉരക്കോൽ കൈക്കലാക്കാൻ ശ്രമിക്കുന്നു.
അവൾ അതു മുറിയുടെ നടുവിലേക്ക് വലിച്ചെറിയുന്നു
പേടിച്ചരണ്ടു കിടന്നു വിളികൂട്ടുന്നു
അച്ഛൻ വരുന്നുണ്ട്, അച്ഛൻ വരുന്നുണ്ട്
അവൾ പകുതി എഴുനേല്ലുന്നു. അവളുടെ വിളറിയ അ
സ്വസ്ഥത നിഴലിച്ചു, ഒട്ടിച്ചുളിഞ്ഞ മുഖത്ത്, അലമാ
വിഷാദഭാവത്തോടുകൂടി അവൾ മുന്നോട്ടു ചായുകയും,
ബ്ദം പുറപ്പെടുന്ന സ്ഥലത്തിനു നേക്ക് തുറിച്ചുനോക്കുകയും
ചെയ്യുന്നു. ഹൊ ഹാൻ കയുടെ കയ്യിൽനിന്ന് ഉപായ
ത്തിൽ കുതറി മാറി. പിൻവശത്തുള്ള മുറിയിലേയ്ക്ക് ഓടി
പോകുന്നു. ഹാൻ മരക്കോൽ എടുക്കാനായി തിരിയുന്നു
(അത്ഭുതവിഷനായി)
ഞാനിതിന്റെ സാദ് ഇപ്പം നിന്നെ അറിയിച്ചേക്കാ
ടീ, നാറിത്തേവിടിച്ചി
ഒന്നും സാരമില്ല, മോളെ, ഒക്കെ ശരിയായി
താനെന്താണവിടെച്ചെന്നത്
എന്താ ഞാൻ ഇവിടെയ
പിൻഭാഗത്തും വാതിൽക്കൽ അവളുടെ തല കാണിച്ചു
കൊണ്ടു
15<noinclude></noinclude>
0ge7qscjhc1uyvec5xhwjj3m7g8ky7o
താൾ:Hannele (Changampuzha).pdf/3
106
82363
241990
2026-06-19T03:46:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങമ്പുഴയുടെ കൃതികൾ രമണൻ സ്പന്ദിക്കുന്ന അസ്ഥിമാടം അപരാധികൾ രക്തപുഷ്പങ്ങൾ 1 8 0 200 200 1 0 0 100 18 0 1 4 0 140 വല മോഹിനി സഹമന്തചന്ദ്രിക യവനിക നിർവൃതി ദേവയാനി 100 0 8 0 0 8 0 080 1 8 0 180 080 080 080 0 8...' താൾ സൃഷ്ടിച്ചിരിക്കുന്നു
241990
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
രമണൻ
സ്പന്ദിക്കുന്ന അസ്ഥിമാടം
അപരാധികൾ
രക്തപുഷ്പങ്ങൾ
1 8 0
200
200
1 0 0
100
18 0
1 4 0
140
വല
മോഹിനി
സഹമന്തചന്ദ്രിക
യവനിക
നിർവൃതി
ദേവയാനി
100
0
8 0
0 8 0
080
1 8 0
180
080
080
080
0
8 0
കല്ലോലമാല
നിലവാണമണ്ഡലം
അസ്ഥിയുടെ പൂക്കൾ
പാടുന്ന പിശാച്
ദിവ്യഗീതം
1 0 0
1 4 0
100
0 12 0
0 12 0-
200
1 8 0<noinclude></noinclude>
476nnr1oa01djhy267u2u64qks9tmxd
താൾ:Kalithozhi (Changampuzha).pdf/52
106
82364
241991
2026-06-19T03:46:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മിണ്ടാതിരുന്നു. അയാളുടെ ഹൃദയം കോപം കൊണ്ടു ജ്വലിക്കുകയാണ്. “അല്ലാ, എന്നോടു പിണക്കമാണോ? ഇത്ര പെട്ടെ ആ മുഷിഞ്ഞോ?'' അവൾ കുണുങ്ങിക്കുണുങ്ങി അടുത്തു വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241991
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മിണ്ടാതിരുന്നു. അയാളുടെ ഹൃദയം കോപം കൊണ്ടു
ജ്വലിക്കുകയാണ്.
“അല്ലാ, എന്നോടു പിണക്കമാണോ? ഇത്ര പെട്ടെ
ആ മുഷിഞ്ഞോ?'' അവൾ കുണുങ്ങിക്കുണുങ്ങി അടുത്തു
വന്നു അവളുടെ മൃദുലകരങ്ങൾ രവിയുടെ കഴുത്തിൽ കോ
റിട്ടുകൊണ്ടു മ്ലാനമായ അയാളുടെ മുഖത്തു സ്നേഹപൂ
ം ഒന്നു ചുംബിച്ചു.
രവിയുടെ മുഖം നിശ്ശേഷം വിളർത്തിരിക്കയാണ
ന്നും അവൾക്കു മനസ്സിലായി.
എന്താണിന്നു മുഖത്തു വല്ലാത്ത ഒരു ക്ഷീണം ?
അവൾ അനുഭാവപൂർവം ചോദിച്ചു.
കാ, ഒന്നുമില്ല'' അലസമായ മട്ടിൽ രവി മറുപ
ടി പറഞ്ഞു.
1
“അതല്ല. എന്നോടു സത്യം പറയൂ. എന്താണി
ന്നിങ്ങനെ പതിവില്ലാത്തവിധം ഒരു വിഷാദഭാവം?
“എനിക്കൊരു വിഷാദവുമില്ല.''
ഞാൻ സമ്മതിക്കില്ല, അതു പറഞ്ഞാൽ.
ഖം വിളിച്ചുപറയുന്നുണ്ടല്ലോ. എന്താണിന്നിങ്ങനെ പ
യൂ. എന്നോടു പറയൂ. ഞാൻ സ്നേഹം കൊണ്ടു ചോദി
ക്കുന്നതല്ലേ?''
കോപം
സ്നേഹം! അതുമാത്രം നീ പറയാതെ!''
കൊണ്ടു വിറയ്ക്കുന്ന രവി അല്പം ഉച്ചത്തിൽ ഗജ്ജിച്ചു.
സ്നേഹം! പെട്ടെന്നു പറയാവുന്ന രണ്ടക്ഷരം! നിന്റെ വ
ം അതു കണികണ്ടിട്ടുണ്ടോ? സ്നേഹം പോലും, സ്നേഹം!
അമ്മിണി നടുങ്ങിപ്പോയി.
രവിയുടെ ഭാവഭേദം
43
Digitized By Kerala Sahitya Akademi<noinclude></noinclude>
9v52nm37wkn94gmqenhlu7i8mayvner
താൾ:Thudikkunna Thalukal.pdf/70
106
82365
241992
2026-06-19T03:46:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'H 70 പ്പിലാണ് നിത്യവും ഞങ്ങൾ കളിക്കാൻ കൂടുക പതിവ്. 'മാങ്കുളം' എന്നാണ് കുളത്തിന്റെ പേർ. ' വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു ഹാൾ' ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ആരും താമസമില...' താൾ സൃഷ്ടിച്ചിരിക്കുന്നു
241992
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>H
70
പ്പിലാണ് നിത്യവും ഞങ്ങൾ കളിക്കാൻ കൂടുക പതിവ്.
'മാങ്കുളം' എന്നാണ് കുളത്തിന്റെ പേർ.
'
വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു ഹാൾ' ഇപ്പോഴും സ്ഥിതി
ചെയ്യുന്നു. ആരും താമസമില്ല. * പണ്ടു കാലങ്ങളിൽ
ഭിക്ഷാംദേഹികളായി ഇടപ്പള്ളിയിൽ വന്നെത്തുന്ന ഗോസാ
യിമാർ കൊട്ടാരത്തിൽ നിന്നും അരി, നെയ്യ്, കറിക്കോപ്പു
കൾ മുതലായവ സൗജന്യമായി കൊടുക്കുക പതിവുണ്ട്.
അവർ താമസിക്കുവാനായി ഇടപ്പള്ളി രാജാവ് നിമ്മിച്ചി
ട്ടുള്ളതാണ് പ്രസ്തുത ഹാൾ. 'ഗോസായിക്കാവടി' എന്നാ
അതിനെ വിളിച്ചുവരുന്നത്. 'കോശേരിമാളിക, സമസ്ത
കേരള സാഹിത്യപരിഷത്തിന്റെ ജനയിതാവും പണ്ഡിതാ
ഗ്രേസരനുമായിരുന്ന മഹാമഹിമശ്രീ ഇടപ്പള്ളി : കൃഷ്ണ
രാജാ തിരുമനസ്സുകൊണ്ട് താമസിക്കുന്ന ഒരു മനോഹര
ഹസ്യമാണ്. എന്റെ കൗമാരകാലം ആ ഹ്യാന്തര
ത്തിലെ നിറം പിടിച്ച സൗജന്യധാരയിൽ കോൾമയിർക്കൊ
ണ്ടിരുന്നു. അതിനെക്കുറിച്ചു വഴിയേ പ്രസ്താവിച്ചുകൊള്ളാം.
'കോശേരിമാളിക' എന്നു നാട്ടിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള
പ്രസ്തുത ഹമ്മ്യത്തിനു പിൽക്കാലങ്ങളിൽ, കൃഷ്ണരാജാ തിരു
മനസ്സിലേയ്ക്കു മൂപ്പു കിട്ടിയതിനോടുകൂടി, പരിഷ്ക്കാരം പോരാ
ഞ്ഞിട്ടായിരിക്കാം, 'കേസരി പാലസ്, എന്ന നവീനനാമ
ധേയം സ്വീകരിക്കേണ്ടിവന്നു. സംസ്കൃതത്തിലും ഇംഗ്ലീഷി
ലും ഉള്ള ഓരോ പദം അങ്ങനെ കൂട്ടിച്ചേർത്തിട്ടുള്ള ആ ഭവന
നാമധേയത്തിൻറ വൈലക്ഷണ്യം ശ്രവണമാത്രയിൽത്ത
ന്നെ അനുഭവപ്പെടുന്നതാണല്ലൊ. പുതിയ പരിഷ്കാരത്തി
കലാബോധം കൊച്ചമ്മുവിൻറെ വീട്ട് മാങ്കുള
ത്തിന്റെ തെക്കു വശത്താണ്. 'കുഞ്ഞിയാം കുട്ടൻ കുഞ്ഞി
ൻ
ഇപ്പോൾ പ്രവൃത്തിക്കച്ചേരിയും സഹകരണസംഘവും ഈ കെട്ടി
ടത്തിലാണ്.
അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല.<noinclude></noinclude>
5ag1hyhh10lin1qiasi5z9lw0e7d59r
താൾ:Kalithozhi (Changampuzha).pdf/53
106
82366
241993
2026-06-19T03:46:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അപ്രതീക്ഷിതമായ അയാളുടെ ഭർത്സനം! ഒരു വജ്രപാ തംപോലെ അതവളുടെ ഹൃദയത്തിൽ പതിച്ചു. നേരത്തേയ്ക്ക് അവൾ ഒരു ശിലാപ്രതിമപോലെ നിശ്ചല യായി നിലകൊണ്ടു. ശബ്ദിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
241993
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അപ്രതീക്ഷിതമായ അയാളുടെ ഭർത്സനം! ഒരു വജ്രപാ
തംപോലെ അതവളുടെ ഹൃദയത്തിൽ പതിച്ചു.
നേരത്തേയ്ക്ക് അവൾ ഒരു ശിലാപ്രതിമപോലെ നിശ്ചല
യായി നിലകൊണ്ടു. ശബ്ദിക്കാൻ അവൾക്കു കഴിഞ്ഞി
ല്ല. അവളുടെ ശരീരം വിയർത്തു. ഭയചകിതയായ അ
വൾ രവിയോടു ചേർന്നിരുന്നു, കൈപ്പടമുയർത്തി രവിയു
ടെ വായ പൊത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:
“അയ്യോ! ഇങ്ങനെ ഒച്ചയുണ്ടാക്കിയാലോ! അച്ഛനെ
ഞാനും ഉണയ്ക്കും. അല്പം പതുക്കെ പറയണം!
രവീന്ദ്രൻ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ടു വീണ്ടും
അമറി
എന്നെത്തൊടാതെ മാറിനില്, ശവമേ!''
അമ്മിണിയുടെ മുഖം വിളറിപ്പോയി. അവൾക്ക
സഹ്യമായിരുന്നു ആകസ്മികമായ ഈ രൂപാന്തരം.
ഇന്നെന്താണിങ്ങനെ! ഇതിൽ കീഴിലില്ലാത്തപോ
ലെ ഒരു പെരുമാറ്റം? എനിക്കിതിന്റെ അർത്ഥം മനസ്സി
ലാകുന്നില്ല.'' നിസ്സഹായഭാവത്തിൽ
അവൾ പ്രസ്താ
വിച്ചു.
മിണ്ടാതിരി അമ്മിണി. ഞാൻ നിന്നെ നല്ലപോ
ലറിയും.
“അതുകൊണ്ടാണല്ലോ എനിക്കത്ഭുതം. ഞാൻ എ
ന്തു തെറ്റു ചെയ്തു?''
“അയ്യോ, പാവം! പച്ചവെള്ളം കടിച്ചു ചവയ്ക്കുന്ന
പൂച്ച! അറിയുമെടീ, നിന്റെ വഗ്ഗത്തിന്റെ നാട്യവും മ
മെല്ലാം എനിക്കു നന്നായറിയാം. ഇനിയെങ്കിലും നീ
44<noinclude></noinclude>
itx2bclk8sxrd81sk9ehgx3u5slz65r
താൾ:Hannele (Changampuzha).pdf/4
106
82367
241994
2026-06-19T03:46:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്രീതിലകം നവഭാവന മദിരോത്സവം സ്വരരാഗസുധ ഉദ്യാനലക്ഷ്മി മണിവീണ മാനസരി 0 12 0 100 0 8 0 100 2 0 0 200 1 2 0 0 12 0 0 6 0 090 0 15 0 1 0 0 1 4 0 തളിർത്താത്തുകൾ അമൃതവീചി സാഹിത്യചിന്തകൾ (പ്രസംഗം കരടി വിവാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241994
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശ്രീതിലകം
നവഭാവന
മദിരോത്സവം
സ്വരരാഗസുധ
ഉദ്യാനലക്ഷ്മി
മണിവീണ
മാനസരി
0 12 0
100
0 8 0
100
2 0 0
200
1 2 0
0 12 0
0 6 0
090
0 15 0
1 0 0
1 4 0
തളിർത്താത്തുകൾ
അമൃതവീചി
സാഹിത്യചിന്തകൾ (പ്രസംഗം
കരടി
വിവാഹാലോചന
പെല്ലാം മെലിസാന്ദയും
മാനസാന്തരം
കളിത്തോഴി
പ്രതികാര
കഥാരത്നമാലിക
(നോവൽ)
ഇടപ്പള്ളി രാഘവൻപിള്ളയുടെ എല്ലാ കൃതികളും കൂടി
(2000)
ഒരു വാളത്തിൽ
0 12 0
1 0 0
080
0 8 0
080
1 8 0
1 8 0
28 0
280
1 2 0
500<noinclude></noinclude>
s6acrs1f16kbd2xcmvmz6hf4fhtbex3
താൾ:Thudikkunna Thalukal.pdf/71
106
82368
241995
2026-06-19T03:46:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '71 കുട്ടന! കൃഷ്ണരാജ് തിരുമനസ്സിലെ രണ്ടാമത്തെ പുത്രൻ ശ്രീ. പി. കെ. കൃഷ്ണൻകുട്ടിമേനവൻ ബി. എ. ബി. എൽ. പൂക്കോട്ടു വാഴുന്ന വിക്രമൻ-കോശരി മാളികയ്ക്കു തൊട്ടു തെക്കു ഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241995
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>71
കുട്ടന! കൃഷ്ണരാജ് തിരുമനസ്സിലെ രണ്ടാമത്തെ പുത്രൻ
ശ്രീ. പി. കെ. കൃഷ്ണൻകുട്ടിമേനവൻ ബി. എ. ബി. എൽ.
പൂക്കോട്ടു വാഴുന്ന വിക്രമൻ-കോശരി മാളികയ്ക്കു തൊട്ടു
തെക്കു ഭാഗത്തും പൂക്കോട്ടുമഠം എന്ന ഒരഭിജാത ക്ഷത്രിയകുടും
അവിടത്തെ ഒരംഗമാണ് വിക്രമൻ എന്നുകൂടി
പേരുള്ള ശ്രീ. സി. ആർ. കേരളവൻ തിരുമുൽപ്പാടു് എം.
എ. അദ്ദേഹം ഒരു തികഞ്ഞ സഹൃദയനും, അഗാധബുദ്ധി
മാനും. സന്നമാണെന്നു സന്തോഷപൂർവ്വം ഇവിടെ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹം മംഗലാ
പുരം സെൻറ് അലോഷ്യസ് ക്രിസ്ത്യൻ കോളേജിലെ
ഇംഗ്ലീഷ് റാണ്. 'പാത്താച്ചിരാമൻ ഒരു സാധു
ബാലന അവൻ കോശേരിമാളികയിലെ ഒരു ഭൃത്യനും
ഞ തങ്ങളുടെ എല്ലാം ഒരു കളിപ്പാട്ടം.
കണ്ടാൽ ഒരു വലിയ പന്നിക്കുഞ്ഞാണെന്നു
തോന്നും. എന്റെ ആദ്യത്തെ കവിതയ്ക്കു കാരണക്കാരനായ
പയ്യപ്പിള്ളിൽ ശങ്കരപ്പിള്ളയുടെ പിതാവിന്റെ ഭാഗിനേയ
നാണ് പാത്താച്ചിരാമൻ പാവം ഞങ്ങൾ അവനെ എത്ര
ഉപദ്രവിച്ചിട്ടുണ്ടു്. ഞാൻ അവനെ കണ്ടിട്ട് ഇപ്പോൾ ചു
രുങ്ങിയതും പതിനാറു കൊല്ലമായിക്കാണും. അവനെ ഒരു
നോക്കൊന്നു കാണുവാൻ ഞാൻ അത്യന്തം ആശിക്കുന്നു.
ഒരു മരമണ്ടനുമാണ്.
അന്നവന
അവനെക്കുറിച്ചു ആക്കും ഒരറിവുമില്ല. അവൻ
ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിഞ്ഞുകൂടാ.
പാത്താച്ചിരാമൻ 'ഉവേല' ഞങ്ങളുടെ സംഘ
ത്തിലെ ഒരു കൊച്ചു ഹിറ്റായിരുന്നു. മഹാസാഹസി
കൻ. വീരപരാക്രമി. അവനെക്കുറിച്ചു മറ്റു ഭാഗങ്ങളിൽ
പ്രസ്താവിക്കുന്നതാണ്. ശോക്രാ-ടാറ്റാ ഓയിൽ മിൽസി
ഒരു മിസ്റ്റായി ശ്രീ. കെ. രാമൻ തിരുപ്പാട്ട
ബി. എ. ആലിൻ തറയ്ക്കാ രവി ഞങ്ങളുടെ സംഘത്തിലെ
ഏററവും ബുദ്ധിശാലിയാണദ്ദേഹം. അന്തരിച്ചുപോയ<noinclude></noinclude>
4luwpt2hry19qg4g3vy9z2140tcc8wt
താൾ:Kalithozhi (Changampuzha).pdf/54
106
82369
241996
2026-06-19T03:46:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ന്നെയിട്ടു കുരങ്ങുകളിപ്പിക്കാതെ.'' പുച്ഛഭാവത്തിൽ ര ന്ദ്രൻ പറഞ്ഞു. രവി ഇങ്ങനെ മനസ്സിലെന്തോ വെച്ചുകൊണ്ടു സംസാ രിച്ചാൽ ഞാൻ എന്തു സമാധാനം പറയാനാണ്? എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241996
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ന്നെയിട്ടു കുരങ്ങുകളിപ്പിക്കാതെ.'' പുച്ഛഭാവത്തിൽ ര
ന്ദ്രൻ പറഞ്ഞു.
രവി
ഇങ്ങനെ മനസ്സിലെന്തോ വെച്ചുകൊണ്ടു സംസാ
രിച്ചാൽ ഞാൻ എന്തു സമാധാനം പറയാനാണ്? എന്താ
് കാമെന്നു പറയൂ. എനിക്കൊന്നും മനസ്സിലാകുന്നി
ല്ല.'' ദയനീയമായ രീതിയിൽ അവൾ ആവർത്തിച്ചു.
നിനക്കു മനസ്സിലാകുന്നില്ല. മനസ്സിലാവുകയുമില്ല.
കഷ്ടം! അമ്മിണീ, നീയെന്നെ മനഃപൂർവ്വം വഞ്ചിക്കയായി
രുന്നില്ലേ?
അയാളുടെ ചോദ്യം അവളെ കിടുകിടുപ്പിച്ചു.
ഞാൻ രവിയെ വഞ്ചിക്കയോ? എന്തു ഭ്രാന്താണി
ഭ്രാന്തും! അതേ. സ്നേഹിക്കുന്നവരെ ഭ്രാന്തു പിടിപ്പി
ച്ചു രസിക്കുന്ന വർഗ്ഗമാണു് നീ............ കഴിഞ്ഞ ആഴ്ചയിൽ
ഒരു രാത്രി ആ ശിവശങ്കരപ്പിള്ള ഇവിടെ വന്നിട്ടുണ്ടായി
രുന്നോ?''
അവളുടെ മുഖത്ത് ഒരു കരിമുകിൽ നിഴലിച്ചു. അ
സകാരം അതിനെ ആവരണം ചെയ്തെങ്കിലും അതു താൻ
കാണുന്നുണ്ടെന്നു രവിക്കു തോന്നി.
ഏതു ശിവശങ്കരപ്പിള്ള' ഒന്നുമറിയാത്ത മട്ടിൽ
അമ്മിണി ചോദിച്ചു.
ഹോ, പാവം! ഇപ്പോൾ ആകാശത്തിൽ നിന്നട
വീണതേയുള്ളൂ........ആ പള്ളിക്കൂടം വല്യായ്........
ഇല്ലാ, അയാൾ ഇവിടെ വന്നിരുന്നില്ല.'' അവൾ
തീർത്തു പറഞ്ഞു.
45<noinclude></noinclude>
nu483ono49a5m5nh0s44yld3972952p
താൾ:Hannele (Changampuzha).pdf/5
106
82370
241997
2026-06-19T03:46:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹനേലെ ജർമ്മൻ സാഹിത്യത്തിലെ ഒരു സ്വപ്നാത്മക നാടകീയ കാവ്യം പാത്രങ്ങൾ ഉത്തര ഭാഗങ്ങളിൽ അപരിചിതൻ ഒരു പള്ളിക്കൂടത്തിലെ അദ്ധ്യാപകൻ സിസ്റ്റർ മാതാ ഒരു ക്രൈസ്തവസഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241997
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ
ജർമ്മൻ സാഹിത്യത്തിലെ ഒരു സ്വപ്നാത്മക നാടകീയ കാവ്യം
പാത്രങ്ങൾ
ഉത്തര ഭാഗങ്ങളിൽ അപരിചിതൻ
ഒരു പള്ളിക്കൂടത്തിലെ അദ്ധ്യാപകൻ
സിസ്റ്റർ മാതാ ഒരു ക്രൈസ്തവസഭാസേവിനി.
തുൾപ്പെ
സീഡെൽ ഒരു മരംവെട്ടുകാരൻ,
പിച്ചക്കാരുടെ ഒരു താവളത്തിലെ
(ധർമ്മശാല) അന്തേവാസികൾ
ബർഗർ
ഒരു ന്യായാധിപതി (മജിസ്ട്രേട്ട്)
പിഡ് ഒരു പോലീസുദ്യോഗസ്ഥൻ,
ഡോകടർ വാർ
ഹലെ ജ്വരവിശ്ലഥബോധയായി കിടക്കുന്ന അ
വസരത്തിൽ അവതരിപ്പിച്ചിട്ടുള്ള ഛായാരൂപങ്ങൾ:
നയുടെ പിതാവെന്ന് ഊഹിക്കപ്പെടുന്ന മാറ്റൺ ഒരു കല്ലാശാരി
ഹയുടെ മരിച്ചുപോയ മാതാവിന്റെ രൂപം,
ഇരുണ്ട വണ്ണമുള്ള ഒരു വലിയ ദേവത
ജ്യോതിർമ്മയികളായ മൂന്നു ദേവതമാർ,
ക്രൈസ്തവസഭാസേവിനിയായ കന്യക,
അപരിചിതൻ
ഗോട്ട്വാൾഡിന്റെ ശിഷ്യന്മാർ,
ഹാൻ കെയും മറ പിച്ചക്കാരും,
ഗ്രാമത്തിലെ ഒരു ഡോകടർ.
ശുഭ്രവസ്ത്രധാരികളായ ദേവതകൾ
വലുതും, ചെറുതും,<noinclude></noinclude>
8a9k8txbct8cqgb6e4xxlawm6daimwx
താൾ:Hannele (Changampuzha).pdf/72
106
82371
241998
2026-06-19T03:47:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ദേവതകളുടെ ആവിർഭാവത്തിനു മുൻപ് എങ്ങനെയായിരു നാലോ അതുപോലെതന്നെയാണ് രംഗം ക്രൈസ്തവസഭാസ്വിനി (സിസ്റ്റർ മാതാ ഹയുടെ കിടക്കയ്ക്കരികെ ഇരിക്കുന്നു. അവർ വീണ്ടും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241998
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(ദേവതകളുടെ ആവിർഭാവത്തിനു മുൻപ് എങ്ങനെയായിരു
നാലോ അതുപോലെതന്നെയാണ് രംഗം
ക്രൈസ്തവസഭാസ്വിനി (സിസ്റ്റർ മാതാ ഹയുടെ
കിടക്കയ്ക്കരികെ ഇരിക്കുന്നു. അവർ വീണ്ടും മെഴുകുതിരിക
ത്തുകയും ലെ ഉണരുകയും ചെയ്യുന്നു. അവളുടെ ഹൃദ
യത്തിലുള്ള ആനാപാരം അവളുടെ മുഖഭാവത്തിൽ ഇ
പ്പോഴും പ്രത്യക്ഷപ്പെട്ടു കാണുന്നുണ്ടു്. സിസ്റ്റർ മാർത്താ
അവൾക്കു മനസ്സിലാകുന്ന ഉടനെ അവൾ ആഹ്ളാദപൂ
മായ സംഭാഷണത്തിനൊരുമ്പെടുന്ന
സിസ്റ്റർ സിസ്റ്റർ മാ! നിങ്ങൾക്കറിയാമോ ആ
രാണിവിടെ വന്നിരുന്നതെന്ന്? ദേവതകൾ! ദേവതകൾ,
സിസ്റ്റർ!
സിസ്റ്റർ മാതാ
ആങ്ഹാ! നീ വീണ്ടും ഉണർന്നു കിടപ്പാണല്ലൊ.
അതെ, അതെ. ഒന്നോർത്തുനോക്കൂ.
ദേവതകൾ! ദേവതകൾ! യഥാതത്തിൽ സ്വ
ത്തിൽ നിന്നുള്ള ദേവതകൾ, കേട്ടോ, സിസ്റ്റർ മാ
ലിയ വലിയ ചിറകുകളോടുകൂടിയ ദേവതകൾ!
65<noinclude></noinclude>
rf89uyackbvjiin1g2tk0u99k1jkelq
താൾ:Thudikkunna Thalukal.pdf/72
106
82372
241999
2026-06-19T03:47:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 പ്രസ്തുത രാജപത്നിയുടെ സോദരീപുത്രനാണു രവി. ആർ. രവിവർമ്മൻ തിരുമുൽപ്പാട്ട് ബി. എസ്സ് സി (ആണേ ഴ്സ്) അദ്ദേഹം ഇൻഡ്യാഗവണ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ ഇംഗ്ലണ്ടിൽ പോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
241999
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>72
പ്രസ്തുത രാജപത്നിയുടെ സോദരീപുത്രനാണു രവി.
ആർ. രവിവർമ്മൻ തിരുമുൽപ്പാട്ട് ബി. എസ്സ് സി (ആണേ
ഴ്സ്) അദ്ദേഹം ഇൻഡ്യാഗവണ്മെന്റിന്റെ ആഭിമുഖ്യ
ത്തിൽ ഇംഗ്ലണ്ടിൽ പോയി ഉന്നതവിദ്യാഭ്യാസം കഴിച്ചു
അടുത്ത കാലത്ത് ഇൻഡ്യയിൽ മടങ്ങിയെത്തി, വിമാന
വകുപ്പിൽ ആണെന്നു തോന്നുന്നു, ഒരു വലിയ ഉദ്യോഗ
ത്തിൽ പ്രവേശിച്ചിരിക്കുകയാണ്. എന്റെ ചെറുപ്പകാല
-
ത്തെ ഏററവും അടുത്ത ഒരു സ്നേഹിതനാണദ്ദേഹം. പക്ഷെ
ഇന്നദ്ദേഹത്തിനു അല്പം ഒരു തലതിരിഞ്ഞ മട്ടുണ്ടു്. വലിയ
ഉദ്യോഗത്തിലെത്തിയപ്പോൾ, ആ ഭാഗ്യം സിദ്ധിക്കാത്ത
എന്നെപ്പോലുള്ള ഏഴകളെ അദ്ദേഹം അല്പം ഒരജ്ഞാ
ഭാവത്തിലേ വീക്ഷിക്കാറുള്ളു. എവിടെയെങ്കിലും വച്ചു ക
ണ്ടാൽ ഒരു പച്ചച്ചിരിയോടെ ഒന്നോ രണ്ടോ വാക്കു സംസാ
രിക്കുമെന്നുമാത്രം പക്ഷെ ആ ബാല്യസൗഹൃദ സ്മൃതിയു
ടെ ഒരു വിളറിയ രശ്മി അദ്ദേഹത്തിന്റെ ഹൃദയത്തിലും അ
വശേഷിച്ചിട്ടുണ്ടായിരിക്കാം. ഏതായാലും ഞാൻ അദ്ദേഹ
വുമായുള്ള സംഭാഷണം ദീർഘിപ്പിക്കാറില്ലെന്നു മാത്രമല്ല,
എന്നോടു കാണിക്കുന്ന തണ്ടിൽ പതിന്മടങ്ങു അങ്ങോട്ടു കാ
ണിച്ചുകൊണ്ട് ഞാനും ഒന്നോ രണ്ടോ വാക്കുച്ചരിക്കാറുള്ളു.
കഷ്ടം, ഞാനിന്നെന്നെ പഴിക്കുന്നു. ഞാൻ എന്തിനാ
കാണിച്ചു. അദ്ദേഹം എന്റെ ഉത്തമ സുഹൃത്തല്ലേ? അത
എന്തൊക്കെ പുറമേ ഭാവിച്ചാലും. എന്നെ സംബന്ധിച്ചിട
ത്തോളം, ഞാൻ ഒരു പദ്യത്തിൽ പറഞ്ഞിട്ടുള്ളതുപോലെ
മധുര
ബന്ധമിടാൻ
മമ ജമിനി മണ്ണിലടിയണം.
ഭാന്തരം എന്നതിന്റെ അർത്ഥം, ഭാസ്കരൻ എന്നു പേരോടു
കൂടിയ രണ്ടുപേർ എന്നാണ്. അവരിൽ ഒരാൾ കുഞ്ഞിക്കു<noinclude></noinclude>
qecrazbo1zevugobbc9lfrzndu0rgj0
താൾ:Hannele (Changampuzha).pdf/73
106
82373
242000
2026-06-19T03:47:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്തെന്തു മധുരസ്വപ്നങ്ങളായിരിക്കണം നിനക്കുണ്ടാ യിരുന്നത്, ഓമന. സ്വപ്നങ്ങളെക്കുറിച്ചു നിങ്ങളെന്തിനു സംസാരിക്കുന്നു? നോക്കൂ, നോക്കൂ! എന്റെ കയ്യിലുള്ളതെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242000
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്തെന്തു മധുരസ്വപ്നങ്ങളായിരിക്കണം നിനക്കുണ്ടാ
യിരുന്നത്, ഓമന.
സ്വപ്നങ്ങളെക്കുറിച്ചു നിങ്ങളെന്തിനു സംസാരിക്കുന്നു?
നോക്കൂ, നോക്കൂ! എന്റെ കയ്യിലുള്ളതെന്താണെന്നു കണ്ടോ?
സങ്കല്പമാത്രമായ ഒരു പുഷ്പം ഉയർത്തിപ്പിടിച്ച് അവൾ അ
വരുടെ നേ നീട്ടുന്നു.)
സിസ്റ്റർ മാർത്താ
എന്താണതു് പൊന്നാങ്കട്ടേ?
നിങ്ങൾക്കു കണ്ടുകൂടേ?
സിസ്റ്റർ മാർത്താ
ഒന്നതുനോക്കൂ, സിസ്റ്റർ. ഒന്നതു നോക്ക
സിസ്റ്റർ മാർത്താ
ഞാൻ കാണുന്നു, തങ്കം.
ഒന്നിതു വാസനിച്ചുനോക്കൂ, എന്തു സുഗന്ധമാണി
സിസ്റ്റർ മാർത്താ
വാസനിച്ചു നോക്കുന്നതായി നടിച്ചുകൊണ്ടും
ഹായ്, മനോഹരം!
3, സൂക്ഷിച്ചു പിടി, സൂക്ഷിച്ചുപിടിക്കൂ. നിങ്ങൾ
അതു ഞെരിച്ചുകളയും.
66<noinclude></noinclude>
f716wkcj8tsvuclrfm5r6epl9cq3ve9
താൾ:Kalithozhi (Changampuzha).pdf/250
106
82374
242001
2026-06-19T03:48:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യി ജീവിച്ചു. നിനയായിത്തന്നെ മരിക്കുവാനും ഞാനാ ശിക്കുന്നു. പക്ഷേ, എന്റെ പൊന്നനുജത്തി എനിക്കൊരു പകാരം ചെയ്തുതരണം. അതുമാത്രമേ എനിക്കപേക്ഷ ദിച്ചു. “...' താൾ സൃഷ്ടിച്ചിരിക്കുന്നു
242001
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യി ജീവിച്ചു. നിനയായിത്തന്നെ മരിക്കുവാനും ഞാനാ
ശിക്കുന്നു. പക്ഷേ, എന്റെ പൊന്നനുജത്തി എനിക്കൊരു
പകാരം ചെയ്തുതരണം. അതുമാത്രമേ എനിക്കപേക്ഷ
ദിച്ചു.
“എന്താണത്?'' മല്ലിക ഉണയോടുകൂടി ചോ
അമഷതരംഗങ്ങളെല്ലാം അവളുടെ ഹൃദയത്തിൽ
നിന്നൊഴിഞ്ഞുമാറി. കടുത്ത പശ്ചാത്താപവും അനുകമ്പ
യും ആ സ്ഥാനത്തെ അധിരോഹണം ചെയ്തു. അമ്മിണി
യുടെ വാക്കുകൾ വെളിപ്പെടുത്തിയ ഹൃദയം അവളെ അ
താധീനയാക്കി. അവൾ പറഞ്ഞു:
എന്റെ ചേച്ചിക്കുവേണ്ടി ഞാൻ എന്തും ചെയ്യാം.
ഞാൻ ഇത്രനാളും ചേച്ചിയെ കഠിനമായി വെറുത്തിരുന്നു.
എനിക്കിപ്പോൾ ചേച്ചിയെ മനസ്സിലായി. ചേച്ചിക്കുവ
ണ്ടി ജീവനെപ്പോലും ത്യജിക്കാൻ ഞാൻ സന്നദ്ധയാ
സഹോദരീ, അമ്മിണി ആരംഭിച്ചു: നീ നല്ലവ
ളാണ്........ നിന്നെ എപ്പോഴെങ്കിലും ഞാനല്പം വെറുത്തി
ട്ടുണ്ടെങ്കിൽ എന്റെ കത്തിനു നീ അയച്ച മറുപടി വായി
ഇപ്പോൾ മാത്രമാണ്. നിന്നോടു ഭയങ്കര പ്രതികാരം ചെ
യ്യണമെന്നുപോലും ഞാൻ കരുതി. നീ ഇവിടെനിന്നു
പോയപ്പോൾ നിന്റെ സ്ഥാനത്തും ഇവിടെ വന്നും അദ്ദേ
ഹ ശുശ്രൂഷിച്ചു താമസിക്കണമെന്നു ഞാനാശിച്ചു.
നിന്നോടു തക്ക പ്രതികാരം ചെയ്യാൻ ആ കറ മാറ്റമേ
ഞാൻ കണ്ടു. എന്റെ ഇംഗിതം ഞാൻ അദ്ദേഹത്തെ മ
241
16*<noinclude></noinclude>
lw7ky8l4w1tpfdo4bah6rlq27wnqroa
താൾ:Thudikkunna Thalukal.pdf/102
106
82375
242002
2026-06-19T03:48:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '102 സി. മാത്രമല്ല അവക്കെന്നോട് ദേഷ്യവും തോന്നി. എന്തുകൊണ്ടെന്നാൽ, മേലാൽ ആ വൃക്ഷത്തിന്മേൽ ആരും കയറിക്കൂടാ എന്നും, കയറിയാൽ കഠിനമായി ശിക്ഷിക്കുന്ന താണെന്നും, പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242002
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>102
സി. മാത്രമല്ല അവക്കെന്നോട് ദേഷ്യവും തോന്നി.
എന്തുകൊണ്ടെന്നാൽ, മേലാൽ ആ വൃക്ഷത്തിന്മേൽ ആരും
കയറിക്കൂടാ എന്നും, കയറിയാൽ കഠിനമായി ശിക്ഷിക്കുന്ന
താണെന്നും, പ്രധാനാദ്ധ്യാപകൻ എല്ലാ ക്ലാസ്സിലും വന്നു
മുന്നറിവു കൊടുക്കുകയുണ്ടായി. ഞാൻ മൂലം അങ്ങനെ
വരുടെ ആ രസം പിടിച്ച വിനോദരംഗം അവിചാരിതമാ
അ
ഇതിനിടയിൽ ചില പ്രധാന സംഭവങ്ങൾ ഞാൻ
വിട്ടുപോയിരിക്കുന്നു. ഒന്നാം ക്ലാസ്സിൽ ആദ്യമായി
ത്തിയ ആ ദിവസം എനിക്കു വിസ്മരിക്കാവതല്ല. അ
മുത്തച്ഛനും കൂടിയാണ് എന്നെ സ്കൂളിൽ കൊണ്ടുചെന്നു
തു. ക്ലാസ്സിലേയ്ക്കു ഞാൻ നയിക്കപ്പെട്ടു. അവിടെ ഒരു
സാർ ഉണ്ട്, സാറിന്റെ കയ്യിൽ ഒരു ചൂരലും.
മാത്രയിൽത്തന്നെ എന്റെ ജീവൻ പകുതി പോയി. അ
നും മുത്തച്ഛനും ജനവാതിക്കൽ വെളിയിലായി നിന്നു കൊ
ണ്ട് സാറുമായി എന്തോ സംസാരിക്കുകയാണ്.
അതു കണ്ട
നേരം കഴിഞ്ഞു അവർ പോയി. എനിക്കുണ്ടായ സങ്കടത്തി
പതിരില്ല; അതിനേക്കാൾ അധികമായി ഭയവും എന്നെ
ബാധിച്ചു. ഞാൻ കരയാൻ തുടങ്ങി, സാർ പതുക്കെ
എന്റെ സമീപം വന്നു നിന്നു എന്നെ ആശ്വസിപ്പിക്കുവാ
നൊരുമ്പെട്ടു. പക്ഷേ അദ്ദേഹത്തിന്റെ കൈവശം
ക്രൂരമായ ചൂരൽവടി അപ്പോഴും സ്ഥിതിചെയ്യുന്നുണ്ടായി
രുന്നു. ഞാൻ ആശ്വസിച്ചില്ല. കരച്ചിൽ വദ്ധിച്ചതേയു
. ഒടുവിൽ അദ്ദേഹം സ്നേഹപൂർവ്വം എന്നെ വിളിച്ചു
അദ്ദേഹം ഇരിക്കുന്ന പീഠത്തിന്റെ അരികെ കൊണ്ടുപോ
യി, വടി ഒരു വീഞ്ഞപ്പെട്ടിയിലിട്ട് അതിനുമീതെ എന്നെ
എനിക്കല്പം സമാധാനമായി. ഉടൻ തന്നെ അ
ദ്ദേഹം ഒരു കുട്ടിയെ കടയിൽ പറഞ്ഞയച്ചു കുറെ ലേ
ബസ് വരുത്തി എന്റെ രണ്ടു കൈകളിലും കുപ്പായക
ഇരുത്തി.<noinclude></noinclude>
2mmtbrn8kb5tqp6ge4cbdy0nzxzbrl7
താൾ:Hannele (Changampuzha).pdf/93
106
82376
242003
2026-06-19T03:48:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആദ്യത്തെ സ്ത്രീ നിങ്ങൾക്കിതു വല്ലാണ്ട് മനസ്സിട്ടിരിക്കണ്ട, സാ ! അതെ, അതെ, ഒരു നല്ല കുഞ്ഞാന്നു അവളെന്നകാര്യം ഞാൻ സമ്മതിക്കണം. എന്റെ കർത്താവേ, എന്തൊരു പ ണിത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242003
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആദ്യത്തെ സ്ത്രീ
നിങ്ങൾക്കിതു വല്ലാണ്ട് മനസ്സിട്ടിരിക്കണ്ട, സാ
! അതെ, അതെ, ഒരു നല്ല കുഞ്ഞാന്നു അവളെന്നകാര്യം
ഞാൻ സമ്മതിക്കണം. എന്റെ കർത്താവേ, എന്തൊരു പ
ണിത്തിരക്കുകാരിയായ ഒരു കുഞ്ഞാൻ അവൾ അതെ,
തീർച്ചയായും
രണ്ടാമത്തെ സ്ത്രീ
അവൾ തന്നത്താൻ ചാവാൻ തൊടങ്ങിതാന്നാ ഞങ്ങ
ളു കേട്ടോ--പറയു സാറെ, അതത്ര വാസ്തുവോ, അതോ?
മൂന്നാമത്തെ സ്ത്രീ
(ആവിർഭവിക്കുന്നു.
അതൊരു വല്ലാത്ത മഹാപാപായിരിക്കും.
അതെ, ആയിരിക്കും.
മന്ത്രി പറേണ അതിനൊരു മാപ്പില്ലെന്നാ.
മോക്ഷദായകനായ കാവരുളിചെയ്തു: “എന്റെ സ
മീപത്തേയും കൊച്ചുകുഞ്ഞുങ്ങൾ എത്തിച്ചേരുന്നതു സഹി
വിനു: അവരെ തടയാതിരിക്കയും ചെയ്യുവിൻ
പ്രവേശിക്കുന്നു
നാലാമത്തെ സ്ത്രീ
കഠം, കഠം, എന്തൊരു കാലാവസ്ഥാപ്പാ നമ്മ
കൊണ്ടാണ്. നമ്മുടെ കഥ കഴിയണേനു മുമ്പുതന്നെ
നമ്മളൊക്കെ മരവിച്ചുപോകും, മരവിച്ചു പള്ളീലച്ചൻ എ
86<noinclude></noinclude>
5cu3bvr2pzmrc7o1p0aewiq8dlnd9ia
താൾ:Hannele (Changampuzha).pdf/111
106
82377
242004
2026-06-19T03:48:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഈശ്വരൻ കോടാനകോടി ദേവതകളുടെ ഗാനാലാ പത്തിനു നിൻ കണ്ണങ്ങൾ സദാ വികസ്വരങ്ങളായി വ (അദ്ദേഹം അവളുടെ അധരങ്ങൾ സ്പർശിക്കുന്നു) വ നിന്റെ വിക്കലുള്ള നാവിനെ ഞാൻ ഇതാ ഇങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242004
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഈശ്വരൻ കോടാനകോടി ദേവതകളുടെ ഗാനാലാ
പത്തിനു നിൻ കണ്ണങ്ങൾ സദാ വികസ്വരങ്ങളായി വ
(അദ്ദേഹം അവളുടെ അധരങ്ങൾ സ്പർശിക്കുന്നു)
വ
നിന്റെ വിക്കലുള്ള നാവിനെ ഞാൻ ഇതാ ഇങ്ങനെ
അയച്ചുവിട്ടു, നിന്റേയും എന്റെയും സർവ്വശക്തനായ ഈ
ശ്വരൻറയും ആത്മചൈതന്യംകൊണ്ട് അതിനെ ത്വരി
പ്പിക്കട്ടെ!
(ഹാലെ, ആനന്ദാതിരേകത്താൽ കോച്ചിവലിച്ചു വിറച്ചു
കൊണ്ട് എഴുനേല്ലാൻ ഉദ്യമിക്കുന്നു. പക്ഷെ സാധിക്കുന്നില്ല.
അവൾ തേങ്ങിത്തേങ്ങിക്കരയുകയും, അപരിചിതൻ വ
സ്ത്രത്തിൽ അവളുടെ ശിരസ്സു ചാക്കു മറകയും ചെയ്യുന്നു
അപരിചിതൻ
നിന്റെ ഈ കണ്ണീരിൽ, ലോകത്തിന്റെ പൊടി
യിൽനിന്നും അഴുക്കിൽനിന്നും, നിന്നെ ഞാൻ കഴുകിയെടു
ക്കുന്നു. സവേശ്വരൻ നക്ഷത്രകോടികൾക്കു മീതെ അ
തലത്തിൽ നിന്നെ ഞാൻ ഉയർത്തിവിടാം.
104
അപരിചിതൻ കുഞ്ഞിന്റെ ശിരസ്സിൽ വച്ചുകൊണ്ട്,
താഴെയുള്ള വരികൾ അവയോടുകൂടിയിണങ്ങുന്ന നേരിയ
താളുമേളങ്ങളുടൊന്നിച്ചു പാകമാം ചൊല്ലുന്നു. അദ്ദേഹം
ചൊല്ലിക്കൊണ്ടിരിക്കെ അസംഖ്യം ദേവതാരൂപങ്ങൾ വാതി
ൽ തിങ്ങിക്കൂടിക്കൊണ്ട് ആവിർഭവിക്കുന്നു. ചിലർ ഉയ
രാകൂടിയവരും ചിലർ കുറഞ്ഞവരുമാണ്. പ്രഭാമയങ്ങള
യ ചിറകുകളോടുകൂടിയ ബാലികാബാലന്മാരാണ് മറ്റുചി
ലർ.. അവർ സൌരഭ്യം പരത്തുന്ന പപാത്രങ്ങൾ തട്ടു
കയും വിലപിടിച്ച പട്ടാംബരങ്ങൾ നിലത്തുവിരിക്കുകയും
ചെയ്യുന്നു.<noinclude></noinclude>
kudmu3iifwmljgzhuyb4vtc3lvd6u8k
താൾ:Kalithozhi (Changampuzha).pdf/55
106
82378
242005
2026-06-19T03:49:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്തിനമ്മിണി മുഖത്തു നോക്കി ഇങ്ങനെ പ കള്ളം പറയുന്നു? ഞാൻ എല്ലാം അറിഞ്ഞു.'' വിചിത്രമായ പലതും രവി അറിയും. അതിനു ഞാൻ ഉത്തരവാദിയല്ല. രവി പറയുന്ന ആ വാദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242005
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്തിനമ്മിണി മുഖത്തു നോക്കി ഇങ്ങനെ പ
കള്ളം പറയുന്നു? ഞാൻ എല്ലാം അറിഞ്ഞു.''
വിചിത്രമായ പലതും രവി അറിയും. അതിനു
ഞാൻ ഉത്തരവാദിയല്ല. രവി പറയുന്ന ആ വാദ്ധ്യാർ ഇ
അന്നുവരെ ഈ വളപ്പിൽ കാൽകുത്തിയിട്ടില്ല.''
എന്നാൽ പിന്നെ തലകുത്തിയായിരിക്കാം അ
യാൾ ഇവിടെ വന്നതു്. നിങ്ങൾ രണ്ടുപേരും
രവിയെന്തോ തെറ്റിദ്ധരിച്ചിരിക്കയാണ് തടു
ത്തുകൊണ്ടു് അമ്മിണി കാതരമായ സ്വരത്തിൽ പറഞ്ഞു.
ആരോ എന്തൊക്കെയോ ഏഷണി പറഞ്ഞു ധരിപ്പിച്ചി
ട്ടുണ്ടു്. ഞാൻ നിരപരാധിനിയാണ്. ''
66
അയാൾ തന്നെയാണല്ലോ എന്നോടു പറഞ്ഞതും,
ആ ശിവശങ്കരപ്പിള്ള.
അയാൾ എന്തു പറഞ്ഞു?'' ഉൽക്കണ്ഠയോടെ
അവൾ ചോദിച്ചു.
പറഞ്ഞതെന്തുമാകട്ടെ. കായം പരമാമാണ
ന്നും എനിക്കു നിശ്ചയമുണ്ട്. കഷ്ടം! നീ സദ്വൃത്തയാ
ണെന്നു വിശ്വസിച്ചിരുന്ന ഞാൻ എന്തൊരു മൂഢനാ
രവി എന്തു വേണമെങ്കിൽ വിചാരിച്ചോളൂ. എനി
അതുകൊണ്ടൊന്നുമില്ല. ഒരു കായം ഞാൻ തീർത്തു പറയാം;
രവിയിപ്പറഞ്ഞതു വെറും കള്ളമാണ്. അയാൾ എന്തെ
ങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിലൊന്നും ഒരു സത്യവു
മില്ല. അതീശ്വരനറിയാം. നിങ്ങളൊക്കെ എന്തു വേണ
മെങ്കിലും വിശ്വസിച്ചുകൊള്ളൂ.''
46<noinclude></noinclude>
aa66kxcydcruf44fio2xehu8wr97gsf
താൾ:Kalithozhi (Changampuzha).pdf/134
106
82379
242006
2026-06-19T03:49:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- കളിത്തോഴി നിന്നിൽ അലിഞ്ഞു ചേരുന്നുണ്ടെന്നും എനിക്കു തോന്നി ത്തുടങ്ങി.... ഇന്നത്തെ നിന്റെ സംസാരം ഹൃദയം തുറ ന്നുള്ള ഈ കുറ്റസമ്മതം എന്നെ അടിപ്പെടുത്തിയിരി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242006
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>-
കളിത്തോഴി
നിന്നിൽ അലിഞ്ഞു ചേരുന്നുണ്ടെന്നും എനിക്കു തോന്നി
ത്തുടങ്ങി.... ഇന്നത്തെ നിന്റെ സംസാരം ഹൃദയം തുറ
ന്നുള്ള ഈ കുറ്റസമ്മതം എന്നെ അടിപ്പെടുത്തിയിരി
ക്കുന്നു. സ്ത്രീലോകത്തിൽ നിന്നെപ്പോലുള്ള ഒരുവളെ ഇ
ന്നോളം ഞാൻ കണ്ടുമുട്ടിയിട്ടില്ല. സ്ത്രീ, അന്ത്യശ്വാസ
ത്തിലും തന്റെ സന്മാർഗ്ഗസംബന്ധമായ അപരാധം ഏറ
പറയാത്തവളാണ്. നിന്റെ ഈ കുറ്റസമ്മതം മൂലം നി
ന്നെ ഞാൻ വെറുക്കുകയല്ല, കൂടുതൽ സ്നേഹിക്കുകയാ
-
ആരാധിക്കുകയാണ്. സ്നേഹദീപ്തമായ നിന്റെ ഹൃ
ഭയത്തെ ഞാൻ ഏറ്റവും വിലമതിക്കുന്നു........ തെറ്റു ചെ
യാത്തവർ ലോകത്തിലാരുണ്ട്? പക്ഷേ, മറ്റൊരാളുടെ
മുൻപിൽ അതു സമ്മതിക്കുവാനുള്ള ഹൃദയവിശാലത അ
ധികമാരിലും കാണുകയില്ല. നിന്റെ ഈ കുറ്റസമ്മതം
എനിക്കൊരു പുതിയ പ്രചോദനം നല്കിയിരിക്കുന്നു. എ
ൻറ കഥ പറയുകയാണെങ്കിൽ....കുറെയേറെയുണ്ടു്. അ
തും ഇനിയൊരവസരത്തിൽ വിസ്തരിച്ചു നിന്നോടു പറഞ്ഞു
കൊള്ളാം. അതിന്റെ ചുരുക്കം മാത്രം ഞാൻ ഇപ്പോൾ
നിന്നെ അറിയിക്കുന്നു....
ഒരു നുള്ളു പൊടിയെടുത്തു വലിച്ചു തൂവാലകൊണ്ടു
മൂക്കു തുടച്ചിട്ടു ഡോക്ടർ ഒന്നു നിന്നിരുന്നു. അദ്ദേഹം
പറയാൻ തുടങ്ങി
എന്റെ യൗവനം ഒരുതരത്തിലും അഭിനന്ദിക്ക
അതായിരുന്നില്ല. പഠിക്കുന്ന കാലം മുതൽ ഞാൻ ദുർവ്വ
ത്തിയിൽ മുഴുകാൻ തുടങ്ങി. ഞാൻ അനേകം യുവതിക
ളെ നിരാശപ്പെടുത്തിയിട്ടുണ്ടു്. ഞാൻ ആരേയും സ്നേഹി
125<noinclude></noinclude>
g4wz8ehtaxl9p43g9re7ntn3m944kkg
താൾ:Kalithozhi (Changampuzha).pdf/108
106
82380
242007
2026-06-19T03:49:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവൾ ക്ഷേത്രത്തിൽനിന്നു മടങ്ങുന്നതു രവിയുടെ ക ണ്ണിൽ പെട്ടു. ആ കാഴ്ച അയാളെ ദഹിപ്പിച്ചു. അവൾ അന്നു സഹോദരിയെ കാണാൻ പോയി. അവളുടെ ഇളയ സഹോദരന്മാരും അവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242007
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവൾ ക്ഷേത്രത്തിൽനിന്നു മടങ്ങുന്നതു രവിയുടെ ക
ണ്ണിൽ പെട്ടു. ആ കാഴ്ച അയാളെ ദഹിപ്പിച്ചു.
അവൾ അന്നു സഹോദരിയെ കാണാൻ പോയി.
അവളുടെ ഇളയ സഹോദരന്മാരും അവിടെ താമസമുണ്ടാ
യിരുന്നു. അവർ കൊടുക്കുവാനായി കുറെ മിഠായി അവൾ
വാങ്ങിച്ചുകൊണ്ടുപോയി. ആ കാമനക്കുഞ്ഞുങ്ങളെ അവൾ
വാരിയെടുത്തു മാറോടണച്ചും അവരുടെ ശിരസ്സിൽ തുരു
തുരെ ചുംബിച്ചു. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി
കണ്ണുനീർ നിലത്ത് വീണു.
ആ കുഞ്ഞുങ്ങൾ! കഷ്ടം, അവർ ഒരിക്കലും ശങ്കി
ച്ചിരിക്കുകയില്ല. ആ സമ്മാനം അവരുടെ ചേച്ചിയുടെ
അവസാനത്തേതാണെന്നും,
കുറെക്കാലമായി അമ്മിണി അവളുടെ സഹോദരിയു
മായി അത്ര രസമില്ലാതിരിക്കുകയായിരുന്നു. പെട്ടെന്നുള്ള
അവളുടെ ആവിഭാവം സഹോദരിയെ അത്ഭുതപ്പെടുത്തി.
അവർ അകമഴിഞ്ഞ് ഏറെ നേരം സംസാരിച്ചുകൊണ്ടി
രുന്നു. ഉച്ചതിരിഞ്ഞ് അവരോടെല്ലാം ഒരുവിധം യാത്ര
പറഞ്ഞിട്ടും അവൾ സ്വഗൃഹത്തിലേയ്ക്കു മടങ്ങിപ്പോന്നു.
അന്നു വൈകുന്നേരം അവൾ രവിയെ കാപ്പി കുടിക്കാൻ
ക്ഷണിച്ചു.........അവർ ഒന്നിച്ചിരുന്നു കാപ്പി കുടിച്ചു.
അദ്ധരാത്രി. പൂനിലാവും. അമ്മിണിയുടെ മുറിയി
ലെ കിളിവാതിൽ മലക്കെത്തുറന്നുകിടക്കുകയാണ്........
രവി അവിടെ നില്ക്കുന്നുണ്ടു്. അവൾ ആ എഴുത്തെടുത്തു
പെട്ടെന്നു കാണത്തക്കവിധം മേശപ്പുറത്തു വെച്ചു. പിന്നീ
ജനൽ വാതിൽ വന്നു അവൾ രവിയോടു മൃദുസ്വര
ത്തിൽ പറഞ്ഞു:
99<noinclude></noinclude>
0fdgqxhvx130tgtyy2lz0yd4dqc5saf
താൾ:Kalithozhi (Changampuzha).pdf/80
106
82381
242008
2026-06-19T03:49:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വി വിവാഹം കഴിച്ചാൽപ്പോലും എന്നോടുള്ള സ്നേഹം ന ശിക്കയില്ലെന്നെനിക്കറിയാം. അതുപോലെ എനിക്കും ഈ തത്വജ്ഞാനമെല്ലാം വെറും വാക്കുകളിൽ ഉള്ള തു മാത്രമല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242008
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വി വിവാഹം കഴിച്ചാൽപ്പോലും എന്നോടുള്ള സ്നേഹം ന
ശിക്കയില്ലെന്നെനിക്കറിയാം. അതുപോലെ എനിക്കും
ഈ തത്വജ്ഞാനമെല്ലാം വെറും വാക്കുകളിൽ ഉള്ള
തു മാത്രമല്ലേ?'' രവി ഇടയിൽ കടന്നു ചോദിച്ചു.
“അല്ല, ഒരിക്കലുമങ്ങനെയല്ല. മനുഷ്യസാധാരണ
മല്ലാത്ത ഒന്നല്ല ഞാനീപ്പറയുന്നതു്.......
പ്രേമം എന്നാണ് ഈ ലോകത്തിലുണ്ടെന്നുപോ
ലും എനിക്കു വിശ്വസിക്കാൻ സാധിക്കുന്നില്ല.''
“എന്നു തീർത്തുപറഞ്ഞുകൂടാ,'' അമ്മിണി വാദിച്ചു
പക്ഷേ, ചുരുക്കം എന്നേ ഉള്ളു. ഞാൻ പറയുന്നതു തെ
റായിരിക്കാം. എനിക്കെന്തറിയിരിക്കുന്നു. ഞാൻ വെറു
മൊരു പെണ്ണ്. ഇതാ വിധത്തിലുള്ള ഒരു ദിവ്യവസ്തുവാ
ണെന്നൊന്നുമല്ല ഞാനീപ്പറയുന്നത്. വെറും മനുഷ്യസാ
ധാരണമായ ഒരു സ്നേഹം........പക്ഷേ, എന്തോ ഒരു പ്ര
കത അതിനുണ്ടെന്നുള്ളതിൽ സംശയമില്ല. അതെ
താണെന്നും എനിക്കും അറിഞ്ഞുകൂടാ. ഇതെന്തോ ഒരാ
മബന്ധമാണ്. എൻ രവിയെ മറക്കാൻ എനിക്കു സാ
ദ്ധ്യമല്ല. ആട്ടേ, എന്നോടു തുറന്നു പറയൂ, രവിയിങ്ങനെ
വെറുതെ വാദിക്കുന്നതല്ലാതെ എന്നെ നിശ്ശേഷം ' മറക്കു
വാൻ രവിക്കു സാധിക്കുമോ?
സാധിക്കുമോ എന്നു ഞാൻ ശ്രമിച്ചുനോക്കട്ടെ
രവി അലസഭാവത്തിൽ പറഞ്ഞു.
CG
ഇല്ല രവി, സാധ്യമല്ല. എന്നാൽ പിന്നെ ഈ
ലോകമെങ്ങനെ നിലനില്ക്കും? എന്തോ ചില ശക്തിയി
ശേഷങ്ങൾ പ്രകൃതിയിൽ ഒളിഞ്ഞുനിന്നു പ്രവർത്തിക്കുന്നു
7.1<noinclude></noinclude>
9oe69wuklf8zlkbv31vm5cgcjiuz6cw
താൾ:Kalithozhi (Changampuzha).pdf/189
106
82382
242009
2026-06-19T03:49:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മൗ സ്നേഹിതപോലും! കഷ്ടം....'' ഒരു മിനിട്ടു നേരത്തെ മ നത്തിനുശേഷം അയാൾ തുടന്നു: “ആട്ടെ, ഞാൻ വീട്ടിൽ വന്നതും ഇന്നലെയാണ്. പിറേറ ദിവസം തന്നെ നിങ്ങൾ അവധിയെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242009
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മൗ
സ്നേഹിതപോലും! കഷ്ടം....'' ഒരു മിനിട്ടു നേരത്തെ മ
നത്തിനുശേഷം അയാൾ തുടന്നു: “ആട്ടെ, ഞാൻ വീട്ടിൽ
വന്നതും ഇന്നലെയാണ്. പിറേറ ദിവസം തന്നെ
നിങ്ങൾ അവധിയെടുത്തു വന്നിരിക്കയാണോ?
അവൾ ഇടയ്ക്കു കയറിച്ചോദിച്ചു.
'അല്ല.'' രവി പറഞ്ഞു: "ഞാൻ ഉദ്യോഗം ഉപ
ക്ഷിച്ചു. ഇനി ഞാൻ കൽക്കത്തയ്ക്കു പോകുന്നില്ല........ വീ
ട്ടിൽ സ്വസ്ഥമായിരുന്നു കുറെക്കാലം ചികിത്സ നടത്തേ
ണ്ടിയിരിക്കുന്നു.
നിങ്ങൾ വല്ലാതെ ചടച്ചുപോയി........എന്താ സു
ഖക്കേട്?'' സഹതാപപൂർവ്വം അവൾ അന്വേഷിച്ചു.
“എന്റെ രോഗത്തെക്കുറിച്ചും ഒന്നും പറയാതിരിക്ക
യാണ് നല്ലത്. കൽക്കത്ത എന്റെ ആരോഗ്യം കരണ്ടു
തിന്നു.
ഏതായാലും ദേഹം നല്ലപോലെ നോക്കണം. നാ
ട്ടിൽ താമസിക്കുന്നതുതന്നെയാണ് നല്ലതു........ആട്ടെ, ഇ
പ്പോൾ എത്ര കുട്ടികളുണ്ട്?
-
രണ്ടു രണ്ടാമത്തേതു പെൺകുട്ടി.
“എന്താ പേര്?
ലീല....ആട്ടെ, ഇന്നുതന്നെ ഞാൻ ഇങ്ങോട്ടു പോ
ന്നതെന്തിനാണെന്നറിയാമോ?'' ഒരു പുഞ്ചിരിയോടുകൂ
ടി രവീന്ദ്രൻ ചോദിച്ചു.
ഉം? എന്തിനാ?'' ഉദാസീനഭാവത്തിൽ അമ്മി
ണി തിരക്കി.
-
അമ്മിണിയെ കാണാൻ
180<noinclude></noinclude>
tdmng8mib64kocs8vj7phsl47e1zdtt
താൾ:Kalithozhi (Changampuzha).pdf/225
106
82383
242010
2026-06-19T03:49:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തീക്ഷയ്ക്കു നേരേ വിരുദ്ധമായ അനുഭവത്തിന്റെ ആഘാ തം അവളെ ജീവച്ഛവമാക്കി. മനുഷ്യാചിതമല്ലാത്ത വി ധം മല്ലിക അവളെ അധിക്ഷേപിച്ചിരിക്കുന്നു. രവീന്ദ്രനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242010
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തീക്ഷയ്ക്കു നേരേ വിരുദ്ധമായ അനുഭവത്തിന്റെ ആഘാ
തം അവളെ ജീവച്ഛവമാക്കി. മനുഷ്യാചിതമല്ലാത്ത വി
ധം മല്ലിക അവളെ അധിക്ഷേപിച്ചിരിക്കുന്നു. രവീന്ദ്രനെ
പിശാചാക്കി ചിത്രീകരിച്ചിരിക്കുന്നു. അവരുടെ
അപരാധം ക്ഷമിക്കത്തക്കതല്ല! തന്റെ വികാരങ്ങളെ
ഇത്രത്തോളം വ്രണപ്പെടുത്തിയിട്ടുള്ള പ്രസ്താവങ്ങൾ മുൻ
പൊരിക്കലും അവൾ കേട്ടിട്ടില്ല.
അടുത്ത മാത്രയിൽ അവളുടെ മട്ടു മാറി. അവളുടെ
നേത്രങ്ങൾ ജ്വലിച്ചു. കവിൾത്തടങ്ങൾ ചുവന്നു തുടുത്തു....
....പ്രതികാരം! ഹൃദയശൂന്യയായ മല്ലികയോടു പകി
ട്ടുവാൻ അവളുടെ ഹൃദയം വെമ്പിത്തുടിച്ചു. എന്നാൽ അ
തെങ്ങനെ സാധിക്കും? അവൾക്ക് എന്തു ചെയ്യാൻ കഴി
യും? അവൾ നിനയും നിസ്സഹായയുമായ വെറുമൊരു
വിധവ... അവൾക്കു വല്ല കഴിവുകളുമുണ്ടോ?........
രവീന്ദ്രനോടുള്ള സ്നേഹാനുകമ്പകൾ ഒരുവശത്തു
ല്ലികയോടുള്ള കോപവും പ്രതികാരമോഹവും മറുവശ
ഇവയുടെ വടംവലിയിൽ അവളുടെ ഹൃദയത്തിനു
സസ്ഥത കിട്ടാതായി........
തിര
താൻ എങ്ങനെയെങ്കിലും പക വീട്ടുന്നുവെന്നു വി
ചാരിക്കുക. അതു രവിക്കു രസിക്കുമോ? രവിക്കവളോട് അ
സ്നേഹമുണ്ടു്........താനുമായുള്ള ബന്ധം അവളിൽ
നിന്നു മറച്ചുവെച്ചതുതന്നെ അതിന്റെ പ്രേരണയാണ്.
ഒരേ വികാരം ഭിന്നവ്യക്തികളെ ഭിന്നരീതിയിൽ പ്രവ
ത്തിപ്പിക്കുന്നുവെന്നേയുള്ളൂ. താനന്നൊരിക്കൽ രവിയെ ഭീ
ഷണിപ്പെടുത്തിയപ്പോൾ, ആ രഹസ്യം മല്ലികയെ അറി
യിക്കരുതെന്നു തന്നോടു കേണപേക്ഷിച്ചില്ലേ?........
216<noinclude></noinclude>
fbig9o8wr5t39bzmd11csm53xzve9rq
താൾ:Kalithozhi (Changampuzha).pdf/165
106
82384
242011
2026-06-19T03:49:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യി എനിക്കോർമ്മയുണ്ട്....... അതിനുശേഷം ഇതാ, ഈ നിമിഷംവരെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.... മുരളി അവിടുത്തെ മകനാണു...........അവിടുന്നതിൽ സംശയി അമ്മിണി എന്റെ പ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242011
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യി എനിക്കോർമ്മയുണ്ട്....... അതിനുശേഷം ഇതാ, ഈ
നിമിഷംവരെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.... മുരളി
അവിടുത്തെ മകനാണു...........അവിടുന്നതിൽ സംശയി
അമ്മിണി എന്റെ പ്രിയപ്പെട്ട അമ്മിണി, ഡോ
ക്ടർ ഇടയ്ക്കു കയറിപ്പറഞ്ഞു: “എനിക്കു മാപ്പുതരൂ. അതെ
നിക്കു നിശ്ചയമുണ്ടായിരുന്നു. എങ്കിലും ഞാൻ സംശയി
ച്ചു. അതാണ് പുരുഷന്റെ ഹൃദയം, കാരണമില്ലെങ്കി
ലും അതു സംശയിക്കും. അതും അതിന്റെ കഴിയാത്ത
സ്വഭാവമാണ്. സ്ത്രീഹൃദയം എങ്ങനെയോ? അതെനി
ക്കറിഞ്ഞുകൂടാ. നീ ക്ഷമിക്കണം. എനിക്കാശ്വാസമായി.
ഇനി സമാധാനത്തോടെ എനിക്കു മരിക്കാം........അമ്മി
നീ പോയി മുരളിയെ എടുത്തുകൊണ്ടുവരു........ഞാൻ
ഇതുവരെ എന്റെ കാമനമകനെ ആശിച്ചിട്ടില്ലല്ലോ........''
അവൾ അടുത്ത മുറിയിലേക്കോടിച്ചെന്നും ഉറങ്ങി
കിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടുവന്നു.
പെട്ടെന്നുണ്ടായ നിദ്രാഭംഗം മൂലം അവൻ ഉച്ചത്തിൽ ക
രയാൻ തുടങ്ങി. അവൾ അവനെത്തടവിത്തടവി ആശ
സിപ്പിച്ച് അച്ഛൻ അരികെ എടുത്തിരുത്തി. നിൻ
വികാരതരളതയോടെ അവനെ മാറോടുത്താലിംഗനം
” അവന്റെ നിറുകയിൽ തെരുതെരെ ചുംബിച്ചു.
പെട്ടെന്ന് ആ പൈതലിന്റെ കരച്ചിൽ നിന്നു.
അമ്മിണീ, ഇവിടെ വന്നിരിക്കു. ഞാൻ നിൻറ
മടിയിൽ തലവെച്ചു കിടക്കട്ടെ.''
അവൾ അപ്രകാരം ചെയ്തു.
156<noinclude></noinclude>
s4l3hl2r5n8m1lf0lwlvbow20bp686q
താൾ:Kalithozhi (Changampuzha).pdf/210
106
82385
242012
2026-06-19T03:49:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അമ്മിണി ഈ കത്തു വായിച്ചതോടുകൂടി അവളുടെ നേത്രങ്ങൾ ബാഷ്പങ്ങളായി. ഈ ശങ്ക രവിയെ വിട്ടു പോന്നതുമുതൽ അവളുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരു ന്നതാണു്. എങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242012
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അമ്മിണി ഈ കത്തു വായിച്ചതോടുകൂടി അവളുടെ
നേത്രങ്ങൾ ബാഷ്പങ്ങളായി. ഈ ശങ്ക രവിയെ വിട്ടു
പോന്നതുമുതൽ അവളുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരു
ന്നതാണു്. എങ്കിലും അതൊരു യഥാരൂപം കൈക്കൊ
അപ്പോൾ അവൾക്കു സഹിക്കാതായി. മല്ലിക അവിടെ
ഇല്ലെന്നറിഞ്ഞിരുന്നെങ്കിൽ അവൾ ഒരിക്കലും അവിടെ
പോവുകയില്ലായിരുന്നു. അവൾ അവളെത്തന്നെ ശപി
..... പരമ പ്രശാന്തമായ ഒരു ഗാർഹസ്ഥ്യജീവിതത്തിൽ അ
വൾ ഒരു ഭൂകമ്പമുണ്ടാക്കിയിരിക്കുന്നു. അവൾക്കതിന്റെ
സ്വഭാവം തികച്ചും അനുമാനിക്കാൻ കഴിയും.
ഒരു സ്ത്രീയല്ലേ? സ്വകാന്തൻ മറെറാരു കാമുകിയുടെ പ്രമ
പാത്രമാണെന്നറിയുമ്പോൾ ഒരു സ്ത്രീയുടെ ഹൃദയത്തിനു
ണ്ടാകാവുന്ന ശ്വാസം മുട്ടൽ അവൾക്കൂഹിക്കാം. ഹാ, വീ
ണ്ടും അവൾ നിരപരാധിനിയായ ഒരു കുറ്റക്കാരി. കക്കാ
ആ കള്ളി അപവാദത്തിൽ നിന്നകന്നു നില്ക്കാൻ അ
വൾക്കു ഭാഗ്യമില്ലെന്നോ? അവൾ എന്തു ചെയ്യും? പാവം
അവളുടെ കണ്ണുനീർ ഈശ്വരൻ കാണുന്നില്ലെന്നുണ്ടോ?...
അവൾ
എന്നിട്ടും, എന്തുകൊണ്ടോ അവൾക്കു മല്ലിക
യോടെന്തോ ഒരു ചെറുപ്പു തോന്നി; രവിയുടെ പേരിൽ
സഹതാപവും. ആ സഹതാപഭാവത്തിൽ അലിഞ്ഞുതു
ടങ്ങിയ അവളുടെ ഹൃദയം പൂർവ്വകാലസ്മൃതികളുടെ സ്വ
നാത്മകങ്ങളായ ആന്ദോളനങ്ങളിൽ അഭിനവങ്ങളായ
ചില മധുരപ്രതീക്ഷകളെ ആശ്ലേഷിച്ചോ, ആവോ!
പതിമൂന്നു
മല്ലികാ മന്ദിരത്തിലെ
പ്രസന്നമായ അന്തരീക്ഷം
201<noinclude></noinclude>
3sbmazw2l6kz2n9dqssrz7tiadnpdmb
താൾ:Thudikkunna Thalukal.pdf/73
106
82386
242013
2026-06-19T03:50:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '73 ട്ടൻ മാതുലപുത്രനും മറയാൾ പൂക്കോട്ടെ വിക്രമൻറ മാതൃസഹോദരീപുത്രനുമാകുന്നു. 'അമ്പി'; ഗണപതി എ ന്ന പേരോടുകൂടിയ ഒരു ബ്രാഹ്മണകുമാരൻ. അദ്ദേഹത്തെ ക്കുറിച്ചു ഒന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242013
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>73
ട്ടൻ മാതുലപുത്രനും മറയാൾ പൂക്കോട്ടെ വിക്രമൻറ
മാതൃസഹോദരീപുത്രനുമാകുന്നു. 'അമ്പി'; ഗണപതി എ
ന്ന പേരോടുകൂടിയ ഒരു ബ്രാഹ്മണകുമാരൻ. അദ്ദേഹത്തെ
ക്കുറിച്ചു ഒന്നും അറിഞ്ഞുകൂടാ. എപ്പോഴും വാപൊളിച്ചു കൊ
ണ്ടിരിക്കുന്ന ഒരു ദുസ്സ്വഭാവം ആ ബാലനിലുണ്ടായിരുന്നതി
നാൽ 'തൊളവായൻ പട്ടരെന്നാണ് ഞങ്ങൾ അദ്ദേഹത്ത
അക്കാലത്തു വിളിച്ചിരുന്നത്. സാധു. എന്തു പറഞ്ഞാലു
കേൾക്കും, അശക്തനാണ്, ശാരീരികമായും മാനസികമാ
യും. ഞങ്ങളുടെ ഒരു കൂട്ടുകാരനെക്കാൾ ഒരു കിങ്കരനായിരു
ന്നു അമ്പി എന്നു പറയുന്നതാണധികം ശരി. അക്കാലങ്ങ
ളിൽ ഞങ്ങൾ കളിക്കാറുള്ളതു് "മാസ'കളിയാണ് അതി
ന ചില ദിക്കുകളിൽ 'കിളിത്തട്ടു കിളി' എന്നു പേരുണ്ടെന്നു
തോന്നുന്നു. ഒരാൾ കിളിയാകും. ബാക്കിയുള്ളവർ രംഗം
വെട്ടിച്ചുകടന്നു ഉപ്പു കൊണ്ടുവരാൻ ശ്രമിക്കും. ലവണാ
ലകന്മാർ കടക്കുന്ന വഴി അടിച്ചാൽ കളി തോറും കിളിയാ
ണ് കളിയിലെ നായകൻ. ആ കളിയിൽ ഞാൻ അത്യന്ത
പാടവം പ്രദശിപ്പിച്ചിരുന്നതിനാൽ 'കിളിസ്ഥാനം' മിക്ക
പ്പോഴും എനിക്കുതന്നെ കിട്ടിക്കൊണ്ടിരുന്നു. ബഹുഭൂരിപ
സർവ്വസമ്മതമായിത്തന്നെ അംഗീകരിക്ക
പ്പെട്ട് എന്നിൽ അപ്പിതമായിരുന്ന അസൂയാവഹവും അഭി
നന്ദനീയവുമായ ഒരു പദവിയായിരുന്നു അത്. ആ സ്ഥാന
ലബ്ധിയിൽ ഞാൻ. അക്കാലത്തു അഹങ്കരിച്ചിട്ടുപോലുമുണ്ട്.
മറുകക്ഷിയിൽ ആ സ്ഥാനത്തിനർഹൻ 'ഉലുവായി
രുന്നു. എന്നെ വിളിച്ചിരുന്നതും 'ജയൻ' എന്നാണു്. അ
യാലുക്കളായ കൂട്ടുകാർ 'ചങ്ങമ്പുഴ ബപ്പി' എന്നും പരിഹസി
ക്കാറുണ്ട്. എന്റെ വീടിന്റെ പടിഞ്ഞാറുള്ള പറമ്പിൽ
പടിഞ്ഞാറെ ചങ്ങമ്പുഴയിൽ 'ബപ്പി' എന്ന ഒരു ചെട്ടി താ
മസമുണ്ട്. അതിനാൽ പരിഹസിച്ചു. അവർ എന്നെ ആ
പേർ വിളിച്ചുപോന്നു. നായകന്മാരെന്ന പേരിൽ ഞാനും ഉ
•
Digitized By Kerala Sahitya Akademi<noinclude></noinclude>
h8mc4qo4loszrjszdmkaz1rmj2fmste
താൾ:Hannele (Changampuzha).pdf/74
106
82387
242014
2026-06-19T03:50:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സിസ്റ്റർ മത്താ ഹേയ്, ഇല്ല, ഞാനതു ചെയ്തുകൂടാ, തങ്കം. ഈ അത്ഭു പുഷ്പത്തിന്റെ പേരെന്താണ്? പേരോ?--അതെ, തീച്ചയായും അതുതന്നെ പൊ ന്നെള്ളിൻ പൂവ് സിസ്റ്റർ മാർത്താ അതെ, അത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242014
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സിസ്റ്റർ മത്താ
ഹേയ്, ഇല്ല, ഞാനതു ചെയ്തുകൂടാ, തങ്കം. ഈ അത്ഭു
പുഷ്പത്തിന്റെ പേരെന്താണ്?
പേരോ?--അതെ, തീച്ചയായും അതുതന്നെ പൊ
ന്നെള്ളിൻ പൂവ്
സിസ്റ്റർ മാർത്താ
അതെ, അതുതന്നെ, നിശ്ചയമായും. നിങ്ങൾക്കു ക
ണ്ടുകൂടേ! വിളക്കി
കൊണ്ടുവരൂ വേഗം വേഗം
സിസ്റ്റർ മാർത്താ
ഹാ! ഇപ്പോൾ ഞാൻ കാണുന്നു.
അതു ഭംഗിയുള്ളതല്ലേ?
സിസ്റ്റർ മാതാ
അതെ, അതെ; പക്ഷെ, നീയിത്ര വളരെ സംസാരി
കരുതുക. നീ അനങ്ങാതെ മിണ്ടാതങ്ങനെ കിടക്ക
ണം. അല്ലെങ്കിൽ ഡോക്ടർ ഗുണ്ഠിയെടുക്കും. ഇനിയി
പ്പോൾ അദ്ദേഹം നിനക്കു കൊടുത്തയച്ചിട്ടുള്ള മരുന്നു നീ
സേവിക്കണം.
ഓ, സിസ്റ്റർ, എന്നെക്കുറിച്ചു നിങ്ങൾ എന്തിനിത്ര
വളരെ ക്ലേശിക്കുന്നു. നിങ്ങൾക്കറിഞ്ഞുകൂടാ എന്താണു സം
ഭവിച്ചിട്ടുള്ളതെന്ന് അറിയാമോ, ഇപ്പോൾ? ഈ കൌതു
67<noinclude></noinclude>
eo0wsyaw9paee20k2al8zrp05xr8fwp
താൾ:Thudikkunna Thalukal.pdf/103
106
82388
242015
2026-06-19T03:51:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '103 യിലും ഇട്ടുതന്നു. ബാക്കിയുള്ളതും ഓരോന്നു വീതം ഓരോ കുട്ടിക്കുമായി വിതരണം ചെയ്തു. എന്റെ ഭീതിയെല്ലാം അങ്ങനെ അപ്രത്യക്ഷമായി. ഞാൻ ആശ്വസിച്ചു. സാറി നെന്നോടു ഇഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242015
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>103
യിലും ഇട്ടുതന്നു. ബാക്കിയുള്ളതും ഓരോന്നു വീതം ഓരോ
കുട്ടിക്കുമായി വിതരണം ചെയ്തു. എന്റെ ഭീതിയെല്ലാം
അങ്ങനെ അപ്രത്യക്ഷമായി. ഞാൻ ആശ്വസിച്ചു. സാറി
നെന്നോടു ഇഷ്ടമുണ്ടു്. അതെ ആ സാറിനെന്നോടിന്നും
ഇഷ്ടമുണ്ടു്. എന്തു നല്ല സാർ! പക്ഷെ അദ്ദേഹം അന്നു
ഊഹിക്കുക പോലും ചെയ്തിരിക്കുകയില്ല. ആ മിഠായിക്കൊ
തിയനും പേടിത്തൊണ്ടനുമായ കുഞ്ഞാണു്,
നിക്കുകപോലും ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന്റെ ദ്വിതീയ
പുത്രിയുടെ, ആ പദത്തിൽ എത്തിച്ചേരുവാനുള്ള തെന്ന
അതെ; ഡ്രായിംഗ് മാസ്റ്റർ പി. സി. കെ. രാമൻ മേനവന
അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ് ഇന്ന് മിസ്സിസ്സ്
ശ്രീദേവി ചങ്ങമ്പുഴ എന്ന നാമധേയത്താൽ അറിയപ്പെടു
ന്ന ശാലീനയും സ്നേഹസമ്പന്നയുമായ യുവതി.
മലയാളം സ്കൂളിൽ പഠിച്ച നാലു സംവത്സരക്കാലം
സ്മരണീയമായ മറ്റു സംഭവങ്ങൾ അധികമായി ഉണ്ടായി
ട്ടില്ല. പി. എം. അതയാൾ, ഒരു ത്യാഗരാജൻ സാർ,
നാലപ്പാടി കൃഷ്ണ പിള്ള, എം. എസ്. കൃഷ്ണനെയത് ഇത്ര
യും പേരായിരുന്നു അക്കാലത്തെ എന്റെ പ്രധാന ഗുരുക്ക
ന്മാർ. ഇവരിൽ ഒന്നാമത്തെ പേരുകാരനും, ഒന്നാമത്തെ
ക്ലാസ്സിലെ അദ്ധ്യാപകനുമായ അച്ചുത വാൻ സാറിനോടു
എന്റെ ജീവിതത്തിനു വലിയ കടപ്പാടുണ്ട്.
സന്ദഭങ്ങളിൽ വിവരിക്കുന്നതാണ്. നാകപ്പാടി കൃഷ്ണപിള്ള
സാറിനു എന്നെ വലിയ ഇഷ്ടമായിരുന്നു.
ലെ പ്രഥമ സ്ഥാനവും എനിക്കായിരുന്നു.
പോരെങ്കിൽ
ഞാൻ മോണിട്ടറുമാണ്. കൃഷ്ണപിള്ള സാർ ഏതാണ്ടു മൂന്നു
മാസത്തിൽ കൂടുതൽ എന്നെ പഠിപ്പിച്ചിട്ടില്ല. അപ്പോഴേ
യും അദ്ദേഹത്തിനു സ്ഥലംമാറ്റം കിട്ടി....
3.
0
യശേഷം മി. കൃഷ്ണനെളയതു സാറാണു് ഞങ്ങളുടെ
നാം ക്ലാസ്സിൽ - അദ്ധ്യാപകനായത്. മേൽപ്പറഞ്ഞ
-<noinclude></noinclude>
82ydz5ush6730547e7lx678729xfpi9
താൾ:Hannele (Changampuzha).pdf/112
106
82389
242016
2026-06-19T03:52:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപരിചിതൻ അതിമഹിത ധർമ്മത്തിൻ സാമ്രാജ്യ മഖിലവു മതപ്രകാശ- പ്രസാദപൂർണ്ണം. അവിടം ഭരിപ്പു കലർപ്പ തഖിലലോകേശൻ തൻ നിത്യശാന്തി, വികളുടെ സ്വരം കേൾക്കുന്നു ആദ്യം വായു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242016
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അപരിചിതൻ
അതിമഹിത ധർമ്മത്തിൻ
സാമ്രാജ്യ മഖിലവു
മതപ്രകാശ-
പ്രസാദപൂർണ്ണം.
അവിടം ഭരിപ്പു കലർപ്പ
തഖിലലോകേശൻ തൻ
നിത്യശാന്തി,
വികളുടെ സ്വരം കേൾക്കുന്നു ആദ്യം വായും പിന്നീ
മേണ ഉച്ചത്തിലുച്ചത്തിൽ തിരയിളകിയും
മണിശിലകളാണല്ലോ
മതികവർന്നങ്ങ
മണിയണിയായ് മിന്നുന്നോ
രരമനകൾ.
കനകത്തകിടുകൾ മേ
താണവയുടെ
കമനീയത കലരുമാ
മേല്പുരകൾ.
പഴകിയതിരുചിപെരുകി വയിന
വിടെ പൊകചൊകെ
പതിന്നിപ്പായുന്നി
തരുവികളിൽ.
105<noinclude></noinclude>
rxokrb4m74cwnbznibn9usf6v227m9v
താൾ:Kalithozhi (Changampuzha).pdf/81
106
82390
242017
2026-06-19T03:52:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ണ്ടു്. എത്രതന്നെ ശ്രമിച്ചാലും അവയ്ക്കു നാം കീഴടങ്ങാ തെ നിവൃത്തിയില്ല.'' “അതൊക്കെ പരമാം തന്നെ. ഞാനും സമ്മതി രവി ഏറ്റുപറഞ്ഞു. - അതേ രീ; അങ്ങനെയൊരു ശക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242017
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ണ്ടു്. എത്രതന്നെ ശ്രമിച്ചാലും അവയ്ക്കു നാം കീഴടങ്ങാ
തെ നിവൃത്തിയില്ല.''
“അതൊക്കെ പരമാം തന്നെ. ഞാനും സമ്മതി
രവി ഏറ്റുപറഞ്ഞു.
-
അതേ രീ; അങ്ങനെയൊരു ശക്തിയാണ് ന
മ്മ ഈ മട്ടിൽ കൂട്ടിയിണക്കിയതു്. അതു് ഇന്നോ ഇന്ന
ലെയോ ഉണ്ടായതല്ല. നമുക്കാവെച്ച നാൾമുതൽ നാം
രണ്ടു ശരീരവും ഒരു ജീവനുമായിക്കഴിഞ്ഞുകൂടുകയാണ്.
മനുഷ്യനുണ്ടാക്കിയ വെറുമൊരു ചടങ്ങാണല്ലോ വിവാ
ഹം, യഥാമാലോചിച്ചാൽ ശാശ്വതമായി നിലനി
ന്നതു പ്രകൃത്യാ ഉണ്ടാകുന്ന ഹൃദയബന്ധമാണ്. രവി ഒന്നു
മനസ്സിലാക്കണം. മാനസികമായിട്ടെങ്കിലും വ്യഭിചരി
ക്കാത്ത ഒരു സ്ത്രീയോ പുരുഷനോ ഈ ലോകത്തിൽ ഉണ്ടാ
യിരിക്കയില്ല. പക്ഷേ, മനുഷ്യർ അതേറ്റു പറയുകയി
ല്ലെന്നേയുള്ളു. മാത്രമല്ല മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടു
അതിനോടെതിക്കുകയും ചെയ്യും. ഒരു സ്ത്രീ പാതിവ്രത്യം
പുലർത്തുന്നതും അവളുടെ മനശ്ശക്തികൊണ്ടോ ആഭ
കുതികൊണ്ടോ അല്ല, സമുദായം അവളിൽ കുത്തിവെയ്ക്കു
ന്ന ഭീരുത്വംകൊണ്ടു മാത്രമാണ്. പക്ഷേ, ഒരു കായം
പറയാം. പുരുഷൻ മറക്കുന്നതെന്തോ അതു
സ്ത്രീ എപ്പോഴും കാക്കുന്നു. ഞാനീപ്പറയുന്നതു രവി വിശ്വ
സിക്കണം: ഒരു വേശ്യയ്ക്കും ഒരു ഹൃദയമുണ്ടായിക്കൂടെന്നി
ല്ല; ഹൃദയമുള്ളവരെല്ലാം പതിവ്രതകളായിരിക്കണമെന്നു
ഞാൻ
രവി ചിന്താധീനനായി. അവളുടെ വാക്കുകൾ അ
യാളുടെ ഹൃദയത്തെ ഗാഢമായി സ്പർശിച്ചു.
72<noinclude></noinclude>
injh8fzaafmx9pj38kuwlnndprjph68
താൾ:Kalithozhi (Changampuzha).pdf/109
106
82391
242018
2026-06-19T03:52:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞാൻ പുറത്തിറങ്ങിവരാം.'' രവിയുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. അമ്മിണി പുറത്തിറങ്ങിവന്നു. വിലപിടിച്ച ഒരു സാ രി അവൾ ധരിച്ചിട്ടുണ്ടു്. അവളുടെ ആഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242018
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞാൻ പുറത്തിറങ്ങിവരാം.''
രവിയുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി.
അമ്മിണി പുറത്തിറങ്ങിവന്നു. വിലപിടിച്ച ഒരു സാ
രി അവൾ ധരിച്ചിട്ടുണ്ടു്. അവളുടെ ആഭരണങ്ങളെല്ലാ
മെടുത്തണിഞ്ഞിട്ടുണ്ട്. ഒരു മുല്ലമാല കാർകൂന്തലിൽ ചൂടി
യിട്ടുണ്ടു്. നെറ്റിയിൽ ഒരു കുങ്കുമപ്പൊട്ടു തൊട്ടിട്ടുണ്ട്.
അവളുടെ മുഖം മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവി
ധം പ്രസന്നമായിരിക്കുന്നു. ആ അധരപുടങ്ങൾ മന്ദസ്മി
താരങ്ങളാണ്. വിവാഹമണ്ഡപത്തിൽ ഒരു വധു എന്ന
പോലെയാണ് അമ്മിണി രവിയുടെ മുൻപിൽ വന്നുനി
ലുന്നത്. അയാളുടെ ഹൃദയം ഒരു തീച്ചൂളപോലെ നീറി
കൊണ്ടിരുന്നു. അയാളുടെ മുഖം രക്തശൂന്യവും വിഷാദ
ഭരിതവുമായിരുന്നു. അയാളുടെ സിരകളെല്ലാം തന്നു.
പോയിരുന്നു.
ആ മാവിൻ ചുവട്ടിൽ അനേകമനേകം ആനന്ദം
ഗങ്ങൾക്കും അങ്കമൊരുക്കിയിട്ടുള്ള ആ മാവിൻ ചുവട്ടിൽ
അയാൾ ഏറെനേരം ഒരു ജീവച്ഛവമായി നിലകൊണ്ടു.
അനന്തരം ഷാൾ വിരിച്ച് അതിൽ ഇരുന്നു.
അമ്മിണി
യും അയാളുടെ വാമഭാഗത്തിൽ ഇരിപ്പുറപ്പിച്ചു.
66
എന്നാലാകട്ടെ.... നേരം വൈകുന്നു.'' രവിയുടെ
കഴുത്തിൽ കൈ കോർത്തു സ്നേഹപൂർവ്വം ചുംബിച്ചുകൊണ്ട
വൾ പറഞ്ഞു.
അമ്മിണി, വേണ്ട; അമ്മിണി മരിക്കണ്ട. ഞാൻ
മരിക്കാം. '' രവി ഗദ്ഗദസ്വരത്തിൽ പണിപ്പെട്ട പാ
ഞ്ഞു.
100<noinclude></noinclude>
niz8tcrfjvbw6kyzidf1f6wxmuficuk
താൾ:Kalithozhi (Changampuzha).pdf/190
106
82392
242019
2026-06-19T03:52:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “ആട്ടെ, എന്നെ കാണാനായി ഇങ്ങോട്ടു പോരുന്ന ന്നു മല്ലികയോടു പറഞ്ഞുകൊണ്ടാണോ നിങ്ങൾ പോ കേവലം അപ്രതീക്ഷിതമായ ഒരു ചോദ്യമായിരുന്നു അതു്. ആ ചോദ്യത്തിൽ രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242019
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“ആട്ടെ, എന്നെ കാണാനായി ഇങ്ങോട്ടു പോരുന്ന
ന്നു മല്ലികയോടു പറഞ്ഞുകൊണ്ടാണോ നിങ്ങൾ പോ
കേവലം അപ്രതീക്ഷിതമായ ഒരു ചോദ്യമായിരുന്നു
അതു്. ആ ചോദ്യത്തിൽ രവീന്ദ്രൻ ഹൃദയം ഒന്നു വി
ടച്ചു. അയാളുടെ മുഖം ക്ഷണനേരം രക്തശുന്യമായി.
"ഉം.... ഇല്ല, ഞാൻ പറഞ്ഞില്ല.'' ഒരു കുറ്റവാളി
യെപ്പോലെ അയാൾ സമ്മതിച്ചു.
പിന്നെ നിങ്ങൾ എവിടെപ്പോകുന്നുവെന്നു പറ
ച്ചാണ് ഇവിടെ വന്നിട്ടുള്ളതു്?
കേശവപിള്ളയെ കാണുവാൻ
ഞാൻ മല്ലികയോടു കള്ളം പറഞ്ഞു.''
പോകുന്നുവെന്നു
ഞാനതുഹിച്ചു....
അപ്പോൾ നിങ്ങൾ മനഃപൂർവ്വം
നിങ്ങളുടെ ഭായിയെ വഞ്ചിക്കയായിരുന്നു.
"അതേ അമ്മിണി ഇടറിയ സ്വരത്തിൽ അയാൾ
പറഞ്ഞു: "ഒരു കുടുംബജീവിതത്തിൽ അതു ചിലപ്പോ
ഴൊക്കെ ആവശ്യമാണ്. ''
“അതു നിങ്ങളുടെ ദുഷിച്ച മനസ്ഥിതിയെ സൂചി
ിക്കുന്നുവെന്നേയുള്ളു........ നിങ്ങൾക്ക് ഒരു മാറ്റവുമുണ്ടാ
യിട്ടില്ല. പണ്ടത്തെ ആ പ്രകൃതം തന്നെ ഇപ്പോഴും. മറ
ള്ളവർ തന്നെ വഞ്ചിക്കാതെ സ്നേഹിച്ചുകൊള്ളണമെന്നു
നിർബ്ബന്ധം പിടിക്കുക; അതേസമയം തന്നെ നിങ്ങളെ
സ്നേഹിക്കുന്നവരെ മനഃപൂർവം നിങ്ങൾ വഞ്ചിക്കുകയും ചെ
യ്ക്കുക. ഇതിൽപ്പരം എന്തൊരപരാധമാണ് നിങ്ങൾ
ചെയ്യേണ്ടതായിട്ടുള്ളത്! കഷ്ടം, കഷ്ടം,
181<noinclude></noinclude>
1nnmsaw8yicmwvmywunjtpsy1z7i5wg
താൾ:Kalithozhi (Changampuzha).pdf/211
106
82393
242020
2026-06-19T03:52:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവിചാരിതമായി ഇരുണ്ടുപോയി. ഒരു തണുത്ത മൗനം അതിനെ മരവിപ്പിച്ചു. അതിന്റെ അസുഖമയമായ അ സിതാവരണം അതിലെ ആനന്ദ സ്വപ്നങ്ങളെ നിയം ഗ്ര സിച്ചുകളഞ്ഞു! മല്ലിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242020
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവിചാരിതമായി ഇരുണ്ടുപോയി. ഒരു തണുത്ത മൗനം
അതിനെ മരവിപ്പിച്ചു. അതിന്റെ അസുഖമയമായ അ
സിതാവരണം അതിലെ ആനന്ദ സ്വപ്നങ്ങളെ നിയം ഗ്ര
സിച്ചുകളഞ്ഞു!
മല്ലികയുടെ മുഖം സദാ മ്ലാനമാണ്. രവീന്ദ്രൻ
ഉന്മേഷമെല്ലാം നശിച്ചു. അയാളുടെ ആരോഗ്യം ദിനം
പ്രതി ക്ഷയിച്ചുവന്നു. വ്യാധി ശരീരത്തേയും ആധി ഹൃദ
യത്തേയും ഒരേസമയം തന്നെ ആക്രമിച്ചുകൊണ്ടിരിക്കുക
അതെത്ര ദയനീയമാണ
അടിയുറച്ച വിശ്വാസത്തിന്മേൽ അധിഷ്ഠിതമായി
രുന്നു അവരുടെ ദാമ്പത്യബന്ധം. ഇന്നിതുവരെ അതിനു
യാതൊരിളക്കവും തട്ടിയിട്ടില്ല....അനാശാസ്യമായ രവി
ന്ദ്രൻ ലൈംഗികജീവിതത്തെക്കുറിച്ചു മല്ലികയ്ക്കു യാ
തൊന്നും അറിഞ്ഞുകൂടാ. തന്റെ ഭർത്താവും
ശാലി
യായ ഒരു മഹാമനസ്കനാണെന്നാണവളുടെ വിശ്വാസം.
അതിൽ സംശയദൃഷ്ടിയോടുകൂടി വീക്ഷിക്കേണ്ട ആവശ്യ
മോ അതിനു പ്രേരകമായ ഒരു സന്ദഭമോ ഇന്നോളം ഉ
ണ്ടായിട്ടില്ല. ഇന്നാകട്ടെ, അവക്കിടയിൽ മാരകമായ ഒരു
മായാഭിത്തി ഉയർന്നിട്ടുണ്ടു്. ഒരു കറുത്ത തിരശ്ശീലയാ
അതു മൂടപ്പെട്ടിരിക്കുന്നു. മല്ലിക അതു കണ്ടു നടുങ്ങി
അവൾ കാത്തു. കത്തയിൽ താമസിക്കുന്ന കാല
ത്തു ഡോക്ടർ സുകുമാരമേനോന്റെ വിയോഗ വാർത്തയെ
പറ്റി സ്വകാന്തൻ തന്നോടു പറഞ്ഞുകേൾപ്പിച്ചപ്പോൾ
അവ്യക്തവും അടിസ്ഥാനരഹിതവുമായ എന്തോ ഒരു
.202<noinclude></noinclude>
bswl2o2qz8rtwaxqip82ozipm7wglje
താൾ:Kalithozhi (Changampuzha).pdf/226
106
82394
242021
2026-06-19T03:52:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്തെല്ലാമായാലും മല്ലിക രവിയോടു പ്രവർത്തി ഇതു വലിയ സാഹസമായിപ്പോയി. രോഗഗ്രസ്തനായി അശരണനായി അവശനായിക്കിടക്കുന്ന ഭർത്താവി ന അവൾ ഉപേക്ഷിക്കരുതായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242021
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്തെല്ലാമായാലും മല്ലിക രവിയോടു പ്രവർത്തി
ഇതു വലിയ സാഹസമായിപ്പോയി. രോഗഗ്രസ്തനായി
അശരണനായി അവശനായിക്കിടക്കുന്ന ഭർത്താവി
ന അവൾ ഉപേക്ഷിക്കരുതായിരുന്നു........
രവീന്ദ്രനോടുള്ള അവളുടെ മമത ഇങ്ങനെ വാദി
ക്കാൻ തുടങ്ങി. പ്രതികാരമോഹം എന്നിട്ടും അവളെ വി
ട്ടൊഴിയുന്നില്ല. അവൾ പല ഉപായങ്ങളും ആലോചിച്ചു
നോക്കി....അവസാനം അവൾ രവീന്ദ്രനും ഇങ്ങനെ ഒരു
എന്റെ പ്രിയപ്പെട്ട രവി,
0
അങ്ങയെ വീണ്ടും ഞാൻ അങ്ങനെ വിളിക്കട്ടെ. എ
ൻ മനസ്സിനും ഒരു സ്വസ്ഥതയുമില്ല. അങ്ങയെ അറി
യിക്കാതെ ഞാൻ ഒരു സാഹസം പ്രവർത്തിച്ചു. സകലകാ
ങ്ങളും വെളിപ്പെടുത്തിക്കൊണ്ടു ഞാൻ മല്ലികയ്ക്ക് ഒരു
കത്തെഴുതി. അവൾ നമുക്കു മാപ്പുതന്നു വീണ്ടും അങ്ങയോ
ടിണങ്ങിച്ചേരുമെന്നായിരുന്നു എന്റെ പ്രതീക്ഷ........
ക്ഷേ, അതിൽ എനിക്കു നിരാശ പറ്റി. അവൾ എനിക്ക
യച്ച മറുപടിക്കത്ത് ഇതോടൊന്നിച്ചടക്കം ചെയ്യുന്നു. രവി
അതൊന്നു വായിച്ചുനോക്കൂ........
രവീ, ഞാനും ഒരു സ്ത്രീയാണ്. എനിക്കും ആത്മാഭി
മാനമുണ്ടു്. അതിനെ ചതയ്ക്കുന്ന എന്തിനോടും വെറുപ്പും
വൈരാഗ്യവും തോന്നുന്നതും ഒരിക്കലും അസ്വാഭാവികമല്ല
ല്ലോ........ ഞാൻ രവിയോടു തുറന്നു പറയുന്നു: എന്റെ
ഹൃദയം ഇപ്പോൾ ഭയങ്കരമായ ഒരു പ്രതികാരേച്ഛയിൽ
217<noinclude></noinclude>
j1o4yzc55v3e6ysdtigdyaqarbkedb7
താൾ:Kalithozhi (Changampuzha).pdf/251
106
82395
242022
2026-06-19T03:52:38Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നസ്സിലാക്കി. അതിനദ്ദേഹം എനിക്കയച്ച മറുപടി ഇതാ, ഇതാണു്. നീയിതൊന്നു വായിച്ചുനോക്കൂ! അമ്മിണി മടിയിൽനിന്നും ഒരു കത്തെടുത്തു മല്ലിക യുടെ കൈയിൽ കൊടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242022
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നസ്സിലാക്കി. അതിനദ്ദേഹം എനിക്കയച്ച മറുപടി ഇതാ,
ഇതാണു്. നീയിതൊന്നു വായിച്ചുനോക്കൂ!
അമ്മിണി മടിയിൽനിന്നും ഒരു കത്തെടുത്തു മല്ലിക
യുടെ കൈയിൽ കൊടുത്തു. അതു വായിച്ചപ്പോൾ അവ
ളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
ചേച്ചീ, ഞാൻ എത്രമാത്രം അദ്ദേഹത്തെ കുറി
തപ്പെടുത്തി!'' അവൾ പശ്ചാത്തപിച്ചു.
സഹോദരീ, നീയതൊന്നും വിചാരിച്ച് ഇനി കു
ണിതപ്പെടരുതു. ഇതെല്ലാം മനുഷ്യസാധാരണമാണ്.
നിന്നെ ഒരിക്കലും അതിൽ കുറ്റപ്പെടുത്താൻ നിവൃത്തിയി
ല്ല. മാത്രമല്ല, നീ ഇത്രയൊക്കെയല്ലേ പ്രവർത്തിച്ചു.
ഞാൻ അതിൽ നിന്നെ ബഹുമാനിക്കുന്നു. നിന്റെ സ്ഥാ
നത്തു ഞാനായിരുന്നെങ്കിൽ ഇതും ഇതിൽ കൂടുതലായും
ചെയ്തുപോകുമായിരുന്നു.
അനന്തരം അവൾ തന്റെ കത്തിൽ വിവരിച്ചിരുന്ന
ആ രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഒന്നുകൂടി അവ
ളെ വിശദപ്പെടുത്തി മനസ്സിലാക്കി. മിശ്രവികാരങ്ങളോ
ടെ മല്ലിക അതു സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. നിസ്സാരസം
ഭവങ്ങൾപോലും അവൾ മറച്ചുവെച്ചില്ല. ഒടുവിൽ അത്ഭുത
പരതന്ത്രയായി മല്ലിക ഇങ്ങനെ ചോദിച്ചു:
അപ്പോൾ മുരളി അദ്ദേഹത്തിന്റെ മകനല്ലെന്നാ
ാ ചേച്ചി പറയുന്നത്?
"അതേ.... ഞാനതുമാത്രം എന്തിനു മറച്ചു വെയ്ക്കുന്നു
മല്ലിക? നീ വിശ്വസിക്കൂ. ഈശ്വരനെ സാക്ഷിനിർത്തി
ഞാൻ പറയുന്നു. അവൻ എന്റെ ഭർത്താവിന്റെ മക
242<noinclude></noinclude>
9qai2raim9aav57f7zvimjr8o72uxcn
താൾ:Thudikkunna Thalukal.pdf/74
106
82396
242023
2026-06-19T03:52:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 വലവും തമ്മിൽ വലിയ സ്നേഹവും ബഹുമാനവുമായി രുന്നു. ചില കാര്യങ്ങളിൽ ഉണ്ട വേലുവിനോടു എനിക്കല്പം അസൂയ ഉണ്ടായിരുന്നു ഒന്നും പറയേണ്ടിയിരിക്കുന്നു. സമാ നസിദ്ധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242023
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>74
വലവും തമ്മിൽ വലിയ സ്നേഹവും ബഹുമാനവുമായി
രുന്നു. ചില കാര്യങ്ങളിൽ ഉണ്ട വേലുവിനോടു എനിക്കല്പം
അസൂയ ഉണ്ടായിരുന്നു ഒന്നും പറയേണ്ടിയിരിക്കുന്നു. സമാ
നസിദ്ധികളിൽ ബഹുമാനം തോന്നുകയും, അപ്രാപ്യസി
വികളിൽ അസൂയ ജനിക്കുകയും സ്വാഭാവികമാണല്ലൊ.
ഉണ്ട വേലു, തെങ്ങ്, അടയ്ക്കാമരം ഇവയിൽ ഒരണ്ണാർക്കണ്ണ
നേക്കാൾ വൈദഗ്ദ്ധ്യത്തോടെ പിടിച്ചുകയറും, താഴെനിന്നു,
ഇടതുകയ്യിലുള്ള കല്ലോ, വടിയോ കൊണ്ട് എത്ര ഉയരത്തിൽ
നിൽക്കുന്ന പറങ്കിമാങ്ങയും താഴെ വിഴിക്കും. മാങ്ക
ളത്തിന്റെ തെക്കുവടക്കു കരകൾക്കു മധ്യേയുള്ള ജലമണ്ഡലം
നാലുപ്രാവശ്യം തുടർച്ചയായിത്തന്നെ അവനു നീന്തിയെത്തു
വാൻ സാധിക്കും. എനിക്കിതൊന്നും സാദ്ധ്യമല്ല. വൃക്ഷങ്ങ
ളിൽ കയറുവാൻ ഞാനും സമർത്ഥനാണ്. പക്ഷെ
ടിയായി വളരുന്ന വൃക്ഷങ്ങൾ എന്നെ ഇന്നും പരാജയപ്പെടു
ത്തുന്നു. വൃക്ഷശിഖരങ്ങളിൽ നിൽക്കുന്ന ഫലങ്ങൾ എറിഞ്ഞു
താഴെയിടുന്ന കായത്തിൽ ഒരിക്കലെങ്കിലും ഞാൻ ജയം നേ
ടിയിട്ടില്ല. ഫലങ്ങളെ ലക്ഷ്യമാക്കി കല്ലൊ, വടിയോ
ഞാൻ താഴെനിന്നു കൊണ്ടറിഞ്ഞാൽ അത് അവയുടെ സ
മീപപ്രദേശങ്ങളിൽ കൂടിയെങ്കിലും കടന്നുപോകയില്ല.
"
ക
അടുത്തതായി എനിക്കു പ്രതിപാദിക്കുവാനുള്ളതു കേ
സരിപാലസ്സായി രൂപാന്തരപ്പെട്ട കോശേരിമാളികയിലെ
അന്നത്തെ അന്തേവാസികളെക്കുറിച്ചാണ്. എന്റെ
മാരകാലത്തിലെ ഒരു സാരമായ ഭാഗത്തിനു സകല നി
പകിട്ടുകളും ലദിച്ചത് അവിടെ നിന്നാണെന്നുള്ള കാര്യം
വിസ്മരിക്ക ാത്ത തല്ല. ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ
പ്രഥമ പുത്രനായ ശ്രീ. പി. കെ. കരുണാകര മേനവൻ
സ്റ്റോവ്സിയുടെ Crime and Punishment (കുറവും ശി
ക്ഷയും) എന്ന വിഖ്യാത കൃതിയുടെ പരിഭാഷകൻ എന്ന നി
ലയിൽ പ്രശസ്തനായിത്തീർന്നിട്ടുള്ള ഒരു സാഹിത്യകാരനാ
ഡോ
Digitized By Kerala Sahitya Akademi<noinclude></noinclude>
gvmmn6k7r4i3qwte412wv01emwfo1fb
താൾ:Hannele (Changampuzha).pdf/75
106
82397
242024
2026-06-19T03:53:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ കള്ള പൊള്ളിൻ പൂവു് എനിക്കാരു തന്നുവെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ഊഹിച്ചുനോക്ക്, ഊഹിച്ചു നോക്കൂ! എന്തിനുള്ള താളിന്റെ പൂവ്? നിങ്ങൾക്കറി ഞ്ഞുകൂടേ, സിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242024
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
കള്ള പൊള്ളിൻ പൂവു് എനിക്കാരു തന്നുവെന്നാണ്
നിങ്ങൾ വിചാരിക്കുന്നത്? ഊഹിച്ചുനോക്ക്, ഊഹിച്ചു
നോക്കൂ! എന്തിനുള്ള താളിന്റെ പൂവ്? നിങ്ങൾക്കറി
ഞ്ഞുകൂടേ, സിസ്റ്റർ?
സിസ്ററർ മാ
സ്ഷ്! അതിനെപ്പറ്റിയുള്ളതെല്ലാം നിനക്കു നാളെ
രാവിലെ എന്നോടുപറയാം നീ വീണ്ടും ശക്തിയുള്ളവളാ
യി, തെളിച്ചമുള്ളവളായി, സുഖമുള്ള വളായിത്തീരുമ്പോൾ
എനിക്കു സുഖം തന്നെയാണ്.
(അവൾ എഴുനേല്ല വാൻ ഉദ്യമിക്കുകയും അവളുടെ പാദങ്ങൾ
കിടക്കയിൽ നിന്നു വെളിയിലിടുകയും ചെയ്യുന്നു.
സിസ്റ്റർ മാർത്താ
നീയതു ചെയ്തുകൂടാ, പ്രിയപ്പെട്ട ഹനേലെ.
ames
അവളെ കൈകൊണ്ടു മാറ്റിയിട്ടും, കിടയ്ക്കയിൽ നിന്നും എഴു
ന്ന് ഏതാനും അടികൾ നടന്നു പോകും.
ദയവുചെയ്ത്, ദയവുചെയ്ത്, എന്നെ തനിച്ചു വി
എനിക്കു പോകണം!--പോകണം.
68
(അവൾ ഒന്നു ഞെട്ടുകയും എന്തിൻറയോ നോക്കു ദൃഷ്ടിയുറപ്പി
ച്ചു തുറിച്ചുനോക്കുകയും ചെയ്യുന്നു.
ഓ, പ്രിയപ്പെട്ട യേശുമിശിഹായേ!
(കറുത്തവസ്ത്രം ധരിച്ച്, കറുത്ത ചിറകുകളോടുകൂടിയ ഒരു
വതയുടെ രൂപം പ്രത്യക്ഷപ്പെടുന്നു. ദേവത നല്ല ഉയരമുള്ള
കാലസഞ്ചിതമായ, പട്ടിൽ പൊതിഞ്ഞ പിടിയോടുക<noinclude></noinclude>
3jcshw63lswea2uyb0bf03vkmdlejsp
താൾ:Hannele (Changampuzha).pdf/113
106
82398
242025
2026-06-19T03:53:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ അങ്ങോരോ രജത സിത രഥ്യകളിൽ രാജി ചെങ്ങഴിനീർപ്പൂക്കൾ, ചെമ്പനിനീർപ്പൂക്കൾ. മണിഗോപുര ശൃംഗാര രംഗ ങ്ങളിൽ നിന്നും മണിയൊലികളിളകുകയാ ഇവിടെയെങ്ങും. ചേലിലതിൽ വൈശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242025
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
അങ്ങോരോ രജത
സിത
രഥ്യകളിൽ രാജി
ചെങ്ങഴിനീർപ്പൂക്കൾ,
ചെമ്പനിനീർപ്പൂക്കൾ.
മണിഗോപുര ശൃംഗാര രംഗ
ങ്ങളിൽ നിന്നും
മണിയൊലികളിളകുകയാ
ഇവിടെയെങ്ങും.
ചേലിലതിൽ വൈശാഖ
ലയണിഞ്ഞിലും
സാലാവലിന്മേൽ,
ശബളിതപത്രങ്ങൾ, സുഭ
ഗങ്ങൾ, ശലഭങ്ങൾ,
ശതശതം വിഹരിപ്പി
താത്തലീലം.
ഹിമസമധവളം, ഇതിലും
മതി മൃദുലങ്ങൾ
കമനീയ കളഹംസം
ദ്വാദശങ്ങൾ,
വലയത്തിൽ ഗഗനത്തിൽ
നടനം നടത്തിപ്പു
106<noinclude></noinclude>
3ciwxsacvlnseibnhrzw6rau03c1exd
താൾ:Hannele (Changampuzha).pdf/94
106
82399
242026
2026-06-19T03:53:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നേരം പള്ളിമിറ്റത്തു നിർത്തി നമ്മളെ വെഷമിപ്പിക്കെ ല്ലെന്നു തോന്നണു. പള്ളിമിറ്റത്ത് ഒരൊററടി കനത്തി ലാകെടക്കണ മഞ്ഞു്. അച്ചനിക്കുവേണ്ടി ഒരു പ്രാർത്തനം വായിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242026
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നേരം പള്ളിമിറ്റത്തു നിർത്തി നമ്മളെ വെഷമിപ്പിക്കെ
ല്ലെന്നു തോന്നണു. പള്ളിമിറ്റത്ത് ഒരൊററടി കനത്തി
ലാകെടക്കണ മഞ്ഞു്.
അച്ചനിക്കുവേണ്ടി ഒരു പ്രാർത്തനം വായിക്കുകേല.
പരിശുദ്ദായ പള്ളിമിററം അവളുടെ തരക്കാക്കൊള്ള ത
ല്ലെന്ന് അച്ഛൻ പണ്ട്.
പ്രവേശിക്കുന്നു
നിങ്ങളു
വല്ലോരും കേട്ടാൽ വർത്താനം? പ്
പ്രമാഖ്യനായ ഒരാളും ആരോ എന്തോ അം
അറിഞ്ഞൂടാ പള്ളീലച്ചനെ കാണാൻ വന്നിരുന്നു.
ദ്ദേഹം പറയണു് മാണി
തിരക്കുപിടിച്ചകത്തുവന്നിട്ട്
പാലെ ഒരു പുണ്യാള
അവരവൾക്ക് കൂടിയ കൊണ്ടാ ഒരു പവപ്പെട്ടി
കൊണ്ടരണ്
അനേകം സ്വരങ്ങ
ഒരു സ്ഫടികവപ്പെട്ടി
കണക്കാക്കി നോക്കിക്കോളൂ, ഒരു നല്ലതൊക അതി
87<noinclude></noinclude>
4rsokid71qxo7jf39e2edc5wq9wts5n
താൾ:Kalithozhi (Changampuzha).pdf/56
106
82400
242027
2026-06-19T03:53:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഈ മിരട്ടൊക്കെ കൈയിലിരിക്കട്ടെ, അമ്മിണി. ഏതായാലും ഇക്കാലത്തിൽ ഞാൻ ഇനിയൊന്നും പറയു ന്നില്ല. നീ നിന്റെ ഇഷ്ടംപോലെ ജീവിച്ചുകൊള്ളുക. ഞാൻ ഇനിമേൽ ഇവിടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242027
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഈ മിരട്ടൊക്കെ കൈയിലിരിക്കട്ടെ, അമ്മിണി.
ഏതായാലും ഇക്കാലത്തിൽ ഞാൻ ഇനിയൊന്നും പറയു
ന്നില്ല. നീ നിന്റെ ഇഷ്ടംപോലെ ജീവിച്ചുകൊള്ളുക.
ഞാൻ ഇനിമേൽ ഇവിടെ കാൽകുത്തുകയില്ല.''
രവീന്ദ്രൻ എഴുനേറ്റു. അമ്മിണി അയാളുടെ കെ
കടന്നുപിടിച്ചു. അയാൾ ഒരു തട്ടു കൊടുത്തുകൊണ്ടു ശാ
നീയെന്നെത്തൊടരുത്!''
എന്റെ രവിയേയോ?
ഞാൻ നിന്റെ രതിയല്ല.''
പിന്നാരുടെയാ അതെയതെ എനിക്കു മനസ്സി
ലായി. എന്നെക്കൊണ്ടു മുഷിഞ്ഞു, അല്ലേ? എന്തെങ്കിലും
സൂത്രമെടുത്തും എന്നിൽ നിന്നും വിട്ടുമാറണം. അങ്ങനെ
യാണെങ്കിൽ അക്കായമങ്ങു നേരെ പറഞ്ഞാൽ മതിയ
ല്ലോ. എന്തിനെന്നെ പഴി പറയുന്നു? എനിക്കെല്ലാമറി
യാം. ആ തങ്ക
1
അതെന്റെ ഇഷ്ടം!'
"ആയിക്കോളു. ആട്ടെ രവി എന്നെന്നേയ്ക്കുമായി എ
ന്നെ ഉപേക്ഷിച്ചു പിരിഞ്ഞുപോവുകയാണോ?'
അതെ.
ഇത്ര പെട്ടെന്നു നാമിങ്ങനെ വേർപിരിയണമെ
ന്നാണോ വിധി?
താണു
“അങ്ങനെതന്നെ. ആ വിധി നീ വരുത്തിക്കൂട്ടിയ
അങ്ങനെയാകട്ടെ. പക്ഷേ, രവി എന്നാക്കണം.
47
Digitized By Kerala Sahitya Akademi<noinclude></noinclude>
gq2ea19oefr9l77mwv7z5c6u27hznz5
താൾ:Kalithozhi (Changampuzha).pdf/166
106
82401
242028
2026-06-19T03:53:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഹാ, അമ്മിണീ.... എന്റെ ഹൃദയം കുളിർത്തു........ എന്തൊരാശ്വാസം. നീ കരയരുത്...... മുരളീ, നീ മിടുക്ക നായിത്തീരും. ഞാൻ.... ആരോ.... അതാ....അമ്മിണീ.... നിന്നെ....ഇശ്വരൻ....'' ഡോക്ടരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242028
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഹാ, അമ്മിണീ.... എന്റെ ഹൃദയം കുളിർത്തു........
എന്തൊരാശ്വാസം. നീ കരയരുത്...... മുരളീ, നീ മിടുക്ക
നായിത്തീരും. ഞാൻ....
ആരോ.... അതാ....അമ്മിണീ....
നിന്നെ....ഇശ്വരൻ....'' ഡോക്ടരുടെ നാവു കുഴഞ്ഞു.
രാൻ സാധിച്ചില്ല. ആ ചുണ്ടുകൾ വികൃതമായി ഒന്നു
ചലിച്ചു....കണ്ണുകൾ അടഞ്ഞു.
അമ്മിണി വാവിട്ടു നിലവിളിച്ചു.
ഭൃത്യന്മാർ മാടിയെത്തി.... അവർ വന്നപ്പോൾ ക
ണ്ടതും അമ്മിണി നിലത്തു ബോധമില്ലാതെ വീണുകിട
ക്കുന്നതാണ്. യജമാനന്റെ ശരീരം മരവിച്ചിരിക്കുന്നു.
മുരളി വാവിട്ടു കരയുന്നു.
“അമ്മേ, ദേ ഒരു തുമ്പി.... നോക്കൂ, കെടന്നു പെട
! അതിന്റെ ചെറകു ഞാൻ മുറിച്ചുകളഞ്ഞു. എ
ന്നു പറഞ്ഞുകൊണ്ടു ലീലാലോലുപനായ ആ കാമനക്കുട്ടൻ
ആഹ്ലാദഭരിതനായി തുള്ളിച്ചാടി മല്ലികയുടെ അടുത്ത
യ്ക്കു വന്നു.
അവൾ ഒരു പുസ്തകം വായിച്ചുകൊണ്ടു സോ
ഫയിൽ കിടക്കുകയാണ്. അവളുടെ സമീപം ഒരു വയ
സ്സു പ്രായമുള്ള ഒരു കൊച്ചുപെൺതൽ സുഖമായി
കിടന്നുറങ്ങുന്നുണ്ട്.
അരുതു, വേണു....ദ്രോഹം കാണിക്കാതെ!'' എ
ന്നു പറഞ്ഞു പുസ്തകം താഴെയിട്ടും അവൾ ചാടിയെഴു
157<noinclude></noinclude>
jiy6vl5fwudgkjec7ervpep1f9jjdio
താൾ:Kalithozhi (Changampuzha).pdf/110
106
82402
242029
2026-06-19T03:54:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഹായ്. എന്റെ രവി അങ്ങനെയൊന്നും പറയാ തിരിക്കൂ. ഞാൻ മരിക്കാം. അതെവിടെ? അതെവിടെ? എന്റെ കൈയിലുണ്ട്. ഇതാ '' എന്നു പറഞ്ഞു കൊണ്ടു രവി കുപ്പായക്കീശയിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242029
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഹായ്. എന്റെ രവി അങ്ങനെയൊന്നും പറയാ
തിരിക്കൂ. ഞാൻ മരിക്കാം. അതെവിടെ? അതെവിടെ?
എന്റെ കൈയിലുണ്ട്. ഇതാ '' എന്നു പറഞ്ഞു
കൊണ്ടു രവി കുപ്പായക്കീശയിൽ നിന്നും ഒരു ചെറിയ
പി പുറത്തെടുത്തു.
0
അതിനുള്ളിൽ ആ ഭയങ്കര വിഷദ്രാവകം തുളുമ്പിനി
അമ്മിണി രവിയുടെ മടിയിൽ തലവെച്ചു മല
കിടന്നു. അനന്തരം അയാളുടെ മുഖം പിടിച്ചു താഴ്ത്തി അ
വസാനമായി ഒരു ചുംബനമപ്പിച്ചു. ഒരു നിമിഷനേരം
അദ്ധോന്മീലിതനേത്രങ്ങളോടെ അവൾ ഒരനുഭൂതിയിൽ
ലയിച്ചിട്ട്, പിന്നത്തെ മാത്രയിൽ കണ്ണുതുറന്നും ഇങ്ങനെ
പറഞ്ഞു:
"
നല്ല മധുരം ഒരു പുളിപ്പുമുണ്ട്.'' അവൾ മന്ത്രി
ഒരു മിനിട്ടു കഴിഞ്ഞു. രണ്ടും, മൂന്ന്, നാല്.........
ത്തുമിനിട്ടിലധികം അങ്ങനെ ഒരു മൗനത്തിൽ കഴിഞ്ഞു
കൂടി. ഒരു വേദനയും അമ്മിണിക്കു തോന്നുന്നില്ല. ഒരു ഭാ
വ്യത്യാസവും ഉണ്ടാകുന്നില്ല........അവൾ മരണത്തെ
പ്രതീക്ഷിച്ച് അങ്ങനെ മലന്നു കിടക്കുകയാണ്....
അമ്മിണീ!........ഞാനൊരു രാക്ഷസനാണ്........
വെറും പിശാചും........ ഞാൻ സംശയിച്ചു........നിന്റെ
സ്നേഹത്തിൽ............'' ഭയപരവശനായി രവി ജല്പിച്ചു.
ഇതൊരു പരീക്ഷ മാത്രമായിരുന്നു........അതു വിഷമായി
ഒന്നില്ല............വെറും പച്ചവെള്ളം............ പഞ്ചസാര
ചത്ത നാരങ്ങാവെള്ളം!........
ഫെന്തും?'' ഒരു സിംഹിയെപ്പോലെ അവൾ ചാ
101<noinclude></noinclude>
3f3qd9lbiu8841wj74y1i2a7hue09ze
താൾ:Hannele (Changampuzha).pdf/76
106
82403
242030
2026-06-19T03:54:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ടിയ ഒരു ഖഡ്ഗം കയ്യിൽ വഹിച്ചിരിക്കുന്നു. ദേവത അടു പിന്നറിന്റെ ഇരിപ്പുറപ്പിച്ചിരിക്കയാണ്. നിശ്ശബ്ദനും ഭാവ ഗംഭീരനുമാണ് അദ്ദേഹം അചഞ്ചലമായി, ശാന്തമായി അദ്ദേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242030
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ടിയ ഒരു ഖഡ്ഗം കയ്യിൽ വഹിച്ചിരിക്കുന്നു. ദേവത അടു
പിന്നറിന്റെ ഇരിപ്പുറപ്പിച്ചിരിക്കയാണ്. നിശ്ശബ്ദനും ഭാവ
ഗംഭീരനുമാണ് അദ്ദേഹം അചഞ്ചലമായി, ശാന്തമായി
അദ്ദേഹം ഹാനയുടെ നക്ക് ഉറ നോക്കുന്നു.
സാധാരണമായ ഒരധവളപ്രകാശം മുറിയിലാകമാനം
നിങ്ങൾ ആരാണ്?
നിങ്ങൾ ഒരു ദേവതയാണോ?
(ഉത്തരമില്ല
എന്നെയാണോ നിങ്ങൾക്കാവശ്യമുള്ളത്?
ഉത്തരമില്ല
ഹലെ മാറോൺ ആണു ഞാൻ. നിങ്ങൾ എന്നെ
കൊണ്ടുപോകാനായിട്ടാണോ വന്നിരിക്കുന്നത്?
വീണ്ടും ഒരുത്തരവുമില്ല
ഈ സംഭവം നടന്നുകൊണ്ടിരിക്കെ, സിസ്റ്റർ മാത്താ പരി
ഭ്രാന്തയായി, ചിന്താക്രാന്തയായി, തൃപ്പുകയോടുകൂടി നോക്കി
ക്കൊണ്ടു നില്ക്കുകയായിരുന്നു. അവർ സാവധാനത്തിൽ മുറി
യിൽനിന്നു വെളിയിലിറങ്ങിപ്പോകുന്നു.
ദൈവം നിങ്ങളെ ഊമയാക്കിത്തീർത്തോ? നിങ്ങൾ
ഒരു ദേവതയാണോ?
(ഉത്തരമില്ല
ദൈവത്തിന്റെ നല്ലവരായ ദേവതമാരിൽ ഒരാളാ
ാ നിങ്ങൾ
നിങ്ങൾ എന്നോടു ദയവായിരിക്കുമോ?
69<noinclude></noinclude>
l4q1zuql8pj68hym3x7rkwxqbc0ek9e
താൾ:Kalithozhi (Changampuzha).pdf/191
106
82404
242031
2026-06-19T03:54:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അമ്മിണി, എന്തു വേണമെങ്കിലും എന്നെ പ ഞ്ഞുകൊള്ളു....ഞാൻ അതൊക്കെ കേൾക്കാൻ സന്നദ്ധനാ ണ്....... ഒന്നാലോചിച്ചുനോക്കൂ, ഞാൻ മല്ലികയെ വ ബിക്കാൻ ഒരുമ്പെട്ടതുതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242031
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അമ്മിണി, എന്തു വേണമെങ്കിലും എന്നെ പ
ഞ്ഞുകൊള്ളു....ഞാൻ അതൊക്കെ കേൾക്കാൻ സന്നദ്ധനാ
ണ്....... ഒന്നാലോചിച്ചുനോക്കൂ, ഞാൻ മല്ലികയെ വ
ബിക്കാൻ ഒരുമ്പെട്ടതുതന്നെ എനിക്ക് അമ്മിണിയോടു
ള്ള സ്നേഹം കൊണ്ടല്ലേ?''
സ്നേഹം! കഷ്ടം നിങ്ങൾ ഇന്നുവരെ കണികണ്ടിട്ടി
ല്ലാത്ത ഒന്നാണത്. സ്നേഹിക്കാത്തവൻ സ്നേഹിക്കപ്പെടു
ന്നവനാകുവാൻ ഒരിക്കലും തരമില്ല. അധികം പേരിൽ
നിന്നും അധികം സ്നേഹം ആവശ്യപ്പെടുന്നവർ സ്നേഹം ക
ട്ടുംതന്നെ ആക്കും കൊടുക്കാത്തവരാണ്. ആ പദംകൊണ്ടു
ഇനിയെന്നെ മയക്കിക്കളയാമെന്നു നിങ്ങൾ കരുതേണ്ട.
സ്നേഹം ഞാൻ കണ്ടിട്ടുണ്ട്; അതിന്റെ മാധയും ഞാൻ
മതിമറന്നനുഭവിച്ചിട്ടുണ്ട്; സ്നേഹിക്കാൻ അറിയാവുന്ന
വരെ ഞാൻ കണ്ടിട്ടുമുണ്ട്... കഷ്ടം, നിങ്ങളുടെ മനസ്ഥി
തി കണ്ടു എനിക്കു ലജ്ജ തോന്നുന്നു. വികാരാവേശ
ത്തോടെ അവൾ പുലമ്പി.
അമ്മിണീ, ഞാൻ തെറ്റുകാരൻ തന്നെ. സമ്മതി
ക്കുന്നു. എനിക്കു മാപ്പു തരു. പക്ഷേ, എന്റെ അടക്കാനാ
വാത്ത മോഹം ഒരു പന്തീരാണ്ടുകാലത്തിലധികമായി
ഞാൻ അടിച്ചമർത്തിയതും, എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന
തുമായ ഒരാശ. അതെന്നെ പരവശനാക്കി.
1
-
അമ്മമേത് എന്നൊന്നും ചിന്തിക്കാനുള്ള ശക്തി എ
നിക്കുണ്ടായിരുന്നില്ല. ആ ആശ ഇതാ എന്നെ ഇവിടെ
കൊണ്ടുവന്നു തള്ളിവിട്ടു....''
നിങ്ങൾ പറയുന്നതൊന്നും എനിക്കു മനസ്സിലാക
182<noinclude></noinclude>
it79mi1epe31ln3v2sfa3ryf0zd9f7h
താൾ:Thudikkunna Thalukal.pdf/104
106
82405
242032
2026-06-19T03:54:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '104 രുകാരിൽ ത്യാഗരാജരൊഴികെ ബാക്കി മൂന്നുപേരും ഇട പള്ളി സ്വദേശികൾ തന്നെയാണ്. ത്യാഗരാജന്മാരെക്കുറിച്ചു ഇന്നെനിക്കു ഒരു വിവരവും ഇല്ല. ഇടക്കാലത്തു അദ്ദേഹ ത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242032
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>104
രുകാരിൽ ത്യാഗരാജരൊഴികെ ബാക്കി മൂന്നുപേരും ഇട
പള്ളി സ്വദേശികൾ തന്നെയാണ്. ത്യാഗരാജന്മാരെക്കുറിച്ചു
ഇന്നെനിക്കു ഒരു വിവരവും ഇല്ല. ഇടക്കാലത്തു അദ്ദേഹ
ത്തിനു ചിത്തഭ്രമം ബാധിച്ചിരിക്കുന്നുവെന്ന സന്താപന
കമായ വാത്ത കേൾക്കുവാനിടയായി.
ആ നാലാം ക്ലാസ്സിൽ മറെറാരു സാറുകൂടി എന്നെ പഠി
പിച്ചിരുന്നു. ആ സാറിനെക്കുറിച്ചു ഒന്നും പറയാതെ വിട്ടു
കളയുന്നത് ശരിയല്ല. എന്തുകൊണ്ടെന്നാൽ എന്റെ
ശൈശവതി ചിത്രങ്ങളിൽ അഗണ്യമല്ലാത്ത
അദ്ദേഹത്തെ സംബന്ധിച്ചുള്ള താണു്. ആ സാർ ഒരു നല്ല
സാറാണെന്നു ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടുള്ള തായി ഞാൻ
ഓക്കുന്നില്ല. ഞാനും യഥാർത്ഥത്തിൽ അദ്ദേഹത്തെ ഭയപ്പെ
ട്ടിരുന്നതല്ലാതെ ഇഷ്ടപ്പെട്ടിരുന്നില്ല.
ഞാൻ നാലാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു
അദ്ദേഹത്തിന്റെ കൈകളിൽ നീണ്ടുകൂർത്ത നഖങ്ങൾ ഉണ്ടാ
യിരുന്നു. അദ്ദേഹം ഇളം കുഞ്ഞുങ്ങളുടെ കൈത്തണ്ടുകളിലും
ഊരു പ്രദേശങ്ങളിലും ആ ഖരനഖങ്ങളുടെ മൂർച്ച പരിശോ
ധിച്ചു രസിക്കുക പതിവാണ്. ശിക്ഷിക്കുന്നു എന്ന വ്യാജേ
നയാണ് അദ്ദേഹം ആ ആനന്ദാനുഭൂതി അനുഭവിക്കുക പ
തിവു. കണക്കിട്ടുതന്നിട്ടു കസേരയിൽ ഇരുന്നു ഉറക്കം
ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നു നോക്കുമ്പോൾ
കുട്ടികൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരിക്കും.
ഹത്തിനു രസിക്കുകയില്ല. ഉടൻ ഓരോരുത്തരെയായി അ
ത്തു വിളിച്ചു, പല്ലിളിച്ചുകൊണ്ട്, പിടിച്ചു നുള്ളിത്തുടങ്ങും.
ഈശ്വരാ! ആ നുള്ളിന്റെ വേദന അനുഭവിച്ചുതന്നെ അറി
കുട്ടികൾ വളരെ നേരത്തിനുമുൻപുതന്നെ
കണക്കു ചെയ്തു തീർത്തിരിക്കും. ഉറങ്ങുന്ന സാറിനെ വിളിച്ചു
ണത്തു വാനുള്ള ധൈര്യം, മോണിട്ടർ സ്ഥാനത്താൽ ക്ലാസ്സി
യേണ്ടതാണു്.
അദ്ദേ<noinclude></noinclude>
j0lgvl2s14lmv28hw6yp9qa7nq5do71
താൾ:Kalithozhi (Changampuzha).pdf/82
106
82406
242033
2026-06-19T03:54:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശരിയാണ്. കളിത്തോഴി അമ്മിണി പറയുന്നതു പരമാ സമ്മതിക്കാതിരിക്കാൻ അയാൾക്കു കഴിവുണ്ടായില്ല. ആ കഴിഞ്ഞുപോയ കാലങ്ങൾ_അന്നത്തെ കാ രോദിവസത്തെ നിസ്സാരസംഭവങ്ങൾപോലും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242033
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശരിയാണ്.
കളിത്തോഴി
അമ്മിണി പറയുന്നതു പരമാ
സമ്മതിക്കാതിരിക്കാൻ അയാൾക്കു കഴിവുണ്ടായില്ല.
ആ കഴിഞ്ഞുപോയ കാലങ്ങൾ_അന്നത്തെ കാ
രോദിവസത്തെ നിസ്സാരസംഭവങ്ങൾപോലും ഞാൻ കാ
കാത്തു കരയാറുണ്ട്. കഷ്ടം, രവീ! നമുക്കിങ്ങനെ വള
രണ്ടായിരുന്നു. ഇന്നു നാം കപടങ്ങൾ പഠിച്ചു........എ
ന്നാൽ ആ കുട്ടിക്കാലത്ത്
22
“അതേ അമ്മിണി, ആ സ്മരണകൾ എന്നെ പുള
കംകൊള്ളിക്കാറുണ്ട്'' രവി സമ്മതിച്ചു.
രണകൾ നിലനില്ക്കും.
നമ്മുടെ ഹൃദയം സ്പന്ദിക്കാതാവുന്നതുവരെ ആ സ്മ
അവ നിലനില്ക്കുന്നിടത്തോളം
കാലം, നാമെന്തൊക്കെപ്പറഞ്ഞാലും, ഈ ആത്മബന്ധം
പുലർന്നു പോരികയും ചെയ്യും. ഞാൻ എന്റെ സ്വന്തം
സഹോദരനെന്ന നിലയിൽ എൻ രവിയെ സ്നേഹിക്കു
മായിരുന്നു. ഒരിക്കലും അതിലൊരു പുള്ളിക്കുത്തുപോലും
വീഴാതെ ഞാനതിനെ ഓമനിച്ചു പുലർത്തുമായിരുന്നു. പ
രവീ, രവിയാണ് ആദ്യമായി അതിൽ മഷി കട
ഞ്ഞത്. എന്താ അല്ലേ? പറയൂ!''
അതെ ഒരു കുറ്റവാളിയെപ്പോലെ രവി മൂളി.
ആ പരിശുദ്ധമായ സഹോദരസ്നേഹം, ഇങ്ങനെ
മാംസഗന്ധംകൊണ്ടു മലിനപ്പെടുത്തിയതു രവിയാണ്.''
അതേ, അമ്മിണീ, എനിക്കതിൽ കുണ്ഠിതമുണ്ടും
വിഷാദസ്വരത്തിൽ അയാൾ പറഞ്ഞു.
അതിൽ രവി കുണ്ഠിതപ്പെടേണ്ടതായിട്ടില്ല. അ
തൊക്കെ മനുഷ്യസാധാരണമാണ്. ആശങ്ങൾ ഏതു പ
73<noinclude></noinclude>
cfdfo2pbg7zgfp8uy05yeqnrrwsuz8g
താൾ:Kalithozhi (Changampuzha).pdf/227
106
82407
242034
2026-06-19T03:54:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എരിപൊരികൊള്ളുകയാണ്. അതിനെ ശമിപ്പിക്കാൻ രൊറ്റ പോംവഴിയേ ഞാൻ കാണുന്നുള്ളു. അങ്ങയോടൊ ന്നിച്ചു ഒരു മാസക്കാലമെങ്കിലും വന്നു താമസിക്കുവാനും അങ്ങയെ ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242034
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എരിപൊരികൊള്ളുകയാണ്. അതിനെ ശമിപ്പിക്കാൻ
രൊറ്റ പോംവഴിയേ ഞാൻ കാണുന്നുള്ളു. അങ്ങയോടൊ
ന്നിച്ചു ഒരു മാസക്കാലമെങ്കിലും വന്നു താമസിക്കുവാനും
അങ്ങയെ ശുശ്രൂഷിക്കുവാനും എനിക്കനുവാദം തരണം.
അതു മാത്രമേ വേണ്ടു. ഞാനങ്ങയോടു കേണപേക്ഷിക്കുന്നു.
എന്റെ അപേക്ഷയെ എന്തുതന്നെയായാലും അങ്ങു
അനുകൂലമായ മറുപടി പ്രതീക്ഷിച്ചുകൊണ്ടു്,
പതിനഞ്ചു
സ്നേഹപൂർവ്വം,
അമ്മിണി.
രവീന്ദ്രൻ ഇതികർത്തവ്യതാമൂഢനായി. താങ്ങുവാൻ
സാധിക്കാത്ത ദുഃഖഭാരവും പേറിക്കൊണ്ടാണ് അയാളുടെ
ഹൃദയത്തിന്റെ നില. അതിന്മേൽ പിന്നെയും അടിക്കടി
ആഘാതങ്ങളോ? അമ്മിണിയുടെ അപേക്ഷ അയാളെ വ
ല്ലാതെ അലട്ടി. അതു നിരസിക്കുന്നപക്ഷം, അവളുടെ
ഭയം എത്രമാത്രം വേദനിക്കും ഈ ലോകത്തിൽ അവളെ
പോലെ ഒരാളെങ്കിലും അയാളെ സ്നേഹിച്ചിട്ടുണ്ടോ? അ
യാൾ എത്രമാത്രം അവളെ ദ്രോഹിച്ചു. ഇനിയും അവളെ
വേദനിപ്പിക്കുകയോ? പക്ഷേ അവളുടെ അപേക്ഷ സ്വീ
കരിച്ചാൽ മല്ലികയോടു ചെയ്യുന്ന എന്തൊരു കടുംകൈ
യായിരിക്കും അതു അയ്യോ, പാടില്ല, ഒരിക്കലും അതു
പാടില്ല. സ്നേഹശീലയായ ഒരു സാധ്വി! രണ്ടു കുഞ്ഞുങ്ങ
ളുടെ മാതാവ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു ധ
മതി.
218<noinclude></noinclude>
7qm5esqknw634oimffsh6qvkjw0jo0o
താൾ:Kalithozhi (Changampuzha).pdf/212
106
82408
242035
2026-06-19T03:54:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സംശയത്തിന്റെ നിഴൽ തന്റെ ഹൃദയത്തിൽ ക്ഷണ രം പതിയുകയുണ്ടായില്ലേ?.... അടുത്ത മാത്രയിൽ അതു മാഞ്ഞുപോയി........ മാഞ്ഞുപോയെന്നു താൻ വിശ്വസി ച്ചു. ഇന്നിതാ ആ കരിനിഴൽ ഒരു പര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242035
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സംശയത്തിന്റെ നിഴൽ തന്റെ ഹൃദയത്തിൽ ക്ഷണ
രം പതിയുകയുണ്ടായില്ലേ?.... അടുത്ത മാത്രയിൽ അതു
മാഞ്ഞുപോയി........ മാഞ്ഞുപോയെന്നു താൻ വിശ്വസി
ച്ചു. ഇന്നിതാ ആ കരിനിഴൽ ഒരു പരമാർത്ഥത്തിന്റെ
പണം വിരിച്ചു തന്റെ ഹൃദയത്തെ ചുറ്റിപ്പിണഞ്ഞു
കൊത്തുന്നു. അതിന്റെ ആ ശ്രമത്തിൽനിന്നും എങ്ങനെ
യൊന്നിനി രക്ഷ നേടും?........
ജനങ്ങളുടെ സംസാരം അയഥാർത്ഥമാണെന്നു കരു
തി മല്ലികയ്ക്കു വേണമെങ്കിൽ ഇനിയും ആശ്വസിക്കാമാ
യിരുന്നു. കുറച്ചുനാൾ അവളങ്ങനെ ആശ്വസിക്കുകയും
ചെയ്തു. എന്നാൽ അതിനിടയിൽ മറെറാരു സംഭവം കൂടി
യുണ്ടായി........
അന്നു രവീന്ദ്രൻ ഗൃഹത്തിലുണ്ടായിരുന്നില്ല. അതി
നുമുൻപൊരിക്കലും ചിന്തിച്ചിട്ടില്ലാത്തവിധം തന്റെ പ്രി
യതമൻ തോൽപ്പെട്ടി ഗൂഢമായൊന്നു പരിശോധിച്ചു.
നോക്കണമെന്നവൾക്കു തോന്നി. പലപ്പോഴും അവൾ അ
തു തുറന്നു കണ്ടിട്ടുണ്ട്. അതിനുള്ളിൽ ചില പുസ്തകങ്ങളും
കത്തുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ അത്ര നി
ഷിച്ചിതുവരെ നോക്കിയിട്ടുമില്ല. അതിന്റെ ആവശ്യ
മില്ലായിരുന്നു.... ഇന്നെന്തോ അവൾക്കതിന്റെ ആവശ്യം
തോന്നി. ശ്വാസംമുട്ടിക്കുന്ന ഒരു പ്രേരണ.
അവൾ രഹസ്യമായി പെട്ടി തുറന്നു. അതിനുള്ളി
ലെ സാമഗ്രികൾ ഒാരോന്നായി പുറത്തെടുത്തു.
പുസ്തക
ങ്ങളുടെ അടിയിൽ ഏതാനും കത്തുകൾ ചിന്നിച്ചിതറി
കിടക്കുന്നുണ്ടു്. കേശവപിള്ള തുടങ്ങിയ ചില സുഹൃത്തു
208<noinclude></noinclude>
9cr2h4s9dfdjqghn2fp5lgsym1bm73s
താൾ:Thudikkunna Thalukal.pdf/105
106
82409
242036
2026-06-19T03:54:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '105 D ലെ നായകനായി വർത്തിക്കുന്ന എനിക്കു പോലുമില്ല. റെറാരു തൊഴിലുമില്ലെങ്കിൽ കുട്ടികൾ സംസാരിക്കുന്നതിൽ അത്ഭുതപ്പെട്ട വാനുണ്ടോ കണക്കു തെറ്റിയിട്ടോ പഠിക്കാ ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242036
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>105
D
ലെ നായകനായി വർത്തിക്കുന്ന എനിക്കു പോലുമില്ല.
റെറാരു തൊഴിലുമില്ലെങ്കിൽ കുട്ടികൾ സംസാരിക്കുന്നതിൽ
അത്ഭുതപ്പെട്ട വാനുണ്ടോ കണക്കു തെറ്റിയിട്ടോ പഠിക്കാ
ഞ്ഞിട്ടോ, മറ്റു കുസൃതികൾ കാണിച്ചിട്ടോ ആയിരിക്കയില്ല
മിക്ക കുട്ടികൾക്കും അദ്ദേഹത്തിൽ നിന്നും ഈ പൈശാചി
കമായ ശിക്ഷ ലഭിക്കുക.
അസുഷുപ്തിയിൽ ലയിച്ചു അദ്ദേ ഹത്തിന്റെ ചേതന
ആനന്ദ സ്വപ്നങ്ങളിൽ പറന്നു കളിക്കുമ്പോൾ, അദ്ദേഹം
മിക്കപ്പോഴും
അർദ്ധനഗ്നനായിരിക്കുമെന്നുള്ളതു മറെറാരു
പ്രത്യേകതയാണ്... ... ബാലന്മാരുടെ ശ്രദ്ധയെ ആ കഷി
ക്കുന്ന സംസാരവിഷയവും അതാണ്. പാവപ്പെട്ട കുട്ടികൾ
അതിനു ശിക്ഷയനുഭവിക്കുക ! അതെ, ഗുരുനാഥൻ ആ
ക്ഷേപാർഹമായ അശ്രദ്ധയാണ് കുട്ടികളുടെ ശ്രദ്ധയ
വ്യഭിചരിപ്പിക്കുന്നതെന്നു അദ്ദേഹം എപ്പോഴെങ്കിലും അതി
ഞ്ഞ
-
ഇടയ്ക്കൊക്കെ ഒരു സാറ അദ്ദേഹത്തിന്റെ പ്രതിഗൃഹ
ത്തിൽ എഴുത്തുകൊണ്ടുപോയി കൊടുക്കാൻ എന്നെ നിയോ
ഗിക്കാറുണ്ടായിരുന്നു. മോണിട്ടില്ല. സാറിന്റെ നിയോ
ഗങ്ങൾ എന്തും അക്ഷരംപ്രതി അനുഷ്ഠിക്കുവാൻ കടപ്പെട്ടവ
നല്ലേ? എന്റെ ചുമതല ആ തുറയിലും പ്രശംസാർഹമായ
വിധം ഞാൻ നിർവ്വഹിച്ചിട്ടുണ്ടു്. ആദ്യം എനിക്കാ വീടു
പരിചയമില്ലായിരുന്നു. വഴിയെല്ലാം പറഞ്ഞു മനസ്സിലാ
അദ്ദേഹത്തിന്റെ ഭാമയുടെ ഗൃഹത്തിലേക്കു
പോകാൻ ഒരു ഇടവഴിയുണ്ടു്. ഇടവഴി നന്നേ ഇടുങ്ങിയ
താണു്. അതിലൂടെ അപൂർവ്വമായേ മനുഷ്യജീവികൾ സഞ്ച
രിക്കാറുള്ളു. ഞാൻ അവിടെ കത്തും കൊണ്ടു ചെല്ലുമ്പോ
ഴൊക്കെ അദ്ദേഹത്തിന്റെ പത്നി വാത്സല്യപൂർവ്വം രാവിലെ
കാപ്പിക്കുണ്ടാക്കുന്ന പലഹാരത്തിൽ കുറച്ചു ഒരു
റസ്റ്റിൽ<noinclude></noinclude>
pcypoxlo7s45gjmg4h9t6xb0ofqiy6q
താൾ:Kalithozhi (Changampuzha).pdf/57
106
82410
242037
2026-06-19T03:55:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്നോടു കാര്യമില്ലാതെ കലഹിച്ച പിൻമാറുന്നതു രവി യാണ്. ദൈവത്തെ സാക്ഷിനിർത്തി ഞാൻ വീണ്ടും പ യുന്നു. ഒരപരാധവും ഞാൻ പ്രവർത്തിച്ചിട്ടില്ല. രവിയെ ന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242037
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്നോടു കാര്യമില്ലാതെ കലഹിച്ച പിൻമാറുന്നതു രവി
യാണ്. ദൈവത്തെ സാക്ഷിനിർത്തി ഞാൻ വീണ്ടും പ
യുന്നു. ഒരപരാധവും ഞാൻ പ്രവർത്തിച്ചിട്ടില്ല. രവിയെ
ന്നെ കുറ്റപ്പെടുത്തുന്നതിൽ എനിക്കു രവിയോടും ഒരു വി
രോധവുമില്ല. എന്റെ സ്നേഹം ഞാൻ മരിക്കുന്നതുവരെ
നിലനില്ക്കും. രവിയെ ഞാൻ കുട്ടിക്കാലം മുതൽ സ്നേഹിക്കു
ന്നതാണ്. അതെല്ലാം ഈശ്വരൻ അറിഞ്ഞുകൊള്ളും.
വിക്കും ഇഷ്ടം തോന്നുമ്പോൾ വീണ്ടും എന്റെ അടുത്തു വ
രവി നടന്നു. അയാൾ അന്ധകാരത്തിൽ അപ്രത
ക്ഷനാകുന്നതുവരെ അവൾ അവിടെത്തന്നെ ഉറ്റുനോക്കി
ക്കൊണ്ടു നിന്നു. അനന്തരം അവൾ വലിയ ഹൃദയഭാര
ത്തോടുകൂടി അകത്തേയ്ക്കു പോയി.
സംഭവങ്ങൾക്കു നിർവ്വികാരമായി സാക്ഷ്യം വഹിച്ചു
കൊണ്ടു ദിനരാത്രങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി മുറ
ങ്ങനെ പോയ്ക്കൊണ്ടിരുന്നു. അമ്മിണിയുമായി വർ
ട്ടതിന്റെ ശേഷം രവിയുടെ ഹൃദയത്തിനു സ്വസ്ഥതയി
ല്ലാതായി. കഴിയുന്നതും വെളിയിലേയ്ക്കിറങ്ങാതെ അയാൾ
സ്വവസതിയിൽത്തന്നെ കഴിച്ചുകൂട്ടി. കേശവപിള്ള നി
ത്യവും അയാളെ സന്ദശിക്കാറുണ്ട്. പക്ഷേ, അമ്മിണി
യെപ്പറ്റി രണ്ടുപേരും ഒന്നും പറയാറില്ല.
നാട്ടിൽ പരന്ന കേൾവി നിശ്ശേഷം കെട്ടടങ്ങി. പ
ക്ഷേ, ആ കാമിനീ കാമുകന്മാരുടെ ബന്ധം അത്ര പെട്ടെ
48<noinclude></noinclude>
qdgmx7aluvtzurzr9akq92slajcwccv
താൾ:Kalithozhi (Changampuzha).pdf/167
106
82411
242038
2026-06-19T03:55:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അപ്രാണനോടുകൂടിയ ഒരു ജീവി വേണുവിന്റെ രണ്ടു വിരലുകൾക്കിടയിൽപ്പെട്ടു പിടയുന്നു. ഞാൻ ഒന്നും കാണിച്ചില്ലല്ലോ, അമ്മേ, ദ്രോഹം ........ഞാനിതിന്റെ ചെറകു മാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242038
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അപ്രാണനോടുകൂടിയ ഒരു ജീവി വേണുവിന്റെ
രണ്ടു വിരലുകൾക്കിടയിൽപ്പെട്ടു പിടയുന്നു.
ഞാൻ ഒന്നും കാണിച്ചില്ലല്ലോ, അമ്മേ, ദ്രോഹം
........ഞാനിതിന്റെ ചെറകു മാത്രമല്ലേ ഇത്തിരി മുറിച്ചു.
കളഞ്ഞൊള്ളൂ.'' നിരപരാധിയുടെ മട്ടിൽ അവൻ
ഞ്ഞു.
അവനാ പ്രാണിയെ നിലത്തിട്ടു. അതവിടെക്കി
ടുന്നു ചാടിപ്പിടഞ്ഞുതുടങ്ങി. പറന്നുപോകാനുള്ള അതി
ൻറ പരമദയനീയമായ പരിശ്രമം പരാജയപ്പെട്ടു. അ
തിന്റെ ആ പ്രാണപരാക്രമം അവന്നു രസം കൂട്ടി.
ഹായ്, ഹായ്!'' അവൻ കൈകൊട്ടിപ്പൊട്ടിച്ചിരി
ച്ചുകൊണ്ടു പറഞ്ഞു: “കാണട്ടെടാ തുമ്പീ, നീയിനിയൊ
ന്നു പറന്നുപോം കാണട്ടെടാ തുമ്പീ
-
നോക്കൂ, കാണിച്ച ദ്രോഹം! അസത്തുകുട്ടി! എ
ന്തിനാ കുട്ടി, അതിന്റെ ചിറകു മുറിച്ചുകളഞ്ഞ മല്ലി
ക ദേഷ്യഭാവത്തിൽ ചോദിച്ചു.
അതു പറന്നു പാണ്ടിരിക്കാൻ.'' അവൻ കൊഞ്ചി.
“എന്തുമാത്രോടീ ഞാൻ അതിനെപ്പിടിക്കാൻ. ആ ചെ
കൊണ്ടായിട്ടല്ലേ അവനെന്നോ ബുദ്ധിമുട്ടിച്ചു?” എ
ന്നായിരുന്നു അവൻ ന്യായവാദം.
കുട്ടിയെയാണിങ്ങനെ ചെയ്തെങ്കിലോ?
-
“എനിക്കു ചൊകില്ലല്ലോ, അമ്മ. പിന്നെ
അവൾക്കുത്തരം മുട്ടി.
കുട്ടീടെ ആ വിരലാണു കുറച്ചു മുറിച്ചുകളഞ്ഞതെ
ന്നു വിചാരിക്കും.... കുട്ടി എന്തു ചെയ്യും?
158<noinclude></noinclude>
qquoslcdqb3agl1rfk7qa7ucdrwofdc
താൾ:Kalithozhi (Changampuzha).pdf/135
106
82412
242039
2026-06-19T03:55:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി **** അവരെ ച്ചിട്ടില്ല........പലരോടും വിവാഹം കഴിച്ചുകൊള്ളാമെന്ന റിട് ഉദ്ദേശം നിറവേറിയതിൻ ശേഷം, ഞാൻ നിദ്ദയം പരിത്യജിച്ചു. വേശ്യാലയങ്ങളിൽ എ ൻറ ആരോഗ്യവും ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242039
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
****
അവരെ
ച്ചിട്ടില്ല........പലരോടും വിവാഹം കഴിച്ചുകൊള്ളാമെന്ന
റിട് ഉദ്ദേശം നിറവേറിയതിൻ ശേഷം,
ഞാൻ നിദ്ദയം പരിത്യജിച്ചു. വേശ്യാലയങ്ങളിൽ എ
ൻറ ആരോഗ്യവും ധനവും ഒട്ടധികം ഞാൻ ബലികഴി
ച്ചിട്ടുണ്ടു്. ഇതിനൊരു സമാപ്തിയുണ്ടാകുമെന്നു കരുതി
ഞാൻ വിവാഹം കഴിച്ചു........ പക്ഷേ, അതുകൊണ്ടും യാ
തൊരു ഫലവുമുണ്ടായില്ല. വിവാഹശേഷം ഞാൻ പണ്ട
ത്തേതിനേക്കാൾ പതിന്മടങ്ങു മൃഗീയതയോടെ ദുർവൃത്തി
കളിലേപ്പെടുകയാണ് ചെയ്തത്. എന്റെ ഭായ ഒരു സാ
യുവതിയായിരുന്നു. അവൾക്കു പഠിപ്പില്ല; പരിഷ്കാരമി
പക്ഷേ, അവൾ എന്നെ സ്നേഹിച്ചു. ദൈവത്തെ
പോലെ പൂജിച്ചു. എന്നിൽനിന്നു കിട്ടിയ പ്രതിഫലമോ?
അതോക്കുമ്പോൾ ഞാൻ നടുങ്ങിപ്പോകുന്നു. അവളുടെ ഹൃ
പുഷ്പത്തെ, എന്റെ പാദങ്ങളിൽ അപ്പിക്കപ്പെട്ട സ്നേ
സുരഭിലമായ ഹൃദയപുഷ്പം, ഞാൻ നിയം ചവി
ട്ടിച്ചുകളഞ്ഞു. അവൾ എന്നെയോർത്തു കണ്ണീർകുടി
ം കഴിച്ചുകൂട്ടുമ്പോൾ ഞാൻ മദ്യലഹരിയിൽ മടിച്ച
കൊണ്ടു വേശ്യകളുമായി രമിച്ചു മതിമറന്നു കഴിയുകയാ
യിരുന്നു പതിവ്. അവൾ എന്നോടു കേണപേക്ഷിച്ചു.
യാതൊരു ഫലവുമുണ്ടായില്ല. എന്തിനു? ഏതായാലും
ദൈവം അവളെ അധികം നരകിപ്പിച്ചില്ല. ആദ്യത്തെ
പ്രസവത്തോടുകൂടി അവൾ ഇഹലോകം വെടിഞ്ഞു അ
തേ ഒരു മരിച്ച കുട്ടിയെ പ്രസവിക്കുവാനായി അവൾ മരി
ച്ചു. ആ സംഭവം എന്നെ തിരിഞ്ഞടിച്ചു. അതിനുശേഷം
എനിക്കൊരു വലിയ പരിവർത്തനമുണ്ടായി. എന്റെ ആ
126
Digitized By Kerala Sahitya Akademi<noinclude></noinclude>
a3lz4rl7nhy3jt8tbdsglcn4qqjtpyh
താൾ:Hannele (Changampuzha).pdf/77
106
82413
242040
2026-06-19T03:55:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിങ്ങൾ എന്തിനാണ് നിങ്ങളുടെ വസ്ത്രത്തിൻറ മടക്കുകളിൽ ആ വാൾ ഒളിച്ചുവെച്ചിരിക്കുന്നത് ? എനിക്കു വല്ലാതെ തണുക്കുന്നു, വല്ലാത്ത തണുപ്പ് നി ങ്ങളുടെ നോട്ടം എന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242040
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നിങ്ങൾ എന്തിനാണ് നിങ്ങളുടെ വസ്ത്രത്തിൻറ
മടക്കുകളിൽ ആ വാൾ ഒളിച്ചുവെച്ചിരിക്കുന്നത് ?
എനിക്കു വല്ലാതെ തണുക്കുന്നു, വല്ലാത്ത തണുപ്പ് നി
ങ്ങളുടെ നോട്ടം എന്നെ മരവിപ്പിക്കുന്നു. നിങ്ങൾ മഞ്ഞു
കട്ടപോലെ തണുത്തതാണു്.
ആരാണു നിങ്ങൾ?
മറുപടിയില്ല. ഭയം പെട്ടന്നവർ ആക്രമിച്ചടിപെടുത്തുന്നു.
അവൾ നിലവിളിക്കുകയും പുറകിലാരോടോ സഹായം അഭ്യ
ത്ഥിക്കുന്ന രീതിയിൽ തിരിയുകയും ചെയ്യുന്നു.
അമ്മേ! അമ്മേ!
(ക്രൈസ്തവസഭാസേവിനിയെപ്പോലെതന്നെ വസ്ത്രധാരണം
ചെയ്തിട്ടുള്ളതും, പക്ഷെ പ്രായക്കുറവുള്ളതും, കൂടുതൽ സൌന്ദ
യമുള്ളതും വലിയ വെള്ളച്ചിറക്കോടുകൂടിയതുമായ ഒരു രൂപം
മുറിയിൽ പ്രത്യക്ഷപ്പെടുന്നു. ഹാലെ ആ രൂപത്തിന്റെ
അടുത്തേയ്ക്കും വെമ്പിപ്പാഞ്ഞു ചെന്ന് കടന്നു മുറുക്കി
പിടിക്കുന്നു.
അമ്മേ, അമ്മേ, മുറിക്കുള്ളിൽ ആരോ ഒരാൾ ഉണ്ട്.
എവിടെ?
ക്രൈസ്തവസഭാസേവിനി
അവിടെ അവിടെ!
70
ക്രൈസ്തവസഭാസേവിനി
എന്തിനാണു നീയിങ്ങിനെ വിറയുന്നത്?<noinclude></noinclude>
16ohqgdhkfmgh27qxiesnlkbv4jy3p8
താൾ:Kalithozhi (Changampuzha).pdf/58
106
82414
242041
2026-06-19T03:56:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ ആ ശിഥിലമാകുന്നതല്ലെന്ന ബോധം പലരുടേയും ഹൃദയ ത്തിൽ വേരൂന്നിയിരുന്നു. ഒരു സുഹൃത്തിന്റെ ക്ഷണമനുസരിച്ചു രവീന്ദ്രൻ വി ദൂരമായ രാജധാനിയിലേയ്ക്കു തിരിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242041
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
ആ ശിഥിലമാകുന്നതല്ലെന്ന ബോധം പലരുടേയും ഹൃദയ
ത്തിൽ വേരൂന്നിയിരുന്നു.
ഒരു സുഹൃത്തിന്റെ ക്ഷണമനുസരിച്ചു രവീന്ദ്രൻ വി
ദൂരമായ രാജധാനിയിലേയ്ക്കു തിരിച്ചു. ഒന്നുരണ്ടു മാസ
ത്തോളം അവൻ പലയിടങ്ങളിലും ചുറ്റിക്കറങ്ങി. അതി
നിടയിൽ അവനെസ്സംബന്ധിച്ച് അപവാദം നിശ്ശേഷം
നിർമ്മാജ്ജിതമായി.
രവീന്ദ്രൻ ആത്മാവിനോട് ഏറ്റവും അടുത്ത സു
ഹൃത്താണ് കേശവപിള്ള. അവർ പരസ്പരം ആത്മാ
മായി സ്നേഹിച്ചു. ഒരിക്കലും മറക്കുവാനാവാത്ത പല ഉപ
കാരങ്ങളും കേശവപിള്ള രവിക്കു ചെയ്തുകൊടുത്തിട്ടുണ്ടു്.
എന്നെന്നേയ്ക്കും താൻ ആ സുഹൃത്തിനു കടപ്പെട്ടവനാണ
ന്ന ബോധം രവിയുടെ ഹൃദയത്തിൽ സുദൃഢമായിപ്പതി
ഞ്ഞിരുന്നുവെങ്കിലും അതവന്റെ സ്വാതന്ത്ര്യമായെ
തെല്ലും ക്ഷതപ്പെടുത്തിയില്ല. കേശവപിള്ളയാകട്ടെ, രവി
തനിക്കു കടപ്പെട്ടവനാണെന്ന ഭാവം കാണിക്കാതെ അ
യാളുടെ അഭ്യദയത്തിനുള്ള സർവ്വമാനങ്ങളിലും സദാ
ണ്ട ശ്രമം ചെയ്തുകൊണ്ടിരുന്നു.
രവി ചിരിക്കാറുണ്ട്; കളിക്കാറുണ്ട്; രസിക്കാറുണ്ട്
പക്ഷേ, അതെല്ലാം അയാളുടെ ഹൃദയവേദനയെ മറ
പിടിക്കാനുള്ള വെറും നാട്യങ്ങൾ മാത്രം! അമ്മിണിയു
ടെ ഭർതൃപദത്തിൽനിന്നും വിട്ടൊഴിയേണ്ടിവന്ന ദുർവിധി
യെ കാത്തല്ല അയാൾക്കു കുണിതം. നേരേമറിച്ച് ആ നി
ഭാഗ്യം തനിക്കുണ്ടാകാതെ, പരിതസ്ഥിതികളുടെ യഥാ
സ്വഭാവം പരിപൂണ്ണമായി വെളിപ്പെടുത്തിത്തന്നു, ത
എന്നെ രക്ഷിച്ച ഈശ്വരാനുഗ്രഹത്തിൽ അയാൾ പ്രത്യേകി
49
4*<noinclude></noinclude>
bz23c7gmnfag13wsk6tc2j26ybuj5bj
താൾ:Hannele (Changampuzha).pdf/78
106
82415
242042
2026-06-19T03:56:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എനിക്കു പേടിയാകുന്നു. ക്രൈസ്തവസഭാസേവിനി ഒന്നും പേടിക്കേണ്ട. നിൻറടുത്തു ഞാനുണ്ടു്. എന്റെ പല്ലുകൾ കൂട്ടിയടിക്കുകയാണ്. ഞാൻ വി ചാരിച്ചാൽ അതു മാറ്റാൻ നിവൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242042
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എനിക്കു പേടിയാകുന്നു.
ക്രൈസ്തവസഭാസേവിനി
ഒന്നും പേടിക്കേണ്ട. നിൻറടുത്തു ഞാനുണ്ടു്.
എന്റെ പല്ലുകൾ കൂട്ടിയടിക്കുകയാണ്. ഞാൻ വി
ചാരിച്ചാൽ അതു മാറ്റാൻ നിവൃത്തിയില്ലാ, അമ്മ
ആ ആൾ എന്നെ കിടുകിടുപ്പിക്കുന്നു.
ക്രൈസ്തവസഭാസവിനി
എന്റെ കുഞ്ഞ്, നീ പേടിക്കേണ്ട. ആ ആൾ
നിൻ സ്നേഹിതനാണ്.
ആരാണതമ്മി
ക്രൈസ്തവസഭാസേവനി
നിനക്കദ്ദേഹത്തെ അറിഞ്ഞു കൂടെ
ആരാണദ്ദേഹം?
മരണം അദ്ദേഹം മരണമാണ്.
മരണം!
ഒരു നിമിഷനേരം അചഞ്ചലമായും ഭയപാരവശ്യത്തോടുക
ടിയും അവൾ ദേവതയുടെ നേർ മിഴിച്ചു നോക്കുന്നു.
കൂടി കൂടിയേ കഴിയൂ എന്നുണ്ടോ ഇത്?
ക്രൈസ്തവസഭാസേവിനി
മരണമാണ് പടിവാതിൽ, ഹാന
71<noinclude></noinclude>
jx1yw63x4rxnkl64oz4pweajc0wfsjk
താൾ:Kalithozhi (Changampuzha).pdf/83
106
82416
242043
2026-06-19T03:56:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ട്ടിയും പ്രസംഗിക്കും; അനുഷ്ഠിക്കുവാൻ മഹാനാക്കുപോലും വിഷമമാണ്. അപൂർവ്വം ചില മാത്രമേ അതു സാധി ക്കുന്നുള്ളു. അവരെയാണ് ലോകം അതിമാനുഷന്മാരെന്നു വിള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242043
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ട്ടിയും പ്രസംഗിക്കും; അനുഷ്ഠിക്കുവാൻ മഹാനാക്കുപോലും
വിഷമമാണ്. അപൂർവ്വം ചില മാത്രമേ അതു സാധി
ക്കുന്നുള്ളു. അവരെയാണ് ലോകം അതിമാനുഷന്മാരെന്നു
വിളിക്കുന്നതു്. എല്ലാർക്കും അതിമാനുഷന്മാരാകുക സാ
ദ്ധ്യമല്ല. ഞാനിത്രയേ രവിയോടപേക്ഷിക്കുന്നുള്ളൂ; നി
ഷം എന്നെ പരിത്യജിക്കരുതു്. ആ കാലം ഒരിക്കൽ വ
രും. അന്ന് ഞാൻ പറയുന്നതു മനസ്സിലായോ?''
ഉമ്മിണി, എനിക്കു തികച്ചും മനസ്സിലായി.''
അന്ന് എന്നെപ്പിരിഞ്ഞു പോയ്ക്കൊള്ളു. അതി
ലെനിക്കു കുണിതമില്ല. അതുവരെ എനിക്കിങ്ങനെ രവി
യെ കണ്ടുകൊണ്ടിരിക്കണം. ഞാനിങ്ങനെ പറയുമ്പോൾ,
എന്നെ തെറ്റിദ്ധരിക്കാനിടയുണ്ടു്. ഞാൻ വികാരഭരിത
0.
ഒരിക്കലും നിന്നെ ഞാനങ്ങനെ സംശയിച്ചിട്ടി
. രവി കടന്നു പറഞ്ഞു.
അതിന്റെ ശമനം മാത്രമാണ് ഞാനാശിക്കുന്ന
തെങ്കിൽ എനിക്കു രവിയോട് വിധത്തിൽ താണുവീണ
പക്ഷിക്കേണ്ടതില്ലല്ലോ.''
"ഇല്ല.
പക്ഷേ, ഈ ആനന്ദം ഇങ്ങനെ കലശ കൂട്ടാൻ,
പിണങ്ങാൻ, വീണ്ടും ഇഷ്ടമാകാൻ, ഈ ആത്മവിസ്മൃതി
യനുഭവിക്കാൻ തരപ്പെടുക അതൊന്നു വേറെത്തന്നെ
യാണ്. ആ ആനന്ദം എനിക്കു തരാൻ ഈ ലോകത്തിൽ
വിയെക്കൊണ്ടു മാത്രമേ സാധിക്കൂ. മറ്റൊന്നും എനി
രാശയില്ല. ഇതാ ഇങ്ങനെ ഏകാന്തതയിൽ എന്റെ
74<noinclude></noinclude>
cegqgw7o980xy6pp0jm4t9g7frw4op7
താൾ:Kalithozhi (Changampuzha).pdf/111
106
82417
242044
2026-06-19T03:56:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ടിയെഴുന്നേററു. ദ്രോഹി'' അവൾ പുലമ്പി. “എന്നെ കൊല്ലാതെ കൊല്ലുന്നു! എന്തു ഞാൻ മരിച്ചില്ല. പരി പരീക്ഷ!! പരീക്ഷ!! വജ്രഹൃദയൻ. പരീക്ഷപോലും മായ്, അതു വിഷമല്ലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242044
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ടിയെഴുന്നേററു. ദ്രോഹി'' അവൾ പുലമ്പി. “എന്നെ
കൊല്ലാതെ കൊല്ലുന്നു! എന്തു ഞാൻ മരിച്ചില്ല. പരി
പരീക്ഷ!! പരീക്ഷ!! വജ്രഹൃദയൻ. പരീക്ഷപോലും
മായ്, അതു വിഷമല്ലെന്നോ? പരീക്ഷ. ആ മുഖം എ
നിക്കിനി കാണരുതു്!'' അവൾ എഴുന്നേറ്റുനിന്നു.
“അമ്മിണീ, എന്റെ പ്രിയപ്പെട്ട അമ്മിണി, എ
നിക്കു മാപ്പ് തരൂ! ഇനി ഈ ജീവിതത്തിൽ നിന്നെ
ഞാൻ
വേണ്ട ഇനിയൊന്നും വേണ്ട. പൊക്കോളൂ. ഇനി
ഇവിടെ കാൽ കുത്താൻ പാടില്ല. ആ മുഖത്തിനി ഞാൻ
നോക്കുകയില്ല. ദ്രോഹി'' മിന്നൽക്കൊടിപോലെ ആ
വൾ അകത്തേയ്ക്കു പാഞ്ഞുപോയി.
രവി ശൂന്യഹൃദയനായി അവിടെനിന്നു മടങ്ങി.
ആ കിളിവാതിൽ പിന്നീടൊരിക്കലും തുറക്കപ്പെട്ടി
ട്ടില്ല. അമ്മിണിയുടെ നിഴൽപോലും ഒരു നോക്കൊന്നു
കാണാൻ, എത്ര പരിശ്രമിച്ചിട്ടും, രവിക്കു സാധിച്ചിട്ടില്ല.
അവൾ ജീവിച്ചിരിപ്പുണ്ടെന്നുമാത്രം അറിയാം.
അത്രത
പശ്ചാത്താപം രവിയുടെ ഹൃദയത്തെ കരണ്ടുതിന്നു
കൊണ്ടിരുന്നു. ആ സംശയം! ആ നശിച്ച സംശയം.
അതു കാട്ടിക്കൂട്ടിയ അസഹ്യമായ വ്യതിയാനം
അമ്മിണിയെക്കുറിച്ച് ആരും ഒന്നും പറയാറില്ല. അ
വൾ പുറത്തിറങ്ങാറില്ല. ആരും അവളെ കാണാറില്ല.
അങ്ങനെ കാലക്രമത്തിൽ അവൾ നാട്ടുകാരുടെ മനോമ
ണ്ഡലത്തിൽനിന്നും നിശ്ശേഷം അപ്രത്യക്ഷയായി.
102<noinclude></noinclude>
6c5wta92ctjjiibo8bqxtt545mh79mt
താൾ:Kalithozhi (Changampuzha).pdf/136
106
82418
242045
2026-06-19T03:56:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ലക്കില്ലായ്മ, ആ പരക്കംപാച്ചിൽ, പെട്ടെന്നു പിടിച്ചുനി ത്തുവാൻ ആ സംഭവത്തിൽ നിന്നുണ്ടായ മനഃക്ഷോഭം തി കളും പ്രാപ്തമായിരുന്നു........ അവൾ മരിച്ചിട്ടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242045
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ലക്കില്ലായ്മ, ആ പരക്കംപാച്ചിൽ, പെട്ടെന്നു പിടിച്ചുനി
ത്തുവാൻ ആ സംഭവത്തിൽ നിന്നുണ്ടായ മനഃക്ഷോഭം തി
കളും പ്രാപ്തമായിരുന്നു........ അവൾ മരിച്ചിട്ടിപ്പോൾ മൂ
ന്നു വഷമായിക്കാണും. അവളുടെ അകാലചരമത്തിനു
ശേഷം ഇതാ, ഇതുവരെയും ഒരു സ്ത്രീയുടെ ശരീരസ്പം
ഞാൻ അനുഭവിച്ചിട്ടില്ല....
ഡോക്ടർ ചിന്തയിൽ ലയിച്ചു. അദ്ദേഹത്തിനു
ട്ടെന്നൊരു ചുമ വന്നു. അതു കുറച്ചേറെ നേരത്തേയ്ക്കങ്ങനെ
നീണ്ടുനില്ക്കുകയുണ്ടായി. അതു കഴിഞ്ഞു അദ്ദേഹം ഒന്നു
കൂടി താണ് സ്വരത്തിൽ തുടർന്നു:
അമ്മിണി, എനിക്കും ശരീരസുഖമില്ല.... ഏതോ
ഒരു ഭയങ്കരവ്യാധിക്കു ഞാൻ ഇരയായിത്തീർന്നിട്ടുണ്ടെന്നും
എനിക്കറിയാം.... എനിക്കീ ലോകത്തിൽ അടുത്ത ബന്ധു
ക്കളായി ആരുമില്ല. എന്റെ മാതാപിതാക്കന്മാർ മരിച്ചു
പോയി. ഞാൻ മാത്രമേ അവക്കൊരു സന്താനമായിട്ടു
ണ്ടായിരുന്നുള്ളൂ. ഇന്നും സാമാന്യം നല്ലൊരു സ്വത്ത് എ
ൻറ കൈവശമുണ്ട്. ഞാനിന്നേകനാണ് മറ്റൊരാളുടെ
സഹായം കൂടാതെ ഏറെനാളിനി എനിക്കു ജീവിക്കാൻ
സാദ്ധ്യമല്ല.... എനിക്കു വലിയ ക്ഷീണമുണ്ട്. ഒാരോ ദി
സം ചെല്ലും തോറും എന്റെ ശരീരം ശോഷിച്ചു ശോഷിച്ചു
വരുന്നു.... അധികം താമസിയാതെ ഞാൻ ഈ ഉദ്യോഗം
രാജിവെയ്ക്കും. വീട്ടിൽ സ്വസ്ഥമായിരിക്കുമ്പോൾ, എൻറ
നിസ്സഹായസ്ഥിതിയിൽ, എന്നെ സ്നേഹിക്കുവാൻ, എ
ന്നെ ശുശ്രൂഷിക്കുവാൻ, എന്റെ ആത്മാവിനോടൊട്ടിനി
ഇന്ന ഒരാൾ കൂടിയേ കഴിയൂ. അല്ലെങ്കിൽ അധികനാൾ
127<noinclude></noinclude>
2eoj1jfrxugs4vr5eki8c95srhn306t
242058
242045
2026-06-19T04:01:57Z
Manojk
804
242058
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ലക്കില്ലായ്മ, ആ പരക്കംപാച്ചിൽ, പെട്ടെന്നു പിടിച്ചുനി
ത്തുവാൻ ആ സംഭവത്തിൽ നിന്നുണ്ടായ മനഃക്ഷോഭം തി
കളും പ്രാപ്തമായിരുന്നു........ അവൾ മരിച്ചിട്ടിപ്പോൾ മൂ
ഷമായിക്കാണും. അവളുടെ അകാലചരമത്തിനു
ശേഷം ഇതാ, ഇതുവരെയും ഒരു സ്ത്രീയുടെ ശരീരസ്പം
ഞാൻ അനുഭവിച്ചിട്ടില്ല....
ഡോക്ടർ ചിന്തയിൽ ലയിച്ചു. അദ്ദേഹത്തിനു
ട്ടെന്നൊരു ചുമ വന്നു. അതു കുറച്ചേറെ നേരത്തേയ്ക്കങ്ങനെ
നീണ്ടുനില്ക്കുകയുണ്ടായി. അതു കഴിഞ്ഞു അദ്ദേഹം ഒന്നു
കൂടി താണ് സ്വരത്തിൽ തുടർന്നു:
അമ്മിണി, എനിക്കും ശരീരസുഖമില്ല.... ഏതോ
ഒരു ഭയങ്കരവ്യാധിക്കു ഞാൻ ഇരയായിത്തീർന്നിട്ടുണ്ടെന്നും
എനിക്കറിയാം.... എനിക്കീ ലോകത്തിൽ അടുത്ത ബന്ധു
ക്കളായി ആരുമില്ല. എന്റെ മാതാപിതാക്കന്മാർ മരിച്ചു
പോയി. ഞാൻ മാത്രമേ അവക്കൊരു സന്താനമായിട്ടു
ണ്ടായിരുന്നുള്ളൂ. ഇന്നും സാമാന്യം നല്ലൊരു സ്വത്ത് എ
ൻറ കൈവശമുണ്ട്. ഞാനിന്നേകനാണ് മറ്റൊരാളുടെ
സഹായം കൂടാതെ ഏറെനാളിനി എനിക്കു ജീവിക്കാൻ
സാദ്ധ്യമല്ല.... എനിക്കു വലിയ ക്ഷീണമുണ്ട്. ഒാരോ ദി
സം ചെല്ലും തോറും എന്റെ ശരീരം ശോഷിച്ചു ശോഷിച്ചു
വരുന്നു.... അധികം താമസിയാതെ ഞാൻ ഈ ഉദ്യോഗം
രാജിവെയ്ക്കും. വീട്ടിൽ സ്വസ്ഥമായിരിക്കുമ്പോൾ, എൻറ
നിസ്സഹായസ്ഥിതിയിൽ, എന്നെ സ്നേഹിക്കുവാൻ, എ
ന്നെ ശുശ്രൂഷിക്കുവാൻ, എന്റെ ആത്മാവിനോടൊട്ടിനി
ഇന്ന ഒരാൾ കൂടിയേ കഴിയൂ. അല്ലെങ്കിൽ അധികനാൾ
127<noinclude></noinclude>
b9gjqm9zbulnp9jjzeukrw8w6apjysg
താൾ:Kalithozhi (Changampuzha).pdf/192
106
82419
242046
2026-06-19T03:56:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ നില്ല.'' വെറുപ്പോടുകൂടി അവൾ അറിയാത്ത ഭാവം ന ടിച്ചുകൊണ്ടു കൈയൊഴിഞ്ഞു. അമ്മിണി കോപിക്കരുതു്. ഞാൻ തുറന്നു പ യാം. അമ്മിണിയോടു തെളിച്ചു പറയുന്നതിൽ എനിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242046
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
നില്ല.'' വെറുപ്പോടുകൂടി അവൾ അറിയാത്ത ഭാവം ന
ടിച്ചുകൊണ്ടു കൈയൊഴിഞ്ഞു.
അമ്മിണി കോപിക്കരുതു്. ഞാൻ തുറന്നു പ
യാം. അമ്മിണിയോടു തെളിച്ചു പറയുന്നതിൽ എനിക്കു
സങ്കോചം തോന്നേണ്ട ആവശ്യമില്ല. ഞാൻ തെറ്റുകൾ
പലതും പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം അമ്മിണി
മിക്കണം. അന്നത്തെ രാത്രി നീയുമായി വേർപ്പെട്ടതിൽ
പിന്നെ നിന്നെയൊന്നു കാണാൻ ഞാൻ എത്രമാത്രം
കൊതിച്ചു.
മായി.
പല തരത്തിലും അതിന്നായി ഞാൻ ശ്രമി
ച്ചു. എനിക്കു സാധിച്ചില്ല. എന്റെ ഹൃദയം അസ്വസ്ഥ
പെട്ടെന്നും എന്റെ ജീവിതഗതിയൊന്നു മാറി.
ഞാൻ മദിരാശിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുത
ന്നെ എനിക്കു വിവാഹം കഴിക്കേണ്ടതായി വന്നുകൂടി. പ
ഠിത്തം കഴിഞ്ഞു ഞാൻ നാടുവിട്ടു. എട്ടൊമ്പതുകൊല്ലം
ഞാൻ വിദേശത്തു കഴിച്ചുകൂട്ടി. എന്നാൽ ഇക്കാലത്ത
ല്ലാം ആ ആശ എന്റെ ഹൃദയത്തിൽ നിന്നൊഴിഞ്ഞിരു
ന്നില്ല. അതു മേലും മേൽ വളർന്നു വന്നതേയുള്ളു. നിന്റെ
വിവാഹം സംബന്ധിച്ച ക്ഷണക്കത്തു കിട്ടിയ ദിവസം
എനിക്കു മറക്കാൻ സാദ്ധ്യമല്ല. അതിനുശേഷം എൻ
ജീവിതഗതി പാടേ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടു്......
അതൊന്നും ഞാനിപ്പോൾ വിസ്തരിക്കുന്നില്ല. ഇനിയൊ
രിക്കലാകാം. ഏതായാലും നീ മറെറാരാളുടെ മായയാ
ന്നതിൽ എനിക്കു വേദനയുണ്ടായി എന്നുമാത്രം ധരിക്കു
ക....ഞാൻ തുറന്നു പറയട്ടെ, പണ്ടത്തെപ്പോലെ എന്റെ
അമ്മിണിയും നിൻ രവിയുമായി നമുക്കങ്ങനെ കഴി
ഞ്ഞുകൂടാൻ....
188<noinclude></noinclude>
qbhjle4vv6csiyd530mobrp0zgsozwh
താൾ:Thudikkunna Thalukal.pdf/106
106
82420
242047
2026-06-19T03:57:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '106 പൊതിഞ്ഞു എനിക്കു തരും. അതെന്നെ വശീകരിച്ചു. ഞാൻ മുഴക്കൊതിയനാണല്ലോ. മിക്കപ്പോഴും 'കൊഴുക്കട്ട യായിരിക്കും പലഹാരം. തണുത്തുറച്ചു വെടിയുണ്ട പോലെ യായിത്തീർന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242047
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>106
പൊതിഞ്ഞു എനിക്കു തരും. അതെന്നെ വശീകരിച്ചു.
ഞാൻ മുഴക്കൊതിയനാണല്ലോ. മിക്കപ്പോഴും 'കൊഴുക്കട്ട
യായിരിക്കും പലഹാരം. തണുത്തുറച്ചു വെടിയുണ്ട പോലെ
യായിത്തീർന്നിട്ടുള്ള ആ കൊഴുക്കട്ട അക്കാലത്തു ഷാംപ
യിനെക്കാൾ മാധ്യമുള്ള തായിട്ടാണെനിക്കു തോന്നിയത്,
ഉച്ചതിരിഞ്ഞു രണ്ടുരണ്ടര മണിയാകുമ്പോഴാണു സാർ എ
ന്നെ സന്ദേശവാഹകനാക്കി ക്ലാസ്സിൽ നിന്നു പറഞ്ഞയയ്ക്കുക
ദിവസവും ആ നേരം വരാൻ ഞാൻ അക്ഷമ
യോടെ കാത്തുകൊണ്ടിരിക്കും. സമയം സമീപിക്കും തോറും
ആ കൊഴുക്കട്ടകൾ എന്റെ മനോദപ്പണിൽ നിരാലംബ
മായി തൂങ്ങിനിന്നു നൃത്തം ചെയ്യുന്നുണ്ടാകും. എന്നാൽ
ചില ദിവസം കുത്തു കൊണ്ടുപോകേണ്ട ജോലി ഉണ്ടാവുക
യില്ല. അന്നെനിക്കുണ്ടാകുന്ന നിരാശ വിവരണാതീതമാ
ണ്. മൂന്നു മൂന്നര മണിവരെ അസ്വസ്ഥനായിട്ടാണെങ്കിലും
ഞാൻ അടങ്ങി നിന്നിട്ടുണ്ട്.
പ്പോൾ വിളിക്കും, ഇപ്പോൾ വിളിക്കും, എന്നാണ് ഓരോ
നിമിഷവും എന്റെ പ്രതീക്ഷ. ഒടുവിൽ എന്റെ ക്ഷമ
നിശ്ശേഷം ശമിക്കുമ്പോൾ, ഞാൻ ബഞ്ചിൽ നിന്നു പതുക്കെ
എഴുന്നേറ്റ് സാറിന്റെ അടുത്തു ചെന്നു, രഹസ്യമായി
“സാർ കത്ത്. എന്നാവശ്യപ്പെടും. സാറാണെങ്കിലും,
സാറിനും മറവി പറ്റിക്കൂടെന്നില്ലല്ലോ. അവിടെപ്പോയി
ഇരിക്കാ......ഇന്നു വേണ്ട ......വേണ്ടപ്പോൾ പറയാം!
ദൈവമേ, എന്റെ ഹൃദയത്തിനെന്താരശനിപാതമായിരു
ന്നു അത്. യുദ്ധത്തിൽ തോറ്റ നെപ്പോളിയൻ പോലും അ
ന്നു ഞാൻ അനുഭവിച്ച നൈരാശ്യത്തിന്റെ അംശമെങ്കിലും
അനുഭവിച്ചിരിക്കയില്ല.
"
കുത്തു കൊണ്ടുപോകാൻ ഇ
ഒട്ടുമുക്കാലും ദിവസങ്ങളിൽ മണിയടിച്ചു പത്തു പതി
നഞ്ചു മിനിറ്റു കഴിഞ്ഞ അദ്ദേഹം ക്ലാസ്സിലെത്തുകയുള്ളു.
'വീട്' ഒന്നൊന്നര മൈലകലത്താണ്. രാവിലെ ഊണു<noinclude></noinclude>
enll1cdxsa7a3ae6rklwzhtpq50up1p
താൾ:Hannele (Changampuzha).pdf/95
106
82421
242048
2026-06-19T03:57:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അനകം സ്വരങ്ങൾ ഒരു സ്ഫടികവപ്പെട്ടി! പ്രവേശിക്കുന്നു സിൽ അങ്ങാ ഗ്രാമത്തിലെന്തൊക്കെ പ്രമഞ്ചം നടക്കണോ? ഒരു ദേവത അവിടെ വന്നിട്ടൊ ണ്ടാന്നു ഒരെലവുമരത്തോളം പൊക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242048
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അനകം സ്വരങ്ങൾ
ഒരു സ്ഫടികവപ്പെട്ടി!
പ്രവേശിക്കുന്നു
സിൽ
അങ്ങാ ഗ്രാമത്തിലെന്തൊക്കെ
പ്രമഞ്ചം നടക്കണോ? ഒരു ദേവത അവിടെ വന്നിട്ടൊ
ണ്ടാന്നു ഒരെലവുമരത്തോളം പൊക്കോണ്ട ആ ദേവ
അവടാ കൊല്ലൻറടുക്കെ അവരിൽ വേദം
ലത് വന്നെകൊണ്ടാണത്രേ. കൊച്ചു പീക്കിരി ദേവതകൾ
പാടിക്കുഞ്ഞുങ്ങളോളം തന്നെ വലിപ്പോല്ലാത്ത ദേവ
ഹനയുടനേക്കു നോക്കിക്കൊണ്ട്)
അവളൊരു പിച്ചക്കാരാന്നു തോന്നില്ല. ഇല്ല,
തോന്നില്ല.
അനേകം സ്വരങ്ങൾ
ശിഥിലമായി)
ഇല്ല, അവളെ കണ്ടാൽ ഒരു പിച്ചക്കാരിയാണെന്നു
തോന്നില്ല ഒരു സ്ഫടികശ്ശവപ്പെട്ടി! ഇതുപോലൊന്നു എ
പ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? ഗ്രാമത്തിലാണെങ്കി
ലോ ദേവതകളും
88
ശുഭ്രാംബരധാരികളായ നാലുയുവാക്കൾ സ്ഫടികനിർമ്മിതമായ
ഒരു ശവപ്പെട്ടിയും വഹിച്ചുകൊണ്ടു പ്രവേശിക്കുന്നു. അവർ അ
ഈ ഹനേലെയുടെ കട്ടിലിനു സമീപം, താഴെയായി, വെയ്യുന്നു.
അവർ തമ്മിൽത്തമ്മിൽ ഉദ്ദേശം
പൂവും വിചിത്രരീതിയിലെ
എന്തൊക്കെയോ മന്ത്രിക്കുന്നു<noinclude></noinclude>
iioin4leqb0ww2sl1p2zsbhi4gbe3ga
താൾ:Kalithozhi (Changampuzha).pdf/228
106
82422
242049
2026-06-19T03:58:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവീന്ദ്രൻ വല്ലാതെ കുഴങ്ങി. അടിക്കടി അയാളുടെ രോഗം വലിച്ചു വന്നു.... അയാൾ തീരെ കിടപ്പായി........ മല്ലികയെക്കുറിച്ച് ഒരു വിവരവുമില്ല. അവൾ സുഖമാ യിരിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242049
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവീന്ദ്രൻ വല്ലാതെ കുഴങ്ങി. അടിക്കടി അയാളുടെ
രോഗം വലിച്ചു വന്നു.... അയാൾ തീരെ കിടപ്പായി........
മല്ലികയെക്കുറിച്ച് ഒരു വിവരവുമില്ല. അവൾ സുഖമാ
യിരിക്കുന്നോ? കുഞ്ഞുങ്ങൾ! അവരുടേയും വിശേഷങ്ങൾ
അറിയുന്നില്ലല്ലോ!
രവീന്ദ്രൻ മറുപടി കിട്ടുവാൻ അമ്മിണി അക്ഷമ
യായി കാത്തുകൊണ്ടിരുന്നു. ദിവസങ്ങൾ ഒന്നൊന്നായി
കടന്നുപോയി. നിരാശാമയമായ ഒരുൽക്കിയാൽ സാ
അവളുടെ ഹൃദയം വീർപ്പുമുട്ടി........ അവളുടെ കത്തു രവീന്ദ്ര
നെ ക്ഷോഭിപ്പിച്ചിട്ടുണ്ടോ? ഒരു മറുപടിയും കിട്ടുന്നില്ല
ല്ലോ. ഒന്നുകൂടി എഴുതിയാലോ? ഇങ്ങനെ വിവിധചി
ന്തകൾ അവളെ അടിക്കടി അലട്ടിക്കൊണ്ടിരിക്കെ, എ
താണ്ടു ഒരു മാസം കഴിഞ്ഞു, അവൾക്കു രവീന്ദ്രൻ ക
യിച്ചു.
അവൾ ഉൽക്കണ്ഠയോടെ അതു തുറന്നു വാ
പ്രിയപ്പെട്ട അമ്മിണി,
മല്ലികാ മന്ദിരം
നിന്റെ കത്തു കിട്ടി. മറുപടി അയയ്ക്കാൻ ഇത്രയും
താമസിച്ചതും എന്റെ മനോവേദനകളുടെ ആധിക്യം
കൊണ്ടാണ്. നിന്നെ ഞാൻ എന്റെ ജീവനുതുല്യം സ്നേ
ഹിക്കുന്നു. പക്ഷേ, മല്ലിക എന്റെ പ്രിയപത്നിയാണ്.
അവളോടെനിക്കു ഗാഢമായ സ്നേഹമുണ്ട്! അവളെ ക
റപ്പെടുത്തിയിട്ടാവശ്യമില്ല. ഈ അനിഷ്ടസംഭവങ്ങൾ
219<noinclude></noinclude>
abx0jzym9yzq6vtvvbkop6cb8bhncut
താൾ:Thudikkunna Thalukal.pdf/107
106
82423
242050
2026-06-19T03:58:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '107 കഴിഞ്ഞു ഓടിയും വേഗത്തിൽ നടന്നും വിയർത്തൊലിച്ചാ യിരിക്കും വന്നു കയറുക. മാറിൽ ഒരു കച്ചമുണ്ടു മാത്രം ഇട്ടി ഷർട്ടില്ല. ഞാൻ ഉടൻ തന്നെ പോയി കോട്ടെടുത്തു കൊണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242050
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>107
കഴിഞ്ഞു ഓടിയും വേഗത്തിൽ നടന്നും വിയർത്തൊലിച്ചാ
യിരിക്കും വന്നു കയറുക. മാറിൽ ഒരു കച്ചമുണ്ടു മാത്രം ഇട്ടി
ഷർട്ടില്ല. ഞാൻ ഉടൻ തന്നെ പോയി കോട്ടെടുത്തു
കൊണ്ടുവരണം അതെ, അതിദൂരസ്ഥമായ അദ്ദേഹ
ത്തിന്റെ പണിഗൃഹത്തിൽ നിന്നും. അവർ കോട്ടെടുത്തു മ
അതു സാറിന്റെ
കയ്യിൽ കൊണ്ടുവന്നു കൊടുത്തിട്ട്, തിരികെ സ്വസ്ഥാനത്തു
ചെന്നു, പ്രതാപശാലിയായ ഒരു ചക്രവർത്തിയുടെ ഭാവ
ഗാംഭീര്യത്തോടെ സതീർത്ഥ്യരെ നോക്കിക്കൊണ്ട് ഞാൻ
ഇരിപ്പുറപ്പിക്കും. എന്തു സാറിന്റെ കോട്ടെടുക്കുക. അതെ
താരുന്നത പദവിയാണ് സത്യം, സത്യരിൽ പലരും
എന്റെ ആ ഉന്നത പദവിയിൽ അസൂയാലുക്കളായിത്തീർന്നി
ട്ടുണ്ട്. ഞാനതിൽ ആനന്ദിച്ചിട്ടുണ്ട്. അഹങ്കരിച്ചിട്ടുണ്ട്.
സാറിനു ആകെക്കൂടി ചാരനിറത്തിലുള്ള ഒരു കോട്ടു
മാത്രമേയുള്ളു. അതു് ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്നു
എനിക്ക് നിശ്ചയമില്ല. അക്കാലത്ത്, അതിനും എന്നേ
ക്കാൾ ചുരുങ്ങിയതും ഒരഞ്ചു കൊല്ലത്തെയെങ്കിലും പ്രായക്കൂടു
തൽ കാണും. വട്ടക്കോട്ടാണ്. ഷർട്ടിടാതെയാണു സാർ
ആ കോട്ട ധരിക്കുക പതിവ്. ജന്മമെടുത്തതിൽ പിന്നീടു
ഒരു പ്രാവശ്യമെങ്കിലും ആ നിർഭാഗ്യ ജീവി ജലസ്പർശം അ
നുഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ കഴുത്തു
പട്ടയിൽ, വിയർപ്പുകൊണ്ടു പകലൊക്കെ തിന്നും, ആവി
കൊണ്ടു രാത്രികാലങ്ങളിൽ ഉണങ്ങിയും, ഖഡ്ഗ പാത
താൽ പോലും അവിഭാജ്യമായ രീതിയിൽ, അനേക ശതാ
ബ്ദങ്ങളായി നിലനിന്നുപോരുന്ന മാമൂലുകളെപ്പോലെ, എ
യും ചെളിയും ചേർന്നു പാറിനിൽക്കുന്ന ചില വരമ്പുകൾ
കാണാം. അവയുടെ പിളർപ്പുകളിൽ ഞണ്ടുകൾ മുതൽ അ
ലികൾ വരെയുള്ള ക്ഷുദ്രജീവികൾക്കു താവളമടിക്കാവുന്ന
താണു്. ഒരിക്കൽ ഒരു തിങ്കളാഴ്ചദിവസം. കേവലം ഉണ്ട<noinclude></noinclude>
flfuodnw19yt809o2bekcow585k6upp
താൾ:Kalithozhi (Changampuzha).pdf/84
106
82424
242051
2026-06-19T03:59:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവിയുടെ കാമന വിരലുകളെ താലോലിച്ചുകൊണ്ടി ഒന്നും കാരോ വിനോദങ്ങൾ പറഞ്ഞു രസിക്കാൻ മാത്രം എ നിക്കു സാധിച്ചാൽ മതി. ഇനിയും എനിക്കെൻ രവി യെ കണ്ടു മതിയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242051
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവിയുടെ കാമന വിരലുകളെ താലോലിച്ചുകൊണ്ടി
ഒന്നും കാരോ വിനോദങ്ങൾ പറഞ്ഞു രസിക്കാൻ മാത്രം എ
നിക്കു സാധിച്ചാൽ മതി. ഇനിയും എനിക്കെൻ രവി
യെ കണ്ടു മതിയായിട്ടില്ല.''
-
അമ്മിണി അയാൾ വികാര തരളിതനായി അ
വളെ മാറോടു ചേർത്താലിംഗനം ചെയ്തു. അവളുടെ ബ്ലൗസു
ആകമാനം കണ്ണുനീർകൊണ്ടു നനഞ്ഞിരുന്നു. രവിയുടെ
മനം നൊന്തു. അയാൾ അവളുടെ ബാഷ്പസികമായ വ
സ്സിൽ കവിളിച്ചു കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നു.
തന്റെ പ്രവൃത്തിയെക്കുറിച്ച് അയാൾക്കു പശ്ചാത്താപം
തോന്നി. കൈലേസെടുത്തു അശ്രുധാരാവിലങ്ങളായ അ
വളുടെ നേത്രങ്ങൾ പ്രേമപൂർവ്വം തുടച്ചുകൊണ്ടും അയാൾ
അവളെ ചുംബിച്ചു.
അമ്മിണി, എനിക്കു നിന്നെ മനസ്സിലായി.'' സം
ന്ത്വനസ്വരത്തിൽ രവി അവളെ അറിയിച്ചു. ഞാനൊ
രിക്കലും ഇനി നിന്നെ കുറ്റപ്പെടുത്തുകയില്ല. നിന്റെ
ഹൃദയം എനിക്കുവേണ്ടി മലക്കെത്തുറന്നിട്ടിരിക്കയാണ
ന്നു തികച്ചും ഞാനറിയുന്നു.''
000.00
കുറച്ചുനാൾ കൂടി കഴിയട്ടെ. ഞാൻ ചില രഹസ്യ
ങ്ങൾ രവിയെ അറിയിക്കാം.'' അയാളുടെ തോളിൽ കൈ
കോർത്തു മാട്ടിലേയ്ക്കു തല ചായ്തുകൊണ്ടും അമ്മിണി
പറഞ്ഞു.
അങ്ങനെ നീറിപ്പിടിച്ച ഒരു രംഗം ക്രമേണ ശാന്ത
യും പൂർവ്വാധികം പ്രേമസാന്ദ്രവുമായിപരിണമിച്ചു.
കോഴി കൂകി. ഉണർന്നു തുടങ്ങിയ കിളികളുടെ ചില
75<noinclude></noinclude>
00421lueg7jed23tbi44u10d7rkfqof
താൾ:Kalithozhi (Changampuzha).pdf/112
106
82425
242052
2026-06-19T03:59:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണ്ടാം ഭാഗം' താൾ സൃഷ്ടിച്ചിരിക്കുന്നു
242052
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രണ്ടാം ഭാഗം<noinclude></noinclude>
5ydu219ucxug11qgba4fsn83vz47kge
താൾ:Kalithozhi (Changampuzha).pdf/213
106
82426
242053
2026-06-19T03:59:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കളുടെ എഴുത്തുകളാണ്. മല്ലിക വീണ്ടും പരിശോധി 2. അതാ, ഒരു പട്ടുതൂവാലയിൽ പൊതിഞ്ഞു കെട്ടിയ മറ്റു ചില കത്തുകൾ. അവൾ കാരോന്നായെടുത്തു വാ - യിച്ചു എല്ലാം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242053
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കളുടെ എഴുത്തുകളാണ്. മല്ലിക വീണ്ടും പരിശോധി
2. അതാ, ഒരു പട്ടുതൂവാലയിൽ പൊതിഞ്ഞു കെട്ടിയ
മറ്റു ചില കത്തുകൾ. അവൾ കാരോന്നായെടുത്തു വാ
-
യിച്ചു എല്ലാം അമ്മിണിയുടെ കത്തുകളാണ്. പന്ത
രാണ്ടു കാലത്തിനു മുൻപെഴുതപ്പെട്ടിട്ടുള്ള പ്രേമലേഖന
ങ്ങൾ! അവളുടെ ഹൃദയം വിണ്ടുപോയി. വീണ്ടും അവൾ
ചെട്ടി പരിശോധിച്ചു നോക്കി. അതാ, മിനുമിനുത്ത ഒരു
കടലാസ്സിൽ പൊതിഞ്ഞു വച്ചിട്ടുള്ള ഒരു ഫോട്ടോ... അ
മ്മിണിയെ അവൾ ആദ്യമായി കാണുകയാണ്....
_
കൈ
അമ്മിണി മന്ദസ്മിതമധുരാസ്യയായി ഒരു കസേര
യിൽ ഇരിക്കുന്നു. അവളുടെ വലത്തുഭാഗത്ത് അല്പം പുറ
കിലായി അവളോടു ചേർന്നു, അവളുടെ തോളിൽ
വെച്ചുകൊണ്ടും ഒരു യുവകോമളൻ നില്ക്കുന്നു. അയാളുടെ
മുഖം പ്രഭാപ്രഫുല്ലമാണ്. അതാത് രവീന്ദ്രൻ, അവളു
ടെ ആത്മനായകൻ! അവർ ദമ്പതികളെപ്പോലിരുന്നു.
ആരുതന്നെ കണ്ടാലും അവർ ഭായാഭർത്താക്കന്മാരല്ലെന്നു
കരുതുകയില്ല. അവരുടെ മുഖം പ്രസാദീപ്തമാണ്. മധു
സ്വപ്നങ്ങൾ നിറഞ്ഞ മധുവിധുകാലത്തു പ്രപഞ്ചത്തെ
പോലും വിസ്മരിച്ചും അജ്ഞാതമായ ഒരാനന്ദമേഖലയിൽ
ചുറ്റിപ്പറക്കുന്ന രണ്ടനുഗൃഹീതാത്മാക്കൾ മല്ലികയാ
ഴികെ മറ്റാരുതന്നെ ആ ചിത്രമൊന്നു കാണട്ടെ, അവ
വരുടെ മുഖത്തുനിന്നു കണ്ണെടുക്കാൻ മനസ്സു വരില്ല.
ക്ഷേ, മല്ലികയുടെ ഹൃദയം എരിഞ്ഞാളി. അവൾക്കു ശ്വാ
സം മുട്ടി. അവളുടെ ആത്മാവു പൊള്ളിപ്പോയി. അവളു
ടെ കണ്ണുകളിൽനിന്നും ഒരേസമയം തന്നെ ചെന്തീപ്പൊ
204
Digitized By Kerala Sahitya Akademi<noinclude></noinclude>
5zfi69buwhahonn20creqg7e04idy6z
താൾ:Kalithozhi (Changampuzha).pdf/214
106
82427
242054
2026-06-19T04:00:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രികൾ ചിന്നിപ്പറക്കുകയും അശ്രുബിന്ദുക്കൾ അടർന്നുവീഴു കയും ചെയ്തു....ആ ഫോട്ടോയിൽ ഒന്നുകൂടി നോക്കാൻ അ വൾക്കു ധയും വന്നില്ല. എല്ലാ സാധനങ്ങളും മുൻ വിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242054
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രികൾ ചിന്നിപ്പറക്കുകയും അശ്രുബിന്ദുക്കൾ അടർന്നുവീഴു
കയും ചെയ്തു....ആ ഫോട്ടോയിൽ ഒന്നുകൂടി നോക്കാൻ അ
വൾക്കു ധയും വന്നില്ല. എല്ലാ സാധനങ്ങളും മുൻ
വിരുന്ന രീതിയിൽത്തന്നെ വീണ്ടും അടുക്കിവെച്ചിട്ടും അ
വൾ കെട്ടി പുട്ടി....
രവീന്ദ്രൻ തിരിച്ചെത്തി. ഹൃദയം പുകഞ്ഞുകൊ
ണ്ടിരുന്നുവെങ്കിലും അവൾ യാതൊരു ഭാവവ്യത്യാസവും
കാണിച്ചില്ല.....
അവരുടെ ദാമ്പത്യജീവിതത്തിൽ ബാഹ്യമായി എ
ന്തെങ്കിലും മാറ്റമുണ്ടായി എന്നു പറഞ്ഞുകൂടാ. പക്ഷേ,
ആന്തരമായി അവർ അകന്നുകൊണ്ടിരുന്നു. ഈ രൂപാ
ന്തരം രവീന്ദ്രനിൽ കഠിനമായ മനോവേദനയുളവാക്കി.
അമ്മിണി അന്നവിടെ വന്നില്ലായിരുന്നുവെങ്കിൽ അയാ
ളുടെ ആ രഹസ്യബന്ധം ഒരിക്കലും വെളിപ്പെടുമായിരു
ന്നില്ല. പക്ഷേ, എന്തുചെയ്യാം? അമ്മിണി അക്കായ
ത്തിൽ നിരപരാധിനിയാണ്........
അപരാധഭാരം മുഴു
വൻ രവീന്ദ്രനിൽ സ്ഥിതിചെയ്യുന്നു.
ശപിക്കപ്പെട്ട ആ രഹസ്യം ഇത്രനാളും അയാൾ എ
ന്തിനു മല്ലികയിൽനിന്നു മറച്ചുവെച്ചു ഒരു പക്ഷേ, അതു
വെളിപ്പെടുത്തിയെങ്കിൽ, അന്നുമുതലും തന്നെ ഈ അസ
സ്ഥത അവരുടെ ദാമ്പത്യജീവിതത്തെ ഗ്രസിക്കുമായിരു
ആ ഭയമായിരിക്കണം രവീന്ദ്രനെ അതിൽ നിന്നു
പിൻവാങ്ങുവാൻ പ്രേരിപ്പിച്ചത്. ഏതായാലും ഇനിയും
മല്ലികയോടതു തുറന്നു സമ്മതിക്കുകയില്ലെന്നു തന്നെ അ
യാൾ നിശ്ചയിച്ചുറച്ചു.
205<noinclude></noinclude>
5klnh9xb15yokcadq083g0h7t9m4ep0
താൾ:Hannele (Changampuzha).pdf/79
106
82428
242055
2026-06-19T04:00:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേറെയൊന്നുമില്ലേ, പ്രിയപ്പെട്ട അമ്മ ക്രൈസ്തവസഭാസേവിനി വേറെയൊന്നുമില്ല. മരണമേ, നിങ്ങൾ എന്നോടു ക്രൂരനായിരിക്കുമോ? അ ദ്ദേഹം ഉത്തരം പറയില്ല. എന്തുകൊണ്ടാണമ്മ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242055
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വേറെയൊന്നുമില്ലേ, പ്രിയപ്പെട്ട അമ്മ
ക്രൈസ്തവസഭാസേവിനി
വേറെയൊന്നുമില്ല.
മരണമേ, നിങ്ങൾ എന്നോടു ക്രൂരനായിരിക്കുമോ? അ
ദ്ദേഹം ഉത്തരം പറയില്ല. എന്തുകൊണ്ടാണമ്മ, അദ്ദേഹം
എന്റെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരം പറയാത്തതു
ക്രൈസ്തവസഭാസേവിനി
ദൈവത്തിന്റെ സ്വരം നിന്നോടുത്തരം പറഞ്ഞു ക
ഴിഞ്ഞിരിക്കുന്നു.
ഹാ, പ്രിയപ്പെട്ട ദൈവം കാവേ, എത്രയെത്രനാ
ളായി ഇടവിടാതെ ഞാൻ ഇതിനുവേണ്ടി ആശിക്കുന്നു. എ
ന്നാൽ ഇപ്പോളാകട്ടെ ഇപ്പോളിതാ എനിക്കു ഭയമാകുന്നു.
ക്രൈസ്തവസഭാസേവിനി
ക്ഷണത്തിൽ തയ്യാറാക്ക്, ഹനേലെ
മരിയാനോ, അമ്മേ?
ക്രൈസ്തവസഭാസേവിനി
അതെ, മരണത്തിനു
ഒരു വിരാമകാലത്തിനുശേഷം ചകിത ഭാവത്തിൽ
അവർ എന്നെ ശവപ്പെട്ടിയിൽ വെയ്യുമ്പോൾ എനി
ക്കീ കീറിപ്പറിഞ്ഞ പഴന്തുണികൾ ധരിക്കേണ്ടതായിട്ടുണ്ടോ?
72<noinclude></noinclude>
0yg7qn93uid4g9hpsszmmfwah9u6mx0
താൾ:Hannele (Changampuzha).pdf/96
106
82429
242056
2026-06-19T04:00:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മരിച്ചകുഞ്ഞിനെ ഒരു നോക്കൊന്നു കാണണമെന്നു ണ്ടോ നിങ്ങൾക്ക് ? ആദ്യത്തെ സ്ത്രീ നോയുടെ നേക്ക് എത്തിനോക്കിക്കൊണ്ട് അതാ അവളുടെ തലമുാന്നു നോക്കാട്ടെ! അത ങ്ങനെ പളപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242056
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മരിച്ചകുഞ്ഞിനെ ഒരു നോക്കൊന്നു കാണണമെന്നു
ണ്ടോ നിങ്ങൾക്ക് ?
ആദ്യത്തെ സ്ത്രീ
നോയുടെ നേക്ക് എത്തിനോക്കിക്കൊണ്ട്
അതാ അവളുടെ തലമുാന്നു നോക്കാട്ടെ! അത
ങ്ങനെ പളപളാന്നു തെള ആ കല്ലിയോ
സെണ്ണം പോലെ
(വിണ്ണമായ ഒരു പ്രകാശനിർത്വരത്തിൽ ഓളം വെട്ടിക്കൊ
ണ്ടിരിക്കുന്ന അവളുടെ ശരീരത്തിൽ നിന്നും ഉടുതുണി നി
ഷം നീക്കിമാറ്റിക്കൊണ്ടു
നിങ്ങൾ കണ്ടോ, അവളുടെ പട്ടുവസ്ത്രങ്ങളും, സ്ഫടിക
ചെരുപ്പുകളും
(എല്ലാവരും അത്ഭുതാതകങ്ങളായ ശബ്ദഘോഷങ്ങൾ പുറ
പ്പെടുവിച്ചുകൊണ്ട് പിന്നോട്ടുമാറുന്നു
(കുഴഞ്ഞമട്ടിൽ
അനേകം സ്വരങ്ങൾ
കർത്താവേ, എന്തു സൌന്ദര്യം. യി, നമ്മുടെ
ഹാന്നുമല്ലാ, അവള് ! അതു മാണിൻ ഹന
ലെയാകാൻ തരമില്ല കൊള്ളാം, എന്തൊരത്ഭുതാന്നു നോ
ക്കണേ ഇത്
അവളൊരു പുണ്യാളത്തിതാ
തീ
ആ നാലുയുവാക്കളും ഹനേലെയെ ബഹുമാനപൂർവ്വം ആ സ
ടിക്കൊണ്ടുള്ള ശവപ്പെട്ടിയിൽ എടുത്തു കിടത്തുന്നു.
89<noinclude></noinclude>
ntyeq9fqzlomec4ovx4esweqkfnduwi
താൾ:Hannele (Changampuzha).pdf/97
106
82430
242057
2026-06-19T04:01:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞാൻ നിങ്ങളോടു പറഞ്ഞില്ലേ അവളെ കുഴിച്ചുമൂ ത്തില്ലെന്നു ആദ്യത്തെ സ്ത്രീ എനിക്കു തോന്നണ് അവരവളെ പള്ളീടുള്ളിലടക്കം ചെയ്യുന്നു. രണ്ടാമത്തെ സ്ത്രീ പെണ്ണ് ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242057
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഞാൻ നിങ്ങളോടു പറഞ്ഞില്ലേ അവളെ കുഴിച്ചുമൂ
ത്തില്ലെന്നു
ആദ്യത്തെ സ്ത്രീ
എനിക്കു തോന്നണ് അവരവളെ പള്ളീടുള്ളിലടക്കം
ചെയ്യുന്നു.
രണ്ടാമത്തെ സ്ത്രീ
പെണ്ണ് ചത്തട്ടൊണ്ടെന്നുതന്നെ എനിക്കു വിശ്വാസം
വരണില്ല. എന്തൊരു ജീവനാ അവക്കടെ മൊക്
എനിക്കൊരു ത്ത് വലുതന്നാട്ടേ നമ
ക്കിനെ അറിയാം അവള് മ്മ് മ് മരിച്ചോന്നു
തന്നാട്ടെ ഒരുത്ത് -ത്
വല്
അവർ അയാൾക്ക് ഒരു തൂവൽ കൊടുക്കുന്നു. അവളുടെ
ചുണ്ടുകൾക്കു മുമ്പിൽ അയാളം പിടിക്കുന്നു
മരിച്ചുപോയി ത്തീർ മരിച്ചുപോയി. ഒരു
പ്പ് പൊടിക്കു ജീവനില്ല. ഇനി അവളുടെ
ഉള്ളില്
2-
ഈ പച്ചക്കൊളുന്തിന്റെ ഒരു കഷ്ണം എന്റെ കയ്യി
ലൊള്ള ത് അവക്കു കൊടുക്കാൻ എനിക്കിഷ്ടം തോന്നണു.
അവൾ ഒരു കൊച്ചുപച്ചിലച്ചില്ല ശവപ്പെട്ടിയിലിടുന്നു.
നാലാമത്തെ സ്ത്രീ
എന്റെ കയ്യിലൊള്ള ഈ കർപ്പൂരാളസീമയുടെ
അവക്കിരിക്കട്ടെ.
90<noinclude></noinclude>
7b8v0rwkuwwqbz60boo2fb173aodfvg
താൾ:Kalithozhi (Changampuzha).pdf/193
106
82431
242059
2026-06-19T04:02:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “മതി, മതി.... അതു നിർത്തു!... എനിക്കു മനസ്സിലാ യി. ഇനി നിങ്ങളതു സ്വപ്നം കാണണ്ട!''.... അവൾ അ ട്ടഹസിച്ചു. “എന്റെ അമ്മിണീ, നീയിങ്ങനെ കോപിക്കാ തെ....എത്രയായാലും ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242059
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“മതി, മതി.... അതു നിർത്തു!... എനിക്കു മനസ്സിലാ
യി. ഇനി നിങ്ങളതു സ്വപ്നം കാണണ്ട!''.... അവൾ അ
ട്ടഹസിച്ചു.
“എന്റെ അമ്മിണീ, നീയിങ്ങനെ കോപിക്കാ
തെ....എത്രയായാലും ഞാനല്ലേ?........നിന്റെ ഈ സൗന്ദ
യം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു '' എന്നു പറഞ്ഞുകൊ
ണ്ടു രവീന്ദ്രൻ എഴുനേറ്റു യാചനാത്മകമായ ഒരു നോട്ട
ത്തോടെ അമ്മിണിയുടെ കൈയ്ക്കു കടന്നു പിടിച്ചു. അ
വൾ കലികൊണ്ടു വിറയ്ക്കുകയാണ്. രവീന്ദ്രൻ കെ
തട്ടിമാറ്റികൊണ്ടു വീണ്ടും അവൾ ഗജ്ജിച്ചു;
ഹേ രവീന്ദ്രൻ നായർ! നിങ്ങൾ ഒരു മാന്യനാ
ണെന്നു കരുതിയാണ് ഞാൻ നിങ്ങളെ എന്റെ വീട്ടിൽ
കയറിയതു്. എന്റെ മയ്യാദകൊണ്ടു ഞാൻ നിങ്ങളെ
അവിടെ ഇരിക്കാൻ അനുവദിച്ചു. അല്ലാതെ അതിനു
നിങ്ങൾക്കതയുണ്ടായിട്ടല്ല. നിങ്ങളുടെ ഈ വെറും വി
സ്വഭാവം ക്ഷമിക്കത്തക്ക സഹനശക്തി, സ്ത്രീയാണെങ്കി
ലും, എനിക്കുണ്ടാകുന്നില്ലെന്നു നിങ്ങൾ മനസ്സിലാക്കണം.
വേണ്ട, ഇനി അവിടെ ഇരിക്കണ്ട. ആ കസേര എൻ
ഭാവിരുന്നതാണ്. ദേവതുല്യനായ അദ്ദേഹം ഇരുന്ന
ആ സ്ഥാനത്തു കുറച്ചു നേരമെങ്കിലും ഒരു മൃഗത്തെ ഞാൻ
ഇരിക്കാനനുവദിച്ചു....അതുതന്നെ തെറ്റായിപ്പോയി. ഉം,
കടന്നുപോകൂ. മേലിൽ നിങ്ങൾ ഇങ്ങനെ ഒരുദ്ദേശത്തോടു
കൂടി ഈ വീട്ടിൽ കാൽകുത്തിക്കൂടാ. ഇതാ ഇന്നുതന്നെ
ഈ വിവരങ്ങളെല്ലാം കാണിച്ചു ഞാൻ നിങ്ങളുടെ ഭാവ
ഒരു കത്തെഴുതുന്നുണ്ടു്. പരമനിലയായ ഒരു സാ
184<noinclude></noinclude>
a8zs4ymkf3u7qd8zba1cc884wcglglw
താൾ:Kalithozhi (Changampuzha).pdf/215
106
82432
242060
2026-06-19T04:02:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രണ്ടുമൂന്നു മാസം ഒരുവിധത്തിൽ ഉന്തിത്തള്ളിക്ക ഴിച്ചുകൂട്ടി........ നരകതുല്യമായ ഒരു ജീവിതമായിരുന്നു അ കാലത്ത്. അന്നു സായാഹ്നത്തിൽ മല്ലികയും രവീന്ദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242060
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രണ്ടുമൂന്നു മാസം ഒരുവിധത്തിൽ ഉന്തിത്തള്ളിക്ക
ഴിച്ചുകൂട്ടി........ നരകതുല്യമായ ഒരു ജീവിതമായിരുന്നു അ
കാലത്ത്. അന്നു സായാഹ്നത്തിൽ മല്ലികയും രവീന്ദ്ര
നും മട്ടുപ്പാവിൽ ഇരുന്നു കാറ്റുകൊള്ളുകയാണ്.
വിനേയും ലീലയേയും ഭൃത്യൻ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു
പോയിരിക്കുന്നു. കാരോ കുത്തുവാക്കുകൾ മൂടിമൂടിപ്പറഞ്ഞു
പറഞ്ഞു ഒടുവിൽ അവരുടെ സംസാരം അമ്മിണിയെ
രാമശിക്കുന്ന ഒരു കായത്തിൽ എത്തിച്ചേർന്നു. രവീന്ദ്ര
ന്റെ മുഖം ഞൊടിയിടയിൽ വിളറിപ്പോയി. ആ തെറ്റി
ധാരണ മല്ലികയുടെ മനസ്സിൽനിന്നു നിശ്ശേഷം നീക്കി
കളയണമെന്നു കരുതി രവീന്ദ്രൻ വസ്തുസ്ഥിതികൾ മനഃ
പൂർവ്വം മറച്ചുപിടിച്ചുകൊണ്ടും ഇങ്ങനെ പറഞ്ഞു:
മല്ലിക, കുറച്ചുനാളായി നിനക്കും അല്പമൊരു മ
നഃക്ലേശമുള്ളപോലെ തോന്നുന്നു. അതു് അമ്മണിയുടെ
കായത്തിലാണെന്നെനിക്കറിയാം
അതേ, എന്റെ മരണം വരെ അതെന്നെ അലട്ടി
ക്കൊണ്ടിരിക്കും.'' മല്ലിക ഇടയ്ക്കു കയറിപ്പറഞ്ഞു.
നിന്റെ സംശയങ്ങളെല്ലാം അടിസ്ഥാനമില്ലാത്ത
“എന്തിനിങ്ങനെ വെറുതേ എന്നോടു കള്ളം പറയു
? അതാണെന്നെ കൂടുതൽ വേദനിപ്പിക്കുന്നതും.
ഞാൻ കളവു പറയുന്നതല്ല. എന്റെ വാക്കുകൾ
മല്ലിക വിശ്വസിക്കൂ!'' അപേക്ഷാഭാവത്തിൽ രവീന്ദ്രൻ
തുടന്നു.
നിങ്ങൾ തമ്മിൽ ഒരടുപ്പവുമില്ലേ?
-206<noinclude></noinclude>
pub1qo1hf6lnfclegztj6wfycbfrhn4
താൾ:Kalithozhi (Changampuzha).pdf/194
106
82433
242061
2026-06-19T04:02:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ദ്ധിയെ നിയം വഞ്ചിച്ചു, വെറും കാമകാമരമായി അമ്മിണീ, ക്ഷമിച്ചു. ഞാനിതാ പോകുന്നു. ഇനി ഞാൻ ഈ വീട്ടിൽ വരികയില്ല. പക്ഷേ എനിക്കൊര 0 ക്ഷയുണ്ടു്: നീ ദയവുണ്ടായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242061
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ദ്ധിയെ നിയം വഞ്ചിച്ചു, വെറും കാമകാമരമായി
അമ്മിണീ, ക്ഷമിച്ചു. ഞാനിതാ പോകുന്നു. ഇനി
ഞാൻ ഈ വീട്ടിൽ വരികയില്ല. പക്ഷേ എനിക്കൊര
0
ക്ഷയുണ്ടു്: നീ ദയവുണ്ടായി ഇതൊന്നും മല്ലികയെ
അറിയിക്കരുതു്........ ഇതുവരെ ശാന്തമായി നിലകൊണ്ട
ഞങ്ങളുടെ ജീവിതം നീ അലങ്കോലപ്പെടുത്തരുത്.
ഒരു മാതൃഹൃദയം നിനക്കുമുണ്ടല്ലോ. രണ്ടു കുഞ്ഞുങ്ങളുടെ
മാതാവായ ആ പാവത്തെ നീ നശിപ്പിക്കരുതു.........
ഇല്ല, ഞാനതു ചെയ്യുകയില്ല. നിങ്ങൾ സമാധാ
നമായി പോയൊള്ളൂ!''
ഇതാ ഞാൻ പോകുന്നു. എനിക്കു മാപ്പ് തരണം.
ഈ നശിച്ച ആൾ എന്റെ ഹൃദയത്തിൽനിന്നു വിട്ടുപോ
വുകയില്ല. അതെന്നെ നശിപ്പിക്കട്ടെ! എന്റെ ആയു
സ്സ് ഏതാണ്ടൊടുങ്ങാറായി.
അയ്യോ, ഞാൻ വീണ്ടും അങ്ങനെ വിളിച്ചുപോകുന്നു
ക്ഷമിക്കൂ! ഞാൻ മരിക്കുന്നതിനു മുൻപ് എനിക്കു മാ
തരണം. ഞാൻ പോകുന്നു. നിനക്കു നന്മ വരട്ടെ!''
രവീന്ദ്രൻ പടി കടന്നു.
അവൾ വിളിച്ചു. അവളുടെ ശബ്ദം പക്ഷേ ക
ത്തിൽനിന്നു പുറത്തു വന്നില്ല. അവൾ മരവിച്ചുപോയി
ഒരു മരപ്പാവപോലെ അവൾ നിലകൊണ്ടു.
പിഞ്ചുപൈതലിനെപ്പോലെ അവൾ തേങ്ങിത്തേങ്ങിക്ക
രഞ്ഞു.
കഷ്ടം! രവിയെ തിരിച്ചുവിളിക്കാൻ സാധിച്ചിരുന്ന
185<noinclude></noinclude>
az323dp4i0t01mrtgcyajzw7czgmq94
താൾ:Kalithozhi (Changampuzha).pdf/229
106
82434
242062
2026-06-19T04:02:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കെല്ലാം അടിയിൽ കിടക്കുന്നതും അധമനായ എൻ കടുത്ത അപരാധം ഒന്നുമാത്രമാണ്. പശ്ചാത്തപിക്കാൻ പോലും സാധിക്കാത്ത ഒരു പാഷണ്ഡനാണ് ഞാൻ. മല്ലിക ഒരിക്കലും ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242062
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കെല്ലാം അടിയിൽ കിടക്കുന്നതും അധമനായ എൻ
കടുത്ത അപരാധം ഒന്നുമാത്രമാണ്. പശ്ചാത്തപിക്കാൻ
പോലും സാധിക്കാത്ത ഒരു പാഷണ്ഡനാണ് ഞാൻ.
മല്ലിക ഒരിക്കലും തെറ്റുകാരിയല്ല. അവൾ നിസ്വാ
വും നിമ്മലവുമായ സ്നേഹത്തിന്റെ ഉറവിടമാണ്.
വൾ എന്നെ പൂജിച്ചു. ഇന്നും അവൾക്കെന്നോടുള്ള സ്നേ
ഹത്തിനും അണുപോലും ഇടിവു തട്ടിയിട്ടില്ലെന്നും എനി
കുറപ്പുണ്ട്........ഞാൻ രണ്ടു കുഞ്ഞുങ്ങളുടെ പിതാവാണ്.
മല്ലികയെന്നെ മറക്കാൻ കഴിയുമോ? ആ കാമനത
ങ്ങളുടെ മുഖം അവളെ ദ്രവിപ്പിക്കുകയില്ലേ? ഞങ്ങളുടെ
നീ തെ
ആത്മബന്ധം എങ്ങനെ അറ്റു പോകാനാണ്?
റിദ്ധരിക്കരുതു്. ആ കുഞ്ഞുങ്ങളേയും അവരുടെ മാതാ
വിനേയും മറക്കുവാൻ എനിക്കു സാധ്യമല്ല........
നീ ഇവിടെ വന്നു എന്നോടൊന്നിച്ചു താമസിക്കുന്നു
വെന്നു കേട്ടാൽ മല്ലിക നീറി നീറി മരിക്കും.
അവളുടെ
ഹൃദയം എനിക്കു നന്നായറിയാം....അമ്മിണീ, നിൻറ
പ്രതികാരം കുറെ കടന്ന കയ്യാണ്. വിശാലമായ ഒരു
ദയം നിനക്കുണ്ടല്ലോ. നീ അവൾക്കു മാപ്പുകൊടുക്കൂ. നി
നക്കെന്നോടു സ്നേഹമുണ്ടെങ്കിൽ, ശപ്തമായ ആ പ്രതികാര
യിൽനിന്നു നീ വിരമിക്കൂ. എനിക്കുവേണ്ടി സ്വജീവ
നെപ്പോലും ബലികഴിക്കാൻ നിന്നെ സന്നദ്ധയാക്കിയ ആ
ത്യാഗബുദ്ധി ഇന്നും നീ എനിക്കുവേണ്ടി പ്രദശിപ്പിക്കൂ....
ആ
അല്പനാൾക്കുള്ളിൽ നിനക്കിവിടെ വരേണ്ടിവരും....
അന്നു ഞാൻ നിന്നെ വിളിക്കും.... നീയന്നു വരാതിരിക്കരു
220<noinclude></noinclude>
apg5qzelj319ch920obrcrqp8sueg86
താൾ:Kalithozhi (Changampuzha).pdf/85
106
82435
242063
2026-06-19T04:04:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവ്യക്തസ്വരങ്ങൾ പ്രഭാതാഗമം പ്രസ്പഷ്ടമാക്കി. വി അമ്മിണിയോടു യാത്രപറഞ്ഞു വസതിയിലേയ്ക്കു മടങ്ങി പോന്നു. പോരുംവഴി അയാളുടെ ഹൃദയം കാറൊഴിഞ്ഞ ആകാശം പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242063
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവ്യക്തസ്വരങ്ങൾ പ്രഭാതാഗമം പ്രസ്പഷ്ടമാക്കി. വി
അമ്മിണിയോടു യാത്രപറഞ്ഞു വസതിയിലേയ്ക്കു മടങ്ങി
പോന്നു. പോരുംവഴി അയാളുടെ ഹൃദയം കാറൊഴിഞ്ഞ
ആകാശം പോലെ ശാന്തമായിരുന്നു. അയാൾ അമ്മിണി
യെ അധികം ഇഷ്ടപ്പെട്ടുവെന്നു നിദ്രാലസങ്ങളെങ്കിലും
പ്രസാദലാലസങ്ങളായ അയാളുടെ നേത്രങ്ങൾ മൗനഭാഷ
യിൽ വിളംബരം ചെയ്തു.
പതിമൂന്നു
അന്നൊഴിവുദിവസമായിരുന്നു. രവീന്ദ്രൻ എവിടെ
യോ പോയിരിക്കയാണ്. ഉച്ചതിരിഞ്ഞു ശിവശങ്കരപ്പി
ള്ള മാധവക്കുറുപ്പിന്റെ വസതിയിലെത്തി. അവർ കാ
രോ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. ഒടുവിൽ അവരുടെ
സംസാരവിഷയം രവീന്ദ്രനിൽ എത്തിക്കുന്നു.
എങ്കിലും ശിവശങ്കരപ്പിള്ളച്ചേട്ടാ.'' മാധവക്കുറു
പ്പ് ആരംഭിച്ചു: “ഞാനന്നു പറഞ്ഞതുപോലെ നിങ്ങൾ
പ്രയോഗിച്ച ആ രാമബാണം കണക്കിനു കൊണ്ടു.''
കായമെല്ലാം എങ്ങനെയായാലും, എനിക്കിന്നതോ
ക്കുമ്പോൾ വലിയ കൃതാതയുണ്ട്. കുറുപ്പേട്ടനന്നതു പ
റഞ്ഞപ്പോൾ എനിക്കു വലിയ മടി തോന്നാതിരുന്നില്ല.
രവി അക്കായത്തിൽ അത്രത്തോളം ഭ്രമിച്ചുവശായിട്ടുണ്ട
ങ്കിൽ എന്റെ പ്രവൃത്തി ഒരു പാതകമാവുകയില്ലേ എ
ന്നായിരുന്നു എനിക്കു ഭയം.
പക്ഷേ കേട്ടോ, ചേട്ടാ, ചേട്ടന്തു പറ്റിച്ചില്ലായി
രുന്നെങ്കിൽ പാവം അവിടെ കുടുങ്ങിപ്പോയേനേ. അങ്ങ
76<noinclude></noinclude>
1h3yq1ptu1qkszwt7f9l7douj3b5qj9
താൾ:Thudikkunna Thalukal.pdf/108
106
82436
242064
2026-06-19T04:14:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 പാട്ടുവായിരുന്ന ഞാൻ, കോട്ട് എന്ന വിശ്വാസത്താൽ എന്തോ തുന്നിവയ്ക്കപ്പെട്ടിട്ടുള്ള ആ വസ്തുവിശേഷത്തെ മാറോ ടടുക്കിപ്പിടിച്ചുകൊണ്ട്, അഭിമാനത്തോടെ അങ്ങനെ ഇട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242064
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>108
പാട്ടുവായിരുന്ന ഞാൻ, കോട്ട് എന്ന വിശ്വാസത്താൽ
എന്തോ തുന്നിവയ്ക്കപ്പെട്ടിട്ടുള്ള ആ വസ്തുവിശേഷത്തെ മാറോ
ടടുക്കിപ്പിടിച്ചുകൊണ്ട്, അഭിമാനത്തോടെ അങ്ങനെ
ഇടവഴിയിൽക്കൂടി നടന്നു വരുമ്പോൾ, ഈശ്വരാ, അതിനു
ള്ളിലെ ഏതോ അഗാധതകളിൽ നിന്നും എന്തോ ഒരു
സത്വം ഇരച്ചു പാഞ്ഞു എന്റെ മുഖത്തുകൂടി പ്രാണരാത്ര
മത്തോടെ ഒരോട്ടം. നിമിഷത്തിനുള്ളിൽ ആ വസ്ത്രഭണ്ഡാ
'ഫാ' എന്നു നിലത്തിട്ടിട്ട്, ഭയചകിതനായ ഞാൻ നിന്ന
നില്പിൽ നാലു ചാട്ടം ചാടിപ്പോയി. പപ്പടം വട്ടത്തിലുള്ള
ഒരു തടിമാടൻ എട്ടുകാലിയായിരുന്നു അത്. അതിന്റെ
അനുഗാമികളായി വല്ല സത്വവിശേഷങ്ങളും പുറപ്പെട്ടെങ്കി
ലോ എന്നു കരുതി, വഴിയിൽ കുനിഞ്ഞിരുന്നു, ഞാൻ അ
തിന്റെ ഓരോ മടക്കുകളും സൂക്ഷ്മമായി പരിശോധിച്ചുനോ
ഏതാനും ചില എറുമ്പുകളും ഒരു പാറയും മാത്രമേ
അതിലുണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ
തിങ്കളാഴ്ച ആ സമയം വരെ ആ അപൂർവസ്ത്രാരണ്യത്തിന്റെ
ഏകാന്തഗഹ്വരങ്ങളിൽ കുടിയേറിപ്പാർത്തിരുന്ന അക്രമിക
ളെ, ഗുരുഭക്തനായ ഞാൻ യഥോചിതം ആട്ടിപ്പായിച്ചു
ഗുരുനാഥനെ ആപത്തിൽ നിന്നു രക്ഷിച്ചല്ലോ എന്നും ഇന്നും
അഭിമാന പുളകത്തോടെ അനുസ്മരിക്കുന്നു ......
D
അക്കാലത്തു ഇടപ്പള്ളിയിൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഉ
ണ്ടായിരുന്നില്ല. മിഡിൽ ഉള്ളു. നാലു സംവത്സര
കാലത്ത് അവിടുത്തെ വിദ്യാലയജീവിതം അനുസ്മരണീ
യമാണു്. അന്നത്തെ എന്റെ പ്രധാനാദ്ധ്യാപകന്മാർ അ
തൻ പിള്ള (ഹെഡ്മാസ്റ്റർ) കെ. അനന്തയ്യർ, എൻ.
രാമയ്യൻ, എം. ജി. കൃഷ്ണപിള്ള, എൻ. വിഷ്ണുനമ്പൂതിരി,
കണ്ണട നമ്പ്യാർ സാർ, ടി. കെ. പരമേശ്വരപ്പണിക്കർ, ക
തോടുത്തു ശങ്കരപ്പിള്ള, കെ. പി. കരുണാകരമേനോൻ എ
611)
S
ഞാൻ സ്കൂളിൽ ചേർന്നു രണ്ടാമത്തെ വർഷ<noinclude></noinclude>
lb4c0d0u1xjq5wiyy0d2djt3jyby49t
താൾ:Kalithozhi (Changampuzha).pdf/230
106
82437
242065
2026-06-19T04:14:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തു്. എനിക്കു നിന്നെ കാണണം. ആ ഭയങ്കര ദിവസം ആ സന്നമായിരിക്കുന്നു. നീ ക്ഷമിക്കൂ. നിനക്കു നന്മ വരട്ടെ! എന്നു സ്നേഹപൂർവ്വം, ഹൃദയസ്പശകമായ ഒരു കത്ത്. അവളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242065
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തു്. എനിക്കു നിന്നെ കാണണം. ആ ഭയങ്കര ദിവസം ആ
സന്നമായിരിക്കുന്നു. നീ ക്ഷമിക്കൂ. നിനക്കു നന്മ വരട്ടെ!
എന്നു സ്നേഹപൂർവ്വം,
ഹൃദയസ്പശകമായ ഒരു കത്ത്. അവളുടെ കവിളുക
ളിൽക്കൂടി കണ്ണീരൊഴുകി. രവീന്ദ്രനോടുള്ള അവളുടെ
സ്നേഹത്തിനും ഒന്നുകൂടി കനം വെച്ചു.... ആ പ്രതികാരേ
താനെയങ്ങനെ കെട്ടടങ്ങി. പക്ഷേ ആ സ്ഥാനത്തു നേരി
യ ഒരസൂയ സ്ഥാനം പിടിച്ചു.... അതസുഖകരമായിരുന്നു.
എന്തൊക്കെയായാലും രവി മല്ലികയുടേതാണ്. അവളു
ടേതല്ല. ആ ചിന്ത അവളുടെ മനസ്സിൽ, യുക്തിവാദ
ങ്ങൾ തടുത്തിട്ടും വകവയ്ക്കാതെ, ഒരു കൂർത്ത മുള്ളു തറച്ചു
....ആ വേദന അവൾ നിശ്ശബ്ദമായി സഹിച്ചുകളഞ്ഞു
പരാതിയില്ല, പരിഭവമില്ല. ആ കടുത്ത വേദന, കണ്ണ
ടച്ചു സഹിക്കുന്നതിൽ ഒരു സുഖം. ആ വേദനയെക്കുറി
ച്ചോ ആ അവ്യക്താനുഭൂതിയെക്കുറിച്ചോ പ്രപഞ്ചത്തി
നൊന്നും അറിഞ്ഞുകൂടാ........
അ
രവീന്ദ്രൻ കത്തിലെ ആ അവസാനഭാഗം!
തവളെ ഭയപ്പെടുത്തി. അവൾ നടുങ്ങി. ആ ഭയങ്കര ദിവ
സം_അതിതാ ആസന്നമാകുന്നു. അയ്യോ, എന്തൊരു
ദിവസമായിരിക്കും ആ ദിവസം; രവിയുടെ ദീഘദശനം
....അതു സത്യമായാൽ......... രവി മരിക്കുമോ? അവളുടെ
രവി മരിക്കുമോ? അല്ല, മല്ലികയുടെ രവി മരിക്കുമോ?....
ആ മല്ലികയാണ് മരിച്ചിരുന്നതെങ്കിൽ.........
221
Digitized By Kerala Sahitya Akademi<noinclude></noinclude>
kcn2cu59s1sz8rk624fv80cbkjng8ag
താൾ:Thudikkunna Thalukal.pdf/109
106
82438
242066
2026-06-19T04:14:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '109 ത്തിൽ മി. ശങ്കരപ്പിള്ളയും അതിന്റെ പിക്കൊല്ലം ഡ്മാസ്റ്റർ മി. അച്ചുതൻ പിള്ളയും പെൻഷൻ പറ്റി പിരി പോയി. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അവരെ യാണ്. അവർ വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242066
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>109
ത്തിൽ മി. ശങ്കരപ്പിള്ളയും അതിന്റെ പിക്കൊല്ലം
ഡ്മാസ്റ്റർ മി. അച്ചുതൻ പിള്ളയും പെൻഷൻ പറ്റി പിരി
പോയി. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അവരെ
യാണ്. അവർ വിദ്യാലയം വിട്ടപ്പോൾ ഞങ്ങൾക്കുണ്ടായ
ആനന്ദം, ആശ്വാസം, ചില്ലറയൊന്നുമല്ല. എന്നാൽ അവരു
ടെ മഹത്വം എനിക്കു തികച്ചും വെളിപ്പെടുന്നുണ്ട്. ഇത്ര
ത്തോളം നിയന്ത്രണശക്തിയും, ഭരണനൈപുണിയും ശിക്ഷ
വൈദഗ്ദ്ധ്യവും ഒത്തുചേർന്നു ഹൃദയപൂർവ്വം വിദ്യാത്ഥികളെ
സ്നേഹിക്കുകയും അവരുടെ അഭ്യുദയത്തിനു ആത്മാർത്ഥതയോ
ടെ പരിശ്രമിക്കുകയും ചെയ്യുന്ന മാതൃകാദ്ധ്യാപകന്മാർ തു
ലോം വിരളമാണ്. അവരെ അന്നു ഞങ്ങൾ ഭയപ്പെട്ടിരു
ന്നത് തെറ്റുകാരെ അവർ കഠിനമായി ശിക്ഷിച്ചിരുന്നതി
നാൽ മാത്രമായിരുന്നു. അവരെക്കുറിച്ചുള്ള സ്മരണപോലും
ഇന്നെൻ ഹൃദയത്തിൽ ഭക്തി സ്നേഹ ബഹുമാന സങ്കലി
തമായ ഒരു മധുരവികാരം ജനിപ്പിക്കുന്നു.
മി. അച്ചുതൻ പിള്ള പിരിഞ്ഞുപോയതോടെ മി. കെ.
അനന്തയ്യർ ഹെഡ്മാസ്റ്റരുടെ സ്ഥാനത്തേയ്ക്കു പ്രവേശിച്ചു.
അദ്ദേഹവും മേൽ പ്രസ്താവിച്ചവരെപ്പോലെയോ ചില കാ
യങ്ങളിൽ അൽപ്പം കവിഞ്ഞോ അനന്യസാധാരണമായ
പല സിദ്ധികളോടും കൂടിയ ഒരു വ്യാദ്ധ്യാപകനാണ്.
അദ്ദേഹത്തെപ്പോലെ ഒരു പരിശ്രമശാലിയെ കണ്ടെത്തുക
അത്ര എളുപ്പമല്ല.
കലാശാലാ കവാടങ്ങൾ കയറിയിറങ്ങാ
തെ തന്നെ, സ്വന്തമായി പഠിച്ചു. അദ്ദേഹം ബി. എ. പാ
സ്സായി; അതിനെ തുടർന്നു എൽ. ടി യും. ഇദ്ദേഹം
ഹൈസ്കൂൾ അസി. ഹെഡ്മാസ്റ്റരാണ്. ഷോർട്ട്ഹാൻ
ടൈപ്പുറൈറ്റിങ് ഇവ നന്നെ ചെറുപ്പകാലത്തു തന്നെ അ
ഭ്യസിച്ചിരുന്നു. കുട്ടികളെ വലിയ സ്നേഹമാണ്. ശിക്ഷിക്കു
ന കാരത്തിലും പിന്നോക്കമല്ല.
ഒരു<noinclude></noinclude>
eu5xh5z6gf4et9t1pg6z7g7pgknkg9j
താൾ:Hannele (Changampuzha).pdf/80
106
82439
242067
2026-06-19T04:15:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹനേലെ ക്രൈസ്തവസഭാസേവിനി ഈശ്വരൻ നിന്നെ വസ്ത്രം ധരിപ്പിക്കും. (അവർ ഒരു ചെറിയ വെള്ളിമണി പുറത്തെടുത്ത് കിലു ന്നു. അതിനെ ആദരിച്ചു. ഇനി വരുവാൻ പോകുന്ന മറ ലാ മായാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242067
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ
ക്രൈസ്തവസഭാസേവിനി
ഈശ്വരൻ നിന്നെ വസ്ത്രം ധരിപ്പിക്കും.
(അവർ ഒരു ചെറിയ വെള്ളിമണി പുറത്തെടുത്ത് കിലു
ന്നു. അതിനെ ആദരിച്ചു. ഇനി വരുവാൻ പോകുന്ന മറ
ലാ മായാരൂപങ്ങളേയും പോലെതന്നെ നിശ്ശബ്ദമായി പൊ
ക്കം കുറഞ്ഞു, പുറത്തൊരു പുഴയോടുകൂടിയ, ഗ്രാമത്തിലെ
ന്നാരൻ, ഒരു മണവാടിയുടുപ്പും, ഒരു മൂടുപടവും, ഒരു
മാലയും, കയ്യിൽ വഹിച്ചുകൊണ്ടും പ്രവേശിക്കുന്നു.
ടെ ഒരു കയ്യിൽ ഒരു ജോടി കൂടികച്ചെപ്പുണ്ട്. കണ്ടാൽ
ചിരിച്ചുപോകുന്ന രീതിയിൽ വിചിത്രമായി മുന്നോട്ടും പി
വോട്ടും ചാഞ്ചാടിക്കൊണ്ടുള്ള ഒരു ശമനവിശേഷമാണയാൾ
അയാൾ ദേവതയേയും ക്രൈസ്തവസഭ സിനി
യേയും നിശ്ശബ്ദമായി പ്രണമിക്കുന്നു; ഒടുവിൽ വളരെ വണ
ഗ്രാമത്തിലെ തുന്നാരൻ
തലകുലുക്കുകയും പ്രണമിക്കുകയും ചെയ്തുകൊണ്ടു
ജോഹന്നാ കാതറിന് മാറോൺ, നിങ്ങളുടെ ഏറ
വും അനുസരണയുള്ള ഭൂത്യൻ.
അയാളുടെ തൊണ്ട ശരിപ്പെടുത്തുന്നു.
നിങ്ങളുടെ അച്ഛൻ മഹാമതിയായ പ്രഭവദ്ദേഹം നി
ങ്ങൾക്കുവേണ്ടി ഈ മണവാടിയുടുപ്പു കൊണ്ടുവന്നു തരുവാൻ
കല്പിച്ചു എന്നെ മാനിച്ചിരിക്കുന്നു.
ക്രൈസ്തവസഭാസേവിനി
(തുന്നാരന്റെ കയ്യിൽ നിന്നു ഉടുപ്പുവാങ്ങി ഹനേലെയെ
ചമയിക്കുന്നു.
ഇത് ധരിക്കാൻ ഞാൻ നിന്നെ സഹായിക്കാം, പ
73<noinclude></noinclude>
ta89mxy9kn71oyo2jrzovcw889ojg73
താൾ:Thudikkunna Thalukal.pdf/110
106
82440
242068
2026-06-19T04:15:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '110 മി. രാമയ്യർ അനന്തരെപ്പോലെ തന്നെ ഉത്തമനായ ഒരദ്ധ്യാപകനാണെങ്കിലും അദ്ദേഹം അത്ര പരിശ്രമശീലമു ള്ള ആളല്ല. പക്ഷേ ജനങ്ങളുമായി കൂടുതൽ യോജിച്ചു ക ഴിഞ്ഞുകൂടുവാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242068
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>110
മി. രാമയ്യർ അനന്തരെപ്പോലെ തന്നെ ഉത്തമനായ
ഒരദ്ധ്യാപകനാണെങ്കിലും അദ്ദേഹം അത്ര പരിശ്രമശീലമു
ള്ള ആളല്ല. പക്ഷേ ജനങ്ങളുമായി കൂടുതൽ യോജിച്ചു ക
ഴിഞ്ഞുകൂടുവാനുള്ള സാമ്യം അദ്ദേഹത്തിനുണ്ടു്. മി.
എം. ജി. കൃഷ്ണ പിള്ളയും, വിഷ്ണുനമ്പൂതിരിയും ഓരോ വഷം
മാത്രമേ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളു. എന്നോട് അവക്കി
ന്നും അകൈതവമായ സ്നേഹമുണ്ട്. സമയാരും സൽസ്വ
ഭാവികളും സഹൃദയരുമായ അദ്ധ്യാപകരാണവർ. ഓപ്പൺ
കോട്ട്, കോളർ നെ ഇവ ധരിച്ച് ആദ്യമായി ഞങ്ങ
ളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട പരിഷ്കാരികളായ യുവാദ്ധ്യാ
പകാരാണവർ.
കണ്ണട നമ്പ്യാർ സാറിനെക്കുറിച്ചു മുൻപൊരിടത്തു സു
ചിപ്പിച്ചിട്ടുണ്ടു്, അദ്ദേഹം ആൾ സാത്വികനാണ്. കുട്ടിക
ളെ അടിക്കുകയില്ലെന്നതുപോകട്ടെ; വാർദ്ധക്യത്താൽ ഒട്ടിയ
തെങ്കിലും മൃദുവായ അദ്ദേഹത്തിന്റെ മുഖം ഒരിക്കലെങ്കിലും
കോപാരുണമായി ഞങ്ങൾ കണ്ടിട്ടില്ല. ആ ചുണ്ടിൽ സദാ
ഒരു സുന്ദരമായ ഒരു പുഞ്ചിരി നൃത്തം ചെയ്തുകൊണ്ടിരിക്കും.
ഒരിക്കലും തളരുകയോ പിൻ വാങ്ങുകയോ ഇല്ല. അദ്ദേഹ
ത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു അവിഭാജ്യഘടകമായി
രുന്നു കനത്ത ചില്ലുകളോടുകൂടിയ ആ കണ്ണട.
S. ആ വസ്തു
അദ്ദേഹത്തിൽ നിന്നകന്നു നിൽക്കട്ടെ അദ്ദേഹം വെറുമൊ
'നമ്പ്യാർ സാർ മാത്രം
പക്ഷെ
നിയൊരു കാലത്തും
0
പലരും കാണും.
കണ്ണട നമ്പ്യാർ സാർ' അദ്ദേഹം മാത്രമേയുള്ളൂ; ഇ
അങ്ങനെയൊരുത് കൃഷ്ടവ്യക്തിയുടെ
ആവർത്തനം ഉണ്ടാവുകയില്ല. അദ്ദേഹത്തെ നിങ്ങൾക്കു
ഒരാട്ടിൻ കുട്ടിയെന്നോ, മാൻ കിടാവെന്നോ വിളിക്കാം.
ന്നാലും അദ്ദേഹത്തിന്റെ ശാന്തത കാണുമ്പോൾ, ആ
തകളിൽപ്പോലും നിങ്ങൾക്കു തൃപ്തിവരുന്നില്ല, വന്ദ്യ
ഗുരോ, അങ്ങു വിദ്യാലയം വിട്ടശേഷം, ഞാനങ്ങയുടെ നാട്ടു
എ<noinclude></noinclude>
7gq73b5jdetjvcn5jqc0q1rqi2i1ov3
താൾ:Hannele (Changampuzha).pdf/98
106
82441
242069
2026-06-19T04:15:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ എക്കായി പക്ഷേ അയാളെ മാറോൺ? ആദ്യത്തെ സ്ത്രീ അതേയ്, മാറണെവിടെപ്പോയി. സദാനേരോം എന്നോ അവടെത്തന്നെ കാണും ചാരായക്കടോയ്, മൂക്കറോങ്ങനെ കുടിച്ചു മറിഞ്ഞു പക്ഷെ, ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242069
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
എക്കായി പക്ഷേ അയാളെ മാറോൺ?
ആദ്യത്തെ സ്ത്രീ
അതേയ്, മാറണെവിടെപ്പോയി.
സദാനേരോം എന്നോ അവടെത്തന്നെ കാണും
ചാരായക്കടോയ്, മൂക്കറോങ്ങനെ കുടിച്ചു മറിഞ്ഞു
പക്ഷെ, ഈ കാനും അയാളറിഞ്ഞട്ടൊണ്ടാവ
ല്ലായിരിക്കും.
രണ്ടാമത്തെ സ്ത്രീ
മൂക്കറ്റം കുടികഴിഞ്ഞാപ്പിന്നെ യാതൊരു വ്യം അ
യാളറിയുകേല.
എന്ത്? ആരും അയാളോടു ചെന്നു-പ്പ് പ്
പറഞ്ഞില്ലേ, വീട്ടിനകത്ത് ഒരു പപ്പ് തം
അയളു തന്നത്താൻ വന്നു കണ്ടെത്തിക്കോളും, ആവ
തോണ്ടെങ്കിലു്. ഇല്ലേ വേണ്ട.
ഞാനാരേം കുറ്റം പറയണതല്ല.അല്ല, വാസ്ഥാത്തി
പക്ഷെ ഇത് ബഹു വിചിത്രായിരിക്കണം കേട്ടോ
കുഞ്ഞിനെ കൊന്ന മനിഷൻ നിങ്ങളൊക്കെപ്പറയണ
പോലെ, അതിനെക്കുറിച്ചു യാതൊന്നും അറിയാത്തതേയ്
91<noinclude></noinclude>
qb9srglms10idqxz5zxo755i9ufvaiu
താൾ:Hannele (Changampuzha).pdf/81
106
82442
242070
2026-06-19T04:15:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ഹാ, ഇതെങ്ങനെ പല പല ശബ്ദമുണ്ടാക്കിക്കൊണ്ടു ചലിക്കുന്നു. ക്രൈസ്തവസഭാസേവിനി എന്റെ ശവപ്പെട്ടിയിൽ ഞാൻ ഇത്രമാത്രം ഭംഗിയാ യി വസ്ത്രധാരണം ചെയ്തു കിടക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242070
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
ഹാ, ഇതെങ്ങനെ പല പല ശബ്ദമുണ്ടാക്കിക്കൊണ്ടു
ചലിക്കുന്നു.
ക്രൈസ്തവസഭാസേവിനി
എന്റെ ശവപ്പെട്ടിയിൽ ഞാൻ ഇത്രമാത്രം ഭംഗിയാ
യി വസ്ത്രധാരണം ചെയ്തു കിടക്കുന്നതു കാണുമ്പോൾ ആളു
കൾക്കത്ഭുതം തോന്നുകയില്ലേ?
ഗ്രാമത്തിലെ തുന്നാരൻ
ജോഹന്നാ കാതറിനാ മാറോ...
അയാൾ തൊണ്ട് ശരിപ്പെടുത്തുന്നു.
ഗ്രാമം മുഴുക്കെ അതു പരന്നുകഴിഞ്ഞു.
അയാൾ തൊണ്ട് ശരിപ്പെടുത്തുന്നു.
നിങ്ങളുടെ മരണം മഹാഭാഗ്യമാണു നിങ്ങൾക്കായി
കൊണ്ടുവരുന്നതു്
(അയാളുടെ തൊണ്ട് ശരിപ്പെടുത്തുന്നു.
നിങ്ങളുടെ അച്ഛൻ, മഹാമതിയായ പ്രഭുവ
അതിനെ സംബന്ധിച്ചു മജിയജമാനനോടു ഇ
പ്പോൾ പറഞ്ഞതേയുള്ളു.
ക്രൈസ്തവസഭാസേവിനി
ഹനയുടെ ശിരസ്സിൽ പൂമാലചാർത്തുന്നു.
സ്വഗ്ഗീയ വധുവായ ഭാഗ്യവതീ, നിന്റെ ശിരസ്സ
മൊന്നുയർത്തിപ്പിടിക്കു
74<noinclude></noinclude>
8ck4xbaadcstu34dmpt6rha67n2bcg6
താൾ:Kalithozhi (Changampuzha).pdf/59
106
82443
242071
2026-06-19T04:15:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ച്ചും സന്തോഷിച്ചിരുന്നു. പക്ഷേ, അയാൾക്ക് അവളോ ടു മുറിച്ചാൽ മുറിഞ്ഞുപോകാത്ത ഒരു ബന്ധമുണ്ട്; അ താണയാളുടെ മനസ്സു നോവിച്ചത്. അമ്മിണിയുമായി വേർപെട്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242071
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ച്ചും സന്തോഷിച്ചിരുന്നു.
പക്ഷേ, അയാൾക്ക് അവളോ
ടു മുറിച്ചാൽ മുറിഞ്ഞുപോകാത്ത ഒരു ബന്ധമുണ്ട്; അ
താണയാളുടെ മനസ്സു നോവിച്ചത്.
അമ്മിണിയുമായി വേർപെട്ടതിനു ശേഷം അവ
ളുടെ ഒാരോ വാക്കും അയാൾ ആവർത്തിച്ചാവർത്തിച്ചനു
രിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, ആ ശിവശങ്കരപ്പിള്ള
വെറുതേ ഒരു കളവു പറഞ്ഞതല്ലെന്നാക്കറിയാം അമ്മി
ണിയുമായുള്ള അയാളുടെ രഹസ്സന്ദർശനങ്ങൾ സ്വാഭാവി
കമായി ഒരാൾക്കൂഹിക്കുവാൻ സാധിക്കും. അതും
രെങ്കിൽ ആരെങ്കിലും വല്ലപ്പോഴും അതു കണ്ടുകാണും. അ
ങ്ങനെ അതിനു പ്രചാരം സിദ്ധിച്ചിരിക്കും. അല്ലാതെ,
അമ്മിണിയെല്ലാം ഒരാളോടും ഏറ്റുപറഞ്ഞ പരസ്യമാ
കൂ എന്നില്ല.
പോ
പരമാമറിയാതെ, തിരക്കിയറിയുവാൻ ഉദ്യമി
ക്കാതെ, അക്ഷമനായ താൻ കേശവപിള്ളയുടെ പ്രസ്താ
വത്തെ മാത്രം ആധാരമാക്കി ആ ഭയങ്കരാപരാധം അവ
ളിൽ ആരോപിച്ചു.
അവൾ സത്യം ചെയ്തു പറഞ്ഞു. ആ കണ്ണുനീർ
കഷ്ടം, ആ പ്രസ്താവം വെറും അസത്യമാണെങ്കിൽ
താൻ സംശയിക്കുന്നതുപോലെ യാതൊന്നും സംഭവിച്ചിട്ടി
ല്ലെങ്കിൽ മൃഗീയമായ തന്റെ പെരുമാറ്റം അവളുടെ
ഹൃദയത്തെ എത്രമാത്രം വ്രണപ്പെടുത്തിയിരിക്കും!
സാരമില്ല. ആ പ്രസ്താവം അസത്യമായിരുന്നാൽ
മതി! താൻ സംശയിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടി
ല്ലെങ്കിൽ മതി. ഹാ, എങ്കിൽ താൻ എന്തു ഭാഗ്യവാനാ
50<noinclude></noinclude>
10onqr2q5xamxx48b39sczybmt8vego
താൾ:Kalithozhi (Changampuzha).pdf/86
106
82444
242072
2026-06-19T04:16:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നെയൊരുപായം പ്രയോഗിച്ചാലല്ലാതെ കായം ശരിപ്പെ ടുകയില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു. '' ഒരു നുള്ളു പൊടി യെടുത്തു വലിച്ചുകൊണ്ടു കുറുപ്പു തുടന്നു. അതുകൊണ്ടാ ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242072
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നെയൊരുപായം പ്രയോഗിച്ചാലല്ലാതെ കായം ശരിപ്പെ
ടുകയില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു. '' ഒരു നുള്ളു പൊടി
യെടുത്തു വലിച്ചുകൊണ്ടു കുറുപ്പു തുടന്നു. അതുകൊണ്ടാ
ണ് എങ്ങനേയും അവിടെക്കടന്നുകൂടി അവളിൽ നിന്നു
തന്ത്രത്തിൽ കായമെല്ലാം ഗ്രഹിച്ചുകൊണ്ടുപോരണമെന്നു
ഞാൻ ചേട്ടനെ നിർബ്ബന്ധിച്ചത്. രവിയെ കായമെല്ലാം
പറഞ്ഞു ധരിപ്പിക്കാൻ എനിക്കു കേശവപിള്ളയെ ആശ്ര
യിക്കേണ്ടിവന്നു. ഞാൻ പറഞ്ഞാൽ രവി വിശ്വസിക്കു
കയില്ല.''
"
“അതെയതെ.'' ശിവശങ്കരപ്പിള്ള സമ്മതിച്ചു.
@.08
കേ
ശവപിള്ള പിറേദിവസം തന്നെ സംഗതി മുഴുവൻ എ
ന്നെ ധരിപ്പിക്കുകയുണ്ടായി. ഒരു പത്തു ദിവസം കൂടി
അത്തരത്തിൽ കഴിഞ്ഞിരുന്നെങ്കിൽ പാവം കുടുങ്ങിപ്പോ
രവിക്കുതന്നെ ഇന്നതു നന്നായറിയാം. അതിനെ
ക്കുറിച്ച് എന്നോടുതന്നെ പലപ്പോഴും സംസാരിച്ചിട്ടുണ്ടു്.
കുറുപ്പും വെളിപ്പെടുത്തി. പക്ഷേ, അന്നു രവിക്കും എ
ന്നോടുതന്നെ വെറുപ്പു തോന്നിയിരുന്നു.''
“അതൊക്കെ അത്രയേ ഉള്ളൂ. അത്ഭുതപ്പെടാനില്ല.
ചെറുപ്പമല്ലേ? എന്നോടു രവി പുറമേ വലിയ ലോഹ്യം
ല്ലാം കാണിക്കാറുണ്ടെങ്കിലും ഉള്ളിൽ അല്പം വിരോധമു
ണ്ടെന്നു തോന്നുന്നു.''
“, അശേഷമില്ല,'' കുറുപ്പ് തിരുത്തി. അക്കാ
ഞാൻ പലപ്പോഴും രവിയു
യം ഞാൻ
പറയാം.
ടെ ഉള്ളടുത്തിട്ടുണ്ടു്.
77<noinclude></noinclude>
mo5kyscecpt0af7pu2kw4encpcvsjd0
താൾ:Kalithozhi (Changampuzha).pdf/113
106
82445
242073
2026-06-19T04:16:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Life, magic life, never stands still, though its pace may slow down for a while. And when FATE seems hardly to lift a finger for five or ten years, she seldom allows us this respite out of kindness of heart, but is moved, as a rule, by sheer wantonness All of a sudden, frequently without warning, she flings us back into the vortex, and a moment's notice life surges wild and turbulent once more. _ ALFRED NEUMAN.' താൾ സൃഷ്ടിച്ചിരിക്കുന്നു
242073
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Life, magic life, never stands still, though its
pace may slow down for a while. And when FATE
seems hardly to lift a finger for five or ten years,
she seldom allows us this respite out of kindness of
heart, but is moved, as a rule, by sheer wantonness
All of a sudden, frequently without warning, she
flings us back into the vortex, and a moment's
notice life surges wild and turbulent once more.
_ ALFRED NEUMAN.<noinclude></noinclude>
sr7conhsb9jvw2u1160tmer4fb9pjxm
താൾ:Kalithozhi (Changampuzha).pdf/137
106
82446
242074
2026-06-19T04:16:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ചെല്ലുന്നതിനുമുമ്പ് എന്റെ ജീവിതം അവസാനിക്കും. ഇതുവരെ സ്നേഹത്തിന്റെ മാധ്യം ഞാൻ അനുഭവിച്ചി ട്ടില്ല. എനിക്കതിനാശയുണ്ടു്. അമ്മിണീ, ഞാനും ഒരു മ നുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242074
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ചെല്ലുന്നതിനുമുമ്പ് എന്റെ ജീവിതം അവസാനിക്കും.
ഇതുവരെ സ്നേഹത്തിന്റെ മാധ്യം ഞാൻ അനുഭവിച്ചി
ട്ടില്ല. എനിക്കതിനാശയുണ്ടു്. അമ്മിണീ, ഞാനും ഒരു മ
നുഷ്യനാണ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും, സ
വായിക്കാനും സഹായിക്കപ്പെടാനും, മാപ്പു കൊടുക്കുവാ
നും മാപ്പു നല്ല പ്പെടുവാനും ഉള്ള ആ മനുഷ്യസഹജമായ
മോഹം എനിക്കുമുണ്ട്........അമ്മിണി, ഞാൻ ഇതുവരെ
അനുഭവിച്ചിട്ടില്ലാത്ത ആ ദിവ്യ വസ്തു സ്നേഹം എന്റെ
ഹൃദയത്തിൽ വേരൂന്നിയിരിക്കുന്നു. ഹാ, അതെത്ര മധുര
മാണ്! എത്ര ആശ്വാസകരമാണ്!....അമ്മിണീ, നിയ
-
ന്നെ ഉപേക്ഷിക്കുമോ? നീയെന്നെ സ്വീകരിക്കുമെങ്കിൽ,
അതെനിക്കൊരു വലിയ നേട്ടമാണ്. എന്റെ ശേഷിച്ച
ലഘുജീവിതം മനസ്സമാധാനത്തോടെ കഴിച്ചുകൂട്ടിയാൽ
കൊള്ളാമെന്നും എനിക്കതിയായ മോഹമുണ്ട്. നീയതു
സാധിച്ചുതരുമോ?'' വിഷാദഭാവത്തിൽ അമ്മിണിയുടെ
കെ സാവധാനം ഗ്രഹിച്ചുകൊണ്ടു ഡോക്ടർ ഇടറിയ
സ്വരത്തിൽ ഇങ്ങനെ ചോദിച്ചിട്ടും, മറുപടിക്കായി അവ
ളുടെ നേരം ഉണയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
ആ സ്പനത്തിൽ, പണ്ടവൾ അനുഭവിച്ചിട്ടുള്ള ആ
കോരിത്തരിക്കൽ ഇന്നും അവൾക്കനുഭവപ്പെടുന്നു. അതേ,
രവിയുടെ കരസ്പരത്തിൽ മാത്രമേ അവൾ പുളകം കൊ
ണ്ടിട്ടുള്ളു. ആ രോഷം, ആ ആത്മവിസ്മൃതി, അന
കനാളായി അനുഭവിച്ചിട്ടില്ലാത്ത, എന്നെന്നേയ്ക്കുമായി
വർപെട്ടുകഴിഞ്ഞുവെന്നു വിശ്വസിച്ചിരുന്ന, ആ ആന
അമൂർത്ത, ഇതാ, ഡോക്ടരുടെ കരസ്പർശത്തിൽ അവൾക്കു
വീണ്ടും കരഗതമാകുന്നു.
128<noinclude></noinclude>
8zu91566axjiywtluwr7gfuvlfgwxs0
താൾ:Kalithozhi (Changampuzha).pdf/114
106
82447
242075
2026-06-19T04:16:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊല്ലം ആറു കഴിഞ്ഞു. മല്ലികാമന്ദിരത്തിൽ അ ം ആകപ്പാടെ ഒരു വലിയ ബഹളമായിരുന്നു. തീവ ണ്ടി പോകുന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്നു ചെവി വ ട്ടംപിടിച്ചുകൊണ്ടു മാധവിയമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242075
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കൊല്ലം ആറു കഴിഞ്ഞു. മല്ലികാമന്ദിരത്തിൽ അ
ം ആകപ്പാടെ ഒരു വലിയ ബഹളമായിരുന്നു. തീവ
ണ്ടി പോകുന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്നു ചെവി വ
ട്ടംപിടിച്ചുകൊണ്ടു മാധവിയമ്മ ആ വാതിൽ കാത്തു
നിന്നിട്ടേറെ നേരമായി........ മൂന്നുകൊല്ലമായി പിരിഞ്ഞി
രിക്കുന്ന തന്റെ ഏകപുത്രനെ ഒന്നു കാണുവാൻ അവരു
ടെ ഹൃദയം ഉണാകുലമായിച്ചമഞ്ഞതിൽ അത്ഭുതമി
ല്ല. ഉച്ചതിരിഞ്ഞു 2.30 നാണ് മെയിൽ വണ്ടി വരു
ന്നത്. ഇനി അരമണിക്കൂർ മതി........സമയം നീങ്ങു
ന്നില്ല. ചുമരിൽ സ്പന്ദിച്ചു കൊണ്ടിരുന്ന ഘടികാരത്തിൽ
തന്നെയാണ് മാധവിയമ്മയുടെ ദൃഷ്ടി
സ്റ്റേഷനിലേയ്ക്കു രണ്ടു മൈൽ ദൂരമുണ്ട്.
മാധവ
റുക്കം ചില ഭൂത്യന്മാരും സ്റ്റേഷനിലേയ്ക്കു പോയിരിക്കുന്നു.
മാധവിയമ്മയുടെ അനുജത്തി ജാനകിയമ്മ അടുക്കളയിൽ
വലിയ ജോലിത്തിരക്കിലാണ്........
അതാ, മെയിലിന്റെ ചൂളംവിളി. മാധവിയമ്മയു
ടെ ഹൃദയം ആഹ്ലാദം കൊണ്ട് രാളം വെട്ടി........
പടിക്കൽ ഒരു കാർ വന്നുനിന്നു. മാധവിയമ്മ പ
ടിക്കലോടി........അതാ, സൂട്ടും പാറും ധരിച്ചു വര
യുടെ മട്ടിൽ ഒരു യുവകോമളൻ കാറിൽ നിന്നിറങ്ങുന്നു
രവീന്ദ്രൻ, തന്റെ ഓമനപ്പുത്രൻ, മാധവിയമ്മയുടെ ക
ണ്ണുകളിൽ ഹഷാശ്രുക്കൾ പൊടിഞ്ഞു. അദ്ദേഹത്തിൻറ
പുറകെ മൂന്നുവയസ്സു പ്രായമുള്ള ഒരോമനക്കുട്ടൻ കാറിൽ നി
ന്നു ചാടിയിറങ്ങുന്നു.
ക
മാധവിയമ്മ അവനെ വാരിയെ
105<noinclude></noinclude>
bug7jqz5qa5x069e37w3i5rrulo6d0r
താൾ:Kalithozhi (Changampuzha).pdf/138
106
82448
242076
2026-06-19T04:17:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതിൽ അവളുടെ നയനങ്ങളിൽ കണ്ണുനീർ പൊടിഞ്ഞും അവൾ കൈ വലിച്ചില്ല. ഡോക്ടർ അതുയർത്തി. അതി ൻ പടത്തിൽ, ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ, അതിരറ്റ വാത്സല്യത്തോടെ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242076
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതിൽ
അവളുടെ നയനങ്ങളിൽ കണ്ണുനീർ പൊടിഞ്ഞും
അവൾ കൈ വലിച്ചില്ല. ഡോക്ടർ അതുയർത്തി. അതി
ൻ പടത്തിൽ, ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ,
അതിരറ്റ വാത്സല്യത്തോടെ ഒന്നു ചുംബിച്ചു.
നിഷ്കളങ്കമായ സ്നേഹം ത്രസിച്ചിരുന്നു. അതവൾ അനുഭ
വിച്ചറിഞ്ഞു. ആ ആനന്ദമൂർച്ഛയിൽ അവൾ കണ്ണടച്ചു.
അമ്മിണീ, നീയെന്തു പറയുന്നു? ഒരു നിസ്സ
ഫായനെപ്പോലെ അഭ്യനാത്മകങ്ങളായ നേത്രങ്ങൾ
അവളുടെ മുഖത്തുറപ്പിച്ചുകൊണ്ടും അയാൾ വീണ്ടും ചോ
ദിച്ചു.
66
അവൾ കണ്ണു തുറന്നു.
അല്പനേരത്തേയ്ക്ക് അവൾ
ക്കൊന്നും പറയുവാൻ സാധിച്ചില്ല. അനന്തരം അവൾ
മൃദുലമായ സ്വരത്തിൽ ഇങ്ങനെ പറയാൻ തുടങ്ങി.
മാന്യനായ ഡോക്ടർ! നിങ്ങളുടെ സന്മനസ്സ് എ
ന്നെ അത്ഭുതപ്പെടുത്തുന്നു........ഞാൻ അങ്ങേയ്ക്കു യോജി
ഇവളല്ലെന്നെനിക്കറിയാം. എനിക്കതിനു യോഗ്യതയി
ല്ല. അങ്ങ് ഉയർന്ന പദവിയിൽ ജീവിക്കുന്ന ഒരു മാന്യൻ
ഞാനോ? മലിനയായ കരേ! ഈ സ്ഥിതി വ്യത്യാസം
ഈ
കൊണ്ടുള്ള ഭയമാണ് ഞാൻ ഇത്രയും കാലം ഇങ്ങനെ
തിഷേധിക്കാൻ കാരണം.
അമ്മിണി,'' ഡോക്ടർ ഇടയ്ക്കു കയറിപ്പറഞ്ഞു: “അ
തു വിചാരിച്ചു നീ ക്ലേശിക്കേണ്ട. നികൃഷ്ടമായി യാതൊ
ന്നുംതന്നെ നിന്നിൽ ഞാൻ കാണുന്നില്ല. നീ എന്തെ
ങ്കിലുമൊരപരാധം പ്രവർത്തിച്ചിട്ടുള്ളതായി എനിക്കൊട്ടു
തോന്നുന്നുമില്ല. നീയൊരാളെ സ്നേഹിച്ചു.
നീയൊരാളെ സ്നേഹിച്ചു. അതൊര
രാധമാണോ? കുലീനകളായ കന്യകകളെ വിവാഹം കഴി
129
9 *<noinclude></noinclude>
bk1i909xxsljchr513gqk5c3qqwbspb
താൾ:Kalithozhi (Changampuzha).pdf/195
106
82449
242077
2026-06-19T04:17:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഇല്ല; അയാൾ അപ്രത്യക്ഷനായി.... അദ്ദേഹത്തിനും ഇനി ബസ്സു കിട്ടുമോ?....ഇല്ല. കടു വിലത്തെ ബസ്സം പോയ്ക്കഴിഞ്ഞു........അദ്ദേഹം എവിടെ രാത്രി കഴിച്ചുകൂട്ടും? അദ്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242077
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഇല്ല; അയാൾ അപ്രത്യക്ഷനായി....
അദ്ദേഹത്തിനും ഇനി ബസ്സു കിട്ടുമോ?....ഇല്ല. കടു
വിലത്തെ ബസ്സം പോയ്ക്കഴിഞ്ഞു........അദ്ദേഹം എവിടെ
രാത്രി കഴിച്ചുകൂട്ടും? അദ്ദേഹം എങ്ങനെ ആഹാരം കഴി
ക്കും? എന്തൊരബദ്ധമാണ് കാണിച്ചതും ഇത്ര ക
മാനി പറയേണ്ടായിരുന്നു........
ഇനി പക്ഷേ അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെ
ങ്കിലോ!........
അമ്മിണി കിടുകിടുത്തുപോയി എന്തെല്ലാം നശി
ഈ ചിന്തകൾ!........
വരമ്പിൽക്കൂടി നടന്നു രവീന്ദ്രൻ റോഡിലുള്ള ആ
ത്താണിയുടെ ചുവട്ടിലെത്തി. അടുത്തുള്ള ഒരു പീടിക
യിൽ കയറി അന്വേഷിച്ചതിൽ ഇനി ബസ്സ് കിട്ടുകയി
ല്ലെന്നും ഒടുവിലത്തെ ബസ്സു പോയിട്ടും ഒരു മണിക്കൂറില
ധികമായി എന്നും ധരിക്കാൻ കഴിഞ്ഞു. അയാൾ അവി
ടെനിന്നിറങ്ങി റോഡിൽക്കൂടെ നേരേ നടന്നുപോയി.
മങ്ങിയ ഒരു നിലാവു്. അതും ഇനി അധികനേര
ത്തയ്ക്കുണ്ടാവുകയില്ല.... ഏതായാലും നടക്കുകതന്നെ........
ക്ഷീണിക്കുമ്പോൾ എവിടെയെങ്കിലും കിടക്കാം....
അയാൾക്കു മനസ്സിനു വല്ലാത്ത അസുഖം തോന്നി.
കാടുപിടിച്ച ചിന്തകളും മുഴുത്ത നൈരാശ്യവും അയാളു
ടെ മസ്തിഷ്ക്കത്തിലെ സിരകളെ അനുസൃതമായി കൊടു
പിരിക്കൊള്ളിച്ചുകൊണ്ടിരുന്നു........
186<noinclude></noinclude>
izonvr0w5f9zj6q32il9wwah3tz0ut9
താൾ:Kalithozhi (Changampuzha).pdf/216
106
82450
242078
2026-06-19T04:17:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇല്ല. കരടുപ്പവുമില്ല.'' കളിത്തോഴി എന്നിട്ടാണോ ഞാനില്ലാത്ത അവസരം നോക്കി അവളെ ഇവിടെ വരുത്തിയതും താമസിപ്പിച്ചതും? “ഞാനങ്ങനെ ചെയ്തില്ല. അവൾ എന്തോ ആവശ്യ ത്തിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242078
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇല്ല. കരടുപ്പവുമില്ല.''
കളിത്തോഴി
എന്നിട്ടാണോ ഞാനില്ലാത്ത അവസരം നോക്കി
അവളെ ഇവിടെ വരുത്തിയതും താമസിപ്പിച്ചതും?
“ഞാനങ്ങനെ ചെയ്തില്ല. അവൾ എന്തോ ആവശ്യ
ത്തിനും അവളുടെ സഹോദരിയുടെ വീട്ടിൽ വന്നു... പോ
കുംവഴി ഇവിടെ ഒന്നു കയറിയെന്നേ ഉള്ളു. നീ ഇവിടെ
ഇല്ലാത്ത കഥതന്നെ അവൾ അറിഞ്ഞിട്ടില്ല.
“എന്തിനാണവൾ ഇവിടെ വന്നതും?
വെറുതേ എന്നെയൊന്നു കാണാൻ. കുട്ടിക്കാല
ത്തു ഞങ്ങൾ അല്പം കൂട്ടായിരുന്നു. ആ പഴയ പരിചയ
മോ
"
ഒരാഴ്ചയിവിടെത്താമസിച്ച് ആ പഴയ പരിചയം
പുതുക്കിക്കളയാമെന്നു കരുതി.'' അവളുടെ ഹിതാനുസാരം
അവൾ രവീന്ദ്രൻ വാചകം പൂരിപ്പിച്ചു.
കഷ്ടം! ഇങ്ങനെ പറയരുതു മല്ലിക. കരുതിക്കൂട്ടി
അപവാദം പറയുന്നതു വലിയ പാലമാണ്........ ഒരാഴ്ച
പോയിട്ടും ഒരു മണിക്കൂർ അവൾ ഇവിടെ താമസിച്ചി
ല്ല.'' നിസ്സഹായഭാവത്തിൽ രവീന്ദ്രൻ വിശപ്പെടുത്തി.
“അതെന്തെങ്കിലുമാകട്ടെ, കൽക്കത്തയിൽ നാം താ
മസിക്കുന്ന കാലത്തും, അവളുടെ ഭർത്താവില്ലേ ആ ഡോ
ക്ടർ, അയാൾ മരിച്ചുവെന്നു കമ്പി വന്നപ്പോൾ എന്നോടു
പറഞ്ഞ വാക്കുകൾ അങ്ങയ്ക്ക് കാമ്മയുണ്ടോ? അവളുമാ
യിട്ടൊരു പരിചയവുമില്ല, അവളെക്കുറിച്ചൊന്നും അറി
കൂടാ എന്നൊക്കെയാണ് അന്നും അങ്ങനെപ്പറഞ്ഞു
വിശ്വസിപ്പിച്ചതു
207<noinclude></noinclude>
khkf1ep5gqiouvi8xwx8you5f7apaw2
താൾ:Kalithozhi (Changampuzha).pdf/60
106
82451
242079
2026-06-19T04:17:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി . അവളുടെ കാലിൽ വീണു തന്റെ അവിവേകത്തി നു മാപ്പിരക്കാൻ സാധിക്കുക. പരിതസ്ഥിതികൾ പെട്ടെ ന്നും അതിനനുകൂലമായ വിധം രൂപാന്തരപ്പെട്ടിരുന്നെ ങ്കിൽ അയാൾ ആശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242079
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
. അവളുടെ കാലിൽ വീണു തന്റെ അവിവേകത്തി
നു മാപ്പിരക്കാൻ സാധിക്കുക. പരിതസ്ഥിതികൾ പെട്ടെ
ന്നും അതിനനുകൂലമായ വിധം രൂപാന്തരപ്പെട്ടിരുന്നെ
ങ്കിൽ അയാൾ ആശിച്ചു.
അയാളുടെ ആ
രവി പശ്ചാത്തപിക്കാൻ തുടങ്ങി.
പഴയ വിശ്വാസത്തിൽ വീണ്ടും അയാൾ പറ്റിപ്പിടിച്ചു.
ആ വിശ്വാസത്തിന്റെ മുമ്പിൽ അമ്മിണി വീണ്ടും ഒരു
ദേവതയായി. അവളുടെ കാമനമുഖത്തിനു ചുറ്റും ഒരു
പരിവേഷമുണ്ട്. നക്ഷത്രങ്ങൾ അവളുടെ നേത്രങ്ങളിൽ
മന്ദഹസിച്ചിരുന്നു.
അവൾ അയാൾക്കു മാപ്പുകൊടുക്കുകയില്ലേ? ഉവ്വ്,
തീർച്ചയായും അവൾക്കയാളെ സ്നേഹിക്കാതിരിക്കാൻ സാ
ധിക്കയില്ല.
അവളെ വീണ്ടും ചെന്നു കാണണം. അവളെ സ്
മാധാനിപ്പിക്കണം രവി നിശ്ചയിച്ചുറച്ചു.
പക്ഷേ.
അതാ നാടൊട്ടുക്ക് ഒരപവാദം പരത്തുന്നു. ശിവശ
കരപ്പിള്ള അമ്മിണിയുടെ കാമുകൻ
അയ്യോ, കഷ്ടം, അതു സത്യമാണ് അമ്മിണി! ആ
കനകവിഗ്രഹത്തിനുള്ളിൽ കുടികൊള്ളുന്നതെന്താണ
ന്നോ? ചീങ്കണ്ണി. ചുവന്ന കണ്ണുകളോടെ വാപൊളിച്ചു
കൊണ്ടു തുറിച്ചുനോക്കുന്ന ബളമായ ഒരു ചീങ്കണ്ണി
ആ ദുശ്ശങ്കയിൽ അയാളുടെ ഹൃദയം വീണ്ടും നീറിപ്പിടി
ക്കാൻ തുടങ്ങി. ആ ദുശ്ശങ്കയുടെ മുൻപിൽ അമ്മിണി ഭ
യങ്കരിയായ ഒരു രക്തസാക്ഷിയായി. അവൾക്കു ദംഷ്ടക
51<noinclude></noinclude>
a221tmf72pitc0sae57rixybl3ive22
താൾ:Kalithozhi (Changampuzha).pdf/231
106
82452
242080
2026-06-19T04:17:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അന്നവൾ ഒരു സ്വപ്നം കണ്ടു. രവീന്ദ്രനും അവളും ഒരു മലഞ്ചെരുവിൽ, ഒരു പാറക്കല്ലിൽ, ഇരിക്കുകയാണ്. നല്ല നിലാവുള്ള രാത്രി. അവരിരുവരും തോളോടുതോൾ വന്നിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242080
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അന്നവൾ ഒരു സ്വപ്നം കണ്ടു. രവീന്ദ്രനും അവളും
ഒരു മലഞ്ചെരുവിൽ, ഒരു പാറക്കല്ലിൽ, ഇരിക്കുകയാണ്.
നല്ല നിലാവുള്ള രാത്രി. അവരിരുവരും തോളോടുതോൾ
വന്നിരുന്നു. ഓരോ നേരമ്പോക്കു പറയുകയാണ്. ആ
കാശത്തിൽ നക്ഷത്രങ്ങൾ അവരെ നോക്കി പുഞ്ചിരിയി
ടുന്നു.
അങ്ങകലെ മലയുടെ പിന്നിൽനിന്നും നേ
ത്ത ഒരു വെൺമേഘശകലം ഉയർന്നു വന്നു....സുസംഘടി
തമായ ഒരു രൂപം അതിനില്ല. അതു ശിഥിലമാണ്.
മികാപ്രായമായ അതിന്റെ അംഗകലകൾ അതാ അ
ന്യോന്യം അടുക്കുന്നു........നിശ്ചിതമായ ഒരു പരിപാടിയു
ടെ പ്രവർത്തനമെന്ന പോലെ ഏതാനും അംഗകലകൾ
സംയോജിക്കുകയും ശേഷമുള്ളവ അകന്നകന്നു ആ വിശാ
ലനീലിമയിൽ അലിഞ്ഞുമറയുകയും ചെയ്യുന്നു. സംയോ
ജിച്ച അവ്യക്താശകലങ്ങൾ ഭംഗിയുള്ള ഒരു പ്രാവിൻ
രൂപം പൂണ്ണമാക്കുകയാണ്.
രവി അതിനെ അവൾക്കു ചൂണ്ടിക്കാണിച്ചുകൊടു
....അരുമയായ ഒരു പ്രാവ്.... അതു് അവരുടെ
അടുത്തേയ്ക്കു പറന്നുവരികയാണ്. അജ്ഞാതമായ ഏതോ
വിദൂരതയിൽ നിന്നും ഒരു രാക്കിളിയുടെ ശോകാത്മകമായ
ആലാപം നേനേ സ്വരതരംഗങ്ങളെ അവിടെയാ
കമാനം സംക്രമിപ്പിക്കുന്നു........
നക്ഷത്രങ്ങൾ അപ്പോഴും പുഞ്ചിരിയിടുകയാണ്.
ആ വെള്ളപ്പാവും അവരിരിക്കുന്നിടത്തുനിന്നും കുറ
ച്ചകലെ പറന്നു വന്നിറങ്ങി. ഭൂമിയെ സ്പർശിച്ചതോടുകൂടി
222<noinclude></noinclude>
i4qxboaqqohruq4dtlyvic6s3q1iqpy
താൾ:Thudikkunna Thalukal.pdf/111
106
82453
242081
2026-06-19T04:17:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '111 കാരനാണെങ്കിലും അയൽപക്കക്കാരനാണെങ്കിലും, അ കണ്ടിട്ടില്ല; എന്റെ ആഗമനം കൊണ്ടു്, പവിത്രമായ ആ വാദ്ധക്യത്തിന്റെ പ്രശാന്തതയിൽ ഒരു നേരിയ ചല നംപോലും ഉണ്ടാക്കുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242081
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>111
കാരനാണെങ്കിലും അയൽപക്കക്കാരനാണെങ്കിലും, അ
കണ്ടിട്ടില്ല; എന്റെ ആഗമനം കൊണ്ടു്, പവിത്രമായ
ആ വാദ്ധക്യത്തിന്റെ പ്രശാന്തതയിൽ ഒരു നേരിയ ചല
നംപോലും ഉണ്ടാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. പ
അങ്ങയോടുള്ള ഭക്തിയും സ്നേഹവും എന്റെ ഹൃദയ
ത്തിൽ അന്ത്യശ്വാസംവരെ തുളുമ്പിനിൽക്കും.
കണ്ണട നമ്പ്യാർ സാർ ഞങ്ങളെ പിരിഞ്ഞുപോയി; എ
ന്നുവെച്ചാൽ പെൻഷൻ പറ്റി എന്നാണം. ആ കസേര
ഒഴിവായി കിടക്കുന്നു. അതിൽ ഒരാൾ ഇരുന്നു കഴിയും. അ
തെ, ഒരു ദിവസം ആ സ്ഥാനത്തിൽ, ഒരു മനുഷ്യൻ വന്നി
രിപ്പുറപ്പിക്കുന്നതു ഞാൻ കണ്ടു. അദ്ദേഹവും ഞങ്ങളുടെ നാ
ട്ടുകാരൻ തന്നെ. പക്ഷെ കണ്ണട നമ്പ്യാർ സാറിരുന്ന ആ ക
സേരയിൽ യുവാവായ ആ സാർ ഇരിക്കുക! ഈശ്വരൻ ഒരു
നേരംപോക്കുകാരനാണെന്നു മഹാകവി വള്ള താൾ ഇട
പള്ളി സാഹിത്യ പരിഷത്തിൽ പ്രസ്താവിച്ചപ
*
*
*
എന്നെ ഏറ്റവും അബദ്ധങ്ങൾ പഠിപ്പിച്ചിട്ടുള്ള ഒരു
അദ്ധ്യാപകൻ മിഡിൽ സ്കൂളിൽ ഉണ്ടായിരുന്നു. അതിൽ പ
ലതും എനിക്കിന്നു ഓർമ്മയുണ്ട്. അതു മറക്കാൻ സാധിക്കു
ന്നതല്ല. പാവപ്പെട്ട കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കു
മ്പോൾ അബദ്ധജടിലവും ആർഭാട വികടവുമായ ഗീർവ്വാ
ണം ഇത്രത്തോളം വെച്ചുകാച്ചുന്ന അദ്ധ്യാപകന്മാർ വേറെ
യുണ്ടെന്നു തോന്നുന്നില്ല. സെക്കൻ ഫാറത്തിൽ വെച്ചു അ
ദ്ദേഹത്തിൽ നിന്നും ലഭിച്ച 'മേഘ നിർബ്ബന്ധിതമായ ആ കാ
ശം' രണ്ടു കൊല്ലം, മറ്റൊരദ്ധ്യാപകൻ തിരുത്തിത്തരുന്നതു
വരെ തരം കിട്ടുമ്പോഴെല്ലാം ഞാനും വെച്ചു കാച്ചിയിരുന്നു.
അ<noinclude></noinclude>
pfkq3qm4emidhvpq6ecvzh80ylc63up
താൾ:Hannele (Changampuzha).pdf/82
106
82454
242082
2026-06-19T04:17:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിശുസഹജമായ സന്തോഷം കൊണ്ട് ആകമ്പിതശരീരിണി ഹാ, സിസ്റ്റർ മാൾ, ഞാൻ മരിക്കാൻ പോവുകയാ ണ് എനിക്കെന്തു സന്തോഷമാണെന്നോ! (ആശാധീനയായി പെട്ടെന്നു നിർത്തിക്കൊണ്ട് സിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242082
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശിശുസഹജമായ സന്തോഷം കൊണ്ട് ആകമ്പിതശരീരിണി
ഹാ, സിസ്റ്റർ മാൾ, ഞാൻ മരിക്കാൻ പോവുകയാ
ണ് എനിക്കെന്തു സന്തോഷമാണെന്നോ!
(ആശാധീനയായി പെട്ടെന്നു നിർത്തിക്കൊണ്ട്
സിസ്റ്റർ മാർത്തയാണു നിങ്ങൾ, അല്ലേ?
ക്രൈസ്തവസഭാസേവിനി
അതെ, എന്റെ കുഞ്ഞ
അല്ല, അല്ല, നിങ്ങൾ സിസ്റ്റർ മാർത്തയല്ല. നിങ്ങൾ
എന്റെ അമ്മയാണ്.
അതെ.
ക്രൈസ്തവസഭാസേവിനി
നിങ്ങളപ്പോൾ അവർ രണ്ടുപേരുമാണോ?
ക്രൈസ്തവസഭാസേവിനി
സ്വത്തിന്റെ സന്താനങ്ങൾ എല്ലാവരും ഈശ്വര
നിൽ ഒന്നുതന്നെയാണ്.
ഗ്രാമത്തിലെ തുന്നാരൻ
എനിക്കങ്ങനെ പറയാമെങ്കിൽ, അല്ലയോ ഹനേലെ
(അയാൾ ചെരിപ്പുകൾ ഇടുവിക്കാൻ കുനിയുന്നു.
നാട്ടിലുള്ളതിൽ ഏറ്റവും ചെറുതാണ് ഈ ചെരിപ്പു
വിഗ്ഗിനും, ആഗ്നെസ്സിനും, ലീയും, മാ
കായം, മിന്നയും, അന്നയും, കായ്ക്കും, ഗ്രെന്നും
കൾ.
75<noinclude></noinclude>
kovp3chvg3oc0uyobi9h2ifhueezbtq
താൾ:Hannele (Changampuzha).pdf/99
106
82455
242083
2026-06-19T04:17:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതാ ഞാൻ പറയണോയ് ഈ നാട്ടിലൊ സകലമാന മനിയും അതുതന്നെ പറയും, എന്തിനാ ന്ന, മേയ്, എന്റെ ചുരുട്ടിക്കണ കയ്യൊണ്ടല്ലോ അത്രേം വലിപ്പോണ്ട്, പാവം, അവൾക്കു കിട്ടേക്കാണ് ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242083
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അതാ ഞാൻ പറയണോയ് ഈ നാട്ടിലൊ
സകലമാന മനിയും അതുതന്നെ പറയും, എന്തിനാ
ന്ന, മേയ്, എന്റെ ചുരുട്ടിക്കണ കയ്യൊണ്ടല്ലോ അത്രേം
വലിപ്പോണ്ട്, പാവം, അവൾക്കു കിട്ടേക്കാണ് ഒരു ചത
അഞ്ചാമത്തെ സ്ത്രീ
ഹോ, ചെത്താൻ സൊന്തം മോൻ തന്നപ്പോ ഈ
പഹയൻ, മാറോൺ.
സിൽ
അവളെ കെടക്കോലെടുത്തു കെടുത്താൻ സഹായിച്ചോ
ണ്ടിരിക്കുമ്പോഴാ ആ മത ഞാൻ കണ്ട് നിങ്ങളോടു
പറയൺ, എന്റെ ഈ ചുരുട്ടിപ്പിടിക്കണ കയ്യി
ലോ, ഇത്രേം വലിപ്പോണ്ടന്നായ് അതിനു് അതവിടെ
കച്ചോടൊതുക്കിക്കളഞ്ഞു!
അവനാ അതു ചെക്ക് മനി
എല്ലാവരും
രോഷാകുലരായി പരസ്പരം മന്ത്രിക്കുന്നു
അവനത്തരക്കാരനാ
92
ഒരു കൊലപാതഹിന്നാ ഞാനവനെ വിളിക്കണ
എല്ലാവരും
ഒരു കൊലപ്പുള്ളിതന്നെയാ അവൻ ഒരു കൊലപ്പുള്ളി
കല്പണിക്കാരനായ മാണിൻ മച്ചാന്മത്തമായ വികൃത
സ്വരം വെളിയിൽ കേൾക്കുന്നു<noinclude></noinclude>
99nvzzyrpl843dr3q7kjolxogme3aex
താൾ:Hannele (Changampuzha).pdf/83
106
82456
242084
2026-06-19T04:17:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവരിൽ ബാക്കിയുള്ള വക്കും എല്ലാം വളരെ വലിയ പാല ങ്ങളാണുള്ളത്. അയാൾ ചെരിപ്പുകൾ ധരിപ്പിക്കുന്നു. പക്ഷെ, അവ അവിടുത്തേയ്ക്കും യോജിക്കുന്ന അവ അവിടുത്തേയ്ക്കു യോജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242084
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അവരിൽ ബാക്കിയുള്ള വക്കും എല്ലാം വളരെ വലിയ പാല
ങ്ങളാണുള്ളത്.
അയാൾ ചെരിപ്പുകൾ ധരിപ്പിക്കുന്നു.
പക്ഷെ, അവ അവിടുത്തേയ്ക്കും യോജിക്കുന്ന അവ
അവിടുത്തേയ്ക്കു യോജിക്കുന്നു. ഞങ്ങൾ വധുവിനെ കണ്ട
ത്തി! ഹലെ രാജകുമാരിയുടെ പാദങ്ങളാണു ഏറ്റവും
ചെറുത് ! തമ്പുരാട്ടിക്കുവേണ്ടി എനിക്കു ചെയ്തുതരുവാൻ
സാധിക്കുന്ന മറ്റു വല്ല കായവുമുണ്ടോ?
നമിക്കുകയും തലചൊറിയുകയും ചെയ്യുന്നു.
അവിടുത്തെ ഭൂത്യൻ, രാജകുമാരി. അവിടുത്തെ
അയാൾ പോകുന്നു.
ആരെങ്കിലും ഇതു സ്വപ്നത്തിൽ പോലും കരുതിയിരു
ന്നതാണോ, അമ്മേ?
ക്രൈസ്തവസഭാസേവിനി
ഇനിയിപ്പോൾ ഒട്ടുംതന്നെ നീയാ നാമരുന്നു കഴിക്കേ
തായിട്ടില്ല.
ഇ.
ക്രൈസ്തവസഭാസവിനി
വേഗത്തിൽ നീയൊരു വാനമ്പാടിയെപ്പോലെ കൌതു
കവും ആഹ്ലാദവും ഉള്ളവളായിത്തീരും.
76<noinclude></noinclude>
l9mcnclctkkgh9454loxad2csrj12ap
താൾ:Kalithozhi (Changampuzha).pdf/61
106
82457
242085
2026-06-19T04:18:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മുണ്ടു്. ആ കണ്ണിൽനിന്നു മിക്കപ്പെടുന്നതും അഗ്നിജ്വാ ലകളാണ്. അതു ചുരുണ്ടിരുണ്ട് കാർകൂന്തലല്ല; അയാളു ടെ ആത്മാവിൽ ചുറ്റിപ്പിണഞ്ഞു അയാളെ കടിച്ചുകീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242085
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മുണ്ടു്. ആ കണ്ണിൽനിന്നു മിക്കപ്പെടുന്നതും അഗ്നിജ്വാ
ലകളാണ്. അതു ചുരുണ്ടിരുണ്ട് കാർകൂന്തലല്ല; അയാളു
ടെ ആത്മാവിൽ ചുറ്റിപ്പിണഞ്ഞു അയാളെ കടിച്ചുകീ
എന്ന കാളസർപ്പങ്ങൾ! രവീന്ദ്രൻ ഞെട്ടിപ്പോയി.
-
ഇല്ല! റും തേവിടിശ്ശി അവളെ ഇനി കാണുക
യില്ല രവിയുടെ ആദ്യത്തെ നിശ്ചയം തെറ്റി.
ഇങ്ങനെ മാറിമാറി വഴുതി വീഴുന്ന നിശ്ചയങ്ങളുമാ
യി ആ പുകഞ്ഞു നീറുന്ന ഹൃദയം മല്ലുപിടിച്ചുകൊണ്ടി
രുന്നു.
ഒരു വഷം കഴിഞ്ഞു. കേശവപിള്ള പരീക്ഷയിൽ
വിജയം നേടി. രവിയുടെ മനശ്ശല്യം അവനെ പരാജി
തനാക്കി.
ഒരു കുന്നിൻപുറത്ത് ആ രണ്ടു ചങ്ങാതികളും കാ
കൊണ്ടിരിക്കുകയാണ്.
ചുറ്റുമുള്ള മരച്ചില്ലകളിൽ
ഗ്രീഷ്മാന്തസന്ധ്യ അശോകമാലകൾ ചാർത്തുന്നു. സുഖപ്രദ
മായ ഒരിളം കാറ്റു പച്ചിലകളെ കിക്കിളികൂട്ടുന്നു.
"എന്തുമാകട്ടെ, രവി, താനവളെ വിവാഹം കഴിക്കു
ന്നില്ലല്ലോ, ഉവ്വോ?'
"ഇല്ല ഞാനതു മുൻപുതന്നെ പറഞ്ഞിട്ടില്ലേ?
പറഞ്ഞിട്ടുണ്ടു്, പിന്നെ രവിക്കെന്താണീ മ
നസ്യം?
എൻ കേശവൻകുട്ടി, വൈമനസ്യമൊന്നുമുണ്ടാ
യിട്ടല്ല. നിങ്ങൾ ശ്രമിച്ചാൽ സാധിക്കാനുള്ളതേയുള്ളൂ.
52<noinclude></noinclude>
rn2nywbkjzsackv179hopni6lnzur99
താൾ:Kalithozhi (Changampuzha).pdf/115
106
82458
242086
2026-06-19T04:18:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ടുത്തു അവൻ തക്കാളിപോലെ തുടുത്ത കവിൾത്തട ങ്ങളിൽ മാറിമാറിച്ചുംബിച്ചു. അതിസുന്ദരിയായ ഒരു യു വതി രവീന്ദ്രനെ അനുഗമിച്ച മാധവിയമ്മയുടെ മുൻ പിൽ വന്ന ആ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242086
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ടുത്തു അവൻ തക്കാളിപോലെ തുടുത്ത കവിൾത്തട
ങ്ങളിൽ മാറിമാറിച്ചുംബിച്ചു. അതിസുന്ദരിയായ ഒരു യു
വതി രവീന്ദ്രനെ അനുഗമിച്ച മാധവിയമ്മയുടെ മുൻ
പിൽ വന്ന ആ വന്ദ്യമാതാവിനെ കാൽ തൊട്ടു ശിരസ്സിൽ
വെച്ചു പ്രണമിക്കുന്നു. ഭൃത്യന്മാർ പെട്ടികളും സാമാനങ്ങ
ളുമെല്ലാം ചുമന്നുകൊണ്ടു പോകുന്നു.......
എല്ലാവരും വീട്ടിലെത്തി. അവിടെയുണ്ടായ ആ
ഹ്ലാദപ്രകടനങ്ങൾ കുറച്ചൊന്നുമല്ല. ജാനകിയമ്മയുടെ
കുട്ടികൾ ബാലനും ലീലയും ചേട്ടൻ, ചേട്ടൻ' എന്നു
ത്തിൽ ആവിളിച്ചു തുള്ളിച്ചാടിവന്നു രവീന്ദ്രൻ
കൈയിൽങ്ങി.
മല്ലിക, ആ താക്കോലി തരൂ; ഞാനിവരെയൊ
ആ സമാധാനപ്പെടുത്തട്ടെ.''
അയാൾ പെട്ടി തുറന്ന് കാരോ കളിപ്പാട്ടങ്ങൾ എ
ടുത്തു കുട്ടികൾക്കു കൊടുത്തു.
യും കൊണ്ടകത്തേയ്ക്കു പോയി.
യും അവരെ അനുഗമിച്ചു.
മാധവിയമ്മ കുഞ്ഞിന
ജാനകിയമ്മയും മല്ലിക
ഹായ്, എനിക്കൊരു കുപ്പിപ്പാവ ബാലേട്ടനോ?''
“എനിക്കൊരു തോക്ക്! ഹായ് ഹായ്
“എനിക്കൊരു മോട്ടോർ വണ്ടി. ഞാനിതു ബാല
ട്ടനു തരൂല്ല.
“എനിക്കു ചേട്ടനൊരു ചിത്രപുസ്തകോംകൂടിത്തന്ന
ല്ലോ. ഞാനതു നിന്നെക്കാണിച്ചുതരില്ല.
........അങ്ങനെ കുഞ്ഞുങ്ങളുടെ കോലാഹലങ്ങൾ!
“ആട്ടെ, എല്ലാവരും അകത്തുപോയിക്കളിച്ചോളിൻ. ല
ഹളകൂട്ടരുത്'' രവീന്ദ്രൻ പറഞ്ഞു.
106<noinclude></noinclude>
k6xh9gv1zwmv2gzuf2x4w30r3ewqx32
താൾ:Kalithozhi (Changampuzha).pdf/139
106
82459
242087
2026-06-19T04:18:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കുന്നവർ കാലഗതിയിൽ കടകളുടെ ഭർത്താക്കന്മാരായി ക്ലേശിക്കുന്നില്ലേ? എന്റെ നിലയൊന്നാലോചിച്ചുനോ ! ആ തോതുവെച്ചു നോക്കുമ്പോൾ വെറുമൊരു മൃഗത്തേ ക്കാൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242087
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കുന്നവർ കാലഗതിയിൽ കടകളുടെ ഭർത്താക്കന്മാരായി
ക്ലേശിക്കുന്നില്ലേ? എന്റെ നിലയൊന്നാലോചിച്ചുനോ
! ആ തോതുവെച്ചു നോക്കുമ്പോൾ വെറുമൊരു മൃഗത്തേ
ക്കാൾ എന്തു വിശേഷമാണെനിക്കുള്ളതും നീയെന്നെ
സ്നേഹിക്കുമെങ്കിൽ, നിനക്കതിനു സാധിക്കുമെങ്കിൽ, അ
തനിക്കും ഒരനുഗ്രഹമാണ്........അമ്മിണീ നീയെന്നെ
ഉപേക്ഷിക്കരുത്........'' അദ്ദേഹത്തിന്റെ നേത്രങ്ങളും
ബാഷ്പസികങ്ങളായി.
അങ്ങു ക്ലേശിക്കേണ്ട.' അമ്മിണി സാന്ത്വനിപ്പി
"അങ്ങേയ്ക്കു വേണ്ടി എന്തു ചെയ്യുവാനും ഞാനൊരു
അങ്ങയുടെ സന്മനസ്സിനും എന്നെന്നും കൃത
ജ്ഞയായി, അങ്ങയുടെ ഒരു പ്രാദാസിയായി ഞാൻ ജീ
വിച്ചുകൊള്ളാം.... പക്ഷേ, ഒന്നെനിക്കു വീണ്ടും എടുത്തുപ
റയേണ്ടിയിരിക്കുന്നു. അങ്ങയെ ഞാൻ ഇപ്പോൾ പരിച
യപ്പെട്ടതേയുള്ളു. അങ്ങയെ കണ്ടുമുട്ടുമെന്നുപോലും ഞാൻ
അറിഞ്ഞിരുന്നവളല്ല. എല്ലാം കമ്മഗതി മാത്രം. ഞാൻ
ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്ന മനുഷ്യൻ രവീന്ദ്രനാ
........ആ സ്നേഹം മറ്റൊരാൾക്കും എന്നിൽനിന്നു കീ
ട്ടുന്നതല്ല.........ഞാൻ ഇനിയദ്ദേഹത്തെ കണ്ടുമുട്ടുകയില്ലാ
യിരിക്കാം. ഇനിയദ്ദേഹത്തെ മറെറാരു നിലയിൽ........
ഇല്ല, ഒരുകാലത്തും അതു സംഭവിക്കുകയില്ല........ എന്നാ
ലും ഞാനദ്ദേഹത്തെ സ്നേഹിക്കും. അതിനുമാത്രം അ
നിക്കനുമതി തരുമെങ്കിൽ....
അമ്മിണീ, എനിക്കതിൽ യാതൊരസൂയയുമില്ല.
നീ മനസാ അദ്ദേഹത്തെ ആരാധിച്ചുകൊള്ളുക. ഇന്നുമു
180<noinclude></noinclude>
o4n7x299l9j37xijgox440azj9ip9kx
താൾ:Kalithozhi (Changampuzha).pdf/196
106
82460
242088
2026-06-19T04:18:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അങ്ങനെ ഏതാണ്ടു രണ്ടുനാഴിക ദൂരം അയാൾ നട കാണും. അപ്പോൾ വഴിവക്കിലുള്ള ഒരു ചാരായക്കട അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. യാതൊരു സങ്കോചവും കൂടാ തെ അയാൾ അതിനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242088
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അങ്ങനെ ഏതാണ്ടു രണ്ടുനാഴിക ദൂരം അയാൾ നട
കാണും. അപ്പോൾ വഴിവക്കിലുള്ള ഒരു ചാരായക്കട
അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. യാതൊരു സങ്കോചവും കൂടാ
തെ അയാൾ അതിനുള്ളിലേയ്ക്കു കയറി........
അയാൾ അവിടെനിന്നു വീണ്ടും ഇറങ്ങിവന്നപ്പോൾ
ഏതാണ്ടൊരു മണിക്കൂർ കഴിഞ്ഞുകാണും. അയാളുടെ ക
ണ്ണുകൾ ചുവന്നു കലങ്ങിമറിഞ്ഞിരുന്നു. തലമുടി ചിന്നി
ചിതറിക്കിടന്നിരുന്നു. വേച്ചുവേച്ചു അയാൾ മുന്നോട്ടു ന
ടന്നുപോയി.
നിലാവസ്തമിച്ചു...ആകാശത്തു കാർമേഘങ്ങൾ അ
ണിനിരന്നിട്ടുണ്ട്. അതുവരെ ശാന്തസുന്ദരമായിരുന്ന പ്ര
കൃതിയുടെ ഭാവം കുറേശ്ശെ മാറിത്തുടങ്ങുന്നു... ഒരു മഴയുള്ള
ഭാവമാണ്.
രവീന്ദ്രൻ ഒരര നാഴിക നടന്നിരിക്കയില്ല. അപ്പോ
മഴയ്ക്കും മഴ ചാറിത്തുടങ്ങി. കുറ്റാകുറ്റിരുട്ട്. അപരി
ചിതമായ വഴി.... അയാൾക്കു വല്ലാത്ത ക്ഷീണം തോന്നി
ത്തുടങ്ങി.... മഴ വധിച്ചുവരികയാണ്........ അയാൾ വഴി
ക്കരികിൽ കണ്ട ഒരു വലിയ പീടികയുടെ തിണ്ണയിലേയ്ക്കു
കയറി അവിടെ ഇരുന്നു.
ശക്തിയായ കാറ്റും മഴയും.
രവീന്ദ്രൻ ഒരു സിഗ
ടുത്തു കടിച്ചുപിടിച്ചുകൊണ്ടു തീപ്പെട്ടിയുരച്ചു. തല
പമ്പരം പോലെ കറങ്ങുകയാണ്....കൊള്ളി കത്തുന്ന നി
മിഷത്തിൽ കെട്ടുപോകുന്നു.... നാലു കൊള്ളികൾ കളഞ്ഞു.
അഞ്ചാമത്തെ കൊള്ളി അല്പനേരം നിന്നു കത്തുകതന്നെ
ചെയ്തു....സിഗാറു കൊളുത്തിക്കൊണ്ട് ആ തിണ്ണയിലാ
187<noinclude></noinclude>
hbm8ie0fxstf9j7vlzbfe3j6x12cpd8
താൾ:Kalithozhi (Changampuzha).pdf/116
106
82461
242089
2026-06-19T04:18:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കുഞ്ഞുങ്ങളെല്ലാം കളിപ്പാട്ടങ്ങളും താങ്ങി അകത്തേ യ്ക്കു പോയി. കട്ടയിൽ ചൂടു കുറെ ശക്തിയാണല്ലേ, രവി രവി ഇവിടുന്നു പോയതിലും കറുത്തു.'' മാധവക്കുറുപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242089
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കുഞ്ഞുങ്ങളെല്ലാം കളിപ്പാട്ടങ്ങളും താങ്ങി അകത്തേ
യ്ക്കു പോയി.
കട്ടയിൽ ചൂടു കുറെ ശക്തിയാണല്ലേ, രവി
രവി ഇവിടുന്നു പോയതിലും കറുത്തു.'' മാധവക്കുറുപ്പി
പ്രായപ്പെട്ടു.
അതെ, വേനലായാൽ വെയിൽ സഹിക്കില്ല
അതുപോലെ മഴയാണെങ്കിൽ പിന്നെ മഴതന്നെ.
രവീന്ദ്രൻ കോട്ടും ട്രൗസറുമെല്ലാം അഴിച്ചു സ്റ്റാൻ
ഡിൽ തൂക്കി, മുണ്ടും ബനിയനും ധരിച്ച് ഒരു ചാരുകസേ
മയിൽ വന്നു കിടന്നു. അടുത്തൊരു കസേരയിൽ മാധവ
കറുപ്പും സ്ഥലം പിടിച്ചു.
പിന്നെ, എന്തെല്ലാമാണ് കുറുപ്പേട്ടാ, വിശേഷ
ങ്ങൾ? നമ്മുടെ കേശവൻകുട്ടിയുണ്ടോ ഇവിടെ? രവി
തിരക്കി.
ഉണ്ടായിരുന്നു.
പോയിരിക്കയാണ്.
ഒന്നൊന്നര ആഴ്ചയായിട്ടൊ
വരും, ഇന്നോ നാളയോ വരും.''
ഞാൻ കേശവൻകുട്ടിക്കെഴുതിയിട്ടുണ്ടായിരുന്നു. നാ
ട്ടിലേയ്ക്കു വരുന്നെന്നും
“ഉവ്വ്, എന്നോടു പറഞ്ഞു. ഇവിടെത്തന്നെ വന്നി
. നാലഞ്ചു ദിവസം താമസിച്ചുള്ളു. ഇപ്പോൾ കോളേജ
ടച്ചിരിക്കയല്ലേ? അങ്ങു ഭായ വീട്ടിലായിരുന്നു.''
കേശവൻകുട്ടിയുടെ വിവാഹത്തിനു വന്നാൽ കൊ
ള്ളാമെന്നും എനിക്കു വലിയ ആശയുണ്ടായിരുന്നു........
ക്ഷേ തരപ്പെട്ടില്ല.
"
107<noinclude></noinclude>
4ph5kf8m5m5aje4hh1b9aw7oeeajor3
താൾ:Kalithozhi (Changampuzha).pdf/217
106
82462
242090
2026-06-19T04:18:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി " അങ്ങനെ പറഞ്ഞതായി ഞാൻ കാണുന്നില്ല. പ തലോടെ രവീന്ദ്രൻ രക്ഷപ്രാപിക്കാൻ നോക്കി. പക്ഷേ, ഞാനെല്ലാം കാക്കുന്നുണ്ട്. നല്ലപോലോ ന്നുണ്ട്. ഒന്നോ രണ്ടോ പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242090
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"
അങ്ങനെ പറഞ്ഞതായി ഞാൻ കാണുന്നില്ല. പ
തലോടെ രവീന്ദ്രൻ രക്ഷപ്രാപിക്കാൻ നോക്കി.
പക്ഷേ, ഞാനെല്ലാം കാക്കുന്നുണ്ട്. നല്ലപോലോ
ന്നുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം അവളെ കണ്ടിട്ടുള്ളത
ല്ലാതെ യാതൊരു പരിചയവുമില്ല, അവളോടു മിണ്ടിയി
ട്ടില്ല, എന്നെല്ലാം എന്നോടു പറഞ്ഞു. ഇപ്പോള് കുട്ടി
കാലത്തെ കൂട്ടുകെട്ടും പൂർവ്വപരിചയവുമെല്ലാം വലിച്ചിഴ
ച്ചു കൊണ്ടുവരികയും ചെയ്യുന്നു. ഞാനിതിൽ ഏതാണ
വിശ്വശിക്കേണ്ടതു്?
ച്ചു
കാ! അങ്ങനെ വല്ലതും ഞാനന്നു പറഞ്ഞിട്ടുണ്ട
കിൽത്തന്നെ അതു വെറും നേരമ്പോക്കിനുവേണ്ടിയായി
നിന്നെ കളിപ്പിക്കാനായിരുന്നു. ഒരാഴികഴിവു
പറഞ്ഞു ഉപായത്തിൽ ആ ശങ്കാമുഷ്ടിയിൽനിന്നു വി
ന്ദ്രൻ രക്ഷനേടാൻ തിടുക്കപ്പെട്ടു.
അന്തരീക്ഷം ഇരുളടഞ്ഞു; നക്ഷത്രങ്ങൾ മാത്രം മന്ദ
ഹസിച്ചു.
"അതേ, എന്നെ കളിപ്പിക്കുക. ഇത്രയുംകാലം അ
ന്നെ കളിപ്പിക്കുകതന്നെ ചെയ്തു നേരമ്പോക്കായിട്ട
ല്ല, കരുതിക്കൂട്ടി! അതു വെറുമൊരു കളിപ്പിക്കലായിരുന്നി
ല്ല. മനഃപൂർവ്വം ചെയ്ത കടുത്ത വഞ്ചന
അവളുടെ സ്വരമിടറി. കണ്ണുകളിൽ ജലം നിറഞ്ഞു.
രവീന്ദ്രൻ വിഷമസ്ഥിതിയിലായി.
എന്തു നിര
എൻ മല്ലിക, അടിസ്ഥാനമില്ലാത്ത കാരോ
സംശയങ്ങൾ മനസ്സിൽ വെച്ചുകൊണ്ടു കായമില്ലാതെ നീ
208<noinclude></noinclude>
magfd6hmcbp6pxesf1zy5vb8cny32lx
താൾ:Kalithozhi (Changampuzha).pdf/232
106
82463
242091
2026-06-19T04:19:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ അതിന്റെ രൂപം പൊടുന്നനെ മാറിപ്പോയി. അവ്യക്ത മായ ഒരാചാരം.... അകാരണമായി അവൾക്കൊരു ഭയം തോന്നി. അവൾ രവിയുടെ കഴുത്തിൽ മുറുക്കിപ്പിടിച്ചു. അയാൾ അവളുടെ നിറു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242091
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
അതിന്റെ രൂപം പൊടുന്നനെ മാറിപ്പോയി. അവ്യക്ത
മായ ഒരാചാരം.... അകാരണമായി അവൾക്കൊരു ഭയം
തോന്നി. അവൾ രവിയുടെ കഴുത്തിൽ മുറുക്കിപ്പിടിച്ചു.
അയാൾ അവളുടെ നിറുകയിൽ പ്രേമപൂർവ്വം ചുംബനം
ചെയ്തു....ആ രൂപം അടുത്തടുത്തു വരുന്നു. അതൊരസ്ഥി
പഞ്ജരമാണ്. ഭയങ്കരമെങ്കിലും പ്രിയകരമായ ഒര
കങ്കാളം! അതിന്റെ നഗ്നമായ തലയോടും വികൃതി
ങ്ങളും മറ്റാരേയും വിറപ്പിക്കുമായിരുന്നു. പക്ഷേ, അവൾ
ക്കെന്തോ അതിനോടു പ്രിയം തോന്നിപ്പോകുന്നു. അവൾ
സൂക്ഷിച്ചുനോക്കി. മജ്ജയും മാംസവുമില്ലാത്ത ആ അ
സ്ഥിപഞ്ജരം അവൾക്കു മനസ്സിലായി....അതിനൊരു
രൂപമുണ്ട്. അവളുടെ ഭർത്താവിന്റെ ഡോക്ടർ സുകു
മാരമേനവന്റെ രൂപം...അതറിയുന്നതുവരെ അവൾക്കു
ഭയം തോന്നിയില്ല. പെട്ടെന്നവൾ കിടുകിടുത്തുപോയി.
അയ്യോ!' എന്നുറക്കെ നിലവിളിച്ചെങ്കിലോ എന്നവൾക്കു
തോന്നി. അവൾ അതിനായി ശ്രമിച്ചു. സാധിക്കുന്നി
ല്ല. നിസ്സഹായഭാവത്തിൽ അവൾ രവിയുടെ മുഖത്തേ
നോക്കി. അയാൾ പുഞ്ചിരിയിടുന്നു. ഒരു ഭയവും
അയാളെ ബാധിക്കുന്നില്ല. അമ്മിണി അയാളെ മുറുകെ
കെട്ടിപ്പിടിച്ചു നിശ്ശബ്ദമായി കണ്ണീരൊഴുക്കി.... ആ അ
സ്ഥിപഞ്ജരം അടുത്തു വന്നു, രവിയുടെ ശിരസ്സിൽ തൊ
"ടാൻ ഭാവിച്ചു. അതിനനുവദിക്കാതെ അതിനെ ചവിട്ടി
നിലംപതിപ്പിക്കാൻ അവൾ കാലുയർത്തി. പക്ഷേ, അ
വൾക്കതിനു കഴിഞ്ഞില്ല. അതിനു മുൻപ് ആ രൂപം
രവീന്ദ്രനെ ആശിച്ചുകഴിഞ്ഞു. ഉത്തരക്ഷണത്തിൽ രവി
228<noinclude></noinclude>
m28j3seqzs4l67lik60s6upba3jkvi8
താൾ:Hannele (Changampuzha).pdf/84
106
82464
242092
2026-06-19T04:19:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വരൂ, തങ്കം, വന്നുനിന്റെ മരണശയ്യയിൽ കിടക്ക അവർ ഹാനയുടെ കൈപിടിച്ചു കൊണ്ടും ശാന്തമായി അ വരെ കിടക്കയിലേക്ക് നയിച്ച ശേഷം കാത്തു നില്ക്കുന്നു; ആ അവസരത്തിൽ അതിന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242092
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വരൂ, തങ്കം, വന്നുനിന്റെ മരണശയ്യയിൽ കിടക്ക
അവർ ഹാനയുടെ കൈപിടിച്ചു കൊണ്ടും ശാന്തമായി അ
വരെ കിടക്കയിലേക്ക് നയിച്ച ശേഷം കാത്തു നില്ക്കുന്നു; ആ
അവസരത്തിൽ അതിന്മേൽ കിടക്കുന്നു.
എളുപ്പത്തിലിപ്പോൾ മരണം എന്താണെന്നു ഞാന
റിയും; ഇല്ല, അറിയില്ലേ?
ക്രൈസ്തവസഭാസേവിനി
ഉവ്വ്, ഹനേലെ, നീയറിയും.
കിടക്കയിൽ മലന്നു കിടന്നു, സങ്കല്പമാത്രമായ ഒരു പുഷ്പം
കൈവിരലുകളാൽ വിശാലതയോടെ ചുഴറ്റിക്കൊണ്ടു
എനിക്കിവിടെ ഒരു വാഗ്ദാനചിഹ്നമുണ്ടു്.
ക്രൈസ്തവസഭാസേവിനി
അത് നിന്റെ മാറോടു ചേർത്തു അമത്തിപ്പിടിച്ചു!
(വീണ്ടും ഭയവിഹ്വലയായി ദേവതയുടെ ഒളിക്കണ്ണ
കൊണ്ടു
ഇതു വേണമോ? ഇതു കൂടിയേ കഴിയൂ എന്നുണ്ടോ?
ക്രൈസ്തവസഭാസേവിനി
വേണം--കൂടിയേ കഴിയൂ.
ഒരു സംയാത്രയുടെ ശബ്ദങ്ങൾ ഏറെയേറെ വിദൂരത
വിൽനിന്നും കേൾക്കപ്പെടുന്നു
(ശ്രദ്ധിച്ചുകൊണ്ട്
മാസ്റ്റർ സേയ്ഫ്രീഡും ഗായകന്മാരും ശവസംസ്കാരം
വിളംബരം ചെയ്യുന്നതാണത്.
77<noinclude></noinclude>
irxrl0pb8gc99sa3i6vlu9g74tjy3ec
താൾ:Hannele (Changampuzha).pdf/100
106
82465
242093
2026-06-19T04:19:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ (ചെളിയിൽ അഴത്തയൊന്നു വിഴാനേയ്, ങ്? എന്നാന്നഴത്ത - ചെയ്തിട്ടില്ല. ആം! കിടന്നു വിളിക്കുന്നു കേക്കണ്ടോ വിഴാൻ ഞാനൊഴാം. അയാൾ പ്രവേശനദ്വാരത്തിൽ പ്രത്യക്ഷപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242093
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
(ചെളിയിൽ
അഴത്തയൊന്നു വിഴാനേയ്,
ങ്? എന്നാന്നഴത്ത
-
ചെയ്തിട്ടില്ല. ആം!
കിടന്നു വിളിക്കുന്നു
കേക്കണ്ടോ
വിഴാൻ ഞാനൊഴാം.
അയാൾ പ്രവേശനദ്വാരത്തിൽ പ്രത്യക്ഷപ്പെട്ട് ഉച്ചത്തിൽ
എവാഴീ നീ പോയോഴിച്ചേക്കണ ക്കിനും
-
അയാൾ വെക്കുന്ന
അന്നുഞാനെണ്ണംവരെ നെനക്കു ഞാൻ തടി
നല്ല ഷ ഷസിയൻ ഷമ്മാനം പഴം തിന്നതു്! പിന്നെ, ഇ
ആ നോക്കി. മേയ്, ഇപ്പഴെയ്, പിന്നേയ് ഒന്ന്, ഴണ്ട്
മുങ്ഴ് ! നിന്നെ കെട്ടീട്ട്ക്കാനൊ ന്നെങ്ങഴി, വ
തഴി, പൊത്ത് നീ എന്നാശം പിഴി
പ്പിക്കണ്ട, ഞാമ്പഴത്തേക്കാം എന്താഴി ഖാ! നി
ൻറ നെവങ്കിലും ഒന്നു കണ്ടോട്ടേഴി, കണ്ടോട്ടെ അ
അഴവേണ്ടൂ, ഞാങ്കാണിച്ചു തഴാം, നിന്നല്ലോടോന്നാ
ന്നായി ഞാനൊഴിച്ചൊഴിച്ചെടുക്കണ
(അയാൾ കാൽ തട്ടി നിലത്തുവീഴുകയും വീണ്ടും പിട
അന്ന് അവിടെ നിശ്ശബ്ദരായി കൂടിനില്ക്കുന്നവരുടെ നേ
വിഡ്ഢിയുടെ മട്ടിൽ തുറിച്ചുനോക്കുകയും ചെയ്യുന്നു.
എന്തിനാ നിങ്ങടെന്നങ്ങനെ കഴിച്ചുനോക്കണ്
(മറുപടിയില്ല
എന്താ നിങ്ങക്കുവേണ്ടേ? നിങ്ങളെല്ലാഴേം ചെയ്താൻ
പിടിച്ചോണ്ടു പോട്ടെ, ചെയ്യാൻ ഞാൻ ഒന്നും ചെയ്തട്ടില്ല
93<noinclude></noinclude>
k2mqrjxzrrbgqb1s93gjx5y1dvgdtmf
താൾ:Kalithozhi (Changampuzha).pdf/87
106
82466
242094
2026-06-19T04:20:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാവം! നല്ല പയ്യൻ, ശിവശങ്കരപ്പിള്ള തുട പറഞ്ഞു: “ഒരു നല്ല നിലയിൽ എത്തിച്ചേരാനുള്ള ലക്ഷ ണം കാണുന്നുണ്ടു്.'' തീർച്ചയായും.'' സന്തോഷപൂർവ്വം കുറുപ്പനുകൂലിച്ചു “എങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242094
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പാവം! നല്ല പയ്യൻ, ശിവശങ്കരപ്പിള്ള തുട
പറഞ്ഞു: “ഒരു നല്ല നിലയിൽ എത്തിച്ചേരാനുള്ള ലക്ഷ
ണം കാണുന്നുണ്ടു്.''
തീർച്ചയായും.'' സന്തോഷപൂർവ്വം കുറുപ്പനുകൂലിച്ചു
“എങ്ങനെയെല്ലാമായാലും രവിയുടെ മനസ്സ് നല്ലതാണു
........ പക്ഷേ, ശിവശങ്കരപ്പിള്ളച്ചേട്ടാ, പുള്ളിക്കാരൻ ആ
ബന്ധം നിശ്ശേഷമ വിട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.
മോ! ഇനിയൊന്നും ഭയപ്പെടാനില്ല.''
എന്നു തീർച്ചപ്പെടുത്തേണ്ട.'' അല്പം ഗൗരവം കല
ന സ്വരത്തിൽ കുറുപ്പു പറഞ്ഞു: "ഏതായാലും ആ ബ
ന്ധം അത്ര നന്നാണെന്നും എനിക്കഭിപ്രായമില്ല.''
ഗുണദോഷങ്ങൾ വേർതിരിച്ചറിയാൻ
വിക്കി
തികച്ചും സാധിക്കും. അയാളുടെ നില കാക്കാനുള്ള ത
ടം ഇന്നയാൾക്കുണ്ട്.
അതു ശരിയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ
രവി വന്നിട്ടുള്ള മാറ്റം കുറച്ചൊന്നുമല്ല.''
ഈ ഘട്ടത്തിൽ രവി പടി കടന്നു വരുന്നതു ശിവശ
കരപ്പിള്ളയുടെ ദൃഷ്ടിയിൽപ്പെട്ടു.
അതാ രവി വരുന്നുണ്ട്,'' എന്നു താഴ്ന്ന സ്വര
ത്തിൽ പറഞ്ഞിട്ട്, ശിവശങ്കരപ്പിള്ള സംഭാഷണം മാറു
വിഷയങ്ങളിലേയ്ക്കു തിരിച്ചു.
പതിനാലു
അന്നത്തെ രാത്രിയിലെ ഹീനമായ ആ സംഭവത്തി
നുശേഷം അമ്മിണിയെക്കുറിച്ചൊരക്ഷരം പോലും രവിയും
78<noinclude></noinclude>
ag5f3cb7b9tnc47yblsai2szfdy8m1s
താൾ:Kalithozhi (Changampuzha).pdf/62
106
82467
242095
2026-06-19T04:20:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “അതൊന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ത നിക്കിതിൽ മനഃപൂർവിരോധമുണ്ട്. താനങ്ങനെ തെറ്റിദ്ധരിക്കുന്നതു സങ്കടമാണ്. അ വൾ കുലയായിരിക്കാം. പക്ഷേ, കേശവൻകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242095
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“അതൊന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ത
നിക്കിതിൽ മനഃപൂർവിരോധമുണ്ട്.
താനങ്ങനെ തെറ്റിദ്ധരിക്കുന്നതു സങ്കടമാണ്. അ
വൾ കുലയായിരിക്കാം. പക്ഷേ, കേശവൻകുട്ടീ, ഞങ്ങൾ
തമ്മിലുള്ള പെരുമാറ്റം ഒന്നു വേറെയാണ്.
സ്ഥാനത്തു കേശവൻകുട്ടിയായിരുന്നെങ്കിലോ?''
എന്റെ
“എങ്കിൽ ഞാനിത്രയൊന്നും പറയില്ല. രവിക്കു
എന്ന അനുഭവമുള്ള കായമാണല്ലോ അത്. അന്നു നാം
അതുമിതും ഒരുപോലല്ല. ഞാൻ മുൻപു പറഞ്ഞ
തു നിങ്ങൾ ശ്രദ്ധിച്ചില്ല. അവൾ എങ്ങനെയെല്ലാമാണ
ങ്കിലും എന്നോടു പതിവ്രതയായിട്ടാണ് ഭാവിക്കുന്നതും.
ഏതു വേശ്യയും അങ്ങനെ ഭാവിക്കാറുള്ളൂ.
"
പക്ഷേ, കേശവൻകുട്ടി, അവിടെ എന്റെ നി
ഇതൊന്നും പറയേണ്ട രവി.
ഉള്ള കായം അ
തുറന്നു പറഞ്ഞതു. ഈ ഒഴികഴിവുകളുടെയെല്ലാം അടി
യിൽ കിടക്കുന്നതെന്തെന്നെനിക്കറിയാം.'' കേശവപിള്ള
പരിഭവിച്ചു.
രവിയുടെ മുഖം വിവർണ്ണമായി. വിദൂരത്തിലുള്ള ച
ക്രവാളത്തിലേയ്ക്ക് അയാൾ ചിന്താവിഷ്ടനായി ഉറ്റുനോ
ക്കിക്കൊണ്ടിരുന്നു.
എന്തെങ്കിലുമാകട്ടെ........... താനതിനനുകൂലിച്ചി
ല്ലെങ്കിൽ ആ സ്നേഹിതൻ പിണങ്ങും. അതു പോകട്ടെ
സാരമില്ല. പക്ഷേ, അയാളോടു തനിക്കു ചില കടപ്പാടുക
മുണ്ടല്ലോ. ആ കടപ്പാടുകൾ ഇക്കായത്തിൽ ബാധകമാ
58<noinclude></noinclude>
2bmio5wjhy5c1pse2m6smy0j5v3xy8v
താൾ:Kalithozhi (Changampuzha).pdf/88
106
82468
242096
2026-06-19T04:20:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '" കളിത്തോഴി കേശവപിള്ളയും തമ്മിൽ സംസാരിച്ചിട്ടില്ല. പക്ഷേ, കേ ശവപിള്ള അമ്മിണിയിൽ അതിരം ഭ്രമിച്ചുവശായിട്ടു ണ്ടെന്നു രവിക്കു നന്നായറിയാമായിരുന്നു. ആ സംഭവത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242096
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>"
കളിത്തോഴി
കേശവപിള്ളയും തമ്മിൽ സംസാരിച്ചിട്ടില്ല. പക്ഷേ, കേ
ശവപിള്ള അമ്മിണിയിൽ അതിരം ഭ്രമിച്ചുവശായിട്ടു
ണ്ടെന്നു രവിക്കു നന്നായറിയാമായിരുന്നു. ആ സംഭവത്തി
നുശേഷം സ്വാഭാവികമായ ഒരു സങ്കോചം ആ സുഹൃത്തു
ക്കളെ അല്പമൊന്നലട്ടിയിരുന്നുവെങ്കിലും അവർ തമ്മിലു
ള്ള സൗഹാർദത്തിനു ലേശമെങ്കിലും ശൈഥില്യം തട്ടിയി
രുന്നില്ല.
രവിയുടെ ഹൃദയം സദാ അസ്വസ്ഥമായിരുന്നു. അ
യാൾ ഗാഢമായി ചിന്തിച്ചുനോക്കി. ന്യായത്തിനും അ
മ്മിണിയുടെ കായത്തിൽ സംശയദൃഷ്ടിയോടുകൂടി വർത്തി
ക്കേണ്ട ആവശ്യം തനിക്കില്ല. അവളുടെ ഹൃദയത്തിൽ ത
നിക്കു സിദ്ധിച്ചിട്ടുള്ള സ്ഥാനം ഒന്നു വേറെത്തന്നെയാണ്.
അക്കായും തനിക്കു പൂണ്ണബോധമുണ്ട്. പക്ഷേ, എന്തോ,
കേശവപിള്ള അമ്മിണിയോടടുക്കുന്നതിൽ ഒരസുഖം. എ
നാൽ ഒരിക്കൽ എന്തിനു താനതിനും അനുകൂലിച്ച് താ
കാലികമായുണ്ടായ ആ ദൗലത്തിൽ തനിക്കിന്നു പ
കേശവപിള്ളയേയും അമ്മിണിയേയും രവി പ്രത്യേ
കം സൂക്ഷിച്ചുകൊണ്ടിരുന്നു. തീർച്ചയായും അവർ അന്യോ
ന്യം ആകഷിക്കപ്പെട്ടിട്ടുണ്ട്. അവർ അടുക്കുകയില്ലേ? അ
ടുത്തിട്ടില്ലേ? പല രാത്രികളിലും രവി കളിച്ചിരുന്നു പരി
ശോധിച്ചു. ഒരു തുമ്പും കിട്ടുന്നില്ല.
അന്നു രാത്രി അമ്മിണി കിളിവാതിൽ തുറന്നതു താ
നാണെന്നു കരുതിയാണ്. അക്കായത്തിൽ ഒരു സംശയ
ത്തിനും അവകാശമില്ല. കേശവപിള്ളയോടു യഥാ
79<noinclude></noinclude>
62p2yeod76ro1et7miinf47b4xkf77n
താൾ:Kalithozhi (Changampuzha).pdf/117
106
82469
242097
2026-06-19T04:20:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവി വരുമെന്നുതന്നെയായിരുന്നു ഞങ്ങളുടേയും വിശ്വാസം.'' “എന്തു ചെയ്യും, കുറുപ്പേട്ടാ? അലക്കൊഴിഞ്ഞിട്ടു കാ ശിക്കു പോവാൻ നേരമില്ലെന്നു വെളുത്തേടൻ പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242097
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവി വരുമെന്നുതന്നെയായിരുന്നു ഞങ്ങളുടേയും
വിശ്വാസം.''
“എന്തു ചെയ്യും, കുറുപ്പേട്ടാ? അലക്കൊഴിഞ്ഞിട്ടു കാ
ശിക്കു പോവാൻ നേരമില്ലെന്നു വെളുത്തേടൻ പറഞ്ഞ
ലെയാണ് നമ്മുടേയും കഥാ
തന്നെ.
ബാങ്കിൽ രവി ഒരാളെ മാനേജരായിട്ടുള്ളാ?
അതേ.
അവധി കിട്ടാൻ വിഷമമാണല്ലേ?''
കൊല്ലത്തിൽ പതിനാലുദിവസം കിട്ടും; അത്ര
ഇപ്പോൾ എത്രനാളേയ്ക്കു കിട്ടിയിട്ടുണ്ടു്?
ഒരു മാസത്തേയ്ക്ക്
“അല്ല, അത്രയേ ഉള്ളോ? അപ്പോൾ പെട്ടെന്ന
പോകണമല്ലോ!
"വേണം.........'' ഒരു മിനിട്ടുനേരം മൗനമായിരുന്ന
ട്ട് ഒരു ചെറിയ പുഞ്ചിരിയോടുകൂടി അല്പം താണസം
ത്തിൽ രവീന്ദ്രൻ ചോദിച്ചു: “പിന്നെ, നമ്മുടെ അവിട
ത്തെ വിശേഷങ്ങൾ എന്തെല്ലാമാണ് കുറുപ്പേട്ടാ?''
കഷ്ടം! വിഷാദസ്വരത്തിൽ കുറുപ്പു പറഞ്ഞു:
അപ്പോൾ രവി അക്കഥയൊന്നുമറിഞ്ഞില്ലേ?''
ഇല്ല. ഞാനെങ്ങനെ അറിയും? എന്താണ് വിശ
ഷം?'' ഉണയോടെ രവീന്ദ്രൻ ചോദിച്ചു.
അമ്മിണി തീരെ കിടപ്പാണ്. ഇവിടില്ല. ആസ്പ
ത്രിയിലാ
രവീന്ദ്രൻ ഒന്നു നടുങ്ങി. അയാളുടെ മുഖത്തു ഒരു
നിഴൽ വ്യാപിച്ചു.
108<noinclude></noinclude>
f31j69cl8t4wmb9dr2z883apfem2d7v
താൾ:Kalithozhi (Changampuzha).pdf/140
106
82470
242098
2026-06-19T04:20:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തൽ അദ്ദേഹത്തെ എന്റെ ഒരാത്മ സോദരനായി ഞാൻ പരിഗണിക്കുന്നു. ഡോ അമ്മിണിയുടെ മുഖസരോജം പ്രഫുല്ലമായി. അ തിൽ അഭിനവമായ ഒരു കാന്തിപ്രസരം കളിയാടി. കർ തരളിതഹൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242098
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തൽ അദ്ദേഹത്തെ എന്റെ ഒരാത്മ സോദരനായി ഞാൻ
പരിഗണിക്കുന്നു.
ഡോ
അമ്മിണിയുടെ മുഖസരോജം പ്രഫുല്ലമായി. അ
തിൽ അഭിനവമായ ഒരു കാന്തിപ്രസരം കളിയാടി.
കർ തരളിതഹൃദയനായി അതിന്റെ മഹനീയമധുരിമ
ആന്തരം നുകർന്നുകൊണ്ടു മതിമറന്നു നിന്നുപോയി.
വൾ ഡോക്ടരെ കിടയ്ക്കയിൽ, അവളുടെ പാർശ്വത്തിൽ,
പിടിച്ചിരുത്തി.
"അങ്ങയെ ഞാൻ വഞ്ചിക്കുകയില്ല.
വിശ്വസിക്കണം........'' അവൾ മന്ത്രിച്ചു.
അ
അങ്ങനെ
അമ്മിണീ, നീയിവിടെനിന്നു പോകുന്നതോടുകൂടി
ഞാൻ ഉദ്യോഗം ഉപേക്ഷിക്കും. എനിക്ക് എന്റെ നാ
ട്ടിൽ സ്വന്തമായി ഒരു വീടുണ്ട്.
ക്കവിടെ സുഖമായി താമസിക്കാം.
വിവാഹശേഷം നമു
അവിടുന്നൊരു മനുഷ്യനല്ല........ ഒരു ദേവൻ
അവൾ വീണ്ടും മന്ത്രിച്ചു. ആ ചിന്തയിൽനിന്നു സാ
തമായ ആത്മാനുഭൂതിയിൽ മുഴുകി, അവൾ കണ്ണടച്ച
നെ കിടന്നു.
“അല്ലാ, അമ്മിണി ഉറക്കമാണോ?
കുറച്ചു കഴി
ഞ്ഞു ഡോക്ടർ ഒരു പുഞ്ചിരിയോടുകൂടി ചോദിച്ചു.
CC
"
“അപ്പോളിനി കൂടിയതു പത്തു ദിവസം.
അതേ........ പത്തു ദിവസം......... ആട്ടെ, അ
ന്നെ വെറുക്കുകയില്ലേ? എന്നെ വിവാഹം കഴിച്ചതിൽ ക
പശ്ചാത്തപിക്കയില്ലേ??
മിക്ക
131<noinclude></noinclude>
42ee3mbr0oja5l5oenw1oncneujnmcu
താൾ:Kalithozhi (Changampuzha).pdf/197
106
82471
242099
2026-06-19T04:20:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കമാനം അയാളൊന്നോടിച്ചുനോക്കി........ കുറച്ചകലെ ആ രോ മൂടിപ്പുതച്ചു കിടക്കുന്നതു കൂട്ടിപ്പിടിച്ച കൈയ്ക്കുള്ളിൽ കത്തുന്ന ദീപത്തിൽനിന്നു വിരലുകൾക്കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242099
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കമാനം അയാളൊന്നോടിച്ചുനോക്കി........ കുറച്ചകലെ ആ
രോ മൂടിപ്പുതച്ചു കിടക്കുന്നതു കൂട്ടിപ്പിടിച്ച കൈയ്ക്കുള്ളിൽ
കത്തുന്ന ദീപത്തിൽനിന്നു വിരലുകൾക്കിടയിൽക്കൂടെ
ചോർന്നുവീണ മങ്ങിയ വെളിച്ചത്തിൽ ഒരു നിഴൽ പോ
ലെ അയാൾ കാണുകയുണ്ടായി.....ഏതായാലും ഇനി മഴ
നിന്നാൽത്തന്നെ യാത്ര തുടരുന്നതു ദുസ്സാദ്ധ്യമാണെന്നും
അതിനാൽ രാത്രി ആ തിണ്ണയിൽത്തന്നെ കഴിച്ചുകൂട്ടുന്ന
താണ് നല്ലതെന്നും അയാൾക്കു തോന്നി.
ആകസ്മികമായുണ്ടായ ആ അല്പനേരത്തെ ദീപാ
ദയം ഉറങ്ങിക്കിടന്നിരുന്ന ആളെ ഉണർത്തിയിരിക്കണം.
അസ്പഷ്ടവും പ്രാകൃതവും ആയ ഒരു സ്വരവിശേഷം അവി
ടെനിന്നു പുറപ്പെടുന്നതു രവീന്ദ്രൻ ചെവിട്ടിലെത്തി.
കോരിച്ചൊരിയുന്ന മഴ....രവീന്ദ്രൻ എഴുനേററും ആ
രൂപത്തിനടുത്തു ചെന്നു, തീപ്പെട്ടിയുരച്ചു.... അതെഴുനേ
റിരിക്കുകയാണ്........ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ....അടു
ത്തൊരു ചെറിയ ഭാണ്ഡം.... വീണ്ടും ഒരു ശബ്ദം.
ട്രാർർർ....ർർർഥ? റേ?
അയാൾ വീണ്ടും തീപ്പെട്ടി ഉരച്ചു........ ചിടകെട്ടിയ
മുടി.... അതൊരു സ്ത്രീരൂപമാണു്........
ചോദ്യരൂപത്തിലുള്ള ആ പ്രാകൃതശബ്ദം ആവർത്തി
ക്കപ്പെട്ടു. അയാൾക്കു മനസ്സിലായി...... ഊമയായ ഒരു പി
ചക്കാരി! മുപ്പത്തിയഞ്ചു വയസ്സിലധികമായിട്ടില്ല.... കറു
ത്തു ചടച്ച വികൃതമായ ഒരു പേക്കോലം.
188<noinclude></noinclude>
drqm1zgrft5y5cd1cq0xx6slng06q21
താൾ:Kalithozhi (Changampuzha).pdf/218
106
82472
242100
2026-06-19T04:20:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യിങ്ങനെ കണ്ണിൽപ്പെടരുതു. നിന്നെ ഞാൻ ഒരിക്കലും, ഒരുവിധത്തിലും വഞ്ചിച്ചിട്ടില്ല. വഞ്ചിക്കയുമില്ല. ആട്ടെ, നിന്നോടുള്ള എന്റെ സ്നേഹത്തിനും എപ്പോഴെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242100
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യിങ്ങനെ കണ്ണിൽപ്പെടരുതു. നിന്നെ ഞാൻ ഒരിക്കലും,
ഒരുവിധത്തിലും വഞ്ചിച്ചിട്ടില്ല. വഞ്ചിക്കയുമില്ല. ആട്ടെ,
നിന്നോടുള്ള എന്റെ സ്നേഹത്തിനും എപ്പോഴെങ്കിലും നീ
ഇടിവുതട്ടിക്കണ്ടിട്ടുണ്ടോ?
“എന്നോടുള്ള സ്നേഹം! അതു വെറുമൊരു നാട്യം
മാത്രമാണ്. നടിക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു
കൊണ്ടു നടിച്ചു പോകുന്ന വെറുമൊരു നാട്യം!''
അവൾ തേങ്ങിത്തേങ്ങിക്കരയാൻ തുടങ്ങി. രവീന്ദ്രൻ
അവളുടെ കണ്ണീർ തുടയ്ക്കുവാനായി കൈ നീട്ടി. അവൾ
എഴുനേറ്റ് ഒഴിഞ്ഞു മാറിനിന്നു.
ഞാൻ രണ്ടു കുഞ്ഞു
വേണ്ട എന്നെ തൊടണ്ട.
ങ്ങൾക്കും അമ്മയായി. ഞാൻ ഒരു ദൈവത്തെപ്പോലെ
അങ്ങയെ പൂജിച്ചു. അങ്ങ് ഹിതമായി ഞാൻ എന്റെ
ങ്കിലും പ്രവർത്തിക്കയോ, പറയുകപോലുമോ ഇതുവരെ
ചെയ്തിട്ടില്ല. അതിനെനിക്കു കിട്ടിയ പ്രതിഫലം ഇതാ
0
ഈ തോരാത്ത കണ്ണീരും........അങ്ങേയ്ക്ക് എല്ലാമെ
ന്നോടു തുറന്നുപറയാമായിരുന്നല്ലോ........എങ്കിൽ എനി
ക്കിന്നും ഇങ്ങനെ ദഹിക്കേണ്ടി വരില്ലായിരുന്നു. എല്ലാം
മറച്ചുവെച്ചു, എന്നെ കഥയില്ലാത്ത വെറുമൊരു വിഡ്ഡി
പെണ്ണിനെപ്പോലെ കരുതി, മനഃപൂർവം വഞ്ചിക്കുക! ഇ
പ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുക.... ഈശ്വരൻ എല്ലാം ക
ണ്ടുകൊണ്ടിരിക്കുന്നുണ്ടു്. എന്നുകൂടിയിട്ടെങ്കിലും സത്യം
വെളിപ്പെടാതിരിക്കയില്ല....
"എന്തു വെളിപ്പെടാനാണ് മല്ലികേ
രവീന്ദ്രൻ
അല്പം കോപം കലർന്ന സ്വരത്തിൽ ചോദിച്ചു. “നീയെ
209
14*<noinclude></noinclude>
kk95ptgzst2lobxfb89ol65era3amh6
താൾ:Kalithozhi (Changampuzha).pdf/233
106
82473
242101
2026-06-19T04:20:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവളുടെ മടിയിൽ മരിച്ചുവീണു; അസ്ഥിപഞ്ജരം ആ ന്തരീക്ഷത്തിൽ അലിഞ്ഞു മറയുകയും ചെയ്തു.... "അയ്യോ,' എന്നുറക്കെ നിലവിളിച്ചുകൊണ്ടും അമ്മി ണി ഞെട്ടിയുണർന്നു......' താൾ സൃഷ്ടിച്ചിരിക്കുന്നു
242101
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവളുടെ മടിയിൽ മരിച്ചുവീണു; അസ്ഥിപഞ്ജരം ആ
ന്തരീക്ഷത്തിൽ അലിഞ്ഞു മറയുകയും ചെയ്തു....
"അയ്യോ,' എന്നുറക്കെ നിലവിളിച്ചുകൊണ്ടും അമ്മി
ണി ഞെട്ടിയുണർന്നു........ശക്തിയായ കാറ്റും മഴയും ഇ
ടിമിന്നലും........ കാലവഷത്തിന്റെ കരാള നൃത്തം.... ഏറെ
നേരത്തേയ്ക്കു ഭയംകൊണ്ടും അവൾക്കൊന്നും ചെയ്യാൻ ക
ഴിഞ്ഞില്ല. അനന്തരം പണിപ്പെട്ടെഴുനേറ്റു തുറന്നു കി
ടന്ന ജനവാതിൽ അടച്ചു കുറിയിട്ടും അവൾ വീണ്ടും
വന്നു കിടന്നു. പിന്നീടവൾക്കു കണ്ണടയ്ക്കാൻ സാധിച്ചി
e....
പിറന്നാൾമുതൽ അവളുടെ മനസ്സിൽ ലേശമെ
ങ്കിലും സ്വസ്ഥത കിട്ടാതായി. ആ സ്വപ്നചിത്രം എത്ര
ശ്രമിച്ചിട്ടും അവളുടെ മനസ്സിൽനിന്നു മാഞ്ഞുപോകുന്നി
... മുരളി പനിയായി കിടപ്പാണ്.
ഒരാഴ്ച കഴിഞ്ഞു കേശവപിള്ള അവിടെ എത്തി. അ
യാൾ രവീന്ദ്രനെ കണ്ടിട്ടു മടങ്ങുകയായിരുന്നു. രവീന്ദ്ര
ൻറ രോഗം തീരെ അപായകരമായ നിലയിലാണെന്നും
ഡോക്ടർമാർ കൈയൊഴിയുന്നുവെന്നും കേശവപിള്ള അ
മ്മിണിയെ ധരിപ്പിച്ചു........
അവളുടെ ഭയം പത്തിരട്ടിയായി. ഒരു നിമിഷത്തി
നുള്ളിൽ രവീന്ദ്രൻ സമീപം പറന്നെത്താൻ തനിക്കു
സാധിച്ചിരുന്നെങ്കിൽ! പക്ഷേ, എന്തു ചെയ്യും. മുരളി
കലശലായ പനിയുണ്ടു്. ദൈവം എല്ലാംകൊണ്ടും അവ
ളെ കൊല്ലാതെ കൊല്ലുകയാണ്. കാമനക്കുഞ്ഞിനെ രോ
ഗശയ്യയിൽ വിട്ടിട്ടു കാമുക പാശത്തിൽ പറന്നെത്തിയ
224<noinclude></noinclude>
0k8skcvpy6l83bikzq5q3w27nb358qq
താൾ:Hannele (Changampuzha).pdf/85
106
82474
242102
2026-06-19T04:21:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ (ദേവത എഴുനേറ്റുന്നു.) ഓ, അദ്ദേഹം എഴുനേക കയാണു് (വെളിയിലുള്ള കൊടുക്കാൻ കരുത്തു നടുന്നു. 30.12 ചെയുടെ സമീപത്തായും അധികമധികം നീങ്ങിനീങ്ങി സിസ്റ്ററോ, അമ്മേ, അദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242102
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
(ദേവത എഴുനേറ്റുന്നു.)
ഓ, അദ്ദേഹം എഴുനേക കയാണു്
(വെളിയിലുള്ള കൊടുക്കാൻ കരുത്തു നടുന്നു.
30.12
ചെയുടെ സമീപത്തായും അധികമധികം നീങ്ങിനീങ്ങി
സിസ്റ്ററോ, അമ്മേ, അദ്ദേഹം എന്റെടുത്തയും വരിക
യാണു്. എവിടെയാണു നിങ്ങൾ? എനിക്കു നിങ്ങളെ കാ
ണാൻ കഴിയുന്നില്ല.
ഒന്നു വേഗമാകട്ടെ, ഇരുണ്ടു നിശ്ശബ്ദനായ ദേവത!
ഒരു ഘനമേറിയ ഭാരം അവളെ ഞെരിക്കുന്ന മട്ടിൽ സം
സാരിക്കുന്നു.
അദ്ദേഹം എന്നെ കീഴോട്ടു പിടിച്ചമർത്തുകയാണ്.
(ദേവത പ്രശാന്തഗംഭീരമായ ഭാവത്തിൽ തന്റെ വാളുയർത്തുന്നു
അദ്ദേഹമെന്നെ അരിഞ്ഞരിഞ്ഞു തുണ്ടുതുണ്ടാക്കിക്ക
നിരാശാമയമായ ഈ ഷ്യയോടെ
സഹായിക്ക, സിസ്റ്റർ, സഹായിക്കു
(ക്രൈസ്തവസഭ സേവിനി പ്രൌഢഭാവത്തിൽ മുന്നോട്ടുവന്നു
ദേവതയും ഹനം മധ്യേ നിന്നുകൊണ്ട് രക്ഷിക്കുന്ന
മട്ടിൽ അവരുടെ കൈകൾ കടത്തിന്റെ മാറത്തു വെയ്ക്കുന്നു.
അവർ അന്തസ്സോടുകൂടിയ ഉച്ചത്തിൽ - ഹൃദയസ്പർശകമായ
രീതിയിൽ അധികാരസ്വരത്തിൽ ഉദ്ഘോഷിക്കുന്നു.
ക്രൈസ്തവസഭാസേവിനി
ആ ആൾ ധൈര്യപ്പെടുകയില്ല. ഞാൻ എന്റെ പ
വിത്രീകരിക്കപ്പെട്ട കൈകൾ നിന്റെ മാടത്തിൽ വെ
78<noinclude></noinclude>
qz46t8tc6yx4di43sfd69txko1qlrrw
താൾ:Hannele (Changampuzha).pdf/101
106
82475
242103
2026-06-19T04:21:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പെണ്ണിനെ, ഞാൻ നീ പൊങ്ങിവാ; കേട്ടില്ലേ നീ വാപൊത്തം ! വേകം വാഴി, വേകം! a! കഴുത്തുള്ളീം കൂടി ഞാൻ കഴിച്ചിട്ടുന്നെങ്കിക്കാണാ ഇപ്പൊ എങ്ങന്യായേനേന്നു! എന്തു്, നിങ്ങഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242103
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെണ്ണിനെ, ഞാൻ നീ പൊങ്ങിവാ; കേട്ടില്ലേ
നീ വാപൊത്തം ! വേകം വാഴി, വേകം!
a!
കഴുത്തുള്ളീം കൂടി ഞാൻ കഴിച്ചിട്ടുന്നെങ്കിക്കാണാ
ഇപ്പൊ എങ്ങന്യായേനേന്നു! എന്തു്, നിങ്ങഴിനീം പോയി
എന്റെ
പൈശാചികമായി)
കങ്ങനെ തുഴിച്ചുനോക്കിക്കൊണ്ടവഴ
നിന്നു നിന്നാ ഞാൻ
ഒരു നീണ്ട്, മുഷിഞ്ഞ, തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ച
ഒരു മനുഷ്യൻ പ്രവേശിക്കുന്നു. അയാൾക്കേതാണ്ടു മുപ്പതുവ
യസ്സു പ്രായം വരും. നീണ്ടിരുന്നതാണ് അയാളുടെ തലമു
ടി. വിമാനയാാപകനായ ഗോട്ട് വാൾഡിന്റെ മുഖമാ
ണ് അയാളുടെ മുഖം. ഇടതുകയ്യിൽ അയാൾ മൃദുവായ ഒരു
പടത്തൊപ്പി ധരിച്ചിരിക്കുന്നു. പാദങ്ങളിൽ ചെരിപ്പുണ്ട്.
അയാളെ കണ്ടാൽ ക്ഷീണിതനും യാത്രാ പീഡിതനുമാ
അയാൾ കൽപ്പണിക്കാരൻ കത്ത
ണ്ടിൽ പതുക്കെ കടന്നുപിടിച്ചു അയാളെ തടയുന്നു. മാറ്
പരുഷഭാവത്തിൽ തിരിയുന്നു.. അയാളുടെ
അപിരിചിതന്റെ അചഞ്ചലമായും, പ്രശാന്തമായും നോക്കുന്നു
അപരിചിതൻ
ശാന്തമായി
കൽപ്പണിക്കാരനായ, ഹേ, മാറ്റൺ, ദൈവീകമാ
സമാധാനം തനിക്കുണ്ടാകുമാറാകട്ടെ!
94
താനെ വന്നു വഴ? എന്താ തനിക്കു വേണ്ട<noinclude></noinclude>
3xcb9mio5uc092zitnwwpeutwyvulqi
താൾ:Hannele (Changampuzha).pdf/86
106
82476
242104
2026-06-19T04:21:19Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(ഇരുണ്ടദേവത മായുന്നു. നിശ്ശബ്ദത (ക്രൈസ്തവസഭാസേവിനി ധ്യാനത്തിൽ മുഴുകുകയും അവളുടെ അധരങ്ങൾ പ്രാത്ഥനയിലെന്നപോലെ മെല്ലെമെല്ലെ ചലിക്കു കയും ചെയ്യുന്നു. ഈ രംഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242104
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(ഇരുണ്ടദേവത മായുന്നു. നിശ്ശബ്ദത
(ക്രൈസ്തവസഭാസേവിനി ധ്യാനത്തിൽ മുഴുകുകയും അവളുടെ
അധരങ്ങൾ പ്രാത്ഥനയിലെന്നപോലെ മെല്ലെമെല്ലെ ചലിക്കു
കയും ചെയ്യുന്നു. ഈ രംഗത്തിലാകമാനം ശവസംസ്കാരയായ
യുടെ ശബ്ദം തുടച്ചയായി കേൾക്കപ്പെടുന്നുണ്ട്. അസംഖ്യം
പാദപ്രപാത്രങ്ങളുടേതുപോലുള്ള ഒരു ശബ്ദം, വിദ്യാലയാദ്ധ്യാ
പകനായ ഗോട്ടു വാർഡിന്റെ രൂപം നടുക്കുള്ള പ്രവേശനദ്വാ
രത്തിൽ പ്രത്യക്ഷപ്പെടുന്നു. ശവസംസ്കാരയാത്ര നിന്നു.
ദുഃഖസൂചകമായ വസ്ത്രമാണ് ഗോട്ടു വാൾഡ് ധരിച്ചിട്ടുള്ളത്.
കയ്യിൽ കൌതുകമുള്ള ഒരു കല (നീലമണികളുമുണ്ട്.
അയാൾ ബഹുമാനസൂചകമായി തലയിൽ നിന്നു ചട്ടാ
പ്പിയെടുത്ത്, നിശ്ശബ്ദമായിരിക്കണമെന്നു നിദ്ദേശിക്കുന്ന
ട്ടിൽ ഒരാഗ്യം കാണിച്ചുകൊണ്ട്, അകത്തേയ്ക്കും വരുന്നു.
ഗോപൻ അംഗത്തിൽ അവർ സംസാരം പെട്ടെന്ന
നിർത്തുന്നു; തിണ്ണ കടന്ന് അകത്തു കാൽകുത്താൻ അവർ ഭയ
പ്പെടുന്നപോലെ തോന്നും, രവിവാരവസ്ത്രങ്ങൾ ധരിച്ചു അ
യാളുടെ ശിഷ്യനു ബാലികാബാലന്മാർ അയാൾ പി
ന്നിൽ അണിനിരക്കുന്നു. മുഖത്ത് തേജോവികസിതമായ ഒരു
വിലാസഭാവത്തോടെ അയാൾ ക്രൈസ്തവസഭാ വിനി
നമസ്കാരം, സിസ്റ്റർ മാ
ക്രൈസ്തവസഭാസവിനി
നമസ്കാരം, ഗോട്ടു
വാൾഡുസാറേ
ഹയുടെ നോക്കിക്കൊണ്ട് അയാൾ വ്യസന
പാവം, കൊച്ചുപെൺകുട്ടി
79<noinclude></noinclude>
78fci740fde6dt9fmco1nzuj1f1pjtl
താൾ:Kalithozhi (Changampuzha).pdf/63
106
82477
242105
2026-06-19T04:21:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി - ാ? അല്ല. ഈ നിർബ്ബന്ധബുദ്ധി ആ സുഹൃത്തിന്റെ ദ ഷിച്ച മനസ്ഥിതിയെ കാണിക്കുന്നു. എങ്കിൽ താനോ? ഒരിക്കൽ താനും. ഇക്കായത്തിൽ ആ സ്നേഹിതനെ നിബ്ബ് എന്തും വരട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242105
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
-
ാ? അല്ല. ഈ നിർബ്ബന്ധബുദ്ധി ആ സുഹൃത്തിന്റെ ദ
ഷിച്ച മനസ്ഥിതിയെ കാണിക്കുന്നു. എങ്കിൽ താനോ?
ഒരിക്കൽ താനും. ഇക്കായത്തിൽ ആ സ്നേഹിതനെ നിബ്ബ്
എന്തും വരട്ടെ........ അവളെ ഒന്നു പരീക്ഷിക്കാമ
തന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്നാണവളുടെ
നാട്യം. അങ്ങനെയല്ലെന്നു തനിക്കു ദൃഢമായ വിശ്വാസവു
മുണ്ടു്. പ്രത്യക്ഷത്തിൽ യാതൊരു തെളിവുകളും കിട്ടിയിട്ടി
ല്ല. അവളുടെ സ്നേഹത്തിനു മറെറാരാൾക്കു കൂടി അവകാ
ശമുണ്ടെന്നു തെളിയുന്നതു നല്ലതാണ്. ഒരു വിഷമപ്രശ്ന
ത്തെ അതു ശരിപ്പെടുത്തും. മാത്രമല്ല, പിന്നീടൊരിക്കലും
നിഷ്കളങ്കതയെക്കുറിച്ചും അവളുടെ പ്രസംഗം കേട്ടു ഭ്രാന്തു
പിടിക്കേണ്ടിവരികയുമില്ല...........
ശരി, കേശവൻകുട്ടി, നമുക്കിവിടെ പോകാം,
ഇടറിയ സ്വരത്തിൽ രവി പറഞ്ഞു.
സ്നേഹിതന്റെ മുഖം സന്തോഷം കൊണ്ടു വികസി
ച്ചു. പക്ഷേ, രവിയുടെ മുഖം നിശ്ശേഷം വിളറിപ്പോയി.
കേശവപിള്ള അതു സൂക്ഷിക്കാതിരുന്നില്ല.
വിക്കിക്കായത്തിൽ മനോവേദനയുണ്ടെങ്കിൽ ക
രിക്കലും ഞാൻ രവിയെ നിർബ്ബന്ധിക്കുകയില്ല. താൻ എ
ൻറ ആത്മസ്നേഹിതനാണ്. തന്റെ കുണിതത്തിൽ എ.
നിക്കാഹ്ലാദിക്കണമെന്നില്ല.'' കേശവപിള്ള ദൃഢസ്വര
ത്തിൽ അറിയിച്ചു.
യ്, എനിക്കൊരു മനോവേദനയുമില്ല. എന്തി
ന്, ഞാനെന്തിനു കുണ്ഠിതപ്പെടുന്നു? രവി ഒരു പുഞ്ച
54<noinclude></noinclude>
9veks0lwon9p50ewv94t9x45dprts6k
താൾ:Kalithozhi (Changampuzha).pdf/89
106
82478
242106
2026-06-19T04:21:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്തിൽ തനിക്കു സ്നേഹമുണ്ടോ? രവി അയാളുടെ ഹൃദയ ത്തിന്റെ നിഗൂഢതയിലേയ്ക്ക് എത്തിനോക്കി. ' ഉണ്ട്, അ കൈതവമായ സൗഹൃദം അവിടെ മിന്നിത്തിളങ്ങുന്നുണ്ട്. പക്ഷേ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242106
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്തിൽ തനിക്കു സ്നേഹമുണ്ടോ? രവി അയാളുടെ ഹൃദയ
ത്തിന്റെ നിഗൂഢതയിലേയ്ക്ക് എത്തിനോക്കി. ' ഉണ്ട്, അ
കൈതവമായ സൗഹൃദം അവിടെ മിന്നിത്തിളങ്ങുന്നുണ്ട്.
പക്ഷേ, ചഞ്ചലമായ ഒരു ധൂമികാവലയം അതിനെ പൊ
തിഞ്ഞിരിക്കുന്നു. അസൂയയാണോ? ആണെങ്കിൽ അതും
ആ സൗഹാദ്ദത്തെ ഗ്രസിക്കുകയില്ലേ?
ആ നശിച്ച രാത്രി രവി എപ്പോഴും അതിനെ ശ
പിച്ചുകൊണ്ടിരുന്നു. അയാൾ അതിനെ മറക്കാൻ ശ്രമി
ച്ചു; പക്ഷേ, അധികമധികം അതിനെ കാക്കുകയായിരു
ന്നു ഫലം. അതിനെക്കുറിച്ചുള്ള ചിന്ത അയാളെ ഭ്രാന്തു
എങ്കിലും അയാൾ അമ്മിണിയെ സന്ദശിച്ചുകൊ
ണ്ടിരുന്നു. അവൾക്കു തന്നോടു വെറും തോന്നിക്കുവാനാ
യിരുന്നു രവിയുടെ പിന്നത്തെ ഉദ്യമം. അയാൾ പലത
ത്തിലും അവളുടെ വികാരങ്ങളെ മുറിപ്പെടുത്തി. അവളെ
കേവലം പ്രാകൃതമായ രീതിയിൽ ഇടവിടാതെ ഭർത്സി
ച്ചു; മൃഗീയമായ രീതിയിൽ പീഡിപ്പിച്ചു. പക്ഷേ, അ
വൾ അശേഷം ക്ഷോഭിച്ചില്ല. അവൾ എല്ലാം സഹിച്ചു.
അങ്ങനെ പീഡിപ്പിക്കപ്പെടുന്നതിൽ അവൾക്കു അവ
മായ ഒരാനന്ദാനുഭൂതിയുണ്ടായി. അതിനു പ്രതിഫലമെ
ന്നോണം അവൾ രവിയെ അധികമധികം സ്നേഹിച്ചു.
ആ അനുവർത്തനം അയാളെ അത്ഭുതപ്പെടുത്തി. തന്റെ
സംരംഭത്തിൽ വിജയം നേടുവാനുള്ള എല്ലാ ഉപായങ്ങ
ഉം ദയനീയമായ രീതിയിൽ തന്നെ പരാജയപ്പെടുത്തുക.
യാണെന്നയാൾക്കു ബോധപ്പെട്ടു. ആ പരാജയബോധം
80<noinclude></noinclude>
4p66du5682ekx8x6n5zerbp0ssfa16e
താൾ:Kalithozhi (Changampuzha).pdf/141
106
82479
242107
2026-06-19T04:21:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഒരിക്കലുമില്ലമ്മിണി. ഒരു ദേവതയെപ്പോലെ നി ന്നെ ഞാൻ പൂജിക്കും. നിന്നെ എന്റെ മരണം വരെ ഞാൻ ഒരുതരത്തിലും അസഹ്യപ്പെടുത്തുകയില്ല. നിന്നെ എനിക്കു മനസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242107
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഒരിക്കലുമില്ലമ്മിണി. ഒരു ദേവതയെപ്പോലെ നി
ന്നെ ഞാൻ പൂജിക്കും. നിന്നെ എന്റെ മരണം വരെ
ഞാൻ ഒരുതരത്തിലും അസഹ്യപ്പെടുത്തുകയില്ല. നിന്നെ
എനിക്കു മനസ്സിലായി. നിന്നോളം ഹൃദയവതിയായ ഒരു
സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.''
യായി.
അങ്ങന്നെ സ്നേഹിക്കുമെങ്കിൽ ഞാൻ ഭാഗ്യവതി.
ഞാൻ എന്റെ അന്ത്യനിമിഷംവരെ അങ്ങയെ
വഞ്ചിക്കുകയില്ല. അങ്ങയുടെ കൈ പിടിച്ച് ഈശ്വരൻ
സാക്ഷിയായി ഞാൻ പറയുന്നു: ഞാനങ്ങയെ മനസാ,
വാചാ, കർമ്മണാ വഞ്ചിക്കായില്ല. കഴിഞ്ഞതൊക്കെക്കഴി
ഇനിയങ്ങനെ അവിശ്വസിക്കരുത്.''
ഒരിക്കലുമില്ല.''
ഞ്ഞു.
ഒന്നരമാസത്തെ അവധി കഴിഞ്ഞു രവീന്ദ്രൻ സം
ടുംബം കത്തയിൽ തിരിച്ചെത്തി. അന്നൊരു ദിവസം
ആശുപത്രിയിൽ ചെന്നു അമ്മിണിയെ കണ്ടതല്ലാതെ,
പിന്നീടയാൾക്കു പോകുവാനോ അവളെ കാണുവാനോ
തരപ്പെട്ടില്ല. അപ്രജ്ഞയായിക്കിടന്നിരുന്ന അവസര
ത്തിലും അമ്മിണി അയാളെ തിരിച്ചറിഞ്ഞു. അവൾ
ക്കൊന്നും സംസാരിക്കാൻ ശക്തിയുണ്ടായിരുന്നില്ല. എങ്കി
ലും അവളുടെ ഹൃദയം മുഴുവൻ വിഷാദമയമായ ഒരു
രിയ പുഞ്ചിരിയിൽക്കൂടി പ്രതിഫലിക്കയുണ്ടായി. ആ പു
ഞ്ചിരി ഇതാ, ഇപ്പോഴും അയാളുടെ മനോപണത്തിൽ
തെളിഞ്ഞുനില്ക്കുന്നു. അയാൾക്കതു മറക്കാൻ കഴിയുന്നി
182<noinclude></noinclude>
tl327143lmmkv7wbxfjwou2wuslydky
താൾ:Kalithozhi (Changampuzha).pdf/198
106
82480
242108
2026-06-19T04:21:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവീന്ദ്രൻ അതിനടുത്തു ഇരിപ്പുറപ്പിച്ചു. അയാളുടെ കണ്ണുകൾ വിടർന്നു. സിരകൾ പൂർവ്വാധികം ത്രസിച്ചു തുട അയാളിലെ മൃഗം തുടൽ പൊട്ടിച്ചിളകി........ മഴ, ശക്തിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242108
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവീന്ദ്രൻ അതിനടുത്തു ഇരിപ്പുറപ്പിച്ചു. അയാളുടെ
കണ്ണുകൾ വിടർന്നു. സിരകൾ പൂർവ്വാധികം ത്രസിച്ചു തുട
അയാളിലെ മൃഗം തുടൽ പൊട്ടിച്ചിളകി........ മഴ,
ശക്തിയായ മഴയും കാറും........
ഉം! ഞാൻ തന്നെ........ കിടന്നൊച്ചവെയ്ക്കാതിരി
°
എന്റെ കൈയിൽ പണമുണ്ട്.
"
അയാൾ പേഴ്സ് തുറന്നും ഒരു വെള്ളിരൂപയെടു
ത്ത് അവളോടു കുറച്ചുകൂടിച്ചേർന്നിരുന്നുകൊണ്ടും അവളുടെ
നേക്കു നീട്ടി....ആ വസ്ത്രങ്ങളിൽനിന്നു പുറപ്പെട്ട ദുർഗന്ധം
മദ്യലഹരിയിൽപ്പോലും അയാൾക്കനുഭവപ്പെട്ടു. പക്ഷേ,
അയാളിലെ മൃഗത്തിനും അതാസ്വാദ്യമായിരുന്നു. മല്ലി
കാസൗരഭത്തേക്കാൾ ആസ്വാദ്യം; ആവേശകം!
****
ളുടെ കൈയൊരു തട്ടു കൊടുത്തു........
"ഘിണം' എന്ന ശബ്ദത്തോടെ ആ വെള്ളിത്തുട്ടു ത
റയിൽ വീണു. രവീന്ദ്രൻ വീണ്ടും തീപ്പെട്ടിക്കൊള്ളിയും
നോക്കി തുട്ടു പെറുക്കിയെടുത്തു. ആ ദീപപ്രഭയിൽ
അയാൾക്കവളുടെ മുഖം നന്നായിക്കാണാൻ കഴിഞ്ഞു.
മാംസപേശികളില്ലെങ്കിലും ആ മുഖം കോപംകൊണ്ടു ജ
ലിക്കുകയാണ്. ഉരച്ച തീപ്പെട്ടിക്കൊള്ളില്ല, അവളുടെ
കണ്ണുകളിൽനിന്നു പറന്ന അഗ്നിജ്വാലകളാണ് അവിടെ
അത്രയും വെളിച്ചമുണ്ടാക്കിയതെന്നയാൾക്കു തോന്നിപ്പോ
യി. പക്ഷേ, അയാളിലെ മൃഗം അടങ്ങിയില്ല. അതൊ
189<noinclude></noinclude>
imrqhu06jbhgj0xvplu5uodgsblbvdh
താൾ:Kalithozhi (Changampuzha).pdf/219
106
82481
242109
2026-06-19T04:21:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി താണിപ്പറയുന്നതു? എനിക്കിതിന്റെയൊന്നും അം മനസ്സിലാകുന്നില്ല. ആരോ എന്തോ പറഞ്ഞതു കേട്ട് ഇ ല്ലാത്ത കാരങ്ങൾ ഓരോന്നു സംശയിച്ചു നീയിങ്ങനെ പ റയാൻ തുടങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242109
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
താണിപ്പറയുന്നതു? എനിക്കിതിന്റെയൊന്നും അം
മനസ്സിലാകുന്നില്ല. ആരോ എന്തോ പറഞ്ഞതു കേട്ട് ഇ
ല്ലാത്ത കാരങ്ങൾ ഓരോന്നു സംശയിച്ചു നീയിങ്ങനെ പ
റയാൻ തുടങ്ങിയാൽ നിവൃത്തിയില്ല....
“ഇല്ലാത്ത കായ്യങ്ങൾ!'' അവൾ ഒരു സിംഹിയ
പോലെ ഗർജ്ജിച്ചു: "അം മനസ്സിലാകുന്നില്ല. ആരോ
എന്തോ പറഞ്ഞു കേട്ടു.........ഞാൻ പറയുന്നതെല്ലാം ഇ
ല്ലാത്ത കാരങ്ങൾ; മറല്ലാം ഉള്ളതും....സത്യവാദി. എ
നിക്കു മനസ്സിലായി. എല്ലാം എനിക്കു മനസ്സിലായി....
“എന്താടീ, നെനക്കു മനസ്സിലായെ ഏറെക്കെട
ന്നു വളഞ്ഞാലൊണ്ടാല്ലോ....'' രവിയും അലറി.
“വേണ്ട, പേടിപ്പിക്കണ്ട........ ഞാനതു കേട്ടു പേടി
ക്കയുമില്ല. പേടിപ്പിക്കേണ്ടതെന്നെയല്ലാ, അവളെ.........
പേരും കൂടി ഫോട്ടോ എടുപ്പിച്ചിട്ടുണ്ടല്ലോ........ ആരും
കാണാതെ പെട്ടിക്കകത്തും അതും കുറെ കത്തുകളും നിധി
പോലങ്ങനെ കാത്തു സൂക്ഷിച്ചിട്ടുണ്ടല്ലോ.... അവളെ. അ
വളെ പ്പോയിപ്പേടിപ്പിക്കൂ........ അവൾ പക്ഷേ പേടിച്ച
യ്ക്കും.... ഇല്ലാത്ത കാരങ്ങൾ പോലും!........ ഇല്ലാത്ത കായ
രവീന്ദ്രൻ ഒന്നു നടുങ്ങി. സത്യത്തിന്റെ ഇടിമുഴ
ക്കം! അയാൾ അടിപ്പെട്ടുപോയി. ആ പരാജയബോധം,
നില്ക്കക്കള്ളിയില്ലാത്ത ആ അടിയറവ്, അയാളെ കലി
കൊള്ളിച്ചു.... ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊ
ണ്ടു കേവലം ഒരു പ്രാകൃതനെപ്പോലെ വിവേകമില്ലാതെ
അയാൾ ഇങ്ങനെ ആക്രോശിച്ചു.
210<noinclude></noinclude>
8itu9kzhf1k354xyz4kfzmmplvddfy6
താൾ:Kalithozhi (Changampuzha).pdf/234
106
82482
242110
2026-06-19T04:22:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ പോ ലോ? പുത്രവാത്സല്യം അവളെ അതിനനുവദിച്ചില്ല. കാതിരുന്നാൽ?.... രവി മരിച്ചാൽ....അവസാനമായി ആ ദ്ദേഹത്തെ ഒന്നു കാണാൻ തരപ്പെട്ടില്ലെങ്കിൽ.... എന്തൊ രു ദുഘടസന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242110
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
പോ
ലോ? പുത്രവാത്സല്യം അവളെ അതിനനുവദിച്ചില്ല.
കാതിരുന്നാൽ?.... രവി മരിച്ചാൽ....അവസാനമായി ആ
ദ്ദേഹത്തെ ഒന്നു കാണാൻ തരപ്പെട്ടില്ലെങ്കിൽ.... എന്തൊ
രു ദുഘടസന്ധി
ഈശ്വര, അങ്ങനെയൊന്നും സംഭവിക്കല്ലേ? മുരളി
യുടെ സുഖക്കേടും എളുപ്പത്തിൽ ഒന്നു ഭേദപ്പെട്ടെങ്കിൽ
അവൾ ഉള്ളഴിഞ്ഞു പ്രാത്ഥിച്ചു.
പതിനാറ്
രവീന്ദ്രനു രോഗം അതികഠിനമായി. അയാളുടെ പ
രിച്ച് ഉറ്റവരായി മാതാവൊഴികെ മറ്റാരും ഉണ്ടാ
യിരുന്നില്ല. കമ്പിയടിച്ചു രോഗവിവരം മല്ലികയെ ധരി
ിക്കണമെന്നും അവളെ വരുത്തണമെന്നും അമ്മ രവി
യെ നിർബ്ബന്ധിച്ചു. പക്ഷേ, അയാളതിനനുകൂലിച്ചില്ല. മ
ല്ലികയെ ഈ വിവരം ധരിപ്പിക്കുകയില്ലെന്നായിരുന്നു അ
യാളുടെ നിശ്ചയം.
എന്നാൽ അവിചാരിതമായി അവൾ കുഞ്ഞുങ്ങളോ
ടൊന്നിച്ചു തിരിച്ചുവന്നു. രവീന്ദ്രൻ രോഗാധിക്യത്തെ
കുറിച്ചവൾ കേട്ടു. അവളുടെ വാശിയും വൈരാഗ്യവുമെ
ല്ലാം ഒരു നിമിഷം കൊണ്ടു മാഞ്ഞുപോയി....
മല്ലിക രവീന്ദ്രന്റെ മുറിയിലേയ്ക്കു കടന്നുചെന്നു. അ
യാൾ കുഞ്ഞുങ്ങളെ അടുത്തു വിളിച്ചിരുത്തി നിറഞ്ഞ ക
ണ്ണുകളോടെ അവരെത്താലോലിച്ചു. മല്ലിക അവിടെ വ
ന്നതായിത്തന്നെ അയാൾ ഭാവിച്ചില്ല. എന്നാൽ അവളു
ടെ ദശനം അയാളെ എന്തെന്നില്ലാതെ വ്യാകുലപ്പെടു
225
16*<noinclude></noinclude>
i0p3p86diktk8mg9cmx34c298xhn0bv
താൾ:Kalithozhi (Changampuzha).pdf/118
106
82483
242111
2026-06-19T04:22:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്താണ് സുഖക്കേടും? “എത്ര നാളായി തുടങ്ങീട്ടും? ഒന്നൊന്നര മാസത്തിനു മേലായി. എന്നിട്ടൊരാശ്വാസവുമില്ലേ?'' “ഇല്ല: ഇപ്പോൾ കലശലാണ്. കടന്നുകിട്ടാൻ കുറ ം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242111
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്താണ് സുഖക്കേടും?
“എത്ര നാളായി തുടങ്ങീട്ടും?
ഒന്നൊന്നര മാസത്തിനു മേലായി.
എന്നിട്ടൊരാശ്വാസവുമില്ലേ?''
“ഇല്ല: ഇപ്പോൾ കലശലാണ്. കടന്നുകിട്ടാൻ കുറ
ം വിഷമാണോ കേക്കണം.
ളായി
ആസ്പത്രിയിലേയ്ക്കു കൊണ്ടുപോയിട്ട് എത്ര നാ
ഒരു മാസായിക്കാണും.''
കൂടെ ആരുണ്ടു ശുശ്രൂഷയ്ക്ക്? പണ്ണിപ്പിള്ള കാ
മായിരിക്കും, ഇല്ലേ?''
ഴിഞ്ഞു.
കൊള്ളാം. അയാൾ മരിച്ചിട്ടും ഒരു കൊല്ലം ക
“എന്തു? പണ്ണിപ്പിള്ള മരിച്ചുവോ?''
“ഉവ്വ്. അപ്പോൾ രവി ഇതൊന്നും അറിഞ്ഞില്ലേ?
ഞാനെങ്ങനെയറിയാനാ കുറുപ്പേട്ടാ? ഇവിടെനി
വരുന്ന കത്തുകളിൽ ഇക്കാരങ്ങളൊന്നും ഇതുവരെ
എഴുതിക്കണ്ടിട്ടില്ല.......കേശവൻകുട്ടിയുടെ കത്തുകളിലും
അങ്ങനെതന്നെ. പിന്നെ, ആയിരം നാഴികയ്ക്കപ്പുറത്തി
രിക്കുന്ന ഞാൻ ഇതൊക്കെ എങ്ങനെയറിയും? എന്താ
യിരുന്നു പണ്ണിപ്പിള്ളയ്ക്കു സുഖക്കേടു
കാ, വിശേഷിച്ചൊന്നുമുണ്ടായിരുന്നില്ല. ഒരു നീർ
വീഴ്ചയും പനിയുമായിത്തുടങ്ങി........അധികം കിടാരി
ഷ്ടിക്കേണ്ടിവന്നില്ല........രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞു. അ
109<noinclude></noinclude>
o9dtpmiu92qunxwmwmoz11dogabh310
താൾ:Hannele (Changampuzha).pdf/87
106
82484
242112
2026-06-19T04:22:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്രൈസ്തവസഭാസേവിനി എന്താണു നിങ്ങൾ വല്ലാതെ കണ്ഠിതപ്പെട്ടിക്കുന്ന തു്, ഗോട്ട് വാൾഡ് സാറെ? അവൾ മരിച്ചുപോയില്ലേ? ക്രൈസ്തവസഭാസേവിനി അത് സങ്കടപ്പെടേണ്ട ഒരു സംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242112
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ക്രൈസ്തവസഭാസേവിനി
എന്താണു നിങ്ങൾ വല്ലാതെ കണ്ഠിതപ്പെട്ടിക്കുന്ന
തു്, ഗോട്ട്
വാൾഡ് സാറെ?
അവൾ മരിച്ചുപോയില്ലേ?
ക്രൈസ്തവസഭാസേവിനി
അത് സങ്കടപ്പെടേണ്ട ഒരു സംഗതിയാണോ? അ
വൾ അവസാനം ശാന്തി കണ്ടെത്തി. ഞാൻ അസൂയപ്പെ
(നെടുവീപ്പിട്ടുകൊണ്ട്)
അതെ, അവളിപ്പോൾ ബുദ്ധിമുട്ടിൽ നിന്നും ദുഃഖ
ത്തിൽനിന്നും മുക്തയാണ്. ഏതായാലും അതേറ്റവും ന
ക്രൈസ്തവസഭാസേവിനി
മലയുടെ മുഖത്തു ദുഷ്ടിയുറപ്പിച്ചുകൊണ്ട്
ഹാ, എത്ര സുന്ദരിയായിരിക്കുന്നു, അവൾ
അതെ, വളരെ സുന്ദരി. മരണം അവളെ സൗന്ദര്യം
കൊണ്ടു പൊതിഞ്ഞിരിക്കുന്നപോലെ തോന്നും,
ക്രൈസ്തവസഭാസേവിനി
ദൈവം അവളെ സുന്ദരിയാക്കിത്തീർത്തത് അവൾ
ദൈവത്തെ സ്നേഹിച്ചിരുന്നതുകൊണ്ടാണ്.
80
അതെ അവൾ സമാ സത്തയും ഭക്തയുമായിരുന്നു.<noinclude></noinclude>
4dec84pi44ac085ebtuqb8mt8r0wa0s
താൾ:Hannele (Changampuzha).pdf/102
106
82485
242113
2026-06-19T04:22:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപരിചിതൻ ക്ഷീണിച്ചുതന്നതും, രക്തംപുരണ്ടതുമാണു് എൻറ പാടങ്ങൾ. അവയൊന്നു കഴുകുവാനായി എനിക്കു വെള്ളം കത്തിക്കാളുന്ന പൊരിവെയിൽ എന്റെ നാവുവര ട്ടിക്കളഞ്ഞു. അതൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242113
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അപരിചിതൻ
ക്ഷീണിച്ചുതന്നതും, രക്തംപുരണ്ടതുമാണു് എൻറ
പാടങ്ങൾ. അവയൊന്നു കഴുകുവാനായി എനിക്കു വെള്ളം
കത്തിക്കാളുന്ന പൊരിവെയിൽ എന്റെ നാവുവര
ട്ടിക്കളഞ്ഞു. അതൊന്നു തണുപ്പിക്കുവാനായി എനിക്കു
വീഞ്ഞു തരൂ. രാവിലെതൊട്ടിതുവരെ ഞാൻ യാതൊന്നും
കഴിച്ചിട്ടില്ല. എന്റെ വിശപ്പൊന്നു ശമിക്കുവാനായി എ
നിക്ക് ആഹാരം തരൂ
എന്റെ ജോലില്ലാ അഴൊന്നും. നാട്ടുവഴിക്കുവ
കലഞ്ഞു ഴക്കാണ്ട്, നേഴ്സും, നെഴിവും ഒള്ളാ? മനിക്ഷ
നെപ്പോലെ താൻ വല്ല വലടുത്തിട്ടുണ്ടെങ്കി ഷാലാ
തനിക്കു കാല്? ഞാൻ പണീത്താ എന്റെ പെ
നഴത്തന്നെ ഞാൻ, മഷിലായോ?
അപരിചിതൻ
ഞാൻ ഒരു തൊഴിൽക്കാരനാണ്.
താനൊഴെപ്പോഴാതാൻ, എപ്പോഴി! നേഴാം വാ
ള്ള വോയ്ക്കൊന്നും പിഴക്കണ്ടി വിഴാ
അപരിചിതൻ
എന്റെ വേലയ്ക്കും ആരും എനിക്കു കൂലി തരുന്നില്ല.
താനൊഴെഴുപ്പാകാതാൻ
95<noinclude></noinclude>
d8eypsxpb4m7509494xi1oohzlxi5zu
താൾ:Hannele (Changampuzha).pdf/25
106
82486
242114
2026-06-19T04:22:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തുൾപ്പെ , വായടയ്ക്കടി നീ കൊറെ ഒളിച്ചു പൂത്തി ലേക്ക് നെനക്കതറിയാല്ലോ! നൊണ പറയുകയാ നിങ്ങൾ മുത്താച്ചി നാണ്! ഒ രു നുള്ളു പഞ്ചാരെങ്കിലും ഇരിക്കണില്ലാ, എന്റെ കയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242114
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുൾപ്പെ
, വായടയ്ക്കടി നീ കൊറെ ഒളിച്ചു പൂത്തി
ലേക്ക് നെനക്കതറിയാല്ലോ!
നൊണ പറയുകയാ നിങ്ങൾ മുത്താച്ചി നാണ്! ഒ
രു നുള്ളു പഞ്ചാരെങ്കിലും ഇരിക്കണില്ലാ, എന്റെ കയ്യില്
സിരാക്ഷോഭത്തോടെ ചിരിക്കുന്നു
നീയാടീ, നീയാ പറയണ നാണ്.
താണല്ലോ നീ കൊണ്ടാണ
സിൽ
ഞാൻ കണ്ട
ഓടിച്ചെന്ന് ഒരിമ്മിണി ഇങ്ങടുത്തോണ്ടാ
എന്താ നെനക്കൊല്ലേ?
പിന്നെന്താ നീ ഇങ്ങനെ കുന്തം മിഴുങ്ങി മട്ടു നിക്ക
വാശിയോടുകൂടി)
താന്തന്നെ പോയിക്കൊണ്ടര് തേടിപ്പിടിച്ച്
പ്പ് പഞ്ചാര ചെന്നിടുകൊണ്ടുവരാൻ
തനിക്കാവശ്യം തൊക്കെക്കിട്ടും; പലവെഞ്ഞ
18<noinclude></noinclude>
3qqszvp2awhcb8mr0i7tpbio90flwbh
താൾ:Kalithozhi (Changampuzha).pdf/142
106
82487
242115
2026-06-19T04:23:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ല്ല. ആ പുഞ്ചിരിയിൽ അവളുടെ അന്തമറ്റ ജീവിതയാ തനകൾ തുളുമ്പിനില്ക്കുന്നില്ലേ? - അവൾ സുഖപ്പെട്ടെന്നോ? ആവോ! യാതൊ രു വിവരവും അറിഞ്ഞില്ല. എങ്കിലും അവൾക്കല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242115
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ല്ല. ആ പുഞ്ചിരിയിൽ അവളുടെ അന്തമറ്റ ജീവിതയാ
തനകൾ തുളുമ്പിനില്ക്കുന്നില്ലേ?
-
അവൾ സുഖപ്പെട്ടെന്നോ? ആവോ! യാതൊ
രു വിവരവും അറിഞ്ഞില്ല. എങ്കിലും അവൾക്കല്പം ആ
ശ്വാസമുണ്ടെന്നാണ് നാട്ടിൽ നിന്നു പോന്ന അവസര
ത്തിൽ അയാൾക്കു മാധവക്കുറുപ്പിൽനിന്നും കിട്ടിയ അറി
ആ വൃത്താന്തം അയാളെ അല്പം സമാശ്വസിപ്പി
അന്നു രവീന്ദ്രനും ഒരു കത്തു കിട്ടി. അയാൾ അതു
തുറന്നുനോക്കി. അമ്മിണിയുടെ വിവാഹത്തിനുള്ള ക്ഷണ
പത്രം. അതോടൊന്നിച്ചു മറെറാരു കത്തുകൂടിയുണ്ടായിരു
ഡോക്ടർ സുകുമാരമേനവൻ തു അതിൽ താൻ
അവളെ വിവാഹം കഴിക്കുവാൻ ഉദ്ദേശിച്ചതെന്തുകൊ
ണ്ടാണെന്നു വിശദമായി വിവരിച്ചിരിക്കുന്നു. അമ്മിണി
യുമായി തനിക്കൊരു കാലത്തുണ്ടായിരുന്ന ബന്ധത്തെക്കു
റിച്ചും, അതിൽനിന്നുണ്ടായ വിവിധസംഭവങ്ങളെക്കുറി
ച്ചും, അല്പം പോലും ബാക്കിവെയ്ക്കാതെ, അവൾ ഡോക്ട
രോടും ഏറ്റുപറഞ്ഞുവത്രേ! രവീന്ദ്രൻ നടുങ്ങിപ്പോയി.
അയാൾക്കെന്തോ വല്ലാത്ത ഒരു ജാള്യത തോന്നി.
ഡോക്ടർ സുകുമാരമേനവൻ അമ്മിണിയെപ്പോലെതന്നെ
ഒരത്ഭുതചിഹ്നമായി അയാളുടെ മനോമണ്ഡലത്തിൽ ത
ലയുയർത്തി നില്ക്കുന്നു. ആ മനുഷ്യന്റെ സന്നിധിയിൽ
അയാൾ ഒരു കൃമിയെപ്പോലെ ചൂളിപ്പോകുന്നു. ഈ ലോ
കത്തിൽ എന്തുതന്നെ സംഭവിച്ചുകൂടാ. മൃത്യത്തി
ലേയ്ക്കല്ല, പ്രമദീപ്തമായ ദാമ്പത്യത്തിലേയ്ക്കാണ്, അതി
133<noinclude></noinclude>
dk9xy29g6qvxewg524qjrxshq3aep15
താൾ:Kalithozhi (Changampuzha).pdf/64
106
82488
242116
2026-06-19T04:23:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ രി തൂകുവാൻ പണിപ്പെട്ടു നോക്കി. കത്തില്ല. അയാളുടെ സ്വരം ഇടറിയിരുന്നു. “അങ്ങനെയാണെങ്കിൽ, കേശവപിള്ള തുടന്നു. രവി ഇത്രമാത്രം ചെയ്താൽ മതി. ജനലിൽ തട്ടി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242116
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
രി തൂകുവാൻ പണിപ്പെട്ടു നോക്കി. കത്തില്ല. അയാളുടെ
സ്വരം ഇടറിയിരുന്നു.
“അങ്ങനെയാണെങ്കിൽ,
കേശവപിള്ള തുടന്നു.
രവി ഇത്രമാത്രം ചെയ്താൽ മതി. ജനലിൽ തട്ടി അവളെ
വിളിക്കുക. അവൾ ജനൽ തുറക്കുമ്പോഴേയ്ക്കും മാറിനിന്നു.
കൊണ്ടാൽ മതി. ബാക്കി കായമെല്ലാം ഞാനേറ്റു.''
അങ്ങനെതന്നെ.'' രവി സമ്മതിച്ചു.
അവർ സന്ധ്യ മയങ്ങിയതോടുകൂടി കുന്നിൻപുറം
വിട്ടു. രവി കഴിയുന്നതും സന്തോഷം പ്രദശിപ്പിക്കുവാൻ
ശ്രമിച്ചു. പക്ഷേ, അയാളുടെ ഹൃദയം നീറുകയായിരുന്നു.
ആ സ്നേഹിതൻ ഇതറിയുന്നില്ലേ?..
പത്തു
നിശീഥത്തിന്റെ നിശ്ശബ്ദതയിൽ രണ്ടു സുഹൃത്തു
ക്കൾ രഹസ്യമായി ആ വളപ്പിനുള്ളിൽ കടന്നു. നിലാവു.
ദിച്ചെങ്കിലും, മഴക്കാറുള്ളതിനാൽ ഒരു മങ്ങിയ വെളിച്ചം
മാത്രമേ അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നുള്ളു.
രവിയുടെ ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരു
ന്നു. അയാളുടെ നേത്രങ്ങൾ ബാഷ്പാങ്കിതങ്ങളായി.
യാളതു മറയ്ക്കാൻ ശ്രമിച്ചു. ഒരു നിമിഷനേരം അയാളു
ടെ ഹൃദയത്തിന്റെ അഗാധതയിൽ പൈശാചികമായ
ഒരു വികാരവീചിയുടെ പ്രക്ഷോഭമുണ്ടായി. തന്റെ ആ
ത്മസുഹൃത്തിന്റെ നടുവിനൊരു ചവിട്ടുകൊടുക്കാൻ. പ
ക്ഷേ, അയാൾ അടങ്ങി.
ഒരു മാസം മുൻപുവരെ, നിത്യവും തനിക്കു സ്വാഗത<noinclude></noinclude>
lrzmrfdf1sxoomvjm96l8uqds9g1f3z
താൾ:Kalithozhi (Changampuzha).pdf/199
106
82489
242117
2026-06-19T04:23:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ന്നുകൂടി ഇളകിയാടി അയാൾ അവളെ കടന്നു പിടികൂ ടി......... പ്രാകൃതമായ ശബ്ദകോലാഹലങ്ങൾ ആ രൂപ ത്തിൽ നിന്നു തുടച്ചയായി പുറപ്പെട്ടുകൊണ്ടിരുന്നു. പ ക്ഷേ, അയാളെപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242117
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ന്നുകൂടി ഇളകിയാടി അയാൾ അവളെ കടന്നു പിടികൂ
ടി......... പ്രാകൃതമായ ശബ്ദകോലാഹലങ്ങൾ ആ രൂപ
ത്തിൽ നിന്നു തുടച്ചയായി പുറപ്പെട്ടുകൊണ്ടിരുന്നു. പ
ക്ഷേ, അയാളെപ്പോലെ ചീറ്റിക്കളയുന്ന കാറ്റിലും മഴയു
ടെ ഇരമ്പത്തിലും അതിന്റെ അലമാലകൾ ദയനീയമാം
വിധം ലയിച്ചുപോയതേയുള്ളു. അദ്ധരാത്രി! വിജനത.......
അവർതമ്മിൽ വലിയ പിടിയും വലിയും നടന്നു.
........അവൾ ശക്തിയില്ലാത്തവളാണ്. എങ്കിലും അയാ
ളോടു മല്ലിടാൻ അവൾ ആവതും ശ്രമിച്ചു. അവൾ വായി
ട്ടു കേണു.... പക്ഷേ, ഒരു കൈകൊണ്ട് അയാൾ അവളുടെ
വാപൊത്തിക്കളഞ്ഞു. അയാൾ അവളെ ഒന്നുരണ്ടു പ്ര
രിച്ചു.... അവളുടെ കീറിപ്പൊളിഞ്ഞ വസ്ത്രങ്ങൾ തുണ്ടുതുണ്ടു
കളായി തിണ്ണമേൽ വിതറപ്പെട്ടു....കുറെ നേരത്തെ സമര
ത്തിനുശേഷം അവൾക്കു കീഴടങ്ങേണ്ടിവന്നു. ആ കരുത്ത
നായ ശത്രുവിനോടെതിരിടാൻ, പാവം........അവൾക്കു
കെട്ടില്ല....അവൾ കരച്ചിൽ നിർത്തി........അയാൾ ചെ
അല്പനേരം കഴിഞ്ഞു മൃഗത്തെ ഉള്ളിൽ ചുമന്നുകൊ
ണ്ടു നടക്കുന്ന ആ മനുഷ്യൻ, അഥവാ മനുഷ്യരൂപത്തിൽ
ഉള്ള ആ മൃഗം, നനഞ്ഞ റ്റിക്കൊണ്ടും അവിടെനിന്നും
പിറേറ ദിവസം രാവിലെ കടക്കാരൻ പീടിക തുറ
ക്കാനായി വന്നപ്പോൾ കീറിപ്പറിഞ്ഞ ചില പഴന്തുണി
കഷണങ്ങളും ഒരു വെള്ളിരൂപയും അവിടെ കിടക്കുന്നതു
190<noinclude></noinclude>
bnnemxhhppb4ekje1k10fyx6id9g50a
താൾ:Kalithozhi (Changampuzha).pdf/220
106
82490
242118
2026-06-19T04:23:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “എടീ, അതിന്നു ഞാനിപ്പോൾ എന്തു വേണം? അ തെൻറ ഇഷ്ടം.... ഉവ്വ്, ഞാൻ അവളെ സ്നേഹിച്ചു....ഇ പ്പോഴും സ്നേഹിക്കുന്നു. ഇനി സ്നേഹിക്കയും ചെയ്യും.... ലിൽ ഒരക്ഷരം പോലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242118
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“എടീ, അതിന്നു ഞാനിപ്പോൾ എന്തു വേണം? അ
തെൻറ ഇഷ്ടം.... ഉവ്വ്, ഞാൻ അവളെ സ്നേഹിച്ചു....ഇ
പ്പോഴും സ്നേഹിക്കുന്നു. ഇനി സ്നേഹിക്കയും ചെയ്യും....
ലിൽ ഒരക്ഷരം പോലും ഇതിനെക്കുറിച്ചു നീ മിണ്ടിപ്പോക
0
"അതേ, ഇതെനിക്കു കേൾക്കണമെന്നേ ഉണ്ടായി
രുന്നുള്ളു. എട്ടുപത്തുകൊല്ലത്തെ വിശ്വാസത്തിനും, ദാസി
യെപ്പോലെ ചെയ്ത പരിചരണത്തിനും, കലർപ്പില്ലാത്ത
സ്നേഹത്തിനും, പകരമായി എനിക്കു കിട്ടിയ സമ്മാനം
മതി, എനിക്കിതു മതി. ഇതാ ഞാൻ പോയ്ക്കഴിഞ്ഞു... ഇ
നി ഞാൻ അങ്ങയൊരു ഭാരമായിരിക്കുകയില്ല. എനി
ക്കും എന്റെ കുഞ്ഞുങ്ങൾക്കും അരിഷ്ടിക്കാതെ കഴിഞ്ഞുകൂ
ടാനുള്ള വക ഈശ്വരകാരുണ്യം കൊണ്ടും എന്റെ പ്രിയ
പ്പെട്ട അച്ഛൻ എനിക്കു സമ്പാദിച്ചുതന്നിട്ടുണ്ടു്. അങ്ങയു
ടെ അടിമയായി ഇനി ഞാനിവിടെ കിടക്കുകയില്ല.
മേ, ഇതാണോ ലോകം ഇതോ
ഹം, സ്നേഹം! അങ്ങനെയൊന്നും ഈ
എല്ലാം കപടത, എല്ലാം വഞ്ചന.''
പുരുഷഹൃദയം
ലോകത്തിലുണ്ടോ?
രവീന്ദ്രൻ കൂടുതൽ ധമ്മസങ്കടത്തിലായി. അയാളു
ടെ കോപജ്വാലകളെല്ലാം പൊടുന്നനെ കെട്ടടങ്ങി........
ആ പരിശുദ്ധമായ കണ്ണുനീർ. അതിന്റെ പിന്നിൽ
സ്പന്ദിക്കുന്ന വേദനാപൂവും നിഷ്കളങ്കവുമായ സ്നേഹാദ
ഹൃദയം അതിനെ കടിച്ചുചീന്തുന്ന തന്റെ
ശാ
ചികത്വം! അയാൾക്കു സഹിച്ചില്ല. അവൾ തന്നെ ഉ
211<noinclude></noinclude>
jnz9w1g7lyrj8a16mgsabuk6vctoy79
താൾ:Hannele (Changampuzha).pdf/103
106
82491
242119
2026-06-19T04:23:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അപരിചിതൻ മന്ദമായും, വഴങ്ങിക്കൊടുക്കുന്നമട്ടിലും, എന്നാൽ ഹൃദയസ്പ കമായ വിധത്തിലും ഞാൻ ഒരു വൈദ്യനാണ്. എന്നെക്കൊണ്ടാവശ്യ എനിക്കില്ല. ഒഴുഷ്യക്കോടാ എനിക്ക്. ഒഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242119
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അപരിചിതൻ
മന്ദമായും, വഴങ്ങിക്കൊടുക്കുന്നമട്ടിലും, എന്നാൽ ഹൃദയസ്പ
കമായ വിധത്തിലും
ഞാൻ ഒരു വൈദ്യനാണ്. എന്നെക്കൊണ്ടാവശ്യ
എനിക്കില്ല. ഒഴുഷ്യക്കോടാ എനിക്ക്. ഒഴാക്കി
ഴും എനിക്കാവാം.
അപരിചിതൻ
അയാളുടെ സ്വരം വികാരഭാരത്താൽ വിറയാർന്നു കൊണ്ടു
കൽപ്പണിക്കാരനായ മാറോൺ, ഒന്നാലോചിച്ചുനോ
ക! നിങ്ങൾ എനിക്കു വെള്ളം തന്നില്ല; എന്നാലും ഞാൻ
നിങ്ങളെ പരിചരിച്ചു സുഖപ്പെടുത്താം. നിങ്ങൾ എനി
ഭക്ഷണം തരാൻ ഉപേക്ഷകാണിച്ചു; എങ്കിലും ഞാൻ
നിങ്ങളെ നേരെയാക്കാം. ഈശ്വരനാണു് എന്റെ സാക്ഷി
മാറണ
താന്തന്റെ പാട്ടി നിവർന്നു കഴപോഴോതാൻ!
എന്താ താൻ കേക്കണ്ടോ? ഊം, പോഴോ എന്റെ
എല്ലാം നേഴാംവണ്ണം തന്ന്യാ ഇഴിക്കണം. ഴാക്കിട്ട
മാഴെക്കൊണ്ട് എനിക്കിപ്പൊ ഒഴാവാം.
അപരിചിതൻ
കല്പണിക്കാരനായ മാാൺ, നിങ്ങൾ നല്ലതുപോ
ലെ ഒന്നാലോചിച്ചുനോക്കൂ ഞാൻ നിങ്ങളുടെ കാലുകൾ
ഞാൻ നിങ്ങൾക്കു വീഞ്ഞു തരാം. നല്ല മധുരമുള്ള
96<noinclude></noinclude>
8yxfxny730rpsofzwjeh7jpcim0rpk3
താൾ:Hannele (Changampuzha).pdf/88
106
82492
242120
2026-06-19T04:23:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഘനത്തിൽ നെടുവിച്ചു വിടും; തന്റെ പ്രാത്ഥനാനി ഗ്രന്ഥം തുറന്ന്, വിഷാദത്തോടെ അയാൾ അതിൽ കണ്ണാ ടിക്കുന്നു ക്രൈസ്തവസഭാസേവിനി അപ്പോനാഗീതത്തിലേക്കു എത്തിനോക്കിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242120
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഘനത്തിൽ നെടുവിച്ചു വിടും; തന്റെ പ്രാത്ഥനാനി
ഗ്രന്ഥം തുറന്ന്, വിഷാദത്തോടെ അയാൾ അതിൽ കണ്ണാ
ടിക്കുന്നു
ക്രൈസ്തവസഭാസേവിനി
അപ്പോനാഗീതത്തിലേക്കു എത്തിനോക്കിക്കൊണ്ട്)
നാം മനസ്താപപ്പെട്ടുകൂടാ; ക്ഷമയോടുകൂടി അടങ്ങി
യിരിക്കണം.
അങ്ങനെയെല്ലാമാണെങ്കിലും എന്റെ ഹൃദയത്തിൽ
എന്തോ കനംതൂങ്ങുന്നു.
ക്രൈസ്തവസഭാസേവിനി
അവൾ സുരക്ഷിതമാക്കപ്പെട്ടതറിയുന്നതിൽ നിങ്ങൾ
ദുഃഖമില്ല, ഉവ്വോ?
രണ്ടു കോമളകുസുമങ്ങൾ കൊഴിഞ്ഞു വീണുപോയി
എന്ന ചിന്ത എന്നിൽ ദുഃഖമുണ്ടാക്കുന്നു.
ക്രൈസ്തവസഭാസേവിനി
നിങ്ങൾ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല.
വാടിയ രണ്ടു ചെന്നിലാവളപ്പൂക്കൾ എന്റെ ഈ
പുസ്തകത്തിലുണ്ട്. എന്റെ പാവപ്പെട്ട കൊല
യുടെ നിർജ്ജീവത്രങ്ങൾ എങ്ങനെ അവയെപ്പോലെത
ന്നെ ആയിത്തീർന്നിരിക്കുന്നു എന്നു നോക്കൂ!
ക്രൈസ്തവസഭാസേവിനി
പ്രകാശപൂരങ്ങളായി, നീലകോമളങ്ങളായി, സ്വ
ത്തിൽ അവ വീണ്ടും വിടർന്നു വിളങ്ങിക്കൊള്ളും.
81<noinclude></noinclude>
fpsga07mw3dx6q2m6z8xgeg82ng2ybt
താൾ:Kalithozhi (Changampuzha).pdf/235
106
82493
242121
2026-06-19T04:23:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കുറച്ചുകാലത്തിനുള്ളിൽ അവളുടെ ശരീരത്തിനു ശോചനീയമായ ഒരു മാറ്റം തട്ടിയിട്ടുണ്ടു്. അവൾ തീരെ ചടച്ചുമായിരുന്നു. അവൾ അനുഭവിച്ച ഹൃദയവ്യഥയു ടെ കാഠിന്യത്തെ രക്തശൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242121
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കുറച്ചുകാലത്തിനുള്ളിൽ അവളുടെ ശരീരത്തിനു
ശോചനീയമായ ഒരു മാറ്റം തട്ടിയിട്ടുണ്ടു്. അവൾ തീരെ
ചടച്ചുമായിരുന്നു. അവൾ അനുഭവിച്ച ഹൃദയവ്യഥയു
ടെ കാഠിന്യത്തെ രക്തശൂന്യമായ അവളുടെ മുഖം നിശ്ശ
ബ്ദമായി വിളംബരം ചെയ്തു.
മല്ലികയ്ക്കു കണ്ണീരടക്കാൻ കഴിയാതായി. അവൾ ക
വലം ഒരു പ്രതിമയെപ്പോലെ ഏറെനേരം അയാളുടെ അ
രികിൽ നിന്നു. സ്വകാന്തൻ അപ്പോഴത്തെ അവസ്ഥാ
ന്തരം അവൾക്കു സഹിച്ചില്ല. വെറുമൊരു തോലിൽപ്പൊ
തിഞ്ഞ അസ്ഥിക്കൂടാണ് മരണത്തിൻറയും ജീവിതത്തി
ൻറയും മദ്ധ്യത്തിൽ മുട്ടിമുട്ടി ആ മെത്തപ്പുറത്തു കിടന്നി
രുന്നത്. അവാച്യമായ ഒരു ഭീതി അവളെ ആക്രമിച്ചു.
തന്റെ പ്രാണേശ്വരന്റെ അന്ത്യം ആസന്നമാണെന്ന
വൾക്കു തോന്നി. ഈ ചിന്ത അവളെ കിടുകിടുപ്പിച്ചു. എ
പത്തു കൊല്ലത്തെ സ്നേഹസാന്ദ്രമായ ജീവിതത്തിനുശേ
ഷം ഈ അവസാനകാലത്തു താനദ്ദേഹത്തെ അസഹ്യപ്പെ
ടുത്തി പിണങ്ങിപ്പോയതും ഒരു മഹാപരാധമായെന്നും അ
വൾക്കു ബോധ്യപ്പെട്ടു. ഒരുപക്ഷേ, തന്റെ അനുവർത്തനം
അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇളക്കിവിട്ട് കൊടുങ്കാറ്റി
ൻ ശക്തിയായിരിക്കാം അയാളുടെ രോഗത്തെ ഇത്രമാ
ത്രം വലിപ്പിച്ചതെന്നും അവൾ സംശയിക്കാതിരുന്നില്ല.
ഈ ആശങ്കയാണ് കൂടുതൽ അവളെ വേദനിപ്പിച്ചത്....
അവൾ സ്വകാന്തന്റെ സമീപം ചെന്നിരുന്നു. ആ
ശോഷിച്ച കാലടികൾ പ്രേമപൂർവ്വം തടവിക്കൊണ്ടു ചോ
ദിച്ചു: “സുഖക്കേടു കൂടുതലായപ്പോൾ എന്നെ അറിയിക്കാ
തിരുന്നതെന്താണ്?
226<noinclude></noinclude>
o0vgdpyscy5u7ptkfa3aidp86zdobo7
താൾ:Hannele (Changampuzha).pdf/89
106
82494
242122
2026-06-19T04:23:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ഹാ, കർത്താവേ, ഈ കണ്ണിപ്പുഴയുടെ കരയിൽ എത്ര കാലം ഇനിയും ഇങ്ങനെ ഞങ്ങളലഞ്ഞുനടക്കണം! പൊടുന്നനെ അയാളുടെ സ്വരം വ്യത്യാസപ്പെടുന്നു. യാൾ ഒച്ചപ്പാടുകൂടിയവനും, കർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242122
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
ഹാ, കർത്താവേ, ഈ കണ്ണിപ്പുഴയുടെ കരയിൽ എത്ര
കാലം ഇനിയും ഇങ്ങനെ ഞങ്ങളലഞ്ഞുനടക്കണം!
പൊടുന്നനെ അയാളുടെ സ്വരം വ്യത്യാസപ്പെടുന്നു.
യാൾ ഒച്ചപ്പാടുകൂടിയവനും, കർമ്മമാത്രപ്രസക്തനുമായി
ത്തിരുന്നു. ഒരു പ്രാത്ഥനാഗീതം അവതരിപ്പിക്കുന്നു.
ഇവിടെ ഈ വീട്ടിൽ ആദ്യത്തെ പ്രാത്ഥനാഗീ
തം പാടുന്നതു നന്നായിരിക്കുമെന്നെനിക്കു തോന്നി
“ക്രിസ്തുഭഗവാനേ, മജ്ജീവിതത്തിൽ
നിത്യമെൻമാറ്റം തെളിക്കുവാനെ!''
ക്രൈസ്തവസഭാസേവിനി
സുന്ദരമായ ഒരു പ്രാത്ഥനാഗീതമാണത്; ഹനേലെ
മാറാകട്ടെ ഭക്തിയുള്ള ഒരു കുഞ്ഞുമായിരുന്നു.
66,
പിന്നെ, നിങ്ങൾക്കറിയാമല്ലോ, നാം പള്ളിമുറ
ത്തുമ്പോൾ, ഇപ്പോൾ തിരുവടി, ദാസനിതാ കല്പിച്ച
നുമതിയേകുന്നു' എന്ന ഗീതം നമുക്കു പാടാം.
അയാൾ പള്ളിക്കൂടം കുട്ടികളുടെ നേർ തിരിഞ്ഞ് അവരെ
അഭിസംബോധനം ചെയ്തുകൊണ്ടു പ്രസ്താവിക്കുന്നു
പ്രാത്ഥനാഗീതം നമ്പർ 82
66
സാവധാനത്തിൽ താളം പിടിച്ചുകൊണ്ടു ലയത്തോടു കൂടി
പ്രാത്ഥനാഗീതം ആലപിക്കുന്നു
"ഇപ്പോൾ തിരുവടിയടി നിതാ
കുട്ടികൾ മുഴക്കത്തിൽ ഒന്നു പാടുന്നു
82<noinclude></noinclude>
o13wok4kurrc7ci7ph8elue3ywgo7tf
താൾ:Kalithozhi (Changampuzha).pdf/119
106
82495
242123
2026-06-19T04:24:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്രയും പറഞ്ഞാൽ മതിയല്ലോ. ഏതായാലും അമ്മിണി യുടെ കായം വലിയ കഷ്ടമായി!'' അവൾ ഇവിടെത്തന്നെയായിരുന്നോ താമസം "അതേ, അവളുടെ അമ്മയും സഹോദരങ്ങളും മൂ ആ സഹോദരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242123
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്രയും പറഞ്ഞാൽ മതിയല്ലോ. ഏതായാലും അമ്മിണി
യുടെ കായം വലിയ കഷ്ടമായി!''
അവൾ ഇവിടെത്തന്നെയായിരുന്നോ താമസം
"അതേ, അവളുടെ അമ്മയും സഹോദരങ്ങളും മൂ
ആ സഹോദരിയൊന്നിച്ചാണ് താമസം.''
അവൾ
തനിച്ചാണോ ഇവിടെത്താമസിച്ചിരു
"അതേ, അവളെ സഹായിക്കാനാരുമുണ്ടായിരുന്നി
ല്ല. വളരെ കഷ്ടപ്പെട്ടു, പാവം. ഒടുവിൽ സുഖക്കേടു കല
ശലായപ്പോൾ അമ്മയും സഹോദരിയും വന്നും ആശുപ
ത്രിയിൽ കൊണ്ടുപോയാക്കി.
ഈ വാർത്ത രവീന്ദ്രനും അസഹ്യമായിത്തോന്നി.
രണ്ടുമൂന്നു കൊല്ലം കൂടി സ്വദേശത്തേയ്ക്കും ആനന്ദഭരിതനാ
യിത്തിരിച്ചെത്തിയപ്പോൾ അയാൾക്കാദ്യമായി ചെവി
ക്കൊണ്ടിരുന്ന വൃത്താന്തം അത്യന്തം ഹൃദയഭേദകമാ
യ ഒന്നാണ്. കഴിഞ്ഞുപോയ കാലങ്ങൾ അവയുടെ സ്വ
സമാനങ്ങളായ സംഭവചിത്രങ്ങൾ ഓരോന്നോരോന്നാ
യി അയാളുടെ അന്തർ നേത്രങ്ങളുടെ മുൻപിൽ അനുക്രമ
മായി വിടുത്തിയിരിക്കാൻ തുടങ്ങി.
ഹാ, എത്ര നിർമാണപ്രദങ്ങളായ രംഗങ്ങൾ. അ
മ്മിണി അയാളുടെ കളിത്തോഴി അവളുമൊന്നിച്ച് എ
ത്രയെത്ര ദിവസങ്ങളിൽ മറ്റാരാലും അപ്പിക്കപ്പെടുവാൻ
സാദ്ധ്യമല്ലാത്ത ആനന്ദാനുഭൂതികളിൽ അയാൾ മുഴുകി
കഴിഞ്ഞിട്ടുണ്ട്
അവൾ തന്റെ പ്രാണനായിരുന്നില്ലേ? അവൾ
110<noinclude></noinclude>
m4as21pwklkwcubjr2kalnbabybrnal
താൾ:Kalithozhi (Changampuzha).pdf/90
106
82496
242124
2026-06-19T04:24:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അനിയന്ത്രിതമായ രീതിയിൽ അയാളെ അവളുടെ ആ രാധകനാക്കി. അയാൾ അവളെ മനസാ പൂജിച്ചു. ചന്ദ്രി കാസുന്ദരമായ ഒരു രാത്രിയിൽ മദാലസയായി തന്റെ മാറിൽ അവൾ തല ചായ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242124
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അനിയന്ത്രിതമായ രീതിയിൽ അയാളെ അവളുടെ ആ
രാധകനാക്കി. അയാൾ അവളെ മനസാ പൂജിച്ചു. ചന്ദ്രി
കാസുന്ദരമായ ഒരു രാത്രിയിൽ മദാലസയായി തന്റെ
മാറിൽ അവൾ തല ചായ്ക്കു നില്ക്കുമ്പോൾ, ചുരുണ്ടു നീ
ണ്ട് അവളുടെ തലമുടി ആ ഇളം കഴുത്തിൽ ചുറ്റിവരി
ഞ്ഞ്, യാതൊരു ക്ഷോഭവും കൂടാതെ അവളെ ഞെക്കി
കൊല്ലുവാൻ അയാൾ ആത്മാർത്ഥമായി ആശിച്ചു. പല
പ്പോഴും അയാൾ അതിനായി ഒരുമ്പെടുകയും ചെയ്തു.
ക്ഷേ, അയാൾക്കതിനു ശക്തി കിട്ടിയില്ല. കായത്തോടടുക്കു
മ്പോൾ പകച്ചുപോകുന്ന തന്റെ മനോദൗബല്യത്തിൽ
രവി കുണിതം തോന്നി.
അങ്ങനെയിരിക്കെ, ഇന്നവളെ ഞെക്കിക്കൊല്ലുമെന്നു
മനസാ ശപഥം ചെയ്ത രാത്രിയിൽ, ശിവശകരപ്പിള്ള
തന്റെ താരുണ്യത്തിൽ ഒരു
മ്മിണി ഒരു പുഞ്ചിരിയോടെ രവിയോടേറ്റു പറഞ്ഞു. അ
യാൾ നടുങ്ങിപ്പോയി! ബ്രഹ്മാണ്ഡം തന്റെ കൺമുമ്പിൽ
വട്ടം കറങ്ങുന്നപോലെയും, തന്റെ കാഴ്ചശക്തി ക്ഷീണിക്കു
ന്നപോലെയും അയാൾക്കു തോന്നി. അയാളുടെ ഹൃദയം
കോപംകൊണ്ടുജ്ജ്വലിച്ചു. പക്ഷേ, അയാളുടെ മുഖം വി
റിയിരുന്നു.
പലപ്പോഴും താൻ എത്ര നിർബ്ബന്ധിച്ചിട്ടും കൂസൽ
കൂടാതെ നിഷേധിച്ചിരുന്ന ആ രഹസ്യം ഇപ്പോളിതാ,
ആവശ്യപ്പെടാതെ തന്നെ, അവൾ വെളിപ്പെടുത്തിയിരി
ക്കുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ മന്ദാ
സിച്ചുകൊണ്ടു നില്ക്കുവാൻ, ഒരു കുറ്റസമ്മതത്തിനുശേഷം,
ആ സരിണിക്കെങ്ങനെ സാധിച്ചു. അവളുടെ സ്വര
81
6 *<noinclude></noinclude>
i62z4m19dzr4wmu2l6vw9r221b2b3wq
താൾ:Hannele (Changampuzha).pdf/104
106
82497
242125
2026-06-19T04:24:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇന വെളുത്ത അപ്പം നിങ്ങൾക്കു ഭക്ഷിക്കാം. നിങ്ങളുടെ കാല ടി എന്റെ ശിരസ്സിൽ വെച്ചുകൊള്ളു. എന്നാലും ഞാൻ നി ങ്ങളെ നന്നാക്കാം, ദൈവത്താണ് സത്യം. മാറ താനപ്പം കഴന്നു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242125
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇന
വെളുത്ത അപ്പം നിങ്ങൾക്കു ഭക്ഷിക്കാം. നിങ്ങളുടെ കാല
ടി എന്റെ ശിരസ്സിൽ വെച്ചുകൊള്ളു. എന്നാലും ഞാൻ നി
ങ്ങളെ നന്നാക്കാം, ദൈവത്താണ് സത്യം.
മാറ
താനപ്പം കഴന്നു പോവൂല്ലാ ഇവനല്ലേ;
തൻ കഴികിപ്പിഴിച്ചുതള്ളി പൊഴാ ഒന്നും
അപരിചിതൻ
ഹൃദയത്തിൽ പതിഞ്ഞുചേരുന്ന രീതിയിൽ
കൽപ്പണിക്കാരനായ മാറോൺ, ഈ വീട്ടിൽ എന്താ
ണു കിടക്കുന്നതെന്നു നിങ്ങൾ അറിയുന്നില്ലേ?
20000et
ഒന്നും കാണില്ലെന്നോ ഇവിടെ, മുമ്പിവരെ കെ
നിഴുന്നതൊക്കല്ലാതെ താൻ മാത്താഴം അഴിയ്
ഒന്നും പോഴോ, നാഷം പിഴിക്കാൻ
അപരിചിതൻ
നിങ്ങളുടെ മകൾ ഇവിടെ സുഖക്കേടായി കിടപ്പാ
0000000
അവക്ക് കഴിനു ഒഴു ഴാക്കിട്ടഴും വേണ്ടാ അവ
ക്ക്. ആനമഴിക്കാ അവ്. അതാ അവക്ക് ഏഴ്.
അതിനൊ ഴാക്കിട്ട് ഞാൻ തന്ന്യാ. ഞാൻ ഫേതാക്കി
ാഴാം ഒഴുഞ്ഞൊഴിക്കുള്ളില് അവക്ക് ഒഴിച്ചോഴിപ്പോ
" അവർ നിഴുത്തില്ലെങ്കി
97<noinclude></noinclude>
3d3qzaxxwecwkxyicusctutslzhs5eb
താൾ:Hannele (Changampuzha).pdf/90
106
82498
242126
2026-06-19T04:24:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കുഞ്ഞുങ്ങളേ, നിങ്ങളെല്ലാം ഉണങ്ങിയ വസ്ത്രങ്ങളാ ണോ ധരിച്ചിട്ടുള്ളത്? അവിടെ പള്ളിമുറ്റത്തു തണുപ്പാ യിരിക്കും. അകത്തു വരൂ; വന്നു നമ്മുടെ പാവപ്പെട്ട ഹിന ലയെ അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242126
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കുഞ്ഞുങ്ങളേ, നിങ്ങളെല്ലാം ഉണങ്ങിയ വസ്ത്രങ്ങളാ
ണോ ധരിച്ചിട്ടുള്ളത്? അവിടെ പള്ളിമുറ്റത്തു തണുപ്പാ
യിരിക്കും. അകത്തു വരൂ; വന്നു നമ്മുടെ പാവപ്പെട്ട ഹിന
ലയെ അവസാനമായിട്ടൊരു കണ്ണുകണ്ടുകൊള്ളു
കുഞ്ഞുങ്ങൾ പ്രവേശിച്ചു കട്ടിലിന്നരികെ നിരന്നുനിന്നു.
നോക്കൂ, കുഞ്ഞിനെ മരണം എത്ര മനോഹരിയാക്കി
ത്തിയിരിക്കുന്നു. ഒരിക്കൽ അവൾ കീറപ്പഴന്തുണികൾ
ധരിച്ചാണു കഴിഞ്ഞു കൂടിയിരുന്നത്. ഇപ്പോഴിതാ അവൾ
പട്ടുവസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. അവൾ ഒരുകാല
ത്തു നടന്നുപോയിരുന്നതു നഗ്നപാദയായിട്ടാണ്. ഇന്നി
പ്പോൾ അവൾക്കു പാദങ്ങളിൽ നടികളെരിപ്പുകളുണ്ട്.
മുഴുവൻ കനകമയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു മണിമ
നിരത്തിലേയും അധികം താമസിയാതെ അവൾ കൊണ്ടു
പോകപ്പെടും. അവളവിടെ ഇനിയൊരു കാലത്തും വിശപ്പോ
ദാഹമോ അറിയുകയില്ല.
U
നിങ്ങളാക്കുന്നോ, എത്രമാത്രം നിങ്ങൾ അവളെ കളി
യാക്കിയിരുന്നു എന്ന് ? നിങ്ങൾ അവളെ തെരുവുതെണ്ടി
രാജകുമാരി എന്നുപോലും പരിഹസിച്ചു. ഇപ്പോഴതാ സ
ത്തിലെ ഒരു യഥാത്ഥ രാജകുമാരിയാകുവാനായി അവൾ
നമ്മിൽനിന്നും അകന്നു പോവുകയാണ്. നിങ്ങളിൽ ആ
രെങ്കിലും അവളെ നീരസപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവളോ
ടു മാപ്പപേക്ഷിക്കാൻ ഇപ്പോഴാണവസരം, അങ്ങനെ നി
ങ്ങൾ ചെയ്യാത്തപക്ഷം, നിങ്ങൾ എത്ര നിയമായിട്ടാണ
83<noinclude></noinclude>
jaty3n4bnfytjihl5uflyexa2sk4h5y
താൾ:Hannele (Changampuzha).pdf/91
106
82499
242127
2026-06-19T04:25:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ വളോടു പെരുമാറിയതെന്ന് അവൾ അവളുടെ സ്വീ പിതാവിനോടു പറയും; അതു നിങ്ങൾക്കു വലിയ അന മായിത്തീരുകയും ചെയ്യും. മുന്നോട്ടു നിങ്ങിയിട്ടു്) പ്രിയപ്പെട്ട ഹനേലെ രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242127
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
വളോടു പെരുമാറിയതെന്ന് അവൾ അവളുടെ സ്വീ
പിതാവിനോടു പറയും; അതു നിങ്ങൾക്കു വലിയ അന
മായിത്തീരുകയും ചെയ്യും.
മുന്നോട്ടു നിങ്ങിയിട്ടു്)
പ്രിയപ്പെട്ട ഹനേലെ രാജകുമാരി, ദയവുചെയ്ത്, യ
ചെയ്തു, എനിക്കു മാപ്പുതരണേ! ഞാൻ നിന്നെ തെരുവു
തെണ്ടി രാജകുമാരിയെന്നു വിളിക്കാറുണ്ടായിരുന്നുവെന്നു നി
ദയവുണ്ടായി ഈശ്വരനോടു പറയരുതേ!
കുട്ടികൾ എല്ലാവരും
ഞങ്ങൾ എല്ലാവരും വളരെ വളരെ കുണ്ഠിതപ്പെടുന്നു.
അതു ശരിയായി, കുഞ്ഞുങ്ങളേ, ഹലെ നിങ്ങൾ
ക്കു മാപ്പുതരും. ഇനിയിപ്പോൾ എല്ലാ ആൺകുട്ടികളും
പെൺകുട്ടികളും അകത്തുപോയി ഞാൻ നിങ്ങളുടെ അടു
ത്തു വരുന്നതുവരെ കാത്തിരിക്കിൻ
ക്രൈസ്തവസഭാസേവിനി
എന്നോടൊന്നിച്ചു പുറകിലുള്ള മുറിയിലേയും വരി
എന്നെങ്കിലുമൊരു കാലത്തു ഹനേലെയെപ്പോലെ ഈ ഉ
ലദേവതകളുടെ സംഘത്തിൽ നിങ്ങൾക്കും കൂടി ചേരണമെ
ന്നുണ്ടെങ്കിൽ എന്താണു നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളതെ
ആ ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം.
84
(അവർ പുറത്തേയ്ക്കു പോകുന്നു; കുട്ടികൾ അനുഗമിക്കുന്നു.
വാതിൽ അടയുന്നു<noinclude></noinclude>
dkyjdwjb3el9ws6gjkxuum7xvyem5ew
താൾ:Hannele (Changampuzha).pdf/105
106
82500
242128
2026-06-19T04:25:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹലെ ( ഇന്നതത്തോടെ കൽപ്പണിക്കാരനായ മാൻ, ഞാൻ ഒരു താ യിട്ടാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ദൂതനോ? ആഴം തന്നെ പഴക്കം, ഏ അപരിചിതൻ ഞാൻ പിതാവിന്റെ അടുത്തുനിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242128
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹലെ
( ഇന്നതത്തോടെ
കൽപ്പണിക്കാരനായ മാൻ, ഞാൻ ഒരു താ
യിട്ടാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്.
ദൂതനോ? ആഴം തന്നെ പഴക്കം, ഏ
അപരിചിതൻ
ഞാൻ പിതാവിന്റെ അടുത്തുനിന്നു വരുന്നു; പിതാ
വിന്റെ അടുത്തേയ്ക്കു പോവുകയും ചെയ്യുന്നു. അദ്ദേഹത്തി
ൻ കുഞ്ഞിനെ നിങ്ങൾ എന്താണു ചെയ്തിട്ടുള്ളത്?
എല്ലാ അവന്നു ഒഴിച്ചിഴിക്കണേന്നു് എന്ന
ഞാനല്ലോണം തനിക്കഴിയാന്നു തോന്നല്ലോ. അതേ
ത്തിന്റെ കുഞ്ഞു അത് എനിക്കെന്താ? അവാഴക്കൊ
ണ്ട് അത്യത്തിനു വല്ല അലട്ടൊന്നും ഒണ്ടെന്നു തോ
നഴില്ല.
(പ്രത്യക്ഷമായി
അപരിചിതൻ
ഈ ചുമരുകൾക്കുള്ളിൽ ഒരാൾ മരിച്ചുകിടക്കുന്നുണ്ട്.
(ഹാനയെക്കാണുന്നു; നിശ്ശബ്ദമായി ശവപ്പെട്ടിയോട്ട
ന്നു; എന്നിട്ടു മുറ്റത്തുകൊണ്ട് അതിനകത്തേയ്ക്കും നോക്കുന്നു
എന്നോ, നാഷം
പിഴിക്കാൻ അവക്ക് നല്ലനല്ല ഉ
പ്പകളും പഴങ്കുപെട്ടീമൊക്കെക്കിടെ, ങ് ഏ
98
ശവപ്പെട്ടി വിക്കുന്നവർ രോഷാലരായി പതുക്കെ ഉ<noinclude></noinclude>
c2uqzrinz3snby79z7zymdogopjvv3q
താൾ:Kalithozhi (Changampuzha).pdf/200
106
82501
242129
2026-06-19T04:25:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കണ്ടു. അയാൾ രൂപയെടുത്തു. തുണിക്കഷണങ്ങൾ കാലു കൊണ്ടു ചവിട്ടിത്തു മുററത്തേയ്ക്കിട്ടു. തലേന്നാൾ അദ്ധരാത്രി അവിടെ നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242129
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കണ്ടു. അയാൾ രൂപയെടുത്തു. തുണിക്കഷണങ്ങൾ കാലു
കൊണ്ടു ചവിട്ടിത്തു മുററത്തേയ്ക്കിട്ടു.
തലേന്നാൾ അദ്ധരാത്രി അവിടെ നടന്ന
സംഭവത്തെക്കുറിച്ച് ആരും ഒന്നും അറിഞ്ഞില്ല.......ആ
ആത്മീയമായ ബലഹീനതയും അക്ഷന്തവ്യമായ മൃഗീയത
യും ശാരീരികമായ ബലഹീനതയേയും ശാലീനമായ നി
സ്സഹായതയേയും ആക്രമിച്ചടിപ്പെടുത്തിയ ആ ബീഭത്സ
രംഗത്തിനു സാക്ഷ്യം വഹിക്കുവാൻ നിത്യഭാസുരങ്ങളായ
നഭശ്ചരങ്ങൾപോലും ആ രാത്രിയിൽ ഉണ്ടായിരുന്നില്ല
പതിനൊന്നു
മല്ലിക കുട്ടികളുമായി അവളുടെ വീട്ടിലേയ്ക്കു പോ
യിരിക്കുന്നു. മാതാവും അവളോടൊന്നിച്ചു പോയിട്ടുണ്ട്.
ആ വലിയ ബംഗ്ലാവിൽ രവീന്ദ്രൻ തനിച്ചായി....
അന്നു സായാഹ്നത്തിൽ ആ വലിയ ബംഗ്ലാവിൽ,
പടിഞ്ഞാറുവശത്തുള്ള മട്ടുപ്പാവിൽ, ഒരു ചാരുകസാ
യിൽ രവീന്ദ്രൻ കിടക്കുകയായിരുന്നു. അയാൾക്കു ദേഹ
ത്തിനും മനസ്സിനും ഒന്നുപോലെ ക്ഷീണം ബാധിച്ചിട്ടു
ഔഷധങ്ങൾ സേവിക്കുന്നുണ്ടെങ്കിലും അസ്വാസ്ഥ്യ
ത്തിനു യാതൊരു ശമനവും ഉണ്ടാകുന്നില്ല. തന്നെ ബാ
ധിച്ചിട്ടുള്ള രോഗം ക്ഷയമാണെന്ന ചിന്ത അയാളുടെ മന
സ്സിനെ അത്യന്തം വേദനിപ്പിച്ചു. ഏറെനാൾ തനിക്കി
നി ജീവിതമില്ലെന്നും മരണം ആസന്നമാണെന്നും അ
യാൾക്കറിയാം.
അതോടുകൂടി അയാൾ സദാ ചിന്താമ
191<noinclude></noinclude>
oh4u20h2nz4fibb852udsyogrnvqvsz
താൾ:Hannele (Changampuzha).pdf/92
106
82502
242130
2026-06-19T04:25:30Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നലെയുമൊന്നിച്ചു തനിയെ. തന്റെ കയ്യിലുള്ള പുഷ്പ ങ്ങൾ അയാൾ അവളുടെ പാദങ്ങളിൽ അച്ചിക്കുന്നു എൻ പ്രിയപ്പെട്ട, പ്രിയപ്പെട്ട ഹനേലെ, ഇതാ ഞാൻ നിനക്കായിക്കൊണ്ടുവന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242130
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നലെയുമൊന്നിച്ചു തനിയെ. തന്റെ കയ്യിലുള്ള പുഷ്പ
ങ്ങൾ അയാൾ അവളുടെ പാദങ്ങളിൽ അച്ചിക്കുന്നു
എൻ പ്രിയപ്പെട്ട, പ്രിയപ്പെട്ട ഹനേലെ, ഇതാ
ഞാൻ നിനക്കായിക്കൊണ്ടുവന്നിട്ടുള്ള രക്ത നീലപ്പൂക്കൾ
(കുടിലിന്നരികെ മുട്ടുകുത്തുന്നു. അയാളുടെ സ്വരം പത
നിന്റെ ഈ നവമായ കൈവല്യസിദ്ധിയിൽ നീയെ
ന്നെ മറക്കരുതേ!
അയാൾ ഏങ്ങിയേങ്ങിക്കരയുകയും അവളുടെ വസ്ത്രത്തിൻറ
മടക്കുകളിൽ തലചായ്ക്കുകയും ചെയ്യുന്നു
നിന്നെ വിട്ടുപിരിയേണ്ടിയിരിക്കുന്നു. എന്നാ
മ്പോൾ എന്റെ ഹൃദയം പിളർന്നുപോകുന്നല്ലോ, തങ്കം
വെളിയിൽ ചില സ്വരങ്ങൾ.
വാൾഡ് എഴുന്നേറ്
ഹനേലെയുടെ ദേഹത്തിൽ ഒരു മുടുത്തുണിയിടുന്നു. വാർത്തക
ത്തിലേയ്ക്കും അടുത്തുതുടങ്ങുന്നവരും, ഒരു ശവസംസ്കാരത്തിനെ
പോലെ വസ്ത്രധാരണം ചെയ്തിട്ടുള്ളവരും, മഞ്ഞനിറത്തി
ലുള്ള അരിവുകളോടുകൂടിയ പ്രാത്ഥനാഗീതഗ്രന്ഥങ്ങളും ഉറുമാ
ലുകളും കയ്യിൽ വിട്ടുള്ളവരുമായ രണ്ടു സ്ത്രീകൾ മുറിക്കു
കത്തേക്കു തള്ളിക്കയറി വരുന്നു.
ആദ്യത്തെ സ്ത്രീ
(ചുറ്റും കണ്ണോടിച്ചിട്ടും
നാമാ എല്ലാരേക്കാളും മുൻപന്തിയിൽ.
രണ്ടാമത്തെ സ്ത്രീ
അല്ല, നമ്മളല്ല. സാറുണ്ട്. വന്ദനം സാ
ഗോട്ട് വാൾഡ്
വന്ദനം!
85<noinclude></noinclude>
3im5xp69459fledd44g42dvvg7ek5de
താൾ:Kalithozhi (Changampuzha).pdf/236
106
82503
242131
2026-06-19T04:25:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞാൻ വെറുതേ നിന്നെ ബുദ്ധിമുട്ടിക്കേണ്ടെന്നു ക അതി. നീ നിന്റെ വീട്ടിൽ സുഖമായി കഴിഞ്ഞുകൂടുന്നു. നിൻ സുഖത്തെ ഞാൻ എന്തിനും അനാവശ്യമായി ഭംഗപ്പെടുത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242131
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞാൻ
വെറുതേ നിന്നെ ബുദ്ധിമുട്ടിക്കേണ്ടെന്നു ക
അതി. നീ നിന്റെ വീട്ടിൽ സുഖമായി കഴിഞ്ഞുകൂടുന്നു.
നിൻ സുഖത്തെ ഞാൻ എന്തിനും അനാവശ്യമായി
ഭംഗപ്പെടുത്തുന്നു?
യി.
ഈ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞുപോ
കഷ്ടം, സുഖം! ഞാനവിടെ കഴിച്ചുകൂട്ടിയതും എ
നിക്കും ഈശ്വരനും മാത്രമേ അറിഞ്ഞുകൂടു....ഒരു നിമി
ഷം എന്റെ കണ്ണുകൾ തോന്നിട്ടില്ല. ഒരൊറ്റ രാത്രി
എനിക്കു കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല. സുഖം! ഞാനെന്തു
പറയാനാണ്? അങ്ങിപ്പോഴും എന്നോടു പരിഭവിച്ചിരി
ക്കയാണോ? ഞാൻ ബുദ്ധിശൂന്യയായ ഒരു പെണ്ണ്. എ
എൻ സ്നേഹം എന്റെ കാഴ്ചയെ നശിപ്പിച്ചു. ഞാൻ എ
ൻ ചുറ്റുപാടും കണ്ടില്ല. അപ്പോഴത്തെ ഹൃദയാ
ഭംകൊണ്ടാണ് ഞാനങ്ങനെ പ്രവർത്തിച്ചത്. പിന്നീടു
ഞാൻ വളരെ കുണ്ഠിതപ്പെട്ടു. അതെനിക്കു തരി
ല്ലേ?'' അവൾ രവീന്ദ്രൻ രണ്ടു കാൽച്ചുവടുകളും കൂട്ടി
പിടിച്ചു അതിനെ കണ്ണീരിൽ നനച്ചുകൊണ്ടു ചോദിച്ചു.
രവീന്ദ്രൻ ഹൃദയം ദ്രവിച്ചുപോയി. അയാൾ പ
റഞ്ഞു:
മല്ലിക, ഇങ്ങു നീങ്ങിയിരിക്കൂ. നീ ഒരു തെററും
പ്രവർത്തിച്ചിട്ടില്ല. അപരാധി ഞാൻ മാത്രമാണ്. എനി
അതു നന്നായറിയാം. നിനക്കെന്നോടും അവ സ്നേഹമു
ണ്ടു്. അതു നിമ്മലവും നിസ്വവുമാണെന്നും ഞാൻ മ
നസ്സിലാക്കുന്നു. ഏതായാലും കഴിഞ്ഞതെല്ലാം നമുക്കു മറ
227<noinclude></noinclude>
nxgbge6f84x2nfenbx2s5ujfi8dggzf
താൾ:Kalithozhi (Changampuzha).pdf/221
106
82504
242132
2026-06-19T04:25:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മല്ലിക, നീ എന്നെ ഉപേക്ഷിച്ചു പോവുകയാ '' ദയനീയമായ സ്വരത്തിൽ രവീന്ദ്രൻ ചോദി 66 ഞാൻ പോയാൽ അങ്ങയെന്തു? അങ്ങത്രയും നല്ലതു്. അധികസൗകമായി. അങ്ങയുടെ ആനന്ദത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242132
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മല്ലിക, നീ എന്നെ ഉപേക്ഷിച്ചു പോവുകയാ
'' ദയനീയമായ സ്വരത്തിൽ രവീന്ദ്രൻ ചോദി
66
ഞാൻ പോയാൽ അങ്ങയെന്തു? അങ്ങത്രയും
നല്ലതു്. അധികസൗകമായി. അങ്ങയുടെ ആനന്ദത്തി
നു ഞാൻ ഒരു തടസ്സക്കാരിയാകുന്നില്ല.
മല്ലിക, എനിക്കു നിന്നോടു സ്നേഹമുണ്ട്.''
എന്നു ഞാൻ വിശ്വസിച്ചിരുന്നു.. അടുത്തകാലം
വരെ വിശ്വസിച്ചിരുന്നു. പക്ഷേ, എന്റെ ഒരു സ്വപ്നം
മാത്രമായിരുന്നു അത്... ഞാൻ പോട്ടെ. അങ്ങ് ഇഷ്ടപ്പെ
ടുന്ന, അങ്ങു സ്നേഹിക്കുന്ന, ആ സുന്ദരിയെ ഇവിടെക്കൊ
ണ്ടുവന്നു താമസിപ്പിച്ചുകൊള്ളൂ!''
അവൾ താഴത്തേയ്ക്കിറങ്ങിപ്പോയി. യാത്രയ്ക്കുവേണ്ട
ഒരുക്കങ്ങൾ പെട്ടെന്നു ചെയ്തുതീർത്തു. മാധവിയമ്മയും കു
ട്ടികളും ക്ഷേത്രത്തിൽനിന്നു മടങ്ങിവന്ന ഉടനെ, അവൾ
ഭൃത്യനോടു പെട്ടിയും ചില ചില്ലറ സാമാനങ്ങളും സ്റ്റേഷ
നിലയ്ക്കു കൊണ്ടുപോകുവാൻ പാടുചെയ്തു.
“അമ്മേ, ഞാൻ പോകുന്നു.'' കരഞ്ഞുകൊണ്ടവൾ
മാധവിയമ്മയോടു യാത്രപറഞ്ഞു. അവര് ഒന്നും മനസ്സി
ലായില്ല.''
മല്ലിക, നീയെവിടെ പോകുന്നു?” അവർ അ
പരപ്പോടെ ചോദിച്ചു.
എന്റെ വീട്ടിലേയ്ക്ക്
എന്താണതു്?
"
അമ്മ ഇനി എന്നോടൊന്നും ദയവുചെയ്തു ചോദി
ക്കരുത്. എനിക്കിവിടെ സുഖമില്ല.''
212<noinclude></noinclude>
1q9jnsc90zz6f0oqqs500gqzkdevl2p
താൾ:Kalithozhi (Changampuzha).pdf/201
106
82505
242133
2026-06-19T04:25:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഗ്നനായി മാറി. മരണചിന്ത മനുഷ്യനെ ചിന്തിപ്പിക്കു ന്നു! മൗനിയാക്കുന്നു. ജീവിതം ചിരിപ്പിക്കുന്നു. ശബ്ദിപ്പി രവീന്ദ്രന്റെ ദൃഷ്ടികൾ പുരോഭാഗത്തുള്ള പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242133
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഗ്നനായി മാറി. മരണചിന്ത മനുഷ്യനെ ചിന്തിപ്പിക്കു
ന്നു! മൗനിയാക്കുന്നു. ജീവിതം ചിരിപ്പിക്കുന്നു. ശബ്ദിപ്പി
രവീന്ദ്രന്റെ ദൃഷ്ടികൾ പുരോഭാഗത്തുള്ള പുരയിട
ത്തിൽ പതിഞ്ഞു. അതും അമ്മിണിയുടെ വീടാണ്. പ
ക്ഷേ അതിനിന്നവകാശി മറ്റൊരാളായിരിക്കുന്നു.
0.
പണ്ട
ത്തെ പഴയ കാലപ്പുരയുടെ സ്ഥാനത്ത് ഇന്നൊരു പുതിയ
ബംഗ്ലാവുയർന്നിട്ടുണ്ടു്. അതിനുള്ളിൽ പെൻഷൻ പി
യ ഒരുയന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കുടുംബ
യും സസുഖം താമസിച്ചുപോരുന്നു.
ആ പണ്ടത്തെ പടുകൂറ്റൻ മാവും ഇന്നും യഥാസ്ഥാ
നത്തുതന്നെ നില്ക്കുന്നുണ്ട്. ഹരിതപത്രനിബിഡങ്ങളാ
യ ശിഖാ പടലങ്ങൾ പരത്തിപ്പിടിച്ചു അതു നട്ടുച്ചവെ
യിലിലും, തന്നെ ആശ്രയിക്കുന്നവ ശീതളച്ഛായ വിരി
ച്ചുകൊടുക്കുന്നു. അതിന്റെ ചുവട്ടിൽ ഒരു
യിട്ടും ഉദ്ദേശം പതിനെട്ടുവയസ്സു പ്രായമുള്ള ഒരു തരുണി
അതാ, എന്തോ ഒരു പുസ്തകം വായിച്ചുകൊണ്ടു കിടക്കു
അവൾക്കൊരു കാമുകനുണ്ടോ? അയാൾ അവളെ
ma.
കുറിച്ചോ ദുഃഖിക്കുന്നുണ്ടോ?........
-
ചാരുകസേര
ആ കാഴ്ച, രവിയുടെ ഹൃദയത്തെ ഗാഢമായി ആശി
ച്ചു. മാഞ്ഞുപോയ ആ സുവണ്ണകാലത്തെ മനംമയക്കുന്ന
മാദകചിത്രങ്ങൾ, വണ്ണപ്പകിട്ടു വീശിക്കൊണ്ടും അയാളു
ടെ സങ്കല്പത്തിൽ അണിനിരന്നുതുടങ്ങി.
....ആ യുവതി കിടക്കുന്ന അതേസ്ഥലത്തുതന്നെ അ
മ്മിണിയും വായിച്ചുകൊണ്ടു കിടക്കുന്നതു പല സായാഹ്ന
192<noinclude></noinclude>
mr52qyw67bh1cu78swy5s4v3fik3anl
താൾ:Kalithozhi (Changampuzha).pdf/120
106
82506
242134
2026-06-19T04:26:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്വജീവനേക്കാൾ അധികമായി തന്നെ സ്നേഹിച്ചിരുന്നി ല്ലേ? ഉവ്വ്. ആ സ്നേഹം, സ്വജീവനെപ്പോലും തൃണസമാ നം വലിച്ചെറിയുവാൻ അവളെ പ്രേരിപ്പിച്ച ആ അ തസ്നേഹം, താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242134
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്വജീവനേക്കാൾ അധികമായി തന്നെ സ്നേഹിച്ചിരുന്നി
ല്ലേ? ഉവ്വ്. ആ സ്നേഹം, സ്വജീവനെപ്പോലും തൃണസമാ
നം വലിച്ചെറിയുവാൻ അവളെ പ്രേരിപ്പിച്ച ആ അ
തസ്നേഹം, താൻ പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. അങ്ങ
നെയുള്ള അവൾക്ക് ഇന്നു നേരിട്ടിരിക്കുന്ന ദുരന്തപരി
ണാമം!
0
****
രവിയുടെ ഹൃദയം വല്ലാതെ നൊന്തു. ഇന്നും അയാ
ളുടെ ഹൃദയത്തിന്റെ നിഗൂഢതലങ്ങളിൽ അവളോടുള്ള
സ്നേഹം തിങ്ങിനില്ക്കുന്നുണ്ട്, അയാൾ അവളെ മറന്നിട്ടി
ല്ല. വിവാഹം കഴിച്ചിട്ടും ഒരു കുഞ്ഞിന്റെ പിതാവായി
ത്തീർന്നിട്ടും, ആറേഴു കൊല്ലമായി അവളെ കാണാതിരു
നിട്ടും, അയാൾ അവളെ വിസ്മരിച്ചിട്ടില്ല. അയാൾക്കതു
സാദ്ധ്യവുമല്ല.
കുട്ടാ.'' രവീന്ദ്രൻ ഒരു താണ സ്വരത്തിൽ
ആരംഭിച്ചു: “അവളുടെ ഈ ദയനീയസ്ഥിതിയിൽ എ
നിക്കു വലിയ കുണിതമുണ്ട്. ആറു കൊല്ലത്തിനുമേലായി
ഞാൻ അവളെ കണ്ടിട്ടു്. പഠിക്കുവാനായി ഞാൻ മടി
രാശിക്കു പോയതിൻ ശേഷം അവളെ ഒരു നോക്കൊന്നു
കാണാൻ എനിക്കു തരപ്പെട്ടില്ല
അപ്പോൾ ഒഴിവുകാലത്തും ഇവിടെ വന്നപ്പോഴൊ
ന്നും രവി അവളെ കണ്ടിട്ടില്ല ?'' അത്ഭുതഭാവത്തിൽ
22
-
ഇല്ലാ, കുറുപ്പേട്ടാ '' ദൃഢസ്വരത്തിൽ അയാൾ മറു
പടി പറഞ്ഞു: “ഞാൻ അവളെയൊന്നു കാണാൻ വള
പണിപ്പെട്ടിട്ടുണ്ട്. പക്ഷേ, അവൾ ഒരിക്കലും എന്റെ
111<noinclude></noinclude>
k783n2c28ty0l5g8zgsi9w3gfzkl25c
താൾ:Kalithozhi (Changampuzha).pdf/65
106
82507
242135
2026-06-19T04:26:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മരുളിയിരുന്ന ആ സൗദായമുള്ള കിളിവാതിലിന്റെ മുൻ വിൽ അന്നും അയാളെത്തി. അതിന്മേൽ ആശിക്കാൻ അ യാൾക്കു ധയും വന്നില്ല. അവിടെനിന്നും ക്ഷണത്തിൽ കാടിമറഞ്ഞെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242135
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മരുളിയിരുന്ന ആ സൗദായമുള്ള കിളിവാതിലിന്റെ മുൻ
വിൽ അന്നും അയാളെത്തി. അതിന്മേൽ ആശിക്കാൻ അ
യാൾക്കു ധയും വന്നില്ല. അവിടെനിന്നും ക്ഷണത്തിൽ
കാടിമറഞ്ഞെങ്കിലോ എന്നയാൾക്കു തോന്നി. അയാളുടെ
ആത്മാവിൽ അദൃശ്യമായ ഏതോ കൈവിരലുകൾ അനു
നിമിഷം മൊട്ടുസൂചി തറയ്ക്കുന്നു. അയാൾ ജനൽ വാതിലു
കൾക്കിടയിൽ ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. ഒരു നി
മിഷം........രണ്ടു നിമിഷം!........അതാ ഒരു വളക്കിലുക്കം!
അവൾ ഉറങ്ങിയിട്ടില്ല.
അകത്തൊരു ചുമ. അതേ, തീർച്ചയാണ്, അവൾ
ഇനിയും ഉറക്കമായിട്ടില്ല. അവളുടെ ചിന്തകൾ എന്തെ
ല്ലാമാണെന്നറിയാം? നിദ്രാദേവി അവളെ അനുഗ്രഹി
ക്കാത്തതെന്തു? തന്നെക്കുറിച്ച് അവൾ കണ്ണീരൊഴുക്കുക
വെറുതേ അവളുമായി കലഹിച്ചു. ഇന്നും തന്നോട
വൾക്കു യാതൊരു പരിഭവവും ഉണ്ടായിരിക്കയില്ല. കഴി
ഞ്ഞ ഒരു സംവത്സരത്തിനിടയിൽ എത്ര പ്രാവശ്യം അവ
ളോടു വഴക്കടിച്ചു. എത്രമാത്രം അവളെ ഭർത്സിച്ചു. പാ
വം. അവളതെല്ലാം നിശ്ശബ്ദമായി സഹിക്കുകയല്ലേ ചെ
തത് ? പിണക്കം ഭാവിച്ചു രണ്ടു ദിവസം നേരേ വരാതിരു
നാലും, മൂന്നാം ദിവസം അവൾ കൈ കാട്ടി വിളിച്ചുതുട
ങ്ങും. അവൾക്കു തീർച്ചയായും തന്നോടു സ്നേഹമുണ്ട്. മറ
രായിരുന്നാലും ഇത്രത്തോളം ക്ഷമിക്കുകയില്ല. വെറുക്ക
പ്പെടുവാൻ ഇതിലധികം കാണിക്കേണ്ടതായിട്ടില്ല. എ
ന്നിട്ടും സ്നേഹിക്കുക; ഉള്ളഴിഞ്ഞു സ്നേഹിക്കുക. അത്ഭുതാ
56<noinclude></noinclude>
sat3biwljshgco81srf5s2rhs9vckrq
താൾ:Hannele (Changampuzha).pdf/106
106
82508
242136
2026-06-19T04:27:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഘാതകൻ വാതക (മാൻ മൃദുവായും ശദ്ഗദത്തോടുകൂടിയും - ഒഴുകാം ചെയ്തട്ടില്ലല്ലോഴി മോഴേ! നിന്നോടു ഞാൻ എന്തൊഴഴികൊള്ളാനാ ഞാൻ നിയെന്നോഴെന്തു അപരിചിതനോടു പൈശാചികമായി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242136
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഘാതകൻ വാതക
(മാൻ മൃദുവായും ശദ്ഗദത്തോടുകൂടിയും
-
ഒഴുകാം ചെയ്തട്ടില്ലല്ലോഴി മോഴേ! നിന്നോടു ഞാൻ
എന്തൊഴഴികൊള്ളാനാ
ഞാൻ നിയെന്നോഴെന്തു
അപരിചിതനോടു പൈശാചികമായി
നിക്കെന്താഴം വേണ്ട, ങ്
വന്നാട്ടെ, പഴഞ്ഞ
അങ്ങ് തൊഴിച്ചാട്ടെ. ഇതൊന്നും എന്റെ കാഴ്ചാന്നല്ല.
അപരിചിതൻ
കൽപ്പണിക്കാരനായ മാറോൺ, നിങ്ങൾക്ക് യാതൊ
ന്നും എന്നോടു പറയുവാനില്ലേ?
ശവപ്പെട്ടി വന്നിക്കുന്നവർ അധികമധികം വികാരവിക
ബ്രായിത്തീരുന്നു. 'ഘാതകൻ 'ഘാതകൻ' എന്നിങ്ങ
നെ ആവർത്തിച്ചാവർത്തിച്ചു. അധികം കോലാഹലങ്ങൾ
മുഴങ്ങുന്നു
നിങ്ങൾ പാപം ചെയ്തിട്ടില്ലേ? അവളെ ഉറക്കത്തിൽ
നിന്നു വലിച്ചിഴച്ചു. വേദനകൊണ്ടും, കഠിനദുഃഖം കൊണ്ടും
അവൾ മോഹാലസ്യപ്പെട്ടു വീഴുന്നതുവരെ ഒരിക്കലും നിങ്ങ
ഇവളെ തല്ലിയിട്ടില്ലേ?
ഞാനങ്ങളെ വല്ലോം " ചെട്ടെണ്ടെങ്കി ഇടിത്തീ വീഴ
ട്ടെ എന്റെ താഴേ ഇഴിത്തീ
(നേരിയ നീലമിന്നലും വിദൂരമായ മര് )
99<noinclude></noinclude>
oc9o3pj1ynv0rycvf29txzx7venl6jd
താൾ:Kalithozhi (Changampuzha).pdf/91
106
82509
242137
2026-06-19T04:27:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്തിൽ ലേശമെങ്കിലും ഇടിയില്ല. ഭീതിയോ സങ്കോച മോ അവളുടെ മുഖത്തു തീണ്ടിയിട്ടുപോലുമില്ല. വ ശ്യം മുഴുവൻ തനിക്കാണും. ഏറെനേരത്തെ മൗനത്തിനുശേഷം ക്ഷീണിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242137
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്തിൽ ലേശമെങ്കിലും ഇടിയില്ല. ഭീതിയോ സങ്കോച
മോ അവളുടെ മുഖത്തു തീണ്ടിയിട്ടുപോലുമില്ല. വ
ശ്യം മുഴുവൻ തനിക്കാണും.
ഏറെനേരത്തെ മൗനത്തിനുശേഷം ക്ഷീണിച്ച സ
രത്തിൽ രവി അവളോടു ചോദിച്ചു.
“നീ ഇതുവരെ ഇക്കായം എന്നിൽനിന്നു മറച്ചുപി
ടിച്ചതെന്തുകൊണ്ടാണ്?
രവി എന്നിൽ നിന്നകന്നുപോകുമെന്നു ഭയന്നു.
ഇപ്പോഴോ?''
CC
ഇനി രവിക്കെന്നിൽ നിന്നകലാൻ സാദ്ധ്യമല്ല. ഇ
രവിയുടെ അഭിമാനത്തെ ആ വാക്കുകൾ അല്പം
തപ്പെടുത്തുകയുണ്ടായി. പക്ഷേ അയാൾ സഹിച്ചു.
അമ്മിണി ഒരു വിഷമപ്രശ്നമായിരുന്നു അപഗ്രഥി
ക്കുവാൻ പണിപ്പെടുംതോറും അധികമധികം കൊടുമ്പി
രിക്കൊള്ളുന്ന ഒന്നു
നിന്നെ ഞാനിപ്പോൾ ഞെക്കിക്കൊന്നാലോ?'' മ
നസ്സറിയാതെ രവി ആക്രോശിച്ചുപോയി. അയാൾ കലി
കൊണ്ടു വിറച്ചു.
നിർവൃതിയോടെ ഞാൻ മരിക്കും!'' ശാന്തസ്വര
ത്തിൽ അമ്മിണി പ്രതിവചിച്ചു. അവൾ മന്ദഹസിച്ചു.
രവി തോറ്റു. അയാൾക്കു പിന്നീടൊന്നും സംസാരി
ക്കുവാൻ സാധിച്ചില്ല. നിദ്ര അയാളുടെ കൺപോളകളെ
അലട്ടിത്തുടങ്ങി. ശരീരത്തിനും മനസ്സിനും അയാൾക്ക്
കന്ന പോലെ ക്ഷീണം തോന്നി.
82<noinclude></noinclude>
3h2qzvk9ksucagmbqzymzsmx326vnup
താൾ:Hannele (Changampuzha).pdf/107
106
82510
242138
2026-06-19T04:27:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശിഥിലസ്വരങ്ങൾ എല്ലാവരും ദാ, ഇടിമുഴങ്ങുന്നു മദ്ധ്യശീതകാലത്തിൽ ഇടിവെ ട്ട് അയാൾ കള്ളസ്സത്യം ചെയ്തത്--കൊലപ്പുള്ളി, അ വൻ കള്ളാട്ടിരിക്കുവാ!-- അപരിചിതൻ ശാന്തമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242138
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ശിഥിലസ്വരങ്ങൾ
എല്ലാവരും
ദാ, ഇടിമുഴങ്ങുന്നു മദ്ധ്യശീതകാലത്തിൽ ഇടിവെ
ട്ട് അയാൾ കള്ളസ്സത്യം ചെയ്തത്--കൊലപ്പുള്ളി, അ
വൻ കള്ളാട്ടിരിക്കുവാ!--
അപരിചിതൻ
ശാന്തമായും അനുനയത്തോടുകൂടിയും
നിങ്ങൾക്കിനിയും കുറ്റസമ്മതം ചെയ്യാൻ യാതൊന്നു
(സംഗനായി)
ഈശ്വഴൻ ആഴെ ഇഷ്ടപ്പൊ അവഴെ അദ്ദേ
കഴിക്കുന്നു. അഴാ ഞാൻ ചെയ്തേക്കണ ആ പെ
കൊച്ചിനോട് എന്റെ സാന്ധം കുഞ്ഞിനെപ്പോഴെ ഞാ
നവളോ പെഴുമാഴി-ഉപ്പ്, ഞാൻ പെഴുമാഴി.
സ്ത്രീകൾ
(അയാളുടെനേക്ക് ഇരച്ചു പറഞ്ഞു കൊണ്ട്
ഖാതകന്റെ കൊലപാതഹി
അവൾ എന്നോടു നാണപഴഞ്ഞു; എന്നെ പഴിച്ചു.
അപരിചിതൻ
ഇതാണോ സത്യം?
അതുകൊണ്ട് എന്നെ ക്ഷിക്ക് കാവ
(നബയുടെ കൂട്ടിപ്പിടിച്ചിട്ടുള്ള കൈകളിൽ ആ കനകമ
യമായ തിലകുസുമം പ്രത്യക്ഷപ്പെടുന്നു. അതിൽനിന്നു ടി
100<noinclude></noinclude>
fyq1kbhhrdsmqrnzj64gqbu7pfkf0f4
താൾ:Kalithozhi (Changampuzha).pdf/92
106
82511
242139
2026-06-19T04:27:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നക്ഷത്രങ്ങൾ പരിഹാസഭാവത്തിൽ അയാളെ നോ ക്കി പുഞ്ചിരിയിടുന്നു. അമ്മിണിയുടെ അടുത്തുനിന്നും അയാൾ പണിപ്പെ ട്ടെഴുനേറ്റ്, ഒന്നും മിണ്ടാതെ മുഖം കുനിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242139
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നക്ഷത്രങ്ങൾ പരിഹാസഭാവത്തിൽ അയാളെ നോ
ക്കി പുഞ്ചിരിയിടുന്നു.
അമ്മിണിയുടെ അടുത്തുനിന്നും അയാൾ പണിപ്പെ
ട്ടെഴുനേറ്റ്, ഒന്നും മിണ്ടാതെ മുഖം കുനിച്ചു, ഒരു തടവു
കാരനായ പോരാളിയെപ്പോലെ നടന്നു പോയി............
പതിനഞ്ചു
പുഞ്ചിരിയും കണ്ണീരും ഇടകലർന്ന ഒരു
നീരും ഇടകലർന്ന ഒരു
സംവത്സരം
പിന്നെയും കഴിഞ്ഞു. ഇതിനിടയിൽ അമ്മിണിക്കും ഒരു
വിവാഹാലോചന വന്നു. അവൾ അതിനു വഴിപ്പെട്ടില്ല.
മാതാപിതാക്കന്മാർ അവളെ കണക്കിലധികം നിർബ്ബന്ധി
ച്ചു. പക്ഷേ അവക്കതിൽ നിരാശതയാണുണ്ടായത്. മക
ളുടെ ദുശ്ശാഠ്യം അവരെ വല്ലാതെ ശല്യപ്പെടുത്തി.
അന്നും അമ്മിണിയുടെ മാതാപിതാക്കൾ വീട്ടിലു
ണ്ടായിരുന്നില്ല. ഈ തക്കം നോക്കി അവൾ രവിയെ വിളി
ച്ചു. നേരം മദ്ധ്യാഹ്നമായിരുന്നു. രവി ഊണു കഴിച്ചിരു
ന്നില്ല. അവളുടെ നിർബന്ധപ്രകാരം അയാൾ അവിടെ
നിന്നും അന്നാദ്യമായി ആഹാരം കഴിച്ചു. അനന്തരം വി
ശ്രമിക്കുവാനായി അയാൾ ഒരു ചാരുകസേരയിൽ കയറി
മലന്നു കിടന്നു. കൈയിൽ ഒരു വിശറിയുമായി അമ്മിണി
കസേരയുടെ കൈയിന്മേലും സ്ഥലം പിടിച്ചു. ഏറെനേ
രം അവർ കാരോ നേരമ്പോക്കുകൾ പറഞ്ഞു ഉല്ലാസമാ
യിക്കഴിച്ചുകൂട്ടി. അതിനിടയിൽ ഒരു കള്ളച്ചിരിയോടുകൂ
ടി രവിയുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടും അമ്മിണി
ചോദിച്ചു:
88<noinclude></noinclude>
jmuiwq8zu520z5zkw6m8h1kbwnjwd2i
താൾ:Kalithozhi (Changampuzha).pdf/143
106
82512
242140
2026-06-19T04:27:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കഠിനമായ രോഗം അമ്മിണിയെ ആനയിച്ചത്. അവ ളെ ഒരാൾ വിവാഹം കഴിക്കുമെന്നും ഇതുവരെ രവി ശങ്കി ച്ചിട്ടുപോലുമില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കില്ലെന്നു അയാൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242140
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കഠിനമായ രോഗം അമ്മിണിയെ ആനയിച്ചത്. അവ
ളെ ഒരാൾ വിവാഹം കഴിക്കുമെന്നും ഇതുവരെ രവി ശങ്കി
ച്ചിട്ടുപോലുമില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കില്ലെന്നു
അയാൾക്ക് അടിയുറച്ച വിശ്വാസവുമുണ്ടായിരുന്നു.
വിശ്വാസസൗധം ഇതാ, അടിതകർന്നിരിക്കുന്നു.
ആ ദാമ്പത്യജീവിതം സുഖകരമായിരിക്കുമോ? ലൈം
ഗികജീവിതത്തിൽ അപഭ്രംശം വന്നിട്ടുള്ള ഒരു യുവതിക്കു
ഹൃദയപൂർവം മാപ്പുകൊടുക്കുവാനും അവളെ ധർമ്മപത്നിയാ
യി സ്വീകരിക്കുവാനും ഒരു പുരുഷനു സാധിക്കുമോ?
ധിച്ചാൽത്തന്നെ എപ്പോഴും ഒരു സംശയദൃഷ്ടിയോടുകൂടി
യായിരിക്കുകയില്ല അയാൾ അവളെ വീക്ഷിക്കുക?
യാളുടെ മനസ്സിനു
അ
സ്വരത കിട്ടുമോ? അങ്ങനെയുള്ള
ഒരു പുരുഷനെ ഒരു സ്ത്രീ സ്നേഹിക്കുകയോ വെറുക്കുകയോ
ചെയ്യുക? ആ പുരുഷനെ അവൾ ബഹുമാനിക്കുമോ?......
ഈവക ചിന്തകൾ ഒന്നിനുപുറകേ മറ്റൊന്നായി
പാഞ്ഞ് അയാളുടെ മസ്തിഷ്കത്തെ കുഴച്ചുമറിക്കാൻ
തുടങ്ങി.
അയാൾ ആ ക്ഷണപത്രം ഒരിക്കൽക്കൂടി വായിച്ചു
നോക്കി. അയാളുടെ മനസ്സ് എത്ര നിയന്ത്രിച്ചിട്ടും അല്പ
മൊന്നു വേദനിച്ചു. ഡോക്ടരോടും അയാൾക്കു ക്ഷണനേ
രത്തേയ്ക്ക് അസൂയാത്മകമായ ഒരു വെറും തോന്നി. അടു
നിമിഷത്തിൽ അതൊരു പരിഹാസത്തിന്റെ രൂപ
മെടുത്തു. പൗരുഷം തൊട്ടുതേച്ചിട്ടില്ലാത്ത വെറുമൊരു
പെൺകൊതിയനല്ലേ ആ മനുഷ്യനെന്നുപോലും അ
യാൾ സംശയിച്ചു. ഡോക്ടർ അയാളെ അലട്ടും. ക
184
Digitized By Kerala Sahitya Akademi<noinclude></noinclude>
71vg6xkoys6o78fisomo1qk0av7ygqd
താൾ:Kalithozhi (Changampuzha).pdf/121
106
82513
242141
2026-06-19T04:27:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നേരെ വന്നിട്ടില്ല. ഒരു സംഭവത്തിനുശേഷം അതു പ ഞ്ഞാൽ കുറെയേറെയുണ്ട് ഞാനവളെ ഇതാ, ഈ നിമി ഷംവരെ കണ്ടിട്ടില്ല. അവളെ മറക്കുകയെന്നത് എനി ക്കു സാധിക്കാത്ത ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242141
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നേരെ വന്നിട്ടില്ല. ഒരു സംഭവത്തിനുശേഷം അതു പ
ഞ്ഞാൽ കുറെയേറെയുണ്ട് ഞാനവളെ ഇതാ, ഈ നിമി
ഷംവരെ കണ്ടിട്ടില്ല. അവളെ മറക്കുകയെന്നത് എനി
ക്കു സാധിക്കാത്ത ഒരു കായമാണ്
-
രവിക്കതു സാദ്ധ്യമല്ലെന്നെനിക്കറിയാം.'' കുറുപ്പ
തടഞ്ഞുപറഞ്ഞു.
ഞാൻ മറെറാരു തരത്തിൽ പറയുന്നതല്ല. കുറുപ്പ
ട്ടൻ തെറ്റിദ്ധരിക്കരുതു്........ മറെറാരു ദൃഷ്ടിയോടുകൂടി ഇ
നി അവളുടെ മുഖത്തു നോക്കാൻ എനിക്കു ധമുണ്ടാ
വുകയില്ല. അതുദ്ദേശിച്ചല്ല ഞാൻ പറഞ്ഞതും.............
പക്ഷേ, എന്റെ ജീവിതത്തിൽ അത്രമാത്രം സ്വാധീന
ശക്തിയുള്ള ഒരു വ്യക്തിയാണവൾ
അവൾക്കു രവിയെ വലിയ സ്നേഹമാണെന്നെനി
ക്കറിയാം. രവിയുടെ വർത്തമാനങ്ങൾ അവൾ പലതര
ത്തിലും അന്വേഷിച്ചറിയാറുണ്ടു്.... അവളുടെ ആ പണ്ട
ത്തെ സ്വഭാവമെല്ലാം പോയി
ഈ ദയനീയസ്ഥിതിയിൽ അവളെ രക്ഷിക്കേണ്ട
കടമ എനിക്കുണ്ട്. ഞാൻ എന്തെങ്കിലും സഹായം ചെ
യ്യാമെന്നുവെച്ചാൽ, അവളതൊന്നും സ്വീകരിക്കയില്ലെന്നു
ള്ളതു തീർച്ചയാണ്. എനിക്കവളെ കാണണം. ആശുപ
ത്രിയിൽ വേണ്ട പ്പാടുകളെല്ലാം ചെയ്യണം........
നമുക്കു നാളെ രാവിലെ പോകാമല്ലോ.''
നാളം നീട്ടുണ്ട്.... ഇന്നു വ്യാഴാഴ്ച നല്ല ദിവസ
മാണ്. വൈകുന്നേരം തന്നെ പോണം. ആശുപത്രിയിൽ
പണമില്ലാത്തവരെ വേണ്ട വിധത്തിൽ ശുശ്രൂഷിക്കയില്ല.
112<noinclude></noinclude>
ovm9d96j09qes2ksh5gh1glk86rm7le
താൾ:Kalithozhi (Changampuzha).pdf/202
106
82514
242142
2026-06-19T04:27:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്ങളിലും താൻ കണ്ടിട്ടുണ്ടു്. പക്ഷേ, അതൊരു മട്ടുപ്പാ വിൽ ഇരുന്നുകൊണ്ടല്ല. ഒരോലപ്പുരയുടെ മുറ്റത്തു നിന്നു കൊണ്ടു്. വെറും ഒരോലപ്പം പക്ഷേ, അതിനുള്ളിൽ അവാച്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242142
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ങ്ങളിലും താൻ കണ്ടിട്ടുണ്ടു്. പക്ഷേ, അതൊരു മട്ടുപ്പാ
വിൽ ഇരുന്നുകൊണ്ടല്ല. ഒരോലപ്പുരയുടെ മുറ്റത്തു നിന്നു
കൊണ്ടു്. വെറും ഒരോലപ്പം പക്ഷേ, അതിനുള്ളിൽ
അവാച്യമായ ഒരു സംതൃപ്തി തുളുമ്പി നിന്നിരുന്നു. ഇന്ന
ം മണിമാളികയാകട്ടെ, തന്റെ നീറിപ്പുകയുന്ന മന
ത്തിൽ ആ പണ്ടത്തെ സമാധാനത്തിന്റെ ഒരു നേരിയ
വീചികയെങ്കിലും പകരുന്നില്ലല്ലോ!....
ആ ബാല്യകാലം......... പുറത്തിറങ്ങുവാൻ അച്ഛൻ
അനുവദിക്കാത്തതിനാൽ ആ പഴയ കാലപ്പരയുടെ ഒരിടു
ങ്ങിയ മുറിയിൽ ബന്ധനസ്ഥനായ അവൻ പുസ്തകം വാ
യിക്കുന്ന നാട്യത്തിൽ ഇരിക്കുകയാണ്. അവിടെ ഒരു
കൊച്ചുബാലിക അവളുടെ ചുരുണ്ട തലമുടിയും വിടന്ന
പുഞ്ചിരിയുമായി പ്രവേശിച്ച്, അതാ അവന്റെ മുൻപി
ലുള്ള പീഞ്ഞപ്പെട്ടിയുടെ പുറത്തു സ്ഥാനംപിടിക്കുന്നു. അ
തമ്മിണിയാണ്. ലീലാലോലുപരായ കുട്ടികൾ ആർത്തുവി
ളിക്കുന്ന ശബ്ദം അവരുടെ കണ്ണങ്ങളിൽ അനുസൃതമായി
ആപതിക്കുന്നുണ്ടു്. അവൻ തന്റെ ശപ്തമായ അസ്വത
ന്ത്രതയിൽ വിഷാദമഗ്നനായിത്തീരുന്നു. അവൾക്കൊരു
കുണ്ഠിതമില്ല. ഒരായിരം കായങ്ങൾ ശ്വാസം വിടാതെ അ
വൾക്കവനോടു ചിലയ്ക്കാനുണ്ട്. രാക്കിളിയെപ്പോലെ
അവൾക്കും ഏറ്റവും വലിയ ആനന്ദം അവന്റെ സമീപ
അങ്ങനെ ചിലച്ചുകൊണ്ടിരിക്കലാണ്. തന്റെ സകല
ദുഃഖങ്ങളിലും സമസ്തസന്തുഷ്ടികളിലും ഒന്നുപോലെ പങ്കു
കൊണ്ടും, കളിക്കൊഞ്ചലുകളാൽ സദാ തന്നെ സന്തോഷി
പിച്ചും, മധുരവചനങ്ങളാൽ തന്നെ സാന്ത്വനിപ്പിച്ചു,
198
18*<noinclude></noinclude>
knvq5190k2dbmopthpshtvkcx0d61pk
താൾ:Hannele (Changampuzha).pdf/108
106
82515
242143
2026-06-19T04:28:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹനേലെ വാതാത്മകമായ ഒരു പകല് മഞ്ഞപ്ര പ്രസരി ആ കാഴ്ച, മാരാണിനെ പരിഭ്രാന്തനാക്കുകയും അ യാൾ ഒയപ്പെട്ടു കയും ചെയ്യുന്നു അപരിചിതൻ കൽപ്പണിക്കാരനായ മാറോൺ, നിങ്ങൾ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242143
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ
വാതാത്മകമായ ഒരു പകല് മഞ്ഞപ്ര പ്രസരി
ആ കാഴ്ച, മാരാണിനെ പരിഭ്രാന്തനാക്കുകയും അ
യാൾ ഒയപ്പെട്ടു കയും ചെയ്യുന്നു
അപരിചിതൻ
കൽപ്പണിക്കാരനായ മാറോൺ, നിങ്ങൾ എന്നോടു
കളവു പറഞ്ഞിരിക്കുന്നു.
ശിഥിലസ്വരങ്ങൾ
എല്ലാവരും
മായാമയമായ ഒരത്ഭുതം! മായാമയമായ ഒരത്ഭുതം.
പെണ്ണൊരു പുണ്യാളാ. തീർച്ച. അയാളു ക
ാട്ടട്ടൊണ്ട് കണ്ട് ഇട്ടട്ടൊണ്ട്
20000m
ഉച്ചത്തിൽ കിടന്നു വിളിച്ചുകൊണ്ട്
ഞാൻ പോയി തൂങ്ങിച്ചാവും!
അയാൾ കവിളിൽ കത്തിക്കൊണ്ടു പോകുന്നു
അപരിചിതൻ
ശവപ്പെട്ടിയുടെ സമീപത്തേയ്ക്കു
ചെന്ന്, കൂടിനില്ക്കുന്ന കാ
ണികളുടെ തിരിയുന്നു. അദ്ദേഹത്തിന്റെ അഭിവന്ദ്യ
വും, ഗാംഭീര്യാതകവുമായ അപ്പോഴത്തെ ആകാരവിശേഷ
ത്തിൽ അത്ഭുതപരതന്ത്രരായിത്തീർന്നു. അവർ പുറകോട്ടു വാ
ഭയപ്പെടാതിരിക്ക
അദ്ദേഹം നില്ക്കുകയും ഹായുടെ കൈപിടിച്ചമർത്തുകയും
ചെയ്യുന്നു. അനന്തരം ശാന്തമായ ഒരു സ്വരത്തിൽ)
പെൺകുഞ്ഞു മരിച്ചിട്ടില്ല. അവൾ ഉറങ്ങുകയാണ്.
കാമായി
ജൊഹാൻ മാറോൺ
101<noinclude></noinclude>
0qohxz3dkjx5oj04c0b1fbcouh5ut2f
താൾ:Kalithozhi (Changampuzha).pdf/237
106
82516
242144
2026-06-19T04:28:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കാം. ഇനി അധികദിവസം എനിക്കു ജീവിതമില്ല. ന്നെന്റെ ഹൃദയം കുളിർത്തു. എന്തോ എനിക്കിപ്പോൾ വ ലിയ ആശ്വാസം തോന്നുന്നു. ഇതുവരെ എന്റെ ഹൃദയ ത്തിൽ ഒരു തീച്ചൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242144
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കാം. ഇനി അധികദിവസം എനിക്കു ജീവിതമില്ല.
ന്നെന്റെ ഹൃദയം കുളിർത്തു. എന്തോ എനിക്കിപ്പോൾ വ
ലിയ ആശ്വാസം തോന്നുന്നു. ഇതുവരെ എന്റെ ഹൃദയ
ത്തിൽ ഒരു തീച്ചൂളയുണ്ടായിരുന്നു. അതു കെട്ടടങ്ങി....
ശക്തിയേറിയ ഒരു ചുമ വന്നു അയാളുടെ സംസാ
രത്തെ തടഞ്ഞുനിർത്തി. അതു കുറച്ചേറെ നേരം നീണ്ടു
നിന്നു. കൈകൊണ്ട് അയാളൊരാംഗ്യം കാട്ടി. മല്ലിക
ഉദ്ദേശം മനസ്സിലാക്കി മേശപ്പുറത്തിരുന്ന കുപ്പിയിൽ നി
സ്കൂൺ മരുന്നെടുത്തു അയാളുടെ വായിൽ ഒഴി
ച്ചുകൊടുത്തു. അധികം താമസിയാതെ ചുമ നില്ക്കുന്നതാ
യി തോന്നി. ആ ശരീരമുണ്ടും കുടുകുടാ അങ്ങനെ വി
ന്നു. മല്ലിക ഒരു വിശറിയെടുത്തു അദ്ദേഹത്തെ വീശി
ക്കൊണ്ടും അരികെ ചേർന്നിരുന്നു. കുറച്ചു കഴിഞ്ഞു രാവി
ന്ദ്രൻ ഇടയ്ക്കിടയ്ക്കു നിർത്തിക്കൊണ്ടു പണിപ്പെട്ടു പറഞ്ഞു:
മതി, മല്ലിക, വീശിയതു മതി!........എന്റെ ഈ
അവസാനകാലത്തു നിന്നോടൊരപേക്ഷയുണ്ടു്........നീയ
ഇ കേൾക്കുമോ?
“എന്താണെങ്കിലും ഞാൻ സന്നദ്ധയാണ്. '
നീയുടൻ തന്നെ അമ്മിണിക്കൊരു കത്തെഴുതണം.
ഇതാ ഇപ്പോൾത്തന്നെ. മരിക്കുന്നതിനുമുൻപ് എനിക്കു
വളെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ടു്.
മല്ലികയുടെ മുഖം നിശ്ശേഷം വിളറിപ്പോയി. അ
വൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നതേയുള്ളു.
ളുടെ ഹൃദയം ശക്തിയായി മിടിച്ചു.
അവ
"എന്താ, നീ എഴുതുമോ??? രവീന്ദ്രൻ ക്ഷീണസ്വര
ത്തിൽ ആവർത്തിച്ചു ചോദിച്ചു.
228<noinclude></noinclude>
kjn8ezux41omx3ue4kvdbsk5co6i4ae
താൾ:Hannele (Changampuzha).pdf/109
106
82517
242145
2026-06-19T04:28:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കനകോജ്ജലമാ ഒരു ഹരിത മുറിക്കുള്ളിൽ ഒളി അപരിചിതൻ കരാവലംബത്തോടെ, അദ്ദേ ത്തിന്റെ മനക്കപ്പോഴും ദൃഷ്ടിയുറപ്പിക്കാൻ ധൈയ്യപ്പെടാതെ, അവൾ എഴുനേല്ക്കുന്നു. അവൾ ശവപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242145
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കനകോജ്ജലമാ ഒരു ഹരിത മുറിക്കുള്ളിൽ ഒളി
അപരിചിതൻ കരാവലംബത്തോടെ, അദ്ദേ
ത്തിന്റെ മനക്കപ്പോഴും ദൃഷ്ടിയുറപ്പിക്കാൻ ധൈയ്യപ്പെടാതെ,
അവൾ എഴുനേല്ക്കുന്നു. അവൾ ശവപ്പെട്ടി വിട്ടു മുന്നോട്ടു
നീങ്ങി അപരിചിതന്റെ മുമ്പിൽ മുട്ടുകുത്തുന്നു. കാണികൾ
പേടിച്ചരണ്ട് അവിടെനിന്നു പറപറക്കുന്നു. അപരിചിത
നും ഹീനയും തനിച്ചാകുന്നു. അപരിചിതൻ മുഷി
ഞ്ഞ മേലങ്കി തോളിൽ നിന്നുന്നു നിലംപതിക്കുന്നു. അതിന
ടിയിൽ ശുഭവും സ്വഭവുമായ ഒരു വസ്ത്രമാണുള്ളത്)
അപരിചിതൻ
വാത്സല്യമസൃണമായി
(ആനന്ദതുന്ദിലയായി അവൾ തലകുനിക്കുന്നു.
ഇതദ്ദേഹമാണു്.
അപരിചിതൻ
നീ എന്നെ അറിയുമോ?
ഞാൻ അങ്ങയെ കാത്തിരുന്നിരുന്നു.
അപരിചിതൻ
നിനക്ക് എന്റെ പേരുപറയാൻ സാധിക്കുമോ?
അത്ഭുതാവേശത്താൽ വിറച്ചുകൊണ്ട്
വിശുദ്ധൻ: വിശുദ്ധൻ വിശുദ്ധൻ
അപരിചിതൻ
ഞാൻ നിന്റെ സങ്കടവും നിന്റെ വേദനയും അറി
യുന്നു.
102<noinclude></noinclude>
i6h3jksaoqxiji95b114t5trpwg5ps2
താൾ:Kalithozhi (Changampuzha).pdf/66
106
82518
242146
2026-06-19T04:28:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വഹമായ ഈ സഹനശക്തിയുടെ അടിയിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്ന ആ ഗൂഢമായ വികാരം എന്തായി അമ്മിണി ഞാനൊരപരാധം പ്രവർത്തിക്കുന്നു. നി യെന്നെ മറന്ന് രവിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242146
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വഹമായ ഈ സഹനശക്തിയുടെ അടിയിൽ പ്രവർത്തി
ച്ചുകൊണ്ടിരിക്കുന്ന ആ ഗൂഢമായ വികാരം എന്തായി
അമ്മിണി ഞാനൊരപരാധം പ്രവർത്തിക്കുന്നു. നി
യെന്നെ മറന്ന് രവിയുടെ ഹൃദയം മന്ത്രിച്ചു.
C
അയാളുടെ കരാംഗുലികൾ ആ കിളിവാതിലിന്മേൽ
പതുക്കെയൊന്നു മുട്ടി: 'കിം' നിശ്ശബ്ദം വീണ്ടും ഒന്നു
കൂടി: 'കിം' അതാ, ആ വളക്കിലുക്കം.........അവൾ അ
തു കേട്ടു. ചിരപരിചിതമായ ആ ശബ്ദം അവൾക്കു മന
സ്സിലായി. അവൾ എഴുനേല്ക്കുന്നുണ്ടു്........ ഈശ്വരാ, ഇ
നിയത്തെ രംഗം!
കൊളുത്തു നീങ്ങുന്നു. രവി ഒരു പ്രേതത്തെപ്പോലെ
വലതുവശത്തേയ്ക്കു നീങ്ങി, ജനൽ വാതിൽ തുറക്കപ്പെട്ടു.
കേശവപിള്ള മുന്നോട്ടടുക്കുന്നു.
തനിക്കു ബോധക്ഷയം വന്നെങ്കിലോ എന്നു വി
ഭയപ്പെട്ടു.
പിണക്കമൊക്കെ
ന്നൊരു ചോദ്യം.
മറുപടിയില്ല.
കഴിഞ്ഞോ?'' അകത്തുനി
എങ്കിലും ഇത്ര സ്നേഹമില്ലല്ലോ............ ഈ ഒരു
നിശ്ശബ്ദം!
എന്താണൊന്നും മിണ്ടാത്തത്?
ആ മൃദുലകര
പടം മുന്നോട്ടു നീങ്ങുന്നു. അതു സാവധാനം ഗ്രഹിക്കപ്പെ
ടുന്നു.
57<noinclude></noinclude>
f9g6jkpvs40o5oudt34y0ajfrvafh6u
താൾ:Hannele (Changampuzha).pdf/110
106
82519
242147
2026-06-19T04:28:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞാൻ അങ്ങയുടെ ആഗമനത്തിനായി ആശിച്ചുകൊ ണ്ടിരുന്നു. എണീക്ക അപരിചിതൻ അങ്ങയുടെ വസ്ത്രം ഒരു പുള്ളിക്കുത്തുപോലും വീഴാ താണു്. എനിക്കു ലജ്ജതോന്നുന്നു. അപരിചിതൻ അദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242147
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഞാൻ അങ്ങയുടെ ആഗമനത്തിനായി ആശിച്ചുകൊ
ണ്ടിരുന്നു.
എണീക്ക
അപരിചിതൻ
അങ്ങയുടെ വസ്ത്രം ഒരു പുള്ളിക്കുത്തുപോലും വീഴാ
താണു്. എനിക്കു ലജ്ജതോന്നുന്നു.
അപരിചിതൻ
അദ്ദേഹത്തിന്റെ വലതുക ഹയുടെ ശിരസ്സിൽ വെ
ച്ചുകൊണ്ട്
ഞാൻ നിന്നിൽ നിന്നും നിന്റെ അപമാനത്തെ പരി
ഗ്രഹിക്കുന്നു.
അദ്ദേഹം അവളുടെ മുഖം മെല്ലെമെല്ലെ ഉയർത്തി കൺപോള
കളിൽ സ്പർശിക്കുന്നു.
നിൻ കണ്ണുകൾ ഞാൻ അനശ്വരമായ ചൈതന്യം
കൊണ്ടു നിറയുന്നു. നിന്റെ ആത്മാവാകമാനം സൂപ്ര
കാശമായിരിക്കും. പ്രഭാതം മുതൽ സായാഹ്നം വരേയും വീ
ണ്ടും പ്രഭാതം വരെയും നിത്യമായ തേജസ്സിന്റേതായിരിക്കും.
പ്രകാശ പരിപൂരിതങ്ങളായ സമസ്തവസ്തുക്കളും കൈക്കൊ
ള്ളുക, അഗാധവും നീലാഭിരാമവുമായ നീരാഴിയുടേയും,
പ്രശാന്തനിലമായ ആകാശത്തിന്റേയും, പരിശോദനങ്ങ
ളായ പച്ചമരങ്ങളുടേയും എല്ലാ മഹിമാവിലാസങ്ങളിലും
നിന്റെ നയനങ്ങൾ എന്നെന്നും മദിച്ചു പുളയ്ക്കട്ടെ!
അദ്ദേഹം അവളുടെ കണങ്ങൾ ശിക്കുന്നു.
103<noinclude></noinclude>
iw9duf1r1ki86cuigc23spz16aaeons
താൾ:Hannele (Changampuzha).pdf/114
106
82520
242148
2026-06-19T04:29:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വടിവിനൊടാ കൊച്ചു പൂമ്പാറ്റകളെ. വായുവിനവയുടെ കളനാദ കലിതമാം ചിറകാലികൾ. വിവിധസ്വര വീചികൾ ത നകീകൃത മധുരാനി വികസിച്ചു, മേന്മേലു യർന്നൊടുവിൽ, അതുവീശും സുഖപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242148
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വടിവിനൊടാ കൊച്ചു
പൂമ്പാറ്റകളെ.
വായുവിനവയുടെ
കളനാദ കലിതമാം
ചിറകാലികൾ.
വിവിധസ്വര വീചികൾ ത
നകീകൃത മധുരാനി
വികസിച്ചു, മേന്മേലു
യർന്നൊടുവിൽ,
അതുവീശും സുഖപ്രതി
പനി വിണ്ണിൽനി
ന്നണയുന്ന തരത്തിലു
മലകൾ മിന്നി.
യങ്ങനെ യുഗകോടികൾ
പിന്നിട്ടുവന്നുവ
നറുതിയെ
അതിമഹിത സംഗീത മ
തൻ ഗുദസഞ്ചാര
ഗതികളിലനവരത
മനുഗമിക്കെ
107<noinclude></noinclude>
e63sxcbk8hgp93pdro10gc04f7hdnp5
താൾ:Hannele (Changampuzha).pdf/115
106
82521
242149
2026-06-19T04:29:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 ആകാശ വീഥികളിൽ മൈതാന ഭൂവിനു മാഴിക്കും, സിയോണിനു മുപരി പൊങ്ങി, അവിട്ടം ചുറ്റുന്നിതത അത്ഭുത ഗൂഢാത്മക മാവുകയാണ് വയുടെ യാനമാകും. കീഴിൽ, വെളിച്ചത്തിൻ വിമല സാമ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242149
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>108
ആകാശ വീഥികളിൽ
മൈതാന ഭൂവിനു
മാഴിക്കും, സിയോണിനു
മുപരി പൊങ്ങി,
അവിട്ടം ചുറ്റുന്നിതത
അത്ഭുത ഗൂഢാത്മക
മാവുകയാണ് വയുടെ
യാനമാകും.
കീഴിൽ, വെളിച്ചത്തിൻ
വിമല സാമ്രാജ്യങ്ങളിൽ
പുണ്യവാന്മാർ,
അവൻ വിവിധോയന
ഗതി നോക്കി മോദിപ്പി
തന്യോന്യം കൈകോ
ലാത്തിടുമ്പോൾ.
അങ്ങെഴും തേജോമയ
പത്മരാഗാര
രംഗാവലി തന്നത
ഗാധതയിൽ,
അരയന്നത്തിനുപിന്നി ലാ
യാമെന്നുകണ<noinclude></noinclude>
0s3oekdq6w1iefg3hjohcvcn1cacruj
താൾ:Kalithozhi (Changampuzha).pdf/222
106
82522
242150
2026-06-19T04:29:21Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവർ നേരേ രവീന്ദ്രന്റെ അടുത്തേയ്ക്കു ചെന്നു. അ യാൾ ഒരു പ്രേതത്തെപ്പോലെ വിളറി നിശ്ചലനായിരിക്കു കയാണ്.... ആ സാധുമാതാനിന്റെ ഹൃദയം തകർന്നു....... അവ കായമൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242150
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവർ നേരേ രവീന്ദ്രന്റെ അടുത്തേയ്ക്കു ചെന്നു. അ
യാൾ ഒരു പ്രേതത്തെപ്പോലെ വിളറി നിശ്ചലനായിരിക്കു
കയാണ്.... ആ സാധുമാതാനിന്റെ ഹൃദയം തകർന്നു.......
അവ കായമൊന്നും മനസ്സിലായില്ല. എത്ര ചോദിച്ചി
ട്ടും രവി ഒന്നും മിണ്ടുന്നുമില്ല.
നിരാശയോടും സങ്കടത്തോടുംകൂടി അവർ വീണ്ടും
മല്ലികയുടെ സമീപത്തേയ്ക്കു മടങ്ങി....
അപ്പോഴേയ്ക്കും അ
വൾ കുട്ടികളോടൊന്നിച്ച് അവിടം വിട്ടിരുന്നു........
ഈശ്വരാ, ഇതെന്തു കഥ!.... മാധവിയമ്മയ്ക്കും അത്ഭു
തം തോന്നി
K
പതിന്നാല
അതിനോടൊ
രവീന്ദ്രനും മല്ലികയും പിണങ്ങിപ്പിരിഞ്ഞ വൃത്താ
ന്തം കാട്ടുതീപോലെ നാടൊട്ടുക്കു പരന്നു.
പ്പം അമ്മിണിയുടെ നാമധേയവും അനാശാസ്യമായ രീ
തിയിൽ കൂട്ടിക്കപ്പെട്ടു... മാധവിയമ്മയ്ക്ക് അതിരറ
മനോവേദനയുണ്ടായി. ആ അപവാദം പരമാമായിരി
ക്കുമെന്നുതന്നെ അവരും വിശ്വസിച്ചു. പക്ഷേ, അവരുടെ
സ്നേഹാരമായ മാതൃഹൃദയം പുത്രനെ അപരാധിയാക്കാൻ
ഇഷ്ടപ്പെട്ടില്ല. മല്ലികയ്ക്കുണ്ടാകാവുന്ന ഹൃദയവേദനയെക്കു
റിച്ചു പൂജനിശ്ചയമുണ്ടായിട്ടും, അവളങ്ങനെ ഭർത്താവി
നെ പിരിഞ്ഞുപോയതിൽ അവർ അവളെ കുറ്റപ്പെടുത്തി
....അവളോടുള്ള സഹതാപം അതിന്റെ പരമോത്തുംഗ
പരിധിയെ പ്രാപിച്ച അവസരത്തിൽപ്പോലും ആ മാതാ
വിൻ കൃപാരമായ ഹൃദയത്തിൽ അനിയന്ത്രിതവും അ
218<noinclude></noinclude>
egr7h8dto40h6e8am3ddcwemr0bqqoo
താൾ:Kalithozhi (Changampuzha).pdf/67
106
82523
242151
2026-06-19T04:29:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി "ആരാണത്?'' അമ്പരപ്പോടെ അവൾ ഭയപ്പെടേണ്ട.... ഞാൻ തന്നെ....മുറ്റത്തു കേ ശവപിള്ള....അമ്മിണിയുടെ ഒരാരാധകൻ! അവൾക്കു നാവു പൊങ്ങിയില്ല. ആ ശരീരം കിലു കിലാ വിറയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242151
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"ആരാണത്?'' അമ്പരപ്പോടെ അവൾ
ഭയപ്പെടേണ്ട.... ഞാൻ തന്നെ....മുറ്റത്തു കേ
ശവപിള്ള....അമ്മിണിയുടെ ഒരാരാധകൻ!
അവൾക്കു നാവു പൊങ്ങിയില്ല. ആ ശരീരം കിലു
കിലാ വിറയ്ക്കുകയാണ്. അങ്ങനെ ഏതാനും നിമിഷ
ങ്ങൾ മരവിച്ച ഒരു നിശ്ശബ്ദതയിൽ കഴിഞ്ഞുകൂടി.
"ഇതെന്തു....സാഹസമാണു്.....ഈ കാണിച്ചതു്?
ഗദസ്വരത്തിൽ അവൾ ചോദിച്ചു.
അതേ, അമ്മിണി, ഇതു സാഹസമാണ്. ഞാൻ
സമ്മതിക്കുന്നു. പക്ഷേ ഭംഗിയുള്ള ആ കൺമുനകൾ എ
ന്ന ഒരു സാഹസികനാക്കി. ഞാൻ എന്തു ചെയ്യട്ടെ???
രവിയെവിടെ?'' അവൾ ഒരു
ടി ചോദിച്ചു.
നെടുവീപ്പോടുകൂ
സുഖമായി രവിയുടെ വീട്ടിൽ കിടന്നുറങ്ങുന്നു.''
എന്നാൽ പൊക്കോളു. ഞാൻ ഈ ജനൽ വാതില
അമ്മിണി ഇത്ര നിദ്ദയമായിട്ടാണോ എന്നെ പറ
ഈ ജനൽക്കമ്പിയിൽനിന്നു കൈയെടുത്തു.
ഇതാ, എടുത്തുകഴിഞ്ഞു........
എന്നാൽ,
ണം.
വേഗത്തിൽ ഇവിടെനിന്നു പോക
ഞാൻ പോയൊള്ളാം. അമ്മിണിയുടെ സമ്മതം
58<noinclude></noinclude>
t4oqg54xgarda5l3dcelrgl32w6mxwz
താൾ:Kalithozhi (Changampuzha).pdf/93
106
82524
242152
2026-06-19T04:29:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞാൻ ഒരു കായം പറയട്ടേ?'' പറഞ്ഞാൽ എന്നോടു പിണങ്ങും.'' "ഇല്ല, ഒരിക്കലുമില്ല!'' "ഉവ്വ്, പിണങ്ങും; ഞാൻ പറയില്ല.'' “ഞാനല്ലേ അമ്മിണിയോടു പറയുന്നത് എന്തു തന്നെയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242152
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞാൻ ഒരു കായം പറയട്ടേ?''
പറഞ്ഞാൽ എന്നോടു പിണങ്ങും.''
"ഇല്ല, ഒരിക്കലുമില്ല!''
"ഉവ്വ്, പിണങ്ങും; ഞാൻ പറയില്ല.''
“ഞാനല്ലേ അമ്മിണിയോടു പറയുന്നത് എന്തു
തന്നെയായാലും ഞാൻ പിണങ്ങില്ല.'' അയാൾ ഉറ
കൊടുത്തു.
CC
"ഞാനേയ്........... ഇല്ല; പിണങ്ങും. ഞാൻ പറ
ല്ല. കുലുങ്ങിക്കുണുങ്ങിക്കൊണ്ടും അവൾ മുറുമുറുത്തു. രവി
അവളുടെ ശിരസ്സു പിടിച്ചു താഴ്ത്തി അരുണാധരങ്ങളിൽ
മൃദുവായൊന്നു ചുംബിച്ചുകൊണ്ടു വീണ്ടും ഊന്നിപ്പറഞ്ഞു.
പറയൂ അമ്മിണി, ഒട്ടും മടിവിചാരിക്കേണ്ട. എ
ന്താണെങ്കിലും പാഞ്ഞാളൂ!''
അവൾ മടിക്കുത്തിനടിയിൽ തിരുകിവെച്ചിരുന്ന
ഒരു ചെറിയ ഞെക്കുവിളക്കു പുറത്തെടുത്തു. അതു രവിയു
ടെ നോക്കു കാണിച്ചുകൊണ്ടും അവൾ ചോദിച്ചു:
ഈ വിളക്കു കണ്ടിട്ടുണ്ടോ?''
1200
"ഇതാരുടെയാണെന്നു പറയാമോ?
CC
“ഇങ്ങു തരൂ, നോക്കട്ടെ.''
രവി അതു
കൈയിൽ വാങ്ങി സൂക്ഷിച്ചു നോക്കി. അ
യാൾക്കോർമ്മവന്നു. നിമിഷത്തിനുള്ളിൽ അയാളുടെ മുഖം
84<noinclude></noinclude>
cjzi5lzvq5s76rr9rl0zp37la7itg4d
താൾ:Kalithozhi (Changampuzha).pdf/122
106
82525
242153
2026-06-19T04:29:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നമുക്കു ഡോക്ടർമാരെ കണ്ടു പണം കൊടുത്തു അവളുടെ കായത്തിൽ പ്രത്യേകം ചില ഏപ്പാടുകൾ ചെയ്യണം... "അങ്ങനെതന്നെ. നമുക്കു വൈകുന്നേരം തന്നെ പോ കാം. തയ്യാറായിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242153
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നമുക്കു ഡോക്ടർമാരെ കണ്ടു പണം കൊടുത്തു അവളുടെ
കായത്തിൽ പ്രത്യേകം ചില ഏപ്പാടുകൾ ചെയ്യണം...
"അങ്ങനെതന്നെ. നമുക്കു വൈകുന്നേരം തന്നെ പോ
കാം. തയ്യാറായിക്കോളൂ!''
അവർ അതിനെത്തുടർന്നും ഓരോ കായങ്ങൾ സം
സാരിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും കാപ്പിയും പലഹാ
രങ്ങളുമെത്തി. രവീന്ദ്രൻ വന്ന വിവരമറിഞ്ഞു ചില പ
ഴയ പരിചയക്കാരും സ്നേഹിതന്മാരും അവിടെ എത്തി
ന്നു. എല്ലാവരുംകൂടി കാപ്പികുടിച്ചും വെടിപറഞ്ഞും
ഒന്നു രണ്ടു മണിക്കൂർ ഉല്ലാസമായിക്കഴിച്ചുകൂട്ടി. എന്നാൽ
രവീന്ദ്രൻ ഹൃദയം നെടുവീർപ്പിട്ടുകൊണ്ടും എവിടെയൊ
ക്കെയോ ചുറ്റിപ്പറക്കുകയായിരുന്നു. ആറുകൊല്ലമായി മ
ങ്ങിക്കിടന്നിരുന്ന ആ ഹൃദയവ്യഥ സ്വദേശത്തു കാൽ ക
ത്തിയതോടുകൂടി വീണ്ടും നീറിപ്പിടിക്കാൻ തുടങ്ങി.
ഒരു കൊല്ലമായി അമ്മിണി ഒറ്റയ്ക്കാണ് വീട്ടിൽ
താമസിച്ചിരുന്നതെന്നു കേട്ടപ്പോൾ രവീന്ദ്രനും ഒരസുഖം
തോന്നി. വിവാഹിതനായ താൻ അവളുടെ സത്തി
യെക്കുറിച്ചാരായുന്നതുതന്നെ തെറ്റാണെന്നും അയാൾക്ക
റിയാം. എങ്കിലും, എന്തുകൊണ്ടോ എന്തോ, രസാ
സ്ഥ്യം. അവളുടെ ആ പണ്ടത്തെ സ്വഭാവമെല്ലാം പോ
യി എന്നു കുറുപ്പ് പറഞ്ഞപ്പോൾ അയാളുടെ ഹൃദയത്തിൽ
ഒരു പുളകമുണ്ടായി...... ആ ആനന്ദത്തിന്റെ അടിസ്ഥാ
നം മൃഗീയമായ സ്വാതയാണെന്നും അയാളുടെ മന
സ്സാക്ഷി മുരണ്ടു. അവൾ അശരണയായി, വ്യാധിയുടെ
അങ്കതലത്തിൽ, ജീവിതത്തിന്റെയും മരണത്തിൻറയും
113
8*<noinclude></noinclude>
g0m6d5pxlr5u332g89edkl32ocrkgrq
താൾ:Kalithozhi (Changampuzha).pdf/144
106
82526
242154
2026-06-19T04:29:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നീർ കുടിപ്പിക്കും. വഞ്ചന അവളുടെ കൂടപ്പിറപ്പാണ്. അങ്ങനെ വരണം. ബുദ്ധിശൂന്യനായ ആ മനുഷ്യൻ അ തെല്ലാം അനുഭവിക്കണം......... രുന്നു. അമ്മിണി. അവൾ വിവാഹം കഴിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242154
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നീർ കുടിപ്പിക്കും. വഞ്ചന അവളുടെ കൂടപ്പിറപ്പാണ്.
അങ്ങനെ വരണം. ബുദ്ധിശൂന്യനായ ആ മനുഷ്യൻ അ
തെല്ലാം അനുഭവിക്കണം.........
രുന്നു.
അമ്മിണി. അവൾ വിവാഹം കഴിക്കുന്നു. അവൾ
ഒരു ഭായ്മയാകുന്നു. അവൾ ഇത്രയും നാൾ തന്റേതായ
തനിക്കവൾ നഷ്ടപ്പെട്ടു. മറെറാരാൾ പൂജാവ
കാശിയായി. അവളും താനും ഇനി വെറും പരിചയ
ക്കാർ മാത്രം! തനിക്കൊരു കാലത്തു ഹൃദയപൂർവ്വം അവൾ
സംഭാവന ചെയ്ത ആ യൗവനത്തിന്റെ സകല അനുഭ
തികളും അവൾ ആ പുതിയ മനുഷ്യനും ഉപഹാരമായി
അപ്പിക്കുന്നു
രവിക്കതു തീരെ രസിച്ചില്ല.
അവൾ എന്തിനു വിവാഹം കഴിക്കുന്നു
ഷൻറെ ചുമലിൽ എന്തിനവൾ പറ്റിക്കൂടുന്നു. അവൾ
ക്കങ്ങനെ എന്തുകൊണ്ടിരുന്നു നരച്ചുകൂടാ? അങ്ങനെ അ
വിവാഹിതയായി നരകിച്ചുകൊണ്ടുള്ള ജീവിതമാണ്, വി
വാഹിതയായി സുഖിക്കുന്നതിനേക്കാൾ, അവൾ നയിച്ചു.
കാണുവാൻ താൻ ഇഷ്ടപ്പെടുന്നതു്. ഒരുപക്ഷേ, ഇതു ത
ന്നോടുള്ള ഒരു പ്രതികാരമല്ലെന്നറിയാം? ഇനി താ
നാളെ കാണുമ്പോൾ........അന്നവൾ വിജയഗവും നടി
ക്കുകയില്ലേ? ഒരിക്കൽ ഒരു ദാസിയെപ്പോലെ തന്റെ കാ
ഇൽ വീണു കെട്ടിപ്പിടിച്ചു കരഞ്ഞ അവൾ അഹങ്കാരം
തുള്ളിത്തുളുമ്പുന്ന കണ്ണുകളോടുകൂടിയായിരിക്കും ഇനി ത
നെ വീക്ഷിക്കുക. അവളുടെ പേരിൽ തനിക്കൊരു പി
ടിയുമില്ല.
ഡോക്ടരോടുള്ള അവളുടെ ആ കുറ്റസമ്മതം,
185<noinclude></noinclude>
nkf9rpesiien3gtr7d7rsq45pykzsfi
താൾ:Kalithozhi (Changampuzha).pdf/203
106
82527
242155
2026-06-19T04:30:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്വന്തം നിഴലെന്നപോലെ മാറാതെ തന്നോടൊട്ടിപ്പിടി നിന്നിരുന്ന ആ കോമള ബാലികയുടെ ചിത്രം അയാ ളുടെ കൺപോളകളെ ജലാം മാക്കി.... അവളുമായിട്ടുള്ള സാഹമാണ് അന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242155
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്വന്തം നിഴലെന്നപോലെ മാറാതെ തന്നോടൊട്ടിപ്പിടി
നിന്നിരുന്ന ആ കോമള ബാലികയുടെ ചിത്രം അയാ
ളുടെ കൺപോളകളെ ജലാം മാക്കി.... അവളുമായിട്ടുള്ള
സാഹമാണ് അന്നു തനിക്കുണ്ടായിരുന്ന ഏകാനന്ദം.
അവളില്ലായിരുന്നെങ്കിൽ തന്റെ ശൈശവം എങ്ങനെ മു
കടിച്ചുപോയേനേ......... പക്ഷേ, അവൾ തൻ ഭായ്മയാ
യില്ല. അതു നന്നായി....
ആ നവയൗവനം!........അതെത്ര സംഗീതാത്മകമാ
യിരുന്നു. വിഷാദമധുരമായ അതിന്റെ സുരഭിലാന്തരി
ക്ഷത്തിൽ തന്റെ സങ്കല്പ സ്വപ്നങ്ങൾ എത്രയെത്ര നിർവ്വാ
രംഗങ്ങൾ തുറന്നുകാട്ടി. അവളുടെ സ്നേഹത്തിൽ സം
ശയാലുവായി, അവളുടെ സദാചാരത്തിൽ ആശങ്കാവശ
നായി, കഴിച്ചുകൂട്ടിയ സംവത്സരങ്ങൾ!.... മനസ്സിൽ ആയി
രമായിരം വിഷാദ ചിന്തകൾ അലതല്ലിയിരുന്നെങ്കിലും
അവയ്ക്കിടയിൽക്കൂടി നുരയിട്ടൊഴുകിയ ആനന്ദം!.... കണ്ണീ
രിൽ കുതിർന്ന അന്നത്തെ പുഞ്ചിരികൾ!....ഇരുളിൽ പൊ
ടിച്ച കനകരശ്മികൾ!.... ഇല്ലില്ല; ഇങ്ങിനി വരാത്തവണ്ണം
അവ മറഞ്ഞുകഴിഞ്ഞു. അവൾ അപഥസഞ്ചാരിണിയാ
യിരുന്നിരിക്കാം. എങ്കിലും അവൾക്കൊരു ഹൃദയമുണ്ടായി
രുന്നു. അതു സ്നേഹസമൃദ്ധവുമായിരുന്നു. ആ സ്നേഹസ്
പത്തിന്റെ ഏകാവകാശി താനായിട്ടും അതു താൻ വി
ശ്വസിച്ചില്ല. ആ നശിച്ച ആവശ!.... കേശവപിള്ളയാ
നിച്ചു കിളിവാതില്ക്കൽ ചെന്ന ആ രംഗം!.... ആ കാഴ്ച
.... അപ്പോഴത്തെ തന്റെ ഹൃദയവ്യഥ..... ഒടുവിലത്തെ ആ
പരീക്ഷ....ഇവയെല്ലാം യഥാർത്ഥത്തിൽ, സംഭവിച്ചത
194
"<noinclude></noinclude>
6si6xreofrgelek89ewkr8ujevxnteb
താൾ:Kalithozhi (Changampuzha).pdf/204
106
82528
242156
2026-06-19T04:30:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ന്നെയോ? വെറും പഴങ്കഥകൾ, എല്ലാം വെറും പഴങ്കഥ കൾ.... ഇന്നൊരു സ്വപ്നം പോലെ തോന്നുന്നു..... അവൾ തന്റെ ഭായ്മയല്ല!.... - ....അമ്മിണിയുടെ ഇന്നത്തെ സ്ഥിതിയെന്നും അ ആൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242156
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ന്നെയോ? വെറും പഴങ്കഥകൾ, എല്ലാം വെറും പഴങ്കഥ
കൾ.... ഇന്നൊരു സ്വപ്നം പോലെ തോന്നുന്നു.....
അവൾ
തന്റെ ഭായ്മയല്ല!....
-
....അമ്മിണിയുടെ ഇന്നത്തെ സ്ഥിതിയെന്നും അ
ആൾക്കാരുമില്ല. ഏകാകിനി, വിഷാദഭരിതയായ ഒരു വി
നിനയായ ഒരു നിസ്സഹായ. മാനം കാക്കേണ്ട
ഒരു മാതാവ് കഷ്ടം, അവൾ ഭർതൃമതിയായിട്ടും അവളു
ടെ ഹൃദയത്തിൽനിന്നു തന്നോടുള്ള ആ സ്നേഹം മാഞ്ഞു
പോയില്ല. അതിന്റെ സജീവദൃഷ്ടാന്തമാണ് ആ ബാ
ലൻ; തന്റെ പ്രതിരൂപമായി ജന്മമെടുത്ത ആ കൊച്ചു
മിടുക്കൻ. അവന്റെ അച്ഛൻ ഹൃദയാലുവായ ആ ഡോ
ക്ടർ അവന്റെ മുഖത്തു നോക്കി എത്ര മനോവേദനയനു
ഭവിച്ചിട്ടുണ്ടാകാം. നിരപരാധിനിയായ ഒരു കുറ്റക്കാരി
അവളുടെ പത്തിയിൽ, ഒരു കാലത്തു താനായിരുന്ന
പോലെ, ആ ഡോക്ടർ എത്ര സംശയിച്ചിരിക്കാം. സഹി
ക്കാത്ത ഹൃദയവേദനയോടുകൂടിയല്ല ആ സാധുവിന്റെ
അന്ത്യസ്പന്ദനങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു ചേ
തെനോക്കറിയാം! പക്ഷേ, അവൾ തന്റെ മായയല്ല!....
....പാവം, അമ്മിണി. ഈ ചുരുങ്ങിയ ജീവിത
കാലത്തിനിടയ്ക്ക് അവൾ എത്രമാത്രം ഹൃദയവ്യഥയനുഭ
വിച്ചിട്ടുണ്ടു്? അതോ, താനൊരു വൻമൂലം അവൾ തന്നെ
ആത്മാർത്ഥമായി സ്നേഹിച്ചതിനും അവൾക്കു കിട്ടിയ പ്ര
തിഫലമെന്തു നീറുന്ന മനസ്സും നിലയ്ക്കാത്ത കണ്ണീരും
എന്നിട്ടും അവൾ തന്റെ മായയല്ല!........
....ഇങ്ങനെയെല്ലാമായിട്ടും അന്നു രാത്രി അവളുടെ
195<noinclude></noinclude>
d3xreyy6ptymb3642eehehz2mdsj5mz
താൾ:Kalithozhi (Changampuzha).pdf/223
106
82529
242157
2026-06-19T04:30:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ജ്ഞാതവും ഹീനവുമായ ഒരു സന്തോഷത്തിന്റെ ദുർബ്ബല രശ്മി ചില ഏകാന്തനിമിഷങ്ങളിൽ ഇതരവികാരങ്ങളുടെ പഴുതുകളിൽക്കൂടിപ്പറിപ്പാഞ്ഞുകൊണ്ടിരുന്നു....... ഒടുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242157
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ജ്ഞാതവും ഹീനവുമായ ഒരു സന്തോഷത്തിന്റെ ദുർബ്ബല
രശ്മി ചില ഏകാന്തനിമിഷങ്ങളിൽ ഇതരവികാരങ്ങളുടെ
പഴുതുകളിൽക്കൂടിപ്പറിപ്പാഞ്ഞുകൊണ്ടിരുന്നു.......
ഒടുവിൽ അമ്മിണിയുടെ ചെവിട്ടിലും അസുഖകര
മായ ആ വാർത്ത എത്തിച്ചേരുകയുണ്ടായി. അതവളെ
വല്ലാതെ വ്യാകുലപ്പെടുത്തി. ഈ അനിഷ്ടസംഭവങ്ങൾ
ക്കെല്ലാം താനാണ് കാരണക്കാരിയെന്ന ചിന്ത അവളെ
ശ്വാസംമുട്ടിച്ചു. പക്ഷേ എന്തു ചെയ്യാനാണ്?
സകലസംഗതികളും സൂക്ഷ്മമായി വിവരിച്ചുകൊ
ണ്ടുള്ള ഒരു കത്തു രവീന്ദ്രനിൽ നിന്നും അമ്മിണിക്കു കിട്ടി
....കണ്ണുനീരിൽക്കൂടി അവളതു വായിച്ചു. അവരിരുവരും
ഒന്നിച്ചെടുത്തിട്ടുള്ള ആ ഫോട്ടോവിന്റെ ഒരു പ്രതി അ
വളുടെ കൈവശം ഇന്നും ഉണ്ടു്. എന്നാൽ ഒരു വ്യത്യാസ
മേയുള്ളൂ; അവൾ അതു ഡോക്ടരെ കാണിച്ചിരുന്നു. പ
സ്പരം സർവ്വാപരാധങ്ങളും ഏറ്റു പറഞ്ഞു, പ്രശാന്തമായ
ഒരന്തരീക്ഷത്തിലാണ് അവരുടെ ദാമ്പത്യം തഴച്ചുവള
തു. അക്കാരണത്താലായിരിക്കണം, അനിഷ്ടസംഭവങ്ങൾ
അത്ര ശക്തിയായി അവരുടെ ജീവിതത്തെ ആക്രമിക്കുക
യുണ്ടായില്ല. എന്നിട്ടും ഒരു നശിച്ച് സംശയം ഡോക്ടര
ടെ ഹൃദയത്തെ അവസാന നിമിഷംവരെ അള്ളിപ്പിടിച്ചു
കൊണ്ടിരുന്നു. ആ സ്ഥിതിക്ക്, സർവ്വവും മറച്ചുവെച്ചു,
വെറുമൊരു കൃത്രിമവിശ്വാസത്തിന്മേൽ കെട്ടിപ്പടുത്ത രവി
ന്ദ്രൻ ഗാസ്ഥ്യം ഒരൊറ്റ കൊടുങ്കാറ്റിൽ അടി
കന്നു നിലം പതിച്ചതിൽ മത്ഭുതപ്പെടാനെന്തുണ്ട്? എ
കൂടിയിട്ടെങ്കിലും ആ തീക്കുടുക്ക പൊട്ടിത്തെറിക്കാതെ
തരമില്ലല്ലോ....
214<noinclude></noinclude>
a5at5xn0iazams5snm6ewntwmw3tcg6
താൾ:Kalithozhi (Changampuzha).pdf/238
106
82530
242158
2026-06-19T04:30:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവൾ വല്ലാത്ത ധർമ്മസങ്കടത്തിലായി. അമ്മിണി ക്കൊരു കത്തെഴുതുക! അതും അവൾ അവളുടെ കൈ വി കയില്ലേ? അദ്ദേഹത്തിന്റെ അന്ത്യനിമിഷത്തിലെ അപേക്ഷ അതു നിരസിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242158
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവൾ വല്ലാത്ത ധർമ്മസങ്കടത്തിലായി. അമ്മിണി
ക്കൊരു കത്തെഴുതുക! അതും അവൾ അവളുടെ കൈ വി
കയില്ലേ? അദ്ദേഹത്തിന്റെ അന്ത്യനിമിഷത്തിലെ
അപേക്ഷ അതു നിരസിക്കാമോ? അതേതായാലും സാ
അവൾ കുഴങ്ങി. എന്തു സമാധാനം പറയും?
-
ഞാൻ എന്താണെഴുതേണ്ടതും? ഇടറിയ സ്വര
ത്തിൽ അവൾ പണിപ്പെട്ടു ചോദിച്ചു.
“എനിക്കു രോഗം കലശലാണെന്നും. അവസാനമാ
യി അവളെ ഒന്നു കാണാനാശിക്കുന്നു. ഉടൻതന്നെ
വരണമെന്നും അത്രമാത്രം!''
-
അവളെ കാണണമെന്നും അങ്ങയ്ക്കു നിർബ്ബന്ധമു
ഉണ്ട്. അവസാനമായി അവളെ എനിക്കു കണ്ട
കഴിയൂ!
കത്തു വേറെ ആരെങ്കിലും എഴുതിയയച്ചാൽ പോ
? ഞാൻ തന്നെ വേണമെന്നു നിർബ്ബന്ധമാണോ?
അതേ, മറ്റാരും എഴുതിയാൽ പോരാ. നീതന്നെ
അവൾക്കെഴുതണം. അതാണ് നിന്നോടുള്ള എന്റെ കടു
വിലത്തെ അപേക്ഷ.
“എങ്കിൽ.........ഞാനെഴുതാം.'' കണ്ണീരിൽക്കൂടി അ
വൾ പറഞ്ഞു.
എന്നാലാട്ട് ചെന്നു കടലാസ്സും പേനയും എടു
ത്തു കൊണ്ടുവരൂ!''
മല്ലിക പോയി.... വരാന്തയിൽ, വിദൂരമായ ആകാ
ശത്തേയ്ക്കു നോക്കിക്കൊണ്ടും അല്പനേരം അവൾ മടിച്ചു
നിന്നു.
229<noinclude></noinclude>
sll887qb30sjda6ccxt9t21uksvjh29
താൾ:Kalithozhi (Changampuzha).pdf/68
106
82531
242159
2026-06-19T04:31:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കൂടാതെ ഞാൻ ആ വിരൽത്തുമ്പിൽപ്പോലും ആശിക്കുക യില്ല. ക്ഷമയോടുകൂടി ഞാൻ പറയുന്നതും അമ്മിണി കേൾക്കു. അമ്മിണി ഒട്ടും ഭയപ്പെടേണ്ട. ദയവുചെയ്തും ഇവിടെനിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242159
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കൂടാതെ ഞാൻ ആ വിരൽത്തുമ്പിൽപ്പോലും ആശിക്കുക
യില്ല. ക്ഷമയോടുകൂടി ഞാൻ പറയുന്നതും അമ്മിണി
കേൾക്കു. അമ്മിണി ഒട്ടും ഭയപ്പെടേണ്ട.
ദയവുചെയ്തും ഇവിടെനിന്നു പോകൂ........അച്ഛൻ
ഉണരും........എന്നെ കൊന്നുകളയും.
"ശരി....ഞാനിതാ പൊയ്ക്കൊള്ളാം. പക്ഷേ അമ്മി
ണി എന്നെ മറക്കരുത്. എനിക്ക് അമ്മിണിയോടു സ്നേ
മുണ്ടു്......അമ്മിണിക്കും ഏറെക്കുറെ അതറിയാമെന്നാ
ണെന്റെ വിശ്വാസം. നാം തമ്മിൽ ഇതുവരെ ഒരക്ഷരം
സംസാരിച്ചിട്ടില്ലെങ്കിലും........
നേരം വൈകുന്നു. ഇതാ, അച്ഛൻ ഉണർന്നു കഴി
ഞ്ഞു. ദയവുചെയ്തും ഇവിടെനിന്നു പോകൂ ' അവൾ
ആവർത്തിച്ചു.
ഞാൻ പോകുന്നു. എന്നെ അമ്മിണി മറക്കുമോ?
ഇല്ലെന്നെന്നോടു പറയൂ. അതു മാത്രം മതി. ഞാൻ പോ
കൊള്ളാം. പറയൂ, അമ്മിണി എന്നെ മറക്കുമോ?
ഇല്ല.
മതി. അമ്മിണി ഒന്നും ഭയപ്പെടേണ്ട. സമാധാന
മായി കിടന്നു. ഞാനീ പ്രവർത്തിച്ചതു സാഹസമാണ
ന്നെനിക്കറിയാം.... പക്ഷേ, മറെറാരു പോംവഴിയും ഞാൻ
കണ്ടില്ല. ക്ഷമിക്കു. ഞാൻ പോകട്ടെ.'
ജനൽ വീണ്ടും അടയുന്നു.
രവി അയാൾ ഒരു സാലഭഞ്ജികയെന്നോണം കു
ച്ചകലെ മാറിനില്ക്കുകയാണ്. വെറുമൊരു ജീവച്ഛവം
59<noinclude></noinclude>
sjyogc9k6i3pwlsa5fjq1yl6ww4e7fc
താൾ:Kalithozhi (Changampuzha).pdf/94
106
82532
242160
2026-06-19T04:31:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നിശ്ശേഷം വിവമായിപ്പോയി. താൻ കേശവപിള്ളയ ഒരിക്കൽ സമ്മാനിച്ച വിളക്കായിരുന്നു അത്. ഇതാ, മുഖം വാടിപ്പോയല്ലോ........ ഇതുകൊണ്ടാ ണ് ഞാൻ സംശയിച്ചത്. '' പരിഭ്രമത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242160
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നിശ്ശേഷം വിവമായിപ്പോയി. താൻ കേശവപിള്ളയ
ഒരിക്കൽ സമ്മാനിച്ച വിളക്കായിരുന്നു അത്.
ഇതാ, മുഖം വാടിപ്പോയല്ലോ........ ഇതുകൊണ്ടാ
ണ് ഞാൻ സംശയിച്ചത്. '' പരിഭ്രമത്തോടെ അമ്മിണി
മന്ത്രിച്ചു.
ഹേയ്! എന്റെ മുഖം വാടുന്നൊന്നുമില്ല.... അതി
ൻറ ആവശ്യമെന്ത്?'' മുഖത്തു കൃത്രിമമായ ഒരു പുഞ്ചി
രി പൊടിപ്പിക്കാൻ പണിപ്പെട്ടുകൊണ്ട് അയാൾ ഉദാ
സീനഭാവത്തിലെന്നപോലെ ചോദിച്ചു:
ഇമ്മിണിക്കെങ്ങനെ കിട്ടി?
ഞാൻ കേശവപിള്ളയുടെ കൈയിൽനിന്നു ചോ
ദിച്ചു വാങ്ങി.
“എങ്ങനെ? എന്ന്?'' അതൊരച്ചയായിരുന്നു.
അമ്മിണി നടുങ്ങിപ്പോയി. അപ്പോഴേ രവിക്കു മനസ്സി
ലായുള്ളു, തന്റെ സ്വരം ഉച്ചത്തിലുള്ളതും പരുഷവുമായി
രുന്നു എന്നും. അയാൾ വീണ്ടും ശാന്തമായ സ്വരത്തിൽ
ചോദിച്ചു:
എങ്ങനെയാണമ്മിണി? എന്നാണതു്?
ഒരു ദിവസം രാത്രി രവി ഇന്നാട്ടിലില്ലാതിരുന്ന
ഒരു ദിവസം രാത്രി
തേ, ഞാൻ ചാഞ്ഞിട്ടു.
കേശവപിള്ള ഇവിടെ വന്നു അ
നാം എന്നും ഇരിക്കാറുള്ള മുറി
യുടെ ചായ്പ്പിൽ മൂന്നു മണിക്കൂറോളം ഞങ്ങൾ ഓരോന്നു
സംസാരിച്ചുകൊണ്ടിരുന്നു........
ഉം! എന്നിട്ടും?' രവി വീണ്ടും ഗജ്ജിച്ചു.
85<noinclude></noinclude>
91cpfm2yrs3tae6b12esluxxh6o5qd3
താൾ:Kalithozhi (Changampuzha).pdf/123
106
82533
242161
2026-06-19T04:31:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മദ്ധ്യത്തിൽ കിടന്നുഴലുമ്പോൾ അവളുടെ സദാചാരത്തെ ക്കുറിച്ചുള്ള സങ്കല്പത്തിനും അവിചാരിതമായി വിധേയമാ യ തന്റെ ഹൃദയത്തിന്റെ ഹീനഭാവത്തിൽ അയാൾക്കും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242161
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മദ്ധ്യത്തിൽ കിടന്നുഴലുമ്പോൾ അവളുടെ സദാചാരത്തെ
ക്കുറിച്ചുള്ള സങ്കല്പത്തിനും അവിചാരിതമായി വിധേയമാ
യ തന്റെ ഹൃദയത്തിന്റെ ഹീനഭാവത്തിൽ അയാൾക്കും
അയാളോടുതന്നെ വെറുപ്പുതോന്നി.
അവൾ എന്നുമങ്ങനെ താങ്ങും തണലുമില്ലാതിരുന്നു
നരയ്ക്കണമെന്നോ? അവളിൽ അന്തർലീനമായി വർത്തിക്കു
ന്ന മാതൃത്വത്തിന്റെ പ്രക്ഷോഭം അവൾക്കു നിയന്ത്രി
ക്കാൻ സാധിക്കുമോ? അയ്യോ, എന്തൊരു മൃഗീയമായ
വിചാരം. അവൾ ജീവിക്കുമെന്നുതന്നെ ആക്കറിയാം?
അവൾ മരിച്ചുപോയാൽ
-
രവീന്ദ്രൻ കിടുകിടുത്തുപോയി........
രണ്ടു
“അല്ലാ അമ്മിണി വീണ്ടും ജനൽ തുറന്നിട്ടാണോ
കിടപ്പ്? ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ? ഈ തണു
ആ കാറ്റു വളരെ ചീത്തയാണ്. ''
കാറ്റു കൊള്ളുമ്പോൾ എനിക്കു ബഹുസുഖം തോന്നു
ആ ഡോക്ടർ. അതുകൊണ്ടാണ്. വേണമെങ്കിൽ അട
യ്ക്കാം,'' എന്നു പറഞ്ഞുകൊണ്ടും അമ്മിണി എഴുനേ
ലാൻ ഭാവിച്ചു.
“വേണ്ട, ഡോക്ടർ തടുത്തുകൊണ്ടു പറഞ്ഞു: 6688
മിളക്കാൻ പാടില്ല. ഞാനടച്ചുകൊള്ളാം.''
ഡോക്ടർ കിളിവാതിലുകൾ രണ്ടും ഭദ്രമായി അടച്ചു
കൊളുത്തിട്ടു. അനന്തരം അവളുടെ കട്ടിലിന്നരികെ ഒരു
കസേര വലിച്ചിട്ടും അതിൽ ഇരിപ്പുറപ്പിച്ചു. അല്പനേര
114<noinclude></noinclude>
luf7i6cqf11gl4r7abm2sbj87mi6uwn
താൾ:Kalithozhi (Changampuzha).pdf/224
106
82534
242162
2026-06-19T04:31:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഈ ആപത്തിൽനിന്നു രവിയെ രക്ഷിക്കേണ്ടതു ത ൻ കർത്തവ്യമാണെന്നും അമ്മിണിക്കു തോന്നി. അവൾ തലകാഞ്ഞു പല നിവൃത്തിമാവും ആലോചിച്ചുനോക്കി. ഒന്നും ശരിപ്പെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242162
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഈ ആപത്തിൽനിന്നു രവിയെ രക്ഷിക്കേണ്ടതു ത
ൻ കർത്തവ്യമാണെന്നും അമ്മിണിക്കു തോന്നി. അവൾ
തലകാഞ്ഞു പല നിവൃത്തിമാവും ആലോചിച്ചുനോക്കി.
ഒന്നും ശരിപ്പെടുമെന്നവൾക്കു വിശ്വാസമില്ല. സുനിശ്ചി
തമായ ഒരു പോംവഴി കണ്ടുപിടിക്കുന്ന കായ്യത്തിൽ അ
വൾ നിശ്ശേഷം പരാജയപ്പെട്ടു. ഒടുവിൽ, മല്ലികയൊരു
കത്തെഴുതുവാൻ അവൾ തീരുമാനിച്ചു.
എല്ലാ കായ്യങ്ങളും അവയുടെ ശരിയായ
ത്തിൽ വിവരിക്കുക; എന്നിട്ട് അവളോടു മാപ്പിരക്കുക.
തന്റെ അഭിമാനത്തിനും ഒരിക്കലും അതുകൊണ്ടു ക്ഷതം
തട്ടാനില്ല. യഥാർത്ഥത്തിൽ താൻ തെറ്റുകാരിയല്ലേ?....
ചെയ്ത
തെറ്റു മൂടിവെച്ചു ഞെളിയുന്നതാണ് അതിന
കാൾ വലിയ തെറ് അതു പാപമാണ്. മല്ലികയ്ക്കും
ഒരു ഹൃദയമില്ലേ? മനുഷ്യസഹജമായി ചെയ്തുപോയ ഒര
പരാധം അവൾ ക്ഷമിക്കാതിരിക്കുമോ? അങ്ങനെ ആ
പതികളെ വീണ്ടും കൂട്ടിയിണക്കാൻ തനിക്കു സാധി
വിടർന്ന കണ്ണുകളോടും തീവ്രമായി തുടിക്കുന്ന ഹൃദയ
ത്തോടുംകൂടി അമ്മിണി മല്ലികയ്ക്കൊരു കത്തെഴുതി.... ആ
രേയും കരയിക്കുന്ന ഒരു കത്ത്. ചെന്നായിനെപ്പോലും
മാൻകിടാവാക്കുന്ന ഒരു കത്തും. 2. പുട്ടു ജീവരക്ത
ത്തിൽ മുക്കി എഴുതിയ ഒരു കത്തും........അവളതു മല്ലിക
കയച്ചു. രവീന്ദ്രനെ അറിയിച്ചില്ല....
ഒരാഴ്ചയ്ക്കുള്ളിൽ അവൾക്കതിനു മറുപടി കിട്ടി. പാ
വം, അതു വായിച്ചവൾ വിയർത്തു പോയി. അവളുടെ പ്ര
215<noinclude></noinclude>
rplyehu40b23bjye001nktjucu74hre
താൾ:Kalithozhi (Changampuzha).pdf/205
106
82535
242163
2026-06-19T04:31:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കയറി ഏകാന്തഭവനത്തിൽ വെറും കാമകിങ്കരനായി ച്ചെന്നു കാട്ടിക്കൂട്ടിയ കോമാളിത്തം! ആ ഹീനമനോഭാവം അവളെ എത്ര ക്ഷോഭിപ്പിച്ചിരിക്കണം. യൗവനവും സൗ നനവും സദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242163
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കയറി
ഏകാന്തഭവനത്തിൽ വെറും കാമകിങ്കരനായി
ച്ചെന്നു കാട്ടിക്കൂട്ടിയ കോമാളിത്തം! ആ ഹീനമനോഭാവം
അവളെ എത്ര ക്ഷോഭിപ്പിച്ചിരിക്കണം. യൗവനവും സൗ
നനവും സദാ ഒത്തുചേർന്നു ഗുഢാലോചന ചെയ്തുകൊണ്ടി
രിക്കുന്ന ആപല്ക്കരമായ ഒരു വൈധവ്യം; നിരാലംബമാ
യ മാതൃത്വം; നീറിക്കൊണ്ടിരിക്കുന്ന ഹൃദയം! ഇവയുടെ
മുൻപിൽ താനഴിച്ചുവിട്ട വികൃതമായ വിടത്വം.... അവൾ
തന്റെ ഭാഷയായിരുന്നെങ്കിലോ? താൻ ഡോക്ടർ സുകുമാ
രമേനവനും....
രവീന്ദ്രൻ ലജ്ജിച്ചു ചൂളിപ്പോയി!
-
അതു കഴിഞ്ഞോ? ഈശ്വരാ, ആ നശിച്ച രാത്രി.
അനീശ്വരൻ പോലും മൂക്കറ്റം കുടിച്ചു ബോധമില്ലാതെ
വീണിരിക്കണം.... അല്ലെങ്കിൽ ആ സംഭവം ഉണ്ടാകുമായി
രുന്നില്ല.
ആ ശബ്ദം അയാളുടെ കരങ്ങളിൽ അപ്പോ
ഴും മുഴങ്ങുന്നതുപോലെ അയാൾക്കു തോന്നി.
....കഷ്ടം! താനിത്ര പാഷണ്ഡാ? തനിക്കു വി
കണ്ടോ? തനിക്കു സിദ്ധിച്ച വിദ്യാഭ്യാസം കൊണ്ടെന്തു പ്ര
യോജനം? ലോകത്തിന്റെ മുമ്പിൽ താനൊരു മാന്യൻ....
ധനവാൻ.... ബിരുദധാരി........എന്നാൽ പൊരിഞ്ഞ വയ
റുമായി നാറപ്പഴന്തുണിയും ചുറ്റി തെണ്ടിത്തിരിയുന്ന ആ
ഊമപ്പെണ്ണിനോളമെങ്കിലും തനിക്കു സംസ്കാരവും ആ
ത്മസംയമനവും ഉണ്ടായിരുന്നെങ്കിൽ അവളാരും, എവി
ടെപ്പോയി?.... ആവോ. അവളെ താൻ പീഡിപ്പിച്ചു.... അ
196<noinclude></noinclude>
9fcgy36m70snyz5lzormwmffftu0fuv
താൾ:Kalithozhi (Changampuzha).pdf/239
106
82536
242164
2026-06-19T04:31:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആ താൻ മുൻപവൾക്കയച്ച ആ കത്ത്! അതെഴുതി കൈകൾതന്നെ ആ തേവിടിശ്ശിയെ സ്വഗൃഹത്തിലേ യ്ക്കു ക്ഷണിച്ചുകൊണ്ടെഴുതുക. ഈശ്വരാ, ഇതെന്തൊരു പ രീക്ഷ. അവൾ അദ്ദേഹത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242164
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആ
താൻ മുൻപവൾക്കയച്ച ആ കത്ത്! അതെഴുതി
കൈകൾതന്നെ ആ തേവിടിശ്ശിയെ സ്വഗൃഹത്തിലേ
യ്ക്കു ക്ഷണിച്ചുകൊണ്ടെഴുതുക. ഈശ്വരാ, ഇതെന്തൊരു പ
രീക്ഷ. അവൾ അദ്ദേഹത്തെ എങ്ങനെ വശീകരിച്ചിരിക്കു
ന്നു. വല്ല ആഭിചാരവും ചെയ്തിട്ടുണ്ടോ? ഇല്ലെന്നാക്കി
യാം? ആതിനൊക്കെ പോന്നവളാണ് ആ യക്ഷി! ഒരു കാ
സർപ്പത്തേക്കാൾ താനവളെ വെറുക്കുന്നു. ഇപ്പോൾ അവ
ളെ കൈയിൽ കിട്ടിയാൽ സർപ്പങ്ങളെപ്പോലെ ചുറ്റിപ്പി
നഞ്ഞ ആ തലമുടി പിടിച്ച് അവളെ നിലത്തുകൂടി
വലിച്ചിഴച്ച് അവളുടെ ആ മുഖത്തൊരു ചവിട്ടുകൊടുക്കു
മായിരുന്നു. ഹാ, തനിക്കതു സാധിച്ചെങ്കിൽ!........
ഈ ചിന്തയിൽ നിന്നും അവൾക്കൊരു നടുക്കമുണ്ടാ
യി. അങ്ങകലെ അണിനിരന്നു നില്ക്കുന്ന വൃക്ഷശിഖരങ്ങ
ളുടെ ഇലപ്പഴുതുകളിൽക്കൂടി അരുണകോമളങ്ങളായ ആ
ദിത്യരശ്മികൾ ഉതിർന്നുതിർന്നു വീഴുന്നു. ജീവിതത്തിൽനിന്നു
മരണത്തിലേയ്ക്കു പോകുന്ന ആത്മാക്കളെപ്പോലെ, പാ
പറ്റമായി കാരോരോ പക്ഷികൾ ചിറകടിച്ചു വിദൂര ചക്ര
വാളത്തിനുപിന്നിൽ അകന്നു മറയുന്നു........ സാന്ധ്യതാര
ങ്ങൾ ഇനിയും കിളർന്നു തുടങ്ങിയിട്ടില്ല........ഹൃദയസ്പ
മായ ഒരു പ്രശാന്തത അന്തരീക്ഷത്തിൽ ചുറ്റിനില്ക്കുന്നു.
ആസന്നമൃത വായ വാസര ശ്രീയുടെ വിയോഗത്തിൽ പ്ര
ബ്ധമായ പ്രകൃതിയുടെ ഹൃദയസ്പന്ദനം പോലെ വിദൂര
ത്തിലുള്ള ഒരു മില്ലിലെ യന്ത്രത്തിന്റെ ക്രമീകൃതമായ ശ
ബ്ലുംമാത്രം അപ്പോഴത്തെ ഏകാന്ത ശാന്തതയെ ഭംഗപ്പെ
ടുത്തുന്നുണ്ടു്.
230<noinclude></noinclude>
dd0rsf2a4xp2dbh42z264kvzrxhad9h
താൾ:Hannele (Changampuzha).pdf/116
106
82537
242165
2026-06-19T04:31:54Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഹാലെ എരുമപ്പൊൻ തൂവ ലച്ചലവി, മുങ്ങാം കുഴിയിട്ടിട്ടു മേളിച്ചു താദൃശം തങ്ങൾ തന്നുസാരം നായസിക്കും, കർത്താവു ചൊരിഞ്ഞാരതി തീത്ഥസ്നാനം. അതു കഴിഞ്ഞ വമന്ദം ബഹു ജലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242165
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഹാലെ
എരുമപ്പൊൻ തൂവ
ലച്ചലവി,
മുങ്ങാം കുഴിയിട്ടിട്ടു
മേളിച്ചു താദൃശം
തങ്ങൾ തന്നുസാരം
നായസിക്കും,
കർത്താവു ചൊരിഞ്ഞാരതി
തീത്ഥസ്നാനം.
അതു കഴിഞ്ഞ വമന്ദം ബഹു
ജലാൽ-
തിരണ്ടിത മേഖലകൾ
വിട്ടുമാറി,
സ്വപ്നത്തിലെ നിജ നിലയം
പൂകുന്നു, വിശ്രമം
സ്വസ്ഥ സുഖപ്തിയിൽ
ന്നലിയാൻ.
തങ്ങളുടെ ജോലി ചെയ്തു തിന്നുകഴിഞ്ഞ് ദേവതകളുടെ നേ
ക്ക് അപരിചിതൻ തിരിയുന്നു. അല്പം ഭയാകുന്ന ആന
ത്തോടെ അവർ അടുത്തുചെന്നു. അപരിചിതൻറയും
നലെയുടേയും ചുററുമായി ഒരാചന്ദ്രാകൃതിയിൽ നിലകൊ
109<noinclude></noinclude>
cbwrxbhjjsb1i9t1zwtix9zqnjftccf
താൾ:Kalithozhi (Changampuzha).pdf/145
106
82538
242166
2026-06-19T04:32:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തനിക്കവളുടെ ദാമ്പത്യജീവിതത്തിന്റെ നേ പ്രയോ ഗിക്കുവാൻ സാധിക്കുമായിരുന്ന നശീകരണായുധങ്ങളിൽ അവസാനത്തേതുപോലും ധൂളീകരിച്ചിരിക്കുന്നു. സുരക്ഷി തമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242166
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തനിക്കവളുടെ ദാമ്പത്യജീവിതത്തിന്റെ നേ പ്രയോ
ഗിക്കുവാൻ സാധിക്കുമായിരുന്ന നശീകരണായുധങ്ങളിൽ
അവസാനത്തേതുപോലും ധൂളീകരിച്ചിരിക്കുന്നു. സുരക്ഷി
തമായ അവളുടെ ദുഗ്ഗത്തിൽ അവൾക്കിനി അജയ്യയായി
അഹങ്കരിക്കാം........
ഈ ചിന്ത രവിക്കു സഹിക്കുവാൻ സാധിച്ചില്ല. അ
മ്മിണി ഒരു വിവാഹിതയാകുന്നതിൽ മറ്റൊരാളുടെ പ
നിയായിത്തീരുന്നതിൽ അഹിതവും അനാശാസ്യ
വുമാണെങ്കിലും, അത്യമായ കണിതം അയാൾക്കു
തോന്നി.
അന്നു രവി പതിവിലും നേരത്തെ ആഫീസ്സിൽനി
ന്നു പോന്നു. അയാൾ ഭവനത്തിൽ ചെന്നു.
വസ്ത്രങ്ങൾ
മാറി, കാപ്പി കുടിച്ചു, കുറെ പണവും കൈവശമെടുത്തു
നേരേ നാഷനൽ ബാറിലേയ്ക്കു തിരിച്ചു........
അവിടെനിന്നു രാത്രി പത്തുമണിയോടുകൂടിയാണ
രവി വീട്ടിൽ മടങ്ങിയെത്തിയത്. അയാളുടെ കണ്ണുകൾ
ചുവന്നു കലങ്ങിയിരുന്നു. കാലുകൾ നിലത്തുറച്ചിരുന്നി
ല്ല. അങ്ങനെയൊരു മട്ടിൽ ആദ്യമായിട്ടാണ് മല്ലിക ത
ൻ ഭർത്താവിനെ കാണുന്നതു്. അവൾ ഭയന്നുപോയി.
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല........
രവി വന്ന വഴിയേ ഒരു ചാരുകസേരയിൽ വീണു.
മല്ലിക സമീപം ചെന്നു......അസഹ്യമായ ഒരു ഗന്ധം.
ഭയചകിതമായ ഒരു സ്വരത്തിൽ കണ്ണിതത്തോടെ അ
വൾ ചോദിച്ചു........
നിങ്ങൾ ഇന്നു കുടിച്ചോ?''
136<noinclude></noinclude>
7vm372naf5ufb2ne9a6zoq753npvvhv
താൾ:Kalithozhi (Changampuzha).pdf/69
106
82539
242167
2026-06-19T04:32:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വരൂ, രവി, നമുക്കു പോകാം.'' രവി അനുഗമിച്ചു. അവർ വഴിയിലെത്തി. നല്ല നാട്ടുവെളിച്ചം. മങ്ങിയ നിലാവും. കേശവപിള്ള രവിയു ടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി. അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242167
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വരൂ, രവി, നമുക്കു പോകാം.''
രവി അനുഗമിച്ചു. അവർ വഴിയിലെത്തി. നല്ല
നാട്ടുവെളിച്ചം. മങ്ങിയ നിലാവും. കേശവപിള്ള രവിയു
ടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി. അവിടെ യാതൊരു
രക്ത രേഖയുമില്ല.
"രവീ! അയാൾ മിണ്ടിയില്ല.
"രവീ, രവിക്കു സങ്കടമുണ്ടോ??? തോളിൽ കൈ
യിട്ടുകൊണ്ടും കേശവപിള്ള ചോദിച്ചു.
“എനിക്കു മാപ്പുതരു, വി.
അതിന്റെ ആവശ്യമില്ല.''
രവി മനോവേദനയുണ്ടോ എന്നു ഞാൻ ചോദി
ഇതല്ലേ? ഇല്ലെന്നും പറഞ്ഞതുകൊണ്ടാണ് ഞാനിതി
നൊരുമ്പെട്ടത്. ഈ മുഖം എനിക്കു സഹിക്കുന്നില്ല.
“എനിക്കും ഒരു കുണ്ഠിതവുമില്ല, കേശവൻകുട്ടി.
വരൂ, നമുക്കിന്നു വീട്ടിലേയ്ക്കു പോകാം.''
“ഇല്ല, ഞാൻ വരുന്നില്ല.''
എന്നാൽ ഞാൻ രവിയോടൊന്നിച്ചു വരാം.''
“വേണ്ട. ദയവുചെയ്തും ഇന്നെത്തനിച്ചു വിടു
ഞാനെല്ലാം ഒന്നു മറക്കട്ടെ........ ഇല്ല; കേശവൻകുട്ടി സം
ശയിക്കേണ്ട. എനിക്കിതിൽ ഒരു കണിതവുമില്ല. ഞാന
വളെ മറന്നുകഴിഞ്ഞു. ഇനി അവൾ നിങ്ങളുടെയാണ്
"രവീ, ഞാൻ പശ്ചാത്തപിക്കുന്നു. ഞാൻ രവിയുടെ
ഹൃദയം വേദനിപ്പിച്ചു. ഇത്രത്തോളമൊന്നും ഞാൻ യഥാ
ത്തിൽ ആലോചിച്ചില്ല. അതിന്റെ ഗൗരവം ഇപ്പോ
60<noinclude></noinclude>
bh5cgqdtvn1gb46h5u8r1ngc57o68yt
താൾ:Kalithozhi (Changampuzha).pdf/95
106
82540
242168
2026-06-19T04:32:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കിടന്നലാതിരിക്കൂ! എന്നിട്ടൊന്നുമില്ല. അയാൾ വന്നവഴിക്കു തിരിച്ചുപോയി.'' വെറും കൈയോടെ അയാൾ ഒന്നും ആവശ്യപ്പെട്ടില്ല? "ഉവ്വ്. പലതും....പക്ഷേ " പക്ഷേ ഞാൻ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242168
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കിടന്നലാതിരിക്കൂ! എന്നിട്ടൊന്നുമില്ല. അയാൾ
വന്നവഴിക്കു തിരിച്ചുപോയി.''
വെറും കൈയോടെ
അയാൾ ഒന്നും ആവശ്യപ്പെട്ടില്ല?
"ഉവ്വ്. പലതും....പക്ഷേ
"
പക്ഷേ ഞാൻ പിശുക്കു കാണിച്ചു. ''
“എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒന്നു തെളിച്ചു
തെളിച്ചുതന്നെ ഞാൻ പറയുന്നത്. അയാൾക്കു
എൻറതായിക്കൊടുക്കാൻ വെറും ഒരു ചുംബനം മാത്രമേ
ഉണ്ടായിരുന്നുള്ളു. അതു ഞാൻ കൊടുത്തു. എന്റെ മ
നോഭാവം മനസ്സിലാക്കാനുള്ള വിവേകമെങ്കിലും അയാൾ
കുണ്ടായിരുന്നു. ആ മനുഷ്യനെ ഞാൻ ബഹുമാനിക്കു
........അയാൾ എന്നെ അസഹ്യപ്പെടുത്താതെ യാത്ര
പറഞ്ഞു പിരിഞ്ഞുപോയി.
കള്ളം, പച്ചക്കള്ളം! ഞാനിതു കേട്ട വിശ്വസി
ക്കുമെന്നാണോ വിചാരം?'' രവി ഈഷ്യയോടെ ചോ
ദിച്ചു.
വിശ്വസിക്കണമെന്നും എനിക്കു നിർബ്ബന്ധമില്ല.
അവൾ കുലുക്കംകൂടാതെ ദൃഢവും ശാന്തവുമായ സ്വര
ത്തിൽ മറുപടി പറഞ്ഞു. ഉണ്ടായ സംഭവം അതേപ
ടി ഞാൻ പറഞ്ഞു എന്നേയുള്ളു.
"
ദൈവമേ, ഇവളെന്തൊരത്ഭുതസൃഷ്ടി!'' രവിയു
ടെ ഹൃദയം മന്ത്രിച്ചു.
86<noinclude></noinclude>
3qnfdfiw1huxgh6ypgjj882t2xk5mn8
താൾ:Kalithozhi (Changampuzha).pdf/124
106
82541
242169
2026-06-19T04:32:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മൗനത്തിനുശേഷം അദ്യോതകമായ ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം ആരംഭിച്ചു. അപ്പോൾ അമ്മിണി എന്നോടു പറയാമെന്നു പ റഞ്ഞിട്ടും ഇതുവരെ പറഞ്ഞില്ലല്ലോ........ആ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242169
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മൗനത്തിനുശേഷം അദ്യോതകമായ ഒരു ചെറു
പുഞ്ചിരിയോടെ അദ്ദേഹം ആരംഭിച്ചു.
അപ്പോൾ അമ്മിണി എന്നോടു പറയാമെന്നു പ
റഞ്ഞിട്ടും ഇതുവരെ പറഞ്ഞില്ലല്ലോ........ആ മനുഷ്യനെ
"
"അതേ, ഡോക്ടർ, ഞാൻ പറയാം........ നിമിഷ
നേരത്തെ മൗനത്തിനുശേഷം അമ്മിണി തുടർന്നു........ഇ
ന്നെനിക്കു വളരെ സുഖം തോന്നുന്നു........ഇനി എത്ര ദിവ
സംകൂടി ഞാനിവിടെ കിടക്കേണ്ടിവരും,
ഡോക്ടർ?
കൂടിയതും, ഒരു പത്തു ദിവസം കൂടി. അതു കഴി
ഞ്ഞാൽ അമ്മിണിക്കു വീട്ടിലേയ്ക്കു പോകാം. സുഖക്കേടു
നല്ലപോലെ ഭേദമായിട്ടുണ്ട്. ഇനി ദേഹക്ഷീണം മാത്ര
മേയുള്ളൂ. അതുകൂടി അല്പമൊന്നു മാറിക്കഴിഞ്ഞാൽ പോ
"ശരി, അമ്മിണി തുടർന്നു. “എന്റെ ജീവിതം
നിങ്ങൾക്കു വളരെ കടപ്പെട്ടിരിക്കുന്നു. മരണത്തിന്റെ
വായിൽ നിന്നും എന്നെ വീണ്ടെടുത്തതു നിങ്ങളാണ്. നി
ങ്ങളോടെനിക്കും അളവറ്റ കൃതജ്ഞതയുണ്ട്; അതിനോ
ടൊപ്പം അകമഴിഞ്ഞ സ്നേഹവും........നിങ്ങളും എന്നെ
സ്നേഹിക്കുന്നെന്നു പറയുന്നു. എന്നുതന്നെയല്ല, നിങ്ങൾ
എന്നെ വിവാഹം കഴിക്കുവാനും ആവശ്യപ്പെടുന്നു.
ങ്ങൾക്കെന്നെക്കുറിച്ചു യാതൊന്നുമറിഞ്ഞുകൂടാ. നിങ്ങളെ
അതു ഗ്രഹിപ്പിക്കണമെന്നു ഞാൻ കരുതിത്തുടങ്ങിയിട്ടു
കുറെ ദിവസമായി. ഏതായാലും ഇന്നതു നിങ്ങളോടു തു
ന്നു പറയുവാൻ തന്നെ ഞാൻ തീരുമാനിച്ചു.''
പതുക്കെ എഴുനേറ്റു ഭിത്തിയോടു ചാരിയിരുന്നു പാ
115<noinclude></noinclude>
maupoxbpos5f223328ni9a22lxaront
താൾ:Kalithozhi (Changampuzha).pdf/206
106
82542
242170
2026-06-19T04:32:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വൾക്കും അവളുടെ മാനം വലുതാണ്........ അതിൽ ക്ഷതം വരുത്താൻ അവൾ മനസ്സറിഞ്ഞു സമ്മതിച്ചില്ല.... പക്ഷേ, വെറും പിശാചായ താൻ അതിനെ കൈയേറ്റം ചെയ്തു നിയം പിച്ചിച്ചീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242170
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വൾക്കും അവളുടെ മാനം വലുതാണ്........ അതിൽ ക്ഷതം
വരുത്താൻ അവൾ മനസ്സറിഞ്ഞു സമ്മതിച്ചില്ല.... പക്ഷേ,
വെറും പിശാചായ താൻ അതിനെ കൈയേറ്റം ചെയ്തു
നിയം പിച്ചിച്ചീന്തിക്കളഞ്ഞു........
കത്തയിൽ താമസിക്കുന്ന കാലത്തെ ലഹരിവി
ടിച്ച രാത്രികൾ ഓരോന്നായി അയാളുടെ മുൻപിൽ ആ
വിഭവിച്ചു.... എത്ര ഹീനമായിരുന്നു തന്റെ ജീവിതം....
സാധ്വിയും സുശീലയും സുന്ദരിയുമായ ധർമ്മപത്നി
കഴിക്കാതെ വീട്ടിൽ കാത്തുകൊണ്ടിരിക്കേ, മദ്യലഹരി
യിൽ മതിമറന്നു തേവിടിശ്ശിത്തെരുവുകളിൽ തെണ്ടിനട
ന്ന എത്രയെത്ര രാത്രികൾ!.... തന്റെ ഇന്നത്തെ ഈ ഭയ
കരരോഗം ആ ഇ
ജീവിതത്തിന്റെ ഉപഹാരമ
ല്ലേ?....അതാ, മരണം തന്നെ മാടിവിളിക്കുന്നു........ ഭാ
ഭായ, അതൊരു പരിമളമല്ല, ആവേശമല്ല തണൽ,
അഭയം!
അയാൾ കിടുകിടുത്തുപോയി.
ഇങ്ങനെ കാടുപിടിച്ച ചിന്തകളാൽ അസ്വസ്ഥ
ഹൃദയനായ രവീന്ദ്രൻ ആ കസേരയിൽ കിടന്നുറങ്ങി
ആകഷകമായ പൂനിലാവും അവിടെ മുഴുവൻ വ്യാ
പിച്ചിരുന്നു. അകലെയുള്ള ഏതോ വൃക്ഷത്തിൽ ഒരു മൂ
ആയിരുന്നു മൂളുന്നുണ്ടു്. നക്ഷത്രനിബിഡമായ ആകാ
കുളുമ്മയുള്ള ഒരു കാറ്റ് ഇടയ്ക്കിടെ ഇളകിക്കൊണ്ടി
006.
അതിലമായ ഒരു കരാഷം രവീന്ദ്രനെ സ
197<noinclude></noinclude>
q03mqs4j6g9yzhl9sc8o2362xpllbpj
താൾ:Hannele (Changampuzha).pdf/117
106
82543
242171
2026-06-19T04:32:43Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '110 കൊണ്ടു വരികിങ്ങിപ്പോളതി മൃദുലവസനങ്ങൾ കൊണ്ടു വരികെന്നോമൽ ഇവിടെവരി,നിവിടെ വരിൻ, ചിത മെഴുമെന്നരുമകള കവിടിഞ്ഞുവെള്ളയരി പ്രാവുകള അതിവേദന, ഹിമത്വം, ജര ജനിത വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242171
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>110
കൊണ്ടു വരികിങ്ങിപ്പോളതി
മൃദുലവസനങ്ങൾ
കൊണ്ടു വരികെന്നോമൽ
ഇവിടെവരി,നിവിടെ വരിൻ, ചിത
മെഴുമെന്നരുമകള
കവിടിഞ്ഞുവെള്ളയരി
പ്രാവുകള
അതിവേദന, ഹിമത്വം, ജര
ജനിത
വൈവശ്യം,
മതിമാന്ദ്യം, മിവയിൽനി
അവളെക്കാക്കാൻ,
പൊതിയുവിൻ സൌഖ്യത്താൽ,
മന്ദതയാൽ, നിങ്ങൾ
ഹതയവൾതൻ പരിശു
ക്ഷീണഗാത്രം.
പെരുമാറിടുകവളോടതി
മമതയിൽ, കാക്കുവിൻ
പരുഷമാം സശത്തിൽ
നിന്നവളെ.
മൃദു പത്രപുടങ്ങളിലാവഹി
വിനിമേലോ<noinclude></noinclude>
tq377ppmj4heql5g4e8on45jpm9jw43
താൾ:Kalithozhi (Changampuzha).pdf/240
106
82544
242172
2026-06-19T04:32:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്തുമാകട്ടെ. അദ്ദേഹത്തിന്റെ അവസാനത്തെ അപേക്ഷ........ അതു താൻ ചെയ്യാതിരുന്നാൽ ജീവിത കാലം മുഴുവൻ തനിക്കു പശ്ചാത്തപിക്കേണ്ടി വരില്ലേ? എങ്കിലും അവൾ ഇവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242172
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്തുമാകട്ടെ. അദ്ദേഹത്തിന്റെ അവസാനത്തെ
അപേക്ഷ........ അതു താൻ ചെയ്യാതിരുന്നാൽ ജീവിത
കാലം മുഴുവൻ തനിക്കു പശ്ചാത്തപിക്കേണ്ടി വരില്ലേ?
എങ്കിലും അവൾ ഇവിടെ ഉവ്വശി ചാഞ്ഞുവരിക....
തന്റെ മുമ്പിൽ വെച്ചു ഭർത്താവിനെ സമീപിക്കുക.
സഹിക്കാനുള്ള കെൽപുണ്ടോ? ഏതായാലും പ
-
തനി
അവൾ കടലാസ്സും പേനയുമായി തിരിച്ചുവന്നു. ര
വീന്ദ്രൻ വാചകങ്ങൾ പറഞ്ഞുകൊടുത്തു. പ്രിയ സഹോദ
രീ, എന്നാണു സംബോധന. അവളുടെ കൈകൾ വിറ
ച്ചു. പേനയുടെ നിബ്ബ് ഇടയ്ക്കിടെ കടലാസ്സിൽ കുത്തി.
അക്ഷരങ്ങൾ വടിവില്ലാതെയും മഷി അധികം വീണ്ടും വി
കൃതമായി. അവൾ രണ്ടാമതും അതു വായിച്ചിട്ടു. കവറി
ലാക്കി പശവെച്ചു. രവീന്ദ്രൻ മേൽവിലാസം പറഞ്ഞുകൊ
ടുത്തു. അവൾ ലക്കോട്ടിന്റെ പുറത്തും അതെഴുതി.
മല്ലിക, മെയിൽ പോകുന്നതു രാവിലെ എട്ടുമ
നിക്കാണ്. ഇപ്പോൾത്തന്നെ പോസ്റ്റ് ചെയ്യണം. എങ്കി
ലേ നാളെ പോകൂ. കൊണ്ടുപോയി ഉടൻ തന്നെ വേല
ക്കാരന്റെ കയ്യിൽ കൊടുത്തയയ്ക്ക
മല്ലിക കത്തുമായി വെളിയിലേയ്ക്കു പോയി. കോവ
ണിയിറങ്ങുമ്പോൾ അവിചാരിതമായി അവളൊന്നു നടു
ങ്ങി. അവൾ നിശ്ചലയായി അല്പനേരം അവിടെ നിന്നു.
സന്ധ്യാരാഗം ക്രമേണ മാഞ്ഞുവരികയാണ്. ചക്ര
പാളം ഇരുണ്ടുതുടങ്ങി. നാലഞ്ചു നക്ഷത്രങ്ങൾ അങ്ങിങ്ങ
യി സ്മരിച്ചിട്ടുണ്ട്.
231<noinclude></noinclude>
gepu1it0ywmto783j5roodrs5zvcfi9
താൾ:Kalithozhi (Changampuzha).pdf/146
106
82545
242173
2026-06-19T04:32:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “ഉം, ഞാൻ കുടിച്ചു.... ഇനിയൊന്നും എന്നോടു ചോ ഷിക്കണ്ട. പോയിക്കിടന്നോളൂ.'' ആ സാധുയുവതിയുടെ ഹൃദയം നീറി അന ത്തിലേയ്ക്കുള്ള തന്റെ ഭർത്താവിന്റെ ആദ്യത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242173
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“ഉം, ഞാൻ കുടിച്ചു.... ഇനിയൊന്നും എന്നോടു ചോ
ഷിക്കണ്ട. പോയിക്കിടന്നോളൂ.''
ആ സാധുയുവതിയുടെ ഹൃദയം നീറി അന
ത്തിലേയ്ക്കുള്ള തന്റെ ഭർത്താവിന്റെ ആദ്യത്തെ കാൽ
പ്പാണതെന്നും അവളുടെ ഹൃദയം മന്ത്രിച്ചു. അവൾ
കിടുകിടുത്തുപോയി. അന്നവൾ പിന്നൊന്നും തന്നെ ചോ
ദിച്ചില്ല. ഏറ്റവും പ്രമാദമായ രീതിയിൽ സ്വകാന്ത
നെ കൈ പിടിച്ചെഴുന്നേല്പിച്ച് അവൾ കിടയ്ക്കയിൽ
കൊണ്ടു പോയി കിടത്തി.........അല്പനേരത്തിനുള്ളിൽ രവി
ഉറങ്ങിപ്പോയി. മല്ലികയെന്നും ഒരുപോള കണ്ണടയ്ക്കാൻ
കഴിഞ്ഞില്ല........
2
പിറേറ ദിവസം രവി നീണ്ട ഒരു കത്തും ഏതാനും
സമ്മാനങ്ങളും ഡോക്ടർ സുകുമാരമേന്നയച്ചുകൊടുത്തു.
നസ്സാക്ഷിയെ വഞ്ചിച്ചിട്ടുള്ള ഒരു കത്തായിരുന്നു അത്.
ആ കത്തിൽ ഡോക്ടരെ ഹൃദയപൂർവം അനുമോദിക്കുകയും
രവി ആ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായി
ആജീവനാന്തം വർത്തിക്കുന്നതാണെന്നുറപ്പുകൊടുക്കുകയും
ചെയ്തിരുന്നു........ മല്ലികയെ ഇതൊന്നും തന്നെ അയാൾ
അറിയിച്ചില്ല.
നാലു
“അമ്മിണി, ഈ മനുഷ്യനെ അമ്മിണി അറിയു
മോ?'' എന്നു ചോദിച്ചുകൊണ്ട് ഒരു ദിവസം വൈകു
നേരം ഡോക്ടർ സുകുമാരമേനവൻ വരാന്തയിലേയ്ക്കു ക
യറി. അദ്ദേഹത്തിന്റെ കൂടെ സുഭഗനായ ഒരു യുവാവു
കൂടിയുണ്ടായിരുന്നു.
137<noinclude></noinclude>
7twrbz38s9mecd4qwrt86axnngmjrr2
താൾ:Hannele (Changampuzha).pdf/118
106
82546
242174
2026-06-19T04:32:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭൂതിവേഗം കൊണ്ടുവരി നവളെ നിങ്ങൾ. ഉല്ലസന്മതാനഭൂമിയി ലയുലയും നിക്കു മീതേ മങ്ങിയും മിന്നിയും ചന്ദ്രി കയിൽ മുങ്ങിയെഴു മക്കാ മരുഭൂമികൾ കൊട്ടകലെ പരിചിയലും വിണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242174
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഭൂതിവേഗം കൊണ്ടുവരി
നവളെ നിങ്ങൾ.
ഉല്ലസന്മതാനഭൂമിയി
ലയുലയും
നിക്കു മീതേ
മങ്ങിയും മിന്നിയും ചന്ദ്രി
കയിൽ മുങ്ങിയെഴു
മക്കാ മരുഭൂമികൾ
കൊട്ടകലെ
പരിചിയലും വിണ്ണിലെപ്പ
പുൽത്തൊടികൾക്കും
പലമരത്തോപ്പിനു
തളിരെതിർ മൃദുമെയി
ലതിരി ശാന്തിതൻ
തണുവിലും തണലിലും
വിശ്രമിക്ക
മലയരുവിത്തെളിവെള്ളം
കോരിനിറയും വിൻ
മണിചന്ദ്രകാന്തക്കൽ
തൊട്ടിയിങ്കൽ.
111<noinclude></noinclude>
tdfe13jmt2darh4ar0or93o3o9ggb1t
താൾ:Kalithozhi (Changampuzha).pdf/96
106
82547
242175
2026-06-19T04:33:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ ഇതാ, ഇതെല്ലാമെന്താണെന്നറിയാമോ?'' മടി യിൽനിന്നും ഒരു ചെറിയ കടലാസുകെട്ടെടുത്തു കാണിച്ചു കൊണ്ടു അവൾ ചോദിച്ചു. “എന്താണതു്? കത്തുകൾ....... പ്രേമലേഖനങ്ങൾ 1 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242175
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
ഇതാ, ഇതെല്ലാമെന്താണെന്നറിയാമോ?'' മടി
യിൽനിന്നും ഒരു ചെറിയ കടലാസുകെട്ടെടുത്തു കാണിച്ചു
കൊണ്ടു അവൾ ചോദിച്ചു.
“എന്താണതു്?
കത്തുകൾ....... പ്രേമലേഖനങ്ങൾ
1
കേശവപിള്ള
യുടെ!'' പുഞ്ചിരിതൂകിക്കൊണ്ടവൾ വീണ്ടും ചോദിക്കുക
യാണ്: "ഇതെല്ലാം ഒന്നു വായിച്ചുനോക്കണമോ?''
വേണ്ട എനിക്കൊന്നും വായിക്കണ്ട.''
അങ്ങനെയല്ല....രവി ഇതു വായിച്ചുനോക്കണം.
ഇതാ, വേണമെങ്കിൽ കൊണ്ടുപോകാം. എനിക്കു വിര
അമ്മിണീ, നീയിതെന്തിനെന്നോടു പറഞ്ഞു നീ
എനിക്കു സ്വരം
സ്വരം തരില്ലേ?'' ദയനീയമായ സ്വര
ത്തിൽ രവി ചോദിച്ചു.
ഞാൻ സ്വരംകെടുത്തുന്നില്ല. തന്നത്താൻ
സ്വരം നശിപ്പിക്കുകയാണ് രവി ചെയ്യുന്നത്. രവി
എന്നെ എങ്ങനെ വേണമെങ്കിൽ കണക്കാക്കിക്കൊള്ളു.
ഞാനേതായാലും ഇനിയൊരു സംഗതിയും രവിയിൽനി
ന്നു മറച്ചുവെയ്ക്കുകയില്ല.''
കേശവപിള്ളയോടു നിൽക്കാനുകൂല്യമുണ്ടായിരുന്നി
ട്ടും, അയാളെക്കുറിച്ച് എത്രമാത്രം ദുഷിച്ചാണു നീയെ
ന്നോടു സംസാരിച്ചിട്ടുള്ളതും! ഞങ്ങളെത്തമ്മിൽ അക
മാൻപോലും നീ ഉദ്യമിച്ചിട്ടില്ലേ?''
ഉണ്ടു്. അതെന്റെ അന്നത്തെ സ്ഥിതിക്കും അനു
അന്നും എനിക്കതിന്റെ
കൂലമായ ഒരു തന്ത്രമായിരുന്നു.
87<noinclude></noinclude>
ov6i73ihquxe494k2qcugm9g3q0vbba
താൾ:Hannele (Changampuzha).pdf/119
106
82548
242176
2026-06-19T04:33:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '112 താരുണ ശോഭമാം വയി മതിമഹിതമാം കൃഷ്ണമൃഗക്ഷീരവും മൊത്തൊരുക്കി, അവളിൽ നിന്നുലിവാ കഴുകിക്കളയുവി നവനിയിലവളാന്നാ രസുഖമെല്ലാം. അകലത്തിലകലത്തിൽ മൊട്ടിട്ടു നില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242176
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>112
താരുണ ശോഭമാം വയി
മതിമഹിതമാം
കൃഷ്ണമൃഗക്ഷീരവും
മൊത്തൊരുക്കി,
അവളിൽ നിന്നുലിവാ
കഴുകിക്കളയുവി
നവനിയിലവളാന്നാ
രസുഖമെല്ലാം.
അകലത്തിലകലത്തിൽ
മൊട്ടിട്ടു നില്ക്കുന്നോ
മലർവല്ലിപ്പ
പടപ്പിൽനിന്നും,
ലിലടർത്തിയെടുത്തി
ടുവിൻ, ഹിമനമ
മാലതീ മല്ലികാ
മഞ്ജരികൾ
വൈശാഖതുമഴ, കാറൽ
പോലവളുടെ
വൈവശ്യഭരിതമാം
പൂന്തനുവിൽ,
മെല്ലെത്തളിക്കുവിനാവുകൾ--
തന്നിതളുകളിൽ<noinclude></noinclude>
4tb4pg1fwu3kt1u67larizrbmd5k7xk
താൾ:Kalithozhi (Changampuzha).pdf/125
106
82549
242177
2026-06-19T04:33:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്രത്തിൽനിന്നും ഒരു ക മായിക്കുടിച്ചുകൊണ്ടു അമ്മിണി പറയാൻ തുടങ്ങി നിങ്ങൾ ഒരു നല്ല ഡോക്ടരാണ്. ഉയർന്ന നില യിൽ ജീവിക്കുന്ന ഒരു മാന്യൻ. നിങ്ങളുടെ ഭാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242177
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്രത്തിൽനിന്നും ഒരു ക
മായിക്കുടിച്ചുകൊണ്ടു അമ്മിണി പറയാൻ തുടങ്ങി
നിങ്ങൾ ഒരു നല്ല ഡോക്ടരാണ്. ഉയർന്ന നില
യിൽ ജീവിക്കുന്ന ഒരു മാന്യൻ. നിങ്ങളുടെ ഭാഷയാകു
വാൻ ഒന്നുകൊണ്ടും, ഒരു തരത്തിലും, എനിക്കു യോഗ്യത
ഡോക്ടർ മൗനമായിരുന്നതേയുള്ളു.
പറയത്തക്ക ധനസ്ഥിതിയൊന്നുമില്ലാത്ത ഒരു കു
ടുംബത്തിലാണെന്റെ ജനനം. എനിക്കും അമ്മയും
ച്ചിയും ഒരനുജത്തിയും അനുജനും മാത്രമേയുള്ളു. അച്ഛൻ
ഒരു വഷത്തിനുമുൻപു മരിച്ചുപോയി. അമ്മയും സഹോദ
രങ്ങളും ചേച്ചിയോടൊരുമിച്ചാണ് താമസം. ചേച്ചിയുടെ
ഭർത്താവിനു സാമാന്യം നല്ല ധനസ്ഥിതിയുണ്ട്. അവരെ
ല്ലാം സുഖമായി കഴിഞ്ഞുകൂടുന്നു. ചേച്ചിയും അവരുടെ ഭ
ത്താവും വളരെ സ്വഭാവഗുണമുള്ളവരാണ്. പക്ഷേ........
അവളുടെ കണ്ണുകളിൽ ഒരു വിഷാദച്ഛായ കലന്നും
അവൾ തുടരാൻ സാധിച്ചില്ല. അവൾ എന്തൊ
ക്കെയോ കാത്തു പശ്ചാത്തപിക്കുന്നതുപോലെ
തോന്നി.
"
ഡോക്ട
പക്ഷേ? പറയൂ അമ്മിണീ, മടിക്കേണ്ട. പ
ഞ്ഞോളൂ.'' ഡോക്ടർ അവളെ സ്നേഹാരമായ സ്വരത്തിൽ
ഉത്തേജിപ്പിച്ചു.
പക്ഷേ,'' അമ്മിണി ഒരു നെടുവീർപ്പോടെ തുടർന്നു.
“എന്റെ തെറ്റുകൊണ്ടുതന്നെയാണ് അവർ എന്നെ
സ്നേഹിക്കുന്നില്ല. എനിക്കു ജന്മം തന്നെ എന്റെ അമ്മയ
116<noinclude></noinclude>
69rgel5n01g9x610vrjsnrscdufoa6j
താൾ:Kalithozhi (Changampuzha).pdf/70
106
82550
242178
2026-06-19T04:33:20Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഴാണെനിക്കു ബോധ്യപ്പെടുന്നത്. എന്റെ അവിവേകം ക്ഷമിക്കു. എനിക്കു മാപ്പു തരൂ. കേശവൻകുട്ടീ, ഞാൻ പത്തും പത്തും പറയു ന്നു, എനിക്കിക്കായത്തിൽ അശേഷം കുണ്ഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242178
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഴാണെനിക്കു ബോധ്യപ്പെടുന്നത്. എന്റെ അവിവേകം
ക്ഷമിക്കു. എനിക്കു മാപ്പു തരൂ.
കേശവൻകുട്ടീ, ഞാൻ പത്തും പത്തും പറയു
ന്നു, എനിക്കിക്കായത്തിൽ അശേഷം കുണ്ഠിതമില്ല. ഒരു
വലിയ ഉപകാരമാണ് നിങ്ങൾ എനിക്കു ചെയ്തതു്. സ
തത്തിന്റെ വെളിച്ചത്തിൽ അവളുടെ തനിനിറം കാ
ഞാൻ എനിക്കിന്നു തരമായി....അക്കായത്തിലും ഞാൻ
നിങ്ങളോടു കടപ്പെട്ടവനാണ് നിങ്ങളോടുള്ള കടപ്പാടു
കളിൽനിന്നൊഴിയുവാൻ ശ്രമിക്കുംതോറും ഞാൻ അധി
കമധികം നിങ്ങൾക്കു കടപ്പെടുകയാണ് ചെയ്യുന്നത്!''
ആ വാക്കുകൾ കേശവപിള്ളയുടെ മനസ്സിൽ കണ
ക്കിനു കൊണ്ടു. അയാൾക്കു വല്ലാതെ നൊന്തു. ഒരക്ഷരം
പിന്നീടു ശബ്ദിക്കാനയാൾക്കു സാധിച്ചില്ല. സ്വയം ശപി
ച്ചുകൊണ്ടും അയാൾ രവിയോടു യാത്രപറഞ്ഞു സ്വഗൃഹ
ത്തിലേയ്ക്കു പോയി.
ആ മൂന്നു വ്യക്തികൾക്കും അന്നു രാത്രി നിദ്രാദേവി
യുടെ അനുഗ്രഹം ലഭിക്കുകയുണ്ടായില്ല. രാത്രി ഒരു മൂന്നു
മൂന്നരമണിയായിക്കാണും, രവി വീണ്ടും അമ്മിണിയുടെ
കിളിവാതിലെത്തി. അതു മലക്കെ തുറന്നു കിടപ്പുണ്ടാ
യിരുന്നു. മഴക്കാറു നീങ്ങി മനോഹരമായ ചന്ദ്രിക ദി
ങ്ങും വ്യാപിച്ചിട്ടുണ്ട്. അയാൾ അകത്തേയ്ക്കു നോക്കി. അ
മ്മിണി കട്ടിലിന്മേൽ കിടക്കുന്നുണ്ട്. അവൾ ഉറക്കമായി
ശിക്കുമെന്നു രവി കരുതി. കൈയിലിരുന്ന കടലാസുതുണ്ടു
61<noinclude></noinclude>
1ye7z86yit6qrraiyg4sbgq2c5ja410
താൾ:Kalithozhi (Changampuzha).pdf/147
106
82551
242179
2026-06-19T04:33:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവൾ ഡോക്ടരെ കാത്തുകൊണ്ടു വാതിൽ ന്നെ നില്ക്കുകയായിരുന്നു. ആ പുതിയ മനുഷ്യന്റെ മുഖ അവൾ സൂക്ഷിച്ചുനോക്കി. ആ മുഖം അവൾക്കു വളരെ പരിചയമുള്ളതാണ്. കണ്ണിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242179
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവൾ ഡോക്ടരെ കാത്തുകൊണ്ടു വാതിൽ
ന്നെ നില്ക്കുകയായിരുന്നു. ആ പുതിയ മനുഷ്യന്റെ മുഖ
അവൾ സൂക്ഷിച്ചുനോക്കി. ആ മുഖം അവൾക്കു വളരെ
പരിചയമുള്ളതാണ്. കണ്ണിമയ്ക്കാതെ അവൾ അല്പനേര
ത്തേയ്ക്കങ്ങനെ നോക്കിക്കൊണ്ടിരുന്നു. മേനിൻ പുഞ്ചിരി
തുകിനിന്നതേയുള്ളു.
“എന്താ അമ്മിണി, അറിയില്ലേ?'' ആഗതൻ
ഒരു മന്ദസ്മിതത്തോടെ ചോദിച്ചു......ആ സ്വരം........
ട്ടെന്നവൾക്കു മനസ്സിലായി. അവൾക്കത്ഭുതം തോന്നി.
അവൾ പൊട്ടിച്ചിരിച്ചുകൊണ്ടും അല്പം ജാള്യതയോടെ
പറഞ്ഞു:
“അയ്യോ, ആളെത്ര മാറിപ്പോയിരിക്കുന്നു. എനി
കാര്യം തീരെ മനസ്സിലായില്ല, കെട്ടോ?'
-
അവൾക്കു വലിയ സന്തോഷം തോന്നി.
ഇരിക്കണം, മിസ്റ്റർ കേശവപിള്ള!........അമ്മി
നീ, ഞങ്ങൾക്കു വിശപ്പു സഹിക്കവയ്യ. വല്ലതും ഉടനെ
തന്നില്ലെങ്കിൽ........
66.
ഈ കസേരയും മേശയുമൊക്കെ അങ്ങു വിഴുങ്ങിക്ക
ളയും, അല്ലേ?' അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു.
കസേരയും മേശയും മാത്രമല്ല അമ്മിണിയേയും
പക്ഷേ വിഴുങ്ങിയേയും....അത്ര വിശപ്പുണ്ടു്.
ഏതായാലും അതൊന്നും വേണ്ട. ഇപ്പോൾ കാപ്പി
തയ്യാറാകും. 'തിളപ്പിച്ചുവെച്ചിരുന്നാൽ ആറിപ്പോയെങ്കി
ലോ എന്നു കരുതിയാണ്........ ഇതാ ഇപ്പോൾ കൊണ്ടുവ
ഒന്നാം '' എന്നു പറഞ്ഞ് അവൾ അകത്തേയ്ക്കു പോയി.
188<noinclude></noinclude>
qptt4gsprd030gkgvvqdc47r75n807z
താൾ:Kalithozhi (Changampuzha).pdf/207
106
82552
242180
2026-06-19T04:33:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ശൂന്യമായ ആ നിദ്രയിൽനിന്നു മെല്ലെമെല്ലെയുണ മല്ലികേ! അയാൾ കണ്ണു തുറന്നു....അപ്സരസ്സിനെപ്പോലെ സു ന്ദരിയായ ഒരു സ്ത്രീ തന്റെ മുൻപിൽ മന്ദഹസിച്ചുകൊണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242180
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ശൂന്യമായ ആ നിദ്രയിൽനിന്നു മെല്ലെമെല്ലെയുണ
മല്ലികേ!
അയാൾ കണ്ണു തുറന്നു....അപ്സരസ്സിനെപ്പോലെ സു
ന്ദരിയായ ഒരു സ്ത്രീ തന്റെ മുൻപിൽ മന്ദഹസിച്ചുകൊണ്ടു
നില്ക്കുന്നു....
അതൊരു സ്വപ്നമാണോ? അതു മല്ലികയല്ലേ?
അയാൾക്കു കുറെ നേരത്തേയ്ക്കു വിശ്വസിക്കാൻ സാധി
ആ സുന്ദരി അമ്മിണിയായിരുന്നു........ മല്ലികയല്ല,
അമ്മിണി!
അമ്മിണി!!....
ഒരു മാസം കഴിഞ്ഞ് അമ്മിണിക്കും ഒരു കത്തു കി
അവൾ ആർത്തിയോടെ ആ കത്തു തുറന്നു ഇങ്ങനെ
വായിച്ചു
എന്റെ പ്രിയപ്പെട്ട അമ്മിണി,
ൻ
മല്ലികാമന്ദിരം
ഒരു മിന്നൽക്കൊടിപോലെ അപ്രതീക്ഷിതമായ നി
ഇവിടത്തെ സമാഗമം എനിക്കൊരു സ്വപ്നംപോ
ലെ തോന്നുന്നു. എന്നോടു മാപ്പു ചോദിക്കുവാനാണല്ലോ
നീയിവിടെ വന്നതു്. വികാരാധിക്യത്താൽ എനിക്കന്നു
നിന്നോടൊന്നും പറയാൻ സാധിച്ചില്ല. നീ എന്നോടു
മാപ്പുചോദിക്കില്ല എനിക്കു മാപ്പു തരികയാണ് വേണ്ട
തു. എന്തുകൊണ്ടാണെന്നും ഇനിയും ഞാൻ വിസ്മരിക്കേ
198<noinclude></noinclude>
4o6rqdndi28axff8rus4i2bawdlk9ag
താൾ:Kalithozhi (Changampuzha).pdf/241
106
82553
242181
2026-06-19T04:34:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി = അവളുടെ ഹൃദയത്തിൽ ഒരു സമരം നടന്നു. അവൾ പൊള്ളുന്നപോലെ തോന്നി. ആ കത്തയയ്ക്കാതിരുന്നാൽ എങ്കിൽ അവൾ ഇ വിടെ വരില്ല. ഹോ, ആ ദ്രകീടത്തെ താൻ എത്രമാ ത്രം വെറുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242181
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
=
അവളുടെ ഹൃദയത്തിൽ ഒരു സമരം നടന്നു. അവൾ
പൊള്ളുന്നപോലെ തോന്നി.
ആ കത്തയയ്ക്കാതിരുന്നാൽ എങ്കിൽ അവൾ ഇ
വിടെ വരില്ല. ഹോ, ആ ദ്രകീടത്തെ താൻ എത്രമാ
ത്രം വെറുക്കുന്നു.....അങ്ങനെയുള്ള താൻ അവളെ ഭർതൃസ
നിധിയിലേയ്ക്കു ക്ഷണിക്കുകയോ?........
അവൾ ആ കത്തു വലിച്ചുകീറി തുണ്ടുതുണ്ടുകളാക്കി
ആകാശത്തേയെറിഞ്ഞു. അങ്ങനെ ആസന്നമരണനായ
ഒരു രോഗിയുടെ അവസാനത്തെ ആശ ദയനീയമാംവി
ധം ഛിന്നഭിന്നമായി അന്ധകാരാശ്ലിഷ്ടമായ വായുമണ്ഡ
ലത്തിൽക്കൂടി ഉർന്നിറങ്ങി നിലംപതിച്ചു.
പ
നക്ഷത്രങ്ങൾ അപ്പോഴും മന്ദഹസിക്കുകയാണ്.
മല്ലികയുടെ മനസ്സിൽ ഭയസമ്മിശ്രമായ ഒരു
ശാചിക സംതൃപ്തി നാമ്പെടുത്തു. അവളുടെ കാലുകൾ വി
റയ്ക്കുന്നില്ലേ? അവൾ
-
വിശ്വത്തിലേയ്ക്കു മടങ്ങി.
-
കത്തു കൊടുത്തയച്ചോ മല്ലിക?'' രവീന്ദ്രൻ ഉ
ദാസീനമായി ചോദിച്ചു.
"ഉവ്വ് അവളുടെ ഹൃദയത്തിൽ ഒരിടിമുഴക്കം മു
ണ്ടായി. അവളുടെ സ്വരം അവളെത്തന്നെ വിറപ്പിച്ചു.
താനവിടെ ബോധംകെട്ടു വീണയ്ക്കുമോ എന്നുപോലും
അവൾക്കു ഭയം തോന്നി.... അതാ, അവളുടെ ആദ്യത്തെ
വഞ്ചന. വെറും ഒരു സ്ത്രീ
അവളുടെ ഭാവപ്പകർ, സ്വരത്തിലുള്ള ആ സംശയ
ജ്യോതകമായ ഇടിച്ച്, രവീന്ദ്രൻ സൂക്ഷിക്കാതിരുന്നില്ല....
....പക്ഷേ, മല്ലികയെ സംശയിക്കാൻ അയാളുടെ ഹൃദയം
മടിച്ചു........ ഇല്ല, രവീന്ദ്രൻ സംശയിച്ചില്ല.
282<noinclude></noinclude>
kei7jrq8bsnn91cdobwr8u3nzrkpr93
താൾ:Hannele (Changampuzha).pdf/120
106
82554
242182
2026-06-19T04:34:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തുള്ളിത്തുളുമ്പുന്ന ശീകരങ്ങൾ കുളുർനൈതലാമ്പൽപ്പൂ വിതളുകളിലിയലുമാ ജലശകലം നിങ്ങ കാറ്റിടുംപോൽ, മമതയെഴും കൈകളാലവാ തൻകരചരണങ്ങൾ മലരെതിർത്തു കി കിലാൽ നിൻ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242182
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ത്തുള്ളിത്തുളുമ്പുന്ന
ശീകരങ്ങൾ
കുളുർനൈതലാമ്പൽപ്പൂ
വിതളുകളിലിയലുമാ
ജലശകലം നിങ്ങ
കാറ്റിടുംപോൽ,
മമതയെഴും കൈകളാലവാ
തൻകരചരണങ്ങൾ
മലരെതിർത്തു കി
കിലാൽ
നിൻ നിങ്ങൾ
സുരഭിലമാം കനിതൻ ക്ഷമ
വഴിയും, ഹൃദയംക്കി
പരിചിലതിൽ ചാറി
യരിച്ചൊരുക്കി
പുനരുജകമാക്കിയ
വയിനേ കരുവിൻ
മണികനകചഷകങ്ങളിൽ
നിന്നു നിങ്ങൾ
മധു മധു വിവിധതരാജ്യങ്ങ
ളാലവൾത
അധരങ്ങൾക്കോവി
നധികാഹ്ലാദം.
ഹലെ
113<noinclude></noinclude>
2f2xsudjpdi33ecqxw35bvor6uffe8u
താൾ:Kalithozhi (Changampuzha).pdf/71
106
82555
242183
2026-06-19T04:34:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ജനലിൽക്കൂടി അകത്തിട്ടിട്ട് അയാൾ മിന്നൽ വേഗ ത്തിൽ അവിടെ നിന്നും മറഞ്ഞു. അമ്മിണി ഉറങ്ങിയിരുന്നില്ല. വിവിധ ചിന്തകൾ അവളുടെ മനസ്സിൽ അള്ളിപ്പിടിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242183
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ജനലിൽക്കൂടി അകത്തിട്ടിട്ട് അയാൾ മിന്നൽ വേഗ
ത്തിൽ അവിടെ നിന്നും മറഞ്ഞു.
അമ്മിണി ഉറങ്ങിയിരുന്നില്ല. വിവിധ ചിന്തകൾ
അവളുടെ മനസ്സിൽ അള്ളിപ്പിടിക്കുകയാണ്. അവൾ
എല്ലാം കണ്ടു. രവി പോയ ഉടൻ തന്നെ അവൾ എഴുന
” ആ കടലാസുതുണ്ടു കൈയിലെടുത്തു. അപ്പോൾത്ത
ന്നെ അതു വായിച്ചാൽ കൊള്ളാമെന്നവൾക്ക് ആശ തോ
നി. പക്ഷേ, വിളക്കു കൊളുത്താൻ അവൾക്കു കൈയും
ന്നില്ല. ജനലിലൂടെ ഇഴഞ്ഞുകയറുന്ന ചന്ദ്രരശ്മികൾക്കെ
തിരെ അവളതു നിവർത്തിപ്പിടിച്ചു. അക്ഷരങ്ങൾ വ്യക്ത
മാകുന്നില്ല. നിരാശതയോടെ വീണ്ടും അവൾ ശയ്യയെ
ശരണം പ്രാപിച്ചു. അവളുടെ ശങ്കകൾ, ഭീതികൾ, ചി
കൾ, എന്തെല്ലാമായിരുന്നെന്നും ഈശ്വരനുമാത്രമറി
യാം! എത്ര ശ്രമിച്ചിട്ടും ഉറങ്ങാനൊക്കുന്നില്ല. ഉരുണ്ടും വി
രണ്ടും ഒരുവിധത്തിലവൾ നേരം വെളുപ്പിച്ചു. അതവൾ
ക്കൊരു കാളരാത്രിതന്നെയായിരുന്നു.
അവൾ ആ കത്തു വായിച്ചുനോക്കി
പ്രിയപ്പെട്ട അമ്മിണി,
നീയിതു ചെയ്യേണ്ടവൾ തന്നെ. നിന്നെ ഞാനതിൽ
കുറ്റപ്പെടുത്തുന്നില്ല. എനിക്കതിലൊട്ടു കുണ്ഠിതവുമില്ല.
ഒരു പുതിയ സുഹൃത്തുണ്ടാകുന്നതും എന്തുകൊണ്ടും നല്ലതാ
ണല്ലോ. ഇനിയേതായാലും നിനക്കും എന്നെ മറക്കാൻ
സാധിക്കും. അതുതന്നെയാണ് എൻറയും ആവശ്യം. എ
ൻ ഏറ്റവും അടുത്ത ഒരു സ്നേഹിതനാണ് കേശവപി
62<noinclude></noinclude>
au4asthu0ae0horjxci317zqp15kcz2
താൾ:Kalithozhi (Changampuzha).pdf/97
106
82556
242184
2026-06-19T04:34:33Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആവശ്യവുമുണ്ടായിരുന്നു. പക്ഷേ, അന്നത്തെ ഞാനല്ല ഇ ഇ അന്നു നിൻ വാക്കു കേട്ടു ഞാൻ അയാളോടു പി ണങ്ങിയിരുന്നെങ്കിൽ എന്തു വിഡ്ഡിത്തമാകുമായിരുന്നു!'' നിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242184
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആവശ്യവുമുണ്ടായിരുന്നു. പക്ഷേ, അന്നത്തെ ഞാനല്ല ഇ
ഇ
അന്നു നിൻ വാക്കു കേട്ടു ഞാൻ അയാളോടു പി
ണങ്ങിയിരുന്നെങ്കിൽ എന്തു വിഡ്ഡിത്തമാകുമായിരുന്നു!''
നിങ്ങൾ തമ്മിൽ പിണങ്ങുകയില്ലെന്നും എന്തെ
ല്ലാമായാലും എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഒരു കെ
യൊന്നു പരീക്ഷിച്ചുനോക്കിയെന്നേയുള്ളൂ. അന്നു നിങ്ങൾ
പിണങ്ങിയകന്നിരുന്നെങ്കിൽ ഇതിനൊന്നും ഇടവരില്ലാ
യിരുന്നു ''
എന്താണതു്?
അബദ്ധത്തിൽ ഞാനന്ന് ജനൽ വാതിൽ തുറന്ന
തു മറന്നുപോയോ? എന്റെ ചാരിത്രം പരീക്ഷിക്കാനെ
ടുത്ത ഒരുപായം! കഷ്ടം! രചിക്കിത്രയൊക്കെ പഠിപ്പുണ്ടാ
യതുകൊണ്ടെന്തു പ്രയോജനം? ഇല്ല, ഞാൻ അധികമൊ
ന്നും പറഞ്ഞു രവിയെ വേദനിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല.
എന്റെ മേൽ ഞാൻ രവിക്കു മനസ്സാലെ അനുവദിച്ചത
ന്നിട്ടുള്ള അധികാരത്തിനടിസ്ഥാനം എന്റെ കളങ്കമാ
സ്നേഹം മാത്രമാണെന്നു രവി കാക്കണം. ആ അധികാരം
ദുരുപയോഗപ്പെടുത്തുന്നതു നന്നല്ല. രവിയെപ്പോലെത
ന്നെ വേദനിക്കാവുന്ന ഒരു ഹൃദയം എനിക്കും ഉണ്ടെന്നും
സ്വരം അതിനും ആവശ്യമുണ്ടെന്നും ഉള്ള കായം രവി
മറന്നുകളയുന്നു. എന്നെ രവി കരാൽഘട്ടത്തിൽ അക
പ്പെടുത്തി. ഞാൻ അതു സ്വപി ശങ്കിച്ചിരുന്നതല്ല.
ആ ആപത്തിൽനിന്നു തല്ക്കാലം രക്ഷനേടാൻ എനി
ക്കൊരു വാക്കു പറയേണ്ടിവന്നു. കേശവപിള്ള ഒരു ചീത്ത
88<noinclude></noinclude>
dkwi8b0jafpn20wm5nx0sp6h1kngtml
താൾ:Kalithozhi (Changampuzha).pdf/148
106
82557
242185
2026-06-19T04:34:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഡോക്ടർ കേശവപിള്ളയ്ക്കഭിമുഖമായി മറെറാരു ചാ കസേരയിൽ കിടന്നു. അപ്പോൾ, നാളെ രാവിലെത്തന്നെ പോകണമെ ആ നിർബ്ബന്ധമാണോ? ഒരാഴ്ചയെങ്കിലും ഇവിടെ താമസി ച്ചിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242185
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഡോക്ടർ കേശവപിള്ളയ്ക്കഭിമുഖമായി മറെറാരു ചാ
കസേരയിൽ കിടന്നു.
അപ്പോൾ, നാളെ രാവിലെത്തന്നെ പോകണമെ
ആ നിർബ്ബന്ധമാണോ? ഒരാഴ്ചയെങ്കിലും ഇവിടെ താമസി
ച്ചിട്ടു പോയാൽ പോരേ? ലീവ് എഴുതിയയച്ചാൽ മതി
“അയ്യോ, പോരാ'' കേശവപിള്ള പറഞ്ഞു: “ഞാൻ
വെക്കേഷൻ കാലത്ത് ഒരാഴ്ചയല്ല, ഒരു മാസം വന്നു താമ
സിച്ചുകൊള്ളാം. സൗദാമിനിയേയും കൊണ്ടു വരാം.
പ്പോൾ കുട്ടികൾക്കു സെലക്ഷൻ ടൈമാണ്. മറ്റന്നാൾ
കോളേജുണ്ട്. പോകാതെ നിവൃത്തിയില്ല.''
സൗദാമിനിക്കു സുഖം തന്നെയോ?''
"അതേ, സുഖം തന്നെ.
പ്രസവിച്ചില്ലേ?....
"ഉവ്വ്, ഒരു കുട്ടിയുണ്ട്. ആറു മാസമായി.''
“എന്താ കുട്ടിയുടെ പേരു
രവീന്ദ്രനാഥൻ,
“അല്ലാ, അപ്പോൾ നമ്മുടെ രവിയുടെ പേർ തന്നെ
യാണല്ലോ.''
അതേ, രവി എന്റെ ഏറ്റവും അടുത്ത സ്നേഹി
അതെനിക്കറിയാം......അമ്മിണി എല്ലാമെന്നാ
പറഞ്ഞിട്ടുണ്ടു്.
കേശവപിള്ളയുടെ മുഖം ഒരു നിമിഷത്തേയ്ക്കു വിള
റിപ്പോയി. അതു മറയ്ക്കുവാൻ കീഴോട്ടു കുനിഞ്ഞു നിലത്തു
189<noinclude></noinclude>
g86ezxmqsn1u3xrm7q1w691lvh9e4ad
താൾ:Kalithozhi (Changampuzha).pdf/126
106
82558
242186
2026-06-19T04:34:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പോലും എന്നെ കണ്ടുകൂടാ. ഞാൻ അവരെ കുറ്റപ്പെടുത്തു കയാണെന്നു തോന്നരുതു്. സത്യസ്ഥിതി പറഞ്ഞുവെന്ന യുള്ളു. അവരാരും എന്നെ തിരിഞ്ഞുനോക്കാറില്ല. ശപി ക്കപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242186
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പോലും എന്നെ കണ്ടുകൂടാ. ഞാൻ അവരെ കുറ്റപ്പെടുത്തു
കയാണെന്നു തോന്നരുതു്. സത്യസ്ഥിതി പറഞ്ഞുവെന്ന
യുള്ളു. അവരാരും എന്നെ തിരിഞ്ഞുനോക്കാറില്ല. ശപി
ക്കപ്പെട്ട ഒരു ജീവിയായ ഞാൻ കറൻ വീട്ടിൽ
താമസമാണ്. മാസംതോറും അഞ്ചോ ആറോ രൂപാ
മ്പിലുള്ള തെങ്ങിൽനിന്നാദായം കിട്ടും. അതുകൊണ്ടാണ
ഞാൻ അരിഷ്ടിച്ചാണെങ്കിലും, ജീവിച്ചുപോരുന്നത്. ഇ
ത്രയുമാണെന്റെ കുടുംബസ്ഥിതികൾ........
ഇക്കാരണങ്ങളാൽ അമ്മിണിയെ ഞാൻ വിവാ
ഹം കരിക്കരുതെന്നില്ലല്ലോ. ദാരിദ്ര്യം ഒരു പാപമാണ
ന്നോ അപരാധമാണെന്നോ ഞാൻ കരുതുന്നില്ല. എന്ന
ല്ല, ഈ സ്ഥിതിയിൽ അമ്മിണിയെ സഹായിക്കുവാൻ,
ശോചനീയമായ ഈ നിലയിൽ നിന്നുയർത്തിക്കൊണ്ടുവരു
വാൻ, എനിക്കു സന്ദഭം കിട്ടുന്നപക്ഷം അതൊരു വലിയ
ഭാഗ്യമായിട്ടെനിക്കു തോന്നുന്നുമുണ്ട്. ഡോക്ടർ അനുക
പാദമായ സ്വരത്തിൽ പറഞ്ഞു.
ഇല്ല. തീർന്നില്ല. ഇത്രയും പറഞ്ഞതും എന്റെ ക
ടുംബത്തെക്കുറിച്ചു. ഇനിയുള്ളതെന്നെ മാത്രം സംബന്ധി
ക്കുന്നതാണു. ഇന്നു ഞാൻ കരവിവാഹിതയാണെങ്കിലും
ഒരു കന്യകയല്ല. എന്റെ യൗവനത്തിന്റെ മാധും ആ
സ്വദിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്തിൽ ഞാൻ ഏററവു
മധികം സ്നേഹിച്ചിട്ടുള്ള, ഇന്നും സ്നേഹിക്കുന്ന, മരിക്കും
രെ സ്നേഹിക്കുന്ന, ഒരാളുടെ ഭാഷയിൽ പറയുകയാണ
ങ്കിൽ ഞാൻ ഒരു വേശ്യയാണ്. എന്തും ഡോക്ടർ, നിങ്ങ
ളുടെ മുഖം വിളറുന്നല്ലോ! സത്യം തുറന്നുപറയുന്നതിൽ
എനിക്ക് ഒരു സങ്കോചവും തോന്നുന്നില്ല.''
117<noinclude></noinclude>
dkht0xaa5f338qn2d3rgdr3y43dgptz
താൾ:Kalithozhi (Changampuzha).pdf/208
106
82559
242187
2026-06-19T04:34:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോ ണ്ട ആവശ്യമില്ല. ലോകത്തിൽ നിന്നെ ഏറ്റവും ദ്രോ ഹിച്ചിട്ടുള്ള, നിനക്കേറ്റവും ഹൃദയവേദന നല്കിയിട്ടുള്ള, വ്യക്തി അധമനായ ഈ ഞാനാണ്. എന്റെ അപരാ ധം ക്ഷമിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242187
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോ
ണ്ട ആവശ്യമില്ല. ലോകത്തിൽ നിന്നെ ഏറ്റവും ദ്രോ
ഹിച്ചിട്ടുള്ള, നിനക്കേറ്റവും ഹൃദയവേദന നല്കിയിട്ടുള്ള,
വ്യക്തി അധമനായ ഈ ഞാനാണ്. എന്റെ അപരാ
ധം ക്ഷമിക്കുവാനുള്ള ഹൃദയവിശാലത നിനക്കുണ്ടെന്ന
നിക്കറിയാം....അതൊക്കെ പോകട്ടെ. അതിപ്രധാനമാ
ഒരു സംഗതി നിന്നെ അറിയിക്കുവാനാണ് ഞാന
കത്തെഴുതുന്നതു്........
ഇവിടത്തെ നിന്റെ ആഗമനം എന്റെ ജീവിത
തിയിൽ ഒരു കൊടുങ്കാറ്റിളക്കി വിട്ടിരിക്കുന്നു. ഞാനിങ്ങ
നെ തുറന്നുപറയുന്നതുകൊണ്ടു നീ ഒട്ടും കുണ്ഠിതപ്പെടരു
തു്. നീയിതിൽ ലേശമെങ്കിലും തെറ്റുകാരിയല്ലെന്ന
നിക്കറിയാം. മല്ലിക ഇവിടെ ഇല്ലാത്ത വിവരം ഇവിടെ
വന്നപ്പോഴാണല്ലോ നിനക്കു മനസ്സിലായതും അവൾ ഇ
വിടെ ഉണ്ടായിരിക്കുമെന്നു വിശ്വസിച്ചു നീ വന്നു.
വൾ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം വിഷമത ഉണ്ടാ
കുമായിരുന്നില്ല. അവൾ വീട്ടിൽനിന്നും ഇവിടെ മടങ്ങി
യെത്തിയപ്പോൾ ആരോ അവളെ തെറ്റിദ്ധരിപ്പിച്ചു. അ
വൾ ഇവിടെനിന്നു വീട്ടിലേയ്ക്കു പോയ തക്കം നോക്കി
ഞാൻ നിന്നെ ആളയച്ചുവരുത്തിയെന്നും ഒരാഴ്ചയോളം
നീ എന്നോടൊന്നിച്ചിവിടെ ഗൂഢമായി താമസിച്ചു എ
മറ്റുമാണ് അവൾ ധരിച്ചിരിക്കുന്നത്! കഷ്ടം,
കേവലം ഒരു മണിക്കൂർ മാത്രമാണ് നീയെൻ ഭവന
ത്തിൽ നിന്നത്. ഞാൻ എത്ര നിർബ്ബന്ധിച്ചിട്ടും സമ്മതി
ക്കാതെ അന്നു രാത്രി നീ നിന്റെ സഹോദരിയുടെ ഭവന
ത്തിലേയ്ക്കു പോയി. വിദിവസം രാവിലെ നീ സ്ഥലം
199<noinclude></noinclude>
dzpj225nnkfu2vj879qpwi99c2oz1o8
താൾ:Hannele (Changampuzha).pdf/121
106
82560
242188
2026-06-19T04:35:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '114 കുളിരേകുവിനവൾതൻ മൃദു ഹൃദയത്തിനും മിഴിയഞ്ചും പുലർകാല വിലാസത്തിൻ സുഷമകളാൽ. കവരുവിൻ മായികമാ യവളുടെ കണ്ണുകൾ കമനീയ കനകമയ മ്മങ്ങളാൽ മനയോലച്ചാന്തിട്ടമതിലുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242188
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>114
കുളിരേകുവിനവൾതൻ മൃദു
ഹൃദയത്തിനും മിഴിയഞ്ചും
പുലർകാല വിലാസത്തിൻ
സുഷമകളാൽ.
കവരുവിൻ മായികമാ
യവളുടെ കണ്ണുകൾ
കമനീയ കനകമയ
മ്മങ്ങളാൽ
മനയോലച്ചാന്തിട്ടമതിലുകൾ
തൻ മുകളിലായ്
മഴവില്ലൊളിവാർന്നണി
യാർന്നു മിന്നി,
കളകളം പെയ്തുമാ
കിളികുലം വീശട്ടെ
കളത്തി കലരും
ഹരിത കാന്തി
അവൾതൻ മൃദുപാദങ്ങൾ
കടിയിൽ വിരിക്കുവി
നവധിയാളി മുറിയൊ
മലർനിരകൾ!
പനിനീരിൽ മുക്കിയ പന
യോല വിശറിയാൽ<noinclude></noinclude>
g8leo9oruelgisb6f33nvogz2lidr95
താൾ:Kalithozhi (Changampuzha).pdf/72
106
82561
242189
2026-06-19T04:35:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി . എന്തുകൊണ്ടും അയാളുമായിട്ടുള്ള സാഹചമാണ് നിനക്കധികം നല്ലതു്. അതിൽ നിന്നെ ഞാനനുമോദിക്കു ന്നു. വല്ല കാലത്തും എനിക്കല്പം കുണ്ഠിതം തോന്നുമോ ആ ലോ! അങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242189
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
. എന്തുകൊണ്ടും അയാളുമായിട്ടുള്ള സാഹചമാണ്
നിനക്കധികം നല്ലതു്. അതിൽ നിന്നെ ഞാനനുമോദിക്കു
ന്നു. വല്ല കാലത്തും എനിക്കല്പം കുണ്ഠിതം തോന്നുമോ ആ
ലോ! അങ്ങനെ തോന്നാതിരിക്കാൻ ഞാൻ കഴിയുന്നതും
ശ്രമിക്കും. നിനക്കു ഞാൻ നന്മ നേരുന്നു.
അതും ഒരാവൃത്തികൂടി വായിക്കാൻ അവൾക്കു സാ
ധിച്ചില്ല. പണ്ടും ഒരു കത്തവൾക്കു രവിയിൽനിന്നു കിട്ടു
കയുണ്ടായി. അത് അവളുടെ ആത്മാവിനെ സംഗീത
ത്തിൽ പൊതിഞ്ഞു; ഇതാകട്ടെ ഉമിത്തീയിലും
അവൾക്കിനി എന്തു പറയാൻ കഴിയും? രവി അതു
കണ്ടു. അവന്റെ മുൻപിൽ അവളിനി വെറുമൊരു
അമ്മിണി പൊട്ടിക്കരഞ്ഞു.
സ്മരണകൾ അവളെ അലട്ടാൻ തുടങ്ങി. ആ കിളി
വാതിലിൽ മുട്ടുക........അതു രവിയല്ലാതാരാണ്? പോ
രെങ്കിൽ കുറെ ദിവസങ്ങളായി അയാൾ വരാറുമില്ല. ഒന്നു
കണ്ടാൽ കൊള്ളാമെന്നും അത്യാശയോടെ എത്രയെത്ര
രാത്രികളായി അവൾ കണ്ണുപൂട്ടാതെ കാത്തു കിടക്കുന്നു.
അപ്പോഴാണ് കിളിവാതിലിന്മേൽ ചിരപരിചിത
മായ ആ അംഗുലീം. അവൾ എങ്ങനെ അന്യഥാ ശ
ങ്കിക്കും? ഉടലാകെ കോരിത്തരിച്ചുകൊണ്ടാണവൾ ജനത
തുറന്നതും! പക്ഷേ അവൾക്ക് ഒരു നിമിഷം കേശവപി
ള്ളയോടും അസഹ്യമായ അവജ്ഞ തോന്നി. എന്നാൽ അ
63<noinclude></noinclude>
l3otjg22f2xdm0zvqaucrmqu8qc974i
താൾ:Kalithozhi (Changampuzha).pdf/127
106
82562
242190
2026-06-19T04:35:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പറയു അമ്മിണീ, എനിക്കമ്മിണിയുടെ യഥാ സ്ഥിതി അറിയുവാൻ അതിയായ ആഗ്രഹമുണ്ട്.'' ഡോ ക്ടർ പറഞ്ഞു. അവൾ തുട ഞാനും എന്റെ അടുത്ത വീട്ടിലെ ഒരാളും കുട്ടി കാലം മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242190
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പറയു അമ്മിണീ, എനിക്കമ്മിണിയുടെ യഥാ
സ്ഥിതി അറിയുവാൻ അതിയായ ആഗ്രഹമുണ്ട്.'' ഡോ
ക്ടർ പറഞ്ഞു.
അവൾ തുട
ഞാനും എന്റെ അടുത്ത വീട്ടിലെ ഒരാളും കുട്ടി
കാലം മുതൽ അകമഴിഞ്ഞ സ്നേഹത്തോടെ ഒരുമിച്ചു കളി
ഈ വളർന്നു. പ്രായമായതോടുകൂടി ഞങ്ങൾ അങ്ങിങ്ങായി
വേർപെട്ടുപോയെങ്കിലും അതു കൂടുതൽ അടുക്കുവാൻ മാത്ര
മായിരുന്നു........ ഞാനധികമൊന്നും വിസ്മരിക്കുന്നില്ല. ഞ
ങ്ങൾ തമ്മിൽ അടുത്തു. എന്നുവെച്ചാൽ ഡോക്ടർ മന
സ്സിലാകുന്നുണ്ടല്ലോ, ഇല്ലേ?''
"
“ഉവ്വ്. എനിക്കു മനസ്സിലാകുന്നുണ്ടു്. ഉദാസീന
ഭാവത്തിൽ ഡോക്ടർ പ്രതിവചിച്ചു.
1404
എന്നെ വിവാഹം കഴിക്കണമെന്നും ഒരിക്കലും
ഞാനദ്ദേഹത്തോടാവശ്യപ്പെട്ടിട്ടില്ല........ ഞാൻ ആവശ്യ
പ്പെടാതെതന്നെ അദ്ദേഹം എന്നെ വിവാഹം കഴിക്കുമാ
യിരുന്നു. പക്ഷേ, ഞാൻ ആ മാറ്റം ബന്ധിച്ചുകളഞ്ഞു.
അദ്ദേഹവുമായി അടുത്തു പെരുമാറിയിരുന്ന അക്കാലത്തു
തന്നെ എനിക്കു മറ്റൊരാളുമായി ഇടപെടേണ്ടിവന്നു.
ആ മനുഷ്യൻ ഇന്നു ജീവിച്ചിരിപ്പില്ല. എന്റെ അമ്മയു
ടെ പ്രേരണമൂലമാണതു സംഭവിച്ചത്. ഒരു രാത്രി രണ്ടു
മണിക്കൂർ നേരം അദ്ദേഹം എന്റെ മുറിയിൽ ചിലവഴി
ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു പൊട്ടിക
രഞ്ഞുകൊണ്ടും എന്നെ കളങ്കപ്പെടുത്തരുതേ എന്നു യാചി
ച്ചു. ഹൃദയാലുവായ ആ മനുഷ്യൻ എന്റെ അഭ്യന
118<noinclude></noinclude>
c87bnf7k9v66uujd7knqkqt6hq42dsr
താൾ:Kalithozhi (Changampuzha).pdf/98
106
82563
242191
2026-06-19T04:35:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മനുഷ്യനാണെന്നും എനിക്കു തോന്നിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ആ വാക്കു പരിപാലിക്കുമായിരുന്നില്ല. രവിയെ വഞ്ചിച്ചു ഞാനെന്റെ വാക്കു പരിപാലിച്ചതിൽ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242191
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മനുഷ്യനാണെന്നും എനിക്കു തോന്നിയിരുന്നെങ്കിൽ ഞാൻ
ഒരിക്കലും ആ വാക്കു പരിപാലിക്കുമായിരുന്നില്ല. രവിയെ
വഞ്ചിച്ചു ഞാനെന്റെ വാക്കു പരിപാലിച്ചതിൽ എനി
ക്കിന്നു പശ്ചാത്താപമല്ല, സന്തോഷമാണുണ്ടാകുന്നതു്.
കേശവപിള്ളയോടും ഇന്നെനിക്കും അത്രമാത്രം ബഹുമാന
മുണ്ടു്. ആ മനുഷ്യന്റെ സ്ഥാനത്തു രവിയായിരുന്ന
ങ്കിൽ, എനിക്കുറപ്പുണ്ട്, നേരേമറിച്ചായിരിക്കും കഥ........
എന്താ ഞാനിതൊക്കെത്തുറന്നു പറയുന്നതിൽ രവിക്കെ
ന്നോടു വിരോധമുണ്ടോ?
ഹേയ്! അശേഷമില്ല.'' ശക്തിയായി മിടിക്കുന്ന
ഒരു ഹൃദയത്തോടെ രവീന്ദ്രൻ പറഞ്ഞു. അയാൾക്കാക
പാടെ വല്ലാത്ത ഒരസുഖം തോന്നി. അമ്മിണിയുടെ സം
ഭാഷണം തുടന്നുപോകാനിടയാക്കാതെ അയാൾ അവി
ടെനിന്നെഴുനേറ്റു.
ഞാൻ പോകുന്നു............ എനിക്കു കുറച്ചു ജോലി
എന്നോടു പിണങ്ങിപ്പോവുകയാണോ?'' അവൾ
ഇണയോടെ ചോദിച്ചു.
“എന്തിനു പിണങ്ങുന്നു? അഥവാ ഞാൻ പിണ
ങ്ങിയാൽത്തന്നെ അമ്മിണിക്കെന്തു?'' രവിയുടെ സ്വ
രത്തിൽ ഉടമായ വിഷാദം ത്രസിച്ചിരുന്നു. അതവളെ
വ്യാകുലപ്പെടുത്തി.
രവി ദൃഷ്ടിയിൽനിന്നു മറയുന്നതുവരെ അവൾ നി
ശ്ചലയായി അയാളെത്തന്നെ നോക്കിക്കൊണ്ടു നിന്നു. പ
ക്ഷേ, പതിവനുസരിച്ചു രവി തിരിഞ്ഞുനോക്കുകയുണ്ടായി
ല്ല. അവൾ ഒരു നെടുവീർപ്പിട്ടു........
89<noinclude></noinclude>
1mv0is86oedhb86luzobpeshlskllay
താൾ:Kalithozhi (Changampuzha).pdf/209
106
82564
242192
2026-06-19T04:35:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വിടുകയും ചെയ്തു. എന്നിട്ടും നിനക്കിങ്ങനെ ഒരപവാദം വന്നുകൂടി. ഞാൻ വിസ്തരിക്കുന്നില്ല. ഏതായാലും ഞങ്ങ ളുടെ ദാമ്പത്യാന്തരീക്ഷത്തിൽ ഒരു കരിനിഴൽ പറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242192
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വിടുകയും ചെയ്തു. എന്നിട്ടും നിനക്കിങ്ങനെ ഒരപവാദം
വന്നുകൂടി. ഞാൻ വിസ്തരിക്കുന്നില്ല. ഏതായാലും ഞങ്ങ
ളുടെ ദാമ്പത്യാന്തരീക്ഷത്തിൽ ഒരു കരിനിഴൽ പറ്റിപ്പി
ടിച്ചുകഴിഞ്ഞു. അതിനി നിർമ്മാജ്ജനം ചെയ്യുവാൻ സാ
ധിക്കുമെന്നു തോന്നുന്നില്ല. ഞാൻ പലതും പറഞ്ഞുനോ
ക്കി. നീ മല്ലികയെയോ അവൾ നിന്നെയോ ഇതുവരെ
കണ്ടിട്ടില്ലെങ്കിലും, നീ ഇന്നവളുടെ ഒരു പരമശതാ
ഈ പരിണാമം എന്നെ എത്രമാത്രം വേദനിപ്പി
കുന്നുണ്ടായിരിക്കുമെന്നും ഏറെക്കുറെ നിനക്കൂഹിക്കാമല്ലോ.
ഇതറിയുമ്പോൾ നീയും ദുഃഖിക്കുമെന്നെനിക്കറിയാം....നി
ക്ലേശിക്കരുതു്. ഇക്കായത്തിൽ നീ നിരപരാധിനിയാണ
ന്നു നിനക്കു നിശ്ചയമുണ്ട്. ആ ബോധം നിന്നെ ആശ്വ
സിപ്പിക്കട്ടെ. എന്തു ചെയ്യാം? ഇങ്ങനെയാണ് ലോകം.
നാം അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചേ ഒക്കൂ. എനി
ക്കുള്ള ഏകസമാധാനം ഇതാണ്. അസുഖപ്രദമായിത്തീ
ന്ന ഈ ദാമ്പത്യ ജീവിതം അധികനാൾ എനിക്കിനി തുട
രേണ്ടതായി വരില്ല. മല്ലികയും നിന്നെപ്പോലെ ഒരു വി
യാകാറായി. ഒന്നെനിക്കു നിശ്ചയമുണ്ടു്. എന്റെ മ
രണശേഷം മല്ലിക പശ്ചാത്തപിക്കും. അന്നവൾ നിന്നെ
സ്നേഹിക്കുകയും ചെയ്യും....ഞാൻ അധികമൊന്നും എഴു
തുന്നില്ല. നീ ഈ കത്തിനു മറുപടിയരുത്.... നാം
തമ്മിൽ ഒരു കത്തിടപാടും നടത്തിക്കൂടാ. അതു കൂടുതൽ
കുഴപ്പത്തിനു കാരണമാകും.... ഞാൻ നിനക്കു സർവ്വനന്മക
ളും നേരുന്നു.
നിൻ രചി
200<noinclude></noinclude>
ltgaqb2nncf8pvbdvdxoay2qapfil1c
താൾ:Kalithozhi (Changampuzha).pdf/242
106
82565
242193
2026-06-19T04:35:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലു ദിവസം കഴിഞ്ഞു. അഞ്ചാംദിവസം ഉച്ചയോ ടുകൂടി അമ്മിണിയും മുരളിയും മല്ലികാമന്ദിരത്തിൽ എ ത്തിക്കുന്നു. അവരെ ആദ്യമായി കണ്ടതു മല്ലികയാണ്.... ....അവൾ നടുങ്ങിപ്പോയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242193
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാലു ദിവസം കഴിഞ്ഞു. അഞ്ചാംദിവസം ഉച്ചയോ
ടുകൂടി അമ്മിണിയും മുരളിയും മല്ലികാമന്ദിരത്തിൽ എ
ത്തിക്കുന്നു. അവരെ ആദ്യമായി കണ്ടതു മല്ലികയാണ്....
....അവൾ നടുങ്ങിപ്പോയി. അതേ, അതവൾതന്നെ,
അമ്മിണി ഫോട്ടോയിലെ ഛായ അവളുടെ മനസ്സിൽ
നിന്നു മാഞ്ഞിട്ടില്ല.
ആ ബാലനാരു അവൻ അവളു
ടെ മകനാണു അയ്യോ, അതു തന്റെ സ്വന്തം പുത്രൻ
വേണമല്ലെന്നാർ പറയും? തന്റെ ഭർത്താവിന്റെ മുഖം
അതേപടി ആ ബാലനിൽ പകർത്തിവെച്ചിരിക്കുന്നു.
മല്ലികയുടെ മനസ്സ് ഒരിക്കലും ഇത്രത്തോളം നീരി
യിട്ടില്ല.......അവൾ അവളുടെ സ്വന്തം മുറിയിലേയ്ക്ക്
ഒരോട്ടം കൊടുത്തു. പോകുംവഴി കതകിന്മേൽ അവളുടെ
മുഖം ശക്തിയായി ചെന്നടിച്ചു. അതവൾ അറിഞ്ഞില്ല.
അവൾ കണ്ണു കാണാതായി. അവൾക്കു ഭ്രാന്തു പിടിച്ചു.
ആ അശ്രീകരം ഇവിടെയെങ്ങനെ വന്നു അവൾ
വരരുതെന്നു കരുതിയല്ലേ താൻ ഭർത്താവിനെ വഞ്ചിച്ച
ആ കത്തയയ്ക്കാതിരുന്നത്? കഷ്ടം, അതു ചേയ്യേണ്ടായി
രുന്നു. തന്റെ വഞ്ചനകൊണ്ടും ഇപ്പോൾ എന്തു പ്രയോ
ജനമുണ്ടായി. തന്റെ വഞ്ചന അദ്ദേഹം ഇപ്പോൾ മന
സ്സിലാക്കും........ എല്ലാം വെളിപ്പെട്ടുകഴിഞ്ഞു. തനിക്കി
നി ഒരു നിലക്കള്ളിയുമില്ല. അവസാനനിമിഷത്തിൽ
പോലും ഭർത്താവിനെ വഞ്ചിക്കുക. അതിനെക്കുറിച്ച് ക
ക്കുംതോറും അവളുടെ ഉള്ളിൽ അഗ്നിജ്വാലകൾ നടന്നു.
288<noinclude></noinclude>
8l2mttjyrpbbljcwdtz74so9tvnkuux
താൾ:Kalithozhi (Changampuzha).pdf/149
106
82566
242194
2026-06-19T04:35:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കിടന്നിരുന്ന ഒരു കത്തിച്ച തീപ്പെട്ടിക്കൊള്ളി കൈയി ലെടുത്തുകൊണ്ടു പറഞ്ഞു: ഞങ്ങളുടെ സ്നേഹത്തിന്റെ സ്മരണയ്ക്കായി ഞാൻ ആ പേരുതന്നെ ഇട്ടു.'' രവി നാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242194
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കിടന്നിരുന്ന ഒരു കത്തിച്ച തീപ്പെട്ടിക്കൊള്ളി കൈയി
ലെടുത്തുകൊണ്ടു പറഞ്ഞു:
ഞങ്ങളുടെ സ്നേഹത്തിന്റെ സ്മരണയ്ക്കായി ഞാൻ
ആ പേരുതന്നെ ഇട്ടു.''
രവി നാട്ടിൽ വന്നിരുന്നല്ലോ. കണ്ടില്ലേ?''
കണ്ടില്ലേ എന്നാ പോകുന്നതുവരെ ഞങ്ങൾ ക
നിച്ചായിരുന്നു
സൗദാമിനി എന്റെ ഒരകന്ന ചാച്ചിക്കാരിയാണ്.
കരുവഴിയിൽ, ഒരു മരുമകൾ.
"അതേ, എനിക്കറിയാം.
പറഞ്ഞിട്ടുണ്ടു്. ''
സൗദാമിനി എന്നോടു
രവിയുടെ കത്തുകൾ ഇടയ്ക്കിടെ വരാറുണ്ടു്. ഞാൻ
ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു....''
അന്ന് ആശുപത്രിയിൽ വന്നിരുന്നപ്പോൾ
-
അതേ. ഇപ്പോൾ കത്തുമൂലം ഞങ്ങൾ വളരെ അ
ടുത്ത സുഹൃത്തുക്കളായിത്തീർന്നിരിക്കുന്നു.... ആട്ടെ, എന്താ
ണ് ഞങ്ങളുടെ വിവാഹത്തിനു വരാതിരുന്നതു്?
രുന്നു.
ഞാൻ എഴുത്തയച്ചിരുന്നില്ലേ? എക്സാമിനേഷൻ
മായിരുന്നല്ലോ. എനിക്കു സൂപ്പർ വിഷൻ വക്കുണ്ടായി
വരാൻ തരപ്പെടാഞ്ഞതിൽ എനിക്കു കുണ്ഠിതമു
ഏതായാലും അയച്ച സമ്മാനം ഇവിടെ കിട്ടി...
ഒരു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു.
സുഖക്കേടു ഭേദമായതിനു ശേഷം അമ്മിണി വള
രെ നന്നായിട്ടുണ്ടു്. '' കേശവപിള്ള അഭിപ്രായപ്പെട്ടു.
22
140<noinclude></noinclude>
aspm9q6ibgusz5xb7sqrnynmvbbzycu
താൾ:Kalithozhi (Changampuzha).pdf/243
106
82567
242195
2026-06-19T04:35:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പിടിച്ചു. അവൾ വാതിലടച്ചു കുറ്റിയിട്ടും ആ മുറിയിൽ വെറും നിലത്തു വീണ് ഒരു പ്രാകൃതയെപ്പോലെ മാറത്ത ടിച്ചു കേണുരുണ്ടു. ഏറെ നേരം അങ്ങനെ കരഞ്ഞുകര മഞ്ഞു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242195
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പിടിച്ചു. അവൾ വാതിലടച്ചു കുറ്റിയിട്ടും ആ മുറിയിൽ
വെറും നിലത്തു വീണ് ഒരു പ്രാകൃതയെപ്പോലെ മാറത്ത
ടിച്ചു കേണുരുണ്ടു. ഏറെ നേരം അങ്ങനെ കരഞ്ഞുകര
മഞ്ഞും അവൾ അറിയാതുറങ്ങിപ്പോയി........
മല്ലിക ഞെട്ടിയുണർന്നു.
കൊച്ചമ്മ, വാതലും തൊ! വാതിലു തൊറക്കൂ.''
ശക്തിയായി കതകിന്മേൽ മുട്ടിക്കൊണ്ടും ആരോ ഉ
ത്തിൽ വിളിക്കുന്നു.
അവൾ ചാടിപ്പിടഞ്ഞ് എഴുനേറ്റു.
ചുറ്റും കൂരി
മട്ട്. അല്പനേരത്തേയ്ക്ക്, താനെവിടെയാണെന്നോ എന്തു
ചെയ്യുന്നുവെന്നോ അവൾക്കും ഒരെത്തും പിടിയും കിട്ടി
യില്ല. അവളുടെ ബുദ്ധി അത്രമാത്രം ക്ഷീണിച്ചിരുന്നു.
ഒരു കറുത്ത മായാവരണത്താൽ ചുറ്റുപാടും മൂടപ്പെട്ടിരി
അതിനുള്ളിൽ അവളുടെ ഹൃദയം മാത്രം ശക്തി
യായി തുടിക്കുന്നുണ്ടു്.
ആ തീവ്രസ്പന്ദനങ്ങൾ അവളെ ഭ
യവിഹ്വലയാക്കി. അവൾ എഴുനേറ്റ് ഒരു യാന്ത്രിക
പ്രവർത്തനത്താലെന്നപോലെ നടന്നുചെന്നു വാതിൽ
കൊച്ചമ്മേ.....ഏമാൻ........ അങ്ങോട്ടു വരാൻ
ആര്യൻ അമ്പരപ്പോടെ ഉച്ചരിച്ചു. അവൻ കരയു
അവളുടെ ഹൃദയത്തിൽ പെട്ടെന്നൊരു മിന്നലുണ്ടാ
യി. അതിന്റെ വെളിച്ചത്തിൽ ആ അന്ധകാരാവൃതമായ
പരിസരങ്ങളെ ഒരു നോക്കിൾ കണ്ടു. കായമെല്ലാം അ
വൾക്കു മനസ്സിലായി. വെറുമൊരു ഭ്രാന്തിയെപ്പോലെ
അവൾ രവീന്ദ്രൻ മുറിയിലേക്കിരച്ചുപാഞ്ഞു........
234<noinclude></noinclude>
sxexwbq09kfvqlpqpc74amq8x7i8mh3
താൾ:Hannele (Changampuzha).pdf/122
106
82568
242196
2026-06-19T04:36:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിമൃദുവായങ്ങനെ വീശി വീശി, ഒരു കാലവുമതിവരാ തൊഴിവുദിനമാക്കുവി നോമലിൻ ജീവിത മിന്നു നിങ്ങൾ. അഴകിൽ പൊക്കി യണിയിട്ടു നില്പ് അരുണീയണിയുന്ന കകകൾ; ദിലക്ഷ്മിയണയുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242196
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പരിമൃദുവായങ്ങനെ
വീശി വീശി,
ഒരു കാലവുമതിവരാ
തൊഴിവുദിനമാക്കുവി
നോമലിൻ ജീവിത
മിന്നു നിങ്ങൾ.
അഴകിൽ പൊക്കി
യണിയിട്ടു നില്പ്
അരുണീയണിയുന്ന
കകകൾ;
ദിലക്ഷ്മിയണയുമ്പോളെ വി
ടത്തിൽ കുതുകത്തോ
അവ പൂതങ്ങൾ
നൃത്തമാടി,
കണ്ണീരും നെടുവീർപ്പും കല
രാതിനിയവിടെയ
കൺമണിയോടരുളുവിൻ
വിശ്രമിക്കാൻ
അവിരളശാന്താർദ്ര
ഗാനമേള ങ്ങളാ
ലവളുടെ ജീവൻ
വശീകരിപ്പിൻ!!....
115<noinclude></noinclude>
19l6fdoj1r6em75ddjm2hjr0ara98r4
താൾ:Kalithozhi (Changampuzha).pdf/73
106
82569
242197
2026-06-19T04:36:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യാളുടെ ആ പെരുമാറ്റത്തിൽ, അപരാധിയാണെങ്കിലും,. അയാൾ കാണിച്ച വിനീതഭാവം അവൾക്കു മറക്കാനൊ ക്കുകയില്ല. ഇല്ല; താനെന്തൊക്കെ പറഞ്ഞാലും രവി ഇനി ത ന്നെ വിശ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242197
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യാളുടെ ആ പെരുമാറ്റത്തിൽ, അപരാധിയാണെങ്കിലും,.
അയാൾ കാണിച്ച വിനീതഭാവം അവൾക്കു മറക്കാനൊ
ക്കുകയില്ല.
ഇല്ല; താനെന്തൊക്കെ പറഞ്ഞാലും രവി ഇനി ത
ന്നെ വിശ്വസിക്കുകയില്ല. അയാളുടെ മുൻപിൽ താൻ അ
പഥസഞ്ചാരിണിയായി. ഇനി മരണം വരെ ആ പ്രിയ
പ്പെട്ട കളിത്തോഴൻ മുൻപിൽ താൻ വെറുമൊരു വേ
! അവൾ കണ്ണീർ തുടച്ചു.
എന്നാലും........അയ്യോ, അദ്ദേഹത്തിന്റെ ഹൃദയം
ആ കാഴ്ച കണ്ടു ദ്രവിച്ചിരിക്കയില്ലേ? ആ വേദന തനിക്ക
ദ്ദേഹം മാപ്പുതരുമോ? അഥവാ മായചോദിക്കാൻ തന്നെ ത
നിക്കവകാശമുണ്ടോ? ഏതായാലും അദ്ദേഹത്തെ ഒന്നു
കാണണം..............
ഞാൻ തെറ്റുകാരിയാണ്. ഇനിയെന്നെ അത്തര
ത്തിൽ ഗണിച്ചാൽ മതി. പക്ഷേ, ദയവുചെയ്തു ഇന്നു രാ
ത്രി ഒന്നിത്രത്തോളം വന്നിട്ടു പോകണം........രണ്ടു വാക്കു
സംസാരിക്കുവാൻ മാത്രം. വരാത്തപക്ഷം ഒരിക്കൽ പശ്ചാ
പിക്കേണ്ടിവരും........എന്നും, അമ്മിണി.''
ഇങ്ങനെ ഒരു കുറിപ്പെഴുതി അവൾ തന്റെ കൊച്ച
നുജൻവശം കൊടുത്തയച്ചു. രവിക്കു കൊടുക്കാൻ.
പന്ത്രണ്ടു
ആ മുറിക്കകത്തു് ആടുന്ന ഒരു കട്ടിലിൽ രവി ഇരി
ക്കുകയാണ്. കൂരിരുട്ട്. അതേ കട്ടിലിൽ അല്പം അകലെ
മാറി അമ്മിണിയും ഇരിക്കുന്നുണ്ട്. ഇടയ്ക്കിടെ അവൾ കാ
64<noinclude></noinclude>
agkcflhonxbgcc68t9thwbfxldh75ld
താൾ:Kalithozhi (Changampuzha).pdf/128
106
82570
242198
2026-06-19T04:36:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യെ കൈക്കൊണ്ടു. അദ്ദേഹം എന്നെ ആശിച്ചുപോലുമി ല്ല.......അതേ, എന്റെ മാതാവിനേക്കാൾ ആ മനുഷ്യനും എന്റെ പേരിൽ കനിവുണ്ടായി. അന്നാണ് ആദ്യമായി എനിക്കെന്റെ അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242198
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യെ കൈക്കൊണ്ടു. അദ്ദേഹം എന്നെ ആശിച്ചുപോലുമി
ല്ല.......അതേ, എന്റെ മാതാവിനേക്കാൾ ആ മനുഷ്യനും
എന്റെ പേരിൽ കനിവുണ്ടായി. അന്നാണ് ആദ്യമായി
എനിക്കെന്റെ അമ്മയോടു വെറുപ്പുതോന്നിയതും......ആ
മനുഷ്യൻ ഇവിടെ വന്ന വിവരം എന്റെ കളിത്തോഴനും
എങ്ങനെയോ മനസ്സിലായി. ഇതദ്ദേഹത്തെ വല്ലാതെ
വേദനിപ്പിച്ചു. അദ്ദേഹം എന്നോടക്കായം ചോദിക്കയു
ണ്ടായി. തന്ത്രത്തിൽ അതു വെറും കളവാണെന്നു പറഞ്ഞു
ഞാൻ അദ്ദേഹത്തെ വിശ്വസിപ്പിച്ചു. പിന്നീടു കുറെക്കാ
ലത്തേയ്ക്കു യാതൊരസ്വാസ്ഥ്യവുമുണ്ടായില്ല. ഞങ്ങൾ ഭാ
കാഭത്താക്കന്മാരെന്നോണം കഴിഞ്ഞുകൂടി പക്ഷേ, രഹ
സമായി. അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ ഒരു
കാരണത്തിന്മേൽ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. ഒരു മാസ
കാലത്തോളം പിന്നീടദ്ദേഹം എന്റെ വീട്ടിലേയ്ക്കു കട
ന്നില്ല. ഇന്നു വരും' ഇന്നു വരും' എന്നാശിച്ച്, രാത്രി വ
ളരെ വൈകുന്നതുവരെ ഞാൻ ചെവി വട്ടം പിടിച്ചുകൊ
ണ്ടുറങ്ങാതെ കിടക്കും....അന്നൊരു രാത്രി എന്റെ മുറിയു
ടെ കിളിവാതിലിൽ ഞാനൊരു മുട്ടു കേട്ടു. അതാണദ്ദേഹ
ത്തിന്റെ പതിവ്. അതദ്ദേഹം തന്നെ. എന്റെ ഹൃദയം
ആനന്ദനൃത്തം ചെയ്തു. ഉടലാകെ കോരിത്തരിച്ചുകൊണ്ടു
ഞാനെന്റെ കിളിവാതിൽ തുറന്നു മുന്നോട്ടു കൈനീട്ടി. എ
-
ൻ കൈകൾ സസ്നേഹം സ്വീകരിക്കപ്പെട്ടു. പക്ഷേ,
ഞാൻ നടുങ്ങിപ്പോയി. അതു മറ്റൊരാളായിരുന്നു. അദ്ദേ
ഹത്തിന്റെ ഒരാത്മസുഹൃത്ത്. അച്ഛനെ വിളിച്ചെങ്കിലോ
എന്നു ഞാൻ ആലോചിച്ചു. അതു ബുദ്ധിമോശമാണെന്നു
119<noinclude></noinclude>
63o4s3bur2mceabp4p0q4c1588ddptx
താൾ:Kalithozhi (Changampuzha).pdf/150
106
82571
242199
2026-06-19T04:36:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതേ.'' ഡോക്ടർ അനുകൂലിച്ചു. ഈ ടെ ഫോ യ്ഡ് ഫീവറിന്റെ ഒരു സ്വഭാവമാണത്. രക്ഷപ്പെട്ടുകി ട്ടിയാൽ ജയിച്ചു. കുറച്ചെന്തെങ്കിലും രക്ഷ ചെയ്താൽ ശരീ രത്തിനു പിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242199
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതേ.'' ഡോക്ടർ അനുകൂലിച്ചു. ഈ ടെ ഫോ
യ്ഡ് ഫീവറിന്റെ ഒരു സ്വഭാവമാണത്. രക്ഷപ്പെട്ടുകി
ട്ടിയാൽ ജയിച്ചു. കുറച്ചെന്തെങ്കിലും രക്ഷ ചെയ്താൽ ശരീ
രത്തിനു പിന്നീടു നല്ല പുഷ്ടി കിട്ടും.''
രക്ഷപ്പെടുമെന്നും അന്നാരും പറഞ്ഞിരുന്നതല്ല.
ഈശ്വരൻ എന്നെ സഹായിച്ചു. എനിക്കവളെ
തരുവാനായിട്ടാണ് അദ്ദേഹം രോഗം പിടിപ്പിച്ചു അവ
ളെ എന്റെ ശുശ്രൂഷയ്ക്കായി കൊണ്ടുവന്നത്.... ഇപ്പോൾ
കുറച്ചധികം തടിച്ചിരിക്കുന്നു........ഗഭമാണ്........പാവം.
കേശവപിള്ള, സത്യം പറഞ്ഞാൽ എനിക്കുപോലും അ
ആ വിശ്വാസമില്ലായിരുന്നു, അവൾ ജീവിക്കുമെന്നു".
അമ്മിണി
പിള്ള പ്രസ്താവിച്ചു.
ദൈവാധീനമുള്ളവളാണ്.'' കേശവ
ഏതായാലും, എന്റെ ജീവിതത്തിൽ അവൾ എ
നിക്കൊരു വലിയ സഹായമായിത്തീർന്നിട്ടുണ്ടു്. അവളെ
കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാനിത്ര മന
ശാന്തിയോടുകൂടി ജീവിക്കുമായിരുന്നില്ല.'' ഡോക്ടർ കൃത
ജ്ഞതാസാന്ദ്രമായ അഭിമാനത്തോടെ അറിയിച്ചു.
ചേട്ടൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ!''
ശവപിള്ള അഭിപ്രായപ്പെട്ടു.
ഡോക്ടർ ചിന്താധീനനായി. അതുവരെ പ്രസ
മായിരുന്ന ആ മുഖം പെട്ടെന്നൊന്നു വിളറി. ആ കണ്ണ
കളിൽ ഒരു ശോകച്ഛായ പരന്നു.
തന്റെ പ്രസ്താവം അ
ബദ്ധമായിപ്പോയോ എന്ന ഭയം കേശവപിള്ളയെ ബാ
141<noinclude></noinclude>
np2qzjzilyo249mnrkz9ntz1bdmfkvk
താൾ:Kalithozhi (Changampuzha).pdf/99
106
82572
242200
2026-06-19T04:36:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പതിനാറു ഏതാനും ദിവസത്തേയ്ക്കു രവി പിന്നെ അമ്മിണി യെ കാണുകയുണ്ടായില്ല. ഒഴിവുകാലമായിരുന്നതിനാൽ അയാൾ ഒരു യാത്രയൊരുമ്പെട്ടു. അമ്മിണിയെ അറിയി ക്കാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242200
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പതിനാറു
ഏതാനും ദിവസത്തേയ്ക്കു രവി പിന്നെ അമ്മിണി
യെ കാണുകയുണ്ടായില്ല. ഒഴിവുകാലമായിരുന്നതിനാൽ
അയാൾ ഒരു യാത്രയൊരുമ്പെട്ടു. അമ്മിണിയെ അറിയി
ക്കാതെയാണ് അയാൾ പുറപ്പെട്ടതു്. അവൾക്കതിൽ ക
നിതം തോന്നി.
ബസ്സിലും ബോട്ടിലും തീവണ്ടിയിലുമായി യാത്ര
ചെയ്യുമ്പോൾ രവിയുടെ ഏകചിന്ത അമ്മിണിയെക്കുറി
ച്ചായിരുന്നു. കാക്കുംതോറും അത്ഭുതകരവും അസഹ്യവുമാ
യ അവളുടെ ആ സ്വഭാവം മേല്ലു മേൽ അയാളെ അമ്പര
പ്പിക്കുന്നതേയുള്ളൂ. അവൾ അത്യന്ത നികൃഷ്ടയായ ഒരു കു
ലടയാണെന്നും തന്നോടു കാണിക്കുന്ന സ്നേഹം കേവലം
കപടനാട്യം മാത്രമാണെന്നും ചിലപ്പോൾ അയാൾ.
തോന്നും. പക്ഷേ, ആ തോന്നൽ അസംബന്ധമാണെന്നു
തെളിയിക്കുവാൻ തികച്ചും പ്രാപ്തങ്ങളായ ഭൂതകാലസം
ഭവങ്ങളുടെ സജീവസ്മൃതിചിത്രങ്ങൾ മനസ്സിനുമുമ്പിൽ
തുടച്ചയായി പ്രത്യക്ഷപ്പെടും.
അവൾക്കു തന്നോടു സ്നേഹമുണ്ട് അകൈതവമാ
യ സ്നേഹം. അതിൽ സംശയിക്കേണ്ടതായിട്ടില്ല. അവൾ
സാമാന്യം സുന്ദരിയായ ഒരു യുവതി. ആ നീലിച്ച കൺ
മനകൾ ഒന്നു ചലിച്ചാൽ, ആ കരാംഗുലികൾ തെല്ലൊ
ന്നിളകിയാൽ മതി, അവളെ സമീപിക്കാൻ അനേകം
പേരുണ്ടാകും. അവളെ ദുഷിക്കുന്നവർ പോലും സ്നേഹം ന
ടിച്ചാരാധിക്കും. സ്ത്രീക്കു പ്രകൃതിദത്തമായിട്ടുള്ള ഒരു ശ
90<noinclude></noinclude>
2c49sr2z2coir7f5svoxs3we7mg9m98
താൾ:Kalithozhi (Changampuzha).pdf/244
106
82573
242201
2026-06-19T04:36:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആ മുറിക്കക നേരം നല്ലപോലെ ഇരുട്ടായിരുന്നു. ത്തും ഒരു വിളക്കെരിയുന്നുണ്ട്. രവീന്ദ്രൻ സമീപം ആ അവൾ ഇരിക്കുന്നു. അവളുടെ മകൻ അവളോടു ചേ പററി താഴെ നില്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242201
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആ മുറിക്കക
നേരം നല്ലപോലെ ഇരുട്ടായിരുന്നു.
ത്തും ഒരു വിളക്കെരിയുന്നുണ്ട്. രവീന്ദ്രൻ സമീപം ആ
അവൾ ഇരിക്കുന്നു. അവളുടെ മകൻ അവളോടു ചേ
പററി താഴെ നില്ക്കുന്നു. വേണുവും ലീലയും രവീന്ദ്രൻ
തലയ്ക്കലായി കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കുന്നു.
വിയമ്മ മുറിയുടെ ഒരു മൂലയിൽ മുഖം കുനിച്ചിരുന്നു എങ്ങ
ലടിച്ചു കരയുകയാണ്.
മാധ
മല്ലിക കണ്ടു........ ആ രംഗം! രവീന്ദ്രൻ ക
കൾക്കും എന്തൊരു വിസ്താരമാണ്! മരണം അതിൽക്കൂടി
തുറിച്ചുനോക്കി അവളെ ഭീഷണിപ്പെടുത്തുകയാണോ? ഇ
ടയ്ക്കിടെ ആ കൃഷ്ണമണികൾ വികൃതമായി വട്ടം ചുറ്റുന്നു.
അവയിലെ വെളിച്ചം എങ്ങോട്ടോ പറന്നുപോകുവാനുള്ള
പരാക്രമമാണത്.
വാവിട്ടു കരഞ്ഞുകൊണ്ടു മല്ലിക കാടിച്ചെന്നു കട്ടി
ലിലിരുന്നു. അമ്മിണി എഴുന്നേറ്റു മാറിക്കൊടുത്തു. അ
വൾ തന്റെ പ്രാണവല്ലഭൻ പാടങ്ങളെടുത്തു മടി
യിൽ വെച്ച് അവയെ കെട്ടിപ്പിടിച്ചുകൊണ്ടും ഏങ്ങലടി
ച്ചു കരഞ്ഞു. ക്ഷണനേരത്ത് അവൾക്ക് ഒരു ബോ
ധവുമുണ്ടായില്ല........
"മ....ല്ലി....!?? ആ വിളി അവളെ തട്ടിയുണ
ത്തി. അവൾ തലയുയർത്തി നോക്കി. രവീന്ദ്രൻ അമ്മിണി
യേയും അവളുടെ മകനേയും ചൂണ്ടിക്കാണിച്ചുകൊണ്ടു വ
ളരെ പണിപ്പെട്ട് ഇത്രയും പറഞ്ഞു:
-
ഉം.... മേശപ്പുറത്തു വെച്ചിരുന്ന വെള്ളം എടു
235<noinclude></noinclude>
tsi9uwu56sazk8djviiu1z1226sv5lr
താൾ:Hannele (Changampuzha).pdf/123
106
82574
242202
2026-06-19T04:36:50Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സംഘം പാടുന്നു വിണ്ണിലെ വിശ്രമാനന്ദം നൽകാൻ കണ്മണി നിന്നെ യാമന്ദം, കൊണ്ടിതാ പോകുന്നു ഞങ്ങൾ വിണ്ടലവീഥിക്കു നേര - എന്നും നീ താരാട്ടുപാട്ടിൽ മുങ്ങും പുണ്യവാന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242202
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>സംഘം പാടുന്നു
വിണ്ണിലെ വിശ്രമാനന്ദം നൽകാൻ
കണ്മണി നിന്നെ യാമന്ദം,
കൊണ്ടിതാ പോകുന്നു ഞങ്ങൾ
വിണ്ടലവീഥിക്കു നേര
-
എന്നും നീ താരാട്ടുപാട്ടിൽ മുങ്ങും
പുണ്യവാന്മാരുടെ നാട്ടിൽ
എന്നും നീ താരാട്ടുപാട്ടിൽ മുങ്ങും
പുണ്യവാന്മാരുടെ നാട്ടിൽ ...
ദേവതകൾ പാടിക്കൊണ്ടിരിക്കെ രംഗം ക്രമേണ ഇരു
ഞ്ഞുവരുന്നു. ഇരുളിൽനിന്നും അവരുടെ ഗാനത്തിന്റെ ശ
ബ്ദം കൂടുതൽ കൂടുതൽ നേരത്താണ് കേൾക്കുന്നത്. അന
തരം രംഗം പ്രമാണമാകുന്നു. ആദ്യത്തെ മായാരൂപത്തി
ന്റെ ആവിർഭാവത്തിനുമുമ്പ് എങ്ങനെയായിരുന്നുവോ അ
ഒരുവിധത്തിൽത്തന്നെ മാലയത്തിന്റെ അന്തർഭാഗം പ്ര
ത്യക്ഷപ്പെടുന്നു. ഹന സുഖക്കേടു പിടിച്ച പാവപ്പെട്ട
ഒരു കുട്ടി വീണ്ടും കിടക്കയിൽ കിടക്കുന്നു. ' ഡോകടർ വാ
ർ അവളെ കുഴൽ വെച്ചുനോക്കിക്കൊണ്ടു കുനിഞ്ഞുനി
കയാണ്. കയ്യിൽ ഒരു മെഴുകുതിരി പിടിച്ചുകൊണ്ടും,
ഉലമയാടെ ഉറക്കിക്കൊണ്ടും ക്രൈസ്തവസഭാസേവ
നിയർ അവ കട്ടിലിനരികെ നില്ക്കുന്നു. ദേവതകളു<noinclude></noinclude>
gd2iyu702hrwp33d3lbc31p8iw7jbaz
താൾ:Kalithozhi (Changampuzha).pdf/129
106
82575
242203
2026-06-19T04:37:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി പിന്നത്തെ മാത്രയിൽ എനിക്കു തോന്നി. ജനൽക്കൊളു ത്തു മുറിക്കകത്തല്ലേ.........ഞാനെന്തിനതു തുറന്നുവെന്നു ചോദിച്ചാൽ?............എന്തിനും, അന്നൊരുവിധത്തിൽ ഞാൻ ആ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242203
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
പിന്നത്തെ മാത്രയിൽ എനിക്കു തോന്നി. ജനൽക്കൊളു
ത്തു മുറിക്കകത്തല്ലേ.........ഞാനെന്തിനതു തുറന്നുവെന്നു
ചോദിച്ചാൽ?............എന്തിനും, അന്നൊരുവിധത്തിൽ
ഞാൻ ആ മനുഷ്യനെ അലോഹ്യമൊന്നും കൂടാതെ അവി
ടെനിന്നു പറഞ്ഞയച്ചു. പക്ഷേ, എനിക്കൊരു വാഗ്ദാനം
ചെയ്യേണ്ടതായി വന്നുകൂടി ആ മനുഷ്യനെ ഞാൻ മറ
ക്കുകയില്ലെന്നും. അന്നവിടെ നടന്ന സംഭവമെല്ലാം എ
ൻ കളിത്തോഴൻ കണ്ടുനില്ക്കുന്നുണ്ടായിരുന്നു. എന്നെ
അദ്ദേഹം ന്യായമായും തെറ്റിദ്ധരിച്ചു. അതാണെന്റെ
തനിനിറമെന്നു പ്രത്യക്ഷത്തിൽ അദ്ദേഹത്തിനു ബോധ
പ്പെട്ടു. 'ഞാൻ എന്തു പറയും? എന്റെ പരമാം ആ
രെങ്കിലും വിശ്വസിക്കുമോ? എന്നാൽ ആ ജനൽ വാതി
ൽ വന്ന മനുഷ്യൻ ഒരു ദുമ്മാനിയായിരുന്നില്ല. അദ്ദേ
ഹത്തിനും എന്നിൽ യുവസഹജമായിട്ടുണ്ടാകാവുന്ന ഉൽ
കടമായ ഒരാശയുണ്ടായിരുന്നുവെന്നുള്ളതു പരമാം ത
ന്നെ. രണ്ടു കൊല്ലത്തോളം തുടച്ചയായി അദ്ദേഹം എനി
ക്ക് ഒട്ടേറെ പ്രേമലേഖനങ്ങളയച്ചു. ഞാനവയെല്ലാം സൂ
ക്ഷിച്ചുവെച്ചു. ക്രമേണ ആ മനുഷ്യനിൽ എനിക്കലി
തോന്നിത്തുടങ്ങി. ഞാൻ അധികം പറയുന്നില്ല. രണ്ടു
വഷത്തെ അഭ്യർത്ഥനയുടെ ഫലമായി, എന്റെ കളിത്തോ
ഴൻ നാട്ടിലില്ലാതിരുന്ന തക്കം നോക്കി. ഒരു രാത്രി ഞാൻ
എന്റെ മുറിയിൽ ആ കാമുകനെ സ്വാഗതം ചെയ്തു.
ആ മണിക്കൂർ ഞങ്ങൾ തോളോടുതോൾ ചേർന്നിരുന്നു ന
സല്ലാപം ചെയ്തു. ഒരു ചുംബനം കൊണ്ടുമാത്രം ഞാൻ
അദ്ദേഹത്തെ കൃതാനാക്കി. ഇന്നാ മനുഷ്യൻ ഒരു കോ
120<noinclude></noinclude>
58uzylxn0u55hkqelakj0a61aahixkt
താൾ:Kalithozhi (Changampuzha).pdf/100
106
82576
242204
2026-06-19T04:37:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്തിയാണത്. അവൾ സുന്ദരികൂടിയായാൽ പിന്നെ പ റയേണ്ടതുണ്ടോ?........ താൻ അവളുമായി അടുത്തു പെരുമാറിത്തുടങ്ങിയി . നാലു സംവത്സരങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ ആ ദ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242204
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്തിയാണത്. അവൾ സുന്ദരികൂടിയായാൽ പിന്നെ പ
റയേണ്ടതുണ്ടോ?........
താൻ അവളുമായി അടുത്തു പെരുമാറിത്തുടങ്ങിയി
. നാലു സംവത്സരങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ ആ
ദ്യത്തെ ഒന്നൊന്നര മാസമൊഴികെ, ഇന്നുവരെ അവളോ
ടവർത്തിച്ചിട്ടുള്ള നയം എത്രയും വിഷജനകമല്ലേ?
അവളുടെ സ്ഥാനത്തു മറെറാരു യുവതിയായിരുന്നെങ്കിൽ
ഇതിനുള്ളിൽ അവളുടെ സ്മൃതിമണ്ഡലത്തിൽനിന്നുപോ
ലും താൻ നിഷ്കാസിതനായേനേ താനവളെ അത്രമാത്രം
അലട്ടിയിട്ടുണ്ടു്. പക്ഷേ, അതിനതിനും അവൾ അധി
കമധികം തന്നോടടുത്തിട്ടേയുള്ളൂ........
രവിയെ അത്യന്തം അത്ഭുതപ്പെടുത്തിയതായിരുന്നു
ഈ ചിന്ത.
പക്ഷേ, മറ്റുള്ളവരുമായി ഇടപെടുവാൻ അ
വൾക്കു യാതൊരു സങ്കോചവുമില്ലല്ലോ! അതു പോട്ടെ
അതപ്പാടേ അങ്ങു തുറന്നുപറയുകയും ചെയ്തു! തനിക്കുവേ
ണ്ടി ജീവനെപ്പോലും തൃണതുല്യം പരിത്യജിക്കാൻ അ
വൾ സന്നദ്ധയാണത്രേ........അവളെ സംബന്ധിച്ചുള്ള
രഹസ്യങ്ങൾ അന്വേഷിക്കാൻ, അവയുടെ യാഥാത്ഥ്യം
മനസ്സിലാക്കാൻ, താനെന്തിനു യത്നിച്ചു. കഷ്ടം, ഒന്നും
അറിയാതെ കഴിഞ്ഞിരുന്നെങ്കിൽ! പക്ഷേ, ഇനിയെന്തു
നിവൃത്തി? അവൾതന്നെ എന്തും തുറന്നു സമ്മതിക്കുന്നു.
അവൾ എല്ലാം ഹൃദയത്തിൽ മറച്ചുവെയ്ക്കുന്നതായിരുന്നു
ഭേദം. എങ്കിൽ, അവൾ പരിശുദ്ധയാണെന്ന സങ്കല്പ
ത്തിൽ, എല്ലാം മിഥ്യാപവാദങ്ങളാണെന്നു കരുതി, അ
വളെ ആത്മാർത്ഥമായി സ്നേഹിച്ചു, ആനന്ദാനുഭൂതിയിൽ
91<noinclude></noinclude>
ab3axu2avywoaxvf540laotacxvzfex
താൾ:Kalithozhi (Changampuzha).pdf/151
106
82577
242205
2026-06-19T04:37:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി "കേശവപിള്ള, ഞാൻ ക്ഷീണിച്ചിട്ടുണ്ട്.'' താണ സ്വരത്തിൽ ഡോക്ടർ പറഞ്ഞു. “എനിക്കു തീരെ ശരീര സുഖമില്ല......... ഏറെനാൾ ഇനി ഞാൻ ജീവിച്ചിരിക്കു മെന്നും എനിക്കു വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242205
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"കേശവപിള്ള, ഞാൻ ക്ഷീണിച്ചിട്ടുണ്ട്.'' താണ
സ്വരത്തിൽ ഡോക്ടർ പറഞ്ഞു. “എനിക്കു തീരെ ശരീര
സുഖമില്ല......... ഏറെനാൾ ഇനി ഞാൻ ജീവിച്ചിരിക്കു
മെന്നും എനിക്കു വിശ്വാസമില്ല........അമ്മിണിയെക്കുറി
ച്ചോക്കുമ്പോൾ എനിക്കു മരണത്തിൽ വലിയ കുണ്ഠിത
മാ, അത്ര വലിയ സുഖക്കേടു വല്ലതും ചേട്ടനു
ണ്ടോ?'' കേശവപിള്ള ഇടയ്ക്കു കയറിച്ചോദിച്ചു.
ഉണ്ടു,'' എന്നു പറഞ്ഞുകൊണ്ടു ഡോക്ടർ അക
ത്തയ്ക്ക് ഒന്നെത്തിച്ചുനോക്കി. അമ്മിണി വരുന്നില്ലെന്നു
കണ്ടു അയാൾ വളരെ താഴ്ന്ന സ്വരത്തിൽ തുടർന്നു: "എ
ൻറ സുഖക്കേടും എന്താണെന്നറിയാമോ?''
ഇല്ല.
യോടെ തിരക്കി.
എന്താണ്?'' കേശവപിള്ള ഉൽക്കണ്ഠ
ക്ഷയം! പാവം അമ്മിണി അവൾക്കറിഞ്ഞുകൂ
ടാ അവൾ സദാ ആനന്ദഭരിതയായി എന്റെ പരിച
കളിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടു യാതൊരു ചിന്താഭാരവുമി
ല്ലാതെ ജീവിക്കുകയാണ്. അടുത്തു വരാൻ പോകുന്ന ആ
ഭയങ്കരമായ ആപത്തിനെക്കുറിച്ച് അവൾ ഒന്നും അറിയു
ന്നില്ല. അവളെ വിവാഹം കഴിക്കുന്നതിനു മുൻപുതന്നെ
എന്റെ ആയുസ്സിനെസ്സംബന്ധിച്ച് ഒരു സൂചന ഞാന
വൾക്കു നല്കുകയുണ്ടായി. പക്ഷേ, അവൾ അതിൻറ
ഗൗരവത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. അവളുടെ ഭാവിയെ
കുറിച്ചോക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു.
ഒന്നും ഞാൻ പുറമേ ഭാവിക്കാറില്ല. എല്ലാം ഉള്ളിലടക്കി
142
പക്ഷേ,<noinclude></noinclude>
grofxd74x8a5e5fs3hupo06de5oqtwa
താൾ:Kalithozhi (Changampuzha).pdf/245
106
82578
242206
2026-06-19T04:37:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്കൂൾ വായിലൊഴിച്ചുകൊടുത്തു. അതിറങ്ങി യോ എന്തോ! പകുതിയോളം വെള്ളം പുറത്തോലിച്ചുപോന്നു. അയാളുടെ വാലകൾ വികൃതമായി ഒന്നു ചുളുങ്ങി. ക ണ്ണുകളിലെ അവസാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242206
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്കൂൾ വായിലൊഴിച്ചുകൊടുത്തു. അതിറങ്ങി
യോ എന്തോ!
പകുതിയോളം വെള്ളം പുറത്തോലിച്ചുപോന്നു.
അയാളുടെ വാലകൾ വികൃതമായി ഒന്നു ചുളുങ്ങി. ക
ണ്ണുകളിലെ അവസാനത്തെ ആ പ്രകാശവും നിമിഷനേ
രം ജ്വലിച്ച്, പറന്നുപോയി.... അയാളുടെ കണ്ണുകൾ അ
ടഞ്ഞു എന്നെന്നേയ്ക്കുമായി.........
മല്ലികയും കുഞ്ഞുങ്ങളും മാധവിയമ്മയും ഭൃത്യന്മാരും
വാവിട്ടു കരഞ്ഞു. അമ്മിണിമാത്രം കരഞ്ഞില്ല. അവളു
ടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീരെങ്കിലും പൊടിഞ്ഞി
ല്ല. പ്രാപ്തിയും പ്രാഗത്ഭ്യവുമുള്ള ഒരു ഗൃഹനായികയെ
പോലെ, അവൾ അവിടെനിന്നു പോയി, രവിയുടെ ശവ
സംസ്കാരകർമ്മങ്ങളെല്ലാം യഥാവിധി നിർവ്വഹിക്കപ്പെടേ
അതിലേയ്ക്കുള്ള ഒരുക്കങ്ങൾക്കപ്പാടുചെയ്തു. അവൾ അടു
തന്നെ നിന്നും അതെല്ലാം ഭംഗിയായി നിർവ്വഹിപ്പി
ച്ചു. അവൾക്കു സമാധാനമായി.... പിറേദിവസം ഉച്ച
തിരിഞ്ഞതോടുകൂടി അവളുടെ കളിത്തോഴൻ മുൻപി
ണ്ഡത്തിലെ അവസാനത്തെ അംശവും ചാമ്പലായിക്കഴി
ഞ്ഞു....അതുവരെ അവൾ അഗ്നിജ്വാലകളുടെ ആ സം
ഹാരതാണ്ഡവം കണ്ടുകൊണ്ടു പട്ടടയ്ക്കരികെ നിന്നു........
പതിനെട്ട
നേരത്തോടുനേരം കഴിഞ്ഞു മല്ലിക ആഹാരം കഴി
ച്ചിട്ടു. രവീന്ദ്രന്റെ ദഹനം കഴിഞ്ഞപ്പോൾ നേരം ഏ
236<noinclude></noinclude>
qgfqerfc0afp5a88ffon578tpy041rj
താൾ:Kalithozhi (Changampuzha).pdf/74
106
82579
242207
2026-06-19T04:37:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ രോ നെടുവീർപ്പിട്ടുകൊണ്ടിരുന്നു. ഏറെ നേരത്തേയ്ക്കും ഇ വരും ഒന്നും മിണ്ടിയില്ല. കോപംകൊണ്ടു രവി അടിമുടി വിറയ്ക്കുകയാണ്. ആ മൗനം അയാൾ സഹ്യമായിത്തോ ന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242207
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
രോ നെടുവീർപ്പിട്ടുകൊണ്ടിരുന്നു. ഏറെ നേരത്തേയ്ക്കും ഇ
വരും ഒന്നും മിണ്ടിയില്ല. കോപംകൊണ്ടു രവി അടിമുടി
വിറയ്ക്കുകയാണ്. ആ മൗനം അയാൾ സഹ്യമായിത്തോ
ന്നി. തന്റെ സമീപം ഫണം വിടത്തിക്കൊണ്ടും ഒരു വി
ഷം സ്ഥിതിചെയ്യുന്നതായി അയാൾ മനസാ കരുതി.
ഇന്നനിവിടെ ഇല്ല അമ്മിണി തന്നെ ഒടു
വിൽ മൗനം ഭഞ്ജിച്ചു.
-
രവി എന്നിട്ടും ഒന്നും മിണ്ടിയില്ല. ഒാരോ നിമിഷം
കഴിയുംതോറും അവളോടയാൾക്കും അധികമധികം
തോന്നി.
വെറു
അതാണിന്നു ഞാൻ അകത്തു വിളിച്ചതും ആ
വൾ തുടന്നു പറഞ്ഞു.
C
രവി എന്നിട്ടും ഒന്നും മിണ്ടിയില്ല.
“എന്താണൊന്നും മിണ്ടാത്തതും?' അവൾ ആശ
കയോടെ ചോദിച്ചു.
-
നിന്നോടു മിണ്ടുന്നവൻ പാപിയാണ്.''
ഈ വാക്ക് അവളുടെ ഹൃദയത്തിൽ ഒരസ്ത്രംപോലെ
തറച്ചു. അതേ, പ്രമാദമായ ആ കാമുകഹൃദയത്തിൽ
കോപം ആളിപ്പിടിക്കുകയാണ്. പുകപുരം അതിന്റെ
ഒരു ഗവീചിയാണാക്കേട്ടതു്. രവിയുടെ മുൻപിൽ
അമ്മിണിയിന്നൊരു പാപിനിയാണ്. ആ പുളകം കൊ
ള്ളിക്കുന്ന പരിരംഭണങ്ങളിൽ അലിഞ്ഞമരുവാൻ അവൾ
ക്കു കൊതിയുണ്ട്. പക്ഷേ ആ കോപ്പാലകൾ ഒന്നു
ശമിപ്പിക്കാനെന്തു നിവൃത്തി അവൾ ചിന്താമഗ്നയായി.
ഞാൻ എങ്ങനെയാണ് മുറിക്കകത്തു വന്നതെന്ന
റിയാമോ?.........നാലുകെട്ടിൽ ഒരു വലിയ അരിപ്പെട്ടിയി
65
5 *<noinclude></noinclude>
h6vjyekhd7wubc3pmmcqo0s6m0yweqd
താൾ:Kalithozhi (Changampuzha).pdf/246
106
82580
242208
2026-06-19T04:37:53Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി താണ്ട് ഉച്ചതിരിഞ്ഞു. അമ്മിണി കുളിച്ചുവന്നു ഭൃത്യന്മാരു ടെ സഹായത്തോടുകൂടി ആഹാരമെല്ലാം തയ്യാറാക്കി. ആ ദ്യമായി അവൾ കുറെ കാപ്പി തിളപ്പിച്ച് ഒരു ഗ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242208
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
താണ്ട് ഉച്ചതിരിഞ്ഞു. അമ്മിണി കുളിച്ചുവന്നു ഭൃത്യന്മാരു
ടെ സഹായത്തോടുകൂടി ആഹാരമെല്ലാം തയ്യാറാക്കി. ആ
ദ്യമായി അവൾ കുറെ കാപ്പി തിളപ്പിച്ച് ഒരു ഗ്ലാസ്സിൽ
ഭൃത്യൻ കൈയിൽ മല്ലികയ്ക്കായി കൊടുത്തയച്ചു.
വൾ അതു സ്വീകരിക്കാതിരുന്നില്ല. ആ സംഭവം അമ്മി
നിക്കും ആശ്വാസകരമായിരുന്നു........
മല്ലികയുടെ മനോമണ്ഡലത്തിൽ വിഭിന്നവികാര
ങ്ങളുടെ തീക്ഷ്ണമായ ഒരു സമരം നടന്നുകൊണ്ടിരിക്കുകയാ
........രവീന്ദ്രൻ നഷ്ടം അവളെ അസഹ്യമായ ദുഃഖ
ത്തിന്റെ അടിത്തട്ടിലേയ്ക്കാഴ്ത്തി. അമ്മിണിയോടും അ
വൾക്കിപ്പോഴും വെറുപ്പില്ലേ? ഇല്ലെന്നവൾ പറയുകയില്ല.
പക്ഷേ, അതിന്റെ കാഠിന്യം സാരമാംവിധം തേഞ്ഞു
പോയിട്ടുണ്ട്. അവൾ ഒരു വിധവയായി. അവൾ ഇനി
അമ്മിണിയുടെ കായത്തിൽ ആരോടു കലഹിക്കാനാണ്
പരിഭവിക്കാനാണ്?....എങ്കിലും, അവൾക്കു അമ്മിണി
യെ ഇഷ്ടപ്പെടുക സാദ്ധ്യമല്ല........ പക്ഷേ, രവീന്ദ്രൻ
അവസാനത്തെ വാക്കുകൾ! അമ്മിണിയേയും അവളുടെ
പുത്രനേയും ചൂണ്ടിക്കാണിച്ചു പറഞ്ഞ് അവസാനത്തെ
വാക്കുകൾ! അവൾ അതനുസരിച്ചു പ്രവർത്തിക്കേണ്ടത
ല്ലേ? അതല്ലേ അളുടെ ധമ്മം?....
.... ഇല്ല, അവൾക്കു കുണ്ഠിതം തോന്നുന്ന രീതിയിൽ
താനൊന്നും സംസാരിക്കുകയില്ല.
അവളും ആ കുട്ടിയും
എത്രയും വേഗത്തിൽ അവിടെനിന്നു പോയാൽ മതിയാ
യിരുന്നു.... അവരുടെ സാന്നിദ്ധ്യം തന്നെ വീണ്ടും പിച്ചു
പിടിപ്പിച്ചാലോ? അവരുടെ അഭാവത്തിൽ പക്ഷേ തനി
287<noinclude></noinclude>
7k66cl11uvqbwao43y9oi0oi04v7ilm
താൾ:Hannele (Changampuzha).pdf/124
106
82581
242209
2026-06-19T04:38:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. തികഞ്ഞ പെണ്ണ് ഈ. എം. കോവൂർ, 2 മറനീക്കൽ 3. കാറു പിടിച്ച തോണി ചുമടു താങ്ങി 5. രണ്ടുലോകം 31 നാഗവള്ളി 6. കാരൂർ കഥകൾ-കാരൂർ S. ഹനായിക 3. അസ്ട്രോളജർ 10. അണിയറ പൊൻകുന്നം വി 11. നിവേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242209
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>1. തികഞ്ഞ പെണ്ണ് ഈ. എം. കോവൂർ,
2 മറനീക്കൽ
3. കാറു പിടിച്ച തോണി
ചുമടു താങ്ങി
5. രണ്ടുലോകം
31
നാഗവള്ളി
6. കാരൂർ കഥകൾ-കാരൂർ
S. ഹനായിക
3. അസ്ട്രോളജർ
10. അണിയറ പൊൻകുന്നം വി
11. നിവേദനം
12. അവൻ വീണ്ടും വരുന്നു-സി. ജെ.
13. സോഷ്യലിസം
14. കന്യക --എൻ. കൃഷ്ണപിള്ള
15. വിവാഹ സമ്മാനം, സരസ്വതി അമ്മ
16. തുറന്നിട്ട ജാലകം -കുട്ടികൃഷ്ണൻ
17. ഭടൻ സ്വപ്നം--വെട്ടൂർ
18..
രണ്ടു ദിവസം
19. എലിവാണം ഡീസ
20. കറുപ്പും വെളുപ്പ്
21. നോവൽ സാഹിത്യം. എം. പി. പോൾ
22. ചെറുകഥാപ്രസ്ഥാനം
"
2 പാപികൾ പോഞ്ഞിക്കര റാഫി
25. ഒരു രാത്രി
കേശവദേവു
21. തകർന്ന തലമുറ അ
]
1
]
1
1
1
1
}
1
1
1
1
]
1
1
1
1
2
2
1
0
1
NATIONAL BOJKSTALL, K. BAZAAR, KOTTAYAM.<noinclude></noinclude>
ibhsk0hm6zl727388pft3v2sey8chv4
താൾ:Kalithozhi (Changampuzha).pdf/247
106
82582
242210
2026-06-19T04:38:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവരെ സ്നേഹിക്കാൻ കഴിഞ്ഞയ്ക്കും.... ആവശ്യമുള്ള പ ക്ഷം എന്തെങ്കിലും സഹായം അവക്കു വേണ്ടി ചെയ്യുവാ നും തനിക്കു വലിയ വൈമനസ്യമില്ല....ഇങ്ങനെയെല്ലാ മാണെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242210
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവരെ സ്നേഹിക്കാൻ കഴിഞ്ഞയ്ക്കും....
ആവശ്യമുള്ള പ
ക്ഷം എന്തെങ്കിലും സഹായം അവക്കു വേണ്ടി ചെയ്യുവാ
നും തനിക്കു വലിയ വൈമനസ്യമില്ല....ഇങ്ങനെയെല്ലാ
മാണെങ്കിലും അവൾ ആരും ഭർത്താവിന്റെ കാമുകി! ആ
കുട്ടിയോ? ഭർത്താവിന്റെ പുത്രൻ തനിക്കവരെ സ്നേഹി
ക്കാൻ സാധിക്കുമോ? ഏതായാലും അവർ പോകുന്നതു
വരെ അവരെ താൻ ശല്യപ്പെടുത്തുകയില്ല, തീർച്ച........
മല്ലിക ഏകാന്തതയിൽ ഇപ്രകാരം മനസ്സുകൊണ്ടു
നിശ്ചയിച്ചുറച്ചു.
-
അമ്മിണിയൊഴികെ മറ്റെല്ലാവരുടേയും അത്താഴ
കഴിഞ്ഞു.... കണ്ണീരിൽ കുതിർന്ന ഒരു രുചിയറിയാത്ത ഭ
ക്ഷണം!
അമ്മിണി സ്വപുത്രനേയും കൊണ്ടു മല്ലികയുടെ മു
റിയിൽ കടന്നുചെന്നു. ഒരു മങ്ങിയ ദീപം അതിനുള്ളിൽ
കത്തുന്നുണ്ട്. മല്ലിക അപ്പോഴും കരഞ്ഞുകൊണ്ടു കിടക്കു
കയാണ്.
-
മല്ലികേ!'' അടുത്തു ചെന്നു വാത്സല്യ സാന്ദ്രമായ
ഒരു സ്വരത്തിൽ അമ്മിണി വിളിച്ചു.
അവൾ പിടച്ചെഴുനേറ്റു.... അവൾ അമ്മിണിയുടെ
മുഖത്തേയ്ക്കു തുറിച്ചുനോക്കി. ദഹിപ്പിക്കാൻ മനഃപൂർവ്വം
നോക്കിയ ആ നോട്ടം അവളറിയാതെ കണ്ണുനീർകൊണ്ടു
എന്തൊരു ശക്തിവിശേഷമോ? അ
കുതിന്നു പോയി.
വൾ അമ്മിണിയുടെ പാദത്തിൽ സാഷ്ടാംഗം വീണു കെ
ട്ടിപ്പിടിച്ചു കരഞ്ഞു.
അമ്മിണി ഒരിളം
പൈതലിനെ എന്നപോലെ അ
288<noinclude></noinclude>
87msyxj1eutu1prsy2cchv7qkzxkczh
താൾ:Kalithozhi (Changampuzha).pdf/75
106
82583
242211
2026-06-19T04:38:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രിക്കുന്നതു കണ്ടിട്ടില്ലേ? അതിന്റെ മുകളിൽ കേറിയാൽ തട്ടിൻപുറത്തേയ്ക്കു കേറാൻ വിഷമമില്ല. അവിടെനിന്നും ഈ മുറിയുടെ ചായ്പ്പിലേയ്ക്ക് ഒരു കോണിയുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242211
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രിക്കുന്നതു കണ്ടിട്ടില്ലേ? അതിന്റെ മുകളിൽ കേറിയാൽ
തട്ടിൻപുറത്തേയ്ക്കു കേറാൻ വിഷമമില്ല. അവിടെനിന്നും
ഈ മുറിയുടെ ചായ്പ്പിലേയ്ക്ക് ഒരു കോണിയുണ്ടു്. അ
നവിടെ ഉണ്ടെങ്കിൽത്തന്നെ സാരമില്ല.
0
ചായ്പ്പിന്റെ
വാതിൽ, കേട്ടില്ലേ, ലേശമെങ്കിലും ഒച്ച കേൾക്കാതെ തുറ
ക്കും. നമുക്കിനി ഇവിടെ മതി. പുറത്തിരിക്കേണ്ട
മ്മിണി നയത്തിൽ പ്രസ്താവിച്ചു.
അതിനാവശ്യമുള്ളവർ
അ
വന്നുകൊള്ളും........അങ്ങ
നെതന്നെ ആയിക്കോ!'' രവി ഗജ്ജിച്ചു.
പാവം അമ്മിണി കുഴങ്ങി.
'എന്നും ഈ ഗുണിതന്നെ ശുണ്ണി........ദേ, ഈ മൂ
ക്കു നോക്കു.... ഇതിന്റെ തുമ്പത്താണ് ദേഷ്യം...... പണ്ട
ഇങ്ങനെതന്നെയാണ്.'' അവൾ കുറച്ചുകൂടി അടുത്തേയ്ക്കു
നീങ്ങി പൊട്ടിച്ചിരിച്ചുകൊണ്ടും അയാളുടെ മൂക്കു പിടിച്ചു
കുലുക്കി. കോപം സഹിക്കാതെ രവി ആ കൈയൊരു തട്ടു
കൊടുത്തു..........മീ, നാണം കെട്ട ശവമേ, നീയെന്നെ
ഹാവൂ, എന്റെ കൈയൊടിഞ്ഞുപോയി. ആയി
ക്കോളൂ! എന്തു വേണമെങ്കിലും ആയിക്കോളൂ!'' അവൾ ദി
നസ്വരത്തിൽ തേങ്ങിപ്പറഞ്ഞു.
“എനിക്കൊന്നും ആകണ്ട................എല്ലാം മതി
അതേ, ഞാൻ പഴകി എന്നെ മടുത്തു. ഇനി പു
തിയതു നോക്കാം'' അവൾ പരിഭവപ്പെട്ടു.
ആ വാക്കുകളിൽ വിഷാദം സ്ഫുരിച്ചിരുന്നു.
68<noinclude></noinclude>
s5mmgvftc0l6d7rb702fzl2a4zzumtg
താൾ:Kalithozhi (Changampuzha).pdf/101
106
82584
242212
2026-06-19T04:38:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി മുഴുകിക്കഴിയാമായിരുന്നു. ഇനിയെന്നാലതിനും നിർ അങ്ങനെയാണെങ്കിൽ അവളെ അപേക്ഷിച്ചു കൂടേ? അവളെ പാടേയ് വെറുത്തുകൂടേ? ഇല്ല, തനി ക്കതും സാദ്ധ്യമല്ല. അതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242212
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
മുഴുകിക്കഴിയാമായിരുന്നു. ഇനിയെന്നാലതിനും
നിർ
അങ്ങനെയാണെങ്കിൽ അവളെ അപേക്ഷിച്ചു
കൂടേ? അവളെ പാടേയ് വെറുത്തുകൂടേ? ഇല്ല, തനി
ക്കതും സാദ്ധ്യമല്ല. അതിനു താൻ മനഃപൂർവ്വം ശ്രമിച്ചിട്ടു
ണ്ട് പലപ്പോഴും. കരുതിക്കൂട്ടി എന്തെങ്കിലും കാരണമു
ണ്ടാക്കി അവളുമായി കലഹിച്ച് എത്ര പ്രാവശ്യം താൻ
പിണങ്ങിപ്പിരിഞ്ഞിരിക്കുന്നു. അവളുടെ നേക്കു തിരിഞ്ഞു
നോക്കുകപോലും ചെയ്യാതെ അവളെ നിശ്ശേഷം പര്യത
ജിച്ച ഭാവത്തിൽ എത്രയെത്ര ദിവസം താൻ കഴിച്ചുകൂട്ടി
യിട്ടുണ്ട്. പക്ഷേ, പിന്നെയും അവൾ തന്നെ മാടി മാടി
വിളിക്കും. താനതു കണ്ടതായി നടിക്കാറില്ല. എന്നാൽ
അങ്ങനെ അവളുമായി അകന്നുനില്ക്കുന്ന കാലങ്ങളിൽ
തനിക്കു മനശ്ശാന്തി ലഭിച്ചിട്ടുണ്ടോ? ആ അവസരങ്ങളെ
അവളുടെ മറ്റു കാമുകന്മാർ സ്വരമായി ഉപയോഗ
പ്പെടുത്തുകയാണെന്നുള്ള ചിന്ത കണക്കിലേറെ തന്നെ
അലട്ടിയിട്ടില്ലേ? അതും പോകട്ടെ; കുറച്ചുദിവസം അ
ങ്ങനെ കഴിയുമ്പോൾ തന്റെ ജീവിതത്തിനും ഒരു പശ
മയില്ലായ്മ, ഒരു പരുപരുപ്പ്, ഒരസ്വസ്ഥത, തനിക്കുണ്ടാ
കാറില്ലേ? അതെന്തുകൊണ്ട്? അനിയന്ത്രിതമായ രീതി
യിൽ ഏതോ ശപ്തമായ ഒരു ശക്തിവിശേഷത്തിനു വി
ധേയനായി ആ വിയോഗ ഘട്ടത്തിൽ ഒരു രാത്രി കൊടു
ന്നനെ അവളുടെ മുൻപിൽ താൻ ആവിർഭവിക്കാറില്ലേ?
അതുവരെ അന്യോന്യമുള്ള പിണക്കമെല്ലാം അതോടെ
അവസാനിച്ചു. അവാച്യമായ ആത്മാനുഭൂതി തന്നെ
92<noinclude></noinclude>
brres0lg6mumypnf59rdthz3tel6sqe
താൾ:Kalithozhi (Changampuzha).pdf/152
106
82585
242213
2026-06-19T04:38:58Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കൊണ്ടും, പ്രസന്നവദനനായി ഞാൻ അവളോടൊപ്പം കളിച്ചു ചിരിച്ചങ്ങനെ കഴിയുകയാണ്. എന്നാൽ ഇതെ ത്രനാൾ നീണ്ടുനില്ക്കുമെന്നും അതേ അക്കായത്തിൽ കേ ശവപിള്ളയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242213
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കൊണ്ടും, പ്രസന്നവദനനായി ഞാൻ അവളോടൊപ്പം
കളിച്ചു ചിരിച്ചങ്ങനെ കഴിയുകയാണ്. എന്നാൽ ഇതെ
ത്രനാൾ നീണ്ടുനില്ക്കുമെന്നും അതേ അക്കായത്തിൽ കേ
ശവപിള്ളയോടു ഞാൻ യോജിക്കുന്നു. കോൺഗ്രസ്സിൻറ
ശക്തി നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ഈ തെര
ഞ്ഞെടുപ്പിൽ....
അമ്മിണിയുടെ കാലൊച്ച അകത്തു കേട്ടമാത്രയിൽ
ഡോക്ടർ സംസാരവിഷയം പെട്ടെന്നു മാറ്റിക്കളഞ്ഞു. അ
വൾ കാപ്പിയും പലഹാരവുമായി എത്തി. രണ്ടു പേരും
അവൾ വിളമ്പിക്കൊടുത്തു. അവരുടെ സംസാരം ഇതര
വിഷയങ്ങളിലേയ്ക്കു കടന്നു. ആ പഴയ സുഹൃത്തിന്റെ അ
പ്രതീക്ഷിതമായ ആവിഭാവത്തിൽ അമ്മിണിയുടെ ഹൃദ
യം ആനന്ദനൃത്തം ചെയ്തുകൊണ്ടിരുന്നു. അതീതകാലങ്ങളി
ലെ ചില മധുരസ്മരണകൾ അവളെ പുളകം കൊള്ളിച്ചു.
എന്നാൽ അതിനിടയിൽ അതേ സ്മൃതികളിൽ നിന്നും ഉട
ലെടുത്ത മറ്റു ചില സംഭവചിത്രങ്ങൾ അവളെ വേദനി
പ്പിക്കാതിരുന്നില്ല. അവർ കാരോന്നു സംസാരിച്ചുകൊണ്ടി
രിക്കുമ്പോൾ, എത്ര തടുത്തിട്ടും അടങ്ങിനില്ക്കാതെ, അവ
ളുടെ ഹൃദയം ഏതോ അപരിചിതങ്ങളായ ചില വിദൂരത
കളിൽ ചുറ്റിപ്പറന്നുകൊണ്ടിരുന്നു........അവിടെ ഒരോമ
നക്കുഞ്ഞിനെ തോളത്തെടുത്തു സുന്ദരിയായ ഒരു യുവതി
യോടു സല്ലപിച്ചുകൊണ്ടിരിക്കുന്ന ഒരാളെ അവളുടെ സ
കല്പം വരച്ചുകാണിച്ചു........ധൂമികാവലയത്താൽ പരി
മിതമായ ഒരു ചിത്രം! അതാരാണ്?
അവളുടെ മനസ്സൊന്നു ഞെട്ടി...........കഴിഞ്ഞ പാ
148<noinclude></noinclude>
9w572t43hyl41o27wwtgmu8y7gtryas
താൾ:Kalithozhi (Changampuzha).pdf/130
106
82586
242214
2026-06-19T04:39:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്നേ ളജിൽ പ്രൊഫസറാണ്. ആറു മാസമേ ആയുള്ളൂ, അ അദ്ദേഹം വിവാഹം കഴിച്ചിട്ടും...........ആ സംഗതിയൊന്നും എന്റെ കളിത്തോഴൻ അറിഞ്ഞിരുന്നില്ല. അദ്ദേഹം എ ന്നെ ഗാഢമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242214
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്നേ
ളജിൽ പ്രൊഫസറാണ്. ആറു മാസമേ ആയുള്ളൂ, അ
അദ്ദേഹം വിവാഹം കഴിച്ചിട്ടും...........ആ സംഗതിയൊന്നും
എന്റെ കളിത്തോഴൻ അറിഞ്ഞിരുന്നില്ല. അദ്ദേഹം എ
ന്നെ ഗാഢമായി സ്നേഹിക്കുന്നുണ്ടെന്നും എനിക്കുറപ്പുണ്ടാ
യിരുന്നു. ഞാനദ്ദേഹത്തെ എന്റെ ജീവനെക്കാൾ
ഹിച്ചിരുന്നെങ്കിലും അദ്ദേഹം അതു വിശ്വസിച്ചിരുന്നില്ല.
എന്തിനു? അദ്ദേഹത്തിൽ നിന്നതു മറച്ചുചെന്നതും ഒരു
വലിയ പാതകമാണെന്നെനിക്കു തോന്നി. ഇതാ, ഇന്ന
പ്പോൾ ഞാൻ ഡോക്ടരോടു പറയുന്നതുപോലെയുള്ള കാ
യങ്ങളെല്ലാം ഒരിക്കൽ ഞാൻ അദ്ദേഹത്തോടു തുറന്നു പറ
ഞ്ഞു. ആ മൃദുലഹൃദയം അതു കേട്ട് എരിഞ്ഞു നീറി.
ഞാൻ മരിച്ചെങ്കിൽ മാത്രമേ വീർപ്പുമുട്ടുന്ന അദ്ദേഹത്തി
ൻറ ഹൃദയത്തിനും അല്പമെങ്കിലും സമാധാനമുണ്ടാവുക
യുള്ളുവെന്നും, ഞാൻ അതിനനുകൂലിക്കാത്തപക്ഷം അദ്ദേ
ഹം ആത്മഹത്യ ചെയ്യുവാനാണുദ്ദേശിക്കുന്നതെന്നും ഒരു
ദിവസം അദ്ദേഹം എന്നോടു തുറന്നു പറഞ്ഞു. അതു കേ
', സത്യം പറയാം ഡോക്ടർ, ഞാൻ കിടുകിടുത്തുപോ
അവൾ പതുക്കെ ഒന്നു ചുമച്ചു. അതു കണ്ടു ഡോ
ക്ടർ പറഞ്ഞു:
അമ്മിണീ, അധികാരമിങ്ങനെ സംസാരിക്കുന്ന
ഇം, രോഗം വിട്ടുമാറിയെങ്കിലും, ഇപ്പോൾ നന്നല്ല.... എ
ന്നോടു പിന്നീടു പറഞ്ഞാൽ മതി.
സാരമില്ല ഡോക്ടർ,'' അമ്മിണി തുടന്നു. സംസാ
രിക്കുന്നതുകൊണ്ട് എനിക്കും അശേഷം ക്ലേശം തോന്നു
ന്നില്ല. ഇന്നുതന്നെ എനിക്കെല്ലാം പറഞ്ഞു കഴിയൂ.
121<noinclude></noinclude>
d61p4toit1qj7j6462iyqakfpheskwm
താൾ:Kalithozhi (Changampuzha).pdf/76
106
82587
242215
2026-06-19T04:39:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതെൻറ ഇഷ്ടം പോലെ ഞാനായിക്കൊള്ളാം.'' ആരു വേണ്ടെന്നു പറഞ്ഞു?'' എങ്കിലും, നിന്നെക്കാൾ ഭേദമാണ് ഞാൻ അതേയതെ നാണമില്ലല്ലോ ആ കമലമ്മയുടെ പിന്നാലെ........ “എങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242215
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതെൻറ ഇഷ്ടം പോലെ ഞാനായിക്കൊള്ളാം.''
ആരു വേണ്ടെന്നു പറഞ്ഞു?''
എങ്കിലും, നിന്നെക്കാൾ ഭേദമാണ് ഞാൻ
അതേയതെ നാണമില്ലല്ലോ ആ കമലമ്മയുടെ
പിന്നാലെ........
“എങ്കിലും അവൾ നിന്നെപ്പോലെ കാണുന്നവരെ
" അതായത് ആ മാധവൻ പിള്ള കഴിഞ്ഞു കിട്ട
ണോങ്കിൽ നല്ല നേരം നോക്കണം.''
“എനിക്ക് നാട്ടിലുള്ളവരുടെ കായമൊന്നും കേൾ
ക്കണ്ട. നീയെന്തിനാണെന്നെ കാണാനാവശ്യപ്പെട്ടതു്?
തികഞ്ഞ വെറുപ്പോടുകൂടി രവി ചോദിച്ചു.
കൊറെ ശകാരം കേൾക്കാൻ
ഞാൻ പോണു.
ഇനിയിവിടെ വരില്ലേ?''
ജീവനുണ്ടെങ്കിൽ ഇല്ല.
“ഞാൻ വിളിച്ചാലും?
നിനക്കെന്നെ വിളിച്ചിട്ടാവശ്യമില്ല. മേലിൽ നീ
യെന്നെ വിളിക്കരുതും.
ഞാനോ?''
അതേ, നീതന്നെ.
ഈ അമ്മിണിയോ? ആട്ടേ, ഒന്നെന്റെ മുഖത്തു
നോക്കിപ്പറയൂ. . ഈ അമ്മിണിക്കാണോ രവിയെ വിളി
ക്കാനധികാരമില്ലാത്തതും പിന്നാക്കാണ് അധികാരം
കമലമ്മയ്ക്കാ?
a
67<noinclude></noinclude>
4u9zjxr05bnu2kan1ul46uxp6jii60x
താൾ:Kalithozhi (Changampuzha).pdf/248
106
82588
242216
2026-06-19T04:39:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വളെ തീവ്രമായി മിടിക്കുന്ന ഹൃദയത്തോടെ വാരിയെടു ത്തെഴുനേല്പിച്ചു കട്ടിലിലിരുത്തി. അവളോടു ചേർന്നിരു ന്നും അഴിഞ്ഞുലഞ്ഞ അവളുടെ തലമുടി മാടിക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242216
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വളെ തീവ്രമായി മിടിക്കുന്ന ഹൃദയത്തോടെ വാരിയെടു
ത്തെഴുനേല്പിച്ചു കട്ടിലിലിരുത്തി. അവളോടു ചേർന്നിരു
ന്നും അഴിഞ്ഞുലഞ്ഞ അവളുടെ തലമുടി മാടിക്കെട്ടി അ
മ്മിണി അവളുടെ പുറത്തു മെല്ലെമെല്ലെ തലോടി.
നേരത്തേയ്ക്ക് ഇരുവരും ഒന്നും സംസാരിക്കാൻ സാധി
0
ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടും ഒടുവിൽ മല്ലിക വി
ക്കി വിക്കിപ്പറഞ്ഞു:
എൻ.....പൊന്നു ചേച്ചി എന്നോടു ക്ഷമിക്ക
ണം! ഞാൻ....ഞാൻ....തെറ്റുകാരിയാണ്. '
അമ്മിണി അവളുടെ വസ്ത്രാഞ്ചലം കൊണ്ടു മല്ലിക
യുടെ കണ്ണുനീർ തുടച്ചു. അവൾ പറഞ്ഞു:
“എന്റെ കൊച്ചനിയത്തി, കരയാതിരിക്കൂ! കര
ഞ്ഞതുകൊണ്ടു നിനക്കു നഷ്ടപ്പെട്ട ആ മഹാരത്നം ഇനി
തിരിച്ചു കിട്ടുകയില്ല. അദ്ദേഹത്തിന്റെ ആത്മാവിന്റെ
ശാന്തിക്കായി പ്രാത്ഥിക്കൂ....''
ഇല്ല ചേച്ചീ, ഞാൻ കരയുകയില്ല. അദ്ദേഹം
എനിക്കു മാപ്പുതരുമോ?'' അവൾ ദയനീയമായി ചോ
ദിച്ചു.
"ഉവ്വ്.'' അമ്മിണി ദൃഢസ്വരത്തിൽ പറഞ്ഞു:
നീ അദ്ദേഹത്തോടു ചെയ്ത അപരാധം നിസ്സാരമാണ്.
അതിനദ്ദേഹം നിനക്കു മാപ്പുതരികയും ചെയ്തു........ഞാൻ
കേൾക്കെയാണ് അദ്ദേഹം അതു പറഞ്ഞത്.
“അതെയോ ചേച്ചീ? അദ്ദേഹം എന്റെ തെറ്റിനു
എനിക്കു മാപ്പുതന്നുവോ?''
289<noinclude></noinclude>
qj1q3szsvu7id2sy4px2k9vsmnrcy82
താൾ:Kalithozhi (Changampuzha).pdf/153
106
82589
242217
2026-06-19T04:39:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്രങ്ങളും എടുത്തുകൊണ്ടും അവൾ വീണ്ടും മൂകമായി അ കത്തേയ്ക്കു കടന്നുപോയി....... വഷം മൂന്നു കഴിഞ്ഞു. അമ്മിണിക്കിന്നൊരു കൊ മകനുണ്ട്. മിടുമിടുക്കനായ ഒരോമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242217
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്രങ്ങളും എടുത്തുകൊണ്ടും അവൾ വീണ്ടും മൂകമായി അ
കത്തേയ്ക്കു കടന്നുപോയി.......
വഷം മൂന്നു കഴിഞ്ഞു. അമ്മിണിക്കിന്നൊരു കൊ
മകനുണ്ട്. മിടുമിടുക്കനായ ഒരോമനക്കുട്ടൻ. മുരളി
എന്നാണവൻ പേർ.
എന്നാൽ അവന്റെ ജനനത്തോടുകൂടി, പ്രശാന്തമാ
യ ദാമ്പത്യത്തിന്റെ സുവദീപ്തിയിൽ ആറാടിനിന്ന
ആ ഗൃഹത്തിൽ, എവിടെനിന്നാവോ, ഒരു വിഷാദത്തി
ൻറ കരിനിഴൽ കടന്നെത്തിയിട്ടുണ്ട്. പ്രകാശപൂരിതമാ
യ ആ അന്തരീക്ഷത്തിൽ അവിചാരിതമായി ഒരു മങ്ങൽ
ബാധിച്ചിട്ടുണ്ട്.
ഡോക്ടർ സുകുമാരമേനവൻ തീരെ കിടപ്പായിട്ടും ഏ
താണ്ടൊരു കൊല്ലത്തോളമായി. ദിനംപ്രതി അസ്വാസ്ഥ്യം
വലിച്ചു വരികയാണ്. വിദഗ്ദ്ധന്മാരായ പല ഡോക്ടർ
മാരും പരിശോധിച്ചുനോക്കി. ചികിത്സ മുറയ്ക്കു നടക്കു
ന്നുണ്ട്. പക്ഷേ രോഗത്തിനും അണുപോലും ശമനമുണ്ടാകു
ന്നില്ല. താൻ ഇനി അധികനാൾ ജീവിച്ചിരിക്കില്ലെന്നും
കാരോദിവസം കഴിയുന്തോറും താൻ ശവകുടീരത്തോടധി
കം അടുക്കുകയാണെന്നും സുകുമാരമേനവനു തോന്നി. അ
തു ഡോക്ടർമാരെ നിരാശപ്പെടുത്തി. പക്ഷേ അവർ അ
മ്മിണിയുടെ മുൻപിൽ അതൊട്ടുംതന്നെ ഭാവിച്ചില്ല. രോ
ഗം ഭേദപ്പെടുന്നുണ്ടെന്നും ആശങ്കാജനകമായിട്ടൊന്നും ത
ന്നെയില്ലെന്നും ഉറപ്പിച്ചുപറഞ്ഞു അവർ അവളെ സ
ന്ത്വനിപ്പിച്ചു.........
144
സാ<noinclude></noinclude>
kp1xtyzu99yzfkerglin4uwrmpzh423
താൾ:Kalithozhi (Changampuzha).pdf/131
106
82590
242218
2026-06-19T04:39:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്നാൽ കുറച്ചുകൂടി പതുക്കെപ്പറയൂ. ഇങ്ങനെ ചാരിയിരുന്നാലോ? കിടന്നു പറഞ്ഞാൽ മതി. അവൾ ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരു വശം ന്നു കിടന്നുകൊണ്ടു വീണ്ടും തന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242218
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്നാൽ കുറച്ചുകൂടി പതുക്കെപ്പറയൂ. ഇങ്ങനെ
ചാരിയിരുന്നാലോ? കിടന്നു പറഞ്ഞാൽ മതി.
അവൾ ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരു വശം
ന്നു കിടന്നുകൊണ്ടു വീണ്ടും തന്റെ ആത്മകഥ ആരം
"അതേ, ഡോക്ടർ.........ഞാനതു കേട്ടു നടുങ്ങിപ്പോ
യി. അദ്ദേഹം മരിക്കുകയോ? ഒരിക്കലും അതു പാടില്ല.
എന്റെ ജീവിതം നിസ്സാരം, പോരെങ്കിൽ അതെനി
ക്കൊരു ഭാരവും. മരിക്കുന്നതെനിക്കു സന്തോഷമായിരുന്നു.
ഹൃദയപൂർവ്വം ഞാനതിനു സമ്മതിച്ചു. ഒരൊറ്റ നിമിഷ
ത്തിൽ മരവിപ്പിക്കുന്ന പൊട്ടാസിയം സൈഡ് അ
ദ്ദേഹം എനിക്കു തരാമെന്നേറ്റു. അദ്ദേഹത്തിനുവേണ്ടി
ആത്മാർപ്പണം ചെയ്യാൻ തരപ്പെടുന്നതിൽ കവിഞ്ഞ ഒരു
ഭാഗ്യം എനിക്കില്ല. എന്നാൽ ഡോക്ടർ, ആ ദുഷ്ടൻ എ
ന്നെ വഞ്ചിക്കയാണ് ചെയ്തത്. വിഷമാണെന്നു പറഞ്ഞു
വിശ്വസിപ്പിച്ചു എന്റെ വായിൽ പകർന്നു തന്നതു വെറും
നാരങ്ങാനീരു ചേർത്ത് പഞ്ചസാരവെള്ളമാണ്. എൻറ
സ്നേഹം പരീക്ഷിക്കാനെടുത്ത ഒരു തന്ത്രമായിരുന്നു അ
തു. മൂഢയായ ഞാൻ അതറിഞ്ഞില്ല. അറിഞ്ഞിരുന്നെ
ങ്കിൽ, മരിക്കാൻ ഞാൻ തയ്യാറില്ലെന്നും, അദ്ദേഹം ആ
മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും, അതിലെനിക്കു
സന്തോഷമേ ഉള്ളു എന്നും ഞാൻ കാശമായിപ്പറഞ്ഞ
നെ. ഇന്നെനിക്കു നിശ്ചയമുണ്ടു്, അതു വെറും ഭീഷണി
മാത്രമായിരുന്നു എന്നും. അദ്ദേഹം ഒരിക്കലും ആത്മഹത്യ
ചെയ്യുകയില്ല............. മരണത്തിന്റെ നിഴൽ കണ്ടാൽ
122<noinclude></noinclude>
hb0ayakknth494x6p4mibecm89v7xuy
താൾ:Kalithozhi (Changampuzha).pdf/102
106
82591
242219
2026-06-19T04:39:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്വാഗതം ചെയ്യാറില്ലേ? എത്രയെത്ര പ്രാവശ്യം ഈ ച പല കളി ആവർത്തിക്കപ്പെട്ടിരിക്കുന്നു!!........ അവൾ തന്നെ സ്നേഹിക്കുന്നുവെന്നു പറയുന്നു. തേസമയം തന്നെ അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242219
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്വാഗതം ചെയ്യാറില്ലേ? എത്രയെത്ര പ്രാവശ്യം ഈ ച
പല കളി ആവർത്തിക്കപ്പെട്ടിരിക്കുന്നു!!........
അവൾ തന്നെ സ്നേഹിക്കുന്നുവെന്നു പറയുന്നു.
തേസമയം തന്നെ അന്യരുമായി അടുക്കുന്നതിൽ അവൾ
ക്കും അശേഷം വൈമുഖ്യവുമില്ല. എന്തൊരു കെട്ടുപിണ
ഞ്ഞ മാനസികപ്രശ്നം! തനിക്കൊരുവിധത്തിലും അതൊ
അപഗ്രഥിക്കാൻ സാധിക്കുന്നില്ല. പുറമേ താൻ എത്ര സ
ന്തോഷം പ്രദശിപ്പിച്ചാലും ആന്തരമായി തീർച്ചയായും ഇ
ക്കായത്തിൽ തനിക്കസുഖമുണ്ടു്. ആ അസുഖത്തെക്കുറി
ച്ച് അമ്മിണിക്കറിഞ്ഞുകൂടേ? ആവോ! ഒരുപക്ഷേ, അവൾ
ക്കറിഞ്ഞുകൂടായിരിക്കാം.
അറിയാമായിരുന്നെങ്കിൽ അ
വളുടെ അനുവത്തനം ഇത്രത്തോളം ഹീനമായ ഒന്നാ
കുമായിരുന്നില്ല. അവളിങ്ങനെ അപഥത്തിൽ സഞ്ചരി
ക്കുന്നതെന്തിനു? അതിനെക്കുറിച്ചവൾ ചിന്തിച്ചിട്ടില്ലേ?
ആ സ്നേഹം, സ്വപരീക്ഷണത്തിൽ നേരിട്ടു തനിക്കനുഭവ
പ്പെട്ടിരുന്നെങ്കിൽ. പക്ഷേ, അതെങ്ങനെ സാധിക്കും? പ
റയുന്നതു വിശ്വസിക്കുകയല്ലാതെ ഹൃദയം പിളന്നുനോ
ക്കാൻ കഴിയുമോ?
ഇങ്ങനെയുള്ള ചിന്തകൾ ഏതവസരത്തിലും തുട
ച്ചയായി രവിയെ അലട്ടിക്കൊണ്ടിരുന്നു. അയാൾ എ
താണ്ടൊരു ഭ്രാന്തനെപ്പോലെയായി. ഒന്നിലും മനസ്സും
നിന്നില്ല. തന്റെ പഠനം തുടരണമോ എന്നുപോ
ലും അയാൾ ശങ്കിച്ചുതുടങ്ങി........ഒരു യാത്ര പോയാൽ
കുറച്ചുദിവസം നാടുവിട്ടകന്നു നിന്നാൽ അല്പം മനശ്ശാ
ന്തി ലഭിയ്ക്കുമെന്നാണ് അയാൾ കരുതിയത്. പക്ഷേ,
93
-<noinclude></noinclude>
ig6x5c8wmqv4chy0liawmif0cvlrd7q
താൾ:Kalithozhi (Changampuzha).pdf/77
106
82592
242220
2026-06-19T04:39:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി " നിൻ ഞാൻ പറയണ്ടാ.'' ദേഷ്യം അടക്കാ നാകാതെ രവി അലറി. “എന്തിനാ പറയാതിരിക്കണേ? പറഞ്ഞോളൂ, ഇ ഷ്ടംപോലെ എന്തൊക്കെ വേണമെങ്കിലും എന്നെപ്പറ ഞ്ഞാളൂ. എന്തും കേൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242220
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
"
നിൻ ഞാൻ പറയണ്ടാ.'' ദേഷ്യം അടക്കാ
നാകാതെ രവി അലറി.
“എന്തിനാ പറയാതിരിക്കണേ? പറഞ്ഞോളൂ, ഇ
ഷ്ടംപോലെ എന്തൊക്കെ വേണമെങ്കിലും എന്നെപ്പറ
ഞ്ഞാളൂ. എന്തും കേൾക്കേണ്ടവളാണ് ഞാൻ. എന്റെ
രവി എന്നെ ശകാരിക്കുന്നതും എനിക്കു വളരെ സന്തോഷ
ഞാനിങ്ങനെ ഓരോ നേരമ്പോക്കു പറയണത
ന്നെ രവിയെ തുണികൂട്ടി കുറെ ശകാരം വാങ്ങാനാ
മതി; നിന്റെ ഈ വിരട്ടും മങ്ങിണിമായയുമൊ
ക്കെ മതി. ഇതു ഞാൻ കുറേയേറെ കേട്ടിട്ടുള്ളതാണല്ലോ.
നിനക്കെന്നോടു വലിയ സ്നേഹമുണ്ട്; ഞാൻ നിന്റെ പ്രാ
ണനാണ് കാണപ്പെട്ട ദൈവമാണ് എല്ലാം മനസ്സി
ലായി. ഇന്നലെ രാത്രിയേ എനിക്കതിൽ നന്നായി മന
സ്സിലായുള്ളൂ.'' ഭിതഭാവത്തിൽ രവി പറഞ്ഞു.
ഞ്ഞുകയറി.
ആ വാക്കോരോന്നും അവളുടെ ഹൃദയത്തിൽ തുള
അവൾ എന്തു പറയും? വാസ്തവത്തിൽ അ
വൾ അപരാധിനിയല്ലേ? തികച്ചും പരമാമല്ലേ രവി
പറയുന്നതു
എന്റെ പ്രിയപ്പെട്ട രവി,
അവൾ പറയുവാൻ തുടങ്ങി:
വിഷാദസ്വരത്തിൽ
രവിയെന്നെ എങ്ങനെ
വേണെങ്കിക്കണക്കാക്കിക്കൊള്ളു. ഞാൻ തെറ്റുകാരിത
ന്നെ, സമ്മതിച്ചു. പക്ഷേ, ഒരു കായത്തിൽ മാത്രം രവി
എന്നെ സംശയിക്കരുത്.
“ഉം? എന്താണത്?'' രവി രൂക്ഷമായിത്തിരക്കി.
ഞാൻ എന്റെ രവിയെ സ്നേഹിക്കുന്നതിൽ
68<noinclude></noinclude>
j5kw4tbivc5nwzclomxkyhlc56m0ts4
താൾ:Kalithozhi (Changampuzha).pdf/154
106
82593
242221
2026-06-19T04:40:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ ഇങ്ങനെയെല്ലാമാണെങ്കിലും അമ്മിണിക്കൊരു ഭ തോദയമുണ്ട് അടുത്ത ഭാവിയിൽ അവൾ അശരണയാ യിത്തീരുമെന്നും; ഏകാന്തതയിൽ, തന്റെ വൈധവ്യം ഖവും പേറി ജീവിതത്തെ ശപി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242221
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
ഇങ്ങനെയെല്ലാമാണെങ്കിലും അമ്മിണിക്കൊരു ഭ
തോദയമുണ്ട് അടുത്ത ഭാവിയിൽ അവൾ അശരണയാ
യിത്തീരുമെന്നും; ഏകാന്തതയിൽ, തന്റെ വൈധവ്യം
ഖവും പേറി ജീവിതത്തെ ശപിച്ചുകൊണ്ടു കഴിഞ്ഞുകൂടേ
ണ്ടിവരുമെന്നും. ഇതവളുടെ ഹൃദയത്തെ വല്ലാതെ വണ
പ്പെടുത്തി. രാപ്പകൽ ഇളവില്ലാതെ അവൾ ഭർത്താവിനെ
ശുശ്രൂഷിച്ചുകൊണ്ടിരുന്നു. പക്ഷേ, മുരളിയുടെ ജനനത്തി
നുശേഷം, എപ്പോഴും ഒരു വിഷാദച്ഛായയല്ലാതെ ആ മു
പത്തും അവൾ കണ്ടിട്ടില്ല. സദാ പുഞ്ചിരിതൂകിക്കൊ
ണ്ടിരുന്ന ആ മുഖത്തും അതിൽപ്പിന്നീടും ഒരു നേരിയ മ
ന്ദസ്മിതാക്ഷരം പോലും സ്മരിച്ചിട്ടില്ല........അതെന്തുകൊ
? കാരണം അവൾക്കറിയാം. സ്വകാന്തൻ പരമ
നിമ്മലമായ ഹൃദയപുഷ്പം കരണ്ടെടുക്കുന്ന ആ അസ
സ്ഥതയുടെ വിഷകീടം ഏതാണെന്നവൾക്കു നിശ്ചയമു
ണ്ടു്. എന്നാൽ അതിനെ നിവാരണം ചെയ്തുകൂടേ? എ
ങ്ങിനെ? നിവൃത്തിയില്ല.
ആ ആത്മക്ഷതത്തിനു കാരണക്കാരൻ മുരളിയായി
രുന്നു അവളുടെ ജീവനും ജീവനായ രാമനപ്പുത്രൻ........
അതാ, ആ കോമളാകാരനായ ബാലൻ കളിപ്പാട്ട
ങ്ങൾ വലിച്ചെറിഞ്ഞിട്ടും പാടിവന്നു അമ്മയുടെ സാരിത്തു
മ്പിൽ തൂങ്ങിപ്പിടിക്കുന്നു. അവന്റെ മുഖത്തേയ്ക്ക് ഒന്നു
സൂക്ഷിച്ചുനോക്കൂ. ആ ചുരുണ്ട തലമുടി, അഗ്രഭാഗം അ
ല്പം കീഴോട്ടു വളഞ്ഞ ആ തത്തച്ചുണ്ടൻ മൂക്ക്, ആ കൊച്ചു
ചെവികൾ, മന്ദസ്മിതമധുരങ്ങളായ ആ ചുവന്ന അധര
പുടങ്ങൾ, ആ മുഖച്ഛായ സൂക്ഷിച്ചുനോക്കൂ അതു രവി
ന്ദ്രൻ കുട്ടിയല്ലെന്നാർ പറയും? അവൻ വളർന്നുവരട്ടെ
-
145
10<noinclude></noinclude>
kb4acfywf8qxperopn0q9unspiixs8j
താൾ:Kalithozhi (Changampuzha).pdf/78
106
82594
242222
2026-06-19T04:40:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '— കളിത്തോഴി സ്നേഹം!'' പരിഹാസസ്വരത്തിൽ അയാൾ പുല ബി: “എത്ര എളുപ്പം പറയാവുന്ന ഒരു വാക്ക് സ്നേഹം പോലും, സ്നേഹം! അതേ, നിങ്ങളുടെ വം എല്ലാവര യും സ്നേഹിക്കും; ആരേയും സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242222
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>—
കളിത്തോഴി
സ്നേഹം!'' പരിഹാസസ്വരത്തിൽ അയാൾ പുല
ബി: “എത്ര എളുപ്പം പറയാവുന്ന ഒരു വാക്ക് സ്നേഹം
പോലും, സ്നേഹം! അതേ, നിങ്ങളുടെ വം എല്ലാവര
യും സ്നേഹിക്കും; ആരേയും സ്നേഹിക്കയുമില്ല. സ്നേഹമെ
ന്താണെന്നു നിങ്ങൾക്കറിഞ്ഞുകൂടാ. നീയറിയണമെ
ങ്കിൽ ഇനിയൊരു ജന്മം ജനിച്ചു വരണം.''
യെ
-
"രവീ,'' അടക്കാനാവാതെ തള്ളിപ്പുറപ്പെട്ട കണ്ണുനീ
രോടുകൂടി അവൾ തൊണ്ടയിടറിപ്പറഞ്ഞു: “ഈശ്വരൻ
സാക്ഷിയായി ഞാൻ പറയുന്നു, എന്റെ സ്നേഹത്തിൽ
എൻ പൊന്നുവി എന്നെ അവിശ്വസിക്കരുത്.
ഞാൻ വെറുമൊരു അയ്യോ, അതു പറയാൻ എനിക്കു
നായാടുന്നില്ല.............അത്തരത്തിൽപ്പെട്ട ഒരുവളായിരി
എന്നാലും എനിക്കു സ്നേഹമുണ്ടു്. എന്റെ രവി
യെ എനിക്കു സ്നേഹിക്കാൻ കഴിയും. ഞാൻ രവിയെ
സ്നേഹിക്കുന്നു. രവി എന്നെ മറന്നാലും, എന്നെ വിട്ടി
താഴ്ത്തിയാലും, ഞാൻ ഇനിയും എൻ രവിയെ സ്നേഹി
തന്നെ ചെയ്യും. ഇതെല്ലാം എന്റെ വിധിയാണ്........
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൾ ഏങ്ങലടി
കരയാൻ തുടങ്ങി. ആ അശ്രുധാര രവിയുടെ കോ
പാഗ്നിയിൽ പതിച്ചു. അതും അല്പാല്പമായി കെട്ടുതുടങ്ങി.
അയാൾ മനഃപൂർവ്വം അവലംബിച്ച ഹൃദയകാഠിന്യത്തിനു
പെട്ടെന്നൊരിളക്കം തട്ടി. പാവം, പെൺകിടാവും! അ
വൾ എങ്ങനെയെങ്കിലുമുള്ളവളാകട്ടേ. താൻ മൂലം അ
ളുടെ ഹൃദയം നീറിപ്പുകയുക!
അതിനെന്തിനിങ്ങനെ കരയുന്നു കരയുകയാ
69<noinclude></noinclude>
ih7blccsn33s703lf2rmiwssluww9th
താൾ:Kalithozhi (Changampuzha).pdf/249
106
82595
242223
2026-06-19T04:40:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഉണ്; നിന്റെ തെറ്റു ക്ഷമിച്ച് അദ്ദേഹം നിന്നെ അനുഗ്രഹിച്ചു.'' “ഹാവൂ എനിക്കു സമാധാനമായി!'' അവൾ ഒരു ദീർഘശ്വാസം വിട്ടുകൊണ്ടു പറഞ്ഞു. ഞാനിപ്പോൾ വന്നിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242223
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഉണ്; നിന്റെ തെറ്റു ക്ഷമിച്ച് അദ്ദേഹം നിന്നെ
അനുഗ്രഹിച്ചു.''
“ഹാവൂ എനിക്കു സമാധാനമായി!'' അവൾ ഒരു
ദീർഘശ്വാസം വിട്ടുകൊണ്ടു പറഞ്ഞു.
ഞാനിപ്പോൾ വന്നിരിക്കുന്നതു നിന്നോടു ഗൗരവ
മറിയ ഒരു സംഗതി പറയുവാനാണ്........ഇതാ, ഇതു
നീ ഭദ്രമായി സൂക്ഷിച്ചുകൊള്ളുക!'' എന്നു പറഞ്ഞു ചുരു
ട്ടിയ ഒരു കടലാസ്സ് അവൾ മല്ലികയെ ഏല്പിച്ചു.
ഇതെന്താണ്?'' അത്ഭുതഭാവത്തിൽ
അവൾ
അദ്ദേഹം എഴുതിവെച്ചിരുന്ന വില്പത്രമാണിത്.
ഇന്നലെ അദ്ദേഹം ഇതെന്നെ ഏല്പിച്ചു. അദ്ദേഹത്തി
ൻ സ്വത്തിൽ നേർപകുതി എനിക്കും നേർപകുതി നീ
നക്കും നിന്റെ കുട്ടികൾക്കുമായിട്ടാണ് അദ്ദേഹം വ്യ
സ്ഥചെയ്തിട്ടുള്ളതും!
മല്ലികയുടെ ഹൃദയത്തിൽ അമഷതരംഗങ്ങൾ ഇ.
കിമറിഞ്ഞു. പക്ഷേ അവളതു പുറത്തു കാണിച്ചില്ല. യാ
തൊരു ക്ഷോഭവുമില്ലാതെ അവൾ ശാന്തസ്വരത്തിൽ ഇ
ങ്ങനെ പറഞ്ഞു:
“ചേച്ചീ, ഞാനതിൽ സന്തോഷിക്കുന്നു. ഇതദ്ദേഹം
ചേച്ചിയെ ഏല്പിച്ചതല്ലേ? ചേച്ചിയുടെ
കൈയിൽത്ത
ന്നെ ഇരിക്കട്ടെ. എനിക്കതിന്റെ ആവശ്യമില്ലല്ലോ!''
വേണ്ട, മല്ലിക, നീതന്നെ അതു വെച്ചുകൊള്ളു.
എനിക്ക് അദ്ദേഹത്തിന്റെ സ്വത്തിൽനിന്നും ഒരു
ആവശ്യമില്ല. ഞാൻ നിനയായി ജനിച്ചു. നിനയ
240<noinclude></noinclude>
b78jrm9l28twnq4476kzziiefjrt0d6
താൾ:Kalithozhi (Changampuzha).pdf/132
106
82596
242224
2026-06-19T04:40:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി വിരണ്ടോടുന്ന വെറുമൊരു പേടിത്തൊണ്ടനാണദ്ദേഹം. പക്ഷേ, അന്നെനിക്കത്രത്തോളം ബുദ്ധി ചെന്നില്ല........ അദ്ദേഹത്തിന്റെ ആ നീചമനോഭാവം എനിക്കു സഹിച്ചില്ല. അത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242224
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
വിരണ്ടോടുന്ന വെറുമൊരു
പേടിത്തൊണ്ടനാണദ്ദേഹം.
പക്ഷേ, അന്നെനിക്കത്രത്തോളം ബുദ്ധി ചെന്നില്ല........
അദ്ദേഹത്തിന്റെ ആ നീചമനോഭാവം എനിക്കു
സഹിച്ചില്ല. അതുവരെ എന്നെ തീണ്ടിയിട്ടുപോലുമില്ലാ
ത്ത ഒരു കടുത്ത വെറുപ്പ് എനിക്കദ്ദേഹത്തോടുണ്ടായി.
ലിൽ എന്റെ വീട്ടിൽ കാൽകുത്താൻ പാടില്ലെന്നു പറ
ഞ്ഞ്, അദ്ദേഹത്തിന്റെ ക്ഷമായാചനത്തിനുപോലും ചെ
വികൊടുക്കാതെ, അവിടെനിന്നു ഞാനോടിപ്പോയി. ആ
കൊല്ലത്തിനുമേലായി ഇതു സംഭവിച്ചിട്ടു. അതിനു
ശേഷം ഞാൻ അദ്ദേഹത്തിന്റെ നേരേ ചെന്നിട്ടില്ല. അ
അദ്ദേഹത്തോടു തോന്നിയ ആ കടുത്ത വെറുപ്പ് അല്പനേ
രത്തേയ്ക്കു മാത്രമേ നിലനിന്നു. എനിക്കു സാദ്ധ്യമല്ല,
അദ്ദേഹത്തെ വെറുക്കാൻ. അദ്ദേഹം കാണാതെ ഞാൻ
അദ്ദേഹത്തെ ഒളിഞ്ഞുനോക്കും....... പക്ഷേ, പിന്നീടൊരി
ക്കലും ഞങ്ങൾ ഒന്നിച്ചു കണ്ടുമുട്ടുകയോ ഒരക്ഷരമെങ്കിലും
സംസാരിക്കയോ ചെയ്തിട്ടില്ല. ഇന്നും ഞാൻ ഏറ്റവും
സ്നേഹിക്കുന്നത് അദ്ദേഹത്തെത്തന്നെയാണ്........ ആ ശ
രീരത്തിൽ ഇനി ഞാൻ ആശിക്കയില്ല. അതിനിന്നു വേ
അവകാശിയുണ്ടു്. ഇന്നദ്ദേഹം ഒരോമനപ്പുത്രൻ അ
ച്ഛനാണ്. സുന്ദരിയും സുശീലയുമായ ഒരു യുവതിയുടെ
ഭർത്താവാണ്. അദ്ദേഹത്തിന്റെ നിലതന്നെ മാറിപ്പോ
യി. കത്തയിൽ ഇന്നദ്ദേഹം ഒരു വലിയ ബാങ്കിലെ
മാനേജിംഗ് ഡയറക്ടരാണ്. നിലനാവസ്ഥയിൽ ജനി
അദ്ദേഹം ഇന്നൊരു നല്ല പണക്കാരനാണ്.
അദ്ദേഹം
128<noinclude></noinclude>
dv8ozpuvmqmkxuhc8zeofkxjuo4x8jn
താൾ:Kalithozhi (Changampuzha).pdf/103
106
82597
242225
2026-06-19T04:40:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതു ചെറുമൊരു വ്യാമോഹമായിരുന്നു. ശാന്തി ലഭിച്ചി ല്ലെന്നു മാത്രമല്ല അയാൾ കൂടുതൽ അസ്വസ്ഥനായിത്തീ ........കുറച്ചു ദിവസം കഴിഞ്ഞു രവി സ്വദേശത്തേയ്ക്കുത ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242225
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതു ചെറുമൊരു വ്യാമോഹമായിരുന്നു. ശാന്തി ലഭിച്ചി
ല്ലെന്നു മാത്രമല്ല അയാൾ കൂടുതൽ അസ്വസ്ഥനായിത്തീ
........കുറച്ചു ദിവസം കഴിഞ്ഞു രവി സ്വദേശത്തേയ്ക്കുത
ന്നെ മടങ്ങി.
പതിനേഴു
അമ്മിണീ, നീ എനിക്കുവേണ്ടി ഒരുപകാരം ചെ
യുമോ?'' രവി അവളുടെ കൈ പിടിച്ച് അവളെ
ൻ മടിയിൽ ചേർത്തിരുത്തിക്കൊണ്ടു ചോദിച്ചു.
ചെയ്യാം, എന്തുവേണമെങ്കിലും ചെയ്യാം.
വൾ നിശ്ചിതസ്വരത്തിൽ മറുപടി പറഞ്ഞു.
രവിയുടെ മുഖം മങ്ങിയിരുന്നു. ആ കണ്ണുകളിൽ
അശ്രുകണങ്ങൾ പൊടിഞ്ഞു. അമ്മിണി അതു കണ്ടു.
അവൾ വല്ലാതമ്പരന്നു.
അവളുടെ ഹൃദയത്തിൽ ഒരു
നടുക്കമുണ്ടായി. ആ കണ്ണുനീർ രവി ഇതുവരെ കരഞ്ഞി
ട്ടില്ല. അയാളുടെ കണ്ണിൽ അവൾ ആദ്യമായി പൊ
ടിഞ്ഞുകാണുന്ന കണ്ണീരാണ്. എന്തോ ദുസ്സഹമായ
മനഃക്ലേശം രവിയെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്; സംശ
യമില്ല!.... എന്താണെങ്കിലും അതിൽനിന്നയാളെ മോചി
പ്പിക്കേണ്ടതു തന്റെ കർത്തവ്യമാണെന്നവൾക്കു തോന്നി.
വസ്ത്രാഞ്ചലം കൊണ്ടും അവൾ ആ കണ്ണീർ ഒപ്പിക്കളഞ്ഞു.
“അയ്യോ, എന്റെ പൊന്നുരുവീ, കരയാതിരിക്കൂ! ക
ഷ്ടം, രവി ഒരു പുരുഷനല്ലേ? ആ കണ്ണീരിനു കാരണമെ
ഈ എൻ രവിയുടെ ഹൃദയം നീറുകയാണ്, എനി
94<noinclude></noinclude>
k3us1x84gvczo5qn7xb4g3tg7iwc6vk
താൾ:Kalithozhi (Changampuzha).pdf/155
106
82598
242226
2026-06-19T04:40:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി രവീന്ദ്രനെ കാണാത്തവർ അവനെ കണ്ടാൽ മാത്രം മതി യാകും. ഇതെങ്ങനെ സംഭവിച്ചു......... ആ കുമാരനാണ് ഡോക്ടർ സുകുമാരമേനവന്റെ രോ ഗത്തെ തീക്ഷ്ണമായി വർദ്ധിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242226
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
രവീന്ദ്രനെ കാണാത്തവർ അവനെ കണ്ടാൽ മാത്രം മതി
യാകും. ഇതെങ്ങനെ സംഭവിച്ചു.........
ആ കുമാരനാണ് ഡോക്ടർ സുകുമാരമേനവന്റെ രോ
ഗത്തെ തീക്ഷ്ണമായി വർദ്ധിപ്പിച്ചത്. അവന്റെ ചിത്ര
സ്ഥാനം ഡോക്ടക്കാണ്. പക്ഷേ, അവൻ ഡോക്ടരുടെ
പുത്രനാണോ? അതേ, അതിൽ സംശയിക്കുവാനില്ല.
സുകുമാരമേനവൻ അമ്മിണിയെ വിവാഹം കഴിക്കുന്ന കാ
ലത്തു രവീന്ദ്രൻ കത്തയിലായിരുന്നല്ലോ. അയാൾ നാ
ട്ടിൽ വന്നു പോയിട്ടു നാലു കൊല്ലത്തോളമായി. മുരളിക്കു
രണ്ടര വയസ്സായിട്ടേ ഉള്ളു.
1°
അമ്മിണിയുടെ ഹൃദയമാണ് അധികം നീറിപ്പിടിച്ച
തന്റെ അരുമപൈതലിന്റെ ജനയിതാവു ഡോ
കർതന്നെയാണ്. അദ്ദേഹത്തിന്ക്കായും നിശ്ചയമുണ്ടു്
എന്നിട്ടും ഒരു സംശയം. രവിക്കു രഹസ്യമായി മടങ്ങിയെ
ത്താൻ പാടില്ലെന്നില്ലല്ലോ. ഒരു പക്ഷേ, അദ്ദേഹം അങ്ങ
നെ സംശയിക്കുന്നില്ലെ നാക്കറിയാം? പാവം, അമ്മിണി
അവൾ എന്തു ചെയ്യാനാണ്? യാതൊരപരാധവും പ്രവ
ത്തിക്കാതെ കുറ്റക്കാരിയാവുക........
സുകുമാരമേനവനും അവളോടുള്ള പെരുമാറ്റത്തിൽ
യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. സ്വജീവനേക്കാൾ
ആ കാരുണ്യവാനും അവളോടു സ്നേഹമുണ്ട്. ഒരക്ഷരം
പോലും അവളോടിതുവരെ മറുത്തു സംസാരിച്ചിട്ടില്ല. ആ
സ്നേഹം അമ്മിണിയെ അത്ഭുതപ്പെടുത്തി. ഡോക്ടരുടെ
മൗനം അവളെ പൊള്ളിച്ചു........
.... അദ്ദേഹത്തിന്റെ സംശയം വാപത്തിൽ
146<noinclude></noinclude>
sffwlqrrloud5pucmau56v7zqx1ssah
താൾ:Kalithozhi (Changampuzha).pdf/79
106
82599
242227
2026-06-19T04:40:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ങ്കിൽ ഞാനിതാ ഇറങ്ങിപ്പോവുകയാണ്, രവി ശാന്ത സ്വരത്തിൽ പറഞ്ഞു. കണ്ണീരടക്കാൻ അവൾ കഴിയുന്നതും ശ്രമിച്ചുനോ ക്കി. പക്ഷേ, അതിനതിനും അതു തള്ളിത്തള്ളിപ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242227
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ങ്കിൽ ഞാനിതാ ഇറങ്ങിപ്പോവുകയാണ്, രവി ശാന്ത
സ്വരത്തിൽ പറഞ്ഞു.
കണ്ണീരടക്കാൻ അവൾ കഴിയുന്നതും ശ്രമിച്ചുനോ
ക്കി. പക്ഷേ, അതിനതിനും അതു തള്ളിത്തള്ളിപ്പുറപ്പെ
ടുകയാണ്. അവളുടെ ബോഡീസ് മുഴുവൻ നനഞ്ഞു ക
തിന്നു.
രവീ........രവിയെന്നെ വിവാഹം കഴിക്കാൻ പോ
കുന്നില്ലല്ലോ. പിന്നെ ഞാനെങ്ങനെയായാൽ രവിക്കെ
ഈ അമ്മിണി ചോദിച്ചു.
അത്തര
“എനിക്കെന്തെന്നോ? ന്യായത്തിനു യാതൊന്നുമി
അതെനിക്കറിയാം........ പക്ഷേ, ഞാനങ്ങനെയൊരു
മട്ടിലല്ല ഇതുവരെ നിന്നെ കരുതിയിരുന്നത്.
ത്തിൽപ്പെട്ട ഒരുവളോടും ഒരാൾക്കുണ്ടാകാവുന്ന മനോഭാ
വം എനിക്കു നിന്നോടുണ്ടായിട്ടില്ല; ഉണ്ടാകുന്നുമില്ല....
"രവീ,” അവൾ തടഞ്ഞുകൊണ്ടു പറഞ്ഞു: “അതെ
നിക്കറിയാം. രവിയുടെ ഹൃദയം നല്ലപോലെ ഞാൻ മന
സ്സിലാക്കീട്ടുണ്ട്. രവിയുടെ സ്നേഹത്തിൽ എനിക്കു സം
ശയമില്ലല്ലോ. രവി ആരെ വേണമെങ്കിലും........ആട്ടെ,
രവി വിവാഹം കഴിക്കുകയില്ലേ?''
L
"ഉവ്വ്,'' രവി ദൃഢസ്വരത്തിൽ പ്രസ്താവിച്ചു: “എ
ന്റെ സ്വന്തം കാലിൽ നില്ക്കുവാൻ എനിക്കു സാധിക്കും.
മെന്നു പരിപൂർണ്ണമായി ബോധപ്പെടുന്ന കാലത്തു ഞാൻ
വിവാഹം കഴിക്കും.
"അതേ അങ്ങനെയാണ് വേണ്ടത്. രവി ഒരു നല്ല
നിലയിൽ എത്തിച്ചേരുമെന്നെനിക്കുറപ്പുണ്ട്. പക്ഷേ,
70<noinclude></noinclude>
3k843zyctppsrbd1eps7m3x51c38alt
താൾ:Kalithozhi (Changampuzha).pdf/104
106
82600
242228
2026-06-19T04:40:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സംഗതിയെന്തെന്നു തുറന്നുപറയൂ. ഞാൻ വ ക്കറിയാം. ഴിയുണ്ടാക്കാം.'' നീ എനിക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാ മോ?'' വീണ്ടും രവി ഊന്നിച്ചോടിച്ചു. “എന്തും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242228
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സംഗതിയെന്തെന്നു തുറന്നുപറയൂ. ഞാൻ വ
ക്കറിയാം.
ഴിയുണ്ടാക്കാം.''
നീ എനിക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാ
മോ?'' വീണ്ടും രവി ഊന്നിച്ചോടിച്ചു.
“എന്തും ചെയ്യാം. എന്തും.... രവി പറയുന്നതെന്തു
ചെയ്യാനും ഞാനൊരുക്കമാണ്. പറഞ്ഞോളൂ!'' അയാ
ളുടെ ആ ബഷ്പാരമായ കണ്ണുകളിൽ തുരുതുരെ ചുംബിച്ചു
കൊണ്ടും അവൾ പറഞ്ഞു.
E
നീ എനിക്കു വേണ്ടി........ മരിക്കണം.'' രവിയാ
ആ നടുങ്ങി.
യില്ല.
അമ്മിണിയുടെ മുഖത്തു ഒരു ഭാവഭേദവും ഉണ്ടാ
അവൾ ദൃഢസ്വരത്തിൽ പറഞ്ഞു
66.
ഇത്രയേ ഉള്ളാ? ഇതു നിസ്സാരമല്ലേ? ഇതാ, എ
ൻറ ജീവൻ രവിക്കധീനമാണ്.
രവിയുടെ ഇഷ്ടംപോ
ലെ ആ ജീവൻ കൊണ്ടു പെരുമാറാം........
അമ്മിണീ, നീ ജീവിച്ചിരിക്കുന്നിടത്തോളം കാലം
എനിക്കു മനശ്ശാന്തിയുണ്ടാവുകയില്ല. ഒന്നുകിൽ നീ, അ
ല്ലെങ്കിൽ ഞാൻ നമ്മിൽ ആരെങ്കിലും ഒരാൾ മരിച്ച
. മരണത്തെ നിനക്കു ഭയമുണ്ടെങ്കിൽ, ഞാൻ മരി
ക്കാൻ സന്നദ്ധനാണു........ ഞാൻ
“അയ്യോ, എന്റെ രവി മരിക്കുകയോ? ഒരിക്കലും
പാടില്ല. രവി സന്തോഷത്തോടുകൂടി, സൗഭാഗ്യത്തോടുകൂ
ടി, ദീഘകാലം ജീവിച്ചിരിക്കണം. എന്റെ ജീവിതമാ
കട്ടെ, എനിക്കുതന്നെ ഒരു ഭാരമാണ്. അതെങ്ങനെയെ
95<noinclude></noinclude>
thxjtvekx5tklmjj4t5o2s848tr75oz
താൾ:Kalithozhi (Changampuzha).pdf/133
106
82601
242229
2026-06-19T04:40:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അപ്പോൾ അന്നിവിടെ വന്നിരുന്ന ആൾ അദ്ദേ ഹമാണല്ലേ?'' ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു. അതേ, അദ്ദേഹം തന്നെ........ഒന്നോ രണ്ടോ മാസ ത്തെ അവധിയെടുത്തു നാട്ടിൽ വന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242229
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അപ്പോൾ അന്നിവിടെ വന്നിരുന്ന ആൾ അദ്ദേ
ഹമാണല്ലേ?'' ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു.
അതേ, അദ്ദേഹം തന്നെ........ഒന്നോ രണ്ടോ മാസ
ത്തെ അവധിയെടുത്തു നാട്ടിൽ വന്നതാണ്. ഞാൻ സുഖ
മില്ലാതെ കിടക്കുന്നുവെന്നു കേട്ടും ഇവിടെ വന്നു എന്നെ
കണ്ടു. ഇപ്പോൾ അദ്ദേഹം മടങ്ങിപ്പോയിക്കാണും. അല്ലെ
ങ്കിൽ വീണ്ടും വരുമായിരുന്നു........ ആറു കൊല്ലമായി ഞ
ങ്ങൾ തമ്മിൽ കണ്ടിട്ടും........
“ആൾ ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു....
എന്നോട് അമ്മിണിയെ വേണ്ടപോലെ ശുശ്രൂഷിക്കണ
മെന്നു പ്രത്യേകം പറയുകയുണ്ടായി. അതിലേയ്ക്കും ഒരു
നല്ല തുക എനിക്കു സംഭാവന തരാനൊരുമ്പെട്ടു. പക്ഷേ,
എനിക്കപ്പോൾ ദേഷ്യമാണുണ്ടായതു
അമ്മിണിക്കൊരു രോമാഞ്ചമുണ്ടായി.
അങ്ങനെ കഴിഞ്ഞു.
അല്പനേരം
“അതേ ഡോക്ടർ, അദ്ദേഹം ആൾ നല്ലവനാണ്.
എന്നോടദ്ദേഹത്തിനു സ്നേഹമുണ്ടു്.'' അവൾ സാഭിമാനം
പ്രസ്താവിച്ചു.
അമ്മിണീ!'' ഡോക്ടർ സ്നേഹഭാവത്തിൽ അവളെ
വിളിച്ചു. അവൾ തലയുയർത്തി അദ്ദേഹത്തിന്റെ നോ
സൂക്ഷിച്ചുനോക്കി. അവിടെ വിഷാദമയമായ ഒരു പുഞ്ചി
രി അവൾ കണ്ടു. ഡോക്ടർ തുട
അമ്മിണീ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നിന്നെ
ചികിത്സിച്ചുതുടങ്ങിയ മുതൽ, നീയുമായി അടുത്തു പെരു
മാറിത്തുടങ്ങിയതുമുതൽ, എന്റെ ഹൃദയം അല്പാല്പമായി
124<noinclude></noinclude>
qur1k3r38q42xc8p5izdzip7ymkznd1
താൾ:Kalithozhi (Changampuzha).pdf/156
106
82602
242230
2026-06-19T04:40:59Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ളിപ്പെടുത്തിയിരുന്നെങ്കിൽ തന്നോടു കായങ്ങളെല്ലാം തു റന്നു ചോദിച്ചിരുന്നെങ്കിൽ നിരപരാധിയായ തന്നെ നി ഭയം കുറ്റക്കാരിയാക്കി അദ്ദേഹം തന്റെ തലമുടി ചു റിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242230
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ളിപ്പെടുത്തിയിരുന്നെങ്കിൽ തന്നോടു കായങ്ങളെല്ലാം തു
റന്നു ചോദിച്ചിരുന്നെങ്കിൽ നിരപരാധിയായ തന്നെ നി
ഭയം കുറ്റക്കാരിയാക്കി അദ്ദേഹം തന്റെ തലമുടി ചു
റിപ്പിടിച്ചു നിലത്തിട്ടിഴച്ചിരുന്നെങ്കിൽ എങ്കിൽ തനി
ക്കിത്ര സങ്കടമുണ്ടാകുമായിരുന്നില്ല. സ്നേഹത്തിൽ പൊ
തിഞ്ഞ സംശയഗ്രസ്തമായ ഈ മൗനമാണ് തനിക്കു സ
ഹിക്കാൻ സാധിക്കാത്തത്..
നാൾക്കുനാൾ മേനവന്റെ രോഗം വലിച്ചു വന്നു.
ഡോക്ടർമാരിൽ മിക്കവരും കൈയൊഴിഞ്ഞു. അമ്മിണി
. സഹിക്കാതായി. ഇതൊന്നുമറിയാത്ത മുരളി ലീലാ
ലോലുപനായിക്കഴിഞ്ഞുകൂടുന്നു. രവിയുടെ കത്തുകൾ കൂ
ടക്കൂടെ വരുന്നുണ്ട്; ഡോക്ടർ സന്തോഷപൂർവ്വം അവയെ
ല്ലാം അവളെ വായിച്ചു കേൾപ്പിക്കാറുണ്ട്; എല്ലാറ്റിനും
മറുപടി അയയ്ക്കാറുമുണ്ട്.
അമ്മിണിയുടെ ഹൃദയത്തിൽ രവിയോടും ഒരു
റുപ്പു തോന്നി. അയാളെ അവൾ ശപിച്ചു........
....രവി അമ്മിണിയുടെ ഗൃഹത്തിൽ അതിഥിയാ
യി വന്നു. ഡോക്ടർ സസന്തോഷം അയാളെ സ്വീകരി
അമ്മിണി അയാളോടും ഒന്നു മിണ്ടുക പോലും ചെ
യില്ല. ഡോക്ടർ അക്കായത്തിൽ അവളോടു പരിഭവി
.....ഉടൻ പോയി കാപ്പി തയ്യാറാക്കി രവിക്കു കൊണ്ടു
വന്നുകൊടുക്കണമെന്നും അദ്ദേഹം അവളെ നിർബ്ബന്ധിച്ചു.
തന്നെക്കൊണ്ടും അതു കഴിയുകയില്ലെന്നും ആ മനുഷ്യനെ
താൻ അവിടെ നിന്നും ആട്ടിപ്പുറത്താക്കുമെന്നും അവൾ പ
ഞ്ഞു. അതു കേട്ടു ഡോക്ടർ കലശലായ കോപം വന്നു.
147<noinclude></noinclude>
5q4jdgvj9gej1gwcp9o09lps1i11wlk
താൾ:Kalithozhi (Changampuzha).pdf/105
106
82603
242231
2026-06-19T04:41:16Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അ ങ്കിലും ഒന്നവസാനിപ്പിക്കണമെന്നും ഏറെ നാളായി ഞാ നാശിക്കുന്നു. ഒന്നുരണ്ടുപ്രാവശ്യം ഞാനതിനൊരുങ്ങിയി ട്ടുമുണ്ട്. അപ്പോഴെല്ലാം രവിയുടെ രൂപം എന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242231
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അ
ങ്കിലും ഒന്നവസാനിപ്പിക്കണമെന്നും ഏറെ നാളായി ഞാ
നാശിക്കുന്നു. ഒന്നുരണ്ടുപ്രാവശ്യം ഞാനതിനൊരുങ്ങിയി
ട്ടുമുണ്ട്. അപ്പോഴെല്ലാം രവിയുടെ രൂപം എന്റെ മുൻ
പിൽ പ്രത്യക്ഷപ്പെടും. അപ്പോൾ ഹൃദയവേദനയോടെ
ആ ഉദ്യമത്തിൽനിന്നു താനേ ഞാനൊഴിഞ്ഞുമാറും
ങ്ങനെയായിരുന്നു. ഇന്നെനിക്കെന്തോ ഒരു വലിയ ആ
ശ്വാസം തോന്നുന്നു. എനിക്കുണ്ടാകാവുന്ന ഏറ്റവും വ
ലിയ ഭാഗ്യം ഇതാണ്. ഹാ, എൻ രവിയുടെ മടി
യിൽ ഇങ്ങനെ തലയും വെച്ച് ആ മുഖത്തു നോക്കി മന്ദ
ഹസിച്ചുകൊണ്ടു കിടന്നു മരിക്കുവാൻ സാധിക്കുക! അതി
നേക്കാൾ വലിയ ഒരു ഭാഗ്യം എനിക്കുണ്ടാകാനില്ല.''
എന്നാൽ നാളെ രാത്രി അമ്മിണി അതു ചെയ്യ
ണം. അതിനു നീ ഒട്ടും ക്ലേശിക്കേണ്ടതില്ല. ഏറ്റവും സു
ഖപ്രദമായ ഒരു മരണം ഞാൻ നിനക്കുണ്ടാക്കിത്തരാം....
....യാതൊരു വേദനയുമില്ലാത്ത നിമിഷത്തിനുള്ളിൽ നി
വഹിക്കപ്പെടുന്ന, മധുരമായ ഒരാത്മഹത്യ
വേദനിച്ചാലും തരക്കേടില്ല.'' അമ്മിണി തടഞ്ഞു
പറഞ്ഞു. ഞാൻ ഇതുവരെ അനുഭവിച്ചിട്ടുള്ള വേദന
യോളം ശക്തി മറെറാരു വേദനയ്ക്കും കാണുകയില്ല.''
അതു വേണ്ട. നീ എന്റെ മുൻപിൽ പ്രാണ
ദന അനുഭവിച്ചുകൊണ്ടു കിടന്നു പിടയുന്നതു കണ്ടുനി
താൻ എനിക്കു സാദ്ധ്യമല്ല. നീ സുഖമായി മരിക്ക
ണം.
"എന്നാലങ്ങനെ. പക്ഷേ, അതെങ്ങനെ സാധി
ക്കും?'' അവൾ ഉണയോടെ ചോദിച്ചു.
96<noinclude></noinclude>
tbesf19jh991zbqj2zu5detfymg94gj
താൾ:Kalithozhi (Changampuzha).pdf/106
106
82604
242232
2026-06-19T04:41:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴ അതിനു വിഷമമില്ല.'' ഒരു നെടുവീർപ്പിട്ടുകൊണ്ടു രവി സമാധാനിപ്പിച്ചു. ഒരൊറ്റ മിനിട്ടുകൊണ്ടു മരി ക്കാം. ലോകത്തിൽ ഉള്ളതിൽ ഏറ്റവും ശക്തികൂടിയ ഒരു വിഷദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242232
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴ
അതിനു വിഷമമില്ല.'' ഒരു നെടുവീർപ്പിട്ടുകൊണ്ടു
രവി സമാധാനിപ്പിച്ചു. ഒരൊറ്റ മിനിട്ടുകൊണ്ടു മരി
ക്കാം. ലോകത്തിൽ ഉള്ളതിൽ ഏറ്റവും ശക്തികൂടിയ
ഒരു വിഷദ്രാവകം, ഞാൻ കരുതിവെച്ചിട്ടുണ്ടു്........പൊ
ട്ടാസിയം സെഡ്. നീ സമ്മതിക്കാത്തപക്ഷം അതു
പയോഗിച്ച് എനിക്ക് ആത്മഹത്യ ചെയ്യണമെന്നായി
രുന്നു എന്റെ ഉദ്ദേശം. ആ വിഷദ്രാവകം ഒരു തുള്ളി നാ
വിലൊഴിച്ചാൽ മതി........ പിന്നത്തെ മാത്രയിൽ നീ മര
വിച്ചുകഴിഞ്ഞു!
"അതേ, ആ വിഷത്തെക്കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്.
ഹാ, എന്തു സുഖമായ, എളുപ്പമായ മരണം......... എന്നാ
ലങ്ങനെതന്നെ. നാളെ രാത്രി!
നീ ഒന്നുകൂടി ചെയ്യേണ്ടതായിട്ടുണ്ട്........ഒരു ക
ഴുതിവെയ്ക്കണം........അല്ലെങ്കിൽ പല വിഷമങ്ങളും.
ണ്ടാകും.
അതു ഞാൻ ഉദ്ദേശിച്ചുകഴിഞ്ഞു. കായം എനിക്കു
മനസ്സിലായി. രവി പറഞ്ഞാൽ മതി. അതേ വാചക
ങ്ങൾ എന്റെ സ്വന്തം കൈപ്പടയിൽ ഞാൻ എഴുതി
കൊള്ളാം. ഞാൻ പേനയും കടലാസും എടുത്തു
കൊണ്ടുവരാം....ഇതാ, ഞാൻ വന്നുകഴിഞ്ഞു. "
അവൾ എഴുന്നേറ്റ് അടുത്ത മുറിയിലേക്കോടിപ്പോ
യി. അല്പനേരത്തിനുള്ളിൽ അവൾ മഷിയും പേനയും
ഒരു നോട്ടുപുസ്തകവുമായി മടങ്ങിയെത്തി. പുസ്തകത്തിൽ
നിന്നും ഒരു കടലാസു വലിച്ചുചീന്തി അവൾ രവിക്കഭിമു
ഖമായി ഇരിപ്പുറപ്പിച്ചു. രവി പറഞ്ഞുകൊടുത്ത വാചക
ങ്ങൾ ഇങ്ങനെ എഴുതി:
97
7 *<noinclude></noinclude>
ku4dlee26jym14976ijevcjwzmc0pbc
താൾ:Kalithozhi (Changampuzha).pdf/252
106
82605
242233
2026-06-19T04:41:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എങ്കിലത്ഭുതം തന്നെ, ചേച്ചി പിന്നെ ഈ മുഖ മായ ഇത്രത്തോളം യോജിച്ച് എങ്ങനെ വന്നുകൂടി എന്തോ, അതെനിക്കും അറിഞ്ഞുകൂടാ. പാപിനി യായ എനിക്കും ഈശ്വരൻ മനഃപൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242233
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എങ്കിലത്ഭുതം തന്നെ, ചേച്ചി പിന്നെ ഈ മുഖ
മായ ഇത്രത്തോളം യോജിച്ച് എങ്ങനെ വന്നുകൂടി
എന്തോ, അതെനിക്കും അറിഞ്ഞുകൂടാ. പാപിനി
യായ എനിക്കും ഈശ്വരൻ മനഃപൂർവം തന്ന ഒരു ശിക്ഷ
യാണതും
ചേച്ചീ, ചേച്ചി ഭാഗ്യവതിയാണ്.... ഇത്രത്തോളം
സ്നേഹം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഇതിനുമുൻപു കണ്ടി
ട്ടില്ല. ചേച്ചിയുടെ സ്നേഹത്തിന്റെ പ്രതിഫലം ചേച്ചി
ക്കു കിട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാനനി
മിഷങ്ങളിൽ അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം
ച്ചിക്കുണ്ടായല്ലോ! അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞുങ്ങളു
ടെ അമ്മയായ എനിക്കുപോലും ആ ഭാഗ്യം ഈശ്വരൻ
തന്നില്ല.
അത് മല്ലിക അമ്മിണി സാഭിമാനം പ്രസ്താ
വിച്ചു: അതൊരു മഹാഭാഗ്യമായിത്തന്നെ ഞാൻ കരുതു
ന്നു. എനിക്ക് ലോകത്തിൽ ഇനി ഒരാശയുമില്ല. നീ എ
ന്നാടു കോപിക്കരുത്. ഞാൻ തുറന്നു പറയാം. എൻറ
ജീവിതപ്രകാശം അദ്ദേഹമായിരുന്നു. അതു പൊലിഞ്ഞു
പോയി....ഇനി ഈ ലോകത്തിൽ എനിക്കൊന്നും വേണ്ട
തായിട്ടില്ല..നിന്നോടെനിക്കും ഒരൊറ്റ അപേക്ഷ മാത്ര
മുണ്ടു
“എന്താണത്? ചേച്ചിയതു പറഞ്ഞില്ലല്ലോ!''
പറയാം. എന്റെ ഈ കുട്ടിയെ നീ വേണുവിനേ
യും ലീലയേയും പോലെ കരുതണം. അവനെ വളണ്ട
ഭാരം ഞാൻ നിനക്കു വിട്ടുതരുന്നു....''
243'<noinclude></noinclude>
kadpd5pww4c3mrp12gys6l8mutu3p0f
താൾ:Kalithozhi (Changampuzha).pdf/157
106
82606
242234
2026-06-19T04:42:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അന്നാദ്യമായി അവർ കലഹിച്ചു.........ഗത്യന്തരമില്ലാതെ ഡോക്ടർ രവിയുടെ സമീപത്തേയ്ക്കു മടങ്ങിപ്പോയി......... അവർ തൊട്ടുതൊട്ടിരുന്നു ഓരോന്നു സംസാരിക്കുകയാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു
242234
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അന്നാദ്യമായി അവർ കലഹിച്ചു.........ഗത്യന്തരമില്ലാതെ
ഡോക്ടർ രവിയുടെ സമീപത്തേയ്ക്കു മടങ്ങിപ്പോയി.........
അവർ തൊട്ടുതൊട്ടിരുന്നു ഓരോന്നു സംസാരിക്കുകയാണ്.
രവിയെ ഇല്ലാതാക്കണമെന്നും അവൾ നിശ്ചയിച്ചു. അടു
ക്കളയുടെ മൂലയിൽ ഒന്നാംതരം ഒരു വെട്ടുകത്തി കിടക്കു
ന്നുണ്ടു്. മരണത്തെക്കൊണ്ടു തന്നെ കബളിപ്പിച്ചു തന്റെ
ജീവിതം ശോചനീയമായ ഈ നിലയിൽ എത്തിച്ച ആ
ഹൃദയശൂന്യനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി സ്വ
കാമൻ സന്നിധിയിൽ അദ്ദേഹത്തോടുള്ള അകത
മായ സ്നേഹം വെളിപ്പെടുത്തണമെന്നവൾ നിശ്ചയി
.........ഒട്ടും താമസമുണ്ടായില്ല, വെട്ടുകത്തിയും കെ.
യിൽപ്പിടിച്ചു, അവൾ അവരുടെ മുൻപിലേയ്ക്കിരയാ
അവൾ നിമിഷം നേരം അവരുടെ മുഖത്തു മാറിമാ
ടി നോക്കി. ഡോക്ടരുടെ മുഖം രക്തശൂന്യവും വിഷാദഭ
രിതവുമായിരുന്നു. രവിയുടെ മുഖം പ്രസന്നമാണ്.
ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടു്. അയാൾക്കും ഒരു ക്ഷോഭവു
മില്ല. അയാളുടെ കണ്ണുകളിൽ സ്വപ്നങ്ങൾ മന്ദഹസിക്കു
ന്നു. അവൾ കത്തിയുയർത്തി. പക്ഷേ രവിയേയല്ല, സുകു
മാരമേനവനെയാണ് അവൾ വെട്ടിയതു്. ആ അസ്ഥി
മാത്രശരീരൻ കഴുത്ത് നിലംപതിച്ചു. രവീന്ദ്രൻ നിമി
ഷത്തിനുള്ളിൽ അവിടെനിന്നും പാറ........
“അയ്യോ, അയ്യോ,'' എന്നവൾ വാവിട്ടു നിലവി
തിവെച്ചിരുന്ന വിളക്കിലെ തിരി കിടന്ന കിടപ്പിൽ
148<noinclude></noinclude>
gmn1fo5jqelxbamxsuwgewmrx4riy4x
താൾ:Kalithozhi (Changampuzha).pdf/168
106
82607
242235
2026-06-19T04:42:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഞാനച്ഛനോടു പറയും... അപ്പൊ അച്ഛനമ്മ ദേ ഷ്യപ്പെടും!''.... മല്ലിക ചിരിച്ചുപോയി. അവൾ ആ കാമനപ്പുത്ര നെ വാരിയെടുത്തു മാറോടു ചേർത്തു. പനിനീർപോ ലെ തുടുത്ത അവന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242235
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഞാനച്ഛനോടു പറയും... അപ്പൊ അച്ഛനമ്മ ദേ
ഷ്യപ്പെടും!''....
മല്ലിക ചിരിച്ചുപോയി. അവൾ ആ കാമനപ്പുത്ര
നെ വാരിയെടുത്തു മാറോടു ചേർത്തു. പനിനീർപോ
ലെ തുടുത്ത അവന്റെ കവിളുകളിൽ ചുംബിച്ചുകൊണ്ട്,
ജന്തുക്കളെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാൽ ദോഷമാ
ണെന്നും മറ്റും വാത്സല്യപൂർവ്വം ഉപദേശിച്ചു. മേലിൽ
അങ്ങനെ ചെയ്യില്ലെന്നവൻ വാക്കു കൊടുത്തു.
ഞാൻ വേണുവിനു കളിക്കാൻ ഡാളിയെ എടുത്തു
തരാമല്ലോ,'' എന്നു പറഞ്ഞ് അലമാറി തുറന്നു അവൾ
ഒരു ഭംഗിയുള്ള പാവയെടുത്തും അവൻ നേക്കു നീട്ടി.
വാ, ഡാളി, വാ,'' എന്നു വിളിച്ചു പാവയെ വാ
ി മാറോടടുപ്പിച്ചുകൊണ്ടും അവൻ ആഹ്ലാദപൂരം തുള്ളി
ച്ചാടി. അപ്പോഴേയ്ക്കും ബംഗ്ലാവിന്റെ മുൻപിൽ ഒരു കാർ
വന്നു നിന്നു. അവൻ ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
"ഹായ്! അച്ഛൻ അച്ഛൻ വരുന്നു, അച്ഛൻ''
പറഞ്ഞുകൊണ്ടും അവൻ വെളിയിലോടി
എന്നു
കാടരുതും വേണു, വീഴും.
അവൻ അതു കേട്ട ഭാവം തന്നെ നടിച്ചില്ല. കാടി
ച്ചെന്ന് അവൻ അച്ഛന്റെ കൈകളിൽ തൂങ്ങി.
ഇന്നെന്താണിത്ര നേരത്തെ പോന്നതും മല്ലി
ക ചോദിച്ചു. അവൾ ഭർത്താവിന്റെ മുഖത്തു സൂക്ഷിച്ചു
നോക്കി. അവിടെ എന്തോ ഒരു വ്യസനായ സംക്രമി
ച്ചിരിക്കുന്നതായി അവൾക്കു തോന്നി.
159<noinclude></noinclude>
3i5elschdhwvj4ia8bajx4tvucibu6r
താൾ:Kalithozhi (Changampuzha).pdf/253
106
82608
242236
2026-06-19T04:42:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തീർച്ചയായും. ചേച്ചീ, എനിക്കതു വലിയ സന്തോ ഷമാണ്. മുരളി ഇവിടെ താമസിച്ചുകൊള്ളട്ടെ.... എനിക്കു മൂന്നു കുട്ടികളെ ഈശ്വരൻ തന്നു.... മതി, അനിയത്തി, എനിക്കത്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242236
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തീർച്ചയായും. ചേച്ചീ, എനിക്കതു വലിയ സന്തോ
ഷമാണ്. മുരളി ഇവിടെ താമസിച്ചുകൊള്ളട്ടെ.... എനിക്കു
മൂന്നു കുട്ടികളെ ഈശ്വരൻ തന്നു....
മതി, അനിയത്തി, എനിക്കത്രമാത്രമേ വേണ്ടു!''
അമ്മിണി അവനെ മല്ലികയുടെ കൈയിൽ ഏല്പി
അമ്മിണിയുടെ കണ്ണുകളിൽ ആ നിമിഷം ഒരു ക
നീക്കം പൊടിഞ്ഞു. മല്ലിക അതു കണ്ടു. അവൾ മുര
ളിയെ വാങ്ങി നിറുകയിൽ ചുംബിച്ചുകൊണ്ടു പറഞ്ഞു:
ചേച്ചി........ചേച്ചി കരയുന്നല്ലോ! ഇതുവരെ പ്രകാ
ശം വിതറിയിരുന്ന ആ കണ്ണിൽ കണ്ണുനീരോ? അതിൻറ
കാരണമെന്ത്? എനിക്കു പല ദുശ്ശങ്കകളും തോന്നുന്നു. മുര
ളിയെ എന്നെ ഏല്പിച്ചിട്ടു ചേച്ചി എന്തു ചെയ്യാൻ പോ
കുന്നു. അയ്യോ! എന്റെ പൊന്നുചേച്ചി, എന്നിൽനി
ന്നൊന്നും മറച്ചുവെയ്ക്കരുതേ!.... എനിക്കു പലതും തോന്നു
“വേണ്ട, സഹോദരീ, നീ ഒട്ടും ഭയപ്പെടേണ്ട. അ
മ്മിണി ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല. ഏതെല്ലാം
ക്ലേശങ്ങൾ നേരിട്ടാലും മരിക്കുന്നതുവരെ അവൾ ജീവി
മൃഗങ്ങൾക്കു വിശേഷബുദ്ധിയില്ല. അവപോ
ലും സ്വജീവനെ ഏറ്റവും വിലമതിക്കുന്നു.... ഒരൊറ്റ മ
ഗമെങ്കിലും ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ? അ
ങ്ങനെയിരിക്കെ വിശേഷബുദ്ധിയുണ്ടെന്നഭിമാനിക്കുന്ന മ
നുഷ്യൻ ആത്മഹത്യ ചെയ്യുന്നത് എത്ര പരിഹാസ്യമാ
ണ്. ഇല്ല മല്ലിക, ആത്മഹത്യ ചെയ്യുമായിരുന്നെങ്കിൽ
അമ്മിണി ഇതിനെത്രയോ മുമ്പും ആത്മഹത്യ ചെ
244<noinclude></noinclude>
4z531zv45kiv44w4c8vqhgceodjqr27
താൾ:Kalithozhi (Changampuzha).pdf/169
106
82609
242237
2026-06-19T04:42:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Jakeworl മല്ലിക, എനിക്കിന്നൊരു കമ്പി കിട്ടി. അതിലെ വരുമാനം എന്നെ വല്ലാതെ ക്ലേശിപ്പിക്കുന്നു.'' എന്താണതു്? വീട്ടിൽ നിന്നാണോ?'' മല്ലിക പ രിഭ്രമത്തോടെ ചോദിച്ചു. “അല്ല......' താൾ സൃഷ്ടിച്ചിരിക്കുന്നു
242237
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>Jakeworl
മല്ലിക, എനിക്കിന്നൊരു കമ്പി കിട്ടി. അതിലെ
വരുമാനം എന്നെ വല്ലാതെ ക്ലേശിപ്പിക്കുന്നു.''
എന്താണതു്? വീട്ടിൽ നിന്നാണോ?'' മല്ലിക പ
രിഭ്രമത്തോടെ ചോദിച്ചു.
“അല്ല.... മല്ലിക പരിഭ്രമിക്കണ്ട. വീട്ടിൽ വിശേ
ഷമൊന്നുമില്ല. എന്റെ ഒരു സ്നേഹിതയുടെ സ്നേഹിതൻ
മരിച്ചുപോയി. ''
സ്നേഹിതയുടെ സ്നേഹിതനോ? അതിനു നിങ്ങൾ
“അല്ല, മല്ലിക, എന്റെ സ്നേഹിതൻ....
ആരാണത്?
മല്ലിക അറിയുകയില്ല.... ഒരു ഡോക്ടർ....സുകുമാര
മോനാ.....നല്ല ഒരു ഡോക്ടരായിരുന്നു......കുറെ നാളായി
അദ്ദേഹം കിടപ്പായിട്ടും.''
ചെറുപ്പമാണോ.......ഭാഷയും കുട്ടികളുമുണ്ടോ?''
സ്ത്രീസഹജമായ ജിജ്ഞാസ അവളെ അലട്ടുകയാൽ അ
വാ ചോദ്യം തുടങ്ങി.
അദ്ദേഹത്തിനും അധികം പ്രായമായിട്ടില്ല. ഒരു
നാല്പതു നാല്പത്തഞ്ചു വയസ്സു കാണും. ഭാഷയുണ്ടു്. ഒരു
കുട്ടിയും
ഒരൊറ്റ കുട്ടിമാത്രം?
അതേ, ഒരാൺകുട്ടി. രണ്ടുരണ്ടര വയസ്സു പ്രായം
വരും. ഇതദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാഷയാണ്. അ
വരുടെ വിവാഹം കഴിഞ്ഞിട്ടു മൂന്നുനാലു കൊല്ലമേ ആയി
ട്ടുള്ളൂ. ആദ്യത്തെ മായ മരിച്ചുപോയി....
160<noinclude></noinclude>
scm4cor0olrf1t7wd49hm17a4xtnxgb
താൾ:Kalithozhi (Changampuzha).pdf/158
106
82610
242238
2026-06-19T04:42:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ത്തന്നെ നീട്ടിക്കൊണ്ടു സുകുമാരമേനോൻ അമ്പരപ്പോടെ ചോദിച്ചു. ഞാൻ അങ്ങയെ കൊന്നു... കൊന്നു. ........ ഇല്ലേ? കൊന്നില്ലേ?'' അവൾ കണ്ണു തുറന്നു. അമ്മിണീ, എന്തു ഭ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242238
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ത്തന്നെ നീട്ടിക്കൊണ്ടു സുകുമാരമേനോൻ അമ്പരപ്പോടെ
ചോദിച്ചു.
ഞാൻ അങ്ങയെ കൊന്നു... കൊന്നു.
........ ഇല്ലേ? കൊന്നില്ലേ?'' അവൾ കണ്ണു തുറന്നു.
അമ്മിണീ, എന്തു ഭ്രാന്താണീ പറയുന്നതും ? ഡോ
ക്ടർ ചോദിച്ചു.
അമ്മിണിക്കു വസ്ത്രസ്ഥിതികൾ അവയുടെ യഥാ
രൂപത്തിൽ മനസ്സിലായി. അവൾ അടിമുടി വിയർത്തി
രുന്നു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടു്.
“അയ്യോ, ഞാനെന്തോ സ്വപ്നം കണ്ടു.'' അവൾ
ജാള്യതയോടെ സമ്മതിച്ചു.
രണ്ടുമൂന്നു ദിവസമായി
നല്ലപോലൊന്നുറങ്ങി
യിട്ടു ഞാൻ പറയാറില്ലേ. ഇങ്ങനെ ഉറക്കമിളച്ചിരിക്ക
അതെന്ന്? എന്തു പറഞ്ഞാലും അമ്മിണി കേൾക്കില്ല.
ഡോക്ടർ ആവലാതിപ്പെട്ടു.
അന്ന് അവൾക്കു പിന്നെ കണ്ണടയ്ക്കാൻ കഴിഞ്ഞി
........
ആ സ്വപ്നത്തിനുശേഷം അമ്മിണി രവീന്ദ്രനെ കൂടു
തൽ വെറുക്കാൻ തുടങ്ങി........
രവീന്ദ്രൻ അന്നു വന്ന കത്തിനു മറുപടി അയയ്ക്കു
ണ്ടിയിരുന്നു. ഡോക്ടർ പറഞ്ഞുകൊടുത്തു അവൾ അതേ
പടി എഴുതി. കണ്ണുനീരോടുകൂടിയാണവൾ അതെഴുതി
തീർത്തത്. ഡോക്ടർ ആ കത്തിൽ ആസന്നമായ
ന്റെ അന്തിമമുഹൂർത്തത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അ
തവൾക്കു സഹിച്ചില്ല.
149<noinclude></noinclude>
2djt0sv8iuz9zxzrpe9x0r1nea6au5y
താൾ:Kalithozhi (Changampuzha).pdf/254
106
82611
242239
2026-06-19T04:42:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നേ.... ഇതിനൊന്നും ഇടവരില്ലായിരുന്നു. അക്കായത്തിൽ നീയെന്നെ അശേഷം സംശയിക്കേണ്ട.'' ചേച്ചി പിന്നെ ഈ കാമനക്കുഞ്ഞിനെ എന്നെ ഏ ലിച്ചിട്ടും എവിടെ പോകുന്നു. ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242239
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നേ.... ഇതിനൊന്നും ഇടവരില്ലായിരുന്നു. അക്കായത്തിൽ
നീയെന്നെ അശേഷം സംശയിക്കേണ്ട.''
ചേച്ചി പിന്നെ ഈ കാമനക്കുഞ്ഞിനെ എന്നെ ഏ
ലിച്ചിട്ടും എവിടെ പോകുന്നു. ചേച്ചി എങ്ങും പോകരു
തു.......ഇതു ചേച്ചിയുടെ വീടാണ്. എനിക്കിനിയൊരു
സഹായം ചേച്ചി മാത്രമേയുള്ളു. എന്നോടു ദയവുണ്ടായി,
അദ്ദേഹത്തേയും ഈശ്വരനേയും വിചാരിച്ച്, ചേച്ചി എ
ന്നെ ഉപേക്ഷിച്ചിട്ടു പോകരുത്!''
അവൾ വീണ്ടും അമ്മിണിയുടെ കാലിൽ വീണു. അ
വൾ വിങ്ങിവിങ്ങി കരയാൻ തുടങ്ങി. അമ്മിണി അവളെ
പിടിച്ചെഴുനേല്പിച്ചു. അവൾ പല സാന്ത്വനോക്തികളെ
ക്കൊണ്ടും മല്ലികയെ ആശ്വസിപ്പിക്കാൻ നോക്കി. അവൾ
ക്കും കണ്ണീരടക്കാൻ കഴിയാതായി. ഒടുവിൽ അവൾ ഒരു
ചായമെടുത്തു.
മല്ലിക, ഞാനെങ്ങും പോവുകയില്ല. ഇവിടെ നി
നാടൊന്നിച്ചുതന്നെ താമസിക്കാം.... മുരളി ഇവിടെ കി
ടന്നുകൊള്ളട്ടെ........നമുക്കിനി രാവിലെ കാണാം. ' ഇന്നു
രാത്രി എനിക്കു തനിച്ചിരുന്നു ദൈവത്തെ പ്രാത്ഥിക്കണം.
മറ്റു ചില ചില്ലറക്കായങ്ങൾ കൂടിയുണ്ടു്. എന്താണെന്നു
ഞാൻ നാളെ പറയാം............ എന്നാലങ്ങനെയാകട്ടെ.
ഞാൻ അടുത്ത മുറിയിലേയ്ക്കു പോകുന്നു. ''
ബിച്ചു.
ഇങ്ങനെ പറഞ്ഞു അവൾ വീണ്ടും മുരളിയെ 060
അമ്മേ, അമ്മ എവിട്യാ പോണ്?'' മുരളി
ചോദിച്ചു.
എങ്ങും പോകുന്നില്ല, തങ്കം! ഇതും നിന്റെ അമ്മ
245<noinclude></noinclude>
0rsw2tzl9tnydfjjb8ukgih6wrfzg3n
താൾ:Kalithozhi (Changampuzha).pdf/170
106
82612
242240
2026-06-19T04:42:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അതിൽ കുട്ടികളൊന്നുമില്ലേ? "ഇല്ല "" “ഏതു നാട്ടുകാരിയാണ് അദ്ദേഹത്തിന്റെ ഭാ എന്റെ നാട്ടുകാരി.... അതുമല്ല; എന്റെ തൊട്ടടു ആ വീട്ടിലെയാണ്. അന്നു മല്ലിക കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242240
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അതിൽ കുട്ടികളൊന്നുമില്ലേ?
"ഇല്ല
""
“ഏതു നാട്ടുകാരിയാണ് അദ്ദേഹത്തിന്റെ ഭാ
എന്റെ നാട്ടുകാരി.... അതുമല്ല; എന്റെ തൊട്ടടു
ആ വീട്ടിലെയാണ്. അന്നു മല്ലിക കണ്ടില്ലേ നമ്മുടെ
വീടിന്റെ പടിഞ്ഞാറുഭാഗത്തു കാണുന്ന വീടും
-
അന്നു നാം വീട്ടിലായിരിക്കുമ്പോൾ, ആ വീട് അ
ടച്ചുപൂട്ടിയിരിക്കയായിരുന്നല്ലോ. ഞാൻ അമ്മയോടു ചോ
ദിച്ചു, അതാരുടെ വീടാണെന്നും
"
“എന്നിട്ടോ? അമ്മയെന്തു പറഞ്ഞു?'' അല്പമൊരു
പരിഭ്രമം കലർന്ന ഉണയോടെ രവീന്ദ്രൻ ചോദിച്ചു.
“അതിലപ്പോളാരും താമസമില്ലെന്നോ, അവിടെ
ഒരു പെൺകുട്ടിമാത്രമേ ഉള്ളു എന്നോ, അതാശുപത്രിയി
ലാണെന്നോ എന്തൊക്കയോ, ഞാനിപ്പോൾ ശരിക്കാ
ക്കുന്നില്ല. അമ്മ പറഞ്ഞു.
"അതേ, അന്നവൾ ടൈഫോയ്ഡായി ആശുപത്രി
യിൽ കിടപ്പായിരുന്നു. അവളെ ചികിത്സിച്ചിരുന്ന ഡോ
കരാണ് പിന്നീടവളെ വിവാഹം ചെയ്തത്.''
അതേതായാലും നന്നായി.... ഡോക്ടരെ നിങ്ങൾ
കാലേ പരിചയമുണ്ടോ?
t.
ആ ചോദ്യം ക്ഷണനേരം അയാളെ ഒന്നമ്പരപ്പി
ച്ചു. അടുത്ത മാത്രയിൽ എന്തിനോ, അയാൾ കരുതിക്കൂ
ട്ടി ഒരു കളവു പറഞ്ഞു:
"ഉവ്വ്, ഞങ്ങൾ ഒരിരുപതു കൊല്ലത്തോളമായി വ
ലിയ സ്നേഹിതന്മാരാണ്.
161
11 *<noinclude></noinclude>
lw4647plu7vdi3at4bg2yhk8g6i6rsa
താൾ:Kalithozhi (Changampuzha).pdf/159
106
82613
242241
2026-06-19T04:43:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലേയ്ക്കു പോയി. അവൾ ആ കത്തുമായി തന്റെ സ്വന്തം മുറിയി ആ കത്താരിക്കൽക്കൂടി അവൾ വായി ച്ചു. കണ്ണുനീർ അവളുടെ രണ്ടു കവിളുകളിലും കൂടി ധാ രധാരയായി ഒഴുകി. പെട്ടെന്നു ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242241
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ലേയ്ക്കു പോയി.
അവൾ ആ കത്തുമായി തന്റെ സ്വന്തം മുറിയി
ആ കത്താരിക്കൽക്കൂടി അവൾ വായി
ച്ചു. കണ്ണുനീർ അവളുടെ രണ്ടു കവിളുകളിലും കൂടി ധാ
രധാരയായി ഒഴുകി. പെട്ടെന്നു രൂക്ഷമായ ഒരു കോ
ജ്വാല അവളുടെ ഹൃദയത്തിൽ ആളിപ്പടർന്നു........
കത്തെഴുതിയ കടലാസ്സിന്റെ ഒരു വശത്തു കു
സ്ഥലം ഒന്നുമെഴുതാതെ ഒഴിഞ്ഞുകിടപ്പുണ്ടു്.
അവൾ ഇങ്ങിനെ കുത്തിക്കുറിച്ചു
അതിൽ
നീ എൻ പ്രാണതുല്യമായ ഭർത്താവിനെ
ക്കൊണ്ടു നീയീ കത്തെഴുതിച്ചു. എന്നെ നശിപ്പിച്ചവ
നാണു നീ. നീയെന്നെ ഈ നിലയിലാക്കി. നീമൂലം
എന്റെ പരമസാധുവായ ഭർത്താവിന്റെ പനിനീർപ്പ
പോലുള്ള മനസ്സു നീറുകയാണ്. ദ്രോഹീ, നീയിതറിയുന്നു
ണ്ടോ? നീ സുഖിക്കുന്നു. ഞങ്ങൾ നരകിക്കുന്നു. വിഷക
മേ, നീയീ പാപം എന്നനുഭവിച്ചുതീരും
എന്റെ അവതാരമാ നിന്നെ ഞാൻ വെറുക്കുന്നു.
ഷസത്തേക്കാൾ അധികമായി നിന്നെ ഞാൻ വെറു
ന്നു. നീ നശിച്ചുപോകട്ടെ!........
നരകത്തി
എഴുതിത്തീർത്ത് ഒരിക്കൽക്കൂടി അവളതു വായിച്ചു.
അവൾ നടുങ്ങിപ്പോയി. വീണ്ടും അവൾ കരഞ്ഞു.
ട്ടെന്നു പേനയെടുത്തും എഴുതിയ ഓരോ അക്ഷരവും അ
വൾ വെട്ടി വായിക്കാൻ സാധിക്കാത്തവിധം വെട്ടി. ആ
കത്ത് ആകപ്പാടെ അത്യന്തം വികൃതമായി........ അവൾ
വേറൊരു നല്ല കടലാസ് എടുത്തു ആ കത്തു വീണ്ടും വ
ത്തിയായി പകർത്തി. ഡോക്ടർ പറഞ്ഞുകൊടുത്ത വാ
150<noinclude></noinclude>
gebowsxx6nnbi5jgbzf6dfbcbyvknno
താൾ:Kalithozhi (Changampuzha).pdf/255
106
82614
242242
2026-06-19T04:43:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്റെ തങ്കക്കട്ട് ഈ അമ്മയുടെ കൂടെ കിടന്നു “എനിക്ക് അമ്മേം ഇഷ്ടാ.'' അവൻ കൊഞ്ചി. മല്ലികയുടെ കണ്ണിൽ ജലം നിറഞ്ഞു. അമ്മിണി മി നൽവേഗത്തിൽ അവിടെനിന്നു പിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242242
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്റെ തങ്കക്കട്ട് ഈ അമ്മയുടെ കൂടെ കിടന്നു
“എനിക്ക് അമ്മേം ഇഷ്ടാ.'' അവൻ കൊഞ്ചി.
മല്ലികയുടെ കണ്ണിൽ ജലം നിറഞ്ഞു. അമ്മിണി മി
നൽവേഗത്തിൽ അവിടെനിന്നു പിൻവാങ്ങി.
മല്ലിക തന്റെ രണ്ടു കുഞ്ഞുങ്ങളെ ഒരു വശത്തും മു
രളിയെ മറുവശത്തുമായി കിടത്തിയുറക്കി. ഏറെ നേര
ത്തേയ്ക്ക് അവൾക്കുറക്കം വന്നില്ല. പരസ്പരബന്ധമുള്ളതും
ഇല്ലാത്തതുമായ പല പല ചിന്തകൾ അവളുടെ ഹൃദയ
ത്തിൽക്കൂടി കടന്നുപോയി....അങ്ങനെ അവൾ ഒന്നു മയ
ങ്ങി....അഞ്ചു മിനിട്ട് മാത്രം....പെട്ടെന്നവൾ ഞെട്ടിയുണ
ന്നു. ആരോ തന്നോടു വിളിച്ചു പറയുന്നതുപോലെ അവൾ
ക്കു തോന്നി: അമ്മിണി അതുമാത്രം കളവു പറഞ്ഞതാ
ണ്.... രവീന്ദ്രൻ കുട്ടിയാണതും
അവൾ പേടിച്ചു കിടുകിടുത്തുപോയി. ആ വിളക്ക
അപ്പോഴും കത്തുന്നുണ്ട്. അതിന്റെ മങ്ങിയ വെളിച്ച
ത്തിൽ മുരളിയുടെ മുഖത്തേയ്ക്ക് അനിയന്ത്രിതമായ വിധ
ത്തിൽ അവൾ സൂക്ഷിച്ചു നോക്കി....
അതേ; അതു രവീന്ദ്ര
ന്റെ കുട്ടിതന്നെ.... ഒരു നിമിഷത്തിനുള്ളിൽ അടക്കാനാ
വാത്ത ഒരാവേശം അവളെ ബാധിച്ചു.... മുരളിയെ ഞെ
ലോകത്തിന്റെ കുടിലസ്വഭാവം അറിയാത്ത ആ
ബാലൻ സ്വീയമായ സുഷുപ്തിയിൽ ദേവതകളുമായി
കളിക്കുകയാണ്........ വൈശാചികമായ ഒരു ഭാവത്തോ
ടെ അവൾ അവനെ കഴുത്തു ഞെരിച്ചു കൊല്ലാനായി
അവൾ നടുങ്ങിപ്പോയി അവളുടെ വേ
തന്നെ അതു പ്രായത്തിൽ മാത്രമേ ഭേദമുള്ളൂ. സ്വപ
ത്രനെ കൊല്ലുകയോ? അവൻ രവീന്ദ്രൻ പുത്രനാണ
കൈയുയർത്തി.
246<noinclude></noinclude>
kpad55jhytai9f3r8fc6fhj4xbk5956
താൾ:Kalithozhi (Changampuzha).pdf/171
106
82615
242243
2026-06-19T04:43:12Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഈ ഡോക്ടർ നിങ്ങളുടെ നാട്ടുകാരനാണോ?'' “അല്ല, എന്റെ നാട്ടിൽനിന്നു പത്തുപതിനഞ്ചു മൈൽ അകലത്താണ് “എന്താണ് സ്ത്രീയുടെ പേരു്? അമ്മിണി. അവരും കുട്ടിയും ആ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242243
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഈ ഡോക്ടർ നിങ്ങളുടെ നാട്ടുകാരനാണോ?''
“അല്ല, എന്റെ നാട്ടിൽനിന്നു പത്തുപതിനഞ്ചു
മൈൽ അകലത്താണ്
“എന്താണ് സ്ത്രീയുടെ പേരു്?
അമ്മിണി.
അവരും കുട്ടിയും ആ മനുഷ്യന്റെ വീട്ടിലാണോ
താമസം? അതോ അവരുടെ വീട്ടിലോ?
“അല്ല,... അദ്ദേഹത്തിന്റെ വീട്ടിൽ....അദ്ദേഹത്തി
ൻറ ബന്ധുക്കളായി വേറെ ആരുമില്ല. സാമാന്യം നല്ല
സ്വത്തുമുണ്ടു്....ഒരു നല്ല മനുഷ്യൻ.
ആ സ്ത്രീയോ?''
“എന്തോ, ആ സ്ത്രീയെപ്പറ്റി എനിക്ക് അധിക
മൊന്നും അറിഞ്ഞുകൂടാ.''
അതു കൊള്ളാം....തൊട്ടടുത്ത വീട്ടിലെ ഒരാളെക്കു
റിച്ചും ഒന്നുമറിഞ്ഞുകൂടാ; പതിനഞ്ചു നാഴിക ദൂരെയുള്ള
ആളെക്കുറിച്ച് എല്ലാമറിയുകയും ചെയ്യാം........ഇതു നല്ല
നേരംപോക്കു തന്നെ.'' അവൾ വിനോദഭാവത്തിൽ ചിരി
ച്ചുകൊണ്ടു പറഞ്ഞു. വീണ്ടും അവൾ ചോദിച്ചു: ആ
സ്ത്രീക്കെന്തു പ്രായമായി?''
ഒരു മുപ്പതു വയസ്സോളമായിക്കാണും.''
പാവം. ചെറുപ്പം നിങ്ങളപ്പോൾ രണ്ടുപേരും
ഏതാണ്ടു സമപ്രായമാണല്ലോ....കുട്ടിക്കാലത്തും അവളെ
പരിചയമില്ലേ?''
അടുത്തു പരിചയം അന്നുമില്ല. ഞങ്ങളുടെ വീട്ടു
കാർ തമ്മിൽ പണ്ട് അത്ര ലോഹ്യത്തിലല്ല കഴിഞ്ഞിരു
162<noinclude></noinclude>
pkby3tqyklgzlqcges97yrhbdz35vzs
താൾ:Kalithozhi (Changampuzha).pdf/160
106
82616
242244
2026-06-19T04:43:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി കളല്ലാതെ ഒരൊറ്റ വാക്കുപോലും അവൾ സ്വന്തമാ യി ചേർത്തില്ല. അനന്തരം ലക്കോട്ടിലിട്ടു പശവെച്ചു താ ലിലിടുവാൻ ഭൃത്യൻ കൈയിൽ കൊടുത്തയച്ചു........ തലേ അന്നു സു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242244
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
കളല്ലാതെ ഒരൊറ്റ വാക്കുപോലും അവൾ സ്വന്തമാ
യി ചേർത്തില്ല. അനന്തരം ലക്കോട്ടിലിട്ടു പശവെച്ചു താ
ലിലിടുവാൻ ഭൃത്യൻ കൈയിൽ കൊടുത്തയച്ചു........
തലേ
അന്നു സുകുമാരമേനവന്റെ സുഖക്കേടിന്നു വലിയ
ആശ്വാസം തോന്നി. ഒരാഴ്ചയായി ഇടവിടാതെ പീഡി
പ്പിച്ചിരുന്ന ആ അസഹ്യമായ നെഞ്ഞുവേദന
നാൾ രാത്രി തീരെ ഉണ്ടായില്ല. ഏറെനാൾ കൂടി ഡാക്ടർ
സുഖമായി കിടന്നുറങ്ങി. രാവിലെ ഏഴരമണി കഴിഞ്ഞ
ഉണന്നു! ഉണർന്നതോടുകൂടി, എന്നെന്നേയ്ക്കുമായി നശി
ച്ചുകഴിഞ്ഞുവെന്നു കരുതിയിരുന്ന ആ പണ്ടത്തെ ഉന്മേ
ഷം അഞ്ചാറു വഷങ്ങൾക്കപ്പുറം താൻ അനുഭവിച്ചിരുന്ന
ആ മാനസോല്ലാസം അന്നു തനിക്കു തിരിച്ചുകിട്ടിയപോ
ലെ മേനവനു തോന്നി. പകൽ മുഴുവൻ മാരോ നേരമ്പോ
ക്കുകൾ പറഞ്ഞു കഴിച്ചുകൂട്ടി. അമ്മിണിക്കും അതു കണ്ടു വ
ലിയ ആശ്വാസം തോന്നി. അവൾ മനസാ ദൈവത്തെ
സ്തുതിച്ചു. സ്വകാന്തന്റെ മുഖത്തും ആ പണ്ടത്തെ പുഞ്ചി
രി വീണ്ടും കളിയാടിക്കണ്ടതിൽ അവൾക്കു പുളകമുണ്ടാ
യി ചികിത്സിച്ചിരുന്ന ഡോക്ടർ അന്നു വൈകുന്നേരം വ
ലിയ സംതൃപ്തിയോടെയാണ് തിരിച്ചുപോയത്. രോഗം
ഭേദപ്പെട്ടുവരുന്ന ലക്ഷണമാണതെന്നും അദ്ദേഹം സസ
ന്തോഷം പ്രസ്താവിച്ചു. അതു കേട്ട് അമ്മിണിയുടെ ഹൃദ
യം നൃത്തം വെച്ചുകൊണ്ടിരുന്നു........
രാത്രി, മണി പത്തു കഴിഞ്ഞുകാണും, ഭൃത്യന്മാർ
151<noinclude></noinclude>
oud9zznmjp55c69zzrgasm2c4388zsp
താൾ:Kalithozhi (Changampuzha).pdf/256
106
82617
242245
2026-06-19T04:43:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ങ്കിൽത്തന്നെ എന്തു വേണുവും രവീന്ദ്രൻ പുത്രനല്ലേ? അവളുടെ കണ്ണുകൾ ജലാദ്രങ്ങളായി കൊല്ലാനുയർത്തിയ കൈകൊണ്ടു സുഖസുഷുപ്തിയിൽ ലയിച്ചുകിടക്കുന്ന ആ ബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242245
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ങ്കിൽത്തന്നെ എന്തു വേണുവും രവീന്ദ്രൻ പുത്രനല്ലേ?
അവളുടെ കണ്ണുകൾ ജലാദ്രങ്ങളായി കൊല്ലാനുയർത്തിയ
കൈകൊണ്ടു സുഖസുഷുപ്തിയിൽ ലയിച്ചുകിടക്കുന്ന ആ
ബാലനെ അവൾ തന്നോടു ചേർത്താലിംഗനം ചെയ്തു ചും
ബിച്ചു........അവനെ കെട്ടിപ്പിടിച്ചുകൊണ്ടും അവൾ പ
റഞ്ഞു.
“ഇല്ല തങ്കം! നീ വേണ്ടതന്നെയാണ് നിന്നെ
ഞാൻ എന്റെ പ്രാണനെക്കാൾ സ്നേഹിക്കും!''
ഒരാശ്വാസം അവളുടെ ഹൃദയത്തെ
ള്ളിച്ചു. ആ കാമന
സുഖമായി കിടന്നുറങ്ങി...
**
പുളകം കൊ
തങ്ങളുടെ മദ്ധ്യത്തിൽ അവൾ
അദ്ധരാത്രി. കൂരിരുട്ടും. മല്ലികാ മന്ദിരം നിശ്ശബ്ദമാ
യിരിക്കുന്നു. ഭയങ്കരമായ ഒരു നിശ്ശബ്ദത. ഇടയ്ക്കിടെ ഒരു
തളന്ന കാറ്റു പച്ചിലകളെ കിക്കിളികൂട്ടുന്നുണ്ടു്.
ശത്തിൽ ഒരൊറ്റ നക്ഷത്രമില്ല. കാർമേഘങ്ങൾ കൂട്ടംകൂട്ട
മായി ഇഴഞ്ഞു നീങ്ങുന്നു.... ഒരു വലിയ മഴയ്ക്കുള്ള ഭാവമാ
ആകാ
മല്ലികാ മന്ദിരത്തിലെ താഴത്തെ നിലയുടെ തെക്കെ
വാതിൽ ഒച്ച കേൾപ്പിക്കാതെ തുറന്നു അതാ ഒരു രൂപം
തെക്കെ പറമ്പിലേയ്ക്കു പതുങ്ങിപ്പതുങ്ങി നീങ്ങുന്നു. അതു
രവീന്ദ്രൻ പട്ടടയുടെ മുമ്പിൽ ചെന്നു നില്ക്കുന്നു.
തിലെ തീ നിശ്ശേഷം ഇനിയും കെട്ടിട്ടില്ല. ആ രൂപം
മൂന്നു പ്രാവശ്യം അതിനു ചുറ്റും പ്രദക്ഷിണം വെച്ച് അ
തിന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.
അ
തൊട്ടരികിൽ നില്ക്കുന്ന ഞാവൽ മരത്തിന്റെ കൊ
ബിൽ ഒരു ചിറകടിയൊച്ച.... നിമിഷം മാത്രം....ആ
വൃക്ഷത്തിലെ ഇലച്ചില്ലകൾ പതുക്കെ ഒന്നു ചലിച്ചു. വീ
ണ്ടും നിശ്ശബ്ദത!
247<noinclude></noinclude>
gknak6pd4xsiug43w7xzynzj2het50u
താൾ:Kalithozhi (Changampuzha).pdf/172
106
82618
242246
2026-06-19T04:43:34Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി “എന്ന ലും....തൊട്ടയല്ക്കാരിയല്ലേ?'' മല്ലിക ഒരു കള്ളച്ചിരിയോടുകൂടി തട്ടിവിട്ടു. ഹേയ്, ഞാനവളോടു മിണ്ടിയിട്ടുപോലുമില്ല....ഇ അന്നുവരെ.... ആട്ടെ, വല്ലാതെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242246
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
“എന്ന ലും....തൊട്ടയല്ക്കാരിയല്ലേ?'' മല്ലിക ഒരു
കള്ളച്ചിരിയോടുകൂടി തട്ടിവിട്ടു.
ഹേയ്, ഞാനവളോടു മിണ്ടിയിട്ടുപോലുമില്ല....ഇ
അന്നുവരെ.... ആട്ടെ, വല്ലാതെ വിശക്കുന്നല്ലോ മല്ലിക.'' ത
ന്ത്രത്തിൽ അയാൾ വിഷയം മാറാൻ നോക്കി.
ഇതെന്തും പതിവില്ലാത്തപോലെ ഒരു പുതിയ വി
ശപ്പ്! സ്നേഹിതന്റെ മരണവാർത്തയറിഞ്ഞ ദിവസമല്ലേ?
ദുഃഖമാചരിക്കണം. ഇതൊന്നും കഴിക്കാൻ പാടില്ല.
എന്നു പറഞ്ഞുകൊണ്ടു അവൾ അടുക്കളയിലേയ്ക്കു
ഡോക്ട
രവീന്ദ്രൻ ഒരു ചാരുകസേരയിൽ കിടന്നു.
രെക്കുറിച്ചല്ല, അമ്മിണിയെക്കുറിച്ചാണ് അയാളുടെ ചി
കൾ കൊടുമ്പിരിക്കൊള്ളുന്നതു്. ദുഃഖവും സന്തോഷ
യും ഒരേ സമയത്തും അയാളുടെ ഹൃദയത്തിൽ സ്ഥലം
പിടിച്ചു.....അമ്മിണിയുടെ നിസ്സഹായതയിൽ അയാൾ
ക്കു കുണിതമുണ്ട്. പക്ഷേ, ഡോക്ടർ മരിച്ചതിൽ അയാൾ
യഥാത്തിൽ സന്തോഷമാണ്. അതെന്തുകൊണ്ട
അയാൾക്കറിഞ്ഞുകൂടാ..... അമ്മിണിയിൽ അയാൾക്കി
പ്പോഴും മാംസനിബദ്ധമായ അഭിനിവേശമുണ്ടോ? ഇല്ലെ
ന്ന അയാൾക്കു പറയാൻ കഴിയൂ. അയാളുടെ സംസ്കാ
രം അത്രയേ പറയൂ; അയാൾ പഠിച്ച ആചാരം അത്ര
യേ പറയൂ. പക്ഷേ, അയാൾക്കൊരു ഹൃദയമുണ്ടു്. അ
തോ? ഒരു കാലത്ത് അത്യന്തം തീക്ഷ്ണതയോടെ പ്രവർത്തി
ച്ചിരുന്ന ആ അനാശാസ്യമായ ആസക്തി പരിതസ്ഥി
തികളാൽ ശക്തിപൂർവ്വം അടിച്ചമക്കപ്പെട്ട്, ഹൃദയത്തി
168<noinclude></noinclude>
s8kknirmn1hwv15wq2blgk7kvrbqvxy
താൾ:Kalithozhi (Changampuzha).pdf/161
106
82619
242247
2026-06-19T04:43:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ജോലിയെല്ലാം കഴിഞ്ഞു ഭക്ഷണത്തിനായി അക്ഷമയോ ടെ അടുക്കളത്തളത്തിൽ കാത്തിരിക്കുകയാണ്. കൊച്ചമ്മ യുടെ ഊണു കഴിഞ്ഞിട്ടുവേണമല്ലോ അവരുടെ അത്താ .9o. മേനവനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242247
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ജോലിയെല്ലാം കഴിഞ്ഞു ഭക്ഷണത്തിനായി അക്ഷമയോ
ടെ അടുക്കളത്തളത്തിൽ കാത്തിരിക്കുകയാണ്. കൊച്ചമ്മ
യുടെ ഊണു കഴിഞ്ഞിട്ടുവേണമല്ലോ അവരുടെ അത്താ
.9o.
മേനവനെ വീശിക്കൊണ്ടും അമ്മിണി കിടക്കയിൽ
ന്നിരിക്കുകയാണ്. ഏതാണ്ടൊരു മണിക്കൂറായിക്കാ
ണം, രോഗി സുഖമായ ഉറക്കം. ശരീരം വിയർത്തു കുളിക്കു
ന്നുണ്ടു്. അവൾ പ്രേമപൂർവ്വം തുടച്ചയായി വീശിക്കൊണ്ടി
രുന്നു. ഭർത്താവിന്റെ പരിചരണങ്ങളിൽ അവൾ ഇതുവ
രെ ഭൂത്യസഹായം ആവശ്യപ്പെട്ടിട്ടില്ല........
പെട്ടെന്നു ഡോക്ടർ കണ്ണുതുറന്നു. തന്റെ പ്രിയതമ
തന്നെ വീശിക്കൊണ്ടിരിക്കുന്നു.
CC
അമ്മിണീ, മുരളി ഉറങ്ങിയോ?''
"
ഡോക്ടരുടെ ചോദ്യം അവളെ അമ്പരപ്പിച്ചു. അവ
ളുടെ ആത്മാവിൽ ഒരു പുളകം പൊടിഞ്ഞു. തന്റെ കാമ
ന്ത്രനെപ്പറ്റി ഒരു വാക്കു തന്നോടദ്ദേഹം ചോദിക്കുന്ന
തു് ആദ്യമായിട്ടാണ്.
അമ്മിണി ഊണുകഴിച്ചോ?........
ഇല്ല, എനിക്കുണ്ണാൻ തിടുക്കമൊന്നുമില്ല........
എന്നെ വീശിയതു മതി. അമ്മിണി പോയി ഉ
ണ്ടി വരു
“എനിക്കു വിശക്കുന്നില്ല.''
അവർ കാത്തിരുന്നു വിഷമിക്കും. മണി പത്തുപ
അരയായില്ലേ........ സാധുക്കൾ, അവർ വല്ലതും കഴിച്ചു
152<noinclude></noinclude>
243v0o2y99takui2p3bn4b3htwbyaqq
താൾ:Kalithozhi (Changampuzha).pdf/257
106
82620
242248
2026-06-19T04:44:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആ രൂപം ചിതയുടെ മുൻപിൽ കൂപ്പുകയ്യോടെ നി ആരും വിളികേൾക്കുന്നില്ല........ C ആ രൂപം കുനിഞ്ഞിരുന്നു പട്ടടയിൽ ചാമ്പലോട ടിഞ്ഞുചേർന്ന അസ്ഥിഖണ്ഡങ്ങളെ ഒരു കമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242248
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആ രൂപം ചിതയുടെ മുൻപിൽ കൂപ്പുകയ്യോടെ നി
ആരും വിളികേൾക്കുന്നില്ല........
C
ആ രൂപം കുനിഞ്ഞിരുന്നു പട്ടടയിൽ ചാമ്പലോട
ടിഞ്ഞുചേർന്ന അസ്ഥിഖണ്ഡങ്ങളെ ഒരു കമ്പുകൊണ്ടു ചി
കടഞ്ഞെടുത്തു ഒരു തുണിയിൽ ശേഖരിക്കുന്നു........ കൂരിരു
ട്ടിൽ തെളിഞ്ഞു മിന്നുന്ന വെളുത്ത അസ്ഥിഖണ്ഡങ്ങൾ
ആയിരമായിരം ആനന്ദ സ്വപ്നങ്ങളുടെ മൂകാവശിഷ്ട
ങ്ങൾ. ആ രൂപം അതു ഭദ്രമായി തുണിയിൽ പൊതി
ഞ്ഞു കെട്ടി. വസ്ത്രത്തിന്റെ മറെറാരു കോണിൽ ചൂടാറി
യിട്ടില്ലാത്ത ആ ചിതാഭസ്മവും അതും ഒരു കിഴിയായി
കെട്ടിയെടുക്കുന്നു....
-
ആ രൂപം അവയെടുത്തു മാറിൽത്താങ്ങിപ്പിടിച്ചു
കൊണ്ടും അരനിമിഷം വീണ്ടും അതിന്റെ മുമ്പിൽ നിശ്ച
ലമായി നിലകൊണ്ടു. അതിന്റെ കണ്ണുകളിൽ നിന്നും ക
രണ്ടു കണ്ണീർക്കണങ്ങൾ അവിടെയാ വീണു.
ഞാവൽ മരത്തിൽ വീണ്ടും ഒരു ചിറകടിശബ്ദം.....
നിമിഷം മാത്രം........ആ വൃക്ഷത്തിലെ ഇലച്ചില്ലകൾ
വീണ്ടും ഒന്നു ചലിച്ചു.... നിശ്ശബ്ദം!
"രവീ, എന്റെ പൊന്നുവി. തുണിക്കെട്ടിൽ ചും
ബിച്ചുകൊണ്ട് ആ രൂപം മൃദുസ്വരത്തിൽ വിളിച്ചു.
ആരും വിളികേൾക്കുന്നില്ല.... ഞാവൽ
1
GOSP
ചിറകടിശബ്ദം. ഒറ്റ നിമിഷം മാ
ത്തിലെ ഇലച്ചില്ലകൾ വീണ്ടും ഒന്നു ച
148<noinclude></noinclude>
tqwpl3x3ogbszkleq5rme1hyaa44rdn
താൾ:Kalithozhi (Changampuzha).pdf/173
106
82621
242249
2026-06-19T04:44:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഒൻറ ചില ഇരുളടഞ്ഞ നിഗൂഢതലങ്ങളിൽ ഇന്നും മി അഭിനമായിക്കിടക്കുന്നില്ലെന്നറിയാം? ഒരുപക്ഷേ, അ തിന്റെ ഒരാവശ്യമായിരിക്കാം ഇപ്പോഴത്തെ ഈ ഈ ശാചികമായ സന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242249
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഒൻറ ചില ഇരുളടഞ്ഞ നിഗൂഢതലങ്ങളിൽ ഇന്നും മി
അഭിനമായിക്കിടക്കുന്നില്ലെന്നറിയാം? ഒരുപക്ഷേ, അ
തിന്റെ ഒരാവശ്യമായിരിക്കാം ഇപ്പോഴത്തെ ഈ
ഈ
ശാചികമായ സന്തോഷം!
........ഇനി അമ്മിണിക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ.
താൻ പരതന്ത്രനല്ലേ? , അല്ലെങ്കിൽത്തന്നെ അ
തൊക്കെ ഇനിയെന്തിനാലോചിക്കുന്നു. പാവം അമ്മി
ണി! അവൾക്ക് ആരും സഹായമില്ല. എത്ര കനത്തതാ
യിരിക്കും അവളുടെ മുഖം ഇപ്പോൾ അവളുടെ ഹൃദയം
എത്രമാത്രം നീറുന്നുണ്ടാവും! ദയനീയമായ ഈ ഘട്ട
ത്തിൽ താൻ ഗൂഢമായി സന്തോഷിക്കുന്നതും എത്ര ഹീ
എങ്കിലും രവീന്ദ്രൻ സന്തോഷിച്ചു. ഹീനവികാര
ങ്ങൾ പതിയിരിക്കുന്ന മാംസത്തിന്റെ ക്രൂരമായ ഒരു സ
ലോ
പാവം അമ്മിണി! എത്ര ശോകാത്മകമാണ് അ
വളുടെ ജീവിതനാടകം! കണ്ണുനീരോടുകൂടി അവൾ
കരംഗത്തേയ്ക്കു പ്രവേശിച്ചു. കണ്ണുനീരിൽ കുതിർന്ന ഒരു
ജീവിതം ഇന്നോളം അവൾ അഭിനയിച്ചു.......
ഇപ്പോഴും അതുതന്നെ അവൾക്കഭിനയിക്കേണ്ടിയിരിക്കു
! ഇനിയോ? ആവോ, ആരറിഞ്ഞു. ഈ ശോകാത്മക
നാടകം ഇങ്ങനെ നീണ്ടുനീണ്ടു പോകുമെന്നോ?... കാണ
164<noinclude></noinclude>
i2xl1v64fdtvc9rgka2f9dortpore3y
താൾ:Kalithozhi (Changampuzha).pdf/162
106
82622
242250
2026-06-19T04:44:14Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉറങ്ങിക്കൊള്ളട്ടെ. നാമെന്തിനവരെ ബുദ്ധിമുട്ടിക്കുന്നു അവർ ഊണു കഴിച്ചുകൊള്ളട്ടെ. ഞാൻ പോയി അവരോടു പറഞ്ഞിട്ടു വരാം.'' അമ്മിണി എഴുനേറ്റു. “അതല്ല, അമ്മിണീ, അമ്മിണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242250
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉറങ്ങിക്കൊള്ളട്ടെ. നാമെന്തിനവരെ ബുദ്ധിമുട്ടിക്കുന്നു
അവർ ഊണു കഴിച്ചുകൊള്ളട്ടെ. ഞാൻ പോയി
അവരോടു പറഞ്ഞിട്ടു വരാം.''
അമ്മിണി
എഴുനേറ്റു.
“അതല്ല, അമ്മിണീ, അമ്മിണി ഊണു കഴിക്കൂ.
ആ സമയം കൊണ്ടു ഞാൻ അല്പമൊന്നു മയങ്ങും.
ന്നാൽ എന്നെ വിളിക്കണേ''
"എന്നാലങ്ങനെതന്നെ. ഞാനിതാ വന്നുകഴിഞ്ഞു.
അമ്മിണി പോയി........ ആ ചിന്ത, ഡോക്ടർ മുര
ളിയെപ്പറ്റി അന്വേഷിച്ച ആ അത്ഭുതസംഭവത്തെ ആ
സ്പദമാക്കിയുള്ള ചിന്ത, അവളെ ആനന്ദഭരിതയാക്കി. അ
വൾ പേരിനല്പം ഉണ്ടു എന്നു വരുത്തിക്കൂട്ടി, ക്ഷണത്തി
ലെഴുനേറ്റു കൈ കഴുകി മുറിയിലേയ്ക്കു തിരിച്ചുവന്നു.
-
ഉറക്കമായോ ഇത്ര ക്ഷണം?'' എന്നു ചോദിച്ചു
കൊണ്ടു വിശറിയുമെടുത്തു മുൻപിലത്തെപ്പോലെ അവൾ
കിടയ്ക്കയിൽ ചെന്നു ചേർന്നിരുന്നു. അവൾ ആ ശരീര
ത്തിൽ തൊട്ടുനോക്കി. തീരെ വിയക്കുന്നില്ല. എന്തു?
അവൾ നടുങ്ങിപ്പോയി. അദ്ദേഹം കണ്ണടച്ചിരിക്കയാണ്.
ആ മിഴികളിൽനിന്നും അശ്രുധാര തള്ളിപ്പുറപ്പെടുന്നുണ്ട്.
മൂകമായി അതിരുകവിളുകളിലും കൂടി ഒഴുകിവീണു തലയ
ണയെ നനയ്ക്കുന്നു........
അവൾ ഒരു
ഡോക്ടർ പെട്ടെന്നു കണ്ണു തുറന്നു. അമ്മിണിയുടെ
ഹൃദയം അതിതീവ്രമായിത്തുടിച്ചുതുടങ്ങി.
പിഞ്ചുകുഞ്ഞിനെപ്പോലെ വിതുമ്പി. അദ്ദേഹം മൃദുസ്വര
ത്തിൽ അവളെ വിളിച്ചു.
158<noinclude></noinclude>
m6wngq8y9sukf90j3im153g6114cdxj
താൾ:Kalithozhi (Changampuzha).pdf/258
106
82623
242251
2026-06-19T04:44:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങമ്പുഴയുടെ കൃതികൾ ദേവഗീര സ്പന്ദിക്കുന്ന അസ്ഥിമാടം അപരാധികൾ ദിവ്യഗീതം രക്തപുഷ്പങ്ങൾ സങ്കല്പകാന്തി ആകാശഗംഗ വാല ആരാധകൻ മോഹിനി തിലോത്തമ ശ്രീതിലകം ചൂഡാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242251
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
ദേവഗീര
സ്പന്ദിക്കുന്ന അസ്ഥിമാടം
അപരാധികൾ
ദിവ്യഗീതം
രക്തപുഷ്പങ്ങൾ
സങ്കല്പകാന്തി
ആകാശഗംഗ
വാല
ആരാധകൻ
മോഹിനി
തിലോത്തമ
ശ്രീതിലകം
ചൂഡാമണി
കരടി
അനശ്വരഗാനം
യവനിക
സാഹിത്യചിന്തകൾ
നിർവൃതി
ദേവയാനി
മഞ്ഞക്കിളികൾ
1
1 8
20
20
10
1 8
1 0
1
8
14
1 4
1 0
¼ S
0 8
08
0 8
08
08
0 12
1 0
1 0
O S
O S
08
1
S
1 S
1 0
0
8
0 8
1 0<noinclude></noinclude>
h9cpmxcz338ngg4yhhp368aibz7y0na
താൾ:Kalithozhi (Changampuzha).pdf/174
106
82624
242252
2026-06-19T04:44:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളെല്ലാം വെളിച്ചത്താണ്. അവളുടെ രംഗം മാത്രം ഇ ളിൽ അവിടെ താളമേളങ്ങളില്ല, സംഗീതമില്ല, ലയമി ല്ല, ഉത്തേജനമില്ല, ഒന്നുമില്ല.... വെറും അന്ധകാരം....അ തിൽ ഗദ്ഗദം പുരണ്ട ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242252
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളെല്ലാം വെളിച്ചത്താണ്. അവളുടെ രംഗം മാത്രം ഇ
ളിൽ അവിടെ താളമേളങ്ങളില്ല, സംഗീതമില്ല, ലയമി
ല്ല, ഉത്തേജനമില്ല, ഒന്നുമില്ല.... വെറും അന്ധകാരം....അ
തിൽ ഗദ്ഗദം പുരണ്ട ഒരു മൂകാഭിനയം മാത്രം. അതി
നു വിരാമമില്ല.... യവനിക വീഴുന്നില്ല!....
അമ്മിണിയുടെ ജീവിതത്തിൽ അകലുഷമായ ആ
നന്ദം ഇവയിൽ വീശിയിട്ടുണ്ടെങ്കിൽ, അതവളുടെ
ശൈശവത്തിൽ മാത്രമാണ്. കടകുടിലമായ ഈ ലോ
കത്തിന്റെ കശ സ്വഭാവത്തിൽ കേവലം അജ്ഞയാ
യി, സദാ പാട്ടുപാടിപ്പറന്നുനടക്കുന്ന ഒരു വനശുകിയെ
പോലെ, അന്നവൾ ജീവിച്ചു. ആ ജീവിതത്തിൽ മധുരി
മ കലർത്തുവാൻ, അന്നത്തെ ദിവസങ്ങൾക്കു നിറപ്പകിട്ടു
കൊടുക്കുവാൻ, അന്നത്തെ സ്വപ്നങ്ങളിൽ പരിമളം പക
വാൻ, ഒരാളുണ്ടായിരുന്നു. അവളെ വിട്ടുപിരിയാതെ
ആ ദേവകുമാരൻ അവളുടെ നിഴൽ പോലെ സദാ സമി
പത്തുതന്നെ സമുല്ലസിച്ചിരുന്നു. സൗഹാർ സാന്ദ്രമായ ആ
സാഹം ഒന്നുമാത്രമാണ് ജീവിക്കുവാൻ അവളെ പ്രേ
രിപ്പിച്ചതു്........അങ്ങനെ യൗവനത്തിലേയ്ക്കു കാൽ ക
പുരുഷനെ അപേക്ഷിച്ചു കൂടുതൽ ശീഘ്രവും, അതു
പോലെതന്നെ ആപൽക്കരയും, അതിനേക്കാൾ ദയനീ
യവുമാണ് സ്ത്രീയുടെ ശാരീരികമായ പരിണാമപരി
പാടികൾ. പക്ഷേ, അതൊന്നും അവൾക്കറിഞ്ഞുകൂടാ
യിരുന്നു. ആ അപകടം പിടിച്ച കാലഘട്ടത്തിൽ ഒട്ടും
കരുതിക്കൂട്ടിയല്ലാതെ അവൾ ചില നൂതനസ്വപ്നങ്ങൾ.
165<noinclude></noinclude>
54anvvw9iz4g3gm9cys367d6jszvzp2
താൾ:Kalithozhi (Changampuzha).pdf/163
106
82625
242253
2026-06-19T04:44:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി അവളുടെ കണ്ണുകൾ നിറഞ്ഞു. ഡോക്ടർ തന്ന സ്വരത്തിൽ തുടർന്നു: "അമ്മിണി ഞാൻ നിന്നോടൊരു കായം നീയെന്നോടു സത്യം പറയുമോ?'' ചോദിക്കാൻ പോകുന്നു........ എന്തൊരു ചോദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242253
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
അവളുടെ കണ്ണുകൾ നിറഞ്ഞു.
ഡോക്ടർ തന്ന സ്വരത്തിൽ തുടർന്നു: "അമ്മിണി
ഞാൻ നിന്നോടൊരു കായം
നീയെന്നോടു സത്യം പറയുമോ?''
ചോദിക്കാൻ പോകുന്നു........
എന്തൊരു ചോദ്യ
അവൾ കിടുകിടുത്തുപോയി.
മായിരുന്നു അത്!........
ഞാൻ അവിടത്തോടുമാത്രം ഇതുവരെ അസത്യം
*****
“എനിക്കിനി അധികനേരം ജീവിതമില്ല....അതാ
മരണം എന്നെ മാടിവിളിക്കുന്നു. സമാധാനത്തോടുകൂടി
മരിച്ചാൽ കൊള്ളാമെന്നും എനിക്കാശയുണ്ട്........ഞാൻ
ലോകത്തിൽ ആദ്യമായും അവസാനമായും ഒരാളെ സ്നേ
ഹിച്ചിട്ടുള്ളതു നിന്നെ മാത്രമാണു്.......... നിനക്കെന്നോടു
ള്ള ഗാഢമായ സ്നേഹത്തിൽ എനിക്കുശേഷം സംശയമി
ല്ല. അതുകൊണ്ടു ഞാൻ ഇങ്ങനെ ചോദിക്കുമ്പോൾ എ
ന്നെ നീ തെറ്റിദ്ധരിക്കരുതു്........ മുരളിയുടെ അച്ഛനാ
ണ് ഞാനെന്ന് എനിക്കഭിമാനിക്കാമോ?..........
അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു. അവൾക്കു സഹി
ച്ചില്ല....ശബ്ദിക്കാൻ അവൾ ശ്രമിച്ചു; സാധിച്ചില്ല. കച്ച
പൊന്തുന്നില്ല... ഹാ .... ഏതു സ്നേഹത്തിനടിയിലും ആ
നശിച്ച സംശയം! ഇശ്വരാ, ഇതാ തന്റെ വിധി? സം
ശയിക്കാൻ ഒരുതരത്തിലും പഴുതില്ലെങ്കിലും പിന്നെയും
ആ ശപ്തമായ സംശയം തന്നെ! പുരുഷലോകം! അതിന
രമാണാ ഒരു സ്ത്രീയുടെ ലൈംഗികജീവിതത്തിന്റെ
154<noinclude></noinclude>
g6pb0kbbgaes63ps2xwhjexhjdrjz0l
താൾ:Kalithozhi (Changampuzha).pdf/259
106
82626
242254
2026-06-19T04:44:42Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനഗാനം നിവ്വാണമണ്ഡലം അസ്ഥിയുടെ പുക പാടുന്ന പിശാച സ്വരരാഗസുധ ഉദ്യാനലക്ഷ്മി മണിവീണ സുധാംഗദ പെല്ലീസും മെലിസാന്ദയും മാനസാന്തരം കഥാരത്നമാലിക തളിർത്താ ii C 1 ഗരത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242254
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ജനഗാനം
നിവ്വാണമണ്ഡലം
അസ്ഥിയുടെ പുക
പാടുന്ന പിശാച
സ്വരരാഗസുധ
ഉദ്യാനലക്ഷ്മി
മണിവീണ
സുധാംഗദ
പെല്ലീസും മെലിസാന്ദയും
മാനസാന്തരം
കഥാരത്നമാലിക
തളിർത്താ
ii
C
1
ഗരത്തിലെ സീ
നിലവിൽ
ഇടപ്പള്ളി രാഘവൻപിള്ളയുടെ എല്ലാ കൃതികൾ കൂടി
ഒരു വാക്യത്തിൽ
നവഭാവന ശ്രീദേവി ചങ്ങമ്പുഴ
O
ശിഥിലഹൃദയം (ചെറുകഥകൾ)
1001
601
മംഗളോദയം (പ്രൈവറ്റ് ലിമിറ്റഡ്, തൃശ്ശിവപേരൂ<noinclude></noinclude>
fbh5bsyfn5r5qi7aqap6tus7dbwmsob
താൾ:Kalithozhi (Changampuzha).pdf/164
106
82627
242255
2026-06-19T04:44:44Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നെല്യം ഒരു പുരുഷനു ജീവനേക്കാൾ വിലപ്പെട്ടതെ ന്നോ? ആറു വഷം കൂടി അരനാഴികയാണ് താൻ ആ ക ളിത്തോഴനെ കണ്ടിട്ടുള്ളതും; അതും മരണത്തിന്റെ മുഷ്ടി യിൽപ്പെട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242255
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നെല്യം ഒരു പുരുഷനു ജീവനേക്കാൾ വിലപ്പെട്ടതെ
ന്നോ? ആറു വഷം കൂടി അരനാഴികയാണ് താൻ ആ ക
ളിത്തോഴനെ കണ്ടിട്ടുള്ളതും; അതും മരണത്തിന്റെ മുഷ്ടി
യിൽപ്പെട്ടു പിടയ്ക്കുമ്പോൾ ജ്വരത്തിന്റെ ശക്തിയാൽ
സ്വബോധം മുക്കാലും നശിച്ചു കേവലം ജീവച്ഛവമായി
കിടക്കുമ്പോൾ! ആ ഒരു കാഴ്ച മാത്രം........വെറും സ്വപ്നം
പോലെ. പിന്നീടു താൻ അയാളെ കണ്ടിട്ടില്ല. അയാൾ
കലയ്ക്കു പോയി. അതു കഴിഞ്ഞും ഒന്നരവഷത്തിനു
ശേഷമാണ് മുരളിയുടെ ജനനം. എന്നിട്ടും, ഇതെല്ലാം
സ്പഷ്ടമായി അറിയാമായിരുന്നിട്ടും, സംശയം! പാവം, അ
വൾ എന്തു പറയാനാണ്
"
എന്റെ പ്രാണതുല്യനായ........'' അവൾക്കു തുട
രാൻ സാധിച്ചില്ല.
അമ്മിണി, കരയാതിരിക്കൂ. ഈ അവസാനനിമി
ഷത്തിലാണോ, നീയെന്നെ കണ്ണീരിൽ മുക്കി യാത്രയാക്കു
അവൾ സാരിത്തുമ്പുകൊണ്ടു കണ്ണുകൾ തുടച്ചു.
ന്നീടവൾ പുറത്തേയ്ക്കു കരഞ്ഞില്ല. അവളുടെ അടക്കാനാ
വാത്ത കണ്ണുനീർ ആത്മാവിലേക്കൊഴുകി........ഒരുവിധം
മവലംബിച്ച് അവൾ പറഞ്ഞു:
ഞാൻ മലിനയായിരുന്നു. അതറിയാം. ഞാൻ
സർവ്വവും അങ്ങയോടു തുറന്നു പറഞ്ഞിട്ടുണ്ടു്........ എന്നാൽ
അങ്ങയെ ആദ്യമായി കണ്ട ദിവസം മുതൽ ഞാൻ മറെറാ
രാളാണ്. അങ്ങനെ ഒരു ദേവതയാക്കി. അന്നു ആശു
പത്രിയിൽ വെച്ചും അബോധയായിക്കിടക്കുമ്പോൾ കരു
സ്വപ്നം പോലെ രവി എന്റെ സമീപം വന്നു നിന്നതാ
155<noinclude></noinclude>
q5qifau6gh8julkwta8q7q9lfps4dsc
താൾ:Kalithozhi (Changampuzha).pdf/175
106
82628
242256
2026-06-19T04:45:13Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ക്കായി ദാഹിച്ചു. അവൾക്ക് കിട്ടി. വികലങ്ങളെങ്കിലും മധുരങ്ങളായ ചില സ്മൃതിചിത്രങ്ങൾ മാത്രം വിതറിക്കൊ ണ്ട് എണ്ണമറ്റ അനുഭൂതികളെ കൊത്തി വിഴുങ്ങിയ ആ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242256
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ക്കായി ദാഹിച്ചു. അവൾക്ക് കിട്ടി. വികലങ്ങളെങ്കിലും
മധുരങ്ങളായ ചില സ്മൃതിചിത്രങ്ങൾ മാത്രം വിതറിക്കൊ
ണ്ട് എണ്ണമറ്റ അനുഭൂതികളെ കൊത്തി വിഴുങ്ങിയ ആ
സ്വപ്നരംഗങ്ങൾ ഇങ്ങിനിവരാതവണ്ണം ചിറകടിച്ചു പ
പോയി....അവയെല്ലാം അവകാശിനിയായി അവളു
ടെ സ്ഥാനത്തും ഇന്നിതാ മറെറാരു യുവതി. അമ്മിണിക്ക
തിലയയില്ല. ഇല്ലേ? ഇല്ല! അങ്ങനെ വരുമെന്നും അ
വൾക്കു നിശ്ചയമുണ്ടായിരുന്നു. എങ്കിലും അവൾക്കതില
മയില്ലേ? ഇല്ല! അങ്ങനെ വരണമെന്നും അവൾ ആ
ശിച്ചിരുന്നു! ആത്മാമായിട്ടോ? അ....!
ആ രംഗങ്ങൾ അവസാനിച്ചതോടുകൂടി താൻ സ
തന്ത്രയായി എന്നൊരു ബോധം അമ്മിണിക്കുണ്ടായി. എ.
ന്നാൽ, അവൾ വിചാരിച്ചിരുന്ന പോലെ ആ ബോധം
അനുഭവത്തിൽ അത്ര ആശ്വാസകാരണമായിത്തീർന്നില്ല.
തൻ രവി എന്നന്നേയ്ക്കുമായി തനിക്കു നഷ്ടപ്പെട്ടു എ
ന്ന ചിന്ത അവളെ അസഹ്യമാംവിധം വേദനിപ്പിച്ചു.
അനേകം രാത്രികളിൽ അവൾ ഏകാന്തതയിലിരുന്നു.
പൊട്ടിക്കരഞ്ഞു....അവളുടെ ഹൃദയരക്തമായിരുന്നു ആ
കണ്ണുനീർ. അനുനിമിഷം നീറിപ്പിടിക്കുന്ന ഇടമായ
ആ ഹൃദയവേദനയുമായി മല്ലുപിടിച്ചുകൊണ്ടു സ്വരം.
കിട്ടാതെ ഉഴറിക്കൊണ്ടിരിക്കുന്ന കാലത്താണ് സന്നിപാ
താരത്തിന്റെ സഹതാപസാന്ദ്രമായ സാന്നിദ്ധ്യം അവ
ഒരു വിശ്രമിപ്പിച്ചതും, ആശുപത്രിയുടെ അങ്കതലത്തിൽ
അവൾ അഭയം പ്രാപിച്ചതും. തൻറ സമസ്തദുരിതങ്ങൾ
ക്കും ഒരറുതിയുണ്ടാകുമെന്നായിരുന്നു അവളുടെ വിശ്വാസം.
166<noinclude></noinclude>
slefzb17wow51dozga7d0luaqnxp9en
താൾ:Kalithozhi (Changampuzha).pdf/176
106
82629
242257
2026-06-19T04:45:25Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി എന്നാൽ അബോധഗഹനമായ മൃത്യത്തിൽ നിന്നും വിധി അവളെ നിയം വീണ്ടെടുക്കുകയാണ് ചെയ്തത്.... അതോടുകൂടി ഒരു നൂതനലോകം അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. വസന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242257
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
എന്നാൽ അബോധഗഹനമായ മൃത്യത്തിൽ നിന്നും
വിധി അവളെ നിയം വീണ്ടെടുക്കുകയാണ് ചെയ്തത്....
അതോടുകൂടി ഒരു നൂതനലോകം അവളുടെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു. വസന്തകാല ചന്ദ്രികയാൽ അന്വേഷിക്ക
പ്പെട്ട വനവീഥി പോലെ ആക്കവും ഛായാബഹുലവു
മായ ഒരത്ഭുതലോകമായിരുന്നു അത്. നിഷ്കാമകർമ്മത്തി
ൻറയും നിസ്വാർത്ഥപ്രേമത്തിൻറെയും മഹത്വവും മാധു
യവും അടുത്ത രണ്ടുമൂന്നു സംവത്സരങ്ങൾ അവൾക്കു മന
സ്സിലാക്കിക്കൊടുത്തു. ഡോക്ടർ സുകുമാരമേനവൻ അവളെ
വിവാഹം കഴിച്ചതോടുകൂടി അവളുടെ ജീവിതത്തിനു വ
ലിയ ഒരു മാറ്റം നേരിട്ടു. അദ്ദേഹത്തെ അവൾ ആത്മാ
മായി സ്നേഹിക്കയും പൂജിക്കയും ചെയ്തിരുന്നു. എന്നാൽ
തന്റെ പാശത്തിൽ ഒരു പുരുഷന്റെ സാന്നിദ്ധ്യം സ്ഥി
രമായി ഉണ്ടായിത്തുടങ്ങിയപ്പോൾ പൂർവ്വകാലസ്മരണകൾ
പതിന്മടങ്ങു ശക്തിയോടുകൂടി അവളുടെ ചേതനകളെ
ആക്രമിച്ചുതുടങ്ങി. ഏറെ നാളായി അവൾ രവീന്ദ്രനെക്കു
റിച്ച് മാമ്മിക്കാറില്ല. എന്നാൽ, ഗൃഹസ്ഥാശ്രമത്തിൽ
കാൽകുത്തിയപ്പോൾ അവൾക്കാ കളിത്തോഴനെ വിസ്മരി
ക്കാൻ കഴിയാതായി. അങ്ങനെയൊരു ജീവിതത്തിന്റെ
ന്യായമായ അവകാശി രവീന്ദ്രനാണെന്നും, ഡോക്ടർ ത
സമ്മതത്തോടുകൂടി അതു കയ്യേറ്റം ചെയ്തതാ
ണെന്നും അവൾക്കു തോന്നി. മനഃപൂർവ്വം രവീന്ദ്രൻ തന്നെ
പരിത്യജിച്ചുവെങ്കിലും ശൈശവം മുതൽ തന്റെ ഹൃദയ
വേദിയിൽ ദൃഢമുദ്രിതമായിരുന്ന ആ മോഹനരൂപം അ
ഭിനവമായ ഒരു സാങ്കല്പിക സൗഭഗം വിശിക്കൊണ്ടും അ
167<noinclude></noinclude>
gkx5inq65py38hkwz6fm06isa3p13za
താൾ:Kalithozhi (Changampuzha).pdf/177
106
82630
242258
2026-06-19T04:45:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നിരോധ്യമായ രീതിയിൽ അവളുടെ പ്രജ്ഞാകേന്ദ്രങ്ങളെ അനവരതം കിക്കിളി കൂട്ടിക്കൊണ്ടിരുന്നു. ലൈംഗികപ്ര ചോദനങ്ങളാൽ ചൂടുപിടിച്ച മാംസപേശികളും സിരാസ യങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242258
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നിരോധ്യമായ രീതിയിൽ അവളുടെ പ്രജ്ഞാകേന്ദ്രങ്ങളെ
അനവരതം കിക്കിളി കൂട്ടിക്കൊണ്ടിരുന്നു. ലൈംഗികപ്ര
ചോദനങ്ങളാൽ ചൂടുപിടിച്ച മാംസപേശികളും സിരാസ
യങ്ങളും അവളുടെ ബോധമേഖലയെ തരംഗതരളിത
മാക്കിക്കൊണ്ടിരിക്കുമ്പോൾ, അവളുടെ ഹൃദയം, സമാന
സ്വഭാവത്തോടുകൂടിയതെങ്കിലും ഭിന്ന പരിപാടികളോടുകൂ
ടിയ പൂർവ്വകാലാനുഭവങ്ങളുമായി വർത്തമാനാനുഭവങ്ങളെ
തട്ടിച്ചുനോക്കുന്നതിലും, ഈഷാന്തരങ്ങൾപോലും വേർതി
രിച്ചെടുക്കുന്നതിലും ജാഗരൂകമായി വർത്തിച്ചുകൊണ്ടി
ഡോക്ടർ സുകുമാരമേനവൻ തന്നെ പരിഗ്രഹിക്കുന്ന
തിനു മുൻപും ഇരുളടഞ്ഞ തന്റെ പൂർവ്വജീവിതത്തിന്റെ
ശരിയായ ചിത്രം അവൾ അദ്ദേഹത്തിനു കാണിച്ചുകൊ
ടുക്കുകയുണ്ടായല്ലോ. ബീഭത്സവും ജുഗുപ്സാവഹവുമായ അ
തിന്റെ ദശനത്തിൽ തന്നോടു വെറു തോന്നി അദ്ദേഹം
അതിൽനിന്നു താനേ പിൻവാങ്ങിക്കൊള്ളുമെന്നായിരുന്നു
അവളുടെ വിശ്വാസം. എന്നാൽ, നേരേമറിച്ച്, ആ കു
സമ്മതം ഹൃദയം തുറന്നുള്ള ആ സർവ്വവും ഏറും
യൽ അദ്ദേഹത്തെ കൂടുതൽ ആകഷിക്കുകയും അവളോ
ധികം അടുപ്പിക്കുകയുമാണുണ്ടായത്. തൽഫലമായി പ്ര
ഒരു വൈവാഹികജീവിതം അവരെ പരസ്പ
രം ഒട്ടിപ്പിടിപ്പിച്ചു. അവർ ആനന്ദിച്ചു. ഉള്ളഴിഞ്ഞു സ്നേ
ഹിച്ചു. എന്നാൽ ആ സ്വപ്നവും അധികനാൾ തങ്ങിനി
ശാന്തമായ
മുരളിയുടെ മുഖച്ഛായ ഡോക്ടരെ സംശയാകുലനാ
168<noinclude></noinclude>
9g1bl5dpk53hp2i5rdahqnzvhpaf1pf
താൾ:Kalithozhi (Changampuzha).pdf/178
106
82631
242259
2026-06-19T04:45:56Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കി. നിരപരാധിനിയായ അമ്മിണി. അവൾ എങ്ങനെ അതിനൊരു നിവാരണ മാറ്റമുണ്ടാക്കും? ഹൃദയഭേദകമായ ഒരാശങ്കയുടെ കാൽച്ചുവട്ടിൽ അവരുടെ ശേഷിച്ച ദാമ്പ ത്യജീവിതം പ്രപഞ്ചമറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242259
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ക്കി. നിരപരാധിനിയായ അമ്മിണി. അവൾ എങ്ങനെ
അതിനൊരു നിവാരണ മാറ്റമുണ്ടാക്കും? ഹൃദയഭേദകമായ
ഒരാശങ്കയുടെ കാൽച്ചുവട്ടിൽ അവരുടെ ശേഷിച്ച ദാമ്പ
ത്യജീവിതം പ്രപഞ്ചമറിയാതെ മുറിപ്പെട്ടു കിടന്നു പിട
ച്ചുകൊണ്ടിരുന്നു. എന്നാൽ, ദയനീയമാണെങ്കിലും ആ
ജീവിതം തന്നെ കുറെ നീണ്ടുനിന്നിരുന്നെങ്കിൽ വിധി
അതിനു സമ്മതിച്ചില്ല.... ഏറെനാൾ ചെല്ലുന്നതിനുമുൻ
പു് അമ്മിണിയുടെ ഏകാവലംബമായ ആ നല്ല ഭർത്താ
യും അവളെ നിസ്സഹായയാക്കി പ്രപഞ്ചരംഗത്തിൽ വി
ട്ടിട്ടും, കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകളഞ്ഞു.
അവളാ മറെറാരു പ്രസ്താവം കേൾക്കുന്നു!....ഡോ
ക്ടർ യഥാർത്ഥത്തിൽ മരിച്ചതല്ല, ആത്മഹത്യ ചെയ്തതാ
ണെന്നും അവൾക്കതു വിശ്വസിക്കാൻ വയ്യ. പക്ഷേ, അ
വളതു കേട്ടു നടുങ്ങിപ്പോയി. മറ്റു ചില ഡോക്ടർമാരിൽ
നിന്നാണ് അങ്ങനെയൊരു പ്രസ്താവം വെളിക്കുന്നത്.
........അദ്ദേഹം തന്നത്താൻ മോർഫിയ കൈത്തണ്ടിനു
ഉള്ളിൽ കുത്തിവെച്ചു മരിച്ചതായിരുന്നുവത്രേ...... കാരണം?
ക്ഷയരോഗത്തിന്റെ ദുസ്സഹശങ്ങളിൽനിന്നു മോചനം
ലഭിക്കാൻ ഇതാണ് പൊതുവേയുള്ള സംസാരം. ഏതാ
യാലും ഡോക്ടരുടെ ശവസംസ്കാരം കഴിഞ്ഞ ഏതാനും
ദിവസങ്ങൾ കഴിഞ്ഞതിനുശേഷമേ സത്യമായാലും അസ
തമായാലും ആ പ്രസ്താവത്തിനു പ്രചാരം ലഭിച്ചു.....
അതിനാൽ നിയമത്തിന്റെ ഗദൃഷ്ടി അങ്ങോട്ടെങ്ങും
എത്തിനോക്കിയതേയില്ല....അതു ശരിയാണെങ്കിൽ
ഒരുപക്ഷേ, അതു സത്യമാണെങ്കിലോ? അ
169<noinclude></noinclude>
74ylvrlslui4p8qaf1b1851v93l42rx
താൾ:Kalithozhi (Changampuzha).pdf/179
106
82632
242260
2026-06-19T04:46:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നാക്കറിയാം! എങ്കിൽ, അതിന്റെ യഥാർത്ഥകാരണമോ? • ആ ചിന്ത അമ്മിണിയുടെ ഹൃദയത്തെ ഛിന്നഭിന്നമാ ക്കി. എങ്കിലും അവൾക്കുത്തമവിശ്വാസമുണ്ട്, ഡോക്ടർ ആത്മഹത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242260
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നാക്കറിയാം! എങ്കിൽ, അതിന്റെ യഥാർത്ഥകാരണമോ?
•
ആ ചിന്ത അമ്മിണിയുടെ ഹൃദയത്തെ ഛിന്നഭിന്നമാ
ക്കി. എങ്കിലും അവൾക്കുത്തമവിശ്വാസമുണ്ട്, ഡോക്ടർ
ആത്മഹത്യ ചെയ്തതല്ലെന്നും. ചിലപ്പോൾ ആ വിശ്വാസ
ത്തേയും അതിക്രമിച്ചു സംശയം തലയുയർത്തി അവളെ
കിടുകിടുപ്പിച്ചുകൊണ്ടിരുന്നു.
അതേ, ഏതു വിശ്വാസത്തേയും കുത്തിത്തുളയ്ക്കുവാൻ
സംശയത്തിന്റെ കൊമ്പുകൾക്കുപോലും ക
ഒരു നേരിയ
രുത്തുണ്ട്!....അതിനു ലിംഗഭേദമില്ല.
ഡോക്ടരുടെ ചികിത്സയ്ക്കായി ഒട്ടേറെ പണം ചില
വായി. തന്മൂലം അദ്ദേഹം മരിക്കുമ്പോൾ ഒരു വമ്പിച്ച
തുക കടം വന്നിട്ടുണ്ടായിരുന്നു........ കടക്കാർ കേസുകൊടു
ത്തു സ്വത്തെല്ലാം ഭാഗിച്ചെടുത്തു കൊണ്ടുപോയി.
വിൽ ഒരു പുരയിടവും വീടും മാത്രം അവൾക്കായി ശേഷി
..... ഇന്നിപ്പോൾ അമ്മിണിക്ക് അവളെക്കുറിച്ചുമാത്രം
ക്ലേശിച്ചാൽ പോരാ. അവളുടെ ദുർബ്ബല ജീവിതത്തിന്മേൽ
മറെറാരു കുരുന്നുജീവിതവും കൂടി നാമ്പെടുത്തിട്ടുണ്ട്. പുഴു
കുത്താതെ അതിനെ പരിപാലിക്കേണ്ട കർത്തവ്യം അ
വളെ പരവശയാക്കി. അവളെ സഹായിക്കുവാൻ ആരു
മില്ല. അവൾക്കു പണമില്ല. അവളുടെ ഹൃദയവ്യഥ ആര
റിയാനാണ്? ആരും അറിഞ്ഞില്ല. അവൾ സഹിച്ചു. നി
ശ്ശബ്ദമായി ആ പ്രാണയാതന മുഴുവൻ അവൾ സഹിച്ചു.
തന്റെ കാമനക്കുഞ്ഞിന്റെ അഭ്യദയത്തിനായി ആശി
ച്ചും പ്രാത്ഥിച്ചും അശരണയായ ആ സാധുമാതാവും അ
ങ്ങനെ നീറിനീറി ജീവിച്ചുവന്നു..... അവളുടെ ആത്മാവി
170<noinclude></noinclude>
3zw3lr0v00rnrqhk60njzq53pnjgrak
താൾ:Kalithozhi (Changampuzha).pdf/184
106
82633
242261
2026-06-19T04:46:18Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ഇതു രവിയുടെ പ്രേതമെന്നേ തോന്നു. ആരക്തകോമള ങ്ങളായ ആ കവിൾത്തടങ്ങൾ ഒട്ടി വിളത്തുപോയിരിക്കു ന്നല്ലോ! ആ ദീപ്തനേത്രങ്ങൾ കുഴിഞ്ഞു കൺപോളകൾ ചുങ്ങിച്ചുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242261
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ഇതു രവിയുടെ പ്രേതമെന്നേ തോന്നു.
ആരക്തകോമള
ങ്ങളായ ആ കവിൾത്തടങ്ങൾ ഒട്ടി വിളത്തുപോയിരിക്കു
ന്നല്ലോ! ആ ദീപ്തനേത്രങ്ങൾ കുഴിഞ്ഞു കൺപോളകൾ
ചുങ്ങിച്ചുളുങ്ങി അതിലെ പ്രകാശം മുഴുവനും മാഞ്ഞു നി
ജീവവും വികൃതവുമായിത്തീർന്നിരിക്കുന്നല്ലോ! കൊഴുത്തു
മാംസളമായിരുന്ന ആ മൃദുലശരീരം എല്ലും തോലുമായി
വരണ്ടുകൂടിയിരിക്കുന്നല്ലോ! ഭഗവാനേ, അദ്ദേഹത്തിനെ
അവളുടെ കണ്ണുകൾ ജലാ മായി. കുഞ്ഞിനെ തു
ത്തിച്ച് നനഞ്ഞ മുണ്ടുകൊണ്ടും അവൾ കണ്ണീർ തുടച്ചു.
രവീന്ദ്രൻ തളത്തിലേയ്ക്കു വന്നു അവിടെയിട്ടിരുന്ന
ഒരു പഴയ ചാരുകസേരയിൽ കിടന്നു.... അവിടെ കണ്ട
കാഴ്ച! അതയാളുടെ ഹൃദയത്തെ അത്ഭുതം കൊണ്ടു മാ
വിപ്പിച്ചു. അവൾ കുളിപ്പിച്ചുകൊണ്ടിരുന്ന ആ കാമന
ബാലൻ ഏതാണ്? അതും അയാളുടെ വേതന്നെയ
ല്ലേ? ഒരേ മുഖം! പ്രായത്തിനുമാത്രം അല്പം വ്യത്യാസമു
ണ്ടെന്നേയുള്ളു! ഇതെങ്ങനെ സംഭവിച്ചു?....
അമ്മിണി! അവൾ ഇന്നും ആ പണ്ടത്തെ രാമന
പെൺകിടാവല്ല. പ്രഗത്ഭയായ ഒരു മാതാവ്. അന്നാ
പത്രിയിൽ വെച്ചും അവളെ കണ്ടപ്പോൾ ചടച്ചു വെറു
മൊരു വൈക്കോൽ നാരുപോലിരുന്നു. ഇന്നെന്തൊരാകാര
സൗഷ്ഠവമാണവൾക്ക് ആ മുഖം
ശാതകമാണ
ങ്കിലും അതിലെ ആകഷകമായ വിലാസത്തിനും അണു
പോലും വാട്ടം തട്ടിയിട്ടില്ല. മുൻപൊരിക്കലും തന്റെ കണ്ണ
കൾക്കും അവളിൽ കാണുവാൻ കഴിഞ്ഞിട്ടില്ലാത്ത കര
175<noinclude></noinclude>
qsk80ymmu6fuykju63iddfa4nxt4092
താൾ:Kalithozhi (Changampuzha).pdf/180
106
82634
242262
2026-06-19T04:46:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി നെ ഏറ്റവും വീപ്പ മുട്ടിച്ചതു സ്വാന്തൻ ദയനീയചര മത്തെക്കുറിച്ചുള്ള ആ നശിച്ച സംശയമാണ്..... അദ്ദേഹ ത്തിന്റെ ആത്മാവു പരഗതിപ്രവിക്കാതെ അസീമമാ യ അന്തരീക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242262
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
നെ ഏറ്റവും വീപ്പ മുട്ടിച്ചതു സ്വാന്തൻ ദയനീയചര
മത്തെക്കുറിച്ചുള്ള ആ നശിച്ച സംശയമാണ്..... അദ്ദേഹ
ത്തിന്റെ ആത്മാവു പരഗതിപ്രവിക്കാതെ അസീമമാ
യ അന്തരീക്ഷത്തിൽ വികാരനിരതയോടെ തേങ്ങിത്ത
ങ്ങിക്കൊണ്ടു ചുറ്റിത്തിരിയുകയല്ലെന്നാരറിഞ്ഞു....
0
ചില രാത്രികളിൽ അദ്ദേഹം അവളെ സമീപി
ക്കും.... ഒരു ഛായാരൂപം. അതിന്റെ വ്യക്തമല്ലാത്ത മു
ഖം വിഷാദനിഭരമാണ്. ആ ചുണ്ടുകൾക്കു ചിരിക്കാൻ
സാധിക്കുന്നില്ല........ആ കണ്ണുകൾക്കു കരയാനും കഴിയു
ന്നില്ല...........അതിനെന്തൊക്കയോ പറഞ്ഞാൽക്കൊള്ളാ
മെന്നുണ്ടു്. പക്ഷേ, നീട്ടിപ്പിടിച്ചു ഒന്നു തേങ്ങുവാനല്ലാ
തെ അതിനൊന്നും സംസാരിക്കുവാൻ സാധിക്കുന്നില്ല.....
ആ തീവ്രയത്നത്തിൽ അതു വേദനകൊണ്ടു പുളയുന്നു....
ആ തേങ്ങ ൾ കേട്ട് അവൾ ഞെട്ടിയുണർന്നു പോകും.... അ
സകാരം........അപ്പോഴാണ് അതു വെറും സ്വപ്നമാണ
അവൾക്കു മനസ്സിലാകുക........ അവൾ
ടുത്തു.
പേടിച്ചു കിടുകി
ചന്ദ്രികാചർച്ചിത്രങ്ങളായ മറ്റു ചില രാത്രികളിൽ
അവൾക്കുണ്ടാകുന്ന സ്വപ്നാനുഭവം പാടേ വ്യത്യാസപ്പെട്ട
താണു്...... ഡോക്ടരുടെ സാക്ഷാൽ സ്വരൂപമായിരിക്കും
അവളെ സന്ദശിക്കുക. ആ മുഖം തികച്ചും പ്രസന്നമാ
ണ്. സ്വീയമായ ഒരു നൂതനകാന്തിപ്രസരം ആ ക
ണ്ണുകളിൽ നൃത്തം ചെയ്യുന്നുണ്ട്. അദ്ദേഹം പ്രേമപൂർവ്വം
അവളെ ആശ്ലേഷിച്ചുകൊണ്ടു മധുരസ്വരത്തിൽ ഇങ്ങനെ
പറയും: "അമ്മിണി, എന്റെ മനസ്സിനും എന്തു സമാ
171<noinclude></noinclude>
b46gj15hraeg49ha9shn3ahf3ex8gvl
താൾ:Kalithozhi (Changampuzha).pdf/185
106
82635
242263
2026-06-19T04:46:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി സ്സുള്ള സൗന്ദ്യം ഇന്ന് മുഖത്തു നിഴലിക്കുന്നുണ്ടു്. ആ ശരീരം ഇന്നും മൃദുലമാണ്. മാംസളമാണ്. അഴകും ആ രോഗ്യവും ഒന്നുപോലെ അതിനെ അനുഗ്രഹിച്ചിരിക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
242263
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
സ്സുള്ള സൗന്ദ്യം ഇന്ന് മുഖത്തു നിഴലിക്കുന്നുണ്ടു്. ആ
ശരീരം ഇന്നും മൃദുലമാണ്. മാംസളമാണ്. അഴകും ആ
രോഗ്യവും ഒന്നുപോലെ അതിനെ അനുഗ്രഹിച്ചിരിക്കുന്നു.
അതേ, ആ പുതിയ അമ്മിണിയമ്മ പണ്ടത്തെ തന്റെ
കളിത്തോഴിയായ അമ്മിണിക്കുട്ടി തന്നെയാണെന്നു വി
ശ്വസിക്കുവാൻ സാധിക്കാത്തവിധം, അത്രവലിയ രൂപാ
രമാണ് അവളിൽ പ്രത്യക്ഷപ്പെടുന്നത്.
കൊളുത്തിയ ഒരു നിലവിളക്കുമായി അമ്മിണി തള
ത്തിൽ പ്രവേശിച്ച്, അതു നടവാതിലിനു മുൻപിൽ വെ
ച്ചു. അനന്തരം ചെറിയ ഒരു റാന്തൽ കൊളുത്തി മേശ
പത്തു രവിയുടെ സമീപത്തായി വെച്ചിട്ടു, അവൾ തെ
നീങ്ങി ചുമരിനോടു ചാരി നിലകൊണ്ടു. ആ ബാലൻ
രവിയുടെ അടുത്തേയ്ക്കു ചെന്നു. അയാൾ അവനെ വാരി
യെടുത്തു മടിയിലിരുത്തി. അമ്മിണിയുടെ കണ്ണുകളിൽ
വീണ്ടും ജലം പൊടിച്ചു. രവിയതു കാണാതിരിക്കാൻ ആ
വൾ ഒരു വശത്തേയ്ക്കു മുഖം തിരിച്ചുകളഞ്ഞു.
“എന്താ കുട്ടന്റെ പേരു്? കുഞ്ഞിനെ വാത്സ
പൂം പുറത്തു തലോടിക്കൊണ്ടു രവി ചോദിച്ചു.
പഠിക്കുന്നില്ലേ?
“ഏതു ക്ലാസിൽ ???
രണ്ടിലും ഒരുപാടു
176<noinclude></noinclude>
qfjp2f9lkxhxvlqyjbfvoa6stq9awe8
താൾ:Kalithozhi (Changampuzha).pdf/186
106
82636
242264
2026-06-19T04:46:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആഹാ! മിടുക്കൻ!'' എന്നു പറഞ്ഞുകൊണ്ടു ഫ ഷാശ്രുക്കളോടെ രവീന്ദ്രൻ അവന്റെ നിറുകയിൽ ചും ബിച്ചു. അവനത്ര പിടിച്ചില്ല. അവൻ അയാളുടെ മടി യിൽനിന്നു കുതറിയിറങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242264
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആഹാ! മിടുക്കൻ!'' എന്നു പറഞ്ഞുകൊണ്ടു ഫ
ഷാശ്രുക്കളോടെ രവീന്ദ്രൻ അവന്റെ നിറുകയിൽ ചും
ബിച്ചു.
അവനത്ര പിടിച്ചില്ല. അവൻ അയാളുടെ മടി
യിൽനിന്നു കുതറിയിറങ്ങി അമ്മയുടെ സമീപം ചെന്നു
ഇന്നു നിന്നു.
അമ്മിണീ.... ആ ബാലൻ.... മുരളി.... രവി
തുടരാൻ സാധിച്ചില്ല.
അവൻ.... എന്റെ മകനാണ്.'' അവൾ പെട്ടെ
അറപ്പിച്ചു പറഞ്ഞു.
“അതെനിക്കു മനസ്സിലായി.... പക്ഷേ, അവൻ എ
ന്നെ അത്ഭുതപ്പെടുത്തുന്നു.''
ഉം? എന്താണത്?
-
അല്പമൊരു നീരസം സ്ഫുരി
ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
അവൻ എന്റെ മകൻ വേണുവിനെപ്പോലെത
ന്നെ ഇരിക്കുന്നു.''
“ അതിലിത്ര അത്ഭുതപ്പെടാനെന്തുണ്ട്? അവൾ
ഉദാസീനമായി ചോദിച്ചു.
എന്തുണ്ടെന്നോ! അമ്മിണീ, നീയെനിക്കു
രണം. നീയൊരു ദേവതയാണ്.
ഒരിക്കലുമല്ല.'' അവൾ ഉഗപൂർവ്വം ഉച്ചരിച്ചു.
ഞാൻ വെറുമൊരു വേശ്യ. നിങ്ങൾ പലപ്പോഴും പ
ഞ്ഞിട്ടുള്ള ആ വാക്കുച്ചരിക്കുവാൻ ഇന്നെന്റെ നാവിനു ച
ളിപ്പില്ല. ഞങ്ങൾ ഹൃദയമില്ലാത്തവരാണ്. വെറും നെ
ഞ്ഞിനു കൂടു മാത്രമേ ഞങ്ങൾക്കുള്ളു. അതിൽ രക്തപ്രസാ
177
12*<noinclude></noinclude>
ac78re8sph0bqosv1k0e9i8gi82tie0
താൾ:Kalithozhi (Changampuzha).pdf/181
106
82637
242265
2026-06-19T04:46:52Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ധാനമുണ്ടെന്നോ!''....അവൾ കണ്ണു തുറക്കുമ്പോൾ പ്രഭാ കാന്തി മന്ദഹസിച്ചുകൊണ്ടും അവളെ പുണരുകയായി രിക്കും....സുഖമായുറങ്ങിക്കിടക്കുന്ന പുത്രനെ വാരിയെടു ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242265
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ധാനമുണ്ടെന്നോ!''....അവൾ കണ്ണു തുറക്കുമ്പോൾ പ്രഭാ
കാന്തി മന്ദഹസിച്ചുകൊണ്ടും അവളെ പുണരുകയായി
രിക്കും....സുഖമായുറങ്ങിക്കിടക്കുന്ന പുത്രനെ വാരിയെടു
ത്തു സ്നേഹാധിക്യത്തോടെ അവൾ തുരുതുരെ ചുംബിക്കു
മ്പോൾ അവൻ കണ്ണു തുറന്നു ആത്മാകഷകമായ ഒരു പു
ബിരി അവൾക്കു സംഭാവനചെയ്യും.
ഇങ്ങനെ ജീവിതത്തിന്റെയും സ്വപ്നത്തിൻറയും
കടുത്തതും മിനുത്തതുമായ യഥാത്ഥ്യങ്ങളെ മാറിമാറി അ
ഭിമുഖീകരിച്ചുകൊണ്ടു അമ്മിണി കാലം കഴിച്ചു........
മൂന്നു കൊല്ലം കഴിഞ്ഞു. ഗ്രീഷ്മകാലത്തിലെ ഒരു സാ
യാഹ്നം. പ്രശാന്തമായ ആ നാട്ടിൻപുറം മനോഹരമായ
സാന്ധ്യദീപ്തിയിൽ മുങ്ങിനില്ക്കുന്നു. നാലുമൈലകലെയു
ള്ള പട്ടണത്തിൽ അന്നു ചന്തദിവസമാണ്....സാമാന
ങ്ങൾ കയറി മടങ്ങിവരുന്ന വണ്ടികളിൽ പൂട്ടിയിട്ടുള്ള
കാളകളുടെ കണ്ണമണികൾ നിശ്ചലമായ ആ അന്തരി
ക്ഷത്തിൽ ചില നേരിയ സ്വരവീചികളെ സ്പന്ദിപ്പിക്കു
. നിരത്തിന്റെ ഇരുവശങ്ങളിലും പരന്നുകിടക്കുന്ന
പാടങ്ങളിൽനിന്നു വരണ്ട കളിമണ്ണിന്റെ നേർത്ത ഗന്ധം
ഇളംകാറ്റിൽ തിങ്ങിനില്ക്കുന്നുണ്ട്.
ആ വഴിയേ പട്ടണത്തിൽനിന്നു വരുന്ന ബസ്സ് അ
താ, ആ അത്താണിച്ചുവട്ടിൽ നില്ക്കുന്നു. കൈയിൽ ഒരു
ആ
ചെറിയ തുകൽ സഞ്ചിയും തൂക്കിക്കൊണ്ടും ഒരു മനുഷ്യൻ
അതിൽനിന്നിറങ്ങുകയും പരുഷമായ ഒരു ശബ്ദത്തോടെ
172<noinclude></noinclude>
ptoymwadoiy4v7kilfaqw50kotf6mty
താൾ:Kalithozhi (Changampuzha).pdf/182
106
82638
242266
2026-06-19T04:47:05Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ആ വാഹനം വീണ്ടും മുന്നോട്ടിരിപ്പായുകയും ചെയ്യുന്നു. അത്താണിച്ചുവട്ടിൽ പ്രായംചെന്ന രണ്ടു കഷകന്മാർ മുഖ ത്തോടുമുഖം തിരിഞ്ഞിരുന്നു തെറുക്കുകയാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു
242266
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ആ വാഹനം വീണ്ടും മുന്നോട്ടിരിപ്പായുകയും ചെയ്യുന്നു.
അത്താണിച്ചുവട്ടിൽ പ്രായംചെന്ന രണ്ടു കഷകന്മാർ മുഖ
ത്തോടുമുഖം തിരിഞ്ഞിരുന്നു തെറുക്കുകയാണ്. ആ
ഗതൻ അവരെ സമീപിച്ച് എന്തോ ചോദിക്കുന്നുണ്ട്.
അവർ ഉടൻ എഴുനേറ്റ് അത്താണിച്ചുവട്ടിൽനിന്നു പാ
ടത്തിൽ കുറുകേ പോകുന്ന ആ വീതിയുള്ള വരമ്പിനെ
ലക്ഷ്യമാക്കി കൈ ചൂണ്ടിക്കാണിക്കുന്നു. അവരുടെ ആം
ഗ്യങ്ങളിൽ നിന്നും ആഗതൻ ആവശ്യപ്പെട്ടതനുസരിച്ചു
അവർ അദ്ദേഹത്തിനും എവിടേയോ വഴിപറഞ്ഞുകൊടു
ക്കുകയാണെന്നുള്ളതു സ്പഷ്ടമാണ്.
DE
അമ്മിണി സ്വഭവനത്തിൽ, വടക്കുവശത്തുള്ള തി
ണ്ണയിൽ കുട്ടിയെ മൃതഗതിയിൽ കുളിപ്പിച്ചുകൊണ്ടിരി
ക്കയാണ്. സന്ധ്യാദീപം കൊളുത്താൻ തിടുക്കമായി......
ഇവിടെയാരുമില്ലേ?'' ഒരു സ്വരം കിഴക്കേ മുറം
നിന്നെത്തുന്നു.
-
ആരാത്??? അവൾ വിളിച്ചു ചോദിച്ചു. മൗനം.
പകുതി ചാരിയിരുന്ന മുൻവശത്തെ വാതിൽ തള്ളിത്തുറ
ക്കപ്പെടുന്നു.
ആരാണ്?'' അമ്മിണി ആവർത്തിച്ചു....... മൗനം.
ആഗതൻ ആ ഗൃഹത്തിൽ തനിക്കു പരിപൂർണ്ണസ്വാ
തന്ത്ര്യമുണ്ടെന്നുള്ള ഭാവത്തിൽ അമ്മിണിയുടെ ശബ്ദം ഉ
വിച്ച സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു ചെന്നു.
അമ്മിണി ആഗതനെ കണ്ടു. നിമിഷത്തിനുള്ളിൽ
അവളുടെ കവിൾത്തടങ്ങളിൽ ഒരു തുടുതുടുപ്പു പരന്നു. ആ
ഭരിതയായി അല്പനേരത്തേയ്ക്കും ഒന്നും ശബ്ദിക്കാനാ
173<noinclude></noinclude>
7kie16ppujzwbqemkgoalp8fms57y98
താൾ:Kalithozhi (Changampuzha).pdf/187
106
82639
242267
2026-06-19T04:47:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി ണത്തിനായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മാംസതന്ത്രവ മുണ്ടു്. അതേ, നിങ്ങൾ കാക്കുന്നില്ലേ? ഞാൻ ഇന്നും മാ ന്നിട്ടില്ല. ഞാനിപ്പറഞ്ഞതു നിങ്ങൾ ഒരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242267
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
ണത്തിനായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മാംസതന്ത്രവ
മുണ്ടു്. അതേ, നിങ്ങൾ കാക്കുന്നില്ലേ? ഞാൻ ഇന്നും മാ
ന്നിട്ടില്ല. ഞാനിപ്പറഞ്ഞതു നിങ്ങൾ ഒരിക്കലെന്നോടു പ
റഞ്ഞിട്ടുള്ള വാക്കുകളാണ്.
“എന്റെ പ്രിയപ്പെട്ട അമ്മിണീ...''
അരുത്! മേലിൽ എന്നെ നിങ്ങൾ അങ്ങനെ വി
ളിക്കരുത്! ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട അമ്മിണിയ
ല്ലാ....... നിങ്ങൾക്കു പ്രിയപ്പെട്ട മറ്റൊരാളുണ്ടു്. നിങ്ങൾ
ഈ ചെയ്യുന്നതും അവളെ നിദ്ദയം വഞ്ചിക്കുകയായിരി
അമ്മിണീ, ദയനീയമായ സ്വരത്തിൽ രവീന്ദ്രൻ
ആരംഭിച്ചു: “നിന്നോടു വാദിച്ചു നില്ക്കാൻ ഇന്നും എനി
ക്കു സാമ്യമില്ല.... അന്നൊക്കെ ഞാൻ നിന്നെ തെറി
ദ്ധരിച്ചിരുന്നു. എന്നെ നീ സ്നേഹിക്കുന്നുണ്ടെന്നു ബോധ
പ്പെട്ടതോടുകൂടി ഞാൻ എത്രമാത്രം പശ്ചാത്തപിച്ചുവെ
ന്നോ! നിന്നോടു ക്ഷമായാചനം ചെയ്യാൻ കൊതിച്ചു എ
ത്ര ദിവസം ഞാൻ നിന്നെ കാത്തുനിന്നിട്ടുണ്ടെന്നോ! പ
ക്ഷേ, ആ രാത്രിയിലെ സംഭവത്തിനുശേഷം പിന്നീട് എ
നിക്കു നിന്നെ കാണാൻ സാധിച്ചതും അന്നാശുപത്രിയിൽ
വെച്ചാണ്........ ഏഴോ എട്ടോ കൊല്ലത്തിനുശേഷം
“അതിനെന്തു?.... ക്ഷമായാചനം ചെയ്യുവാൻ നി
ങ്ങൾ എന്നോടു യാതൊരു തൊറും പ്രവർത്തിച്ചിട്ടില്ല.''
ഉമ്മിണീ ലോകത്തിൽ ആരെങ്കിലും നിന്നോട
പരാധം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതു ഞാൻ മാത്രമാ
ണ്. എനിക്കതു നന്നായറിയാം. പക്ഷേ, അമ്മിണി, അ
178<noinclude></noinclude>
75zor9a0fpeptrkvzfprhvfd8wyy6ou
താൾ:Kalithozhi (Changampuzha).pdf/183
106
82640
242268
2026-06-19T04:47:29Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി യാതെ വികസ്വരങ്ങളായ നേത്രങ്ങളോടുകൂടി അവൾ ആഗതനെ അങ്ങനെ ഉററുനോക്കിക്കൊണ്ടു നിശ്ചലയാ യി നിലകൊണ്ടു.....അതു രവീന്ദ്രനായിരുന്നു. അവളുടെ രവീന്ദ്രൻ അല്ല,...' താൾ സൃഷ്ടിച്ചിരിക്കുന്നു
242268
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
യാതെ വികസ്വരങ്ങളായ നേത്രങ്ങളോടുകൂടി അവൾ
ആഗതനെ അങ്ങനെ ഉററുനോക്കിക്കൊണ്ടു നിശ്ചലയാ
യി നിലകൊണ്ടു.....അതു രവീന്ദ്രനായിരുന്നു.
അവളുടെ രവീന്ദ്രൻ അല്ല, രവി
അവിടെ ഇരിക്കൂ, ഞാനിതാ വന്നുകഴിഞ്ഞു!'' വി
നീതമധുരമായ സ്വരത്തിൽ അവൾ ഉച്ചരിച്ചു. അവൾ
വേഗത്തിൽ മുരളിയെ തോർത്തിക്കുവാൻ തുടങ്ങി......
നിമിഷത്തിനുള്ളിൽ അവളുടെ ഹൃദയത്തിൽക്കൂടി
ആയിരമായിരം ചിന്തകൾ മിന്നൽ വേഗത്തിൽ പാഞ്ഞു
പോയി. അത്ഭുതം, സന്തോഷം, ശോകം, പ്രേമം, അവ
ജ്ഞ എന്നിങ്ങനെ പലതും കെട്ടുപിണഞ്ഞു തീവ്രമായ
ഒരു സമ്മിശ്രവികാരം അവളുടെ ഹൃദയസ്പന്ദങ്ങളെ ത്വരി
പ്പിച്ചുകൊണ്ടിരുന്നു....
അദ്ദേഹം ഇവിടെ എങ്ങനെ വന്നു? അവൾ അ
ത്ഭുതത്തോടെ ചിന്തിച്ചു. ഇതു പണ്ടത്തെ രവിതന്നെ
യോ? അതോ താൻ സ്വപ്നം കാണുന്നോ? അല്ല, അത
ഹംതന്നെ. തന്റെ കണ്ണുകൾക്ക് അക്കാലത്തിൽ തന്നെ
വഞ്ചിക്കാൻ സാദ്ധ്യമല്ല. വെളുത്തുകൊഴുത്ത ആ ശരീരവും
തുടുതുടുത്ത കവിളുകളും, പ്രകാശനങ്ങളായ മിഴികളും,
വിരിഞ്ഞ മാടവും ഇന്നെവിടെപ്പോയി? തനിക്കു പരി
ചയമുള്ള രവി അങ്ങനെയൊരു സുകുമാരവിഗ്രഹനാണ്.
ആശുപത്രിയിൽ അപ്രജ്ഞയായി കിടന്നിരുന്ന അവ
സരത്തിലും തന്റെ ദൃഷ്ടികൾ മൂകമായി ആശ്ലേഷിച്ചതു
അങ്ങനെയൊരു
മോഹനരൂപത്തെത്തന്നെയാണ്.....അ
ഞ്ചാറു വഷങ്ങൾക്കുള്ളിൽ ഇങ്ങനെയൊരു രൂപാന്തരമോ?
174<noinclude></noinclude>
cx5yugvekwbdm02iocalcji9qgtvii3
താൾ:Kalithozhi (Changampuzha).pdf/188
106
82641
242269
2026-06-19T04:47:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിത്തോഴി തിനെല്ലാം ഉത്തരവാദം വഹിക്കുന്നതും എനിക്കു നിന്നോ ടുള്ള അതിർകവിഞ്ഞ സ്നേഹമാണെന്നു നീ മനസ്സിലാക്ക " അതെനിക്കറിയാം. നിങ്ങളുടെ സ്നേഹത്തിൽ ഞാൻ ഇതുവര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242269
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കളിത്തോഴി
തിനെല്ലാം ഉത്തരവാദം വഹിക്കുന്നതും എനിക്കു നിന്നോ
ടുള്ള അതിർകവിഞ്ഞ സ്നേഹമാണെന്നു നീ മനസ്സിലാക്ക
"
അതെനിക്കറിയാം. നിങ്ങളുടെ സ്നേഹത്തിൽ ഞാൻ
ഇതുവരെ സംശയിച്ചിട്ടില്ല. നിങ്ങൾ എന്നെ സ്നേഹിച്ചി
രുന്നു. അമ്മിണി ദൃഢസ്വരത്തിൽ പറഞ്ഞു.
ഈ 'നിങ്ങൾ' 'നിങ്ങൾ' എന്ന വിളി എനിക്ക
സഹ്യമായിത്തോന്നുന്നു. അമ്മിണീ, ആ പണ്ടത്തെ വി
ളി എന്റെ രവി എന്ന ആ മധുരമായ വിളി അമ്മി
ണി മറന്നുപോയോ?'' കണ്ണിതത്തോടെ രവീന്ദ്രൻ ചോ
ദിച്ചു.
ഇല്ല, അതു ഞാൻ മറന്നിട്ടില്ല.... പക്ഷേ, ഇന്ന
നെ വിളിക്കാൻ എനിക്കവകാശമില്ല. അതിന്റെ അ
കാശിയോടു മനസ്സുകൊണ്ടുപോലും
ഞാൻ അപരാധം
ചെയ്യുകയില്ല.''
അതിനുള്ള അവകാശം അമ്മിണിക്കു മാത്രമേയു
. എന്റെ രവി എന്നാരെങ്കിലും എന്നെ വിളിച്ചിട്ടു
ണ്ടെങ്കിൽ അതമ്മിണിമാത്രമാണ്. ആത്മാവു കുളിപ്പി
ക്കുന്ന ആ വിളി ഒന്നു ഞാൻ കേൾക്കട്ടെ!
ഒരിക്കലുമില്ല.'' അവൾ ശഠിച്ചു പറഞ്ഞു:
അ
മ്മിണി ഒരു വേശ്യയായിരിക്കാം. പക്ഷേ, അവൾ ഒരു
സ്ത്രീയാണ്. ഭർതൃമതിയായ ഒരു സ്ത്രീയെ അറിയുവാൻ
അവൾ ശരിക്കും കഴിയും. ഇന്നു ഞാൻ നിങ്ങളുടെ
റുമൊരു സ്നേഹിതമാത്രം.''
“അമ്മിണീ, നീയങ്ങനെ പറയരുത്. വെറുമൊരു
179<noinclude></noinclude>
c4254g27vxkxbay6tal61wicvkv1j7h
താൾ:Otta slokam Malayalam 1921.pdf/15
106
82642
242272
2026-06-19T05:50:32Z
MoosadWiki
13329
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
242272
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />{{rh|പ്രഥമഭാഗം|7|}}</noinclude><noinclude><references/></noinclude>
jwouw24umuaevu7uhtcbg9kxo4llhuz