വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.7
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Samudhaya mithram 1919.pdf/7
106
28365
242346
241686
2026-06-19T23:28:25Z
Bhama R 257
13324
242346
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />{{ന|_ 3 _}}</noinclude>
{{ന|-3-}}
അടുത്ത കാലത്തിൽ ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ ഇടയിൽ ഒരുണൎച്ചയും ഇളക്കവും കാണുന്നുണ്ട്. വളരെക്കാലത്തെ ഉറക്കത്തിൽനിന്നുണൎന്നു നടന്നുതുടങ്ങുമ്പോൾ കണ്ണുറച്ചിട്ടല്ലെ നടക്കുന്നതെന്ന് ഓൎക്കാഞ്ഞാൽ തട്ടിത്തടഞ്ഞു താഴത്തു വീഴും. അതു കൂടാതെ കഴിപ്പാൻ വേണ്ട മുന്നറിവു കൊടുപ്പാൻ ഇമ്മാതിരി പുസ്തകങ്ങൾ ഉപകരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതുതന്നെയാണ് ഞാൻ ഇതിന്നു പ്രസ്താവനയെഴുതുവാനുള്ള മുഖ്യകാരണവും.
{{Multicol|width=auto|align=center}}
{{ന|തൃശ്ശിവപേരൂർ,}}
{{ന|25 ധനു 10-{{ആം}}൹}}
{{Multicol-break}}
{{brace2|4|r}}
{{Multicol-break}}
പി.എസ്സ്. അനന്തനാരായണശാസ്ത്രി
{{Multicol-end}}
{{custom rule|sp|20|w|40|sp|20}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
c87pws4y3arfr8p0ak1g2w47l495otl
242347
242346
2026-06-19T23:29:24Z
Bhama R 257
13324
242347
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />{{ന|_ 3 _}}</noinclude>
അടുത്ത കാലത്തിൽ ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ ഇടയിൽ ഒരുണൎച്ചയും ഇളക്കവും കാണുന്നുണ്ട്. വളരെക്കാലത്തെ ഉറക്കത്തിൽനിന്നുണൎന്നു നടന്നുതുടങ്ങുമ്പോൾ കണ്ണുറച്ചിട്ടല്ലെ നടക്കുന്നതെന്ന് ഓൎക്കാഞ്ഞാൽ തട്ടിത്തടഞ്ഞു താഴത്തു വീഴും. അതു കൂടാതെ കഴിപ്പാൻ വേണ്ട മുന്നറിവു കൊടുപ്പാൻ ഇമ്മാതിരി പുസ്തകങ്ങൾ ഉപകരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതുതന്നെയാണ് ഞാൻ ഇതിന്നു പ്രസ്താവനയെഴുതുവാനുള്ള മുഖ്യകാരണവും.
{{Multicol|width=auto|align=center}}
{{ന|തൃശ്ശിവപേരൂർ,}}
{{ന|25 ധനു 10-{{ആം}}൹}}
{{Multicol-break}}
{{brace2|4|r}}
{{Multicol-break}}
പി.എസ്സ്. അനന്തനാരായണശാസ്ത്രി
{{Multicol-end}}
{{custom rule|sp|20|w|40|sp|20}}<noinclude><br /><references/>{{DC2014QC |Creator=Apnarahman|C= |L= |N= |P= |Q= |S= }}</noinclude>
pigtoz58s9tvcg5331ri5wvzmywjg88
താൾ:Samudhaya mithram 1919.pdf/19
106
28526
242295
169567
2026-06-19T19:38:13Z
Bhama R 257
13324
/* Validated */
242295
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''കുടുംബജീവിതം'''
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
dwijw1t8mbo7sh5stfdw1849r05zw9f
242301
242295
2026-06-19T21:39:16Z
Bhama R 257
13324
242301
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
sb8s4e46wpv7lyi7hnwjfhawywet6yj
242332
242301
2026-06-19T23:21:04Z
Bhama R 257
13324
242332
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
{{ന|-11-}}
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ipfnfd4h4ubcfvre8q5h2rgwgdnria2
242358
242332
2026-06-19T23:37:25Z
Bhama R 257
13324
242358
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ppx0lf2kg1x18qfk8grqyy6lyub2az4
242371
242358
2026-06-19T23:45:46Z
Bhama R 257
13324
242371
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''കുടുംബജീവിതം'''<br />
---------------------------<br />
നമ്പൂതിരിമാരുടെ കുടുംബജീവിതത്തെസ്സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അതു വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിന്നു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒററക്കൊററയ്ക്കു വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാൎത്തിരുന്നതു ഏകോപിച്ചു കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമിഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്. പണ്ടു നമ്പൂതിരികുടുംബങ്ങളിൽ ചിലവു വളരെ ചുരുക്കമായിരുന്നു.
എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസൽക്കാരം എന്നീ ധർമ്മകാൎയ്യങ്ങൾക്കായി അവർ എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്ര വലിയ ധൎമ്മമായി കരുതിപ്പോരുന്ന ഒരു വൎഗ്ഗക്കാർ ഇന്നു ലോകത്തിൽ മറെറവിടെയെങ്കിലുമുണ്ടൊ എന്നു വളരെ സംശയമാണ്. മൂത്ത പുത്രനു മാത്രമേ വിവാഹം നിർബ്ബന്ധമായിട്ടുണ്ടായിരുന്നുള്ളു. മററുള്ളവർ അധികവും ബ്രഹ്മചൎയ്യത്തെയാണു ദീക്ഷിച്ചിരുന്നത്. അപൂൎവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചിരുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാൎയ്യം നടത്തുവാനുള്ള അ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
d3x644qjcbgvq3tw2vwcqxbl5g9p37g
താൾ:Samudhaya mithram 1919.pdf/20
106
28528
242296
169568
2026-06-19T20:19:17Z
Bhama R 257
13324
/* Validated */
242296
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി'''
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
gvjchy4jfvu57d28j0bv2q6rjtlyafn
242299
242296
2026-06-19T21:38:31Z
Bhama R 257
13324
242299
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
gct6i3yoowd9zdc0uy37r99kr8d6xhk
242300
242299
2026-06-19T21:38:48Z
Bhama R 257
13324
242300
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
muzkihz54568aupnytfcf38pwxiy80b
242327
242300
2026-06-19T23:18:05Z
Bhama R 257
13324
242327
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-12-}}
ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
jlwho6nwvn7wvcpxds35ieqvgxusj2c
242331
242327
2026-06-19T23:20:31Z
Bhama R 257
13324
242331
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-12-}}
ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി.'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
9xueusn9gykpyitk8ejbkc4zg7nvl5y
242359
242331
2026-06-19T23:37:41Z
Bhama R 257
13324
242359
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി.'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
jx0k9japh8we2sskinjnwga82oshvj7
242372
242359
2026-06-19T23:46:10Z
Bhama R 257
13324
242372
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ധികാരം കാരണവൎക്കുമാത്രമുള്ളതാണ്. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ് ഏൎപ്പെട്ടിരുന്നത്. അവൎക്കു ഗുരുദക്ഷിണയായും മററും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തൎജ്ജനങ്ങളുടെ ധൎമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്. പാതിവ്രത്യം വളരെ നിഷ്കൎഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചു കൊടുക്കണമെന്നുള്ള നിൎബ്ബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹംകൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണമെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പരസഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.
'''സമുദായസ്ഥിതി.'''<br />
---------------------------<br />
ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കൎമ്മഭേദങ്ങളെ അടിസ്ഥാനമാക്കി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
bzfsf0ui2uq1vndiutfukyrn804mpd6
താൾ:Samudhaya mithram 1919.pdf/21
106
28533
242297
169569
2026-06-19T20:49:37Z
Bhama R 257
13324
/* Validated */
242297
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
id4ltidctnxz0s7r75zrk6oi7jkl7sd
242324
242297
2026-06-19T23:17:04Z
Bhama R 257
13324
242324
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-18-}}
ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
gzr60qz3uwuzxv1t1cjv1j7835s6wph
242326
242324
2026-06-19T23:17:46Z
Bhama R 257
13324
242326
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-18-}}
ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
or47grrf1v2hnjxc1yhy632pk85p70n
242328
242326
2026-06-19T23:18:27Z
Bhama R 257
13324
242328
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-13-}}
ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
q2xtpcndd3hqshs9zwzqv7vr9fz68sp
242360
242328
2026-06-19T23:37:57Z
Bhama R 257
13324
242360
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകൎയ്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തൎക്കങ്ങളൊ അന്തഃഛിദ്രങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾപോലെ അന്യോന്യം വളരെ സ്നേഹിച്ചും സഹായിച്ചും രഞ്ജിപ്പോടുകൂടിയാണു കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേററാതിരുന്നാൽ അതു വലിയ സമുദായവിരോധമായിട്ടാണ് വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിൻെറപുറമേ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതുസ്ഥാപനങ്ങളും വേറെ ഒരുപ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
af4o5y0g75osgxgck8ih0zuh7i5tql1
താൾ:Samudhaya mithram 1919.pdf/22
106
28536
242298
169570
2026-06-19T21:34:28Z
Bhama R 257
13324
/* Validated */
242298
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
1drsazsge9v973tdj13w83eln0vh941
242323
242298
2026-06-19T23:16:43Z
Bhama R 257
13324
242323
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-14-}}
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
9ftapjep2b3ka74x2ide5zpqsxrl50r
242325
242323
2026-06-19T23:17:22Z
Bhama R 257
13324
242325
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-14-}}
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
2gvw7snf7qkypk4cqa1un8dxsh8np1b
242329
242325
2026-06-19T23:18:49Z
Bhama R 257
13324
242329
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-14-}}
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്.'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ikwikecomq9xdjsdr8sciojj7tcikh6
242361
242329
2026-06-19T23:38:14Z
Bhama R 257
13324
242361
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്.'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
q4s8s5vx5nu8da30z2q1e1wpl2633p0
242373
242361
2026-06-19T23:46:28Z
Bhama R 257
13324
242373
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്.'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
c5w8l2oy73d21yl6j0nejpgyowhc12b
242377
242373
2026-06-19T23:49:59Z
Bhama R 257
13324
242377
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
'''അന്യസമുദായക്കാരുമായുള്ള ഇരിപ്പ്.'''<br />
----
അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്ര വളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാൎക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്കു ഇതരജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, പണ്ട് ഊവക ബന്ധങ്ങളെ അനുസരിച്ചു ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധൎമ്മബുദ്ധ്യാ നിറവേററിയിരുന്നു. ഇന്നത്തെപ്പോലെ സ്വസമുദായോൽക്കൎഷത്തിന്നുവേണ്ടി അന്യസമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിൻെറ സന്തതികളെന്ന നിലയിൽ വളരെ സൌഹാൎദ്ദത്തോടും സഹോദരഭാവത്തോടുംകൂടിയാണ് പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വൎത്തിച്ചുവന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകൎഷിക്കത്തക്കവണ്ണം ഐശ്വൎയ്യത്തിൻെറ പരമകാഷ്ഠയെ പ്രാപിച്ചിരുന്നു എന്നുള്ള ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
h5whc0zetzenh7vvokzdr6m9tjjtfo5
താൾ:Samudhaya mithram 1919.pdf/23
106
28546
242306
169571
2026-06-19T22:01:16Z
Bhama R 257
13324
/* Validated */
242306
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -15-<br />
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
424ofp1c7xorvlcaetp6co98rsq6kcu
242307
242306
2026-06-19T22:02:39Z
Bhama R 257
13324
242307
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -15-<br />
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
{{അടിവര|40%}}
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
cvkawagsi6ar8isdttefljox3yuo521
242308
242307
2026-06-19T22:03:06Z
Bhama R 257
13324
242308
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -15-<br />
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
{{വര|40%}}
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
cc2k01fithbju3j1pm20p6muoyg364u
242311
242308
2026-06-19T22:04:31Z
Bhama R 257
13324
242311
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -15-<br />
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
2gfekatostwot27rjew7hfemx640gxp
242312
242311
2026-06-19T22:04:47Z
Bhama R 257
13324
242312
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -15-<br />
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
bt4li26ggs49y14dzj5hjcqx36gados
242322
242312
2026-06-19T23:16:20Z
Bhama R 257
13324
242322
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> {{ന|-15-}}
ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
6ha28fu4jxa72t4iln5iz3zw376ihez
242362
242322
2026-06-19T23:38:29Z
Bhama R 257
13324
242362
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
q5hsil7dof5u7jxed9u1rvsz96xd8km
242374
242362
2026-06-19T23:46:44Z
Bhama R 257
13324
242374
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലൊ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യന്മാർ എന്നിങ്ങിനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഈവക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാററം ഏതുവിധത്തിലായിരുന്നു എന്നു ഏകദേശം മനസ്സിലാക്കാമല്ലൊ.<br />
'''ആചാരപരിഷ്കാരം.'''
<br />
---------------------------<br />
ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖന്മാരായിരുന്നില്ല. പൂൎവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്കു വിരോധം വരാത്ത വിധത്തിൽ സ്വധൎമ്മരക്ഷയ്ക്കും, സമുദായശ്രേയസ്സിന്നുംവേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമൻെറ ആചാരവ്യവസ്ഥയും, പിന്നീടു ശ്രീശങ്കരാചാൎയ്യസ്വാമികൾ അതിനെ ഉടച്ചുവാൎത്തു പുതുക്കിയതും പ്രസിദ്ധമാക്കിട്ടുള്ള കാൎയ്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സൎപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബസമ്പ്രദായം എന്നിവയെല്ലാം പൂൎവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലെ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
gb2ah59hypr0xcgpmk7den94ipqheqp
താൾ:Samudhaya mithram 1919.pdf/24
106
28549
242313
169572
2026-06-19T22:15:22Z
Bhama R 257
13324
/* Validated */
242313
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -16-<br />
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്. <br />
'''ഇപ്പോഴത്തെ സ്ഥിതി'''<br />
-----------------------------<br />
എന്നാൽ അടുത്ത കാലത്തു ഈവക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരുവിധംനടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അൎത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർകൂടിഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടൊ എന്നു വളരെ സംശയമാണ്. ശുചിത്വത്തിൻെറ കാൎയ്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നന്നെ സ്ഥിതി പണ്ടത്തേക്കാൾ വളരെ പരുങ്ങലായിത്തീൎന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മററു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെപററി രണ്ടു വാക്കു ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
tueyemp7xqeszvgwqdttrvxii3jp5xe
242321
242313
2026-06-19T23:15:58Z
Bhama R 257
13324
242321
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> {{ന|-16-}}
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്. <br />
'''ഇപ്പോഴത്തെ സ്ഥിതി'''<br />
-----------------------------<br />
എന്നാൽ അടുത്ത കാലത്തു ഈവക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരുവിധംനടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അൎത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർകൂടിഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടൊ എന്നു വളരെ സംശയമാണ്. ശുചിത്വത്തിൻെറ കാൎയ്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നന്നെ സ്ഥിതി പണ്ടത്തേക്കാൾ വളരെ പരുങ്ങലായിത്തീൎന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മററു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെപററി രണ്ടു വാക്കു ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ehtskeoqycqu5ph814nq35cw5u5931m
242363
242321
2026-06-19T23:38:43Z
Bhama R 257
13324
242363
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്. <br />
'''ഇപ്പോഴത്തെ സ്ഥിതി'''<br />
-----------------------------<br />
എന്നാൽ അടുത്ത കാലത്തു ഈവക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരുവിധംനടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അൎത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർകൂടിഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടൊ എന്നു വളരെ സംശയമാണ്. ശുചിത്വത്തിൻെറ കാൎയ്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നന്നെ സ്ഥിതി പണ്ടത്തേക്കാൾ വളരെ പരുങ്ങലായിത്തീൎന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മററു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെപററി രണ്ടു വാക്കു ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
l7zycqmuef6vngu9ibdgp2hsf98joeo
242375
242363
2026-06-19T23:46:59Z
Bhama R 257
13324
242375
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്. <br />
'''ഇപ്പോഴത്തെ സ്ഥിതി'''<br />
-----------------------------<br />
എന്നാൽ അടുത്ത കാലത്തു ഈവക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരുവിധംനടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അൎത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർകൂടിഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടൊ എന്നു വളരെ സംശയമാണ്. ശുചിത്വത്തിൻെറ കാൎയ്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നന്നെ സ്ഥിതി പണ്ടത്തേക്കാൾ വളരെ പരുങ്ങലായിത്തീൎന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മററു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെപററി രണ്ടു വാക്കു ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ax66dmnux44n4ua402m81wotayxt9sa
താൾ:Samudhaya mithram 1919.pdf/25
106
28551
242314
169573
2026-06-19T22:23:05Z
Bhama R 257
13324
/* Validated */
242314
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -17-<br />
പൂൎവ്വന്മാർ ഭക്ഷിപ്പാൻവേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻവേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരോഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽനിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ് പ്രാധാന്യം. ഊണ് ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിന്നു ശേഷം കാപ്പി എന്നുവേണ്ട തലങ്ങും വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിൻെറ കഥ വീണാലും മലൎന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
r0435jmvcr65hilpnyv67eozzfculcf
242320
242314
2026-06-19T23:15:30Z
Bhama R 257
13324
242320
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> {{ന|-17-}}
പൂൎവ്വന്മാർ ഭക്ഷിപ്പാൻവേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻവേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരോഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽനിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ് പ്രാധാന്യം. ഊണ് ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിന്നു ശേഷം കാപ്പി എന്നുവേണ്ട തലങ്ങും വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിൻെറ കഥ വീണാലും മലൎന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
jtddh0s3fltbduey4x8kzs2loc0asbc
242364
242320
2026-06-19T23:38:59Z
Bhama R 257
13324
242364
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
പൂൎവ്വന്മാർ ഭക്ഷിപ്പാൻവേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻവേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരോഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽനിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ് പ്രാധാന്യം. ഊണ് ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിന്നു ശേഷം കാപ്പി എന്നുവേണ്ട തലങ്ങും വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിൻെറ കഥ വീണാലും മലൎന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
0276czyey8sw1t6v696xyccc442eh2y
താൾ:Samudhaya mithram 1919.pdf/26
106
28555
242315
169574
2026-06-19T22:38:43Z
Bhama R 257
13324
/* Validated */
242315
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -18-<br />
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുവരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിൻെറ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളു. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.<br />
ആന്തരശുചിയെ ഉദ്ദേശിച്ചു ഏൎപ്പെടുത്തീട്ടുള്ള വൈദികകൎമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അൎത്ഥംതന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏൎപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചു കഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു വെറും കാണാപ്പാഠത്തിലും വാക്യാൎത്ഥകോലാഹലത്തിലുമായി പൎയ്യവസാനിച്ചു. കുടുബത്തിലേയ്ക്കു കടന്നുനോക്കിയാലുള്ള കാഴ്ച എത്രയൊ കഷ്ടമായിട്ടുള്ളതാണ്. പണ്ടു കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നതെന്നു മുമ്പു പറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നേരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീൎന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
4fp0tmsasgowmay3hp9dtbuymepsbta
242319
242315
2026-06-19T23:15:08Z
Bhama R 257
13324
242319
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> {{ന|-18-}}
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുവരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിൻെറ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളു. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.<br />
ആന്തരശുചിയെ ഉദ്ദേശിച്ചു ഏൎപ്പെടുത്തീട്ടുള്ള വൈദികകൎമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അൎത്ഥംതന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏൎപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചു കഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു വെറും കാണാപ്പാഠത്തിലും വാക്യാൎത്ഥകോലാഹലത്തിലുമായി പൎയ്യവസാനിച്ചു. കുടുബത്തിലേയ്ക്കു കടന്നുനോക്കിയാലുള്ള കാഴ്ച എത്രയൊ കഷ്ടമായിട്ടുള്ളതാണ്. പണ്ടു കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നതെന്നു മുമ്പു പറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നേരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീൎന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
t3rp1hhdtwmzsk4we8layqizme753yf
242365
242319
2026-06-19T23:39:12Z
Bhama R 257
13324
242365
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുവരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിൻെറ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളു. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.<br />
ആന്തരശുചിയെ ഉദ്ദേശിച്ചു ഏൎപ്പെടുത്തീട്ടുള്ള വൈദികകൎമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അൎത്ഥംതന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏൎപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചു കഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു വെറും കാണാപ്പാഠത്തിലും വാക്യാൎത്ഥകോലാഹലത്തിലുമായി പൎയ്യവസാനിച്ചു. കുടുബത്തിലേയ്ക്കു കടന്നുനോക്കിയാലുള്ള കാഴ്ച എത്രയൊ കഷ്ടമായിട്ടുള്ളതാണ്. പണ്ടു കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നതെന്നു മുമ്പു പറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നേരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീൎന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
1agou0f3ptihddkoagrdm9ccf7elk5f
താൾ:Samudhaya mithram 1919.pdf/27
106
28558
242376
169575
2026-06-19T23:47:23Z
Bhama R 257
13324
242376
proofread-page
text/x-wiki
<noinclude><pagequality level="3" user="Apnarahman" /></noinclude>
തിൽ വ്യസനിക്കുന്നു. പണ്ടത്തെ കുടുംബ സമ്പ്രദായത്തിൽ സ്വാൎത്ഥപരിത്യാഗമാണ് വിളയാടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനത്ത് തൃന്നാഥൎത്ഥത്തിന്റെ അധികാരം ബലപ്പെട്ടിരിക്കുന്നു. കാരണവന്മാർ കൂട്ടു സ്വത്തിനെ സ്വാൎത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ ആക്ഷേപിക്കുന്ന അനന്തരവന്മാരുടെ ഉദ്ദേശവും കേവലം സ്വാൎത്ഥലാഭം തന്നെ. ഇതു നിമിത്തം അനാവശ്യമായ ചിലവുകളും കൂട്ടുസ്വത്തിന്നു വലുതായ നാശവും വന്നു. കുടുംബസ്ഥിതി തന്നെ ഇങ്ങിനെയിരിക്കെ സമുദായസ്ഥിതിയേയൊ, ആചാരപരിഷ്കാരത്തെയോ കുറിച്ചു വിശേഷിച്ചു പറയേണമെന്നില്ല. നമ്പൂതിരിമാരുടെ പണ്ടത്തെ പരിശുദ്ധമായ ജീവിത സമ്പ്രദായം പോയി അത് ഇന്നു എത്രയോ മലിനമായിത്തീർന്നിരിക്കുന്നുവെന്നു മാത്രം ചുരുക്കത്തിൽ ധരിച്ചാൽ മതിയാകും.
'''ഇതിന്നുള്ള കാരണങ്ങൾ'''
ഇനി ഇതിനുള്ള കാരണങ്ങളെക്കുറിച്ച് അല്പമൊന്ന് ആലോചിക്കാം. കാരണങ്ങൾ ഓരോന്നായി പറയുന്നതായാൽ വളരെയൊക്കെ പറയുവാനുണ്ടാകാമെങ്കിലും അവയെല്ലാം ചുരുക്കി ഒരൊറ്റ വാക്കുകൊണ്ടു പറയുന്നതായാൽ കാലോചിതമായി പ്രവൎത്തിക്കുന്നതിലുള്ള വൈമുഖ്യം ഒന്നു മാത്രമാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
06e1a6eghwxwk83hevx6euzcnsv6ewn
താൾ:Samudhaya mithram 1919.pdf/28
106
28560
242316
169576
2026-06-19T23:02:37Z
Bhama R 257
13324
/* Validated */
242316
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -20-<br />
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
phhg33p89sd5yq8huyq3ayja3lh0xvs
242317
242316
2026-06-19T23:14:05Z
Bhama R 257
13324
242317
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -20-{{ന|-2-}}
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
mpzj2gsa1i8r0941uf5p1fihr7t8u72
242318
242317
2026-06-19T23:14:39Z
Bhama R 257
13324
242318
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
{{ന|-20-}}
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
rivcw0sgl6a2chndu17kvmjfwwwcv31
242330
242318
2026-06-19T23:19:27Z
Bhama R 257
13324
242330
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
{{ന|-20-}}
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
eduey1zxyfqhzafji8l4f04ht1x2983
242366
242330
2026-06-19T23:39:29Z
Bhama R 257
13324
242366
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണെന്നാണു പറയാനുള്ളത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ടു ഹിന്തുധൎമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്. നിയമമെല്ലാം ജാതിമതഭേദംകൂടാതെ സൎവ്വസാധാരണമാകയാൽ വൎണ്ണാശ്രമധൎമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീൎന്നിരിക്കുന്നു. രാജഭാഷ ഇംഗ്ലീഷാണ്. നികുതി നിർബ്ബന്ധമായിരിക്കുന്നു. ചിലവു വേറെയും വളരെ വൎദ്ധിച്ചിട്ടുണ്ട്. പണ്ടു സംബന്ധംതന്നെ വളരെ അപൂൎവ്വം; ഉണ്ടെങ്കിൽത്തന്നെ ചിലവു വളരെ ചുരുക്കം. എന്നാൽ ഇന്നു ഭാൎയ്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ട ഭാരം നിൎബ്ബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവു വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നു കാണാം. ഇത് ആരുടെയും കുററമല്ല. കാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
g6zpu3ud9epld2bpespfrqkv3d5tx0z
താൾ:Samudhaya mithram 1919.pdf/10
106
28563
242305
241736
2026-06-19T21:41:18Z
Bhama R 257
13324
242305
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''<br />
---------------------------<br />
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
i8zpzca8exgputl6x6t1rp87vhlrrzz
242345
242305
2026-06-19T23:27:22Z
Bhama R 257
13324
242345
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
{{ന|-2-}}
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''<br />
---------------------------<br />
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
i04sg4cdc6jee99o7cxm0j74rew5qmn
242348
242345
2026-06-19T23:33:38Z
Bhama R 257
13324
242348
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''<br />
---------------------------<br />
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
oxrib8h9qezyc3ex1nzij2v2atk83u2
242367
242348
2026-06-19T23:42:25Z
Bhama R 257
13324
242367
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചേടത്തോളം മുഴുവൻ നമ്പൂതിരിമാരാണു വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവൎക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നി രാജ്യകാൎയ്യങ്ങളിലും അവർ ധാരാളം ഏൎപ്പെട്ടിരുന്നു. ഇന്നു രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏററവും പരിഷ്കൃതരീതിയിൽഎത്രയോ നൂററാണ്ടു മുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നുള്ള ഒരൊററ സംഗതിതന്നെ അവരുടെ ലൌകികപരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൌകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറെറല്ലാ സമുദായക്കാരുടേയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.
'''പുരാതനകാലത്തെ ജീവിതസമ്പ്രദായം.'''<br />
---------------------------<br />
എന്നാൽ അവരുടെ ജീവിതത്തിൻെറ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
15acj4ch1zh6b2eb8nor5uoqrlseuwe
താൾ:Samudhaya mithram 1919.pdf/11
106
28565
242280
241737
2026-06-19T16:43:33Z
Bhama R 257
13324
242280
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
sfei8u9hnonktzir7brouwukdl5zzfo
242304
242280
2026-06-19T21:40:55Z
Bhama R 257
13324
242304
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude> -രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
38mluhsco911g76sx8cru1cwpcfy13a
242340
242304
2026-06-19T23:25:29Z
Bhama R 257
13324
242340
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-3-}} -രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
dwges2qt6fw8pb24y24nvdus9b5h745
242341
242340
2026-06-19T23:25:51Z
Bhama R 257
13324
242341
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-3-}} രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
nsayetkfh4zzv767u9se3j0cspdvn86
242342
242341
2026-06-19T23:26:15Z
Bhama R 257
13324
242342
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-3-}}
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
0scu9lxdkdrc6ds472k1kufafa6zcgz
242343
242342
2026-06-19T23:26:32Z
Bhama R 257
13324
242343
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-3-}}
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
6yb7x3gmsqtxnilgi5n1vzlnf42fg3t
242344
242343
2026-06-19T23:26:46Z
Bhama R 257
13324
242344
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-3-}}
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
0h4vh8hmtwvja65y6xgifaak2apvnfw
242349
242344
2026-06-19T23:33:54Z
Bhama R 257
13324
242349
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
rthwucuewpirrnmosw4dgdilrzo44dp
242368
242349
2026-06-19T23:42:39Z
Bhama R 257
13324
242368
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
രത്രികംതന്നെയായിരുന്നു. ആ ഒരു കാൎയ്യം സാധിക്കുവാൻവേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേൽപറഞ്ഞ ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളു. ആത്മീയമായ ഉദ്ദേശത്തെ ലക്ഷ്യമാക്കീട്ടാണ് അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈഒരുസംഗതി വിശദമാക്കുന്നതിന്നു പുരാതനകാലംമുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടവടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങിനെ ഏതാനും ചില സംഗതികളെയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
'''ശുചിത്വം'''<br />
---------------------------<br />
ശുചിത്വത്തിൻെറ കാൎയ്യത്തിൽ മലയാളികൾ പരദേശികളേക്കാൾ വളരെ അധികം നിഷ്കൎഷയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ ഇതിനെ ആരോഗ്യരക്ഷാമാൎഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
fwo9hpdtym6b9jzzpufxn3ai10woji7
താൾ:Samudhaya mithram 1919.pdf/12
106
28570
242286
169560
2026-06-19T17:13:18Z
Bhama R 257
13324
/* Validated */
242286
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നി എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുനേററാൽ മലമൂത്രവിസൎജ്ജനം ചെയ്തു പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനംചെയ്തു ദേഹശുദ്ധി വരുത്തിയതിന്നു ശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ് അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിർബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസൎജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങിനെ ശുചീകരണത്തിന്നു വേണ്ട സകല സൌകൎയ്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്കൎഷയിൽനിന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയൊ, നനച്ച ചളികളഞ്ഞു വെളുപ്പിച്ചൊ അല്ലാതെ രണ്ടാമതു ഉപയോഗിച്ചിരുന്നില്ലെന്നു മാത്രമല്ല, സ്പൎശിക്കപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിൻെറ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധവെച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്. പരുത്തിനൂൽകൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
1wjussm4f66o40qzattymfwk1j1vzjm
242287
242286
2026-06-19T17:16:33Z
Bhama R 257
13324
242287
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നി എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുനേററാൽ മലമൂത്രവിസൎജ്ജനം ചെയ്തു പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനംചെയ്തു ദേഹശുദ്ധി വരുത്തിയതിന്നു ശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ് അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിൎബ്ബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസൎജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങിനെ ശുചീകരണത്തിന്നു വേണ്ട സകല സൌകൎയ്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്കൎഷയിൽനിന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയൊ, നനച്ച ചളികളഞ്ഞു വെളുപ്പിച്ചൊ അല്ലാതെ രണ്ടാമതു ഉപയോഗിച്ചിരുന്നില്ലെന്നു മാത്രമല്ല, സ്പൎശിക്കപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിൻെറ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധവെച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്. പരുത്തിനൂൽകൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
ek672j7coz8iqhf9025hrkhv1l8asoh
242339
242287
2026-06-19T23:24:56Z
Bhama R 257
13324
242339
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-4-}}
ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നി എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുനേററാൽ മലമൂത്രവിസൎജ്ജനം ചെയ്തു പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനംചെയ്തു ദേഹശുദ്ധി വരുത്തിയതിന്നു ശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ് അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിൎബ്ബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസൎജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങിനെ ശുചീകരണത്തിന്നു വേണ്ട സകല സൌകൎയ്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്കൎഷയിൽനിന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയൊ, നനച്ച ചളികളഞ്ഞു വെളുപ്പിച്ചൊ അല്ലാതെ രണ്ടാമതു ഉപയോഗിച്ചിരുന്നില്ലെന്നു മാത്രമല്ല, സ്പൎശിക്കപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിൻെറ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധവെച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്. പരുത്തിനൂൽകൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
02hr9vpmtbgmwjovi2k7o0r8ueqsob9
242350
242339
2026-06-19T23:34:13Z
Bhama R 257
13324
242350
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നി എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുനേററാൽ മലമൂത്രവിസൎജ്ജനം ചെയ്തു പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനംചെയ്തു ദേഹശുദ്ധി വരുത്തിയതിന്നു ശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ് അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിൎബ്ബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസൎജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങിനെ ശുചീകരണത്തിന്നു വേണ്ട സകല സൌകൎയ്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്കൎഷയിൽനിന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയൊ, നനച്ച ചളികളഞ്ഞു വെളുപ്പിച്ചൊ അല്ലാതെ രണ്ടാമതു ഉപയോഗിച്ചിരുന്നില്ലെന്നു മാത്രമല്ല, സ്പൎശിക്കപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിൻെറ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധവെച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്. പരുത്തിനൂൽകൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
14wgyev22f0gtdlegx18avjp9g5mhox
താൾ:Samudhaya mithram 1919.pdf/13
106
28785
242288
169561
2026-06-19T17:30:30Z
Bhama R 257
13324
/* Validated */
242288
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വെറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
s42arwt3p5bz5ul8kepdvg7688ftob2
242292
242288
2026-06-19T18:42:33Z
Bhama R 257
13324
242292
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വേറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
1k8w0u7nr3t8xwpvo4syde9nw01yj34
242338
242292
2026-06-19T23:24:17Z
Bhama R 257
13324
242338
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-5-}}
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വേറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
cg1oz55904xa5gtpx4i3pcux4oeg174
242351
242338
2026-06-19T23:35:22Z
Bhama R 257
13324
242351
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വേറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
3smnw4xnq1ey0bmazy86xc2snrsfyqb
242352
242351
2026-06-19T23:35:38Z
Bhama R 257
13324
242352
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
മ്പ്രദായം ഇവരുടെ ഉദ്ദേശത്തിന്നു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
ഭക്ഷണകാൎയ്യത്തിൽ നമ്പൂതിരിമാരെപ്പോലെ ശുചിത്വം നോക്കുന്നവർ വേറെ ഉണ്ടൊ എന്നു തന്നെ വളരെ സംശയമാണ്. അപ്പപ്പോൾ പാകംചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ള. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണംകൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധി വരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളു. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ് അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകംചെയ്യുന്ന പാത്രം, ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽകൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവൎക്ക് ഈ കാൎയ്യത്തിൽ എത്രമാത്രം നിഷ്കൎഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചയ്ക്കും, സന്ധ്യ<noinclude><br /><references/><br />{{DC2014QC |Creator=Rajeevvadakkedath|C=|L=|N=|P= |Q= |S= }}</noinclude>
cyy0pio0gcw9u8ze2xzwsbg9f39f0gv
താൾ:Samudhaya mithram 1919.pdf/14
106
28867
242289
169562
2026-06-19T17:53:12Z
Bhama R 257
13324
/* Validated */
242289
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
efkrrkj3obmibup2pn91uriwzeefod4
242303
242289
2026-06-19T21:40:27Z
Bhama R 257
13324
242303
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''<br />
---------------------------<br />
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
ma59c07bippyo27rvf5z69vfdtw3g3m
242337
242303
2026-06-19T23:23:40Z
Bhama R 257
13324
242337
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-6-}}
യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''<br />
---------------------------<br />
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
5npmoobgklvo7o9s64tvvvmgnavuyop
242353
242337
2026-06-19T23:35:54Z
Bhama R 257
13324
242353
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''<br />
---------------------------<br />
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
pwhhwqtwcteivfx8ygh9elxy8zkevqi
242369
242353
2026-06-19T23:44:36Z
Bhama R 257
13324
242369
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം
തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.
'''വൈദികവൃത്തി.'''<br />
---------------------------<br />
എന്നാൽ അവർ ഈ ബാഹ്യശൌചംകൊ<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
duzzki1kfyjh5743m5tz0yufo3cjg9o
താൾ:Samudhaya mithram 1919.pdf/15
106
28869
242290
169563
2026-06-19T18:06:42Z
Bhama R 257
13324
/* Validated */
242290
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. ആന്തരശുദ്ധിയാണ് അധികം പ്രധാനമായികരുതിയിരുന്നതെന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധൎമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണ്. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കൎമ്മം എന്നിങ്ങിനെയുള്ള മുക്തിമാൎഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു എങ്കിലും പരക്കെ അപരിഹാൎയ്യമായി സ്വീകരിച്ചിരുന്നതു കൎമ്മകാണ്ഡത്തേയും അതിൽ തന്നെ നിഷ്കാമകൎമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേററാൽ പ്രാതഃസ്നാനം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാഹ്നികം മുതലായ നിത്യകൎമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിൻെറ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നുശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവൎക്കു വിശ്രമമില്ല. അദ്ധ്യയനം, അദ്ധ്യാപനം, ഗ്രന്ഥനിൎമ്മാണം മുതലായ സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്നത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്കു പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
2cog057cxahyrqz36gwe0d0j0yd4ogf
242336
242290
2026-06-19T23:23:19Z
Bhama R 257
13324
242336
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-7-}}
ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. ആന്തരശുദ്ധിയാണ് അധികം പ്രധാനമായികരുതിയിരുന്നതെന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധൎമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണ്. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കൎമ്മം എന്നിങ്ങിനെയുള്ള മുക്തിമാൎഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു എങ്കിലും പരക്കെ അപരിഹാൎയ്യമായി സ്വീകരിച്ചിരുന്നതു കൎമ്മകാണ്ഡത്തേയും അതിൽ തന്നെ നിഷ്കാമകൎമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേററാൽ പ്രാതഃസ്നാനം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാഹ്നികം മുതലായ നിത്യകൎമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിൻെറ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നുശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവൎക്കു വിശ്രമമില്ല. അദ്ധ്യയനം, അദ്ധ്യാപനം, ഗ്രന്ഥനിൎമ്മാണം മുതലായ സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്നത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്കു പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
9ehmzz6g8nnr2wis8j1sysj4a6m6gcj
242354
242336
2026-06-19T23:36:14Z
Bhama R 257
13324
242354
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. ആന്തരശുദ്ധിയാണ് അധികം പ്രധാനമായികരുതിയിരുന്നതെന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധൎമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണ്. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കൎമ്മം എന്നിങ്ങിനെയുള്ള മുക്തിമാൎഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു എങ്കിലും പരക്കെ അപരിഹാൎയ്യമായി സ്വീകരിച്ചിരുന്നതു കൎമ്മകാണ്ഡത്തേയും അതിൽ തന്നെ നിഷ്കാമകൎമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേററാൽ പ്രാതഃസ്നാനം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാഹ്നികം മുതലായ നിത്യകൎമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിൻെറ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നുശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവൎക്കു വിശ്രമമില്ല. അദ്ധ്യയനം, അദ്ധ്യാപനം, ഗ്രന്ഥനിൎമ്മാണം മുതലായ സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്നത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്കു പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
eczhe2vjovg1rlewkadv512zn6ww3fe
താൾ:Samudhaya mithram 1919.pdf/16
106
28872
242291
169564
2026-06-19T18:28:42Z
Bhama R 257
13324
/* Validated */
242291
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
gdyk8khau7ecuydqrj2ci4km2r2cq0v
242302
242291
2026-06-19T21:40:02Z
Bhama R 257
13324
242302
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''<br />
---------------------------<br />
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
kw741htwokgfdo4taie1pdwhy912kiy
242335
242302
2026-06-19T23:22:34Z
Bhama R 257
13324
242335
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-8-}}
ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''<br />
---------------------------<br />
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
3h5ecvbvhtgtyol1zue3myerr11oa67
242355
242335
2026-06-19T23:36:35Z
Bhama R 257
13324
242355
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''<br />
---------------------------<br />
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
pcnxedrsdjewjfp2wpx7bfvrrz3qbum
242370
242355
2026-06-19T23:45:07Z
Bhama R 257
13324
242370
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവൎക്കു വൈദികവൃത്തിയൊഴിച്ചു മററു ലൌകികകാൎയ്യങ്ങളിൽ ഏൎപ്പെടുവാനുള്ള സമയം വളരെ കുറവാണെന്നു കാണാവുന്നതാണ്. കൎമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏൎപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറെറാ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദികവൃത്തിക്കും വളരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിന്നു സംശയമില്ല. ഈ വിധം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു വൈദികവൃത്തിയെത്തന്നെ പരമപുരുഷാൎത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിൻെറ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാൎത്ഥപരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവൎക്കും ഒരുവിധം ഊഹിക്കാമല്ലൊ.
'''വിദ്യാഭ്യാസം.'''<br />
---------------------------<br />
വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
bt1951ivcrztrfo9wqj8lt6ybklsalh
താൾ:Samudhaya mithram 1919.pdf/17
106
28874
242293
169565
2026-06-19T18:52:39Z
Bhama R 257
13324
/* Validated */
242293
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
വായന മുതലായ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതിലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാൎയ്യങ്ങളെ പ്രവൎത്തിച്ചുശീലിപ്പിക്കുന്നതിലായിരുന്നുനമ്പൂതിരിമാരുടെ ശ്രദ്ധ അധികം പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണ് അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയനം എന്ന വാക്കിൻെറ അൎത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാൎയ്യൻെറ സമീപം നയിപ്പിക എന്നാണല്ലൊ അതിൻറ താല്പൎയ്യം. സമാവൎത്തനം കഴിയുന്നതുവരെ മിക്കവാറും വേദത്തിലെ സംഹിതാഭാഗമാണ് അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസത്തിൻെറ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെക്കൊണ്ടാണ് ഈ ഒരുകാൎയ്യം അവർ സാധിച്ചിരുന്നത്. സമാവൎത്തനം കഴിഞ്ഞാൽ സ്വകലദേവതാക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
qa2m63cwl41a55t7bwifd3s4czasupk
242334
242293
2026-06-19T23:22:12Z
Bhama R 257
13324
242334
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-9-}}
വായന മുതലായ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതിലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാൎയ്യങ്ങളെ പ്രവൎത്തിച്ചുശീലിപ്പിക്കുന്നതിലായിരുന്നുനമ്പൂതിരിമാരുടെ ശ്രദ്ധ അധികം പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണ് അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയനം എന്ന വാക്കിൻെറ അൎത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാൎയ്യൻെറ സമീപം നയിപ്പിക എന്നാണല്ലൊ അതിൻറ താല്പൎയ്യം. സമാവൎത്തനം കഴിയുന്നതുവരെ മിക്കവാറും വേദത്തിലെ സംഹിതാഭാഗമാണ് അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസത്തിൻെറ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെക്കൊണ്ടാണ് ഈ ഒരുകാൎയ്യം അവർ സാധിച്ചിരുന്നത്. സമാവൎത്തനം കഴിഞ്ഞാൽ സ്വകലദേവതാക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
o0ts7n86iduz0fd6e5as9ftliuld8ql
242356
242334
2026-06-19T23:36:51Z
Bhama R 257
13324
242356
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>വായന മുതലായ പ്രാഥമികപാഠങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതിലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാൎയ്യങ്ങളെ പ്രവൎത്തിച്ചുശീലിപ്പിക്കുന്നതിലായിരുന്നുനമ്പൂതിരിമാരുടെ ശ്രദ്ധ അധികം പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണ് അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയനം എന്ന വാക്കിൻെറ അൎത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാൎയ്യൻെറ സമീപം നയിപ്പിക എന്നാണല്ലൊ അതിൻറ താല്പൎയ്യം. സമാവൎത്തനം കഴിയുന്നതുവരെ മിക്കവാറും വേദത്തിലെ സംഹിതാഭാഗമാണ് അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസത്തിൻെറ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെക്കൊണ്ടാണ് ഈ ഒരുകാൎയ്യം അവർ സാധിച്ചിരുന്നത്. സമാവൎത്തനം കഴിഞ്ഞാൽ സ്വകലദേവതാക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
1oouvweo5wanjvqa1ugqnc5ykf6l8yd
താൾ:Samudhaya mithram 1919.pdf/18
106
28876
242294
169566
2026-06-19T19:05:00Z
Bhama R 257
13324
/* Validated */
242294
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>
കാലത്തെക്ക് ഭജിക്കണമെന്നാണു നിയമം. ആ കാലങ്ങളിൽ പദം, ക്രമം, ജട, രഥ മുതലായി
വേദസംബന്ധമായ ഓരോ പ്രയോഗവിശേഷങ്ങളിൽ പരിചയം സമ്പാദിച്ചിരുന്നതിന്നു പുറമെ വേദത്തിൻെറ അൎത്ഥവിചാരവും അവിടെവെച്ചു നടത്തിയിരുന്നു. ഈ വക ഭജനങ്ങൾ അവസാനിക്കുന്നതോടുകൂടി അവരുടെ മദ്ധ്യമപാഠവും ഒരു വിധം അവസാനിച്ചുകഴിയും, പിന്നെ ഉയൎന്നതരം പാഠമായി. തൃശ്ശിവപേരൂർ തിരുന്നാവായമുതലായ യോഗസ്ഥലങ്ങൾ, സഭാമഠങ്ങൾ എന്നീ സ്ഥാപനങ്ങളെയാണ് ഉപരിപാഠത്തിന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ യോഗസ്ഥലങ്ങളിൽ വേദത്തിനും, സഭാമഠങ്ങളിൽ ശാസ്ത്രങ്ങൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സഭാമഠങ്ങളിൽവെച്ച കാവ്യനാടകാലങ്കാരങ്ങൾ, വൈദ്യം, ജോതിഷം, തച്ചുശാസ്ത്രം, ശ്രുതിസ്മൃതിപുരാണേതിഹാസങ്ങൾ, തൎക്കം, വ്യാകരണം, മീമാംസ, വേദാന്തം, എന്നുവേണ്ട ഐഹികമായും പാരത്രികമായുമുള്ള എല്ലാ വിഷയങ്ങളേയും നമ്പൂതിരിമാർ ഉൽകൃഷ്ടനിലയിൽ പഠിച്ചു പാണ്ഡിത്യം
സമ്പാദിച്ചിരുന്നു. ഇവരുടെ ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയും മഹാകവികളുടെയും പേരുകളും, അവർ എഴുതീട്ടുള്ള വിശിഷ്ടഗ്രന്ഥങ്ങളും ഇതിന്നു ദൃഷ്ടാന്തമാണ്.<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
eo0emi3xsa2rz4y1oleenhtq5jke886
242333
242294
2026-06-19T23:21:27Z
Bhama R 257
13324
242333
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|-10-}}
കാലത്തെക്ക് ഭജിക്കണമെന്നാണു നിയമം. ആ കാലങ്ങളിൽ പദം, ക്രമം, ജട, രഥ മുതലായി
വേദസംബന്ധമായ ഓരോ പ്രയോഗവിശേഷങ്ങളിൽ പരിചയം സമ്പാദിച്ചിരുന്നതിന്നു പുറമെ വേദത്തിൻെറ അൎത്ഥവിചാരവും അവിടെവെച്ചു നടത്തിയിരുന്നു. ഈ വക ഭജനങ്ങൾ അവസാനിക്കുന്നതോടുകൂടി അവരുടെ മദ്ധ്യമപാഠവും ഒരു വിധം അവസാനിച്ചുകഴിയും, പിന്നെ ഉയൎന്നതരം പാഠമായി. തൃശ്ശിവപേരൂർ തിരുന്നാവായമുതലായ യോഗസ്ഥലങ്ങൾ, സഭാമഠങ്ങൾ എന്നീ സ്ഥാപനങ്ങളെയാണ് ഉപരിപാഠത്തിന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ യോഗസ്ഥലങ്ങളിൽ വേദത്തിനും, സഭാമഠങ്ങളിൽ ശാസ്ത്രങ്ങൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സഭാമഠങ്ങളിൽവെച്ച കാവ്യനാടകാലങ്കാരങ്ങൾ, വൈദ്യം, ജോതിഷം, തച്ചുശാസ്ത്രം, ശ്രുതിസ്മൃതിപുരാണേതിഹാസങ്ങൾ, തൎക്കം, വ്യാകരണം, മീമാംസ, വേദാന്തം, എന്നുവേണ്ട ഐഹികമായും പാരത്രികമായുമുള്ള എല്ലാ വിഷയങ്ങളേയും നമ്പൂതിരിമാർ ഉൽകൃഷ്ടനിലയിൽ പഠിച്ചു പാണ്ഡിത്യം
സമ്പാദിച്ചിരുന്നു. ഇവരുടെ ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയും മഹാകവികളുടെയും പേരുകളും, അവർ എഴുതീട്ടുള്ള വിശിഷ്ടഗ്രന്ഥങ്ങളും ഇതിന്നു ദൃഷ്ടാന്തമാണ്.<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
njx2cucf3r6iogyilkzh1khx5xga75y
242357
242333
2026-06-19T23:37:12Z
Bhama R 257
13324
242357
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>കാലത്തെക്ക് ഭജിക്കണമെന്നാണു നിയമം. ആ കാലങ്ങളിൽ പദം, ക്രമം, ജട, രഥ മുതലായി
വേദസംബന്ധമായ ഓരോ പ്രയോഗവിശേഷങ്ങളിൽ പരിചയം സമ്പാദിച്ചിരുന്നതിന്നു പുറമെ വേദത്തിൻെറ അൎത്ഥവിചാരവും അവിടെവെച്ചു നടത്തിയിരുന്നു. ഈ വക ഭജനങ്ങൾ അവസാനിക്കുന്നതോടുകൂടി അവരുടെ മദ്ധ്യമപാഠവും ഒരു വിധം അവസാനിച്ചുകഴിയും, പിന്നെ ഉയൎന്നതരം പാഠമായി. തൃശ്ശിവപേരൂർ തിരുന്നാവായമുതലായ യോഗസ്ഥലങ്ങൾ, സഭാമഠങ്ങൾ എന്നീ സ്ഥാപനങ്ങളെയാണ് ഉപരിപാഠത്തിന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ യോഗസ്ഥലങ്ങളിൽ വേദത്തിനും, സഭാമഠങ്ങളിൽ ശാസ്ത്രങ്ങൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സഭാമഠങ്ങളിൽവെച്ച കാവ്യനാടകാലങ്കാരങ്ങൾ, വൈദ്യം, ജോതിഷം, തച്ചുശാസ്ത്രം, ശ്രുതിസ്മൃതിപുരാണേതിഹാസങ്ങൾ, തൎക്കം, വ്യാകരണം, മീമാംസ, വേദാന്തം, എന്നുവേണ്ട ഐഹികമായും പാരത്രികമായുമുള്ള എല്ലാ വിഷയങ്ങളേയും നമ്പൂതിരിമാർ ഉൽകൃഷ്ടനിലയിൽ പഠിച്ചു പാണ്ഡിത്യം
സമ്പാദിച്ചിരുന്നു. ഇവരുടെ ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയും മഹാകവികളുടെയും പേരുകളും, അവർ എഴുതീട്ടുള്ള വിശിഷ്ടഗ്രന്ഥങ്ങളും ഇതിന്നു ദൃഷ്ടാന്തമാണ്.<noinclude><br /><references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
77xgmi99p3byxvz008lgrr17qrkmwru
താൾ:Samudhaya mithram 1919.pdf/9
106
29098
242309
241719
2026-06-19T22:04:01Z
Bhama R 257
13324
242309
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{xxxx-larger|സമുദായമിത്രം.}}}}
{{അടിവര|10%}}
{{ന|{{xx-larger|൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.}}}}
{{അടിവര|40%}}
{{ന|{{larger|പൂൎവ്വചരിത്രം.}}}}
നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിൻെറ നിവൃത്തിമാൎഗ്ഗം എന്താണെന്നും മററുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ — എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാൎയ്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മററു ബ്രാഹ്മണൎക്കു<noinclude><br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}</noinclude>
0tefn4228fr2kbgnycdr9xvfiutuj4b
242310
242309
2026-06-19T22:04:19Z
Bhama R 257
13324
242310
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" /></noinclude>{{ന|{{xxxx-larger|സമുദായമിത്രം.}}}}
{{അടിവര|10%}}
{{ന|{{xx-larger|൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.}}}}
{{അടിവര|10%}}
{{ന|{{larger|പൂൎവ്വചരിത്രം.}}}}
നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിൻെറ നിവൃത്തിമാൎഗ്ഗം എന്താണെന്നും മററുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ — എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാൎയ്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മററു ബ്രാഹ്മണൎക്കു<noinclude><br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}</noinclude>
hdoacdz70pd2nog16f3xjs7upsbtuz7
താൾ:Janakeeyasasthra prastanam.pdf/65
106
81080
242282
239881
2026-06-19T16:53:00Z
Shajiarikkad
1345
242282
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ങ്ങൾ സമൂഹത്തിന്റെ ലോകവീക്ഷണത്തിൽ പൊതുവിലും മൂർത്തമായ പ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വിശേഷിച്ചും മാറ്റമുണ്ടാക്കാനും അതനുസരിച്ചു കർമങ്ങളിൽ ഏർപ്പെടുന്നതിൽ അവരെ പ്രേരിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ്. നിരവധി പ്രശ്നങ്ങൾ - വിദ്യാഭ്യാസം, സംസ്കാരം, ലോക വീക്ഷണം, പരിസരമലിനീകരണം, വനം, പരിസ്ഥിതി, ആരോഗ്യം, സ്ത്രീകളുടെ പ്രശ്നങ്ങൾ, വികസനം, ഊർജം, കൃഷി, ജലസേചനം, കുട്ടികളുടെ വികാസം, വികേന്ദ്രീകരണം, ആസൂത്രണം, ഗവേഷണം, സാക്ഷരത, എന്നിങ്ങനെ പല പ്രശ്നങ്ങളും - പരിഷത്ത് കൈകാര്യം ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. ഇവ കൈകാര്യം ചെയ്യാൻ പല മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്; ഉപയോഗിക്കുന്നുണ്ട്. ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ, പാട്ടുകൾ, മുദ്രാഗീതങ്ങൾ, റേഡിയോ പ്രഭാഷണങ്ങൾ, ആദിയായ ശ്രവ്യമാധ്യമങ്ങളും, മാസിക, പുസ്തകം, പോസ്റ്റർ, സ്റ്റിക്കർ, പോസ്റ്റ്കാർഡ്, എക്സിബിഷനുകൾ തുടങ്ങിയ ദൃശ്യമാധ്യമങ്ങളും കലാജാഥ, സ്ലൈഡ് ഷോ, ടി.വി, വീഡിയോ മുതലായ ദൃശ്യശ്രവ്യ മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്.
ഇവയിൽ പ്രധാനം ക്ലാസ്സുകൾ (1,000, 3,000, 10,000... ക്ലാസ്സുകൾ, ശാസ്ത്രപോഷണ ക്ലാസ്സുകൾ) മാസികകളും പുസ്തകങ്ങളും, കലാജാഥ എന്നിവയാണ്. ശാസ്ത്രസഹവാസം, ബാലോത്സവക്യാമ്പുകൾ തുടങ്ങിയവ ബഹുമാധ്യമ പ്രവർത്തനങ്ങളാണ്.
1962 മുതൽ ഇന്നുവരെ ഓരോരോ കാലത്തായി പരിഷത്ത് ഏറ്റെടുത്ത പ്രശ്നങ്ങളും അവ ബഹുജനസമക്ഷത്തിൽ അവതരിപ്പിക്കാൻ പരിഷത്ത് സ്വീകരിച്ച മാധ്യമങ്ങളും പരിശോധിക്കാം. നൂറു ശതമാനം പൂർവാസൂത്രിതമായ ഒരു പദ്ധതിയുമായല്ല പരിഷത്ത് മുന്നോട്ടു പോയിട്ടുള്ളത്. പല പ്രശ്നങ്ങളും പ്രഥമദൃഷ്ടിയിൽ, തികച്ചും യാദൃച്ഛികമായാണ് പരിഷത്തിന്റെ അജണ്ടയിൽ വന്നതെന്നു കാണാം. എന്നാൽ, അവയുടെ കാര്യത്തിലും സവിശേഷമായ ഒരു ആന്തരിക യുക്തി കാണാം.
1962 മുതൽ 1967 വരെയുള്ള കാലത്തെ "പരിഷത്തിന്റെ രൂപീകരണഘട്ടം" എന്നു വിളിക്കാം. മുഖ്യമായും പരിഷത്തിനന്ന് പകരാനുണ്ടായിരുന്നത് "ശാസ്ത്രവിവരങ്ങൾ" (Scientific information) ആയിരുന്നു. ശാസ്ത്രീയമായ കാഴ്ചപ്പാട്, ലോകവീക്ഷണം തുടങ്ങിയവയൊക്കെ ഉപബോധത്തിൽ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വിരലിൽ എണ്ണാവുന്ന ചില പ്രസിദ്ധീകരണങ്ങളും, ഒന്നു രണ്ട് എക്സിബിഷനുകളും, പുതിയ സ്കൂൾ സിലബസനുസരിച്ച് ചെറിയ തോതിലുള്ള പരിശീലനങ്ങളും രണ്ടു മൂന്നു സിമ്പോസിയങ്ങളും മാത്രമാണ് അന്നു നടത്തിയത്.
1967 മുതൽ ഏതാണ്ട് 1972 വരെയുള്ള അഞ്ചു വർഷത്തെ 'സംഘടനാ ഘട്ടം' എന്ന് വിശേഷിപ്പിക്കാം. അക്കാലത്താണ് പരിഷത്ത് സംസ്ഥാനവ്യാപകമായ ഒരു സംഘടനയായിത്തീർന്നത്. പരിഷത്തിന്റെ ആദ്യത്തെ ക്യാമ്പെ<noinclude></noinclude>
9tcc63tu1l1492ixx120jcog9wc7zb6
താൾ:Janakeeyasasthra prastanam.pdf/64
106
81135
242281
239879
2026-06-19T16:47:45Z
Shajiarikkad
1345
242281
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>'''ആശയ പ്രചാരണം'''
ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചത് ശാസ്ത്രസാഹിത്യകാരന്മാരുടെ സംഘടനയായി ആണല്ലോ. ആശയങ്ങൾ വിനിമയം ചെയ്യുക, പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പേർ സൂചിപ്പിക്കുന്നപോലെ അവർ അതിനായി സ്വീകരിച്ച മുഖ്യ മാധ്യമം വരമൊഴിയായിരുന്നു. ആശയങ്ങൾ വിനിമയം ചെയ്യുന്നതിൽ വരമൊഴി അതിശക്തമായ ഒരായുധം (മാധ്യമം) തന്നെയാണ്. എന്നാൽ വരമൊഴിയുടെ ആവിർഭാവത്തിനുമുമ്പുതന്നെ മനുഷ്യർ ആശയങ്ങൾ, ശാസ്ത്രീയസ്വഭാവമുള്ള ആശയങ്ങൾപോലും, തമ്മിൽ തമ്മിൽ വിനിമയം ചെയ്തിരുന്നു. സംസാരഭാഷയ്ക്ക് - വാമൊഴിക്ക് - പുറമേ, ചിത്രങ്ങളും (നിശ്ചലം) ചലനങ്ങളും (നൃത്താദികൾ) ഇതിനായി ഉപകരിച്ചു. ഇവയെല്ലാം ഇന്നും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസം ഇവയ്ക്കൊക്കെ പുതിയ മാനങ്ങൾ നൽകിയിട്ടുമുണ്ട്. പൊതുവേ പറഞ്ഞാൽ ഈ മാധ്യമങ്ങളെ ദൃശ്യം, ശ്രവ്യം, ദൃശ്യശ്രവ്യം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പുസ്തകങ്ങൾ, ചിത്രങ്ങൾ, കൊത്തുവേലകൾ, വാസ്തുശിൽപ്പങ്ങൾ തുടങ്ങിയവ ശുദ്ധ ദൃശ്യങ്ങളാണ്. റേഡിയോവിലൂടെയും മൈക്കിൽക്കൂടെയും അതല്ലാതെയും, ശബ്ദം മാത്രം ശ്രവിക്കുമ്പോൾ അത് ശുദ്ധ ശ്രവ്യമായിത്തീരുന്നു. മിക്കവാറും എല്ലാ കലാരൂപങ്ങളും ദൃശ്യ-ശ്രവ്യങ്ങളാണ്. അവയിൽ ദൃശ്യപ്രധാനങ്ങളുണ്ട്. ശ്രവ്യ പ്രധാനങ്ങളുമുണ്ട്. മുഖത്തോടുമുഖം നോക്കിയുള്ള സംഭാഷണത്തിൽ പോലും ഗണ്യമായ തോതിലുള്ള ദൃശ്യമുണ്ട്.
ശാസ്ത്രസാഹിത്യകാരന്മാരുടെ - വരമൊഴി - ദൃശ്യത്തെ ആശയവിനിമയ മാധ്യമമായി ഉപയോഗിക്കുന്നവരുടെ - സംഘടനയായിത്തുടങ്ങിയ പരിഷത്ത് കാലക്രമത്തിൽ എല്ലാ മാധ്യമങ്ങളും ഉപയോഗിക്കാൻ തുടങ്ങി. ഏത് സന്ദർഭത്തിൽ ഏത് മാധ്യമം, അതിന്റെ ഏത് രൂപം, സ്വീകരിക്കണമെന്നത് ഒട്ടൊക്കെ വിനിമയം ചെയ്യേണ്ടുന്ന ആശയത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും. അതായത് രൂപം കുറെയൊക്കെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും എന്ന്.
പൊതുവിൽ രണ്ടുതലത്തിൽ ആശയവിനിമയം നടക്കുന്നതായി കരുതാം - ബൗദ്ധിക (വിചാരത്തിന്റെ) തലത്തിലും മാനസിക (വികാരത്തിന്റെ) തലത്തിലും - ഇവ പൂർണമായും പരസ്പര സ്വതന്ത്രങ്ങളല്ല. ആശയവിനിമയത്തിന്റെ -communicationന്റെ- ഉദ്ദേശ്യം സ്വീകർത്താവിന്റെ (വ്യക്തിയാകാം, സമൂഹമാകാം) കാഴ്ചപ്പാടിലും ചെയ്തികളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുകയെന്നതാണ്. ഒരു നിലയ്ക്കു പറയുകയാണെങ്കിൽ വൈകാരിക തലത്തിലുള്ള സംവേദനം സ്വീകർത്താവിനെ കർമോന്മുഖനാക്കുന്നു എന്നും വിചാരതലത്തിലുള്ള സംവേദനം കർമത്തെ നിർദിഷ്ട ഫലപ്രദായിയാക്കുന്നുവെന്നും കരുതാം.
ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ആശയവിനിമയ പ്രവർത്തന<noinclude></noinclude>
c4tc9u6lgatuuts6obwj25s5hkviijq
താൾ:Janakeeyasasthra prastanam.pdf/66
106
81137
242283
239883
2026-06-19T16:57:31Z
Shajiarikkad
1345
242283
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>യിൻ പ്രവർത്തനങ്ങൾ നടന്നതും അക്കാലത്തുതന്നെ. വിദ്യാഭ്യാസം, ജനങ്ങൾക്കിടയിലെ ശാസ്ത്രപ്രചാരണം, ശാസ്ത്രബോധവൽക്കരണം എന്നിവയായിരുന്നു പ്രധാന പ്രവർത്തന മേഖലകൾ. 1969ൽ നടന്ന ശാസ്ത്രപോഷണ ക്ലാസ്സും, 1970ലും (എറണാകുളം സമ്മേളനം) 1971ലും (തിരുവല്ല സമ്മേളനം) നടന്ന ശാസ്ത്രജാഥകളും അതിലെ മുദ്രാവാക്യങ്ങളും, 1973 ജനുവരിയിലെ 'ആയിരം ശാസ്ത്ര ക്ലാസ്സുകളും'. അവസാനത്തേത് ബോധപൂർവം കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ''വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന പുസ്തകം പുതുതായി തർജമ ചെയ്തു പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. ''ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക'' - മൂന്നിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചതും ഇക്കാലത്തുതന്നെ.
'ശാസ്ത്രീയ ലോകവീക്ഷണം'- പ്രധാനമായ ഒരു അജണ്ടയായിത്തീർന്നു. ക്ലാസ്സുകൾ (ശ്രവ്യം), പുസ്തകങ്ങൾ (ദൃശ്യം) എന്നീ രണ്ടു മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചു. മുദ്രാവാക്യങ്ങൾ കലാജാഥയുടെ മുന്നോടിയായിരുന്നു. ഈ മാധ്യമങ്ങൾ ഇന്നും ഉപയോഗപ്രദങ്ങളായി തുടരുന്നു. ക്ലാസ്സുകളും പുസ്തകാദികളും പൊതുവിൽ മൂന്നു തരത്തിൽപ്പെടുന്നതായി കണക്കാക്കാം. വിവരപ്രദായകങ്ങൾ (informative) ബോധവൽകാരകങ്ങൾ (outlook creative) പ്രവർത്തന പ്രേരകങ്ങൾ (action prompting) എന്നിങ്ങനെ മൂന്നു തരത്തിൽ. ഊന്നലിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു വർഗീകരണമാണിത്. എല്ലാറ്റിലും ഈ മൂന്നിന്റെയും അംശങ്ങൾ ഉണ്ടായിരിക്കും.
1973-1978 കാലഘട്ടത്തിൽ, സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും: വിദ്യാഭ്യാസരംഗത്തുള്ള താൽപ്പര്യം നിലനിൽക്കവെതന്നെ, പരിസര മലിനീകരണം, ആരോഗ്യം, വികസനം, ഗ്രാമതലപ്രവർത്തനം, ഊർജാസൂത്രണം എന്നിങ്ങനെ പരിഷത്തിന്റെ ഇന്നത്തെ പ്രധാനപ്രവർത്തന മേഖലകളെല്ലാം രൂപപ്പെടാൻ തുടങ്ങി. എന്നാൽ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾ സയൻസ് ക്ലബ്ബുകളുടെ വികാസം, പ്രകൃതി-ശാസ്ത്രം-സമൂഹം ക്ലാസ്സുകൾ, കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം എന്നിവയാണ്. ഈ കാലഘട്ടത്തിൽതന്നെയാണ് പരിഷത്തിന്റെ മുദ്രാവാക്യം ''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ആദ്യമായി ഉയർത്തപ്പെട്ടതും. 1973ലെ 1000 ക്ലാസ്സുകൾ 1976ലെ 3000 (12,000) ക്ലാസ്സുകൾ 76-77ലെ കേരളത്തിന്റെ സമ്പത്ത്, 77-78ലെ കൃഷി ക്ലാസ്സുകൾ എന്നിവ പരിഷത്തിന്റെ ആദ്യത്തെ മുഖ്യ ക്യാമ്പയിനുകൾ ആയിരുന്നു. പുസ്തകങ്ങളോടൊപ്പം പ്രഭാഷണം - ക്ലാസ്സ് - ഒരു പ്രധാന ആശയ വിനിമയോപാധി ആയിത്തീർന്നത് ഈ കാലത്താണ്. ആശയവിനിമയോപാധി എന്ന നിലയ്ക്ക് ഈ ജനകീയ ക്ലാസ്സുകൾക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പൊതു പ്രസംഗങ്ങളിൽ നിന്നും സ്കൂൾ ക്ലാസ്‍മുറികളിലേതിൽനിന്നും വിഭി<noinclude></noinclude>
nxi3sdlfavkxqru5g21ta6xiufe0c7a
242284
242283
2026-06-19T17:00:36Z
Shajiarikkad
1345
242284
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>യിൻ പ്രവർത്തനങ്ങൾ നടന്നതും അക്കാലത്തുതന്നെ. വിദ്യാഭ്യാസം, ജനങ്ങൾക്കിടയിലെ ശാസ്ത്രപ്രചാരണം, ശാസ്ത്രബോധവൽക്കരണം എന്നിവയായിരുന്നു പ്രധാന പ്രവർത്തന മേഖലകൾ. 1969ൽ നടന്ന ശാസ്ത്രപോഷണ ക്ലാസ്സും, 1970ലും (എറണാകുളം സമ്മേളനം) 1971ലും (തിരുവല്ല സമ്മേളനം) നടന്ന ശാസ്ത്രജാഥകളും അതിലെ മുദ്രാവാക്യങ്ങളും, 1973 ജനുവരിയിലെ 'ആയിരം ശാസ്ത്ര ക്ലാസ്സുകളും'. അവസാനത്തേത് ബോധപൂർവം കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ''വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന പുസ്തകം പുതുതായി തർജമ ചെയ്തു പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. ''ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക'' - മൂന്നിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചതും ഇക്കാലത്തുതന്നെ.
'ശാസ്ത്രീയ ലോകവീക്ഷണം'- പ്രധാനമായ ഒരു അജണ്ടയായിത്തീർന്നു. ക്ലാസ്സുകൾ (ശ്രവ്യം), പുസ്തകങ്ങൾ (ദൃശ്യം) എന്നീ രണ്ടു മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചു. മുദ്രാവാക്യങ്ങൾ കലാജാഥയുടെ മുന്നോടിയായിരുന്നു. ഈ മാധ്യമങ്ങൾ ഇന്നും ഉപയോഗപ്രദങ്ങളായി തുടരുന്നു. ക്ലാസ്സുകളും പുസ്തകാദികളും പൊതുവിൽ മൂന്നു തരത്തിൽപ്പെടുന്നതായി കണക്കാക്കാം. വിവരപ്രദായകങ്ങൾ (informative) ബോധവൽകാരകങ്ങൾ (outlook creative) പ്രവർത്തന പ്രേരകങ്ങൾ (action prompting) എന്നിങ്ങനെ മൂന്നു തരത്തിൽ. ഊന്നലിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു വർഗീകരണമാണിത്. എല്ലാറ്റിലും ഈ മൂന്നിന്റെയും അംശങ്ങൾ ഉണ്ടായിരിക്കും.
1973-1978 കാലഘട്ടത്തിൽ, സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും: വിദ്യാഭ്യാസരംഗത്തുള്ള താൽപ്പര്യം നിലനിൽക്കവെതന്നെ, പരിസര മലിനീകരണം, ആരോഗ്യം, വികസനം, ഗ്രാമതലപ്രവർത്തനം, ഊർജാസൂത്രണം എന്നിങ്ങനെ പരിഷത്തിന്റെ ഇന്നത്തെ പ്രധാനപ്രവർത്തന മേഖലകളെല്ലാം രൂപപ്പെടാൻ തുടങ്ങി. എന്നാൽ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾ സയൻസ് ക്ലബ്ബുകളുടെ വികാസം, പ്രകൃതി-ശാസ്ത്രം-സമൂഹം ക്ലാസ്സുകൾ, കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം എന്നിവയാണ്. ഈ കാലഘട്ടത്തിൽതന്നെയാണ് പരിഷത്തിന്റെ മുദ്രാവാക്യം "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ആദ്യമായി ഉയർത്തപ്പെട്ടതും. 1973ലെ 1000 ക്ലാസ്സുകൾ 1976ലെ 3000 (12,000) ക്ലാസ്സുകൾ 76-77ലെ കേരളത്തിന്റെ സമ്പത്ത്, 77-78ലെ കൃഷി ക്ലാസ്സുകൾ എന്നിവ പരിഷത്തിന്റെ ആദ്യത്തെ മുഖ്യ ക്യാമ്പയിനുകൾ ആയിരുന്നു. പുസ്തകങ്ങളോടൊപ്പം പ്രഭാഷണം - ക്ലാസ്സ് - ഒരു പ്രധാന ആശയ വിനിമയോപാധി ആയിത്തീർന്നത് ഈ കാലത്താണ്. ആശയവിനിമയോപാധി എന്ന നിലയ്ക്ക് ഈ ജനകീയ ക്ലാസ്സുകൾക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പൊതു പ്രസംഗങ്ങളിൽ നിന്നും സ്കൂൾ ക്ലാസ്‍മുറികളിലേതിൽനിന്നും വിഭി<noinclude></noinclude>
1j3w5bpgr606135a3p23glrcx7xvg51
താൾ:Janakeeyasasthra prastanam.pdf/67
106
81139
242285
239884
2026-06-19T17:02:37Z
Shajiarikkad
1345
242285
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ന്നമായി ജനങ്ങളോട് സംസാരിക്കാനും അവരുമായി സംവദിക്കാനുമുള്ള ഒരു സവിശേഷ ശൈലി - ഇതിനെ വേണമെങ്കിൽ 'പരിഷത്ത് ശൈലി' എന്നു തന്നെ വിളിക്കാം - ഈ ക്ലാസ്സുകളിലൂടെ രൂപം കൊണ്ടു.
1976ൽ ആണ് പരിഷത്ത് വൻതോതിൽ പുസ്തക പ്രസാധനം ആരംഭിച്ചത്. അതുവരെയുള്ള കാലത്ത് 10ൽ താഴെ പുസ്തകങ്ങളെ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അതിനുശേഷമുള്ള 30 കൊല്ലത്തിനുള്ളിൽ 700ൽപ്പരം പുസ്തകങ്ങൾ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് 500 ലഘുലേഖകളും. ഗ്രന്ഥങ്ങളിൽ (ലഘുലേഖകൾ ഒഴികെ) 25 ശതമാനം മാത്രമാണ് ബോധവൽകാരക - പ്രവർത്തന പ്രേരക വിഭാഗത്തിൽപ്പെടുന്നത്. മുക്കാൽപങ്കും വിവരപ്രദായകങ്ങളാണ്. ബോധവൽകാരക പ്രക്രിയയിൽ വിവരങ്ങൾക്ക് പങ്കു വഹിക്കാനുണ്ടെങ്കിലും അതിനായി ബോധപൂർവം എഴുതാത്തവയാകയാൽ പരിമിതമായ പങ്കേ അവ ഇക്കാര്യത്തിൽ വഹിക്കുന്നുള്ളു. ലഘുലേഖകൾ ഏതാണ്ട് പൂർണമായും ബോധവൽകാരകങ്ങളും പ്രവർത്തന പ്രേരകങ്ങളുമായിരുന്നു.
1977ൽ ആണ് 'ജാഥ' ഒരു ആശയ പ്രചാരണോപാധിയായി രൂപം കൊണ്ടത്. ശാസ്ത്രസാംസ്കാരിക ജാഥ, അതിലെ മുദ്രാഗീതങ്ങളും അവ ഏറ്റുപാടിക്കുന്ന ശൈലിയുമാണ് 'കലാജാഥ' എന്ന മാധ്യമത്തിന് ജന്മം നൽകിയത്. കർണാടകയിലെ സമുദായ ഗ്രൂപ്പിന്റെ അനുഭവവും പരിഷത്തിനെ ഇതിന് സഹായിച്ചു.
1978ൽ പരിഷത്ത് കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിക്കാനായി വിവിധ ശാസ്ത്രശാഖകളിൽ നിന്നുള്ള വിദഗ്ധരുടേതായ ഒരു സംഘത്തെ നിയോഗിക്കുകയും ഇനി എന്തുചെയ്യണം എന്നതിന് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1978ൽ തന്നെയാണ് സൈലന്റ് വാലി പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെടാൻ തുടങ്ങിയതും ശാസ്ത്രപ്രചാരണം നടത്തുന്ന ഇന്ത്യയിലെ ഇതര സംഘടനകളുമായി ബന്ധപ്പെടാൻ തുടങ്ങിയതും. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്തതും 1978ൽ തന്നെയാണ്. അങ്ങനെ 1978 പരിഷത്തിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിത്തീർന്നു.
1978 -88 കാലത്ത് പരിഷത്തിന്റെ പ്രവർത്തനമേഖലകൾ സമൂഹജീവിതത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചു. സ്ത്രീകളുടെ ഇടയിലും കുട്ടികളുടെ ഇടയിലും പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു. മറ്റു മേഖലകളിൽ കൂടുതൽ കൂടുതൽ മാനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാർഷികങ്ങൾ, ജാഥകൾ, ക്യാമ്പുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ അച്ചടിക്കുന്ന പോസ്റ്ററുകളും സുവ്യക്ത സന്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ബോധപൂർവം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആശയപ്രചാരണത്തിനുള്ള ഒരു സുശക്ത മാധ്യമം എന്ന നിലയ്ക്ക് പോസ്റ്ററുകൾ ഇനിയും വ്യാപകമായി<noinclude></noinclude>
70om1fbwe4cfh4o51epzdzqwm10yifl
താൾ:Prithikaradurga (Changampuzha).pdf/17
106
81412
242584
241196
2026-06-20T10:28:10Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
242584
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ലച്ചിത്രവേലകളും തുന്നിപ്പിടിപ്പിച്ച അസിതവർണ്ണത്തിലുള്ള പട്ടുകുപ്പായം അയാൾ ധരിച്ചിരുന്നു. എന്തുകൊണ്ടെന്നാൽ, വേഷഭ്രമം കലശലായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു യോട്ട്. ഇക്കാരണത്താൽ അയാൾ കൈകളിലും തോളുകളിലും വളകൾ ധരിച്ചിരുന്നു. ആകപ്പാടെ കാണാൻ നല്ല ചന്തമുള്ള ഒരാൾ; നല്ല ഉയരം, വിസ്താരമുള്ള മാറിടം, ഒരു സ്ത്രീയുടേതുപോലെ ഇടുങ്ങിയ പാശ്വപ്രദേശം, കടഞ്ഞെടുത്തപോലെ ആകൃതിയൊത്ത കൈകാലുകൾ! അയാളുടെ ശരീരം അഴകുള്ളതും മൃദുവുമായിരുന്നു. നിറം മാത്രം അല്പം ഇരുണ്ടതാണു'; തടിച്ചുവിളറിയ വലിയ ചുണ്ടുകളുമുണ്ടു്. അയാൾക്കു നീലച്ച കണ്ണുകളും, ഒരു പട്ടുനാടകൊണ്ടു കൂട്ടിക്കെട്ടിയതും ഇരുണ്ട തവിട്ടുവർണ്ണത്തിലുള്ളതുമായ നീണ്ട് തലമുടിയുമുണ്ടായിരുന്നു.
സുന്ദരവും സൂരപ്രഭാപരിപൂരിതവുമായ ഒരു ദിവസമായിരുന്നു അത്.ഭവനങ്ങളുടെ ഉത്തരഭാഗത്തുള്ള പുൽത്തകിടിയിൽ വിഗ്‌ഡിസ് നടക്കുന്നതായി, പുറത്തിറങ്ങി മുററത്തു വന്നപ്പോൾ, യോട്ടിന്റെ ദൃഷ്ടിയിൽപ്പെട്ടു. അയാൾ വേഗത്തിൽ അവളുടെ പുറകെ തിരിച്ചു. കാടിന്റെ വക്കിൽവെച്ച് അയാൾ അവളുടെ സമീപം എത്തിച്ചേർന്നു. അവിടെവെച്ച് അയാൾ അവളെ അഭിവാദ്യം
ചെയ്തുകൊണ്ടു് അവൾ എന്തെങ്കിലും കൃത്യനിർവ്വഹണത്തിന്നായി ഇറങ്ങിത്തിരിച്ചിരിക്കയാണോ എന്നു ചോദിച്ചു. കാടുകളിൽ ചുറ്റിത്തിരിയുകയും പഴങ്ങൾ പറിച്ചുതിന്നുകയുമല്ലാതെ തനിക്കു വിശേഷിച്ചു യാതൊരു കൃത്യവും നിർവ്വഹിക്കേണ്ടതായിട്ടില്ലെന്നു വിഗ്‌ഡിസ് മറുപടി പറഞ്ഞു.<noinclude></noinclude>
tty9xniaivv2fl21ti6bc9v9uam9zy0
242589
242584
2026-06-20T10:29:02Z
Vidya (SDCF)
13218
242589
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ലച്ചിത്രവേലകളും തുന്നിപ്പിടിപ്പിച്ച അസിതവർണ്ണത്തിലുള്ള പട്ടുകുപ്പായം അയാൾ ധരിച്ചിരുന്നു. എന്തുകൊണ്ടെന്നാൽ, വേഷഭ്രമം കലശലായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു യോട്ട്. ഇക്കാരണത്താൽ അയാൾ കൈകളിലും തോളുകളിലും വളകൾ ധരിച്ചിരുന്നു. ആകപ്പാടെ കാണാൻ നല്ല ചന്തമുള്ള ഒരാൾ; നല്ല ഉയരം, വിസ്താരമുള്ള മാറിടം, ഒരു സ്ത്രീയുടേതുപോലെ ഇടുങ്ങിയ പാശ്വപ്രദേശം, കടഞ്ഞെടുത്തപോലെ ആകൃതിയൊത്ത കൈകാലുകൾ! അയാളുടെ ശരീരം അഴകുള്ളതും മൃദുവുമായിരുന്നു. നിറം മാത്രം അല്പം ഇരുണ്ടതാണു'; തടിച്ചുവിളറിയ വലിയ ചുണ്ടുകളുമുണ്ടു്. അയാൾക്കു നീലച്ച കണ്ണുകളും, ഒരു പട്ടുനാടകൊണ്ടു കൂട്ടിക്കെട്ടിയതും ഇരുണ്ട തവിട്ടുവർണ്ണത്തിലുള്ളതുമായ നീണ്ട് തലമുടിയുമുണ്ടായിരുന്നു.
സുന്ദരവും സൂരപ്രഭാപരിപൂരിതവുമായ ഒരു ദിവസമായിരുന്നു അത്.ഭവനങ്ങളുടെ ഉത്തരഭാഗത്തുള്ള പുൽത്തകിടിയിൽ വിഗ്‌ഡിസ് നടക്കുന്നതായി, പുറത്തിറങ്ങി മുററത്തു വന്നപ്പോൾ, യോട്ടിന്റെ ദൃഷ്ടിയിൽപ്പെട്ടു. അയാൾ വേഗത്തിൽ അവളുടെ പുറകെ തിരിച്ചു. കാടിന്റെ വക്കിൽവെച്ച് അയാൾ അവളുടെ സമീപം എത്തിച്ചേർന്നു. അവിടെവെച്ച് അയാൾ അവളെ അഭിവാദ്യം
ചെയ്തുകൊണ്ടു് അവൾ എന്തെങ്കിലും കൃത്യനിർവ്വഹണത്തിന്നായി ഇറങ്ങിത്തിരിച്ചിരിക്കയാണോ എന്നു ചോദിച്ചു. കാടുകളിൽ ചുറ്റിത്തിരിയുകയും പഴങ്ങൾ പറിച്ചുതിന്നുകയുമല്ലാതെ തനിക്കു വിശേഷിച്ചു യാതൊരു കൃത്യവും നിർവ്വഹിക്കേണ്ടതായിട്ടില്ലെന്നു വിഗ്‌ഡിസ് മറുപടി പറഞ്ഞു.<noinclude></noinclude>
c8znxj1ur3yx3nuw3ut0acni4k0o43c
242595
242589
2026-06-20T10:30:15Z
Vidya (SDCF)
13218
242595
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ലച്ചിത്രവേലകളും തുന്നിപ്പിടിപ്പിച്ച അസിതവർണ്ണത്തിലുള്ള പട്ടുകുപ്പായം അയാൾ ധരിച്ചിരുന്നു. എന്തുകൊണ്ടെന്നാൽ, വേഷഭ്രമം കലശലായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു യോട്ട്. ഇക്കാരണത്താൽ അയാൾ കൈകളിലും തോളുകളിലും വളകൾ ധരിച്ചിരുന്നു. ആകപ്പാടെ കാണാൻ നല്ല ചന്തമുള്ള ഒരാൾ; നല്ല ഉയരം, വിസ്താരമുള്ള മാറിടം, ഒരു സ്ത്രീയുടേതുപോലെ ഇടുങ്ങിയ പാശ്വപ്രദേശം, കടഞ്ഞെടുത്തപോലെ ആകൃതിയൊത്ത കൈകാലുകൾ! അയാളുടെ ശരീരം അഴകുള്ളതും മൃദുവുമായിരുന്നു. നിറം മാത്രം അല്പം ഇരുണ്ടതാണു'; തടിച്ചുവിളറിയ വലിയ ചുണ്ടുകളുമുണ്ടു്. അയാൾക്കു നീലച്ച കണ്ണുകളും, ഒരു പട്ടുനാടകൊണ്ടു കൂട്ടിക്കെട്ടിയതും ഇരുണ്ട തവിട്ടുവർണ്ണത്തിലുള്ളതുമായ നീണ്ട് തലമുടിയുമുണ്ടായിരുന്നു.
സുന്ദരവും സൂരപ്രഭാപരിപൂരിതവുമായ ഒരു ദിവസമായിരുന്നു അത്.ഭവനങ്ങളുടെ ഉത്തരഭാഗത്തുള്ള പുൽത്തകിടിയിൽ വിഗ്‌ഡിസ് നടക്കുന്നതായി, പുറത്തിറങ്ങി മുററത്തു വന്നപ്പോൾ, യോട്ടിന്റെ ദൃഷ്ടിയിൽപ്പെട്ടു. അയാൾ വേഗത്തിൽ അവളുടെ പുറകെ തിരിച്ചു.കാടിന്റെ വക്കിൽവെച്ച് അയാൾ അവളുടെ സമീപം എത്തിച്ചേർന്നു.അവിടെവെച്ച് അയാൾ അവളെ അഭിവാദ്യം
ചെയ്തുകൊണ്ടു് അവൾ എന്തെങ്കിലും കൃത്യനിർവ്വഹണത്തിന്നായി ഇറങ്ങിത്തിരിച്ചിരിക്കയാണോ എന്നു ചോദിച്ചു. കാടുകളിൽ ചുറ്റിത്തിരിയുകയും പഴങ്ങൾ പറിച്ചുതിന്നുകയുമല്ലാതെ തനിക്കു വിശേഷിച്ചു യാതൊരു കൃത്യവും നിൎവ്വഹിക്കേണ്ടതായിട്ടില്ലെന്നു വിഗ്‌ഡിസ് മറുപടി പറഞ്ഞു.<noinclude></noinclude>
3zo6jj5ltpp2ohxky5j8ag4oia1rxkp
താൾ:Prithikaradurga (Changampuzha).pdf/18
106
81417
242600
241197
2026-06-20T10:46:01Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
242600
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>“എന്നാൽ ഞാനും നിന്നോടൊന്നിച്ചു വരാം? യോട്ട് പറഞ്ഞു: ഒറ്റയ്ക്കു നടക്കുന്നത്' ആപത്താണ്. വനപ്പടർപ്പുകളിൽ സാധാരണയായി കരടിയുടെ ശല്യമുണ്ടാകാറുണെന്നു ഞാൻ കേട്ടിട്ടുണ്ട്.”
"എനിക്കു ഭയമുണ്ടായിരുന്നെന്നെങ്കിൽ ഞാനെന്റെ അംഗരക്ഷകനായ ഭൃത്യനെ കൂടെ കൊണ്ടുപോന്നേനേ!” വിഗ്‌ഡിസ് പ്രതിവചിച്ചു: "ഏതുതരത്തിലായാലും ശരി, ആയുധമൊന്നുമെടുക്കാതല്ല ഞാൻ പോന്നിട്ടുള്ളത്.'' ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ അരപ്പട്ടയിൽ തിരുകിയിരുന്ന ഒരു വലിയ കത്തിയെടുത്ത് അയാളെ കാണിച്ചു. നിറംകാച്ചിയ കമ്പിച്ചുരുളുകൾ ചുറ്റിക്കെട്ടിയിട്ടുള്ളതായിരുന്നു അതിന്റെ പിടി.
യോട്ട് അതു കൈയിൽ വാങ്ങി സൂക്ഷിച്ചുനോക്കി. അയാൾ പറഞ്ഞു: "ഇതൊരു വിചിത്രമായ കത്തിതന്നെ; സംശയമില്ല. ഇതു വളരെക്കാലത്തെ പഴക്കമുള്ളതുമാണ്. നിനക്കിതെവിടെനിന്നു കിട്ടി?”
"ഇതെപ്പോഴും എൻ്റെ കുടുംബത്തിലുണ്ടായിരുന്നു.”, വിഗ്‌ഡിസ് പറഞ്ഞു: "ഇവിടെയുള്ള ബലിക്കാവിൽ പുരോഹിതകളായിരുന്നു എൻ്റെ ചാച്ചക്കാരികളെന്നു പറയപ്പെടുന്നു. വളരെ വളരെക്കാലത്തിനു മുൻപാണുള്ളത്. ആൎക്കും അതിനെക്കുറിച്ചു് അധികമൊന്നും അറിഞ്ഞുകൂടാ. ഞങ്ങളുടെ ദാസന്മാർ കോഴികളേയും ആടുകളേയും അവിടെ കൊണ്ടുപോയി ബലികഴിക്കാറുണ്ട്.; പക്ഷേ എന്റെ അച്ഛന് അദ്ദേഹത്തിൻ്റെ സ്വന്തം ശ<noinclude></noinclude>
px1ii7c6rubo4n8re18cnv2mvpwsmmi
താൾ:Prithikaradurga (Changampuzha).pdf/19
106
81421
242601
241199
2026-06-20T10:57:44Z
Vidya (SDCF)
13218
242601
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ക്തിയിലും മെയ്ക്കരുത്തിലുമല്ലാതെ മറ്റൊന്നിലും വിശ്വാസമില്ല; ഞാൻ കേട്ടിടത്തോളം എൻ്റെ മുത്തച്ഛനും അങ്ങനെതന്നെയായിരുന്നു."
"അതുതന്നെയാണെന്റേയും കഥ, ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: "പക്ഷേ, അക്കാരണത്താൽ എന്നെ ഒരിക്കൽ ജ്ഞാനസ്നാനകൎമ്മം നിൎവ്വഹിപ്പിച്ച് ഒരു ക്രിസ്ത്യാനിയാക്കിയിട്ടുണ്ട്. "
"അതൊരു വിചിത്രമായ മതമാണ്." വിഗ്‌ഡിസ് പ്രസ്താവിച്ചു: “വെളുത്ത ക്രിസ്തുവിനെക്കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകാൻ നിവൃത്തിയില്ല; എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിനു സ്വയം മോചനം നേടാൻ സാധിച്ചില്ലെന്നും * ബ്ലാലാൻഡിൽ<REF>* Blaaland. നീലനാട് - നിലവണ്ണമുള്ള, അഥവാ കറുത്ത, മനുഷ്യരുടെ നാട്'. മദ്ധ്യധരണ്യാഴിക്കിപ്പുറമുള്ള ഏതു നാടും Blaaland ആയി പരിഗണിക്കാവുന്നതാണ്'.</REF> തന്റെ ശത്രുക്കളാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നും ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്”
“ഈ ജ്ഞാനസ്നാനകൎമ്മം കൊണ്ട് എന്തുo സാധിക്കാ മെന്നെനിക്കറിഞ്ഞുകൂടാ,'' യോട്ട് പറഞ്ഞു: "അതുപോലെതന്നെ അദ്ദേഹത്തിനധികമൊന്നും ചെയ്യാൻ സാധിക്കുമെന്നും ഞാൻ വിചാരിക്കുന്നില്ല. പക്ഷേ, കൎസഭവിച്ചതിങ്ങനെയാണ് : ഡെൻമാൎക്കിന്റെ തെക്കുഭാഗത്തായി പരിശുദ്ധമായ ജീവിതം നയിച്ചുവരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എന്റെ കാലിന്മേലുണ്ടായിരുന്ന വൃത്തികെട്ടളിഞ്ഞിഴുകിയ ഒരു വ്രണം ആ മനുഷ്യൻ ചിക<noinclude></noinclude>
hb2mrsqrkgtv47wujot9nbn2ovkl0nc
ഉപയോക്താവിന്റെ സംവാദം:Arjun krishna E R
3
82643
242279
2026-06-19T12:56:07Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
242279
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Arjun krishna E R|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 12:56, 19 ജൂൺ 2026 (UTC)
ddyoazg5et3hh4unbf2i47b2yb9o0h6
സൂചിക:പ്രകൃതിചികിത്സാസംഗ്രഹം.pdf
104
82644
242378
2026-06-20T08:49:05Z
Bhama R 257
13324
'' താൾ സൃഷ്ടിച്ചിരിക്കുന്നു
242378
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=പ്രകൃതിചികിത്സാസംഗ്രഹം
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
qkhfhi4au4d5k9ghyhxry0f7u1mqibx
242379
242378
2026-06-20T09:00:11Z
Bhama R 257
13324
242379
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q140133305
|Title=പ്രകൃതിചികിത്സാസംഗ്രഹം
|Subtitle=
|Volume=
|Issue=
|Edition=പരിഷ്കരിച്ച പതിപ്പ്
|Author=കെ. രാമവാര്യർ
|Foreword_Author=
|Translator=
|Editor=വെൺമണി എസ്. ശങ്കരവാര്യർ
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=എം. പരമേശ്വരൻ പിള്ള
|Address=മേപ്രാൽ
|Printer=
|Year=1927
|Source=pdf
|Image=1
|Progress=OCR
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
[[വർഗ്ഗം:Malayalam language books]]
j2byx3ueg7xrcfhd67kpnpwy168xl1a
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/1
106
82645
242380
2026-06-20T09:01:20Z
Bhama R 257
13324
/* Without text */
242380
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/2
106
82646
242381
2026-06-20T09:01:33Z
Bhama R 257
13324
/* Without text */
242381
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/3
106
82647
242382
2026-06-20T09:01:45Z
Bhama R 257
13324
/* Without text */
242382
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/4
106
82648
242383
2026-06-20T09:01:55Z
Bhama R 257
13324
/* Without text */
242383
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/5
106
82649
242384
2026-06-20T09:02:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 el am afhg. the mo my & 3 my Brooms an പ്രകൃതി ചികിത്സാസംഗ്രഹം 7203 KR 3-1-183 ASAM AS RISHRAVILA ROGING (പരിഷ്കരിച്ച പതിപ്പ്) MALAKSEL ഒന്നും രണ്ടും മൂന്നും ഭാഗങ്ങളും വ്യാഖ്യാനവും അടങ്ങിയതു . ഗ്രന്ഥകർത്താ കെ. ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242384
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2 el am afhg. the mo
my & 3 my Brooms an
പ്രകൃതി
ചികിത്സാസംഗ്രഹം
7203
KR
3-1-183
ASAM AS
RISHRAVILA
ROGING
(പരിഷ്കരിച്ച പതിപ്പ്)
MALAKSEL
ഒന്നും രണ്ടും മൂന്നും ഭാഗങ്ങളും വ്യാഖ്യാനവും അടങ്ങിയതു .
ഗ്രന്ഥകർത്താ
കെ. രാമവാരൂർ ബി.എ ബി എൽ
വെൺമണി.
വ്യാഖ്യാതാ
വെൺമണി എസ്സ്. ശങ്കരവായർ ബി. ഏ.
പ്രകാശകൻ
എം. പരമേശ്വരൻപിള്ള
1102
പ്രകാശകന്റെ അടയാളമോ മുദ്രയോ ഇല്ലാത്ത<noinclude></noinclude>
polotj9exh09qyfs690c9mfjuxmfwsm
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/6
106
82650
242385
2026-06-20T09:02:41Z
Bhama R 257
13324
/* Without text */
242385
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/7
106
82651
242386
2026-06-20T09:12:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'LASAM മുഖവുര ഈ പുസ്തകം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു മാം ധ നുമാസത്തിലാണു്. ആ വർഷത്തിൽ തന്നെ ആദ്യപതിപ്പ് മുഴുവ നും ചെലവായതുകൊണ്ടു തന്നെ മഹാജനങ്ങൾ ഈ ഗ്രന്ഥത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242386
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>LASAM
മുഖവുര
ഈ പുസ്തകം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു മാം ധ
നുമാസത്തിലാണു്. ആ വർഷത്തിൽ തന്നെ ആദ്യപതിപ്പ് മുഴുവ
നും ചെലവായതുകൊണ്ടു തന്നെ മഹാജനങ്ങൾ ഈ ഗ്രന്ഥത്തോ
5 പ്രദശിപ്പിച്ചിട്ടുള്ള അനുകൂലാഭിപ്രായം ഏറക്കുറെ വെളിവാകുന്നു
ണ്ടു്. അന്നു മുതൽ പലരും പുസ്തകത്തിനാവശ്യപ്പെട്ടു എഴുത്തുകൾ
അയച്ചുകൊണ്ടിരുന്നിട്ടും വീണ്ടും അച്ചടിപ്പിക്കുന്നതിനു ഇത്രയും കാ
ലതാമസം ഉണ്ടായതിനുള്ള സമാധാനം കൂടി ഈ ഘട്ടത്തിൽ പറ
യേണ്ടതായിരിക്കുന്നു.
പ്രകൃതിചികിത്സാ സർവ്വസ്വം എന്നപേരിൽ സവിസ്തരമായ
ഒരു ചികിത്സാഗ്രന്ഥം ഗദ്യമായി രചിച്ച പ്രസിദ്ധപ്പെടുത്തണമെ
ന്നു ഗ്രന്ഥകർത്താവിനോടു പലരും അപേക്ഷിച്ചതിനെ അദ്ദേഹം
സ്വീകരിച്ചിട്ടുള്ളതിനാൽ ഇനിയും ആ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി
യാൽ മതിയെന്നു വിചാരിച്ചിരുന്നതാണു് ഈ രണ്ടാം പതിപ്പി
ൻ കാലതാമസത്തിനുള്ള പ്രധാന കാരണം. എന്നാൽ അദ്ദേഹ
ത്തിന്റെ ഉദ്യോഗ സംബന്ധമായ ജോലിക്കൂടുതലും പ്രകൃതി ജീ
വിതചകളിലുള്ള നിഷ്കർഷയും നിമിത്തമുണ്ടായിട്ടുള്ള സമയ
ദൌരഭ്യം അപ്രകാരമൊരു ഗ്രന്ഥം വേഗത്തിൽ പൂർത്തിയാക്കുന്ന
തിനു വിഘാതമായിത്തീന്നിരിക്കുന്നു. അതിനാൽ ഈ വിധമുള്ള
ചില പരിഷ്കാരങ്ങളോടു കൂടി രണ്ടാം പതിപ്പ് പ്രസിദ്ധപ്പെടുത്താ
ൻ നിശ്ചയിച്ചതാണു്.
ഇപ്രകാരമുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസി
ദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും എന്നോടു പറഞ്ഞി
ട്ടുണ്ടു്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു
പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല. എന്നാൽ ഇതിലെ പദങ്ങളുടെ
ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പ
ല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പല രീതി
യെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടു്. ഉ
ഭയ പക്ഷക്കാരുടേയും അഭിപ്രായങ്ങളെ ആദരിച്ചുകൊണ്ടു പുതി
യ പതിപ്പു പ്രസിദ്ധപ്പെടുത്തണമെന്നുദ്ദേശിച്ച വ്യാഖ്യാനം കൂടി
ക്കാൻ
തീച്ചപ്പെടുത്തിയതാണു്. അതുകൊണ്ടു വിഷയം ഗൌര
വത്തിനനുസരണമായി പല പുതിയ അഭിപ്രായങ്ങളും വിശദീകര
ണങ്ങളും സന്ധിപ്പിക്കാൻ സാധിച്ചിട്ടുമുണ്ട്. പ്രധാന ഘട്ടങ്ങളി<noinclude></noinclude>
75fzi386gvirj88ubkvk88q9mgftpt7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/8
106
82652
242387
2026-06-20T09:12:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ii ലെല്ലാം ഒരു ഗദ്യഗ്രന്ഥത്തിന്റെ പ്രയോജനം ഉണ്ടാകത്തക്കവണ്ണ മാണു് വ്യാഖ്യാനത്തിന്റെ ഗതിയെന്നു വായിച്ചു നോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നതാണു്. മി: ശങ്കരവാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242387
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ii
ലെല്ലാം ഒരു ഗദ്യഗ്രന്ഥത്തിന്റെ പ്രയോജനം ഉണ്ടാകത്തക്കവണ്ണ
മാണു് വ്യാഖ്യാനത്തിന്റെ ഗതിയെന്നു വായിച്ചു നോക്കുമ്പോൾ
പ്രത്യക്ഷപ്പെടുന്നതാണു്.
മി: ശങ്കരവാരൂർ ഗ്രന്ഥകർത്താവിന്റെ സഹോദരനും അദ്ദേ
ഫത്തിന്റെ കൂടെത്താമസിച്ചും മറ്റും പ്രകൃതിചികിത്സാ വിഷയ
ത്തിൽ നല്ല പാണ്ഡിത്യം സിദ്ധിച്ചിട്ടുള്ള യുവസാഹിത്യരസിക
നും ആയതുകൊണ്ടു വ്യാഖ്യാനവും പ്രവേശകവും ഗ്രന്ഥത്തിൻറ
സ്ഥിതിക്കും വായനക്കാരുടെ ആവശ്യത്തിനും ഏറ്റവും പ്രാപ്ത
മായിരിക്കുമെന്നു വിശ്വസിക്കുന്നു.
പ്രകൃതി ചികിത്സാ ചാന്മാരായ പലരുടെ അഭിപ്രായങ്ങ
ൾ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. അവയിൽ ആവർത്തനയായി
തോന്നാനിടയുള്ള പല ഘട്ടങ്ങളും വിസ്തരഭയത്താൽ ഉപേക്ഷി
ച്ചിട്ടുണ്ടു്. അതിനാൽ ആദ്യവായനക്കാർ ആരംഭം മുതൽ തുടച്ചയാ
യി വായിക്കേണ്ടതാണെന്നു അറിയിച്ചുകൊള്ളുന്നു. പൂവ്വാ പ
രോധങ്ങളായ ചില അഭിപ്രായങ്ങളും ഇതിൽ അങ്ങിങ്ങായി ക
ണ്ടേക്കാം. എന്നാൽ വ്യാഖ്യാനത്തിൽ പ്രായേണ അവയും വേണ്ട
സമാധാനങ്ങൾ പ്രസ്താവിച്ചിട്ടുണ്ടു്.
ചോറും കറികളും കൂടാതെ പഴങ്ങളും അണ്ടിവനങ്ങളും മാത്രം
കഴിച്ചാൽ ദേഹം മെലിഞ്ഞു കൂനിയിരിക്കയെയുള്ള എന്നു ഭയ
പ്പെടുന്നവർ ഇതിൽ ചേർത്തിരിക്കുന്ന ഗ്രന്ഥകർത്താവിന്റെ ഛായാ
പടം ഒന്നു കാണട്ടെ; ഒരു മഴദിവസം എടുത്ത ഫോട്ടോ ഉപയോഗി
ഇതിനാൽ അല്പം ഇരുൾ വന്നുപോയിട്ടുള്ളതാണു്. ദേഹമെല്ലാം
ഉടുപ്പിൽ പൊതിഞ്ഞു ശരീരത്തിന്റെ യഥാത്ഥ സ്ഥിതിയെ മറ
യ്ക്കാതെ തന്റെ ഛായാപടം എടുത്തുകൊള്ളുന്നതിനനുവദിച്ച ആ
മഹാത്മാവു് രാജ്യാന്തരങ്ങളിലുണ്ടായിട്ടുള്ള പ്രകൃതിചികിത്സാ ചാ
യന്മാർ കൂടി മാതൃകയായിരിക്കുന്നുണ്ടെന്നാണു് എന്റെ വിശ്വാ
പ്രാരംഭ ചികിത്സകന്മാർ ഈ ഛായാപട ദശനം അത
താശ്വാസകരമായിരിക്കുമെന്നു കരുതുന്നു.
ഇതിൽ ചേർത്തിരിക്കുന്ന വ്യാഖ്യാനത്തിന്റെ കുറിപ്പെഴുതി
ത്തീന്നപ്പോഴേക്കും മി. ശങ്കരവായ കായാന്തരത്താൽ വിദേശ
യാത്ര ചെയ്യേണ്ടി വന്നതിനാൽ അതു പകർത്തി പ്രസ്സിൽ കൊടു
ത്തതും പ്രഫ പരിശോധിച്ചതും ഞാൻ തന്നെയാണു്. അതിനാ
ൽ വന്നിട്ടുള്ള അപൂവും സ്ഖലിതങ്ങളിൽ പ്രധാനപ്പെട്ടവയും
ശുദ്ധിപത്രം കൊടുക്കുന്നു.
പ്രകാശകൻ.<noinclude></noinclude>
7knhbj0drcvh0xqeaowt3pe3zb4cywb
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/9
106
82653
242388
2026-06-20T09:12:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '981 LASAM READ MAS ANKEE അവതാരിക ശ്രീമാൻ വെണ്മണി കെ. രാമായർ അവർകൾ ബി. എ. ബി. എൽ.രചിച്ച പ്രകൃതിചികിത്സാസംഗ്രഹം എന്നഗ്രന്ഥം പൊ തുജനസമക്ഷം അവതര നന്നതിനു എനിക്കുവളരെ സന്തോഷ മുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242388
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>981
LASAM READ
MAS ANKEE
അവതാരിക
ശ്രീമാൻ വെണ്മണി കെ. രാമായർ അവർകൾ ബി. എ.
ബി. എൽ.രചിച്ച പ്രകൃതിചികിത്സാസംഗ്രഹം എന്നഗ്രന്ഥം പൊ
തുജനസമക്ഷം അവതര നന്നതിനു എനിക്കുവളരെ സന്തോഷ
മുണ്ടു്. മി. രാമവാകർ മൂന്നു നാലു കൊല്ലമായി ലൂയിണിയുടേയും
അഡോൾഫ് ജസ്റ്റിന്റെയും അഭിപ്രായങ്ങളനുസരിച്ചു ജീവിക്കു
കയും അവരുടെ ചികിത്സാസമ്പ്രദായങ്ങളെ ഈ നാട്ടുകാരിൽ
പ്രയോഗിച്ച് അവയുടെ ശ്രേഷ്ഠ്യത്തെ വിശദീകരിക്കയും ചെ
യിട്ടുള്ള ദേഹമാണു്. തീരാവ്യാധികളായി അറിയപ്പെടുന്നതും ഡാ
ക്ടറന്മാരും ആയുർവേദ വൈദ്യന്മാരും കൈവിടുന്നതുമായ അനവ
ധി കമ്മവ്യാധികളെ ശ്രീമാൻ രാമായവൾകൾ അദ്ദേഹ
ത്തിനു ലഭിക്കുന്ന അല്പമായ വിശ്രമാവസരത്തിൽ സുഖപ്പെടു
ത്തിയിട്ടുണ്ട്. പ്രകൃതി ചികിത്സയിലുള്ള ബലമായ വിശ്വാസം
കൊണ്ടും നാട്ടുകാർ വൈദ്യസഹായത്തിനായി ധനം ചെലവുചെ
രുതെന്നുള്ള വിചാരംകൊണ്ടും യാതൊരു പ്രതിഫലവും പറ
തെ അദ്ദേഹം നിരവധി രോഗികളെ ചികിത്സിച്ചുവരുന്നു; ഞാ
ൻ വൈക്കത്തുചെന്നിട്ടുള്ള അവസരങ്ങളിൽ ഒരാശുപത്രിയിലെ
പോലെ അദ്ദേഹത്തിന്റെ വസതിയിൽ പലരോഗികളെക
ണ്ടിരുന്നു. സ്വതവേയുള്ള ധിഷണാശക്തികൊണ്ടും പരിചയം മൂ
ലം ലഭിച്ച സാമംകൊണ്ടും തിരുവിതാംകൂറിലെ പ്രകൃതി
ചികിത്സകന്മാരിൽ മി. രാമവാരൂർ അഗ്രഗണ്യനായിത്തീന്നിരിക്കു
ന്നു. ഇത്ര നിപുണനും അനുഭവസ്ഥനുമായ ഒരു പ്രകൃതിചികിത്സ
കൻ ഗ്രന്ഥം വെറും തജ്ജിമകളെ
അപേക്ഷിച്ചു മെച്ചമായി
രിക്കുമെന്നു വായനക്കാർ നിഷ്പ്രയാസം ഊഹിക്കാവുന്നതാ
ന്നു. ലൂയി കണിയുടേയും അഡോൾഫ് ജസ്റ്റിൻറയും ഗ്രന്ഥങ്ങ
ളെ ഈ രാജ്യത്തെ സ്ഥിതിഗതിയെ അവലോകിക്കാതെ ചില
ർ തർജ്ജിമ ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തിലാകട്ടെ അങ്ങിനെയു
ള്ള ന്യൂനതയെ നിശ്ശേഷം പരിഹരിക്കുന്നു. ലൂയി കണിയുടെ സ
മ്പ്രദായങ്ങളെ സവ്വപ്രധാനമായി സ്വീകരിക്കുകയും മറ്റുപ്രക
തി ചികിത്സകന്മാരുടെ തത്വങ്ങളെ വേണ്ടിടത്തു അംഗീകരിക്കു
കയും ചെയ്യുന്നതിനു ഗ്രന്ഥകർത്താവ് പ്രത്യേകം നിഷ്കർഷിച്ചി<noinclude></noinclude>
jrhprubm4gk9dr0hspwasdpgccbxc5l
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/10
106
82654
242389
2026-06-20T09:13:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മി: രാമവാരൂർ ഇന്നും പ്രകൃതിചികിത്സാസമ്പ്രദായപ്രകാരം ജീവിതം നയിക്കുന്നു. ഗ്രന്ഥകർത്താവിന്റെ ജീവിതക്രമം രോഗിക ൾക്കും ആരോഗ്യകാംക്ഷികൾക്കും അനുകരണീയമാണു്....' താൾ സൃഷ്ടിച്ചിരിക്കുന്നു
242389
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>മി: രാമവാരൂർ ഇന്നും പ്രകൃതിചികിത്സാസമ്പ്രദായപ്രകാരം
ജീവിതം നയിക്കുന്നു. ഗ്രന്ഥകർത്താവിന്റെ ജീവിതക്രമം രോഗിക
ൾക്കും ആരോഗ്യകാംക്ഷികൾക്കും അനുകരണീയമാണു്.
മി: രാമായർ വെളുപ്പിനു നാലുമണിക്കു എഴുനേൽക്കുന്നു.
തദനന്തരം തുറന്ന സ്ഥലത്തുനിന്നു അദ്ദേഹം അര മണിക്കൂർനേരം
പ്രാണായാമം ചെയ്യും. മലശോധന കഴിഞ്ഞ് പിന്നീട്
ഉമിക്കരി
യും മാവിലയുംകൊണ്ടു് ദന്തശോധന ചെയ്യുന്നു. വെറും നിലത്തു
അര മണിക്കൂർ കിടന്നശേഷം അര മണിക്കൂർ നേരം അഡോൾ
ഫ്ജസ്റ്റിൻ സമ്പ്രദായപ്രകാരം പ്രകൃതി സ്നാനം ചെയ്യുന്നു. പ്ര
കൃതിസ്നാനാനന്തരമുള്ള അദ്ദേഹത്തിന്റെ വ്യായാമം ഓട്ടവും ചാ
ട്ടവുമാണു്. വ്യായാമം കഴിഞ്ഞാൽ വായു കലത്തിയ ശുദ്ധജലം
ഏഴരത്തുടം സാവധാനത്തിൽ കുടിക്കും. ചിലപ്പോൾ വെള്ള
ത്തിൽ
ചെറുനാരങ്ങാനീരു ചേക്കാറുണ്ട്. പോലീസ് ഇൻ
സ്പെക്ടർ ജോലി സംബന്ധിച്ച കൃത്യങ്ങൾക്കു പോകുന്നതു ഈ അ
നുഷ്ഠാനങ്ങൾക്കു ശേഷമാകുന്നു. പതിനൊന്നു മണിക്കു തിരിച്ച
വന്നു ആഹാരം കഴിക്കുന്നു. രാവിലത്തെ ആഹാരം ചിലപ്പോ
ൾ നാലഞ്ചു പൂവൻപഴവും പത്തിരുപതു ബദാംകുരുവുമായിരി
ക്കും. ചിലപ്പോൾ രണ്ടത്തപ്പഴവും ഒരുമുറി തേങ്ങയും കഴിക്കും.
ഈ ആഹാരം കഴിഞ്ഞ് അദ്ദേഹം വീണ്ടും സ്വകൃത്യാനുഷ്ഠാന
ത്തിനു പോകുന്നു. ചില സമയം അഞ്ചുമണിക്കും ഒരു പ്രകൃതി സ്നാ
നംകൂടി നടത്തും. സ്നാനത്തിനുശേഷം അറാത്തൽ ഈന്തപ്പഴവും
രണ്ടുമൂന്നു പൂവൻപഴവും ഉപ്പു കൂട്ടാതെ വട്ടത്തിൽ നുറുക്കി വറുത്ത
ഏത്തയ്ക്ക ഉപ്പേരിയും കഴിക്കുന്നു. രാത്രിയിൽ എട്ടു മണിക്കു ജല
സ്പസ്നാനം ഉണ്ടായിരിക്കുന്നതാണു്. അതു അരമണിക്കൂറിലധി
കം നേരമുണ്ടായിരിക്കും. മി. രാജവായർ കൃത്യം ഒൻപതുമണിക്കു
ഉറങ്ങുന്നു. ഉറങ്ങുന്നതിനു മുൻപ് വായു കലത്തിയ ഏഴര തുടം വെ
ം അദ്ദേഹം കുടിക്കും. ചിലപ്പോൾ മുറ്റത്തും ചിലപ്പോൾ നാലു
കെട്ടിന്റെ നടുമുറ്റത്തിനടുത്തു വെറും തറയിലും തലയിണയില്ലാ
തെ കിടന്നുറങ്ങുന്നു. സൌകമുള്ളപ്പോൾ മണ്ണിലിരിക്കുന്നതിനും
വെയിലുകൊള്ളുന്നതിനും അദ്ദേഹം പ്രത്യേകം
ശ്രദ്ധിക്കുന്നുണ്ട്. പ
ലപ്പോഴും വ്യായാമത്തിനായി വിറകു കീറും. ആഴ്ചയിലൊരിക്കൽ
ദേഹം മുഴുവൻ ചെളി പുരട്ടി സൂയസ്നാനം ചെയ്യാതിരിക്കുകയില്ല.
സൂയസ്നാനം കഴിഞ്ഞാൽ പ്രകൃതിയാനവുമുണ്ടായിരിക്കും. ദിവ
സവും ഒരു ചെറുനാരങ്ങയുടെ നീർ കുടിക്കുകയോ നാരങ്ങായും പഴ
വുംകൂടി ചവച്ചു തിന്നുകയോ ചെയ്യുന്നതിൽ അദ്ദേഹം നിഷ്കർഷി<noinclude></noinclude>
gmzb7zpu7qvr1keejozgts6g3ch8dow
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/11
106
82655
242390
2026-06-20T09:13:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iii പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരം പരവശമാകുമെന്നു ഭയപ്പെടുന്നവർ മി. രാമരായരുടെ ഛായാപ ടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണു്. ആ ദ്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242390
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>iii
പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരം
പരവശമാകുമെന്നു ഭയപ്പെടുന്നവർ മി. രാമരായരുടെ ഛായാപ
ടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണു്. ആ
ദ്വം അദ്ദേഹത്തിന്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും ഇപ്പോ
ൾ നല്ല ആരോഗ്യസ്ഥിതി വന്നിട്ടുണ്ടു്. ഇങ്ങനെ നിഷ്കർഷയാ
യി പ്രകൃതി തത്വങ്ങളെ ആദരിക്കുകയും അനവധി രോഗങ്ങൾ പ്ര
കൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുകയും ചെ ചെയ്തുവരുന്ന
വായരുടെ പ്രകൃതിചികിത്സാസംഗ്രഹം രോഗികൾക്കു ഒരനുഗ്രഹ
വും മയലയാള ഭാഷയും ഒരു സമ്പത്തുമാകുന്നു.
എം. ആർ. മാധവായർ ബി. എ. എൽ. എൽ. ബി.
* മി: രാമച്ചായർ ഇപ്പോൾ നെയ്യാറ്റിൻകര ആക്ടിംഗു
സ്റ്റേഷനറി മജിസ്റ്റ്രേട്ടാണു്. കാണണമെങ്കിൽ അദ്ദേഹത്തിൻറ
വസതിയിൽ ചെല്ലണം. ജോലിക്കൂടുതൽ കൊണ്ടു എഴുത്തയക്കുന്ന
മറുപടി അയയ്ക്കാൻ പലപ്പോഴും സാധിക്കുന്നില്ലെന്നു അദ്ദേഹം
എഴുതിയിരിക്കുന്നു.
പ്രകാശക<noinclude></noinclude>
qwergdzk5eb7bev9aiotcebe7jtpx15
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/12
106
82656
242391
2026-06-20T09:14:08Z
Bhama R 257
13324
/* Without text */
242391
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/13
106
82657
242392
2026-06-20T09:14:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1 LABAM MER MALAINKEEL രണ്ടാം പതിപ്പിൻറ അവതാരിക മ പ്രകൃതിചികിത്സാസംഗ്രഹത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് ജനസമക്ഷം അവതരിപ്പിക്കുവാൻ എനിക്ക് പൂർവ്വാധി കം സന്തോഷമുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242392
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1
LABAM MER
MALAINKEEL
രണ്ടാം പതിപ്പിൻറ
അവതാരിക
മ
പ്രകൃതിചികിത്സാസംഗ്രഹത്തിന്റെ പരിഷ്കരിച്ച രണ്ടാം
പതിപ്പ് ജനസമക്ഷം അവതരിപ്പിക്കുവാൻ എനിക്ക് പൂർവ്വാധി
കം സന്തോഷമുണ്ട്. ശ്ലോകത്തിൽ ചികിത്സാതത്വങ്ങളെ
ൽക്കാരപൂർവ്വം പ്രതിപാദിക്കുന്നതും സാഹിത്യമജ്ഞന്മാർ ര
സകരമാണെങ്കിലും സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഈ ആ
ക്ഷേപത്തെ പരിഹരിക്കുന്നതിനു ഞാൻ മുതലായവർ പുറപ്പെടു
വിച്ച അഭിപ്രായത്തിന്റെ ഫലമായി ഗ്രന്ഥത്തെ വിസ്താരപ്പെടു
ത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണു് ഇപ്പോൾ ഇത
നെ പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മെച്ചവും, കാവ്യ
ത്തിന്റെ രസവും, കായ്യത്തിന്റെ ഗൌരവവും വായനക്കാർ വാ
യിച്ചു മനസ്സി നിലാക്കിക്കൊള്ളട്ടെയെന്നാണ് ഞാൻ വിചാരിക്കുന്ന
തു. കേരളത്തിലെ പ്രകൃതി ചികിത്സകന്മാരിൽ പഠിപ്പും
•
പഴ
വും അനുഭവവും പരിചയവും കൊണ്ടു് അഗ്രിമസ്ഥാനത്തെ വ
ഹിക്കുന്ന ഒരു ദേഹമാണു് പ്രസ്തുത കൃതിയുടെ കാവെന്നു ഞാ
ൻ വായനക്കാരോട് പ്രത്യേകം പറയേണ്ടതില്ല. അദ്ദേഹത്തി
ൻ ദിനചയെക്കുറിച്ച് ഒന്നാം പതിപ്പിന്റെ അവതാരിക
യിൽ ഞാൻ സമഗ്രമായി പ്രസ്താവിച്ചിട്ടുണ്ട് .
P
പ്രസ്തുത ഗ്രന്ഥത്തിൽ ലൂയി കണിയുടേയും അഡോൾഫ
നിൻറയും സിദ്ധാന്തങ്ങൾ കൂടാതെ ജലചികിത്സയെക്കുറിച്ച്
അന്യന്മാർ എഴുതിയിട്ടുള്ള അഭിപ്രായങ്ങളും ക്രോഡീകരിച്ചിരിക്കു
ന്നു. അനവധി രോഗികളെ ചികിത്സിച്ചു പഴക്കം സമ്പാദിച്ച
ഗ്രന്ഥകർത്താവും ഈ നാട്ടിനു ന്ന ഭക്ഷണക്രമവും മറ്റും വിധി
ച്ചിട്ടുണ്ട്. വെറും ജലചികിത്സ കൂടാതെ ഉപവാസം, ജലപാനം
മുതലായവകൊണ്ടും ആരോഗ്യം സമ്പാദിക്കുന്നതിനുള്ള വഴികൾ
ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ആകപ്പാ
ടെ പ്രകൃതിചികിത്സാസംഗ്രഹത്തിന്റെ രണ്ടാം പതിപ്പ് ഏതു
പ്രകൃതി ചികിത്സകനും സഹായമായ ഒരു ഗ്രന്ഥമാണെന്നും
ണ്ഡിച്ചു പറയുവാൻ കഴിയും.
പ്രകൃതിചികിത്സാ തത്വങ്ങൾ കേരളത്തിൽ പ്രചുരപ്ര
ചാരത്തെ പ്രാപിച്ചിട്ടുണ്ട്. എന്നാൽ മാമൂലിനെതിരായ വിധി
കുളും അസുഖം തോന്നുന്ന ക്രമങ്ങളും ആചരിക്കുന്നതിലുള്ള വൈഷ
മം കൊണ്ട് പലരും ആ പദ്ധതിയേ നീണാൾ സ്വീകരിക്കുന്നി<noinclude></noinclude>
gki84toqfutkb0jvmghfe44v6aruzh0
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/14
106
82658
242393
2026-06-20T09:14:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'B ല്ല. തന്നെയുമല്ല ചികിത്സ തുടർന്നുകൊണ്ടിരുന്നാൽ ചൊറി ചിര ് വയറുകടി ക്ഷീണം മുതലായവ ശമനപരമായ രോഗാധിക ത്തിന്റെ ലക്ഷണമായി കടന്നുകൂടുമ്പോൾ രോഗി വല്ലാതെ വിഷ മി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242393
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>B
ല്ല. തന്നെയുമല്ല ചികിത്സ തുടർന്നുകൊണ്ടിരുന്നാൽ ചൊറി ചിര
് വയറുകടി ക്ഷീണം മുതലായവ ശമനപരമായ രോഗാധിക
ത്തിന്റെ ലക്ഷണമായി കടന്നുകൂടുമ്പോൾ രോഗി വല്ലാതെ വിഷ
മിക്കുന്നു. രോഗശമനത്തിനുവേണ്ടി ഒരു സന്യാസിയുടെ ദിനച
മകളെ സ്വീകരിക്കുവാൻ മനസ്സില്ലാത്തവർ പ്രകൃതിചികിത്സ
യെ അഭയം പ്രാപിക്കേണ്ട ആവശ്യമില്ല. സർ മരുന്നുകളും കുടി
ച്ച് കുത്തിവെപ്പം ശസ്ത്രക്രിയയും കഴിച്ച് ഗത്യന്തരമില്ലാതാകു
മ്പോഴാണ് മിക്കയാളുകളും പ്രകൃതിചികിത്സയെ വരിക്കുന്നതു്.
കതിരിൽ ചാണകം വച്ചാൽ നല്ല വിളവുണ്ടാകാത്തതുപോലെ
തന്നെ ചൈതന്യശക്തി തീരെ ക്ഷയിച്ചിരിക്കുമ്പോൾ പ്രകൃതി
ചികിത്സ തുടങ്ങിയതുകൊണ്ടു വലിയ
പ്രയോജനമില്ല. ദേഹ
ത്തിൽ ധാരാളം ദുഷ്ടുള്ളവരും ക്ഷീണന്മാരും ദിനചകളെ ക
മേണ മാറി മാറി പ്രകൃതിയിലേക്കു കടക്കേണ്ടതാകുന്നു. സ്നാന
ങ്ങളും വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും അനുഷ്ഠിച്ചുകൊണ്ടിരുന്നാ
ൽ മാത്രം രോഗങ്ങൾ മാറുകയില്ല. മനസ്സിന്റെ നിയന്ത്രണം രോഗ
ശമനത്തിനത്യന്താപേക്ഷിതമാകുന്നു. നവമനുഷ്യാണാം കാ
രണാബദ്ധമോക്ഷയോ എന്നുള്ള പ്രമാണം എത്രയും അവ
ത്താകുന്നു. പ്രകൃതിചികിത്സ തുടങ്ങുന്നവർ അതിൽ ദൃഢമായി വി
ശ്വസിക്കുകയും രോഗം വളരെ വേഗം സുഖപ്പെടുമെന്ന് ആശിക്കു
കയും ആശാപൂരിതവും പ്രസന്നവുമായ ഒരു മനസ്ഥിതി പാലിക്കു
കയും ചെയ്യേണ്ടതാണ്.
dif
പ്രകൃതിചികിത്സ മറ്റു ചികിത്സാസമ്പ്രദായങ്ങളുടെ ശത്രു
വല്ല. പ്രകൃതിക്കനുയോജ്യമായും ശരീരത്തിനു ഗുണകരമായും മ
റ് ചികിത്സാരീതികളിലുള്ള മാറ്റങ്ങളെ സ്വീകരിക്കുന്നതു കൊ
ണ്ട് യാതൊരു വിരോധവുമില്ല. പ്രകൃതിചികിത്സകന്മാർ സാധാ
രണ ജല ചികിത്സ, മണ്ണപ്രയോഗം, സ്വേദം, ഉപവാസം, പ്രാ
ണായാമം, വ്യായാമം, വണ്ണചികിത്സ, മേഖല വിജ്ഞാനീയം, ഒ
ക്ഷണചികിത്സ ഇവയെ സ്വീകരിച്ചിട്ടുണ്ടു്. ഈ മാറ്റങ്ങളെല്ലാം
സ്വീകരിച്ച് പ്രസന്നനായും ബ്രഹ്മചാരിയായും ഒരു രോഗി ജീവി
ക്കുന്നതായാൽ തീർച്ചയായും രോഗങ്ങൾ സുഖപ്പെടും. ശമനപരമാ
യ രോഗാധിക്യം വരുമ്പോൾ പരിഭ്രമിക്കുന്ന രോഗികളുടെ ആ
ശ്വാസത്തിനായി ബയോമിക്ക് മരുന്നുകൾ, വസതി, ആവ
ണക്കെണ്ണ ഇവ ഉപയോഗിക്കുവാൻ ഞാൻ ഉപദേശിക്കുന്നുണ്ടു്.
വലിയ രോഗമില്ലാത്തവർ അല്പം ഉപ്പുപയോഗിക്കുന്നതിലും ഞാ
ൻ വിരോധം പറയാറില്ല. ഇങ്ങിനെ അല്പാല്പമായ വ്യതിയാന
ങ്ങൾ ചെയ്യേണ്ടി വരുന്നത് രോഗികളുടെ പരിഭ്രമത്തേയും പരവ<noinclude></noinclude>
4lvqdgptpmctdq6bu2l5y7cfhm1jmip
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/15
106
82659
242394
2026-06-20T09:15:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'C ശതയേയും കണ്ടിട്ടു മാത്രമാകുന്നു. ശുദ്ധമായ പ്രകൃതി ജീവിതം നയിക്കുന്നതിനും താല്പവും മനസ്സും ഉള്ളവരുടെ രോഗങ്ങൾ നി ശ്ശേഷം മാറുമെന്നു ഉറപ്പു പറയാം. എന്നാൽ പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242394
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>C
ശതയേയും കണ്ടിട്ടു മാത്രമാകുന്നു. ശുദ്ധമായ പ്രകൃതി ജീവിതം
നയിക്കുന്നതിനും താല്പവും മനസ്സും ഉള്ളവരുടെ രോഗങ്ങൾ നി
ശ്ശേഷം മാറുമെന്നു
ഉറപ്പു പറയാം. എന്നാൽ പെട്ടെന്നു രോഗ
ലക്ഷണങ്ങളെ അമർത്തി തൃപ്തിയടയേണ്ടവ പ്രകൃതിചികിത്സ
പററുകയില്ല. ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കുന്ന വിദ്യ പ്രകൃതി ചികി
കന്മാക്ക് ഇഷ്ടവുമല്ല.
ഓരോ രോഗത്തിനും പ്രത്യേകം ചികിത്സ നിശ്ചയിക്കാ
അത് പ്രകൃതിചികത്സയുടെ ഒരു ദൂഷ്യമാണെന്നു ചിലർ വാ
ഖ്യാനിക്കുന്നു. രോഗം ഒന്നു മാത്രമേയുള്ളവെന്നും ചികിത്സയും ഒ
ന്നേയുള്ളുവെന്നും വാദിക്കുന്ന പ്രകൃതിചികിത്സകന്മാരോട് ലക്ഷ
ണങ്ങൾക്ക് ചികിത്സ നിശ്ചയിക്കണമെന്നു പറയുന്നത് അസം
എന്നാൽ പ്രത്യേകതരത്തിലുള്ള ലക്ഷണങ്ങൾ
കാണുമ്പോൾ പ്രകൃതിചികിത്സാവിധിയിലും അല്പം മാറ്റങ്ങൾ
ചെയ്യണമെന്നും ദുഷ്ടിന്റെ കിടപ്പനുസരിച്ച് ചികിത്സ വേഗത്തി
ലോ സാവധാത്തിലോ എങ്ങിനെയാണ് ചെയ്യേണ്ടതെന്നുമുള്ള
സംഗതികൾ മാത്രം ഗ്രഹിച്ചാൽ ചികിത്സ നിഷ്പ്രയാസ
ബന്ധമാകുന്നു.
അവനവൻ അവനവൻ ഡാക്ടരായിരിക്കണമെന്നുള്ള ത
ത്വം പ്രചാരത്തിൽ വരണമെങ്കിൽ പ്രകൃതിചികിത്സ എല്ലാവ
രും അംഗീകരിക്കാതെ നിവൃത്തിയില്ല. ഞാൻ പല രോഗികൾ
ക്കും ചികിത്സാ മാറ്റങ്ങൾ പറഞ്ഞു കൊടുത്തതിൽ ഒരുത്തരും നേ
രേ അവയെ ആചരിച്ചിട്ടില്ലെന്നാണു എന്റെ അറിവ്.
വെള്ള
ത്തിലിരുന്നു കുളിച്ചുകഴിഞ്ഞാൽ മിക്കവരും വ്യായാമം മുടക്കും. ഭ
ക്ഷണം കഴിക്കുന്നതിൽ നിർബ്ബന്ധം എല്ലാവമില്ല. ചികിത്സാ
കാലത്തു സംഭോഗാധിക്യം കൊണ്ടു പലം തകരാറ് പറ
മുറുക്ക് വീടിവലി മുതലായവ നിശ്ശേഷം നിറുത്താതെയിരു
ന്നാൽ ചില രോഗങ്ങൾ മാറുകയില്ല. രണ്ടുനേരവും ക്ലിപ്തമായി
സ്നാനങ്ങളും വ്യായാമവും നടത്തുകയും വിശപ്പുള്ളപ്പോൾ പ്രകൃതി
ക്ഷണം കഴിക്കുകയും ലഹരിപദാത്ഥങ്ങളെ നിശ്ശേഷം ത്യജിക്കുക
യും ശുദ്ധവായുവിൽ കഴിയുന്നത്ര പെരുമാറുകയും കഴിയുന്നത്ര
മമനുഷ്ഠിക്കയും മനസ്സി നിനെ ശാന്തവും പ്രസന്നവുമാക്കി വെ
ക്കുകയും ചെയ്യുന്ന മനുഷ്യരെ രോഗം ബാധിക്കുകയില്ല.
ആരോഗ്യം നശിച്ചവർ അവരുടെ പാപമോചനത്തിനായി
ചെയ്യുന്ന തപസ്സാണ് പ്രകൃതിചികിത്സ. മനുസ്മൃതിയിലും മ
ം പാപശാന്തിക്കായി
പ്രതിപാദിക്കപ്പെടുന്ന പരിഹാരങ്ങൾ<noinclude></noinclude>
nxkcpyzax52o05e12cofbtasiym6qis
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/16
106
82660
242395
2026-06-20T09:15:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'D പ്രകൃതിചികിത്സാവിധികൾ തന്നെയാകുന്നു. ശരീരത്തിനും മന സ്സിനും ആത്മാവിനുമുള്ള അസുഖങ്ങളെ ദൂരീകരിക്കുവാൻ പ്രകൃതി ചികിത്സയും ശക്തിയുണ്ട്. പ്രകൃതിചികിത്സ അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242395
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>D
പ്രകൃതിചികിത്സാവിധികൾ തന്നെയാകുന്നു. ശരീരത്തിനും മന
സ്സിനും ആത്മാവിനുമുള്ള അസുഖങ്ങളെ ദൂരീകരിക്കുവാൻ പ്രകൃതി
ചികിത്സയും ശക്തിയുണ്ട്. പ്രകൃതിചികിത്സ അനുഷ്ഠിക്കുന്നവ
ർ ഓരുള്ള വെള്ളമുപയോഗിക്കുകയോ ആരോഗ്യപ്രദമല്ലാത്ത സ്ഥ
ലങ്ങളിൽ താമസിക്കുകയോ ചെയ്യുന്നത് ദോഷകരമാണ്. വൃത്തി
കേടിന്റെ ഇരിപ്പിടമായ കുളങ്ങളിലെ ജലം ഉപയോഗിക്കുന്ന പ്ര
കൃതിചികിത്സക്കാർ ധാരാളമാകുന്നു. ശുദ്ധജലം കുടിക്കുകയും ശു
ജലത്തിൽ കുളിക്കുകയും ചെയ്യുന്നതിനും പ്രകൃതിചികിത്സക്കാർ
പ്രത്യേകം ശ്രദ്ധിക്കണം. അശുദ്ധവായുവടിച്ചുവീശുന്ന
സ്ഥല
ങ്ങളിൽ താമസിക്കുന്നവർ എത്ര നാൾ. പ്രകൃതിജീവിതം നയി
ച്ചാലും പറയത്തക്ക പ്രയോജനമുണ്ടാകയില്ല.
"നീലാകാശ വിതാനമെന്തിനലതാകാഭിരാമാവന
ത്രീലാഗാരമതിൽ ഫലാവലിയശിച്ചം: പ്രപാനത്തോടെ
സ്ഥലാനന്ദമിയന്നിട്ടാവലയമാം ശ്രീശ തന്മേൽ മരു
ട്ടാലാപ്പോളിതരായ് വസിക്കിൽ നിതരാമല്ലാഘരെല്ലാവരും
P
എന്നുള്ള അഡോൾഫ് ജസ്റ്റി നിന്റെ സിദ്ധാന്തം പ്രത്യേകം
ത്തവ്യമാണു്. അനാരോഗ്യമുള്ള സ്ഥലങ്ങളിൽ താമസിക്കു
അവർ മലകളിൽ കയറി ശുദ്ധജലമുപയോഗിച്ചും പവിത്രപവ
നൻ ശ്വസിച്ചും പ്രകൃതിയുടെ സന്താനങ്ങളെന്ന നിലയിൽ
കുറേക്കാലം ജീവിതം നയിച്ചാൽ ആരോഗ്യം വീണ്ടെടുക്കുവാൻ
പ്രയാസമില്ല.
എം. ആർ. മാധവവാരിയർ ബി. എ. എൽ. എൽ. ബി.<noinclude></noinclude>
q2p2ib85oy9im1e9rdw6pc8n48ljomw
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/17
106
82661
242396
2026-06-20T09:16:13Z
Bhama R 257
13324
/* Without text */
242396
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/18
106
82662
242397
2026-06-20T09:16:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ANAVILASAM VENMONI K. RAMA WARIYAR. READ FROM MALMINKEEL ROOM' താൾ സൃഷ്ടിച്ചിരിക്കുന്നു
242397
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ANAVILASAM
VENMONI K. RAMA WARIYAR.
READ
FROM
MALMINKEEL
ROOM<noinclude></noinclude>
gcaksvinmhxxn0owfa21gph3oydtc0a
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/19
106
82663
242398
2026-06-20T09:17:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രവേശകം അപരിമിതമായ ശക്തിയുള്ള ആവിക്കുതിരയെ മനുഷ്യൻ ആലോചിച്ചുണ്ടാക്കിയ ഇരുമ്പുകടിഞ്ഞാൺ കൊണ്ടു നിയന്ത്രിച്ചു വണ്ടി കെട്ടിയാൽ അതു സാധാരണ കുതിരകളുടെ എത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242398
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രവേശകം
അപരിമിതമായ ശക്തിയുള്ള ആവിക്കുതിരയെ മനുഷ്യൻ
ആലോചിച്ചുണ്ടാക്കിയ ഇരുമ്പുകടിഞ്ഞാൺ കൊണ്ടു നിയന്ത്രിച്ചു
വണ്ടി കെട്ടിയാൽ അതു സാധാരണ കുതിരകളുടെ എത്രയോ
മടങ്ങു കൂടുതൽ ഭാരം വലിക്കുന്നതിനു ശേഷിയുള്ളതായിത്തീരുമെ
ന്നുള്ള അത്ഭുതതത്വം കണ്ടുപിടിച്ചു പ്രയോഗിച്ച ജയിംസുവാട്ടി
നേയും അയാളുടെ യന്ത്രത്തിനേയും പറ്റി ആളുകൾക്കും ആദ്യമ
ണ്ടായിരുന്ന അവിശ്വാസവും ഭയവും എത്രമാത്രമെന്നു പരിഗണി
ക്കാവുന്നതല്ല. ഇങ്ങിനെ പുതു സമ്പ്രദായത്തിൽ തീർത്തവണ്ടി യ
മരത്തിലേക്കു നയിക്കുന്നഒരു നശീകരണയന്ത്രമായിക്കരുതി മി
ക്ക ആളുകളും അതിനെ വെറുക്കുകയും ഭയപ്പെടുകയും ചെ ചെയ്തു.
വരെയും കണ്ടിട്ടുള്ളതിൽനിന്നും ഭിന്നമായ ആ സൃഷ്ടിവിശേഷത്ത
പറ്റി യാതൊരു തുമ്പുമില്ലാത്ത അന്നത്തെ ജനങ്ങളുടെ തലച്ചോ
റിനു അതിനേക്കുറിച്ച ആലോചിക്കാൻ പോലും ക്ഷമയുണ്ടായില്ല.
വെള്ളം ആവിയാകുമ്പോൾ അതിന്റെ
അളവു ആയിരത്തി
ൽപരം ഇരട്ടി വളരുമെന്നും ഈ വളച്ചയിടകൊടുക്കാതെ വായു കേ
റാത്തവിധം അടച്ച പാത്രത്തിൽ അതു ആവിയാക്കിയാൽ ഈ
വികാസശക്തി പാത്രത്തെ പിളക്കുകയോ അതു സാധിക്കയില്ലെ
ങ്കിൽ ആവിയുടെ തള്ളലിനനുസരണമായ വഴിയെ പാത്രത്തെ ന
യിക്കുകയോ ചെയ്യുമെന്നുള്ള മുന്നറിവു ഇല്ലാത്തതുകൊണ്ടാണു ആ
ളുകൾക്കു ആവിയന്ത്രത്തിൽ അവിശ്വാസം ജനിച്ചത്. ആവിയു
ടെ ഗതിയെ നിയന്ത്രണം ചെയ്യുന്നതിനുള്ള സമ്പ്രദായം മനസ്സി
ലാക്കാത്തതു കൊണ്ടാണു വണ്ടി വല്ലയിടത്തും ചെന്നു തല്ലിത്തക
പോകുമെന്നു അന്നത്തെ ആളുകൾ പേടിച്ചത്.
ഡാർവിന്റെ അഭിപ്രായപ്രകാരം നമ്മുടെ പൂർവ്വികന്മാരാ
യ കുരങ്ങന്മാരുടെ അനുകരണശക്തി ഏതാണ്ടു നമ്മിലുള്ളതുകൊ
ണ്ടും ചിലരിൽ അതു അത്യന്തം വധിച്ചിരിക്കുന്നതു കൊണ്ടും എ
ബദ്ധം കാണിച്ചാലും അതിൽ പങ്കുകൊള്ളാൻ കുറേപ്പേർ കാ
ണും. ഇങ്ങിനെയുള്ള ചിലർ വാട്ടിന്റെ വണ്ടിയിൽ കേറുവാനും
ഉണ്ടായിരുന്നു. ഇവർ കുറേനാൾ സഞ്ചരിക്കുന്നത് കണ്ടു അപകട
മൊന്നും ഇല്ലെന്നു മനസ്സിലായപ്പോൾ വേറെ ചിലക്കും കൈമാ
യി. ഇങ്ങിനെ വിശ്വാസം ക്രമേണ വലിച്ച് ഒടുവിൽ തീവണ്ടി
യോടു വിരോധമുള്ളവർ വളരെ ചുരുങ്ങി.
ലോകത്തിൽ ഒരാൾക്കു അഭിവൃദ്ധിവരണമെങ്കിൽ വേറൊരാ<noinclude></noinclude>
et6eh8wzgq9tfw5iay9kmfzcfzjy9e1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/20
106
82664
242399
2026-06-20T09:17:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ii ൾക്കു നാശം വരണമെന്ന സാർവത്രികമായ നിയമമനുസരിച്ചു ക തിരവണ്ടി, കാളവണ്ടി മുതലായവയെ കഴുത്തിനു പിടിച്ചു പുറത്താ ക്കിക്കൊണ്ടാണ് തീവണ്ടിയുടെ പുറപ്പാടു്. അതുകൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242399
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ii
ൾക്കു നാശം വരണമെന്ന സാർവത്രികമായ നിയമമനുസരിച്ചു ക
തിരവണ്ടി, കാളവണ്ടി മുതലായവയെ കഴുത്തിനു പിടിച്ചു പുറത്താ
ക്കിക്കൊണ്ടാണ് തീവണ്ടിയുടെ പുറപ്പാടു്. അതുകൊണ്ടു യാത്ര
ക്കാരുടെ ഏകശരണമായിരുന്ന മെയിൽ കോച്ചുകൾ നടത്തി അ
വരോട് അന്യായമായ കൂലി വാങ്ങിച്ചുപോന്ന ഒരു കൂട്ടം വലി
യ കുഴപ്പമായി. വായിൽ മണ്ണടിക്കപ്പെട്ട ഇവർ പ്രക്ഷോഭിച്ച തീ
വണ്ടിയേയും അതിന്റെ നിർമ്മാതാവിനേയും നശിപ്പി പിക്കുന്നതി
നായി അരയും തലയും മുറുക്കി ഇറങ്ങി. വാസ്തവത്തിൽ ഗുണഭൂ
യിഷ്ഠമായ സകലതും പ്രതികൂലികളുടെ പ്രതിരോധങ്ങളെ ജയി
. ശാശ്വത പ്രതിഷ്ഠനേടുമെന്നുള്ള തത്വം വിളബരപ്പെടുത്തികൊ
ണ്ടു ആവിയന്ത്രവും അതിന്റെ സ്രഷ്ടാവും വിജയികളായി.
ഏതു സാധനത്തിന്റെയും പോരായ്മകളെ പ്രത്യക്ഷപ്പെ
ടുത്തുന്നതിൽ പ്രത്യേക സാമർത്ഥ്യമുള്ള കാലഗതി വാട്ടിന്റെ യ
ന്ത്രത്തിനുള്ള കുറ്റങ്ങളും കുറവുകളും വെളിപ്പെടുത്തിത്തന്നു. അ
താതു കാലങ്ങളിൽ അതാതു കുറവുകളെ പരിഹരിക്കുന്നതിനു ആ
ളുകളുമുണ്ടായി. ഇപ്രകാരം ഓരോ ഭാഗവും മാറിമാറി ചില പ
തുഭാഗങ്ങൾ കൂടി ചേർത്തു വാട്ടിന്റെ സൃഷ്ടിയോടു വളരെ അകന്ന
ഒരു ബന്ധം മാത്രമുള്ള രീതിയിൽ മാറിപ്പോയ ആവിയന്ത്രം ഇപ്പോ
ൾ കപ്പലോടിച്ചുതന്നും മറ്റും പലവിധത്തിൽ നമ്മെ സഹായി
ഇപ്രകാരം ഒരു ചരിത്രം പ്രകൃതിചികിത്സയ്ക്കു മുണ്ടു്. വിഷം
കലന്ന ഔഷധങ്ങളും, ശരീരം മുടിക്കുന്ന ശസ്ത്രക്രിയകളും, ഞരമ്പുമു
റിക്കുന്ന കുത്തിവയ്പുകളും, ഓജസ്സുകുറയ്ക്കുന്ന പൊള്ളിക്കലുകളും
എന്നുവേണ്ടാ പ്രകൃതിവിരുദ്ധമായ മറ്റു പ്രവൃത്തികളും കൊണ്ടു
ആരോഗ്യത്തെ കൊള്ളയിട്ടു
വന്ന ആലോപ്പതിക്കു ഒരു കോടാലിയാ
യി പ്രിസിറ്സ്, നീ മുതലായവരിൽനിന്നു പ്രകൃതിചി
മുളച്ചു. ദത്താവും, ജാരനും തമ്മിലുള്ളതു പോലെ ഒരു വൈ
രം പ്രകൃതിചികിത്സകളും മറ്റുതരം ചികിത്സകളും തമ്മിൽ ഉ
ണ്ടായി. ഈ പ്രകൃതിചികിത്സാവിയോധികൾ ഈ ചെറു കുരുന്നുമുള
യെ മുറിക്കുന്നതിനു വാളുമേന്തി ഇറങ്ങി. എന്നാൽ ആ കംസന്മാരു
ടെ പതിവുകൾ ഒന്നും ഈ ഉണ്ണിക്കണ്ണനെ കൊല്ലുന്നതിനു മതി
യായില്ല. ഈ കിശോരന്റെ മാതാപിതാക്കന്മാരെ അവർ തടവി
ലിട്ടു കഷ്ടപ്പെടുത്തിയിട്ടുണ്ട്. ലയികനെ എന്ന ജമ്മനീയ കൃഷി
കൻ ഈ പുതു മുളയുടെ ചാറും ഉണ്ടായിരുന്നു കാടു ഏറക്കുറെ
വെട്ടിത്തെളിച്ചു തന്റെ ബുദ്ധിശക്തിയും നോട്ടവും കൊണ്ടു ചില<noinclude></noinclude>
31rehl64akuq55vv3qp49nl3l72e9kg
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/21
106
82665
242400
2026-06-20T09:17:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iii വളങ്ങൾ ഇട്ടു അതിനെ പുഷ്ടിപ്പെടുത്തി. കൺ കുളിപ്പിക്കുന്ന പല ചെങ്കനികൾ നിറച്ചു ആ അങ്കുരം ഒരു മഹാവൃക്ഷമാകുന്നതു കണ്ടു അദ്ദേഹം തന്റെ ചരമാവസരത്തിൽ അമൃതിലാറാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242400
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>iii
വളങ്ങൾ ഇട്ടു അതിനെ പുഷ്ടിപ്പെടുത്തി. കൺ കുളിപ്പിക്കുന്ന പല
ചെങ്കനികൾ നിറച്ചു ആ അങ്കുരം ഒരു മഹാവൃക്ഷമാകുന്നതു കണ്ടു
അദ്ദേഹം തന്റെ ചരമാവസരത്തിൽ അമൃതിലാറാടി. ജസ്റ്റ് എന്ന
അദ്ദേഹത്തിന്റെ അനുഗാമി അങ്ങിങ്ങുണ്ടായിരുന്ന പുഴുക്കേടുക
ൾ നീക്കി ഇത്തിൾക്കണ്ണികൾ വെട്ടിപ്പറിച്ചു ചെളിക്കുഴമ്പു കൊ
ണ്ടു വ്രണങ്ങൾ കരിച്ച് ഇടവിടാതെ സ്വരമായി വളരാൻ അ
തിനു ഇടംകൊടുത്തു. ലസ്റ്റ്, ലിൻലാർ മുതലായ പുതിയ കൃഷി
ക്കാർ ശാസ്ത്രീയമായ ചില നവീനദോഹദമിത്രങ്ങൾ ഇട്ടുവെള്ളം
പകർന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പറയത്തക്ക യാതൊരു കേടുമെ
അതു വളർന്നുവരുന്നു. ജമ്മനി, ആസ്ട്രിയ മുതലായ നടയൂറോപ്പ്
രാജ്യങ്ങളിൽ കിളിൽ വലിയ കൊമ്പുകളാകുന്ന പച്ചപ്പട്ടു കൊ
ടിക്കറകൾക്കു കീഴിൽ അമേരിക്കയേപ്പോലും അടക്കി കിഴക്കൻ
ദേശങ്ങളിലേക്കു കാറ്റുവഴി ചില ഇലകൾ ഇതു അയച്ചു തുടങ്ങി
യിരിക്കുന്നു. ആലോപ്പതിയും, ആയവൈദ്യവും പടിച്ച
പണി പ
തിനെട്ടും നോക്കി ഭേദമാകുകയില്ലെന്നു പറഞ്ഞുപേക്ഷിച്ച പല
രോഗികളേയും തന്റെ കുളിർത്തണലിൽ നിർത്തി മരണചൂടുവെ
യിലിൽ നിന്നു രക്ഷിച്ചു ജയസ്തംഭങ്ങൾ പോലെയുള്ള അനവധി
വേടുകൾ കൊണ്ടുതന്നെ ഒന്നുകൂടി ഉറപ്പിച്ചു നിൽക്കുന്ന ഈ നവ
ചികിത്സാവദ്രമത്തെക്കണ്ട് എത്ര ഡാകരന്മാരും, വൈദ്യന്മാ
മാണു സ്ഥാനഭ്രംശവും ധനസമ്പാദന മാനിരോധനവും ഭയ
പ്പെട്ടു കറങ്ങിത്തിരിയുന്നതു. ഈ അഭിനവ പരശുരാമന്മാരുടെ വെ
ണ്മഴുകൊണ്ടു ഈ മരം വെട്ടിവീഴ്ത്താൻ നോക്കിയാൽ അതിൻറ
വായ്ത്തല പോകുമെന്നല്ലാതെ യാതൊരു ഫലവും ഉണ്ടാകയില്ല.
ഇങ്ങനെ പല ബിഭീഷികകളും സഹിച്ചും പല പരിവർത്തനങ്ങ
ൾ വന്നും കാലാഗ്നിയിൽ ദഹിക്കാതെ പ്രകാശമാനമായിത്തീർന്നി
രിക്കുന്ന പ്രകൃതിചികിത്സ സാപയോഗപ്രദയായിത്തന്നെ കാ
ണപ്പെടുന്നു.
a
വാസ്തവമിങ്ങനെയെല്ലാമാണെങ്കിലും പലക്കും ഇതിൽ പൂണ്ണ
വിശ്വാസമില്ലാതെയാണിരിക്കുന്നതു്. ഇതിന്റെ പ്രധാനകാരണം
ഇത് ഇവിടുത്തുകാണു പുത്തരിയായതു കൊണ്ടായിരിക്കും. വളരെ
ക്കാലമായി എന്തെങ്കിലും രോഗം വന്നാലുടനെ മരുന്നു കുടിച്ചു ഭേദ
മാക്കിവരുന്ന ആളുകൾക്കു പത്ഥ്യാഹാരവും ചില വിജാതീയസ്നാ
നങ്ങളും കൊണ്ട രോഗം മാറുമെന്നു വിശ്വാസം തോന്നാത്തതിൽ
വിസ്മയിക്കാനില്ലല്ലൊ. ഈ ചിരപരിചയം തന്നെയായിരിക്കും
എന്തു വിഷമെങ്കിലും കമ്പൗണ്ടർസാർ കലക്കിത്തന്നാൽ കുടിക്കു
നാതിനു അവരെ സജ്ജരാക്കുന്നതും, കരുണാരഹിതനായ ശസ്ത്രഗ്രാ<noinclude></noinclude>
ewkeepz7n4iammqe5uc7eb0twqgg0rb
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/22
106
82666
242401
2026-06-20T09:18:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iv ഫിയുടെ മുന്നിൽ കഴുത്തു കാണിച്ചു കൊടുക്കാൻ ധനവാന്മാരാ ക്കുന്നതും. പരമ്പരയാ നാം അനുഷ്ഠിച്ചുവരുന്ന മരുന്നു ചികിൽസ യുടെ സർവ്വരോഗകുലാന്തകതയെ സ്വല്പനേരത്തേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242401
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>iv
ഫിയുടെ മുന്നിൽ കഴുത്തു കാണിച്ചു കൊടുക്കാൻ ധനവാന്മാരാ
ക്കുന്നതും. പരമ്പരയാ നാം അനുഷ്ഠിച്ചുവരുന്ന മരുന്നു ചികിൽസ
യുടെ സർവ്വരോഗകുലാന്തകതയെ സ്വല്പനേരത്തേക്കു ഒന്നുമാറി വ
ഈ ഈ നവചികിത്സാ തത്വങ്ങളിൽ വല്ല യുക്തിയുമുണ്ടോ എ
ന്നു ആലോചിച്ചുനോക്കാനും മാത്രം ക്ഷമയുള്ള യാതൊരുവനും ഇ
മഹാത്മ്യം ഗ്രഹിക്കാതിരിക്കയില്ല.
ഈ ചികിൽസയുടെ മൌലികതത്വങ്ങൾ ഏതാണ്ടിങ്ങനെ
യാണു്. അഹിതവും അമിതവുമായ ആഹാരങ്ങൾ കഴിച്ചു ദഹന
ശക്തിയെ കെടുത്തിയും വ്യായാമം ചെയ്യാതെ അവയവങ്ങളെ തു
രുമ്പുപിടിപ്പിച്ചും വായു, സൂര്യപ്രകാശം, എന്നിവയല്ലാതെയി
ഒന്നു ശരീരത്തിന്റെ വളച്ചയെ തടഞ്ഞും യഥാകാലം മലമൂത്ര
വിസർജ്ജനം ചെയ്യാതെ ആ അനാവശ്യസാധനങ്ങളെ ദേഹ
ത്തിനുള്ളിൽ തന്നെ അടിയിലും പ്രകൃതിവിരുദ്ധമായ ജീവിതം ന
യിച്ചാൽ ഉള്ളിലുണ്ടാകുന്ന അന്യപദാത്ഥങ്ങൾ പുളിച്ചു ചൂടുളവാ
യിനിയായി പരിണമിക്കും. ഇങ്ങിനെ പനിയെന്നു ഒരു രോഗ
വും അതിനു അനാവശ്യ സാധനം എന്നു ഒറ്റക്കാരണവും മാത്ര
മെയുള്ളു. ഈ പനിയുടെ വേഷപ്പകർച്ചകളാണു് മറ്റു രോഗങ്ങളെ
ല്ലാം. അനാവശ്യസാനം കയറിയ സ്ഥാനത്തിന്റെ ഭേദം കൊ
ണ്ടാണു ഈ പകലുകൾ ഉണ്ടാകുന്നതും.
രോഗമുണ്ടാകുന്നതു ശരീരത്തിൽ കെട്ടിക്കിടക്കുന്ന അനാവ
ശ്വ സാധനങ്ങളെ പുറത്തു തള്ളുന്നതിനായി ദേഹം ചെയ്യുന്ന ശ്രമ
മാകുന്നു. അധികം അനാവശ്യസാധനം കൂടിക്കിടക്കുന്നിടത്തുനിന്നു
ഒരു പരുവുണ്ടായി അതുവഴി ചിലപ്പോൾ ദുഷ്ട വെളിയിൽ പോ
യേക്കും. ചിലപ്പോൾ സർവ്വാംഗം കുരുക്കൾ വന്നു മസൂരിയായിട്ടും
ദുഷ്ട മാറിയേക്കാം.
മരുന്നുകൾ ചെയ്യുന്നതു ശരീരത്തിന്റെ ഈ ശ്രമത്തെ തടയു
കയാണു്. അവയെല്ലാം വിഷസാധനങ്ങളാകയാൽ ഉള്ളിലുള്ള ദ
കിനേക്കാൾ വലിയ ശത്രുക്കളായിട്ടാണു ശരീരം അവയെ കണക്കാ
ക്കുന്നതു്. അതുകൊണ്ടു അവയെ വെളിയിൽ തള്ളുന്നതിനായിട്ടു
ശരീരത്തിന്റെ ശക്തി അങ്ങോട്ടുപോകും. അപ്പോൾ രോഗലക്ഷ
ണങ്ങളും മാറും. ഈ വിഷങ്ങൾ വെളിയിൽ തള്ളാനുള്ള ശ്രമം സ
ഫലമായി വരാൻ ചിലപ്പോൾ കാലതാമസം വന്നേക്കും. ഇതിനി
ടയ്ക്ക് മറേറ രോഗം മാറിയതുകൊണ്ടു രോഗി സന്തോഷിക്കും. പ
ക്ഷേ ഏറെത്താമസമെന്യ മരുന്നുവിഷത്തെത്തുന്നതിനു വേ
റൊരു രോഗവും വന്നുകൂടും. ധാരാളം ചികിത്സ ചെയ്തിട്ടുള്ളവ
ഇതു പലപ്പോഴും അനുഭവപ്പെട്ടിരിക്കും.<noinclude></noinclude>
96dcyvjcmtddozzgwh6ooyuyj1tkqt4
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/23
106
82667
242402
2026-06-20T09:22:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതുകൊണ്ടു സിദ്ധമാകുന്നതെന്തെന്നാൽ ഈ ശരീരത്തി ൻറ മലാപാസനകുമ്മത്തെ നാം സഹായിക്കണമെന്നുള്ളതാണ് അതിനായിട്ടാണു് പലതരം സ്നാനങ്ങൾ വിധിച്ചിട്ടുള്ളതും. “സഷാമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242402
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ഇതുകൊണ്ടു സിദ്ധമാകുന്നതെന്തെന്നാൽ ഈ ശരീരത്തി
ൻറ മലാപാസനകുമ്മത്തെ നാം സഹായിക്കണമെന്നുള്ളതാണ്
അതിനായിട്ടാണു് പലതരം സ്നാനങ്ങൾ വിധിച്ചിട്ടുള്ളതും.
“സഷാമേവ രോഗാണാം
നിദാനം കുപിതാ മലാ
തൽ പ്രകോപസ്യതു പ്രോക്തം
വിവിധാ ഹിതസേവനം"
എന്ന ശ്ലോകം കൊണ്ടു. ആയുർവ്വേദവും മേല്പറഞ്ഞ പ്രകൃതി ചികി
സാതത്വത്തെത്തന്നെ പ്രതിപാദിക്കുന്നു. “സർവ്വരോഗങ്ങളുടേയും
ഹേതു മലങ്ങളുടെ കോപമാണ്; അവയുടെ കോപത്തിനുകാരണം
അഹിതപദാത്ഥങ്ങൾ കഴിക്കുന്നതാണു്.'' എന്നാണു ഈ ശ്ലോക
ത്തിന്റെ സ്ഥൂലമായ അത്ഥം. മലങ്ങൾ എന്നു പറയുന്നത് ത്രി
ദോഷങ്ങളായിട്ടെടുക്കാതെ അനാവശ്യസാധനങ്ങളായിക്കരുതിയാ
ൽ പ്രകൃതിചികിത്സയും ആയുർവേദവും രോഗത്തിനു ഒരേ കാരണംത
ന്നെ പറയുന്നു എന്നുവരും. അതു നീക്കാനുള്ള ആയ്യ വൈദ്യത്തി
ൻറ വഴിമാത്രം പ്രകൃതി ചികിത്സയും യോജിച്ചതല്ല എന്നേയുള്ളു.
ഇതൊന്നും പറഞ്ഞാൽ ചില യാഥാസ്ഥിതികന്മാർ സമ്മ
തിക്കയില്ല. അവരെ ബോധ്യപ്പെടുത്തുന്നതിനായി പ്രകൃതി ചികി
ത്സയ്ക്കും ആയ വൈദ്യത്തിനും തമ്മിലുള്ള ചില താരതമ്യങ്ങളെക്ക
ടി ഇവിടെ കാണിക്കാം.
B
. വയറുതിരുമ്മിക്കുക, ആവിക്കുളി, ചെപ്പ് എന്നിവയാ
ണ് പ്രകൃതിചികിത്സയുടെ പ്രധാനകരുക്കൾ. സർവ്വാംഗമുള്ള തിരു
മലിന്റെ ഒരംശമായി വയറുതിരുമ്മിക്കുളിയെ ഗണിക്കാം.
ഹമാകെ വെള്ളത്തോടുകൂടി തിരുമ്മിത്തുടയ്ക്കുന്ന പ്രകൃതിസ്നാനം ഞ
വരക്കളിയുടെ ഇതരവേഷം തന്നെ. തലോടൽകൊണ്ടു ഞരമ്പുക
ളേയും മറ്റുള്ളിലുള്ള അവയവങ്ങളേയും ഉത്തേജിപ്പിക്കുകയാണു ഞ
വരക്കളിയുടെ ഉദ്ദേശ്യം. ഇതു വെള്ളത്തോടുകൂടിയുള്ള
തിരുമ്മൽ
കൊണ്ടും സാധിക്കുന്നു. ചെവിയിൽ വരുന്ന പരുക്കൾ, ചില സ്ഥാ
നങ്ങളിൽ വരുന്ന നീരുകൾ, വേദനകൾ മുതലായവയ്ക്കും ആയ
വൈദ്യവും ആവി ഉപയോഗിച്ചു വിയർപ്പിക്കാറുണ്ട്. ആവിയുണ്ടാ
ക്കുന്ന വെള്ളത്തിൽ ചില മരുന്നുകൾ ഇടാറുണ്ടെന്നുള്ള വ്യത്യാസ
മെ ആയവൈദ്യത്തിനുള്ള. പക്ഷെ ദുഷ്ടിനെ ജലപ്രായത്തിൽ
വിയർപ്പായി വെളിയിൽക്കളയുക എന്നതു മരുന്നില്ലെങ്കിലും സാ
ദ്ധ്യമാണു്. പഴുതാര, തേൾ മുതലായ ചെറുവിഷ ജന്തുക്കൾ കടി
ച്ചാൽ കോട്ടുവായിൽ നിലംതൊടാമണ്ണ (വേട്ടാവളിയന്റെ കൂട)<noinclude></noinclude>
j017rpva5j2lixcabjh366ro261vnkx
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/24
106
82668
242403
2026-06-20T09:22:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vi അരച്ചിടുന്നതും ചെളിക്കുന്നതുമായി വല്ല വ്യത്യാസവുമുണ്ടോ എന്നു സന്ദിഗ്ധമാണു്. മൂത്രതടസ്സത്തിനു പാറാക്കാളും വയ റത്തു അരച്ചിടാറുള്ളതു ചെളിപ്പിന്റെ രൂപാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242403
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>vi
അരച്ചിടുന്നതും ചെളിക്കുന്നതുമായി വല്ല വ്യത്യാസവുമുണ്ടോ
എന്നു സന്ദിഗ്ധമാണു്. മൂത്രതടസ്സത്തിനു പാറാക്കാളും വയ
റത്തു അരച്ചിടാറുള്ളതു ചെളിപ്പിന്റെ രൂപാന്തരമല്ലെ? വേ
ദനയും കാരണമായ ചൂടു വലിച്ചെടുക്കുന്നതിനാണു ഈ തണുപ്പ
സാധനങ്ങൾ സഹായിക്കുന്നത്. ചെളി ഇവയിലെല്ലാം വച്ചു
ദോഷരഹിതവും വൃത്തി സഹിതവുമാണെന്നുള്ളതിനു പക്ഷാന്തരം
ഉണ്ടാവാനിടയില്ല. ഇതുപോലെ വേറെ പല ഉദാഹരണങ്ങളും
ഊഹിച്ചെടുക്കാവുന്നതാണ്.
പ്രകൃതി ചികിത്സാപദ്ധതിയിൽ സഞ്ചരിക്കാൻ തുടങ്ങുന്നവ
ൻറ കാലിൽ തട്ടുന്നതായി പല കല്ലുകൾ ഉണ്ടു്. അവയിൽ ഒന്നാ
മത്തേതു് പ്രകൃത്യനുസരണമായ ആഹാരരീതിയാണു്.
ഉപ്പുകൂട്ടിയും
മുളകു ഉലുവാമുതലായവ പ്രലോവറത്തു പൊടിച്ചോ ചേർത്തും
വെളിച്ചെണ്ണയൊഴിച്ചു കടുകുവറുത്തും മറ്റും പലതരത്തിൽ സ്വാ
മുണ്ടാക്കിയിട്ടുള്ള ഘനവും ദ്രവവുമായ ഉപദംശങ്ങൾ ഉപയോഗിച്ചു
ശീലിച്ച രസനകൾ, പകുതി വേവിച്ച അരിയും പച്ചക്കറിസ്സാമാ
നങ്ങൾ
പച്ചയ്ക്കും നുറുക്കിയോ ഒന്നു വാട്ടിയോ വ്യഞ്ജനങ്ങൾ തൊട്ട
തെറിക്കാതെ നിമ്മിച്ചകറിയും കറുകറെക്കടിച്ചുതിന്നണമെന്നു
പറയുമ്പോൾ നീരസകളായിത്തീരുന്നതിൽ അത്ഭുതപ്പെടാനു
Q
ണ്ടോ? എന്നാൽ കേൾക്കുമ്പോൾ തോന്നുന്നപോലെയുള്ള പ്രയാസ
മില്ല ഇവ വത്തിക്കാൻ. ആദ്യം കുറെ ദിവസത്തേക്കെ ഉപ്പുമുളകു മു
തലായവ ത്ത കറികളുടെ മണവും വാണവും മറ്റും ചങ്ങല
യിട്ടുവലിക്കയുള്ളു. അക്കാലങ്ങളിൽ അവയുടെ
പ്രലോഭനത്തിനു അ
ടിമപ്പെടാതെ കഴിച്ചുകൂട്ടിയാൽ പിന്നെ അവയിൽ ആഗ്രഹം ജനി
ക്കയില്ല. അഥവാ ആഗ്രഹം ജനിച്ചിട്ടു അവ കുറച്ചുപയോഗിച്ചുപോ
യാൽ അപ്പോഴുണ്ടാകുന്ന കണ്ണുനീർ, വായ് നീറ്റൽ, നാക്കു കഴ
ക മുതലായ അസുഖങ്ങളും പിന്നീടുണ്ടാകുന്ന അന്തർദ്ദാഹം, മുടി
ടിയിൽ, മലബന്ധം മുതലായ ഉപദ്രവങ്ങളും അനുഭവിച്ചു കഴിയു
മ്പോഴേക്കും മസാലകളിലുള്ള കൊതി നിശ്ശേഷം നശിച്ചുകൊള്ളും.
ഇങ്ങിനെ ആഹാരരീതി അടപടലെ മാറുന്നതിനു ചങ്കുറ
വേണം. അതില്ലാത്തവർ ഉപ്പും മുളകും കുറച്ചു കുറച്ചു കൊണ്ടുവ
ന്നു നിശ്ശേഷം ത്യജിക്കാൻ നോക്കണം. അല്ലെങ്കിൽ ഉപ്പും മുളകുകൾ
ചേത്ത കറികളുടെ ഗന്ധംവരാത്ത ദിക്കിലെങ്ങാനും പോയി താമ
സിച്ച നിവ്യഞ്ജനമായ ആഹാരത്തിൽ അഭിരുചി ജനിച്ചശേഷം
സ്വഗൃഹത്തിൽ വന്നുതാമസിക്കണം. ഇങ്ങിനെയെല്ലാം മുൻകരു
തലുകൾ ചെയ്താൽ ഇത്തരം ചീത്ത ആഹാരസാധനങ്ങളിൽ കൊ<noinclude></noinclude>
l7ho9j9ee216xbvkwhoath9fb2k96hd
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/25
106
82669
242404
2026-06-20T09:23:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vii തിയില്ലാതെ പ്രകൃത്യനുസരണമായ ചെങ്കനികൾ അണ്ടികൾ മുത ലായവ കഴിക്കാൻ അത്യന്തം സന്തോഷമുണ്ടാക്കാവുന്നതാണു്. ചോറു നിശ്ശേഷം ഉപേക്ഷിക്കണമെന്നു പറയുമ്പോഴാണ് ഇ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242404
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>vii
തിയില്ലാതെ പ്രകൃത്യനുസരണമായ ചെങ്കനികൾ അണ്ടികൾ മുത
ലായവ കഴിക്കാൻ അത്യന്തം സന്തോഷമുണ്ടാക്കാവുന്നതാണു്.
ചോറു നിശ്ശേഷം ഉപേക്ഷിക്കണമെന്നു പറയുമ്പോഴാണ് ഇ
തിലധികം വൈമനസ്യം രോഗികൾ കാണിക്കാറുള്ളത്. പഞ്ച
സാര, പ്രോട്ടീൻ, ലോഹലവണങ്ങൾ, മുതലായ സാധനങ്ങൾ ധാ
രാളമുള്ള പഴം, പാൽ ഇവയും സ്നേഹദ്രവ്യവും പ്രോട്ടീനും വളരെയു
ള്ള അണ്ടിയും തിന്നാൽ പോരാ. സ്വല്പം പ്രോട്ടീനും ഒരുപാടു സ്റ്റാ
ച്ചും ശേഷം വെള്ളവുമുള്ള ചോറുതിന്നാൽ മതി, എന്നു വിശ്വസിക്കു
ന്നതു വെറും അറിവില്ലായ്മ തന്നെയാണ്. ചോറുണ്ണുന്നവരേക്കാൾ
എത്രയോ മടങ്ങു ബലവാനാണ് പഴവും അണ്ടികളും തിന്നുന്ന മ
നുഷ്യക്കുരങ്ങുന്നു. ഇവർ ഒന്നു ചിന്തിച്ചുനോക്കട്ടെ. അപ്പോൾ പ്ര
കൃത്യനുസരണമായ ആഹാരത്തിന്റെ പോഷകസാധനസമ്പ
ത്തും, നമ്മുടെ സാധാരണ ആഹാരത്തിന്റെ പോഷകാംശമാരി
വും വെളിവാകും. പ്രകൃതിയോഗ്യമായ ആഹാരത്തിനെപ്പറ്റി
യുള്ള ഭയവും അപ്പോൾ നശിക്കും.
on
പ്രകൃതി ചികിത്സാനുഷ്ഠാനത്തിൽ ഭയം ജനിപ്പിക്കുന്ന രണ്ടാ
മത്തെക്കായും ദേഹം ചടയ്ക്കുന്നതാണു്. പോഴനായാലും പൊണ്ണ
നായിരിക്കണമെന്നു എല്ലാവരും ധരിച്ചുവച്ചിട്ടുണ്ട്. കവിൾവീ
കുടവയർ തൂങ്ങി, സർവ്വാംഗം കൊഴുത്തു മിനുമിനുത്തു, വെള്ളം കുടിച്ചു
വീൽ ചെതുക്കുതടിപോലെയിരിക്കുന്ന പൊണ്ണന്മാരെക്കാണുമ്പോ
ൾ, “അവൻ ഭാഗ്വശാലി. കുടവയറും കോപ്പും ഉണ്ട് എന്നു സാന
ന്ദം കൊണ്ടാടുന്നതു വെറും മൌഢ്യമാകുന്നു. ഉരുക്കുകട്ടികൾ പോ
ലെയുള്ള മാംസപേശികൾ താങ്ങിയൊതുങ്ങിയിരിക്കുന്ന കൃശഗാത്ര
മാണു ദുമ്മേദസ്സ്നിറഞ്ഞു "ബബളായ മാനമായ ശരീരത്തേക്കാ
ൾ നല്ലതെന്നു രണ്ടുതരം ദേഹമുള്ളവരുടേയും കമ്മസാമ്യമാകു
ന്ന മാനദണ്ഡം കൊണ്ടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ വെളി
വാകും. മേദുരന്മാർ കുറച്ചുദൂരം നടന്നാൽ അണയും, വിയക്കും,
തളർന്നുവീഴും. ഇക്കായ്യങ്ങൾ മനസ്സിലാക്കിയവർ പൊണ്ണനാകാൻ
ഒരിക്കലും ആഗ്രഹിക്കയില്ല. അവർ “മേദസ്സറ മെലിഞ്ഞു ക
ക്ഷിലഘുവായ ശരീരത്തെയേ ആശിക്കയുള്ളു. അപ്പോൾ പ്രക
തിചികിത്സയോടുള്ള വൈരസ്യവും നശിക്കും.
കുഴപ്പം
പ്രകൃതിചികിത്സാരസികന്മാരെ പിന്തിരിക്കുന്ന വേറൊരു
ഒരു രോഗം ഭേദമാകാൻ ചികിത്സിക്കുമ്പോൾ പല രോ
ഗം വെളിപ്പെടുന്നു എന്നുള്ളതാണു്. പട പേടിച്ചു പന്തളത്തു
ചെന്നപ്പോൾ പന്തവും കുത്തിപ്പട' എന്ന രീതിയിൽ ഒരു സുഖ<noinclude></noinclude>
qh2tk13ywkz2n47gubohbi9dwjjuth8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/26
106
82670
242405
2026-06-20T09:23:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'viii ക്കേടിനു ചികിത്സിക്കവേ അനവധി സുഖക്കേടുകൾ ഒപ്പം എതി രിട്ടുകണ്ടാൽ മിക്കവാറും ആളുകൾ പരിഭ്രമിക്കുന്നതിൽ അത്ഭുത പ്പെടാനില്ല. മറ്റു രോഗികളുടെ ഇങ്ങിനെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242405
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>viii
ക്കേടിനു ചികിത്സിക്കവേ അനവധി സുഖക്കേടുകൾ ഒപ്പം എതി
രിട്ടുകണ്ടാൽ മിക്കവാറും ആളുകൾ പരിഭ്രമിക്കുന്നതിൽ അത്ഭുത
പ്പെടാനില്ല. മറ്റു രോഗികളുടെ ഇങ്ങിനെയുള്ള അനുഭവം കണ്ടും
കേട്ടും ഭയാകുലരായി പലരും പ്രകൃതിചികിത്സയേ ആശ്രയിക്കാ
ൻ മടിക്കുന്നു. എന്നാൽ ഇതും അറിവിന്റെ കുറവുകൊണ്ടു ഉണ്ടാ
കുന്ന പേടിയാണ്. ഉള്ളിലുള്ള ദുഷ്' രോഗമായോ മലമൂത്ര
ദങ്ങൾ വഴിയായോ വേണം പുറത്തു പോകാൻ.
ണ്ടു രോഗം വരുന്നതു ദുഷ്ട നശിക്കുന്നതിന്റെ ലക്ഷണമാണ
ന്നു മനസ്സ നിലാക്കി ചികിത്സയെ ക്ഷമയോടും സന്തുഷ്ടിയോടും കൂ
ടി തുടന്നാൽ കറ കളഞ്ഞ പൊന്നുപോലെ ശരീരം ആരോഗ്യര
മി വീശിത്തിളങ്ങും.
ആയതുകൊ
ഇനി പ്രകൃതിചികിത്സ ചെയ്താലുണ്ടാകുന്ന പ്രധാന ഗുണ
ങ്ങളെപ്പറ്റി ഒന്നു രണ്ടു വാക്കു
കൂടി പറഞ്ഞുകൊള്ളട്ടെ.
പ്രകൃതിചികിത്സ രോഗികളിൽ നിന്നും യാതൊരു കാഴ്ചവും
മറച്ചു വയ്ക്കുന്നില്ല എന്നുള്ളതാണു
പ്രധാന ഗുണം. ആശുപത്രിയി
ലാണെങ്കിൽ യൂറോപ്പിലെങ്ങാണ്ടു നിന്നു വരുന്ന മരുന്നുകളാണു ഉ
ത്; ഇവ രോഗം മാറ്റുന്നവയാണെന്നു വിചാരിച്ചാൽ തന്നെ
ആ മരുന്നു കുപ്പികളുടെ പുറത്തു എഴുതിപ്പഠിച്ചിരിക്കുന്ന കടലാസു
കളാണല്ലൊ അവ ഇന്നതാണെന്നുള്ളതിനു ലക്ഷ്യം. കടലാസു തെ
ററി ഒട്ടിച്ചാൽ ഒന്നിനു പകരം ഒന്നായിപ്പോകും. ഇങ്ങിനെ വല്ല ക
ഴപ്പവുമുണ്ടോ എന്നു ഡാക്ടരോ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥ
ന്മാരോ പരിശോധിച്ചിട്ടാണോ മരുന്നുകൾ വെളിയിൽ കൊടുക്കു
ന്നത് ? കൂടാതെ അനവധി രോഗികളുടെ മല മൂത്രാദികളിൽ തട്ടി
പോകുന്ന കാറ്റു വഴിയും അവയിൽ നിന്നും ഉറവു വഴിയായും പ
ല വിധേന രോഗ ബീജങ്ങൾ നിറഞ്ഞു ആശുപത്രിക്കിണറിലെ
വെള്ളം ശുദ്ധീകരിച്ചാണോ സാധാരണ മരുന്നുകളിൽ ചേക്കാറുള്ള
ഈ വിവരങ്ങൾ ഒന്നും അറിയാതെ എന്തു വെള്ളത്തിൽ എ
ഈ വിഷം കുലത്തിത്തന്നാലും കുടിക്കുന്നതിൽ എത്ര നന്നാണു ഈ
വായുവേറും ശുദ്ധ ജലം കുടിച്ചും രുചികരമായ ആഹാര സാധ
നങ്ങൾ കഴിച്ചും ചില ശിശിരീകരണ സ്നാനങ്ങൾ
ക്കേണ്ട പ്രകൃതി ചികിത്സ? ഇത്ര സ്പഷ്ടമായ ഈ ചികിത്സയോടു
കിടനില്ക്കാൻ മറ്റു ചികിത്സകൾക്കു അസാധ്യമാണു്.
നയി
മറ്റുതരം ചികിത്സകൾ ചെയ്താൽ രോഗം ഭേദമാകുന്നതോട
പച്ചക്കുമ്പോളപോലെ വിളറി, എല്ല കൂടു മാത്രമായി ചക്കിലി
1 പിഴിഞ്ഞ കരിമ്പുപോലെയാണു രോഗികൾ വെളിയിൽ<noinclude></noinclude>
iyjxvu7zbe3r594vcq2bfhmvquih75p
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/27
106
82671
242406
2026-06-20T09:23:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ix വരാറ്. എന്നാൽ പ്രകൃതി ജീവിതംകൊണ്ടു രോഗം മാറിയാൽ ര പ്രസാദത്തോടും ഓജസ്സോടും കൂടിയ ശരീരം ഗ്രഹണ വിനി കനായ സിനേപ്പോലെ അതിതേജസ്വിയായി ശോഭിക്കും. സ ല്പം ശ്രദ്ധയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242406
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ix
വരാറ്. എന്നാൽ പ്രകൃതി ജീവിതംകൊണ്ടു രോഗം മാറിയാൽ ര
പ്രസാദത്തോടും ഓജസ്സോടും കൂടിയ ശരീരം ഗ്രഹണ വിനി
കനായ സിനേപ്പോലെ അതിതേജസ്വിയായി ശോഭിക്കും. സ
ല്പം ശ്രദ്ധയോടെ രണ്ടുതരം ചികിത്സ ചെയ്യുന്നവരെയും സൂക്ഷിച്ചാ
ൽ ഈ തത്വം സ്പഷ്ടമാകുന്നതു്.
പ്രകൃതി ചികിത്സയുടെ പ്രധാന മഹിമ ഒരു രോഗത്തിനെക്ക
ളയുമ്പോൾ ആ രോഗം മാറുന്നുവെന്നു മാത്രമല്ല സകല രോഗവും മാ
എന്നു എന്നുള്ളതാണു്. മുൻ പ്രസ്താവിച്ചിട്ടുള്ള മൂല തത്വങ്ങളിൽ രോ
ഗങ്ങളുടെ ഏക നിദാനം അനാവശ്യ
സാധനമാണെന്നു തെളിയി
ച്ചിട്ടുണ്ടല്ലോ. അപ്പോൾ അനാവശ്യ സാധനത്തെത്തള്ളിക്കളഞ്ഞാ
ൽ സകലരോഗവും മാറുകയും ചെയ്യും. അതാണു ഈ പ
ചികിത്സയും
ഉള്ള അനിതര ചികിത്സാ സാധാരണവും അത്യുൽകൃഷ്ടവുമായ ഇ
മറ്റു ചികിത്സകൾ ചെയ്താൽ ഒരു രോഗം മാറുന്നതോടുകൂടി
വേറെ പല രോഗങ്ങൾ വെളിപ്പെടുന്നുവെന്നു കാണാം. ഇതിനു സു
പ്രസിദ്ധമായ ഒരുദാഹരണം ഇവിടെ ഉദ്ധരിക്കാം.
ണം.
“പരാസൻസസ്സ് എന്ന ചികിത്സകൻ ജറോഹീമസ്സ് എന്ന
ഉപ്പുകുറ്റിയിലെ വേദന മറ്റു പല ചികിത്സ ചെ
തിട്ടു ഭേദമാകാതിരുന്ന വേദന-ഭേദമാക്കി. എന്നാൽ വാസ്തവ
ത്തിലുണ്ടായതു് ഉപ്പുകുറ്റിയിൽനിന്നു വേദന തള്ളവിരലിലേക്കു
മാറുകയും അതു സ്പജ്ഞാനവിഹീനമാകയും ആയിരുന്നു. കാലതാ
മസമെന്യേ ആ രോഗി പെട്ടെന്നു മോഹാലസ്യം വന്നു മരിച്ചു പോ
കയും ചെയ്തു.
(ഡാക്ടർ ട്രാൾ. എം. ഡി.
99
അസാധാരണമായ മൂഢത, അത്വദ്ധികമായ കാമാത്തി, ചി
ഭ്രമം മുതലായ മാനസികരോഗങ്ങളെ മാറ്റുന്നതിനു മറുതരം
ചികിത്സകൾക്കു സാധിക്കുന്നില്ല. അതുകൾ വരുന്നതു് എന്തു
കൊണ്ടാണെന്നും അവയ്ക്കും അറിഞ്ഞുകൂടാ. എന്നാൽ പ്രകൃതിചി
കിത്സ ഇവയെല്ലാറ്റിനും കാരണം പറയുന്നുണ്ടു്. തലച്ചോറി
നെ ചുറ്റി ദുഷ്ട വലിക്കുമ്പോൾ ചിത്തഭ്രമവും മൂഢതയും ഉണ്ടാ
ലിംഗത്തിൽ ദുർമ്മേദസ്സ് അഴിഞ്ഞാൽ അതികാമം ഉണ്ടാ
കും. ക്ഷയകുഷ്പാഭി രോഗങ്ങളിൽ ഞരമ്പുകളുടെ ശക്തിക്ഷയത്താ
ലും ഇതു കാണാറുണ്ടു്. പ്രകൃത്യനുസൃതമായ ജീവിതരീതിക്കൊണ്ട
ശരീരരോഗങ്ങൾ മാറുന്നതുപോലെ ഇത്തരം മനോരോഗങ്ങളും മാറു
മെന്നു ധാരാളം കാണപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടും പ്രകൃതിചികി
ത്സ ഇതര ചികിത്സകളെ ജയിച്ചുതന്നെ നില്ക്കുന്നു.<noinclude></noinclude>
6015reswufo4zub6ntnfu691zpf32v9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/28
106
82672
242407
2026-06-20T09:23:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'I ഈ സന്ദർഭത്തിൽ ഒരു കായം കൂടി പറയേണ്ടിയിരിക്കുന്നു. നല്ലതാണെന്നു തോന്നുന്ന ഒരു ശ്ലോകമാണെങ്കിൽ എളുപ്പം നമുക്കു പഠിക്കാൻ കഴിയും. ഒരു നല്ല സത്യവാനാണെന്നു ബോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242407
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>I
ഈ സന്ദർഭത്തിൽ ഒരു കായം കൂടി പറയേണ്ടിയിരിക്കുന്നു.
നല്ലതാണെന്നു തോന്നുന്ന ഒരു ശ്ലോകമാണെങ്കിൽ എളുപ്പം നമുക്കു
പഠിക്കാൻ കഴിയും. ഒരു നല്ല സത്യവാനാണെന്നു ബോധമുള്ളവൻ
പറയുന്നതു നാം എളുപ്പം വിശ്വസിക്കും. അതുപോലെ ഒരു നല്ല
ചികിത്സകനാണു ചികിത്സിക്കുന്നതെന്നു വിശ്വാസം വന്നാൽ
രോഗം എളുപ്പത്തിൽ മാറുകയും ചെയ്യും. ആകയാൽ പ്രകൃതിചി
കിത്സ തുടങ്ങിയിട്ടുള്ളവരും ഇനി തുടങ്ങുന്നവരും ആദ്യമായി അതി
ന്റെ മാഹാത്മ്യം നല്ലവണ്ണം മനസ്സിലാക്കി അതിനെ നല്ലവണ്ണം
വിശ്വസിക്കണം. ഈ വിശ്വാസത്തിനു ഉടവുതട്ടാതെയിരുന്നാൽ
ഫലം കുറ്റക്കടി എളുപ്പം കാണും. വിശ്വാസംകൊണ്ടുമാത്രം ചി
ലപ്പോൾ രോഗം ഭേദമായേക്കും. ചാൺസിഡി എന്നയാൾ
സഞ്ചാരങ്ങൾ കഴിഞ്ഞുവന്നപ്പോൾ പാരിസ്സിൽ വച്ച് അയാൾക്കു
ണ്ടായ അനുഭവത്തെപ്പറ്റി പറഞ്ഞിരിക്കുന്നതും ഇതിനു മതിയാ
യ ഒരുദാഹരണമാണു്. അതിവിടെ പകർത്താം.
“വാതരോഗംകൊണ്ട് അവിടെവെച്ചു ഞാൻ മുടന്തനായി.
ഒരു പ്രസിദ്ധ വൈദ്യനെ ചിലരുടെ ശിപാർശ അനുസരിച്ചു ചെ
ന്നുകണ്ടു. അദ്ദേഹം വൈദ്യുത മർദ്ദിനി (Electric battery) കൊ
ണ്ടാണു ചികിത്സിച്ചത്. ഞാൻ ഓരോ കയ്യം ഓരോ വ
പിടിയി
ൽ പിടിച്ചു. അദ്ദേഹം ഏതാണ്ടൊന്നു തിരിക്കയും ചെയ്തു. അപ്പോ
ൾ എനിക്കു യാതൊരനുഭവവും ഉണ്ടായില്ലെങ്കിലും ചികിത്സാരം
ഭം മുതൽ എനിക്കു ഗുണം കിട്ടി. ഇങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോ
ൾ എന്റെ രോഗം നിശ്ശേഷം ഭേദമായി വൈദ്യുതശക്തി എൻറ
ദേഹത്തിൽ പ്രവേശിച്ചില്ലെന്നും ഞാൻ പിടിച്ചിരുന്ന പിടികൾ
ഒന്നിനോടും സംഘടിപ്പിച്ചിരുന്നില്ലെന്നും പിന്നീട് എനിക്കു മന
സ്റ്റിലായി.” ഈ കഥയിൽനിന്നു വിശ്വാസത്തിന്റെ മാഹാത്മ്യം
ഏതാണ്ടു വെളിപ്പെട്ടിരിക്കുമല്ലൊ.
Q
ഇങ്ങിനെ പറയാൻ തുടങ്ങിയാൽ പ്രകൃതിയേപ്പോലെതന്നെ
അതിരില്ലാതെ കിടക്കുന്ന പ്രകൃതിചികിത്സയുടെ മഹിമകൾ ഒരി
ക്കലും അവസാനിക്കുന്നതല്ല. ആകയാൽ ആരംഭിച്ച് അധികകാ
9. ചെല്ലുന്നതിനുമുൻപേ കണ്ണു താണു കവിളൊട്ടി ആസകലം മെ
ലിഞ്ഞു എല്ലും തൊലിയും ശേഷിച്ച എഴുനേല്ലാൻ വയ്യാത്ത വിധ
ത്തിലായ ശരീരത്തെ ഒരു കഠിന
ബിഭീഷികയായി കാണിച്ചുപി
തിരിക്കാൻ ശ്രമിച്ചും, രസനയെ രസവതിയാക്കുന്ന സുരഭി
ഗന്ധികളായ മസാലക്കറി മരവികളിൽ ലയിപ്പിച്ചോ, നെയ്
തെളിഞ്ഞു നീന്തിക്കളിക്കുന്നതും പഞ്ചസാരയുടെ മധുരിമ വമിക്കു<noinclude></noinclude>
tr36adgwybdjy04b72497g69562xaia
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/29
106
82673
242408
2026-06-20T09:24:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xi ന്നതും കുമിളകൾകൊണ്ടു സുന്ദരമായി മന്ദഹസിക്കുന്നതും ആയ പാല്പായസം ഓളം വെട്ടുന്ന വാക്കിൽ മുക്കിയോ, അടുത്തടുത്തു അ നവധി ചങ്ങലകൾ കൂട്ടിയിട്ടതുപോലെ ചുരുണ്ടു ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242408
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>xi
ന്നതും കുമിളകൾകൊണ്ടു സുന്ദരമായി മന്ദഹസിക്കുന്നതും ആയ
പാല്പായസം ഓളം വെട്ടുന്ന വാക്കിൽ മുക്കിയോ, അടുത്തടുത്തു അ
നവധി ചങ്ങലകൾ കൂട്ടിയിട്ടതുപോലെ ചുരുണ്ടു ചുരുണ്ടു പൊങ്ങു
ന്ന ആവിയുള്ള ചായചഷകത്തിൽ ആകർഷിച്ചോ, അനുഷ്ഠാന
ത്തിനു വിഘ്നം വരുത്തി പിൻവാങ്ങിക്കാൻ നോക്കിയും നല്ലവണ്ണം
പരീക്ഷിച്ചശേഷം ശിഷ്യനായി സ്വീകരിച്ച രോഗിയുടെ പൂ
ജന്മകൃതമായ പാപം വ്യാധിരൂപേണ സ്പീവിച്ച രോഗിയു
ടെ ശരീരത്തെ കായ്കനികൾ ഭക്ഷിപ്പിച്ചും പച്ചവെള്ളം കുടിപ്പി
ച്ചും ഉദരനാസാരന്ധ്രാദി ക്ഷാളനത്താലും പ്രഥമതശുദ്ധീകരി
. അഭ്യാസവൈരാഗ്യങ്ങളുടെ അശ്രാന്ത പ്രവർത്തനത്താൽ മൂന്നി
ഗ്രഹവും ചഞ്ചലവുമായ മനസ്സിനെ നിരോധിപ്പിച്ചു ബ്രഹ്മാനന്ദ
സന്ദായിനിയും നിവാസാധികയുമായ തപോവന ഭൂവിലേക്കു
വഴികാണിച്ചുതരുന്ന ഈ പ്രകൃതിചികിത്സാ തപസ്വനിയെത്ത
ന്നെ ശരണമായി സ്വീകരിച്ച സകലരും ശുഭംയുക്കളാകുന്ന ശുഭോ
ലക്കം ഏററവും അടുക്കട്ടെ.
നീ എസ്സ്. ശങ്കരവാരിയർ ബി. ഏ.
192
20<noinclude></noinclude>
bejsz1w6tkljji2bww0riij5v2xx80v
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/30
106
82674
242409
2026-06-20T09:24:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രാത്ഥന ശ്യാമത്വം ചൂണ്ടജംബ ഫലനിര, നിതരാം നീലമാം ബാർത്തിൻ- സ്തോമം, നീലക്കരിമ്പിൻ നികര മഥ ഹാരി ദമാം മാമ്പഴങ്ങൾ തമഞ്ഞപ്പൊന്നു പൂവൻകുലകൾ മധുരനാ രക്തതൻ ശ്രേണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242409
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രാത്ഥന
ശ്യാമത്വം ചൂണ്ടജംബ ഫലനിര, നിതരാം
നീലമാം ബാർത്തിൻ-
സ്തോമം, നീലക്കരിമ്പിൻ നികര മഥ ഹാരി
ദമാം മാമ്പഴങ്ങൾ
തമഞ്ഞപ്പൊന്നു പൂവൻകുലകൾ മധുരനാ
രക്തതൻ ശ്രേണി രക്ത
ശ്രീമൽ ഖര മെന്നീവക തരുവനക
റീടു വിഘ്നം ഗജാസ്യ
സ്വന്തം മെയ്യിൽധരിക്കും ഹരിതപടമുടൻ
സ്വവണ്ണത്തിലാക്കാ
മന്ത്രാലാൽ ചുവയ്ക്കുന്നവ മധുരിമതൻ
ഗേഹമാക്കാ മിവണ്ണം
അന്താണീന്ദ്ര ചക്ഷുസ്സിനു മവിഷയമായ
മേന്മപേരുന്നൊരമ്മേ!
നിൻതത്വം തെല്ലുകാണിച്ചതിജാനിവനെ
കേമനാക്കിച്ചമയ്ക്ക
അക്ഷയ്യാംഗലവൈദ്യരാവണ മഹാ
രാജൻ മപ്പാന്ധരാം
പക്ഷക്കാരുടെ പീഡനത്തിൽ വലയു
നിക്കോണിയെക്കാക്കുവാൻ
ദക്ഷത്വത്തോടധിജ്യ കാർമ്മകതയാ
ലത രാമാഖ്യൻ
ശിക്ഷയേ കനിദാനമായ് വിലസിടും
സോദയ വയ്യൻ തുണ.
ഖ്യാതേ! മധുമൊഴി വാണി യാമാധ്വീ
സൌഖ്യാസ്മൽ ഗുരുവരപുസ്തകത്തിനിപ്പോൾ
വ്യാഖ്യാനം വ്യപഗതഗർവ്വ സർവ്വതോമു
ഖ്യാഖ്യാനം വടിവൊടുതിക്കുവാൻ തുണയ്ക്കും.
വാനെത്തിയൊരു ജനകൻ വിരചിച്ച നൂലാ
ലാർ നെയ്തെടുത്തുജനമോഹനവനുമേകം
ആനെയ്ത്തുകാരനഖിലത്രവളന്ന ലൂയി
നെയ്ക്ക് തന്നെ കുതുകത്തോടുകുമ്പിട്ടനോൻ
a.
32.
10.<noinclude></noinclude>
40b111pd60cykpp11obq98ney5e51b3
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/31
106
82675
242410
2026-06-20T09:24:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'II അന്ധസ്സിനായ് പലതരം ഫലരാശിദാഹ ബന്ധംകെടുപ്പത്തിനു ബന്ധുരമായതോയം വൻധന്യമാം പ്രകൃതിചമിയാലെ അന്ധത്വമാംസയറിയ ജസ്റ്റ് 'വെൽക കേളിയെഴുമിപ്രകൃതി ധൂളിസിതയോടുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242410
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>II
അന്ധസ്സിനായ് പലതരം ഫലരാശിദാഹ
ബന്ധംകെടുപ്പത്തിനു ബന്ധുരമായതോയം
വൻധന്യമാം പ്രകൃതിചമിയാലെ
അന്ധത്വമാംസയറിയ ജസ്റ്റ് 'വെൽക
കേളിയെഴുമിപ്രകൃതി
ധൂളിസിതയോടുസമമാംഗലചികിത്സ
കാളിനരസത്തോടുകലത്തിയൊരു ഡാക്ടർ
ട്രാളിനെയൊഴിഞ്ഞവനെ ഞാനിനിക്കും.
വൈദ്യമൊടുമൃത്സാ
KARNAVILASAMA
HEADWAND
MALAVINKSPL
വ്യാഖ്യാതാവ്.<noinclude></noinclude>
8qfp3ec1riz6n0q7ck2kpxx7xe9j7yh
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/32
106
82676
242411
2026-06-20T09:25:16Z
Bhama R 257
13324
/* Without text */
242411
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/33
106
82677
242412
2026-06-20T09:25:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാം ഭംഗം. അദ്ധ്യായം. 1. പ്രാരംഭം 2. ആരോഗ്യലക്ഷണം 5 8. ദിനച 11 4. ഭക്ഷണം 21 5. നിനം 44 വിഷയവിവരം വ്യാഖ്യനത്തിൻറ അനുബന്ധം. 1 1. ആർട്രാംബരാചരണം 170 2. ഉദത്തനാർ ദ്രാഹരണം 111 3. ആർദ്രവസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242412
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>നാം ഭംഗം.
അദ്ധ്യായം.
1. പ്രാരംഭം
2. ആരോഗ്യലക്ഷണം
5
8. ദിനച
11
4. ഭക്ഷണം
21
5. നിനം
44
വിഷയവിവരം
വ്യാഖ്യനത്തിൻറ
അനുബന്ധം.
1 1. ആർട്രാംബരാചരണം
170
2. ഉദത്തനാർ ദ്രാഹരണം 111
3. ആർദ്രവസ്ത്രധാരണം 172
4. നെഞ്ചത്തുകെട്ട
6. രോഗകാ
1. രോഗ ലക്ഷണം
8. ചികിത്സാവിധി
59
22
64
6. ധാരാാനും
12 13
39
71
173
104
8. ആഴമില്ലാക്കുളി
9. മുങ്ങിക്കുളി
10. പാദാനം
174
അദ്ധ്യായം.
1. പ്രകൃതിയ്ക്കാനം
2. തിരുമ്മലും തലോടലും
119
വശം.
11. ശിരസ്സാനം
110 12. പഷാനം
39
വസ്ത്രധാരണം.
122
14. m
ചനാനം
175
4. ഭൂമിയും ചെളിയും
130 15.
5. ആഹാരവിവേചനം
136 16.
cm
കൈലേസ് സാനം
ബിന്ദു സ്നാനം
6. തീയുടെ ദോഷം, ഗർഭി
176
1. പാപ്പിടങ്ങൾ
മൂന്നാംഭാഗം.
അദ്ധ്യായം.
കിം, ശിശുസംരക്ഷണം 145 18. നയന വിതാനങ്ങൾ
1. മലബന്ധ ചികിത്സ
150 19. മൂക്കു കഴുകൽ
21. കൈകഴുകൽ
155 22, ചുടുവെള്ളത്തിൽ കളി 177
23. ചുടുവെള്ള
പ്രയോഗം
2. ചെറുനാരങ്ങാച്ചികിത്സ 157
3. ജലപാനം
4. ഉപവാസം
160
164
CE 881"
29 ITE
or<noinclude></noinclude>
t4xd8nlgdq06v4e63ou5fcln57v1dpk
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/34
106
82678
242413
2026-06-20T09:25:59Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശുദ്ധിപത്രം. അബദ്ധം, കൈ കൊണ്ടു കെട്ടിയടച്ചു പ്രജായന്തേ കൈലേസുകൊണ്ടു വായ് കെട്ടിയടച്ചു 4 21 8 25 10 26 0 11 24 ബാട്ടം ആശ്ചയമായ മനസാഷ്ടാ മനസാം 211 പ്രാക 20.29 33 30 31 34 38 30 46.29 51 24 GT 53 12 14 5 സര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242413
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ശുദ്ധിപത്രം.
അബദ്ധം,
കൈ കൊണ്ടു
കെട്ടിയടച്ചു
പ്രജായന്തേ
കൈലേസുകൊണ്ടു വായ്
കെട്ടിയടച്ചു
4 21
8 25
10
26
0 11
24
ബാട്ടം
ആശ്ചയമായ
മനസാഷ്ടാ
മനസാം
211
പ്രാക
20.29
33
30
31 34
38 30
46.29
51 24
GT 53 12
14
5
സരസത
അത്യാവശ്യം
ഇടത്തുവശത്താണു
ജാഗരണാശ്ച
അത്യാശ്ചയമായ
രസതന്ത്ര
അത്യാവശ്യം ഉണ്ടു
ഇടത്തുവശത്തും പുറത്തും ആ
സംഗമാ
ജാഗരണാച്ച
665950:
മയക്കുകയും കുത്തിവച്ചു ബോ
ധം കെടുത്തുകയും ചെയ്യാറു
ഇല്ലായ് മയേയും
കവിളിലുള്ള
(ണ്ടല്ലൊ
കാൽ മുട്ടുകളും അവയ്ക്കു
മുമ്മേദസ്സാരം
രോഗഹാനി
3882
"15
രോഗ
57 20
61 23
64 26
ഇല്ലായ് മയും
തോളിലുള്ള
82 13
83 12
കാൽ മുട്ടുകൾ മുതൽ
കുളിച്ചുകേറിയാൽ
32
"
95 24
രോഗാനി
99 26
88
ശരിയാക്കാം
35
125 26
രോമൻ
രാമശൻ
129 9
വന്നാൽ
148 32
ഗരീരാജ
159 13
TT160 5
വല്ലതുമബദ്ധ
165 28
168 35
171 24
ദൂരോപവാസ
മേദോസാരം
മരുന്നുകളെ
172 9
3
4
11
കൊട്ടുക
കെട്ടുക
173 4
16
39
176 2
മമ്മാനങ്ങൾ
മൂത്രാശയം
മമ്മസ്ഥാനങ്ങൾ
0<noinclude></noinclude>
c77ap4mpjl0rh47iwtuyadydyaic60c
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/35
106
82679
242414
2026-06-20T09:26:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'RISH SAM READ M MIRKSEL 123 പ്രകൃതി ചികിത്സാസംഗ്രഹം. ഒന്നാംഭാഗം P. പഞ്ചഭൂതസുമാശ്ലേഷ സഞ്ജാതാഞ്ചിതമഞ്ജരി ആരോഗാനന്ദസന്ദോ മരന്ദം വാക്കുകെന്നിൽന ആക്കുമേക്ലേശമേശാതെ യാരോഗ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242414
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>RISH
SAM READ
M MIRKSEL
123 പ്രകൃതി
ചികിത്സാസംഗ്രഹം.
ഒന്നാംഭാഗം
P.
പഞ്ചഭൂതസുമാശ്ലേഷ സഞ്ജാതാഞ്ചിതമഞ്ജരി
ആരോഗാനന്ദസന്ദോ മരന്ദം വാക്കുകെന്നിൽന
ആക്കുമേക്ലേശമേശാതെ യാരോഗ്യം കൈവരുത്തുവാൻ
പോരും പ്രകൃതിവൈദ്യത്തിന്റെ സാരത്തെ സംഗ്രഹിക്കുവൻ.
1. സാധാരണ ശാസ്ത്രഗ്രന്ഥങ്ങളുടെ നിമ്മാതാക്കൾ ചെയ്യാറു
ഇതുപോലെ പ്രസ്തുത കവിയും ചികിഷിതമായ ഗ്രന്ഥത്തിന്റെ
നിവി പരിസമാപ്തിക്കായി പ്രതിപാദന വിഷയത്തിന്റെ അടി
സ്ഥാനമായ പ്രകൃതിദേവിയെതന്നെ ഇഷ്ടദേവതയാക്കി ഏറവും
സന്ദർാചിതമായ വിധത്തിൽ വന്ദിക്കുന്നു. പഞ്ച... മഞ്ജരി പ
ഥിതി, അപ്പുകൾ, തേജസ്സ്, വായു, ആകാശം, എന്നിങ്ങനെയുള്ള
അഞ്ചു ഭൂതങ്ങളാകുന്ന പൂക്കളുടെ ചേച്ചയാൽ നല്ലവണ്ണം ഉണ്ടായിട്ടു
ള്ള മനോഹരമല്ലേ ! എന്നു പ്രകൃതി സംബോധനം, ആരോ....
മരം രോഗമില്ലായ്മ കൊണ്ടുള്ള ആനന്ദസമൂഹമാകുന്നു പൂന്തേൻ . പ്ര
കൃതിചികിത്സയ്ക്കുള്ള പ്രധാന കരുക്കൾ പഞ്ചഭൂതങ്ങൾ തന്നെയാ
ണെന്നു പൂരാദ്ധത്തിലും
പ്രകൃതി ജീവിതത്തിനു പൂന്തേനും ഉപയോ
ഗമുള്ളതാണെന്നും ഉത്തരാദ്ധത്തിലും സൂചിപ്പിച്ചിരിക്കുന്നു.
2. പ്ര... സാരത്തെ സംഗ്രഹിക്കുവൻ പ്രകൃതി വൈദ്യമാ
കന്ന പാലാഴി കടഞ്ഞെടുത്ത അമൃതു മാത്രമെ ഇവിടെ വിളമ്പുന്നതി
ന കവി ഉദ്ദേശിക്കുന്നുള്ളു. എന്നു ഭാഗം കൊണ്ടു നിർദ്ദേശിച്ചി
രിക്കുന്നു.<noinclude></noinclude>
em278k9xcu4wf9wjmiq00blfetl27n1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/36
106
82680
242415
2026-06-20T09:27:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8.. 6. @. 2. ab. 2 യാതനാ പ്രദമാം രോഗനരകം നീക്കിമത്വരെ ആരോഗ്യസർഗ്ഗമേറുന്നു യാതൊന്ന് തത്വമുത്തമം; രോഗദുഃഖത്തിലും തീവ്രം ശസ്ത്രഖണ്ഡനദണ്ഡനം കൂടാതാരോഗ്യമേകുന്നു യാതൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242415
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>8..
6.
@.
2.
ab.
2
യാതനാ പ്രദമാം രോഗനരകം നീക്കിമത്വരെ
ആരോഗ്യസർഗ്ഗമേറുന്നു യാതൊന്ന് തത്വമുത്തമം;
രോഗദുഃഖത്തിലും തീവ്രം ശസ്ത്രഖണ്ഡനദണ്ഡനം
കൂടാതാരോഗ്യമേകുന്നു യാതൊന്നിൻ
തത്വമുത്തമം;
സരോഗതത്വത്തെ പ്രകാശിപ്പിച്ചുയുക്തിയിൽ
ഔഷധം തീരെയില്ലാതെ യെല്ലാരോഗകുലത്തെയും;
മൂലത്തോടെ
നശിപ്പിച്ചു പൂണ്ണാരോഗ്യത്തെ നൾകിടും
ആവൈദ്യശാസ്ത്രം സ്വാതിൽ കൃഷ്ടമായിജയിപ്പുതേ
(കലാപകം)
ദീർഘകാലമത്താലെ തീയെടുത്തിച്ചികിത്സയേ
ഒരനുഗ്രഹമായിട്ടു രോഗികൾക്കു കൊടുത്തുടൻ,
മാംസഭക്ഷണദോഷത്തെ ശാസ്ത്രരീതിക്കു കാട്ടിയും
പ്രകൃതിക്കനുയോജിച്ച ഭക്ഷണക്രമമോതിയും,
രോഗികൾക്കൊക്കെയാശ്വാസം നൽകീട്ടു ചരിതാനായ
സന്തോഷിച്ചൊരവക്കുള്ള നന്ദികണ്ടുസുഖിച്ചമേ,
20. സംസാരദുഃഖസംഘത്തിൽ മുഖ്യമാം രോഗത
ചക്ക തിത്തിടും ദിവ്യനാം ലൂയി കൂണി' താൻതുണചെയ്യണം.
(കലാപകം)
3.6; യാതനാദം അതിവേദനയെ നൽകുന്നതു്. ശസ്ത്ര
ഖണ്ഡനദണ്ഡം ശസ്ത്രക്രിയകൊണ്ടുള്ള മുറിവുകളും അവയെ അ
വശ്യം ആശ്രയിക്കുന്ന കഷ്ടപ്പാടുകളും, സർവ്വരോഗൈകതത്വ
എല്ലാ രോഗവും യഥാർഥത്തിൽ ഒന്നുതന്നെ യാണെന്നുള്ള തത്വത്ത
രോഗമെല്ലാം പനി, അതായതു രോഗിക്കുകളിരും തൊട്ടുനോക്കി
യാൽ ദേഹത്തിനു ചൂടും ആണു്. ഈ സംഗതി പുറകെ രോ
കാധ്യായത്തിൽ വിശദമായി വിരിക്കും രോഗം രോഗ
ട്ടം, രോഗങ്ങളു ടെ വംശം എന്നും. മൂലത്തോടെ വേരോടെ,
രോ
യുണ്ടാക്കുന്ന കാരണമായ ദുമ്മേദസ്സിനോടു കൂടെ എന്നും, സാ
സർവത്തേയും
വത്തിക്കുന്നതു, ഏററവും ശ്രേഷ്ഠമെന്നുസാരം. ഈ ശ്ലോകങ്ങളിൽ ക
വി പ്രകൃതി ചികിത്സയുടെ അനിതരസാധാരണമായ ശ്രേഷ്ഠതയേ
യും മാഹാത്മ്യത്തെയും സംക്ഷിപ്തമായി പറഞ്ഞിരിക്കുന്നു. ഈ സം
ഗതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പ്രസ്താവനയിൽ ഉണ്ട്.)
110. ഈ ശ്ലോകങ്ങൾ കൊണ്ടു, യഥാർത്ഥ പ്രകൃതിചികിത്സക
നും ഈ രീതി ജനങ്ങളുടെയിടയിൽ ഒരു സ്ഥാനം കൊടുത്ത യ
രീരനും, ആയ ജിമ്മൻകാരൻ ലൂയി ജൂണിലെ കവി സ്തുതിക്കുന്നു.<noinclude></noinclude>
ifhyxov7cku0rr3n8kfrh9elge4ro3w
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/37
106
82681
242416
2026-06-20T09:27:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3 . ലോകാധാരമഹാശക്തി സാക്ഷാൽ പ്രകൃതിരൂപിണി ജീവജാലങ്ങൾതന്നേക് മാതാവായൊരുദേവിയാൾ, . ഭക്ഷ്യപാനങ്ങൾ ജന്തുക്കൾക്കില്ലപോലെ കൊടുത്തിടും കുറ്റംചെവരിൽമണ്ഡ മേല്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242416
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3
. ലോകാധാരമഹാശക്തി സാക്ഷാൽ പ്രകൃതിരൂപിണി
ജീവജാലങ്ങൾതന്നേക് മാതാവായൊരുദേവിയാൾ,
. ഭക്ഷ്യപാനങ്ങൾ ജന്തുക്കൾക്കില്ലപോലെ കൊടുത്തിടും
കുറ്റംചെവരിൽമണ്ഡ മേല്പിക്കും ഭേദമെന്നിയെ
മർ,
(യുഗ്മകം)
൧൩. ചട്ടം പ്രകൃതിയാം ദേവി കല്പിച്ചതിനെയേററവും
നിഷ്കർഷയോടുപാലിച്ചും ലാരോഗ്യം കൈവരുംദൃഢം.
അതിനെതിർനടന്നെന്നാൽ രോഗദുമതിശിക്ഷയും
എത്തുമെന്നോത്തു കാത്തീടിന്റെ മത്ത്യരെ സ്വജീവിതം.
8. ചൊല്ലാം പ്രകൃതിതത്വങ്ങ ളാരോഗഫലദായികൾ
അവയെസ്സേവചെയ്തെന്നാൽ സമ്പാദിക്കാ മരോഗത
ന്നു. കായദാർഢ്യം,ബലം,സൌഖ്യം,ദീഘായുസ്സും മിതവ്യയം
ഇവയിൽ ഷമേല്പിച്ചാൽ രോഗസൈന്യമെതിയിടും.
ഇതുകൊണ്ടു ഒന്നാം ഭാഗം കണിചികിത്സയുടെ തത്വങ്ങളെ ആസ്പ
മാക്കി രചിച്ചിട്ടുള്ളതാണെന്നു ധ്വനിപ്പിച്ചിരിക്കുന്നതുകൂടാതെ
രോഗികൾക്കും ആരോഗ്യം വരുന്നതുകണ്ടുള്ള സന്തോഷമൊഴിച്ചു യാ
തൊരു പ്രതിഫലവും ആശിക്കാതെയിരിക്കുന്നതാണു ഉത്തമമെന്നു
സൂചിപ്പിക്കുകയും ചെയ്യുന്നു.
11-13. ലോകാ....ശക്തി ലോകങ്ങളുടെ താങ്ങായ വലിയ
പ്രകൃതിരൂപിണി പ്രകൃതിയാകുന്ന രൂപത്തോടു കൂടിയവ
. ഈ ശ്ലോകത്തിനു പരാശക്തി പരമായ ഒരത്ഥം കൂടിയുണ്ട്.
കൃതിമാതാവ് സകല ജീവജാലങ്ങൾക്കും വേണ്ട ആഹാരസാധന
ങ്ങളും പാനീയങ്ങളും തയാറാക്കിവച്ചുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞ
തുകൊണ്ടു പ്രകൃതിയിൽ തനിയെ (മനുഷ്യപ്രയത്നമെന്നിയെ ഉണ്ടാ
കുന്ന ഫലമൂലാദികളെ അതേമാതിരിയിൽ ഭക്ഷിക്കണമെന്നും
ജലം മാത്രം പാനംചെയ്യണമെന്നും കാണിച്ചിരിക്കുന്നു. കൂടാ
ഒരു പ്രകൃതിക്കു വിപരീതമായ പ്രവൃത്തി ചെയ്താൽ ആരുതന്നെയാ
തിരുന്നാലും ശിക്ഷവാങ്ങിക്കുമെന്നും തെളിയിച്ചിരിക്കുന്നു.
15-16: ആരോഗ്യ ഫലദായികൾ ആരോഗ്യമാകുന്ന
"
ലായ വ്യഞ്ജനങ്ങളും, കാപ്പി, തേയില, പഞ്ചസാര മുതലായവയും
ആട്ടിറച്ചി, മീൻ മുതലായവയും വാങ്ങുന്നതിനുള്ള പണം, വാക
നാക്കുള്ള പടി, മരുന്നിന്റെ വില മുതലായവയും
കൊണ്ടുള്ള ചെലവുകുറയുന്നു. ഇവയി... മേല്പിച്ചാൽ പ്രകൃതിതത
ങ്ങൾക്കു വിപരീതമായി പ്രവത്തിച്ചാൽ<noinclude></noinclude>
gj7mq600qsal6m4ea5yecgsem5tmmtu
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/38
106
82682
242417
2026-06-20T09:27:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4 4. യാതനാദുഃഖവും പിന്നെ യകാലമരണം വ്യയം ക്ലേശ മാലസ്യ മെന്നേവം വ്യഥയോ വളന്നിടും ൧൮. ആകയാലാദ്യമേതന്നെ യവയെല്ലാം പഠിച്ചടൻ ജീവിതത്തിന്റെയുദ്ദേശ്യം സാധിക്കാൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242417
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>4
4. യാതനാദുഃഖവും പിന്നെ യകാലമരണം വ്യയം
ക്ലേശ മാലസ്യ മെന്നേവം വ്യഥയോ വളന്നിടും
൧൮. ആകയാലാദ്യമേതന്നെ യവയെല്ലാം പഠിച്ചടൻ
ജീവിതത്തിന്റെയുദ്ദേശ്യം സാധിക്കാൻ വഴിനോക്കുവിൻ
എൻ. പ്രകൃതിക്കില്ല ഭാക്ഷി, മൊരുകാലത്തുമാരിലും
സേവിക്കുന്നതിനാൽ
നിത്യം തദീയം തത്വസഞ്ചയം
എം. പ്രകാശമാവതിൻമുന്നി ലൊല്ലണമെന്നുമേ
ശുദ്ധവായുനിറഞ്ഞുദിക്കുനോക്കിയിറങ്ങണം
1. ശുദ്ധവായുവരാൻ
മാറ്റം വേണ്ടപോലെയും
സ്ഥലം
നോക്കിവേണം ശയിച്ചീടാൻ നിദ്രക്കായിട്ട
രാത്രിയിൽ
2. ഭക്ഷണം മിതമായിട്ടും പ്രകൃതിക്കൊത്ത മട്ടിലും
ഇരിക്കണം ഒഹിച്ചിട്ടേ വീണ്ടുമുണ്ണാവുന്നവരാ.
6m
2. സ്നാനപാനങ്ങൾരണ്ടിന്നും ശുദ്ധശീതജലത്തിനെ
മാത്രമേ സേവചെയ്യാവു മുഖ്യമാണിതുനിർഭരം.
൨൪. ദാഹമുണ്ടെങ്കിലേ വേണ്ടു പാനമെന്നുള്ളതത്വവും
നിഷ്കർഷയോടുപാലിച്ചേ മതിയാകൂ ധരിക്കണം.
. പ്രജാലാഭത്തിനായിട്ടു മാത്രമാക്കുക മൈഥുനം
ഗർഭമോറാൽ
നിറുത്തണം പ്രസവംവരെയും രതം
എന്നു തോന്നിയാലുടനേ വേണം മലമൂത്രവിസജ്ജനം
വേഗങ്ങളെ തടുത്തെന്നാൽ രോഗങ്ങളുളവായിടും
19. തമായ പ്രകൃതിയെ സംബന്ധിച്ചത്,
20-28. വരെ ശ്ലോകങ്ങളിൽ പ്രധാന പ്രകൃതിതത്വങ്ങളെ
സംക്ഷേപിച്ചിരിക്കുന്നു.
21. സദാ എല്ലായോം, എല്ലാ തവണയും, എന്നും
23. നിർഭരം ഏററവും.
25. മൈഥുനം (രസം) സ്ത്രീസംഗം. പ്രജാലാഭത്തിനായിട്ടു ക
ട്ടിയെ കിട്ടുന്നതിനായിട്ടു്.
26. വേഗങ്ങൾ മലം, മൂത്രം, ചുമ, അധോവായും, മുതലായവ
നാഗിരാന കാരസ്യാർ" എന്നും രോഗാസ്സ പ്രയാ
ഗോദീരധാരണാ " എന്നും ഉള്ള അഷ്ടാംഗഹൃദയവചനം ഈ
ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു.
"<noinclude></noinclude>
lnt3djdh2183a6hlrq0j9371za9kp6n
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/39
106
82683
242418
2026-06-20T09:27:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എം. വർഷകാലത്തു പതിവിൽകുറവാക്കുകഭക്ഷണം മധ്വാനശേഷവും പിന്നെ യതിനെ ലഘുവാക്കണം. ൨. ദേഹത്തിനുള്ള പുറവും ശുദ്ധമായിട്ടുവയ്ക്കണം 100 വ്യായാമം നിത്യമാവേണം ശുദ്ധവാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242418
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>എം. വർഷകാലത്തു പതിവിൽകുറവാക്കുകഭക്ഷണം
മധ്വാനശേഷവും പിന്നെ യതിനെ ലഘുവാക്കണം.
൨. ദേഹത്തിനുള്ള പുറവും ശുദ്ധമായിട്ടുവയ്ക്കണം
100
വ്യായാമം നിത്യമാവേണം ശുദ്ധവാതം ശ്വസിക്കണം.
൨൯. മററുള്ളതത്വസാരങ്ങ താതിനനുരൂപമാം
സന്ദർഭങ്ങളിലായ് ചൊല്ലാം വിസ്തരിച്ച മുറയ്ക്കു മേൽ.
നാ. പ്രാരംഭാധ്യായ മാരോഗലക്ഷണം,ദിന പയ്യയും
ഭക്ഷണാഖ്യനിദാനങ്ങൾ,രോഗൈക്യം,രോഗലക്ഷണം
. ചികിത്സാവിധി ഗർഭത്തിൻപ്രത്യേകാചരണം ക്രമാൽ
നവാദ്ധ്യായം
നവീനാഖ്യ വൈദ്യസിദ്ധാന്തസംഗ്രഹം.
൨. ഇവയെല്ലാം പ്രധാനം താൻ പ്രത്യേകിച്ചു ചികിത്സയും
നിദാനവും ഭക്ഷണവും നിർഭരംമുഖ്യമായ് വരും
നന്മ. ഇപ്രകാരമിവിടെപ്പറഞ്ഞതാം
ജീവിതക്രമമൊടൊത്തുവാഴുവാൻ
രോഗബാണമുന ഭിന്നമാക്കിയും
ചട്ടയിട്ടവരിൽ മുഖ്യനായ് വരും
അദ്ധ്യായം
BINAVILAGAR
ആരോഗ്യലക്ഷണം ചൊല്ലാ മോരോന്നായിട്ടു വിസ്തരാൽ
പാത്തുനന്നായ് ഗ്രഹിച്ചിട്ടു പരീക്ഷിക്കു വപ്രസ്ഥിതി
RO
28. ദേഹാരോഗ്യത്തിനു മന:ശുദ്ധിയും അത്യാവശ്യമാണു.
20-32. ഒന്നാംഭാഗത്തിലുള്ള അദ്ധ്യായങ്ങളുടെ പേരുകൾ
പൌരാണികരീതിയനുസരിച്ചു ഘടിപ്പിച്ചിരിക്കുന്നു.
33. ഇത് സംശ്ലോകമാണു്. മുൻ പറഞ്ഞ പടി ജീവിതം
നയിക്കുന്നവർ സാംക്രമിക രോഗങ്ങളെപ്പോലും തടുക്കുന്നതിനു
ഷിയുള്ളവരായിരിക്കുമെന്നു സാരം.
ഈ അദ്ധ്യായത്തിൽ പൂണ്ണാരോഗ്യമുള്ള ഒരാളിന്റെ, അംഗങ്ങ
ളുടെ ആകൃതി, പണം ഇവയും മലമൂത്രാദികളുടെ സ്വരൂപ വണ്ണ
ളും വിസ്മരിച്ചും മനസ്ഥിതിയെ സംഗ്രഹിച്ചും പറഞ്ഞിരിക്കുന്നു,
1. സ്ഥിതി ദേഹത്തിന്റെ അവസ്ഥ.
വും വണ്ണാരോഗ്യമുള്ള ദേഹവും തമ്മിലുള്ള അന്തരം കണ്ടു. തന്റെ
ആരോഗ്യത്തിന്റെ പരിമാണത്തെ ഗ്രഹിക്കണമെന്നു ഉത്തരാ<noinclude></noinclude>
ehmwdcf388jmjgyjr4ja5k83z7cieav
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/40
106
82684
242419
2026-06-20T09:28:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a. വേദനാദ്യസുഖംമൂലം ദേഹമുണ്ടെന്ന 3. @. a ബോധവും 200 അസ്വാസ്ഥ്യലേശവും കാണാ പുണ്ണാരോഗ്യം വിളങ്ങുകിൽ ദേഹാവയവസംഘങ്ങൾ വേദനാദികളെന്നിയേ തൻതൻജോലി ശരിക്കായും ചെയ്തുതീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242419
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a.
വേദനാദ്യസുഖംമൂലം ദേഹമുണ്ടെന്ന
3.
@.
a
ബോധവും
200
അസ്വാസ്ഥ്യലേശവും കാണാ പുണ്ണാരോഗ്യം വിളങ്ങുകിൽ
ദേഹാവയവസംഘങ്ങൾ വേദനാദികളെന്നിയേ
തൻതൻജോലി
ശരിക്കായും ചെയ്തുതീർത്തിടുമ്പഹം.
പ്രാതഃകാലേ വിശപ്പുമുണ്ടാകുമതുതൽക്ഷണം
പ്രകൃതിക്കൊത്ത ഭക്ഷ്യത്താൽ ശാന്തമായീടുമോക്കണം.
നന്നായിട്ടു നിറഞ്ഞെന്നു തോന്നിടും മുമ്പുതൃപ്തിയും
വന്നിടും, ദഹനം തീരെയറിയാതെ നടന്നിടും.
ഭക്ഷണംകഴിയുനോര മാലസ്യം വേദനാദിയും
വ്യഞ്ജനാദികലത്തിട്ടു ചിത്തതിൽ മോഹവും
ശക്തിയുള്ളാരുപേയത്തിൽ സക്തിയും കാണുകില്ലകൾ
ദാഹശാന്തി വെള്ളത്തിൽ മാത്രമെയാഗ്രഹം വ
2. വേദനാഭ്യസുഖം - വേദന മുതലായ അസുഖങ്ങൾ (ജാ
ക വചനം) പൂണ്ണാരോഗ്യവാൻ തനിക്കു ഒരു സ്ഥല ശരീരമുണ്ടെന്നു
ഓം വരാൻ ഇടയില്ല, ദേഹത്തിൽ വല്ലയിടത്തും വേദനയോ അ
സുഖമോ ഉണ്ടാകുമ്പോഴാണ് ദേഹത്തെപ്പറ്റി ഓർമ്മവരുന്നത്.
3. അന്വഹം ദിവസം തോറും.
4.
പ്രാതകാല - രാവിലെ. ആരോഗ്യമുളവർ തലേ ദിവ
സം കഴിച്ച ആഹാരം രാത്രിയിൽ തന്നെ ദഹിച്ചിരിക്കും. അതു
കൊണ്ടു രാവിലെ വിശപ്പുണ്ടാകുന്നു.
51. ആരോഗ്യമുള്ള
ആഹാരം മതിയായി എന്നു കാ
നിക്കുന്നതിനു ആദ്യം വരുന്ന ഏമ്പക്കം ഒരു കമ്പിയാണ്.
പ്പോൾ സന്തപ്തിയുണ്ടാകും. വയറ്റിൽ ഭാരം തോന്നുകയില്ല. വേദ
ന, പൊട്ടൽ, ഇരിപ്പ്, പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ മുത
ലായവ ഉണ്ടാകയില്ല. ഊണു കഴിഞ്ഞാലുടനെ ആലസ്യം (തളച്ച
കിടക്കണമെന്നുള്ള തോന്നൽ ഉണ്ടാകുന്നതു വളരെ ആഹാരം വലി
3
മല്ലി, ജീരകം, മുതലായവ. പ്രകൃതിയിൽ നിന്നു കിട്ടുന്ന പദാർത്ഥങ്ങ
അതേ മട്ടിൽ ഭുജിക്കുന്നതിനു രുചി തോന്നുന്നതു ആരോഗ്യത്തി
ഒൻ ഒരു പ്രധാന ലക്ഷണമാണ്,
ദുസ്സിന്റെ കൂടുതൽ കൊണ്ടു
രുചിയറിയാനുള്ള നാക്കിന്റെ ശക്തി ക്ഷയിക്കുന്തോറും അതിനെ
ഉണരുന്നതിനായി രൂക്ഷ പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടി വരു
ന്നു. ഇതിനാലാണു് വ്യഞ്ജനാദികളുടെ ആവശ്യം ഒന്നിനൊന്നു വ
ദ്ധിച്ചു വരുന്നത് ശക്തി....കേൾവി, ബാണ്ടി, കാപ്പി, തേയി
മുതലായ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് പ
വ്യഞ്ജനങ്ങൾ ധാരാളം കഴിച്ചിട്ടുണ്ടാകുന്ന അന്തർദാഹത്താല്
മനു, ദാഹിച്ചാൽ പച്ചവെള്ളത്തിന്റെ ആഗ്രഹമുണ്ടാകു<noinclude></noinclude>
ex23dqmm4g20ybfcelcnjbunx9snsm3
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/41
106
82685
242420
2026-06-20T09:28:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2. ab. a 7 ഓർത്തുകൊൾക വിശേഷിച്ചും മുഖ്യ ലക്ഷണമാമി മൂത്രം വേദനകൂടാതെ ധാരയായൊഴുകീടുമേ പഴുത്തനെല്ലിൻ നിറമാം മൂത്രം രോഗവിഹീനനിൽ വെളുത്തോ രക്തമൊന്നിച്ചോ കറുത്തിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242420
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2.
ab.
a
7
ഓർത്തുകൊൾക വിശേഷിച്ചും മുഖ്യ ലക്ഷണമാമി
മൂത്രം വേദനകൂടാതെ ധാരയായൊഴുകീടുമേ
പഴുത്തനെല്ലിൻ നിറമാം മൂത്രം രോഗവിഹീനനിൽ
വെളുത്തോ രക്തമൊന്നിച്ചോ കറുത്തിട്ടോ കലങ്ങിയോ,
എം. കൊഴുത്തോ കണ്ടിടാമൂത്രം, മധുരിക്കുന്ന ഗന്ധവും
വളച്ചിട്ടോ പുളിച്ചിട്ടോ വളരും വാടയും വരാ
൧൧. ചലവും തീവ്രമാം ചൂടും കൊഴുപ്പും തരിയും തഥാ
കാലടിമട്ടും കേളാടും തത്രഭവിച്ചിടാ
. ഉരുണ്ടും ദൃഢമായ് നീണ്ടും വാൽ വണ്ണത്തിലും മലം
ഗുദത്തിലെങ്ങുമേ ചെറും പറ്റാതെ തന്നെ പോയിടും
2. വെളുത്തോ പച്ചയായിട്ടോ പാരത്തിന്റെ നിറത്തിലോ
കറുത്തോ വെള്ളമായിട്ടോ വളിചോരകൾ കൂടിയോ,
. കൃമിയോവിയോ ചേന്നോ ഗന്ധത്തോടുകൂടിയോ
ഗോളാകൃതിയിലോ ചൂടുന്നതായോ വരാമല
. കഫത്തിനെത്തിടും വസ്തു ചുറ്റിനും പാറിടും മലം
ശ്രമംകൂടാതെ പോന്നീടും പോന്നാൽ സൌഖ്യം വളന്നിടും
-
ക്ഷണം പറയുന്നു. മൂത്രത്തിന്റെ സ്ഥിതി, നോവോ അസുഖമോ
നാതെയും തുള്ളി മുറിയാതെയും തടസ്സം കൂടാതെയും മൂത്രം പോക
ണം. അതിന്റെ നിറം സ്വല്പം മഞ്ഞയായിരിക്കണം. മനുഷ്യ
"
മൂത്രം പാലിനേപ്പോലെ മഞ്ഞ നിറത്തിൽ തെളിഞ്ഞതും
സ്ഫടികത്തിൽ കൂടെ എന്നപോലെ അതിൽ കൂടി നോക്കിയാൽ എ
ല്ലാം കാണാവുന്നതും ഒരു ശാന്തമായ മണത്തോടു കൂടിയതും പുളി
സമുള്ളതും വെള്ളത്തേക്കാൾ കൂടുതൽ ഘനമുള്ളതും ആയ ഒരു ദ
പദാത്ഥമാകുന്നു. എന്നു ബർഗർ ഫാഡൻ പറയുന്നു. മൂത്രത്തി
ൻറ നിറം മഞ്ഞയാണെന്നു സാധാരണ ഡാക്ടരന്മാരും പറയുന്നു. ഇ
ത്രയും പറഞ്ഞതു അകം കാത്തിട്ടാണു മൂത്രം മഞ്ഞിച്ചിരിക്കുന്നതു എ
ന്നു ആ
കളുടെയിടയിൽ പരിഭ്രമ ജനകമായ ഒരു തെറ്റിദ്ധാരണ
12-15, മലത്തിന്റെ ലക്ഷണം പറയുന്നു. അധികം ഉണങ്ങി
യോ അധികം കുഴഞ്ഞ വണ്ണം കുറഞ്ഞ മഞ്ഞയില്ലാത്ത നിറത്തി
ലോ മലം പോകുന്നതു രോഗത്തെ കാണിക്കുന്നു. വലിയ ഗന്ധം കാ
ന്നതും രോഗം കൊണ്ടു തന്നെ, ആരോഗ്യമുള്ള പശുവിൻ ചാ
കത്തിനും നാം കാണുകയില്ല. മാറുന്ന പശുവിന്റേതിനു
നാം കാണും. ഇതുപോലെ തന്നെയാണു മനുഷ്യച്ചാണകത്തിന്റെ<noinclude></noinclude>
46hxucjeqzehmszwl7tndwcxlivmxkd
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/42
106
82686
242421
2026-06-20T09:28:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 നു. സേലം ദുഗ്ഗന്ധ സമ്മിശ്രമായി ലവലേശവും വിശേഷിച്ചും ശവം തിന്ന ജന്തു പണം വരാ . ത്വക്കിനു നനവുണ്ടാകും നല്ലപോലാർദ്രമായിട്ടാ മാർദ്ദവം ചൂടുമിനുസം സശത്താലിവകണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242421
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>8
നു. സേലം ദുഗ്ഗന്ധ സമ്മിശ്രമായി ലവലേശവും
വിശേഷിച്ചും ശവം തിന്ന
ജന്തു പണം വരാ
. ത്വക്കിനു നനവുണ്ടാകും നല്ലപോലാർദ്രമായിട്ടാ
മാർദ്ദവം ചൂടുമിനുസം സശത്താലിവകണ്ടിട്ടും
. രോമം കാണേണ്ടിടത്തെല്ലാം ഭംഗിയായ് തിങ്ങിവന്നിടും
കഷണ്ടികണ്ടിടാറും രോഗമില്ലാത്ത മർത്യരിൽ
മൻ. ശ്വാസം നാസയിലൂടെത്താൻ പോകും രാപ്പകലെന്നുമെ
വായിൽക്കൂടി ശ്വസിച്ചീട് രോഗഹീനനൊരിക്കലും
വേലചെയ്യുന്നനേരത്ത് രോഗമില്ലാത്ത വിഗ്രഹം
വേലനിയേണ്ടകാലത്തെ ക്ഷീണത്താലറിയിച്ചിടും
0.0.
16.
ളുടെ തോലിനുള്ള നാാറം, വിയർപ്പിൽ കൂടി ദുഷ്ട പോകുന്നു എ
ങ്കിലും ആരോഗ്യമില്ലാത്തവന്റെ ദേഹത്തിലെ ദുഷ്ട മാത്രമെ
അസഹനീയമായ ഗന്ധം ഉണ്ടാക്കുകയുള്ളു. അതു ദുഷ്ടദേഹത്തിനു
ള്ളിൽ കിടന്നു അളിയുന്നതുകൊണ്ടുണ്ടാകുന്നതാണു്.
17. തൊലി തൊട്ടു നോക്കിയാൽ ഉണങ്ങിയിരിക്കുകയില്ല.
ഒരു മാതിരി മറുതയുണ്ടായിരിക്കും. നല്ല മിനുസവും വേണ്ട ചു
ടം ഉണ്ടായിരിക്കും.
18. കാണേണ്ട സ്ഥലങ്ങളിലെല്ലാം കറുത്ത നിറത്തിൽ ക
തത്തോടെ രോമം ആർത്തു കേറിയിരിക്കും. ശക്തി ഹീനമായ
മ്പിച്ച പൂടയും മീശയില്ലായ്മയും കഷണ്ടിയും മാറും രോഗലക്ഷ
19. മൂക്കിൽ കൂടി തന്നെ ശാസിക്കണം. വായിൽ കൂടി ശ
സിക്കുന്നതു നാസാരന്ധ്രം അടഞ്ഞിരുന്നിട്ടാണ്.
കൈ കൊ
ണ്ടു കെട്ടിയടച്ചു കിടന്നുറങ്ങിയെങ്കിലും വായിൽ കൂടി ശ്വസിക്കുന്ന
തിനെ തടയണമെന്നു മക്ക ഫാഡൻ പറയുന്നു.
2. വിഗ്രഹം ശരീരം. ക്ഷീണം തോന്നിയാലുടൻ
നിറുത്തേണ്ടതു രോഗിക്കും അരോഗിക്കും ഒരുപോലെ ആവശ്യം ത
ന, രോഗികൾ വേല ചെയ്താൽ വേഗം ക്ഷീണിക്കുന്നതുകൊണ്ടു
അരി വേണ്ട വ്യായാമമായില്ലെന്നു വരാം. എന്നാൽ അരോഗികൾ
” അപ്പോൾ വേണ്ട വ്യായാമം ലഭിച്ചിരിക്കും എന്നു ഭേദം,
(അഷ്ടാംഗ ഹൃദയം)<noinclude></noinclude>
cmhjzj1yby0up9gd49fpgh2yxk5xfhj
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/43
106
82687
242422
2026-06-20T09:29:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9 . ക്ഷീണാരംഭം കണ്ടുവെന്നാൽ ദേഹാരോഗ്യം കൊതിപ്പവൻ ദേഹരക്ഷയും വേണ്ടുംപോലപ്പൊഴേ വിശ്രമിക്കണം 2. ക്ഷീണം ദുഃഖദമായിട്ടു തോന്നിടാറില്ല നിണ്ണയം നേരെമറിച്ചു മോദത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242422
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>9
. ക്ഷീണാരംഭം കണ്ടുവെന്നാൽ ദേഹാരോഗ്യം കൊതിപ്പവൻ
ദേഹരക്ഷയും വേണ്ടുംപോലപ്പൊഴേ വിശ്രമിക്കണം
2. ക്ഷീണം ദുഃഖദമായിട്ടു തോന്നിടാറില്ല നിണ്ണയം
നേരെമറിച്ചു മോദത്തെത്തന്നിടും വിത്രമാ
മന. നിന്ദ്രനിശ്ശബ്ദമായ് നീണ്ടു നിലയാസവുമായ് വരും കാല്
കൂക്കവും സ്വപ്നവും പിന്നെ ഭംഗവും തെല്ലവന്നിടാ
വർ. ഉന്നാലുജ്ജിതം തൃപ്തി സന്തോഷമിലകിട്ടിടും
ക്ഷീണവും ശുണ്ഠിയും ചെററും നിലാശേഷംഭവിച്ചിട്
൨. ആപത്തുവന്നാലുൾത്താം ദേഹത്തിന്നൊരു
പാനിയം
രോഗഹീനന്നു വന്നീടാ വന്നീടിൽ സാരമായ ടാ
2. വിളകഘനഗാത്രത മാകൃതിക്കുത്തി ഭംഗിയും
സദാനന്ദംമഹാം കോപഹീനതയും വരും
1. മുാവുമിതമായുള്ള വലുപ്പം ചേന്നതായിടും
രേഖാവലികൾ ചേരാതെ ഫാലം മിനുസമായിടും.
22.
വ്യായാമം കൊണ്ടുള്ള ക്ഷീണം ദു:ഖകരമല്ല. നേരെമറിച്ചു വിഷമം
നന്തരം അതിന്മേഷത്തേയും ആനന്ദത്തേയും ഉണ്ടാക്കുന്നു.
വായിൽ കൂടി ശ്വസിക്കുന്നവരാണ് സാധാരണയായി
23. 46
സ്വപ്നസഞ്ചാരം മുതലായവ രോഗങ്ങളാണ്
0
അധികം തിങ്ങിതിന്നു വയറും അമിതമായി വേല ചെയ്തു
ഇന്ന് തലച്ചോറും ആണു നിദ്രയിലുണ്ടാക്കുന്ന ഉപദ്രവങ്ങൾക്കും കാ
രണം എന്നു ഡംകൂർ ട്രാൻ പറന്നു, “നിയ കലയിൽ കി
മികൾ വന്നിട്ടാണു നിദാസഞ്ചാരം ഉണ്ടാകുന്നത് എന്നും ടിയാൻ
പറഞ്ഞിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഉണരുകയും വീണ്ടും ഉറങ്ങുകയും
ചെയ്യുന്നതും ഇതിനോടു തുല്യം തന്നെ.
24. ഉറങ്ങിയെഴുനേറ്റാൽ എത്രകണ്ടു തൃപ്തിയും ഉന്മേഷവും
ഉണ്ടോ അത്രകണ്ടു സുഖമായിരുന്നു. നിദ്രയെ ഹിക്കാം. അനു
ഖ നിദ്രയിൽ നിന്നാനോ വരാനു
കപ്പിച്ചോടുകൂടിയിരിക്കുന്നതും.
25. ആപത്തു വന്നാൽ കുലുക്കം കൂടാതിരിക്കണമെങ്കിൽ
രോഗം വേണം. ഞരമ്പുകളുടെ ബലം കൊണ്ടാണു എടുപ്പത്തി
02
28. വില വനഗാത്രത്വം വേർതിരിഞ്ഞതും മഴത്തു ഘനമുള്ള
തുമായ അവയവങ്ങളോടു
കൂടിയ അവസ്ഥ ആരോഗ്യ വാന്റെ ദേഹ
ത്തിൽ മാംസപേശികളെല്ലാം തിരിഞ്ഞുതിരിഞ്ഞു കാണാം. ബിലാൽ
ള്ളതിനാൽ ഡെയ്യവും ശാന്തതയും കാണും വ്യസനം കാണുകയുമില്ല.
2<noinclude></noinclude>
7nlzy7e8tgijqbzc77mbnwdt2k7ayr5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/44
106
82688
242423
2026-06-20T09:29:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 1. ജീവനുള്ള ക്ഷിയും കാണും മുഖമദ്ധ്യത്തിൽ മൂക്കുമേ നാതിസ്ഥലാധരം, ജാത്യാധാവം പൂണ്ടന്തവും, മൻ. അണ്ഡാകൃതിമുഖം, നേരെ ചെവിയ്ക്കടിയിലുള്ളതാം സീമാരേഖ, തഥാപിന്നിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242423
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>10
1. ജീവനുള്ള ക്ഷിയും കാണും മുഖമദ്ധ്യത്തിൽ മൂക്കുമേ
നാതിസ്ഥലാധരം, ജാത്യാധാവം പൂണ്ടന്തവും,
മൻ. അണ്ഡാകൃതിമുഖം, നേരെ ചെവിയ്ക്കടിയിലുള്ളതാം
സീമാരേഖ, തഥാപിന്നിൽ പിൻ കഴുത്തിനു മേലിലും
നാ. ഉരുണ്ട ചിബുകം, തേജോമയമായുള്ള വണ്ണവും
കണ്ഠം വർത്തുളമായിട്ടും മിനുസം ചേർന്നു വന്നിടും
ന മുഴയോ കഴിയോ പിന്നെപ്പാത്തിയോ വാരമോ വരാ
മുഖമണ്ഡാകൃതിക്കൊപ്പം വൃത്തമായിട്ടിരുന്നിടാ
D
2. വക്ഷസ്സുന്നതമായീടും, മാംസവില് പരമ്പര
ചേന്നു നന്നായ് വിളങ്ങീടും വയറും കണ്ടിടും ദൃഢം
1. ബാഹുപാദങ്ങൾ ശക്തിക്കു കേളീരംഗവുമായിടും;
ലോഹയിലെ വെന്നീടും കാന്തികൊണ്ടു തിളങ്ങിടും
8. ജീവനുള്ള എല്ലാ യോഗം നല്ല ഉജ്ജ്വസ്വലത തു
പുന്ന കണ്ണ് . മുഖമദ്ധ്യത്തിൽ മുക്കം, മുഖത്തിന്റെ നേരെ മദ്ധ്യ
ത്തിലായിരിക്കണം മൂക്ക്. മൂക്കിന്റെ ഇരുവശങ്ങളുടേയും വിസ്മ
ം തുല്യമായിരിക്കും. നാതി മാധരം അധികം തടിച്ചതല്ലാത്ത
. ജാത്യാ....ദന്തം തേക്കാതിരുന്നാലും വെളുത്തിരിക്കുന്ന പല്ല്.
29. അണ്ഡാകൃതി മൂലം നാറിയുടെ ഭാഗത്തു വീതി കൂടി
യും താടിയുടെ ഭാഗത്തു വീതി കുറഞ്ഞും കോഴി മുട്ടയുടെ ആകൃതിയി
ലുള്ള മുഖം; സിലാരേഖ അതിരു കാണിക്കുന്ന ഒരു മുഖവും കഴുത്തും
തമ്മിൽ തിരിക്കുന്ന ഒരു രേഖ ചെവിക്കടിയിലും കഴുത്തും തലയും
തമ്മിൽ തിരിക്കുന്ന രേഖ പുറകിൽ കഴുത്തിനു പിന്നിലും, ആരോ
ഗ്യവാന്മാരിൽ കാണും. സാധാരണക്കാക്കു കാണുകയില്ല. കണ്ടാൽ
സ്ഥാനം തെറ്റിയിരിക്കും.
30.
32. വക്ഷസ്സ്തമായിടും മാറിടം വെഞ്ചാട്ടം പോലെ ഇരി
കാൽ നാവു കഴിഞ്ഞു രണ്ടു വശവും മാംസപേശികൾ ഉയന്നിരി
ക്കും. വയറു മേദസ്സു നിറഞ്ഞു തൂങ്ങാതെ മാംസപേശികൾ തമ്മിൽ
വന്നു ഉറപ്പുള്ളതായിരിക്കും.
ല ലമുള്ളതായിരിക്കും.<noinclude></noinclude>
ansfvlexp9buem6dadjatvb4deb25nq
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/45
106
82689
242424
2026-06-20T09:29:46Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '11 നമ്പർ. വരാകാമ വികാരങ്ങളുതിയായിട്ടൊരിക്കലും കാമാത്തിയുണര് വും കാമോദ്ദീപക ദശനാൽ നാ. പ്രകൃതിക്കു ന്ന വിധമാചരിക്കുവാ നിതിട്ടുമന്മഥ മനോഹരാംഗകൻ. നിയമീന്ദ്രന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242424
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>11
നമ്പർ. വരാകാമ വികാരങ്ങളുതിയായിട്ടൊരിക്കലും
കാമാത്തിയുണര് വും കാമോദ്ദീപക ദശനാൽ
നാ. പ്രകൃതിക്കു ന്ന വിധമാചരിക്കുവാ
നിതിട്ടുമന്മഥ മനോഹരാംഗകൻ.
നിയമീന്ദ്രനെന്നപടി നിജിതേന്ദ്രിയൻ
നിയതം ഭവിക്കുമതി ചിത്രവൃത്തനായ്
അധ്യായം
ചൊല്ലിടാം ദിനപാപമദ്ധ്യായം ശ്രദ്ധയോടിതും
ധരിച്ചിട്ട ചരിച്ചെന്നാലാരോഗ്യമുളവായിടും
34. കാമവികാരങ്ങൾ മിതമായിരിക്കും കാലം വളർത്തുന്ന കാ
ളുകൾ കണ്ടാലും കാമാത്തി കൈവരുകയില്ല. വെടിമരുന്നിൽ തി
പൊരി വീണതുപോലെ കാമോദ്ദീപക സാമഗ്രികൾ
കണ്ടാൽ കാ
മം കത്തിക്കാട്ടുകയില്ലെന്നു സാരം. "നാവയവങ്ങളെ ബാധി
ചിട്ടുള്ള മേദസ്സു അതികാമം വളർത്തുന്നു എന്നു ഡോക്ടർ ഒാപറ
ന്നു. അദ്ദേഹം തന്നെ മറ്റൊരിടത്തു പറയുന്നു.
33
"
രണയായി അതികാമം ഉണ്ടാകുന്ന കാരണങ്ങൾ, മസാല
ഹാരസാധനവും, ലഹരിയുള്ള പാനീയങ്ങളും, അലസതയും,
ത്തിന്റെ മലിനതയും ആകുന്നു. അതികാരം മാറുന്നതിനു പക
തനുസരണമായ ആഹാരവും പച്ചവെള്ളം കുടിയും നാമി
താനങ്ങളും മാത്രം മതിയാകുന്നതാണ്.
36. മന്മഥ...കൻ കാമനെപ്പോലെ സുന്ദരൻ. നിയമിന്ദ്രൻ
നിയന്ത്രണശക്തിയുള്ളവരിൽ വച്ചു ശ്രേഷ്ഠൻ; നിജിതേന്ദ്രിയ
ഇന്ദ്രിയനിഗ്രഹം ചെയ്തവൻ. നിയതം നിശ്ചയം. അതിനി
ചരിത്രത്തോടു കൂടിയവൻ; ഈ ശ്ലോകം
കൊണ്ട് ചികിത്സ സന്യാസത്തിലേക്കുള്ള പ്രഥമ ഭൂമികയാ
ണെന്നുകൂടി കവി സൂചിപ്പിച്ചിരിക്കുന്നു.
Broad Joao C...
പ്രകൃതിക്കു യോജിച്ച
വിധത്തിലും ആരോഗ്യപ്രദായകവുമായ
ദിനവയെ വിവരിക്കുന്നു,<noinclude></noinclude>
o55k7rdc0p69sdt4glf3v56d7avienm
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/46
106
82690
242425
2026-06-20T09:30:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a. P 18. @ 12 പ്രഭാതമാവതിനുമുന്നിലെഴുനേറ്റിട്ടു സത്വര വെളിയിൽ ശുദ്ധമാം വായുവുള്ള ദേശത്തിലെത്തണം പ്രാണായാമം കഴിക്കേണം പത്തുമിനിട്ട് തങ്ങനെ പതിവായിട്ടു ചെയ്യേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242425
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a.
P
18.
@
12
പ്രഭാതമാവതിനുമുന്നിലെഴുനേറ്റിട്ടു സത്വര
വെളിയിൽ ശുദ്ധമാം വായുവുള്ള ദേശത്തിലെത്തണം
പ്രാണായാമം കഴിക്കേണം പത്തുമിനിട്ട് തങ്ങനെ
പതിവായിട്ടു ചെയ്യേണം തുറസ്സാം ഭൂവിലീ വിധം.
പിന്നീടുമലമൂത്രങ്ങൾ വിസർജ്ജിച്ചിട്ടു
ചവും
വേണമെന്നാകിലോ ചെയ്യാം ആവിധം പല്ലുതേക്കയും
പേരാൽ, എരിക്കിവറിന്റെ കൊമ്പാലാക്കുക വേണ്ടുകിൽ
മുദുവായ് ഭനുമാസത്തെ ബ്ബാധിക്കാതുള്ള മാതിരി
ടന്നാലുടനുണ്ടാകുന്നം ഗാഢനിദ്രയിൽ നിന്നാൽ പിന്നെ ഉ
ങ്ങേണ്ടതില്ല. ചിലപ്പോൾ ഒന്നുകൂടി ഉറങ്ങിയ വിശ്രമം പൂണ്ണമാ
കയുള്ളൂ എങ്കിൽ
അതും കൂടി കഴിഞ്ഞാലുട
നെ എഴുനേല്ല. നം. തുടങ്ങുന്നതു തുറസ്സായ സ്ഥലത്തോ ധാരാളം വാ
"താലുടനെ മുറ്റത്തെ പറമ്പിലോ മറോ ഇറങ്ങിനടക്കണം.
അതിൽ പിശകുനം
3. ഇങ്ങിനെ തുറന്ന സ്ഥലത്തുനിന്നു 10 മി, നേരം പ്രാണായാ
ക്ഷയംകൊണ്ടോ മറോ ശ്വാസകോശത്തിനു ഉടവു
തട്ടിയിട്ടുള്ളവർ പ്രാണായാമം ചെയ്യരുത്.
ഈ പാത മരണം തന്നെയോ സംഭവിക്കാം. അങ്ങിനെയുള്ളവർ പ
രിചയമുള്ള ഒരു ഗുരുവിന്റെ മേൽനോട്ടത്തിലെ ചെയ്യാവു. "ആവു
ന്നിടത്തോളം വായു സാവധാനത്തിൽ മൂക്കിൽ കൂടി ശ്വസിച്ചിട്ടു
അത്രയും സാവധാനത്തിൽ ഉടനടി പിടിച്ചു നിറുത്താതെ
ിയിലേക്ക് വിടുക, ഇതു ആക്കം ചെയ്യാം. (മുള്ള യുടെ രീതിയിലു
ള്ള വ്യായാമം ചെയ്യുന്നതിനു വിരോധമില്ല.
ശോധന സുഖകരമായിരിക്കും. പക്ഷെ മൂത്രമൊഴിക്കുന്ന കാത്തി
ഈ രീതി ആവശ്യമില്ല. രോഗമില്ലാത്തവൻമലം ഗുദത്തിൽ
പാറുകയില്ലെന്നു പറഞ്ഞിട്ടുള്ളതു കൊണ്ടാണു ശൌചം വേണമെ
ങ്കിൽ ചെയ്താൽ മതിയെന്നും പറഞ്ഞിരിക്കുന്നതു ഇതു ഒരു ധാരിയാ
ആ മണിയുടെ അഭിപ്രായമാണ്. ഷം പാറിയില്ലെങ്കിലും
ം കഴിക്കേണ്ടതു തന്നെയാണെന്നുള്ളതിനു സംശയമില്ല. ഇതുപോ
ം തന്നെയാണു വില്ല യിന്റെയും കായം, ആരോഗ്യമുള്ളവൻ
കല്ലിൽ അഴക് പറയുകയില്ലെന്നു മൻ പറഞ്ഞിട്ടുള്ളതാണല്ലൊ, എ
നാലും പല്ലു തേയ്ക്കുന്നതു തന്നെയാണു. ശ്രീകരമായിട്ടുള്ളത്.<noinclude></noinclude>
t396z972mdyt8pmrxmub8ake4sexomd
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/47
106
82691
242426
2026-06-20T09:30:19Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 15 . പുന്നാരോഗ്യം ലഭിച്ചെന്നാൽ ശൌചവും പല്ലുതേകലും വേണ്ടതായിട്ടു വന്നീടാമർത്യനെന്നുള്ള വാസ്തവം, സ്വതന്ത്രജീവിതം ചെയ്യും ജന്തുവർഗ്ഗത്തെ നോക്കുകിൽ കണ്ടുനൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242426
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>28
15
. പുന്നാരോഗ്യം ലഭിച്ചെന്നാൽ ശൌചവും പല്ലുതേകലും
വേണ്ടതായിട്ടു വന്നീടാമർത്യനെന്നുള്ള വാസ്തവം,
സ്വതന്ത്രജീവിതം ചെയ്യും ജന്തുവർഗ്ഗത്തെ നോക്കുകിൽ
കണ്ടുനൽബോദ്ധ്യമുണ്ടാകും പ്രകൃതിസ്ഥിതിയേവമാം.
6).
a
ab.
ചികിത്സാധ്യാ യോഭിതമായ ദുദാഹരമായിടും
നാഭിസ്നാനം കഴിച്ചിട്ടു വ്യായാമാദികൾകൊണ്ടുടൻ,
ഗാത്രമല്പം വിയപ്പിച്ചു വിശ്രമിച്ചിട്ടു ഭക്ഷണം
ചെയ്യേണം മിതമായ് നന്നായ് ചവച്ചിട്ടു പതുക്ക
ഫാ. ഭക്ഷണത്തിന്റെ കാലത്തെ പ്രത്യേകം വിവരിച്ചതാം
അദ്ധ്യായത്തിലുരയുന്ന സാധനങ്ങളെമാത്രമെ,
. ഭക്ഷിക്കാവു വിശേഷിച്ചും രോഗിയാം മർത്യനെപ്പൊഴും
ദീർഘായുസ്സും തഥാരോഗ്യം കൊതിക്കുന്ന മനുഷ്യരും ക
ഹാ, നിഷ്ഠയോട
വിധം ചെയ്തേ മതിയാകൂ ധരിക്കണം
ഒന്നായാമം കഴിഞ്ഞീടുംനേരമാണിനുത്തമം
. രണ്ടായാമം കഴിഞ്ഞിടും മുമ്പേ വേണമസംശയം
മദ്ധ്യാഹ്നത്തിനു മേലുള്ള ഭക്ഷണം തീരെ വർജ്ജ്യമാം
8-9. ചികിത്സാധ്യമായോദിതം ചികിത്സാധ്യായത്തിൽ പ
യപ്പെട്ടത്. ദോഹരം ഭൂമ്മേദസ്സിനെ നശിപ്പിക്കുന്നത്. ചി
കിത്സാധ്യായത്തിൽ പറഞ്ഞിട്ടുള്ള നാഭിസ്സാനം
സമയം ചെയ്തിട്ടു വ്യായാമം കൊണ്ടു ദേഹം ചൂടുപിടിപ്പിച്ചു, സ
ലും വിശ്രമിച്ച ശേഷം, മിതമായ ആഹാരം നല്ലപോലെ
സാവധാനം കഴിയണം.
വി
12-13. ഉണ്ണാൻ നല്ല സമയം, 9 മണിക്കു ശേഷമാണു 1
ശരിയായി ദഹിക്കയില്ല. ഇതു ലൂയി കണിയുടെ അഭിപ്രായമാണ്;
അഡോൾഫ് ജസ്റ്റ് പറയുന്നതും അങ്ങിനെയല്ല. ജന്തുക്കളെല്ലാം സ
സ്യ ശേഷമാണ് തീറ്റി തിന്നുന്നത് അതിനാൽ സന്ധ്യയ്ക്കു ശ
ഷം പ്രധാനാഹാരം കഴിക്കണം, ഉച്ചയ്ക്കു ശേഷം ലഘു ഭക്ഷണം
ഗിക്കാം എന്നാണു് ഇതു രണ്ടും കൂടി യോജിപ്പിച്ച ഒരു രീതിയാണ
നമുക്കു സ്വീകായമായിട്ടുള്ളത്. അതായത് അതിരാവിലെയോ അ
ധികം പുലർന്നിട്ടോ ആഹാരം കഴിക്കരുത്. 9-10 മണിക്ക് കഴി
കാം. വൈകിട്ടു 5 മണിക്കു ആഹാരം കഴിക്കുക. അധികം രാത്രി
യായിട്ടു ആഹാരം വിശേഷിച്ചും ഘനപദാത്ഥങ്ങൾ ഒന്നും കഴിക
രുത്. ആഹാര ശേഷം കുറഞ്ഞപക്ഷം രണ്ടു മണിക്കൂർ കഴിഞ്ഞ
2000.<noinclude></noinclude>
llqursm7x46v3v21pr7lze5khcv9v0b
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/48
106
82692
242427
2026-06-20T09:30:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 ൪. ശ്രമപ്രവൃത്തിസകലം മദ്ധ്യാഹ്നത്തിനുമുന്നമേ ചെയ്യണം ദേഹരക്ഷാത്ഥം പ്രത്യേകം ക്ഷീണമുള്ളവൻ. ൧൫. കാലത്തെ ഭക്ഷണംമുഖം ബലാരോഗ്യപ്രദംസ് തം. പച്ചയാംപാല, കന്ദങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242427
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>14
൪. ശ്രമപ്രവൃത്തിസകലം മദ്ധ്യാഹ്നത്തിനുമുന്നമേ
ചെയ്യണം ദേഹരക്ഷാത്ഥം പ്രത്യേകം ക്ഷീണമുള്ളവൻ.
൧൫. കാലത്തെ ഭക്ഷണംമുഖം ബലാരോഗ്യപ്രദംസ് തം.
പച്ചയാംപാല, കന്ദങ്ങൾ, ഉപ്പുകൂടാത്തകായ കറി,
. വാഴപ്പഴങ്ങളും മറുഫലജാലമശേഷവും
തവിടേതും കളഞ്ഞിടാത്തണക്കൽചോദ്യമുത്തമം.
. വേവുനായ് കുറച്ചിട്ടു വറ്റിച്ചുണ്ടാക്കിവച്ചതേ
ദേഹപോഷകമായ
ടു, ശ്രദ്ധയോട തുമോക്കണം
൧൮. കായ്കളും പയറിനു വഗ്ഗം സ്വല്പം വെള്ളത്തോടൊപ്പമായ
പചിച്ചിട്ടായതിൽ നാളീകരം കലർത്തിയാൽ
എൻ. നല്ലതാം കൂട്ടുവാനാകും; പയറിന്റെ ജാതിയിൽ പെടും
കടലയ്ക്കായ്, മുതിരയും, തുവരപ്പയറും തഥാ,
എം. കൊള്ളാമുന്നും, കായോടുക്കാൻ വേവുകുറയ്ക്കണം
അതാതുകാലമുണ്ടാകും പുതുതായഫലങ്ങളെ
14. കടുത്ത അദ്ധ്വാനം ചെയ്യുന്നതെല്ലാം ഉച്ച. മുമ്പു
ബം, ഈ രഹസ്യം കൃഷിക്കാർ അനുഭവമുള്ള ഒരു പരമാർത്ഥമാണു്.
116. ബലാരോഗ്യപദം ബലത്തേയും ആരോഗ്യത്തെയും
പ്രദാനം ചെയ്യുന്നത്; രാവിലത്തെ ഭക്ഷണമാണു ഘന പദാ
•
വന്നിരിക്കേണ്ട മുഖ്യ ഭക്ഷണം, വൈകിട്ടത്തേതു ലഘുവായിരി
കണം. കിഴങ്ങുകളെക്കൂടി ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിൽ ക
ട്ടിയിട്ടുണ്ടെങ്കിലും അവ ചോറിനെപ്പോലെ വലിയ ഗുണമൊന്നുമി
ല്ലാത്തവയാണ്. ഉപ്പു കൂട്ടാത്തതു എന്നു പറഞ്ഞിട്ടുള്ളുവെങ്കിലും മു
പലവ്യഞ്ജനം മുതലായതും കൂട്ടരുതെന്നുറിക്കുക. തവിടിൽ വി
പാരിൻ എന്ന ജീവസാധനം ധാരാളം ഉള്ളതുകൊണ്ടാണു അതു ക
കയരുതെന്നു പറഞ്ഞിട്ടുള്ളത്. പഴങ്ങൾ പ്രശംസനീയങ്ങളാണു്.
കായ കറികളുടെ കൂട്ടത്തിൽ വെണ്ടയ്ക്ക, മുരിങ്ങക്ക, പടവലങ്ങ,
വെള്ളരിക്ക, പാവയ്ക്കാ മുതലായവയും ഉൾപ്പെടും.
11. ദേഹപോഷകം ശരീരത്തെ പോഷിപ്പിക്കുന്നതു്.
കുറച്ചതെന്നു പറഞ്ഞിരിക്കുന്നുവെങ്കിലും പച്ചയാണു ഏറ്റവും ഉ
മം, വിക്കുമ്പോൾ വിറ്റാമിൻ മുതലായി ജീവിതത്തിനാവ
ശ്യമുള്ള പലതും നശിച്ചുപോകുന്നു. കൂടാതെ ഗുരുത്വം കൂടുകയും
01-8
18.1 കായ്കളും പയറിന്റെ വഗ്ഗങ്ങളിൽ (കടല, മുതിര, ഉ
ഇന്നു മുതലായവയിൽ ഏതെങ്കിലും ഒന്നും കൂട്ടിച്ചേർത്തു പി
ചില നാളികേരം തിരുമ്മിയോ, ചാക്കോ ഇട്ടുണ്ടാക്കുന്ന കൂട്ടാൻ
കൊള്ളാം, പയർ വഗ്ഗങ്ങളിൽ പോഷക സാധനം അധികമുള്ളത<noinclude></noinclude>
2l6dgk317xp4reeih37uzobpwdcuf2m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/49
106
82693
242428
2026-06-20T09:30:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '15 2. പറിച്ചെടുത്ത മട്ടിൽ താൻ ഭക്ഷിക്കുന്നതു യോഗ്യമാം ദാഹമുണ്ടാകുകിൽ ശുദ്ധജലമാത്രം കുടിച്ചിടാം. 2. കാപ്പി, കൊക്കോ, തഥാവീഞ്ഞും, ബ്രാണ്ടി, വിസ്ത്രിയുമീ മദ്യമെല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242428
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>15
2. പറിച്ചെടുത്ത മട്ടിൽ താൻ
ഭക്ഷിക്കുന്നതു യോഗ്യമാം
ദാഹമുണ്ടാകുകിൽ ശുദ്ധജലമാത്രം കുടിച്ചിടാം.
2. കാപ്പി, കൊക്കോ, തഥാവീഞ്ഞും, ബ്രാണ്ടി, വിസ്ത്രിയുമീ
മദ്യമെല്ലാം വിശേഷിച്ചും പണിപ്പെട്ടും ത്യജിക്കണം (വക
2. ധൂമവും,പൊടിയും,ഗഞ്ചാ കറുപ്പും,കള്ള തേയില,
ധൂമപത്രവുമെന്നെല്ലാം വിമതിയായ് വരൂ.
കൊണ്ടു നല്ല അദ്ധ്വാനികൾ മാത്രമെ അവ ഉപയോഗിക്കാവു എന്നു
അഡോൾഫ് ജസ് റയുന്നു. നല്ല ദഹനശക്തിയുള്ളവർ ഇതു
പയോഗിക്കാമെന്നാണ് കണിയുടെ അഭിപ്രായത്തിന്റെ സാരം.
വ്യായാമം (അദ്ധ്വാനം ചെയ്യുമ്പോൾ ദഹനേന്ദ്രിയങ്ങളും മാറും
ശക്തിയായി പ്രവൃത്തിക്കുന്നതുകൊണ്ടാണു അദ്ധ്വാനികൾക്കുപയോ
ഗിക്കാമെന്നു ജസ്റ്റ് പറഞ്ഞതിന്റെ ആന്തരം കായോ....കുറയ്ക്കാം
സാധാരണ വേവിക്കുന്നിടത്തോളം പയർവം ഒന്നും മിക്കതും
അതാതു കാലങ്ങളിൽ കിട്ടുന്ന കായ് കിസാമാനങ്ങളെ പഠിച്ചെടു
ത്ത മട്ടിൽ (പചിക്കാതെ തന്നെ ഭക്ഷിക്കുന്നതുനന്നു. എന്നാൽ ക
ടു പിടിച്ചതും വാടിയതും മറ്റും കൊള്ളുകയില്ല. ദാഹിക്കുന്നതി
ആ പച്ചവെള്ളം തന്നെ കുടിക്കണം. പാൽ കുടിക്കരുത്. അതു ഒരു
പാനീയമല്ല, ആഹാരസാധനമാണ്.
P
.
32-28, തഥാ അപ്രകാരം, വീഞ്ഞു ബ്രാൻഡി മുതലായ മ
ങ്ങളെപ്പോലെ തന്നെ കാപ്പി കൊക്കോ, തേയില മുതലായവയിലും
വിഷസാധനങ്ങൾ ഉണ്ടെന്നു ഇപ്പോൾ കണ്ടിരിക്കുന്നു. കാപ്പിയുടെ
ഉന്മേഷദാനശക്തി അതിലെ കാഹിൻ വിഷത്തിലും, തേയിലയി
ലേതു അതിലെ ടാനിൻ എന്ന വിഷത്തിലും സ്ഥിതിചെയ്യുന്നു. ഈ
വിഷങ്ങളുടെ ശക്തി ക്രമേണ പ്രത്യക്ഷപ്പെടുകയേ ഉള്ളു. - രമ്പുക
ളുടെ ശക്തി നശിപ്പിക്കുകയാണു ചെയ്യുന്ന പ്രധാനദോഷം,
മദ്യം ഉള്ളിലുള്ള എല്ലാ അവയവങ്ങൾക്കും കേടുവരുത്തുന്നു.
ച്ചോറിനെ ബാധിച്ചു മനുഷ്യനെ മൃഗപ്രായനാക്കുന്നു.
ഗവികന്മാരും മടയശിരോമണികളുമാക്കുന്നു. ചാരായം ക
തിരക്കായ് രസം, പാഷാണം, കറുപ്പ് എന്നിവ വിഷങ്ങളാണു
ചാരായത്തിനും ഇവയൊപ്പം ഒരു സ്ഥാനം കല്പിക്കത്തക്കതാണ
ഏതുവിധത്തിലെങ്കിലും അതു ആരോഗ്യത്തെ നശിപ്പിക്കുന്നു.
എന്നു സർ. ആൻഡ് ക്ലക്ക് എം. ഡി. പറയുന്നു. ചാരായം വ
3
നാം ഉപയോഗിച്ചാൽ ഭ്രാന്തുവരുമെന്നു ദീർഘകാലത്തെ ശ്ര
മലത്തിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
പുകയില ഉപയോഗിക്കുന്നവർ അതിലുള്ള 'നിക്കൊട്ടീൻ എ
ന്ന വിഷത്തെയാണാഗ്രഹിക്കുന്നത്. സർ, ബഞ്ചമിൻ ബ്രോഡി എ
അയാൾ ഈ വിഷത്തെ വേർതിരിച്ചെടുത്തതിൽ സ്വല്പം ഒരു പൂച്ച<noinclude></noinclude>
nkvwzqz7hva89znxm8i43kj20d6ska7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/50
106
82694
242429
2026-06-20T09:31:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 ൪. മാംസം മത്സ്യം, മസാലാടിത്തുള്ളോരു പദംശവും ആരോഗ്യം വേണമെനാകിലാരും ദൂരത്തുതരണം. . നാലേകാൽ മണിയായെന്നാൽ പകലെയുള്ള ഭക്ഷണം ഏററവും ലഘുവായിട്ടു കഴിച്ചീടുക നിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242429
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>16
൪. മാംസം മത്സ്യം, മസാലാടിത്തുള്ളോരു പദംശവും
ആരോഗ്യം വേണമെനാകിലാരും ദൂരത്തുതരണം.
. നാലേകാൽ മണിയായെന്നാൽ പകലെയുള്ള ഭക്ഷണം
ഏററവും ലഘുവായിട്ടു കഴിച്ചീടുക നിത്വവും.
2. ഉഴുന്നും പയറും കന്ദം,കടലയ്ക്കായ്,പഴങ്ങളും
LOVE
ലഘുവാമപ്പവും കൊള്ളാമാരഭുജിക്കുവാൻ.
4. ഒന്നാംയാമാന്ത്യമായെന്നാൽ രാത്രി നിദ്രയൊരുങ്ങണം.
നിദ്രയും മുമ്പേ നാൾ തോറും ജലം ഗുണപ്രദം.
. ഇന്നലെല്ലാം തുറന്നിട്ടേയുറങ്ങാവൂ ധരിക്കണം
അടച്ചു പൂട്ടി മൂടീട്ടു കിടന്നാൽ രോഗമാന്നിടും
യുടെ ദേഹത്തിൽ കയറിയതിൽ ആ ജന്തു ഇടിവെട്ടേറ്റതുപോ
ഒരു പെട്ടെന്നു മരിച്ചുപോയി. തനി നിക്കൊട്ടിൽ ഇത്രയങ്കരമായ
ഒരു വിഷമാണ്. ഇതു പെട്ടെന്നു വായുവായിപ്പോകുന്ന ഒരുവിധം
എണ്ണയാണ്. സിഗററ്റു പിടിക്കുന്നവരിൽ ഈ വിഷം വായി
അവയവംശങ്ങൾ വഴിയോ ശ്വാസകോശത്തിൽ കൂടിയോ
പുകയില ചവച്ചാൽ ഈ വിഷം വായിലെ തൊലിയിൽ കൂടി
ശരീരത്തിൽ പ്രവേശിക്കുന്നതുകൂടാതെ അനാവശ്യമായി വളരെ
ഉമിനീർ തുപ്പികളയേണ്ടതായും വരുന്നു. ഇതിന്റെ ഫലമായി
നിക്കൊട്ടിൽ വിഷം ഉള്ളിൽ ചെല്ലുന്നതുകൂടാതെ ദഹനക്കേടുണ്ടാ
കയും ചെയ്യുന്നു. പൊടിയിടുക നിമിത്തം നാസാരന്ധം വഴിയാ
യും ഇ വിഷം ദേഹത്തിൽ വ്യാപിക്കുന്നു. കറുപ്പ്, കഞ്ചാവ് മുത
ചായയുടെ കരത്വം ലോകസമ്മതമാണല്ലൊ.
3
2. മത്സ്യമാംസാദികളുടെ ദോഷത്തെപ്പറ്റി ആറാമധ്യായ
ത്തിൽ വിവരിക്കുന്നുണ്ട്
തവിടുകളയാത്ത ഉണക്കലരി പൊടിച്ചുവറുക്കാതെ തേങ്ങയും ച
ണ്ടാക്കിയ ഓട്ടടയോ, ഉണക്കലരി രണ്ടു മൂന്നായി നൂറു മാറു പൊടി
എ ധാരാളം തേങ്ങയും ചേർത്തു ആവിയിൽ പുഴുങ്ങിയ കുട്ടയോ,
മാറാ എന്ന്,
2. 9 മണിയായാൽ ഉറങ്ങണം. ചികിത്സാധ്യയത്തിൽ പ
യുന്ന അലസാനം 30 മിനിട്ടു നേരം ചെയ്തിട്ടു ഉറങ്ങാൻ കി
നാൽ നിർ വളരെ സുഖകരമായിരിക്കും.
CLUD
28. ശുദ്ധവായു ധാരാളം കിട്ടുന്ന സ്ഥലത്തു വേണം കിടന്നു.<noinclude></noinclude>
0h3wb1v8bzqjn9s93g4jp17uisl1dsw
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/51
106
82695
242430
2026-06-20T09:47:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17 വൻ. ഈവണ്ണമേതു കാലത്തും കിടക്കേണം സുഖാത്ഥികൾ ഋതുക്കളോ വന്നാലും വ്യത്യാസം വേണ്ട ലേശവും നം. രണ്ടിലേറാതെ മാസത്തിൽ ചെയ്യാം മന്മഥ കേളിയും രാത്രിതാന്ത്യയാമത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242430
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>17
വൻ. ഈവണ്ണമേതു കാലത്തും കിടക്കേണം സുഖാത്ഥികൾ
ഋതുക്കളോ വന്നാലും വ്യത്യാസം വേണ്ട ലേശവും
നം. രണ്ടിലേറാതെ മാസത്തിൽ ചെയ്യാം മന്മഥ കേളിയും
രാത്രിതാന്ത്യയാമത്തിന്നൊടുക്കം വേണമായതും.
2. ആരോഗ്യം, ബുദ്ധി, ദീർഘായുസ്സിവ ചേർന്നുള്ള പുത്രരെ പാ
കിട്ടുവാൻ മോഹമുണ്ടെങ്കിലിവണ്ണം തന്നെ ചെയ്യണം.
൨. ഈവിധം ചെയ്തിടും മായാത്താക്കൾക്കു സുഖം വരും
രാത്രിമൈഥുന മാരോഗ്യം ബലമെന്നിവ തിന്നിടും.
നന്മ, രതിശാസ്ത്രവിദഗ്ധന്മാർ സ്ത്രീവനോത്തമയായിടും
പത്മിനിക്കു വിധിച്ചുള്ള നാലാംയാമതത്ത
8. മഹാരോഗത്തെയുണ്ടാക്കും, ആയുസ്സിന്റെ വേരറുത്തിടും
ക്ഷയിപ്പിക്കുംബലം സർവ്വം ക്ലിപ്തമില്ലാത്ത മൈഥുനം.
നാ. അത്യാസക്തിരതേ കണ്ടാൽ ക്ഷയകാളി ബാധയെ
ഊഹിക്കാമിതിലുണ്ടാകാ സംശയത്തിൻറെ യംശവും
ത്തെ ആഗ്രഹിക്കുന്നവർ.
96
m's
8.... ശവും, മഴക്കാലത്തും മഞ്ഞുകാലത്തും കൂടി ജന്നൽ
റന്നിട്ടുകൊണ്ടു തന്നെ കിടക്കണമെന്നും, ഭം വല്ലാതെ തണു
ത്താൽ കൈകൊണ്ടു തിരുമി ചൂടു ത്തിയിട്ടു പുരട്ടുകിടക്കുക.
ഒരിക്കലും മുഖം മൂടി കിടക്കരുത
30- 31-32. മന്മഥകള
വെളുക്കാറാകുമ്പോഴാണു സ്ത്രീസംഗത്തിനു യോജിച്ച സമയം. അങ്ങ
നെ ചെയെങ്കിലെ ആരോഗ്യ ഗുണങ്ങളുള്ള പുത്രരെ കിട്ടുകയുള്ളൂ.
മാതാപിതാക്കന്മാരുടെ ആരോഗ്യത്തിനും ഇതു അത്യാവശ്യമാണ്
രാത്രിയിൽ മൈഥുനം ചെയ്താൽ ദമ്പതിമാരുടെ ആരോഗ്യവും ശ
ക്തിയും നശിക്ക
33. മേൽ പറഞ്ഞ നിങ്ങളെല്ലാം രതിശാസ്ത്രത്തിലും പണ്ണി
ച്ചിട്ടുണ്ട് എന്ന് ഈ ശ്ലോകം കൊണ്ടു കാണിച്ചിരിക്കുന്നു.
34.
ഗവും, ബലക്ഷയവും അല്പായുസ്സും മറ്റും ഉണ്ടാകുന്നു.
nom
35. അതികാമം ഉണ്ടാകുന്നതു ക്ഷയരോഗികൾക്കും കാരോ
ഇവയുടെ ആരംഭത്തിൽ കാ
മം തടുക്കാൻ വയ്യാത്തവണ്ണം കടുത്തിരിക്കും.
B<noinclude></noinclude>
0if7wv2ctz39ylihs56a900p8lwvbp8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/52
106
82696
242431
2026-06-20T09:48:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 1. ദശനം സ്പർശനം ചിന്തയിവയാൽ കാമമേറ്റവും ഉണ്ടായെന്നാലുമൂഹിക്കാം രോഗബാധയെ തൊഴും. . ലിംഗയോനികളിൽ പേരും ഞരമ്പിന്നതി ഭാരമായും ദുമ്മേദസ്സ് നിറഞ്ഞാകിൽ തീവ്രകാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242431
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>18
1. ദശനം സ്പർശനം ചിന്തയിവയാൽ കാമമേറ്റവും
ഉണ്ടായെന്നാലുമൂഹിക്കാം രോഗബാധയെ തൊഴും.
. ലിംഗയോനികളിൽ പേരും ഞരമ്പിന്നതി ഭാരമായും
ദുമ്മേദസ്സ് നിറഞ്ഞാകിൽ തീവ്രകാമം ജ്വലിച്ചിടും.
ന്. മദ്യം മാംസ മഹീൻ ഗഞ്ചാ മുന്മത്തം ധൂമപത്രവും
കാപ്പി തേയില മുൻപാകും പാനസാധനമൊക്കയും
നൻ. ഉണർത്തും കാമമയം തന്നിമിത്തം പൂജിക്കണം.
അതികാമം മഹാദുഃഖ രോഗാപത്തുകൾ ചേർത്തിടും.
. ഒഴിച്ചുകൂടാൻ വയ്യാതെയുള്ളതായിട്ടൊരിക്കലും
വന്നു കൂടാ രാവശ്യം മർത്യനെന്നു ധരിക്കണം.
. രയാലളന്നീട് മാരോഗ്യസ്ഥിതി സൂക്ഷ്മമായ
സന്താനദേഹമാണല്ലൊ മാതാപിതൃതനു സ്ഥിതി
. ഗർഭോല്പാദനകാലത്തുള്ളതു കാട്ടുന്ന പണം
സന്താനദേഹരോഗത്താൽ പിതാക്കൾനില കണ്ടിടാം.
2. തപസ്സിലണഞ്ഞുള്ള രോഗബീജങ്ങൾ പുത്രരിൽ
പ്രത്യക്ഷമായ പ്രകാശിക്കും സത്യമാണിതു നിത്യവും
36. കാമോദ്ദീപകമായ സാധനങ്ങൾ കണ്ടിട്ടോ തൊട്ടുനോ
കിയിട്ടോ വിചാരിച്ചിട്ടോ അധികമായ കാമാത്തിയുണ്ടായാലും
രോഗമുണ്ടെന്നു ഊഹിക്കാം.
37. ഉല്പാദനേന്ദ്രിയങ്ങളിലുള്ള ഞരമ്പുകളെ ദുർമ്മേദസ്സു ആ
ക്രമിക്കുന്നതുകൊണ്ടാണ് അതികാമം ഉണ്ടാകുന്നത്.
ധൂമപത്രം പുകയില, ഇവകൾ കൂടാതെ മസാല ധാരാളം
ന്നിട്ടുള്ള കറികളും കാമോദ്ദീപകങ്ങളാണു്.
41 42. പ്രജോല്പാദന കാരണമായ മൈഥുനം ചെയ്ത സ
മയം മാതാപിതാക്കന്മാരുടെ ദേഹസ്ഥിതി, മനസ്ഥിതി, മുതലായവ
എപ്രകാരമുള്ളതായിരുന്നുവോ അപ്രകാരം തന്നെയായിരിക്കും കുട്ടിയു
ടേയും ദേഹസ്ഥിതി മനിതി മുതലായവ അതുകൊണ്ടു കുട്ടിയുടെ
സ്ഥിതിയിൽ നിന്നും മാതാപിതാക്കന്മാരുടെ
ദേഹസ്ഥിതി മുതലായ ഊഹിക്കാവുന്നതാണു
43. ദിപുസ്സിൽ അവരുടെ (മാതാപിതാക്കന്മാരുടെ
മഠത്തിൽ ഉള്ള രോഗബീജങ്ങൾ മക്കളുടെ ദേഹത്തിലും പ്രസരി
40)<noinclude></noinclude>
mvcwuceuumno0tm2vspm0z8nocbfzn5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/53
106
82697
242432
2026-06-20T09:48:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '19 . നിദ്രതൻ മുന്നമോ നിത്യമകാലത്തിലോ സുലാൽ ജലസ്പശാഖ്യമാം സ്നാനമൊരുനേരം നടത്തണം . പരോക്ഷമായ് ശയിക്കുന്ന രോഗങ്ങളറിവിൽ പെടാൻ രോഗലക്ഷണമോതീടു മദ്ധ്യായം പാത്തുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242432
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>19
. നിദ്രതൻ
മുന്നമോ നിത്യമകാലത്തിലോ സുലാൽ
ജലസ്പശാഖ്യമാം സ്നാനമൊരുനേരം നടത്തണം
. പരോക്ഷമായ് ശയിക്കുന്ന രോഗങ്ങളറിവിൽ പെടാൻ
രോഗലക്ഷണമോതീടു മദ്ധ്യായം പാത്തുകൊള്ളണം
രന്നു. രോഗം വന്നുകേറീടുംമുമ്പേ കണ്ടുപിടിക്കണം.
ചികിത്സചെയ്തയും വേണമെന്നാലതൊഴിയും ക്ഷണാൽ
'' എന്തെങ്കിലും സുഖക്കേടു മെയ് മേലെവിടെയെങ്കിലും
കണ്ടുവെന്നാകിലാരോഗ്യം പൂണ്ണമല്ലെന്നതോക്കണം
. തലയോ പല്ലിനോനോവ്, മൂക്കടപ്പുതുടന്നവ
നിസ്സാരമെന്നു തള്ളാല്ലാ രോഗഭേദങ്ങൾ താനവ
രൻ. രോമകൂപങ്ങൾ വഴിയോ രക്തവാഹിനിമാമോ
സാധനങ്ങൾ കടക്കൊല്ലാദേഹത്തിലൊരു
കാലവും
എം. ദേഹഭാഗത്തിലൊന്നിന്നും സ്വാതന്ത്ര്യം പോയിടുംവിധം
മുറുകെക്കെട്ടാലാവസ്ത്രം കാളർ ബെൽട്ടെ'ന്നിവയും
8. ശരിയായിട്ടു യോജിക്കാതുള്ള ബൂട്ട് സ് ധരിക്കൊലാ
ഏററം മുറുക്കൊല തന്റെ തലക്കെട്ടിന്റെ ബന്ധനം
44. ഞരമ്പുകളെ ഉണർത്തുന്നതിനും രക്തത്തിൽ കയറിയിട്ടു
ള്ള രോഗബീജത്തെ വെള്ളി കളയാനും മറ്റും ഉപയുക്തമായ
മാനം (Sitz Bath) ഉറങ്ങാൻ പോകുന്നതിനു മുൻപോ
വല്ലപ്പോഴുമോ എടുക്കുന്നതു ആരോഗ്യത്തിനു അത്യാവശ്യമാണു
45-46 പരോക്ഷം അപ്രത്യക്ഷം; മുഖവികൃതി വിജ്ഞാനീയം
പഠിച്ചിട്ടു വല്ല രോഗങ്ങളും വരാനിടയുണ്ടോ എന്നുകണ്ടു മുമ്പേതന്നെ
പ്രകൃതിചികിത്സ ചെയ്താൽ രോഗനരകമേ ണ്ടിവരുകയില്ല.
"
സ്നേഹസാധനങ്ങൾ തേച്ചുപിടിപ്പിച്ചു രോമകൂപം വഴി രക്തത്തി
ൽ കയറരുത്. കുത്തിവയ്ക്കു കൊണ്ട് അനാവശ്യങ്ങൾ
ഞരമ്പുവഴിയായി ശരീരത്തിൽ കടത്തുകയുമരുത്.
64
50-51. ശ്വാസകോശങ്ങളുടെ ചുറ്റുമുള്ള ദേഹഭാഗങ്ങളു
ടെ ചുറ്റളവ് കുറയ്ക്കുന്നിടത്തോളം ജീവിതദിവസങ്ങളുടെ എ
നപും സ്ത്രീകൾ കുറയ്ക്കുന്നു. ഡാക്ടർ ട്രാൻ, വയറ്റത്തു മുണ്ടു മുറുക്കി വ
രിഞ്ഞുകെട്ടിയാൽ ദഹനക്ഷയം ഉണ്ടാകും. ദേഹത്തിലെ മാംസപേ
ശികൾക്കു വേണ്ടവണ്ണം ഇളകുന്നതിനുള്ള സ്വാതന്ത്ര്യം തടയുന്ന
വും രക്തപ്രവാഹം തടയത്തക്ക വണ്ണവും ഒരിക്കലും വസ്ത്രം ധരിക്കു
അതു കൈകാൽ മുതലായ അംഗങ്ങൾ വായുവിൽ നിന്നു മൂടിവ<noinclude></noinclude>
6kuhzdbz6v3vf92822snsbqnig5vk9x
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/54
106
82698
242433
2026-06-20T09:48:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'C 20 2. നിദ്രാരംഭത്തെ നീട്ടൊല്ലാ നിദ്രാവതിയും തഥാ വ്യായാമം പതിവായ് വേണം കിപ്തകാലത്തിലുത്തമം ൩. ദേഹം, വാക്കു, മനസ്സെന്നീ മൂന്നിന്നുടയ ജോലികൾ ക്ഷീണമോനാതിന്നറെമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242433
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>C
20
2. നിദ്രാരംഭത്തെ നീട്ടൊല്ലാ നിദ്രാവതിയും തഥാ
വ്യായാമം പതിവായ് വേണം കിപ്തകാലത്തിലുത്തമം
൩. ദേഹം, വാക്കു, മനസ്സെന്നീ മൂന്നിന്നുടയ ജോലികൾ
ക്ഷീണമോനാതിന്നറെമുന്നേതന്നെ നിറുത്തണം.
. ഭക്ഷണങ്ങൾക്കിടയ്ക്കുള്ള കാലത്തൊന്നും ജിക്കൊലാ ന
ദാഹമുണ്ടാകിലോ പച്ചവെള്ളം മാത്രം കുടിച്ചിടാം.
. ലഹരിസാധനഹീനമഹീനമാം
പ്രകൃതിജീവിതമീവിധമേൽക്കുവാൻ
ഉടൽമരുന്നുകുടിച്ചുമുടിച്ചിടാ
തമരണം മരണംവരെ നിനദം.
52. മണിക്കുതന്നെ കിടക്കണം. വേണ്ടിടത്തോളം വിശ്ര
മിച്ചു എന്നറിഞ്ഞു കഴിഞ്ഞാലുടനെ ജനകയും ചെയ്യണം:
“വെളുപ്പിനെയുള്ളതും സ്വപ്നപൂവും വിശ്രമരഹിതവുമായ ഉ
ശക്തിക്ഷയത്തെയാണ്. ഉന്മേഷത്തിനേക്കാൾ കൂടുതൽ ത
8.800
mo. Dr. Trall. M. D.
UR
"അധികം ഉറങ്ങിയാൽ ഒരു ആലസ്യം തോന്നും. ഇതിന്റെ
കാരണം ഒരു ക്ലി കാലത്തെ ഉറക്കത്തിനുശേഷം ദേഹത്തിൽ ഇം
ഗാലാമ്ലവാതകം പദ്ധിക്കുകയും അതു ഒരു വിഷം പോലെ പ്രവ
നം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നു ബർനർ മക്ഫാ
ഡൻ പറയുന്നു. വ്യായാമം അത്യന്താവശ്യമാണ്. ഡാക്ടർ ട്രാൻ
പറയുന്നു. “ശരിയായും പുണ്ണമായും ഉള്ള വള് ച്ചയുണ്ടാകുന്നതിനു പ്ര
കൃതി മനോവികാരങ്ങളുടെ കൂട്ടത്തിൽ അംഗചലനത്തിനെ പ്ര
രിപ്പിക്കുന്ന ഒരു പ്രത്യേകഭാഗം നിമ്മിച്ചിട്ടുണ്ട്. '' പശുക്കുട്ടികൾ
ക്കും മാറും പിറന്നുവീണാലുടൻ കൂത്താടാനുള്ള ഉത്സാഹം അവയുടെ
അംഗങ്ങൾക്ക് അത്യന്താവശ്യമായ ചലനം കൊടുക്കുന്നതിനു സഹാ
യിക്കുന്നു. ഇങ്ങിനെ ചലനം കൊടുത്തെങ്കിലേ അവ ശരിയായി
വളരുന്നുള്ളു. അതുകൊണ്ടു മനുഷ്യന്റെ ദേഹത്തിനും ഓർഢ്യവും
ബലവും ഉണ്ടാകണമെങ്കിൽ വ്യായാമം കണിശമായി ചെയ്യണം.
53. "
ആദം
64. കിട്ടുമ്പഴൊക്കെയും വല്ലതും തിന്നുന്നതു തീരെ നന്നല്ല.
ദിവസമയങ്ങളിൽ മാത്രം ആഹാരം കഴിച്ചാൽ മതി. അതിനിട
യുള്ള സമയത്തു വേണമെങ്കിൽ പച്ചവെള്ളം കുടിക്കാം.
5. ലാഹ്...ിനം-ലാരിസാധനങ്ങൾ ഒന്നും ഇല്ലാത്തതു
ലഹരിസാധനങ്ങളു പേക്ഷിച്ചതും ഉത്തമവുമായ ഭക്ഷണപ
നീയങ്ങളുപയോഗിച്ചു പ്രകൃതിജീവിതം നയിക്കുന്നവർ മരുന്നുകൾ<noinclude></noinclude>
ih7kemm0jqoqkmvx2hhtrjn8lwnc60h
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/55
106
82699
242434
2026-06-20T09:48:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'KRISHNAVIL ARIA 9. a. m അദ്ധ്യായം മനുഷ്യൻ മാംസഭുക്കെന്നോ സസ്യഭുക്കുന്നു തന്നെയോ തീച്ചയാക്കിയതിൽപിന്നെ ഭക്ഷണ സ്ഥിതിയോതിടാം. ശാസ്ത്രരീത്യാ പരീക്ഷിക്കാം ഈത്തത്വംതന്നെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242434
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>KRISHNAVIL
ARIA
9.
a.
m
അദ്ധ്യായം
മനുഷ്യൻ മാംസഭുക്കെന്നോ സസ്യഭുക്കുന്നു തന്നെയോ
തീച്ചയാക്കിയതിൽപിന്നെ ഭക്ഷണ സ്ഥിതിയോതിടാം.
ശാസ്ത്രരീത്യാ പരീക്ഷിക്കാം ഈത്തത്വംതന്നെയാദ്യമായ്
സാരം മാത്രം സംഗ്രഹിച്ചുപറയാം കുറയാതെ ഞാൻ
മാംസഭുക്കെന്നുമവ്വണ്ണം സസ്യഭുക്കെന്നുമിങ്ങനെ
ജീവജാലം രണ്ടുമട്ടിലാണു സൂക്ഷിച്ചു കാണുകിൽ
ഇവരണ്ടിലുമൊക്കാതെ ചുരുക്കം ചിലജീവികൾ is
കണ്ടിടാം രണ്ടിലും ന്നു നില്ക്കും കരടിപോല
ഭക്ഷണത്തെത്തിരിച്ചിട്ടു കാട്ടുന്നൊരിന്ദ്രിയങ്ങളും
ശിശുപോഷണമട്ടും
തൽ ദഹനേന്ദ്രിയജാലവും
എ. പരിശോധിച്ചുവെവ്വേറെ താരതമ്യപ്പെടുത്തിയും
പരീക്ഷിച്ചാലറിഞ്ഞീടാം ജാതിയേതെന്നു സൂക്ഷ്മമായ്.
S
.00
സേവിച്ചു ദേഹത്തിന്റെ ഭല്ലാം നശിപ്പിക്കാനിടവരാതെ
മരണംവരെ അരോഗദൃഢഗാത്രന്മാരായി നിശ്ചയമായും വസിക്കും.
ഈ ശ്ലോകത്ത
ത്തിൽ ആദ്യത്തെ മൂന്നു പാദത്തിലും അനുപ്രാസ
വും നലാംപാദത്തിൽ യമകവും ഉണ്ടു.
ആരോഗ്യ സാധകമായ ഒരു ദിനചതു ഇങ്ങനെ പറഞ്ഞ
ഷം ആഹാരത്തെപ്പറ്റി കൂലംകഷമായി കവി ച്ച ചെയ്യുവാൻ
തുടങ്ങുന്നു.
34. ലോത്തിലുള്ള ജീവജാലങ്ങളെ ഭക്ഷണം പ്രമാണിച്ചു ഇ
റച്ചി തിന്നുന്നവ സിംഹറം കടുവാ പുലി മുതലായവ) സസ്യം തി
അന്ന് ന, പത്ര, മാൻ, മുതലായവ) രണ്ടു കൂട്ടവും തിന്നുന്നവ
(കരടി) എന്നു മൂന്നായി തിരിക്കാം.
5- 6. മാംസഭുക്കുകളെന്നും സസ്യഭുക്കുകളെന്നും നിശ്ചയം
നിട്ടുള്ള ജന്തുക്കളെ പ്രത്യേകം തിരിച്ചു. അവയുടെ പല ദഹനേന്ദ്രി
നങ്ങൾ മുതലായവയുടെ ആകൃതി പ്രകൃതി മുതലായവ, സൂക്ഷ്മമായി പ
രിശോധിക്കണം അനന്തരം മനുഷ്യന്റെ അവയവങ്ങളെയും പരി
ശോധിച്ചു. അതു മുൻ പറഞ്ഞതിൽ ഏതു ജാതിയോടാണ് അധികം
സാമ്യം വഹിക്കുന്നതെന്നു നോക്കണം. ആ ജാതിയിൽ പെട്ടവനാണു
മനുഷ്യൻ എന്നു തീർച്ചപ്പെടുത്താം. ഇങ്ങിനെയാണ് ശരീരശാസ്ത്ര
വിദഗ്ദന്മാർ ചെയ്യുന്നത്.<noinclude></noinclude>
5lucw8vm7694hqoftejg16tkatuv0xa
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/56
106
82700
242435
2026-06-20T09:49:02Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 6). ab. മാംസഭുക്കുകളും രണ്ടുതരമായിപ്പിരിഞ്ഞിടും കിടക്കൊന്നു, മറേറതു മാംസഭുക്കെന്നുമിങ്ങനെ. സസ്യഭുക്കുകളുംരണ്ടു തരമായി ിപ്പിരിഞ്ഞിടും തൃണാദിസസ്യഭുക്കെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242435
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>22
6).
ab.
മാംസഭുക്കുകളും രണ്ടുതരമായിപ്പിരിഞ്ഞിടും
കിടക്കൊന്നു, മറേറതു മാംസഭുക്കെന്നുമിങ്ങനെ.
സസ്യഭുക്കുകളുംരണ്ടു തരമായി ിപ്പിരിഞ്ഞിടും
തൃണാദിസസ്യഭുക്കെന്നും ഫലഭുക്കെന്നുമിങ്ങനെ.
മാംസഭുക്കുകളായുള്ള ജന്തുക്കൾക്കുള്ള പല്ലുകൾ
പിടിച്ചു ചീന്തുവാനുള്ള സൗകയും ചേർന്നുവന്നിടും;
40. ചവാനുള്ള സൗകവി തുലഭിച്ചിടാ
നായ്പ്പില്ലെന്നുള്ള നാമത്താൽ കേളികേട്ട വപാക്കുകിൽ
4. ബാക്കിയുള്ളവയെക്കാളും നീളമാളുന്നവയായ
സ്വല്പം വളഞ്ഞു കൂത്തി നില്പതുണ്ടാം ഭയങ്കരം.
. പിടിക്കാനും, പിടിച്ചിട്ടു വയ്ക്കുവാനും പ്രയോജനം
ഉണ്ടാകുമിവയിലേററം കണ്ടാലായവ
നോക്കണം.
. മുറിക്കാനുതകും പല്ലു വേണ്ടപോലെ വളന്നിടാ
അണപ്പല്ലുകൾ മാംസക്കീറാനുള്ളവ മാത്രമേ.
' മാംസഭുക്കുതളിൽ കാണൂ, പൊട്ടിക്കാനുതകില്ല.
പട്ടിറൊട്ടികൾ തിന്നുമ്പോൾ ദൃഷ്ടിഗോചരമാമിത്.
2. പട്ടിറൊട്ടിവിഴുങ്ങീടും വില്ലൊരു ലേശവും
ചവയ്ക്കാൻ വഴിയില്ലാഞ്ഞിട്ടിവണ്ണം ചെയ്തിടുന്നതാം.
18. ഇറച്ചി തിന്ന് ജന്തുക്കൾ തന്നെ രണ്ടുതരം ) പുഴുക്കളെ
തിന്നുന്ന 2 മാംസം തിന്നുന്ന സസ്യം തിന്നികളും രണ്ടു തരം 1
പുല്ലു മുതലായവ തിന്നുന്ന ഈ പഴം തിന്നികൾ ഈ
തിവുകൾ പറഞ്ഞുവെങ്കിലും ഇവയെല്ലാം പ്രകൃതത്തിനു യോജിച്ച
വല്ലായ്കയാൽ പൊതുവെ വിസ്മരിക്കുന്നില്ല.
9-14. പല്ലുകളെപ്പറ്റി പറയുന്നു.
ഇറച്ചി തിന്ന് ജന്തുക്കൾക്ക് പിടിച്ചു കീറാൻ സൗക്യമുള്ള
തായി നീണ്ടു വളഞ്ഞു, കത്തു ഭാഷകൾ പോലെ നില്ക്കുന്ന പ
ലുകൾകാണും. ഇവകൊണ്ടു ജന്തുക്കളെ കടിച്ചാൽ പല്ലുകൾ മ
ജന്തുക്കളുടെമേൽ കോത്തു പോയാൽ അററം വളഞ്ഞിരിക്കുന്നതു
കൊണ്ടു ഊരിയെടുക്കാൻ അത്ര എളുപ്പമല്ല. അതിനാൽ ഇവ ജന്തുക
ളെ പിടിക്കാൻ വളരെ ഉപയോഗപ്പെടുന്നു. ചവാൻ സൗക
ള്ള നമ്മുടെ അണപ്പല്ലുകൾ പോലെയുള്ള പല്ലുകൾ അവയ്ക്കു കാണുക
യില്ല. നേരെമറിച്ചു അവയുടെ അണയിലുള്ള പല്ലുകൾ മാംസം പി
ഇരുന്നതിനു ഉതകുന്നവ മാത്രമായിരിക്കും. അതു കടിച്ചുപൊട്ടിക്കാൻ
കൊള്ളുന്നതല്ല. പട്ടിക്കു കൊട്ടി ഇട്ടുകൊടുത്താൽ അതു മുറിക്കാൻ കാ
ട്ടിക്കൂടുന്ന ബുദ്ധിമുട്ടുകൾ ഈ വാസ്തവത്തെ സ്പഷ്ടീകരിക്കും.<noinclude></noinclude>
n1ykkt1okmh0cshtu6kaze2b6n4btfq
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/57
106
82701
242436
2026-06-20T09:49:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 എന്നും സസ്യഭുക്കുകളിൽ പാർത്താൽ മുറിക്കാനുള്ള പല്ലുകൾ ശരിയായ തികവാന്നിട്ടു പരിവീക്ഷിച്ചിടാം ദൃഢാം. എ. സസ്യങ്ങളെക്കടിച്ചിട്ടു മുറിക്കാനവയേറ്റവും യോഗ്യങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242436
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>23
എന്നും സസ്യഭുക്കുകളിൽ പാർത്താൽ മുറിക്കാനുള്ള പല്ലുകൾ
ശരിയായ തികവാന്നിട്ടു പരിവീക്ഷിച്ചിടാം ദൃഢാം.
എ. സസ്യങ്ങളെക്കടിച്ചിട്ടു മുറിക്കാനവയേറ്റവും
യോഗ്യങ്ങളാണ് നായ തീരെ നീളം കുറഞ്ഞതാം.
. അറം വീതിയേ മണപ്പല്ലുകളാകവേ
പൊടിക്കാനും പതയ്ക്കാനും യോജിച്ചുള്ള വിധത്തിലാം.
ൻ. പാശ്വങ്ങൾ മാത്രമേ നന്നായ് മിനുസം വന്നിട
സസ്യഭുക്കുകൾ തൻമന്ത്ര സംഘീവണ്ണമാംസഭാ
Q.0.
ലളക്കുകളിൽ ദന്തമേകദേശ മൊരേവിധം ശ
നീണ്ടതായിട്ടുകാണുന്നു; നാല്ലും തുല്യമായ
വരും
. മാംസംകീറാൻ സഹായിക്കുമപ്പല്ലുകളൊന്നുമേ.
അവയിൽ കാണുമാറില്ല. നല്ലപോലിചെയ്തിലും.
൨. മർതദന്തങ്ങൾ പാത്തിടിൽ ഫലക തുല്യമായ്
കാണുമായതിനാൽ നം മാനവൻഫലഭക്ഷകൻ
2. ചെറുതായത്തമായി മാമാശയമൊരേവിധം
മാംസഭുക്കുകളിൽ കാണും മാറ്റമേതും വരാഭവം.
16. ഇനി സസ്യഭുക്കുകളുടെ പല്ലിനെപ്പറ്റി പറയുന്നു. സസ്യം
കിണികൾക്ക് സാധനങ്ങൾ മുറിയ്ക്കുവാൻ ( ചത വാനും ഉപയ
തങ്ങളായ പല്ലുകൾ നല്ലവണ്ണം തികഞ്ഞു വളർന്നുനിന്നതുകാണാം.
18-19. അറത്തു നല്ല വിസ്താരവും പരുപരുപ്പും ഉള്ള അണ
പല്ലുകൾ സാധനങ്ങൾ പൊടിക്കാനും ചതയ്ക്കാനും കൊള്ളാവുന്ന
അവയുടെ വശങ്ങളിൽ മാത്രമെ ഇനാമൽ കൊണ്ടുള്ള
ദുത്വം കാണുന്നു.
20-31. ഇനി ഫലം തിന്നികളുടെ പല്ലുകളെപ്പറ്റി പറയു
അവകളുടെ പല്ലുകൾക്കെല്ലാം നീളം ഏകദേശം ഒരുപോലെ
യിരിക്കും ഇറച്ചി കീറാൻ കൊള്ളാവുന്ന അണപ്പല്ലുകൾ അവക
കാണുകയില്ല.
22. മർത്യങ്ങൾ മനുഷ്യന്റെ പല്ലുകൾ.
ഫല ഭക്ഷകൻ ഫലം (പഴവും അണ്ടിവനങ്ങളും തിന്നു
അവൻ : നം നിശ്ചയം. മനുഷ്യന്റെ പല്ലുകൾക്കു ഫലം തി
നികളുടെ പല്ലിന്റെ ലക്ഷണങ്ങൾ പൂണ്ണമായി കാണുന്നുണ്ട
തിനാൽ മനുഷ്യൻ ഫലം ഭക്ഷിക്കേണ്ടവനാണെന്നു നിശ്ചയമായും
ചായാം.
മകൾ ചെറുതായി കുടം പോലെയുള്ള ആമാശയം കാണുന്നു.<noinclude></noinclude>
sfc145kmke8zhkgsqazqevbq9796ww7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/58
106
82702
242437
2026-06-20T09:49:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8:24 doos 8. വാലിൻമൂലം തുടങ്ങീട്ടു വാനാഗ്രംവരയ്ക്കുമേ നാം ഉള്ളനീളത്തിനെക്കൊണ്ടു കുടലിൻനീളസംഖ്യയെ 1. ഹരിച്ചെന്നാൽ കിടച്ചീടു മഞ്ചോ മുന്നോ അവകാ ന്നതാംസംഖ്യയോന്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242437
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>8:24
doos
8. വാലിൻമൂലം തുടങ്ങീട്ടു വാനാഗ്രംവരയ്ക്കുമേ നാം
ഉള്ളനീളത്തിനെക്കൊണ്ടു കുടലിൻനീളസംഖ്യയെ
1. ഹരിച്ചെന്നാൽ കിടച്ചീടു മഞ്ചോ മുന്നോ അവകാ
ന്നതാംസംഖ്യയോന്തനം; പരീക്ഷിച്ചിതറിഞ്ഞതാം.
വന്നു. ഇത്താരതമ്യം കാണാമേ മാംസഭുക്കുകളിൽ സഭാ
കടലിൻനീളവും പിന്നെ യുടലിൻ നീളവും പ്രതി
എ. സസ്യഭുക്കിനു കാണുന്നു വിസ് തൃതാമാശയം സദാ.
മേൽപ്രകാരമെടുത്തെന്നാൽ കിട്ടും സംഖ്യ പറഞ്ഞിടാം,
. ദശയത്തിനും പിന്നെ ചതുർദ്ദശയുഗത്തിനും
ഇടയെഴും സംഖ്യകളോ അവയോതന്നെയായിടും.
൨൯. ഫലംഭുജിക്കും ജാതിക്ക് മാംസം തിന്നുന്ന ജന്തുവിൻ
ആമാശയത്തേക്കാളേറാം വിസ്തൃതാമാശയം വരും.
നം. എന്നാലും സസ്യഭുക്കിന്റെയാമാശയമൊടൊപ്പമായ
വലുപ്പം കാണുകില്ലെന്നു ധരിപ്പിൻ കെട്ടൊടെപ്പൊഴും.
. മേൽപ്രകാരം ഹരിച്ചെന്നാൽ കിട്ടും
സംഖ്യയുമോതിടാം
പത്തോപന്ത്രണ്ടുതാനോ തന്മരുന്ന സംഖ്യയോ
24-26. ഒരു മാംസളക്കിന്റെ കുടലിനുള്ള നീളത്തെ അതി
ന്റെ വാലിന്റെ ചുവടു മുതൽ വായ വരെയുള്ള നീളം കൊണ്ടു
രിച്ചാൽ മൂന്നു മുതൽ അഞ്ചു വരെയുള്ള സംഖ്യകളിൽ ഒന്നു കിട്ടും.
പല പരീക്ഷണങ്ങളു ടെ ഫലമായിട്ടാണ് ഇങ്ങനെ ഒരു സംബന്ധം
കണ്ടുപിടിച്ചത് .
27-28. സസ്യഭുക്കുകളുടെ ആമാശയത്തെ പറ്റി പറയുന്നു.
അതു മാംസഭുക്കുകളുടെ ആമാശയത്തെ അപേക്ഷിച്ചു. വളരെ വി
സാരമുള്ളതായി ചിരിക്കും.. ഒരു സന്ധ്യക്കിന്റെ വാലു മുതൽ വാ
B
വരെയുള്ള നീളം കൊണ്ടു കുടലിന്റെ നാളത്തെ ഹരിച്ചാൽ
ഇരുപതോ ഇരുപത്തെട്ടോ അതിനിടയ്ക്കുള്ള സംഖ്യകളോ കിട്ടും.
29-30. ഫലഭുക്കുകളുടെ ആമാശയം മാംസഭുക്കുകളുടേതിന
കാൾ വലുതാണെങ്കിലും സസ്യഭുക്കുകളുടേതിനോളം വലുപ്പം കാ
ണുകയില്ല.
31. ഫലഭുക്കുകളുടെ കുടലിന്റെ നീളത്തെ വായ മുതൽ
പാല് വരെയുള്ള നീളം കൊണ്ടു ഹരിച്ചാൽ, പത്തോ പതിനൊന്നോ
പന്ത്രണ്ടോ കിട്ടും,<noinclude></noinclude>
qz9k9lordme3wf0btvj29ap7x1cumvr
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/59
106
82703
242438
2026-06-20T09:49:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P 26 ൨. ആമാശയം മനുഷ്യനും ഫലക്കിന്നുമൊപ്പമാ അതിനാൽ മനുജൻ നൂനം ഫലകാക്ഷയം. നന്മ. ഭക്ഷ്യവസ്തുക്കൾ വെവ്വേറെ കാണിക്കുന്നിന്ദ്രിയങ്ങളെ പറ്റിച്ചിന്തിച്ചിടാം; മാംസഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242438
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>P
26
൨. ആമാശയം മനുഷ്യനും ഫലക്കിന്നുമൊപ്പമാ
അതിനാൽ മനുജൻ നൂനം ഫലകാക്ഷയം.
നന്മ. ഭക്ഷ്യവസ്തുക്കൾ വെവ്വേറെ കാണിക്കുന്നിന്ദ്രിയങ്ങളെ
പറ്റിച്ചിന്തിച്ചിടാം; മാംസഭുക്കിന്റെ കഥയാദ്യമായ
നർ. ഇതൻ ഗന്ധമേറെറന്നാൽ മാംസളക്കിന്റെ കണ്ണുകൾ
തിളങ്ങും പിന്നെ മണവും പിടിച്ചതുതിരഞ്ഞിടും.
നാ. ഇരചാടിപ്പിടിച്ചിട്ട് കീറിച്ചോര കുടിച്ചിടും
ഇതെല്ലാം മാംസഭുക്കിന്നു നിതരാം പ്രീതിപ്പതാം
൩. സിക്കുകൾ തിന്നാനായ് ഹിംസിക്കാ ജന്തുവെട്ടം
ദേഹരക്ഷാതമായിട്ടേ പിണങ്ങി ചില വേളയിൽ
. രക്ത സമ്മിശ്രമായ് കാണും ഭക്ഷണം സസ്യഭുക്കുകൾ
പെട്ടെന്നു സന്ത്യജിച്ചീടും പട്ടമാണിതു തിട്ടമായ്.
32. മനുഷ്യന്റെ ആമാശയം ഫലഭുക്കുകളുടെതിനോടു തുല്യം
വലിപ്പമുള്ളതായിരിക്കുന്നതിനാൽ മനുഷ്യൻ നിശ്ചയമായും ഫലം
ഭക്ഷിക്കേണ്ടവൻ തന്നെയാണ്. മനുഷ്യൻ വൻകുടലിനു 5 അടി
യും ചെറുകുടലിനു 25 അടിയും (ആകെ 30) നീളമുണ്ട്. വായ് മുരു
ൽ ഇടംവരെ (എല്ലാ ജന്തുക്കളുടേയും വാലു ഗുദസമീപത്തായാൽ മ
നുഷ്യനും വാലുണ്ടായിരുന്നുവെങ്കിൽ ഗുദസമീപത്തായിരുന്നേനെ
എന്നിക്കാം ) യുള്ള നീളം രണ്ടര മുതൽ മുടിവരെ കാണാറുണ്ട്;
30 നെ 3 കൊണ്ടു ഹരിച്ചാൽ, 10; രണ്ടരകൊണ്ടു ഹരിച്ചാൽ 12;
ഈ കണക്കു മേല്പറഞ്ഞ തത്വത്തെ പ്രസ്പഷ്ടമാക്കുന്നു.
'
33. കൺ, മൂക്ക്, മുതലായ മററ്റി നിയങ്ങളുടെ നിരീക്ഷ
ത്താലുണ്ടാകുന്ന ഫലവും ഇനി പരീക്ഷിക്കാൻ പോകുന്നു. ഇവിടെ
യും മാംസഭുക്കുകളെ പ്രഥമമായി പാലോചനയെടുത്തിരിക്കുന്നു.
34-36; തന്റെ തീറ്റിയായ ജന്തുവിന്റെ മണമോ മാം
സ്കൂളുകളുടെ കണ്ണുകൾ തിളങ്ങുകയും, മണം പിടിച്ചു തിരഞ്ഞു
ചെന്നു ഇരയെ കണ്ടു ചാടിപ്പിടിച്ചു കടിച്ചുകീറി ചോരകുടിച്ചും
ജാക്കിതിനും മറ്റും സന്തോഷിക്കുകയും, ചെയ്യുന്നു.
36. തിന്നാനായിട്ടു ജന്തുക്കളെ കൊല്ലാൻ സസ്യഭുക്കുകൾ ഒരു
പെടുകയില്ല. വല്ലപ്പോഴും അവ എതിരിടുന്നുവെങ്കിൽ ആ സ
രക്ഷ വേണ്ടിത്തന്നെയായിരിക്കും.
31. ചാരി ആഹാരസാധനത്തിൽ അറപ്പും വെറു
പ്പും കാണിക്കുന്നവയാണു സസ്യഭുക്കുകൾ. അത്തരം പദങ്ങൾ അ
പ് ഒരിക്കലും തിന്നുകയില്ല.<noinclude></noinclude>
9y3f6uabz6ia9azqhuva8yjw6zccjwo
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/60
106
82704
242439
2026-06-20T09:49:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 ൩൮. സസ്യഭുക്കിന്റെ നേത്രങ്ങൾ മൂക്കുമായവനെ ദ്രുതം സസ്യവത്തിലേക്കല്ലൊ സംനയിക്കുന്നു സദാ. ൻ. ഫലങ്ങൾ തിന്നുവളരും പലജന്തുകുലങ്ങളും ഫലങ്ങൾ നോക്കിപ്പോകുന്നു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242439
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>26
൩൮. സസ്യഭുക്കിന്റെ നേത്രങ്ങൾ മൂക്കുമായവനെ ദ്രുതം
സസ്യവത്തിലേക്കല്ലൊ സംനയിക്കുന്നു സദാ.
ൻ. ഫലങ്ങൾ തിന്നുവളരും പലജന്തുകുലങ്ങളും
ഫലങ്ങൾ നോക്കിപ്പോകുന്നു സുലക്ഷ്യമിതു നിത്യവും.
. കീടങ്ങളെത്തി വാഴും ജന്തുവനവുമിങ്ങനെ
കീടജാലത്തെനോക്കിട്ടു കേടെന്നു പറിടും.
2. കൊല്ലാകാമോക്കുമ്പോൾ നല്ലബോധമെഴും നരൻ
വല്ലായ്മയുളവാകാതെ യില്ലൊരേടത്തു മൂഴിയിൽ.
. പച്ച മത്സ്യം, പച്ചമാംസ മിയ മാംസാശികൾക്കുമേ
കണ്ണിനും മൂക്കിനും തീരെപ്പിടിക്കാത്തവ തന്നെയാം.
ര. പാകഭേദപ്രയോഗത്താൽ ഗന്ധം സ്വാമിവ രണ്ടുമേ
മാറിയാലേ മനുഷ്യ മാംസം സംഭോജ്യമായിടും.
. പച്ചമാംസത്തെ യിരിക്കും പ്രകൃത്യാ മാംസഭുക്കുകൾ
മർത്യൻമാംസാശിയല്ലെന്നിങ്ങിതിനാൽ തന്നെ ബോധ്യമാം.
38. സംനയിക്കുന്നു കൊണ്ടുപോകുന്നു.
ഭൂതം-വേഗത്തിൽ. നേത്രം കണ്ണു. സദാ എപ്പോഴും.
40. കീടങ്ങൾ പുഴകൾ. ജാലം കൂട്ടം.
41. കള്ളിന്റെയോ മറ്റു ലഹരി സാധനത്തിൻറയോ മ
തല പിടിക്കാതെയും ഭ്രാന്തില്ലാതെയും താൻ മറന്നതു ചെയ്യുന്നു
എന്നു അറിവോടു കൂടിയും ഇടിക്കുന്ന മനുഷ്യൻ ഒരിക്കലും ഒരു ജന്തു
വിനേയും കൊല്ലാൻ ഒരുങ്ങുകയില്ല. (ലഹരിസാധനങ്ങൾ നാട്ടി
യും മാറ്റം ചെയ്യുമായിരുന്നു.
42-44. മാംസാശികൾ ഇറച്ചി തിന്നുന്നവർ, പാകപ്ര
യോഗം പാചകരീതിയിലുള്ള പല മാറ്റങ്ങളുടെ പ്രയോഗം, സം
ഭോജ്യം നല്ലവണ്ണം ഭക്ഷിക്കാൻ കൊള്ളാവുന്നതു്, മാംസഭക്ഷണത്തി
ൽ അത്യധികം താലയമുള്ളവർ പോലും പച്ചയിറച്ചി തിന്നുന്നില്ല.
എന്നു തന്നെയല്ല, മസാലകളും മാറും ചേർത്തു പാകം ചെയ്തു ഇറച്ചി
യുടെ സ്വാദുകളഞ്ഞു മാത്രമേ ഭക്ഷിക്കുന്നുമുള്ളൂ. യഥാർത്ഥ മാംസള
കളായിരുന്നെങ്കിൽ പച്ചമാംസാദികൾ തിന്നുന്നതിൽ കാലം
കാണിക്കുമായിരുന്നു. അതിനാൽ മനുഷ്യൻ സ്വതേ മാംസം തിന്ന
ആ ജീവിയല്ല.<noinclude></noinclude>
7irqymxn65qxznwehg1drpf940dvs10
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/61
106
82705
242440
2026-06-20T09:50:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 . പഴുത്ത കായ്കൾ കണ്ടാലും പറിച്ചും ഭജിക്കിലും പരമാനന്ദമുണ്ടാകും പരമേതു മനുഷ്യനും. രന്നു. ഇമാം ഭക്ഷണം കണ്ടാൽ നാവിന്മേൽ വെള്ളമൂന്നിടും മുഖ്യമാംലക്ഷണം തന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242440
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>28
. പഴുത്ത കായ്കൾ കണ്ടാലും പറിച്ചും ഭജിക്കിലും
പരമാനന്ദമുണ്ടാകും പരമേതു മനുഷ്യനും.
രന്നു. ഇമാം ഭക്ഷണം കണ്ടാൽ നാവിന്മേൽ വെള്ളമൂന്നിടും
മുഖ്യമാംലക്ഷണം തന്നെ ഭക്ഷണത്തിനിതെന്നുമേ.
ര, മനുഷ്യനേതുവത്തിൽ പെട്ടതാണെന്നു സംഗതി
ശിശുപോഷണമാറ്റത്തെ നോക്കിയും സൂക്ഷ്മമോതിടാം.
0.
രവ്. സ്തനദാനത്തിനാൽ തന്നെ തന്നാരോമൽ ശിശുക്കളെ
മന്നിൽ പേറുള്ള ജന്തുക്കളെന്നെന്നും പോറ്റിടുന്നതു.
രൻ മാറും ശിശുക്കൾക്കായ് പററും ഭക്ഷണം സ്തന്യമൊന്നുതാൻ
സ്തന്യം വറ്റിപ്പതാം ഭക്ഷ്യം ജനയിത്രിക്കയുക്തമാം.
മാംസം തിന്നുന്നത് ഗീവൃന്ദത്തിന്നൊരുനാളിലും
സ്തന്യം നന്നാകുന്നിടുകില്ലെന്ന കായ്ക്കും സുസമ്മതം.
. ശിശുക്കൾക്കു പലമട്ടിൽ ഭക്ഷണങ്ങൾ ചമയ്ക്കുവാൻ
ആവശ്യം വന്നതിൻമൂലം സുസ്പഷ്ടമിതുതന്നെയാം.
2. കപ്പൽയാത്ര കഴിച്ചീടും സ്തമായി ിനിമാക്കരം
6
“ഓട്ടുമിക്കഞ്ഞിയേകീടാൻ മൂലം കേളിതതന്നെയാം.
ന, കപ്പലിൽ ഭക്ഷണം മിക്കവാറും മാംസങ്ങളാകയാൽ
ഡാക്ടർ വയ്യർ വിചാരിച്ചു നിർബന്ധിച്ചാക്കിയിങ്ങനെ.
47. ശിശു പോഷണമാം കുട്ടികളെ വളർത്തുന്ന രീതി.
48-50. സൂം മുലപ്പാൽ, ജനയിത്രി അമ്മ. തന്വംഗി
വൃന്ദം സ്ത്രീകളുടെ കൂടും. പ്രസവമുള്ള ജന്തുക്കളെല്ലാം മുലപ്പാലു കൊ
ടുത്താണു
രവും അതുതന്നെ. മാംസം തിന്നാൽ മുലപ്പാലു വളരെ കുറഞ്ഞുപോ
കമെന്നു സർവ്വസമ്മതമാണു്. അതിനാലും മനുഷ്യജാതിക്കു ഇറച്ചി
ഒരു അപഥ്യമായ ആഹാരമാണെന്നു സിദ്ധിക്കുന്നു.
1. കുട്ടികൾ, മെല്ലിൻ ഡ്, ഓട്ടുമിൽ, നേന്ത്ര
കാപ്പൊടി, പഞ്ഞപ്പുല്ല്, മുതലായ ആഹാരം കൊടുക്കേണ്ടിവരുന്ന
തുള്ള മുപ്പാലില്ലാതെവരുന്നതുകൊണ്ടാണെന്നു പറഞ്ഞിട്ടും ആ
ധനിക ശിശുവനത്തിന്റെ ദയനീയാവസ്ഥയെ കവി സൂചിപ്പി
52-53. സൂര്യ ദായിനിമാർ മുല കൊടുക്കുന്നവർ (ന
ക) ഇറച്ചി തിന്നുന്ന സ്ത്രീകൾക്കു മുലപ്പാലു കുറയുമെന്നുള്ളതുകൊ
മിൽ കഞ്ഞി കൊടുത്തുവരുന്നു.<noinclude></noinclude>
chqy3v8s6ghu9s24yjt08nbut7etc7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/62
106
82706
242441
2026-06-20T09:50:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 ര'. ശാസ്ത്രദൃഷ്ട്യാ പരീക്ഷിച്ചാലിതുകാണാം-സ്വതേ നരൻ. ഫലകനായിട്ടേ വരു സംശയമില്ലി. 54. ഇപ്രകാരം പലവിധ പരിശോധനകളുടെ ഫലമായി ട്ടാണു മനുഷ്യൻ ഫലം ഭക്ഷിക്കേണ്ട ജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242441
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>28
ര'. ശാസ്ത്രദൃഷ്ട്യാ പരീക്ഷിച്ചാലിതുകാണാം-സ്വതേ നരൻ.
ഫലകനായിട്ടേ വരു സംശയമില്ലി.
54. ഇപ്രകാരം പലവിധ പരിശോധനകളുടെ ഫലമായി
ട്ടാണു മനുഷ്യൻ ഫലം ഭക്ഷിക്കേണ്ട ജീവിയാണെന്നു പറഞ്ഞിരി
മാംസഭക്ഷണത്തിനുള്ള ദോഷങ്ങളെപ്പറ്റി മാൻ ഇ
ങ്ങനെ ചുരുക്കിപ്പറയുന്നു.
1. കാച്ചി ഒരു ലഹരിയുള്ള ആഹാരമാണ്. ഇതിന്റെ അ
ം അതു പോഷക സാധനങ്ങൾ നേടിത്തരുന്നതിനു പുറമെ അ
തിൽ പ്രകൃതവും കൃത്രിമവുമായ ഒരു ലഹരി അടങ്ങിയിരിക്ക
നതുകൊണ്ട് ലഹരി കൂടാതെ പോഷിപ്പിക്കുന്ന സസ്യഭക്ഷണത്തി
ൽ നിന്നും ഫല ഭക്ഷണത്തിൽ നിന്നും പൂണ്ണമായി വ്യത്യസ്തമാ
. അതു സഹനശക്തിയെ കുറയ്ക്കുന്നു. സസ്യഭുക്കുകളായ ഇ
സ്മിക്കാതെ ശാസ്ത്രീയമായി പരീക്ഷിച്ചുണ്ടാക്കിയിട്ടുള്ള റിക്കാർടുകൾ
ഈ പ്രസ്താവത്തിന്റെ വാസ്തവം പൂണ്ണമായി തെളിയിക്കുന്നു. മ
കരമായ കായികാഭ്യാസ പരീക്ഷകളിൽ മാംസാഹാരത്തിൽ നിന്നും
ഒഴിഞ്ഞുനില്ക്കുന്ന വ
ശക്തിയുള്ളതായി കാ
and mo
3.
ശുദ്ധരക്തവാഹിനികളായ ഞരമ്പു (ധമനി) കളെ, പു
നാരോഗ്യം തരുന്നതിനുപയുക്തമായ രീതിയിൽ വേല ചെയ്യുന്നതി
ൽ നിന്നും തടഞ്ഞു അലകൾക്കു വേഗം കേടു വരുത്തി ആയുസ്സിന്റെ
ദൈഘ്യം കുറക്കുന്നു.
എന്തുകൊ
നാൽ എത്ര ആരോഗ്യമുള്ള ജന്തുവിൽ നിന്നു മാംസമെടുത്താലും
വെളിയിൽ കളയേണ്ട മലങ്ങളിൽ കുറെ ഭാഗമെങ്കിലും മാംസ
ത്തിൽ മരിക്കാതെ വരുന്ന അസാദ്ധ്യമാണ്.
CLOT
5. എത്ര വലിയ ശ്രദ്ധയുണ്ടായിരുന്നാലും ഒരു ജീവി അരോ
ഗിയാണോ അല്ലയോ എന്നു പറയാൻ പ്രയാസമാണ്. അതു
കൊണ്ടു ഇറച്ചിതിന്ന് അവൻ തിന്നാനുപയോഗിക്കുന്ന ജന്തുവി
ൻ മാംസത്തിൽ കൂടി അതിന്റെ രോഗത്തിൽ ഭാഗഭാക്കാകുക എ
ആ ആപത്തിനു വശംവദനാണെന്നതു തീർച്ചതന്നെ.
6. പന്നിയിറച്ചിയിലെ, 'ട്രിക്കിനേ' എന്നപോലെ ചില
അന്യോപഭോഗജീവികൾ ഉണ്ട്. ഇത് മാംസത്തിൻറ കൂടെ ഉ
ിൽ ചെല്ലുന്നു. ഇതുമാതിരിയുള്ള അനവധി കേസുകൾ അറിയ
പ്പെടുന്നുണ്ട്. അതിനാൽ ഇതു പല മരങ്ങളുടെയും കാരണമായി
7. മാംസം വില്ക്കുന്ന ആളുകൾ പ്രായേണ വൃത്തിഹീനന്മാരാ
അവർ ചിലപ്പോൾ മനുഷ്യാവയോഗ്യമല്ലാത്ത മാംസങ്ങൾ<noinclude></noinclude>
i5afs9wcsb5nyutoftt6bfk3d8l8lsp
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/63
106
82707
242442
2026-06-20T09:51:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '29 0007 8. മർത്യൻ തനിക്കു ചേരുന്ന ഭക്ഷണം വിട്ടുമാറുവാൻ തുവോതുകിൽ വിസ്താരമേറിയേറിവരും പരം. . അതിനാലതിനായ് ചുറ്റിക്കറങ്ങുന്നില്ലൊരല്പവും ഭക്ഷ്യഭക്ഷണമോതീടാ മിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242442
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>29
0007
8. മർത്യൻ തനിക്കു ചേരുന്ന ഭക്ഷണം വിട്ടുമാറുവാൻ
തുവോതുകിൽ വിസ്താരമേറിയേറിവരും പരം.
. അതിനാലതിനായ് ചുറ്റിക്കറങ്ങുന്നില്ലൊരല്പവും
ഭക്ഷ്യഭക്ഷണമോതീടാ മിക്ഷണം സംഗ്രഹിച്ചിനി
ആ കാഴ്ചക്കും സ്വാദിനും പിന്നെ മണത്തിന്നുമൊരേവിധം ന
സ്വതേയുള്ള വിധത്തിൽ താൻ ഹിതമായവയൊക്കെയും
. ഉത്തമസ്ഥാനമർഹിക്കും മറ്റുള്ളവ മുറയ്ക്ക് കേൾ
മധ്യമം പിന്നെയധമം വർജ്യമെന്നു തിരിച്ചിടാം.
കൂടിയും നല്ലതാണെന്നുപറഞ്ഞു. വാങ്ങുവാൻ ചെല്ലുന്നവരെ ചതി
8. കശാപ്പുകാരൻ ഷാപ്പ് ഒരു ഭയങ്കര സ്ഥലമാണ്. കശാ
കാർ വേദനയും സങ്കടവും കണ്ടാൽ കുലുക്കമില്ലാത്തവരായിപ്പോക
ന്നു. ഒരുതരം ജീവിയേയും ബലമായി കാരണം കൂടാതെ കൊല്ലുവാൻ
മനുഷ്യനു അധികാരമില്ല. മാംസക്കൊതി മൃഗവധത്തിനു തക്ക കാ
രണമല്ല.
ഫാറസ് ഫെർച്ചർ എന്നയാൾ 50-ാമത്തെ വയസ്സിൽ ചെറുപ്പ
ബലവാന്മാരും ആയ മാംസഭക്ഷക കായികാഭ്യാസികളുടെ
ബലത്തെ ഏറ്റവും പ്രത്യക്ഷമായി അതിശയിക്കുമാറുള്ള അത്ഭുതക
മ്മങ്ങൾ ചെയ്തു
അമേരിക്കയിലുള്ള കായികാഭ്യാസ വിദഗ്ധന്മാ
രെ, 1908-ൽ ബോദ്ധ്യപ്പെടുത്തി.
1902-ൽ ജമ്മനിയിൽ വച്ചു നടത്തിയ 125 മൈൽ ദൂരമോട്ട
പരീക്ഷയിൽ 32 പേർ ന്നു. അതിൽ 12 പേർ മാംസ ഭുക്കുകളും
20 പേർ സസ്യഭുക്കുകളുമായിരുന്നു 28 വയസ്സ് പ്രായമുള്ള ഒരു സ
സ്യ ഭക്ഷകൻ അതിനു ഒന്നാമതായി ജയിക്കുകയും മാംസഭക്ഷകന്മാ
രിൽ ഏററവും മുമ്പിലെത്തിയ ആളിനേക്കാൾ എട്ടു മണിക്കൂർ മു
. ആ ദൂരം ഓടി തീക്കുകയും ചെയ്തു. മാംസഭക്ഷകന്മാരായ 12 പേ
രിൽ 3 പേർ മാത്രം അനുവദിച്ചിരുന്ന 2 മണികൂർ കൊണ്ടു ആ ഭ
രം ഓടിയെത്തി. എന്നാൽ സസ്യ ഭക്ഷകന്മാരിൽ 10 പേർ
സമയത്തിൽ ഓടിയെത്തിയിട്ടുണ്ട്.
and
51-68. (ശരിയായ ഭക്ഷണത്തിന്റെ ലക്ഷങ്ങൾ എന്തെന്നു
ചുരുക്കമായി പറയുന്നു.) കണ്ടാൽ തിന്നണമെന്നു തോന്നിയിട്ട നം
കേൽ വെള്ളമൂറണം. മണമോലും അങ്ങനെ തന്നെ വരണം,
തിന്നാലോ ഏറ്റവും രുചികരമായിരിക്കുകയും വേണം. ഇപ്രകാ
രമുള്ള മൂന്നു ലക്ഷണങ്ങളും മൊത്ത സാധനങ്ങളെ ഉത്തമാഹാരങ്ങളാ<noinclude></noinclude>
0keh53h4m6otyunsqbze4kjqma92qaj
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/64
106
82708
242443
2026-06-20T09:51:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 ൻ. നേന്ത്രപ്പഴം മണത്തിന്നും കാഴ്ചക്കും സ്വാദിനും ഹിതം ആകയാലിത സന്ദേഹമില്ലാതുത്തമമായതാം. നാ. മാമ്പഴം ചക്കയും കൊള്ളാം കദളീവനവും തഥാ ഉലക്ഷണം സംയുക്ത ധാന്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242443
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>30
ൻ. നേന്ത്രപ്പഴം മണത്തിന്നും കാഴ്ചക്കും സ്വാദിനും ഹിതം
ആകയാലിത സന്ദേഹമില്ലാതുത്തമമായതാം.
നാ. മാമ്പഴം ചക്കയും കൊള്ളാം കദളീവനവും തഥാ
ഉലക്ഷണം സംയുക്ത ധാന്യകന്ദങ്ങളിങ്ങനെ
. പലതും സ്വീകരിച്ചീടാം ഭക്ഷണത്തിനു നിത്യവും;
സ്വതേയുള്ള വിധത്തിൽ താൻ ഭൂജിക്കുന്നതു സത്തമം.
നം. നന്നാഴുക്കും മുമ്പാണു തിന്നാൻ നന്നേ കായ്കളും
എന്നാളുമീതത്വമോത്തുവെന്നാൽ സൌഖ്യം ലഭിച്ചിടും.
. സവ്വഭക്ഷ്യങ്ങളും നനായ് മൂക്കും മുമ്പേ ലഘുക്കളാം
മുവലിച്ചിടുംതോറും ഗുരുത്വം കൂടിവന്നിടും.
മൂക്കു കീഴടങ്ങും, രുചിച്ചാൽ നാം ആഹ്ലാദിക്കും, അതു കൊണ്ടു അ
കുറെ തുവരപ്പയർ കണ്ടാൽ അരക്കേടില്ല, അതിന്റെ മണം
മൂക്കിനെ അതു ആക്ഷിക്കുന്നില്ല. തിന്നാൽ സ്വാദും ഒരു മാതിരി
കാക്ക് പിടിക്കാത്തതുതന്നെ ഇതു മധ്യമമാണു്.
ചേന കണ്ടാൽ അത്ര സുഖമില്ല. മണം പിടിക്കുയില്ല. തി
നാൽ വായ ചൊറിയും. ഇതു അധമം ഇതു വേവിച്ചെടുത്താൽ തി
നാവുന്നതുകൊണ്ടു വര കോടിയിൽ തള്ളുന്നില്ല.
ചേമ്പാണെങ്കിൽ മറ്റുള്ള ഗുണങ്ങളൊന്നുമില്ലെന്നു തന്നെയല്ല
തിന്നാനും കൊള്ളുകയില്ല. തിന്നാൽ സുഖക്കേടുമാണ് ഇതുവ
ഈ വിധത്തിൽ ആഹാരസാധനങ്ങളെ തരം തിരിക്കുക തന്നെ.
O
961, സന്ദേഹം സംശയം, ഉക്തരക്ഷണ സംയുക്ത ധാന്യ
കന്ദങ്ങൾ പറയപ്പെട്ട ലക്ഷണങ്ങളോടുന്ന ധാന്യങ്ങളും കിഴങ്ങു
സാക്ഷാൽ കദളി, ചിങ്ങൻ, കണ്ണൻ, വില്ലാക്കണ്ണൻ, പടി,
പാളയംകോടൻ, മലയൻ എന്നിങ്ങനെയുള്ള വാഴപ്പഴങ്ങൾ കൊ
ള്ളാം. ഇതിൽ ഗുണമേറ്റവുമുള്ളവ ആദ്യമാദ്യം പറഞ്ഞിരിക്കുന്നു.
വരിക്കച്ചക്ക, പഥ്വിച്ച്, മാമ്പഴം, മധുരധാരണം, ഈന്തപ്പഴം,
തിരിപ്പഴം മുതലായവ നല്ല പഴങ്ങളാണ്. ചെത്തിപ്പഴം, കൊട്ട
താ, ഞാറപ്പഴം മുതലായവയും കൊള്ളാം. അണ്ടിവനങ്ങളിൽ ഇളം
കരി, കശുവണ്ടി, ബദാം പരിപ്പ് മുതലായവ നല്ലതാണ്.
63-64; അധികം പഴുക്കുന്നതിനു മുൻപു വേണം
തിന്നാൻ. അധികം വിളയുന്നതിനു മുൻപു വേണം സസ്യാദികൾ
കഴിക്കാൻ. മൂത്ത മുരിങ്ങയും മൂത്ത ചെണ്ടയ്ക്കായും കൂട്ടുവാനിടവ
ന്നിട്ടുള്ള അവ ഏതുസ്സഹവും നിരുപയോഗവും ആണെന്നു
ബോധ്യപ്പെട്ടിരിക്കാം. മൂക്കും തോറും ദഹിക്കാൻ പ്രയാസം കൂടുകയും<noinclude></noinclude>
hqir0xp6b4yf5snhi67fsnu8mvd9k2h
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/65
106
82709
242444
2026-06-20T09:51:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '31 നാ. ഇളക്കാം സസ്യജാലങ്ങളെല്ലാമേററം ലഘുക്കളാം ഇളതാംഫലജാലങ്ങളിപ്രകാരം ഭവിച്ചിടും. നാ. എളുപ്പത്തിൽ ദഹിച്ചീടും ഭക്ഷ്യസാധനമൊക്കെയും പോഷകാംശത്തെയധികം ദേഹത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242444
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>31
നാ. ഇളക്കാം സസ്യജാലങ്ങളെല്ലാമേററം ലഘുക്കളാം
ഇളതാംഫലജാലങ്ങളിപ്രകാരം ഭവിച്ചിടും.
നാ. എളുപ്പത്തിൽ ദഹിച്ചീടും ഭക്ഷ്യസാധനമൊക്കെയും
പോഷകാംശത്തെയധികം ദേഹത്തിനാകുമോക്കണം.
൬൬. കിട്ടുന്ന ഭക്ഷണം കൊണ്ടു വേണ്ടസാധനമൊക്കെയും
നിമ്മിക്കാനുള്ള സാമർത്ഥ്യം ദേഹത്തിനുണ്ടു മെച്ചമായ്
നാ. സ്വയമേവ ചമയ്ക്കുന്ന സാധനങ്ങളെ മാത്രമേ
സ്വീകരിക്കു വപുസ്സെന്നുണ്ടത്യന്തം ദൃഢമാംവ്രതം.
3. തയാറാക്കിക്കൊടുക്കുന്ന സാമാനങ്ങളെയൊന്നുമേ
വേണ്ടപോൽ സ്വീകരിച്ചീടം ദേഹമെന്നു ധരിക്കണം.
സത്തുകളൊന്നുമേ
പോഷണത്തെ കൊടുക്കാതെ പൊയ്യോകാനിതു കാരണം.
ഭക്ഷ്യാപഗ്രഥനം ചെയ്യും രസതന്ത്രവിശാരദർ
നൻ. ക്ഷയരോഗിക്കു നൽകുന്ന
610.
കാണുന്ന പോഷകാംശങ്ങൾ ദേഹത്തിനു ലഭിച്ചിട്
ഗുണം കുറയുകയും ചെയ്യുന്നു. ജീവജാലങ്ങൾക്കെന്നപോലെ വ
നാലസയായാണു സിസാധനങ്ങൾക്കും ഗുണം ഏറിക്കാണുന്നതു്.
66. വേഗം ദഹിക്കുന്നുവോ അത്രയും വേഗം
സാധനം ദേഹത്തിൽ കയറുന്നുവെന്നു സ്പഷ്ടമാണല്ലോ.
പോഷക
66. എന്തു കൊടുത്താലും വേണ്ട പാരസാധനങ്ങൾ നിമ്മി
ക്കാൻ ശരീരത്തിനു ശേഷിയുണ്ട്. ഈ അഭിപ്രായം ശരിയാണ
തോന്നുന്നില്ല. ഇങ്ങിനെയാണെങ്കിൽ ഇന്നയിന്നതരം ആഹാര
സാധനങ്ങൾ വേണമെന്നു പറയുന്നതിനു പ്രസക്തിയില്ലാതെ വ
61–69. ദേഹത്തിനാവശ്യമുള്ള സാധനങ്ങൾ ഓരോന്നു
നാം വേർതിരിച്ചെടുത്തു കൊടുത്താൽ ദേഹം അതുവേണ്ടപോലെ
ഉപയോഗപ്പെടുത്തുകയില്ല. ശരീരത്തിനു ഉപ്പു ആവശ്യമുണ്ട്.
നിപ്പുകഴിച്ചാൽ ശരീരം അതു പൂർണ്ണമായി സ്വീകരിക്കയില്ല.
ന്നാൽ സസ്യങ്ങളിൽ ഉപ്പു ധാരാളമുണ്ട് ആ സസ്യങ്ങൾ കൊടുത്ത
ൽ ദേഹം ആവശ്യമുള്ളടത്തോളം ഉപ്പുസ്വീകരിച്ചുകൊള്ളും. ആട്ടി
സൂപ്പു, കോഴി മുതലായ ആഹാരസത്തുകൾ കഴിച്ചിട്ടു ദേഹം
പോഷിക്കാത്തതിനു കാരണം ഇങ്ങിനെ വേർതിരിച്ചു കൊടുക്കുന്ന
സാധനങ്ങൾ സ്വീകരിക്കുന്നതിനു ശരീരത്തിനു ശേഷിയും
വും ഇല്ലാത്തതുകൊണ്ടാകുന്നു.
70. ഭക്ഷ്യാപഗ്രഥനം ഭക്ഷണസാധനങ്ങളിലുള്ള ചേരു
വായ പേർതിരിക്കുക. രസതന്ത്രവിശാരദർ സരസതന്ത്രത്തിൽ
സാമ്യമുള്ളവർ (Chemist) ഭക്ഷണസാധനങ്ങളെ
308<noinclude></noinclude>
lwbvtssqfbsb6f49d82fdcvtcnrehcg
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/66
106
82710
242445
2026-06-20T09:52:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '32 . 'പാൾ തുടങ്ങിപ്പേർ കേട്ട പോഷകാംശക സാരമാം സാധനങ്ങൾ വിശേഷിച്ചും ദേഹാരോഗ്യം കെടുത്തിടും. . ദേഹത്തിൽ കാണതാം വസ്തുവുള്ള വസ്തുക്കൾ തിന്നുകിൽ അവ ദേഹത്തിലുണ്ടാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242445
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>32
. 'പാൾ തുടങ്ങിപ്പേർ കേട്ട പോഷകാംശക സാരമാം
സാധനങ്ങൾ വിശേഷിച്ചും ദേഹാരോഗ്യം കെടുത്തിടും.
. ദേഹത്തിൽ കാണതാം വസ്തുവുള്ള വസ്തുക്കൾ തിന്നുകിൽ
അവ ദേഹത്തിലുണ്ടാമെ ന്നുള്ള ബോധമബദ്ധമാം.
നെ. സാധനങ്ങളെ ദേഹത്തിൽ കയറും വഴിമുന്നുതാൻ
വായും മൂക്കുമതിന വണ്ണം തൊലിയും തന്നെയാണവ.
. വായിൽ കൂടി കരേറുന്നു മെയ്യിൽ പാനാനാദികൾ
ശ്വാസകോശത്തിലെത്തുന്നു. നാസയിൽ കൂടി വായുവും.
, ദേഹരക്ഷയും വേണ്ടുന്ന വായുവാ മാക്സിജൻ, പരം
അവായംശകമായ് വിട്ടാൽ ദേഹം ക്ഷീണിക്കുമഞ്ജസാ,
ഗ്രഥനം ചെയ്തുനോക്കുമ്പോൾ കാണുന്ന പോഷക പദാർത്ഥങ്ങൾ എ
ല്ലാം ദേഹത്തിനു കിട്ടുകയില്ല. കാരണം മുൻ പറഞ്ഞതു തന്നെ, ഇക്കാ
പത്തു പലരും ഭക്ഷണസാധനങ്ങളെ പുകഴ്ത്തുന്നതു അതിലടങ്ങി
യിരിക്കുന്ന പോഷകാംശങ്ങളുടെ കണക്കും കത്തുകൊണ്ടു മാത്രമാണു.
അവ ഭക്ഷിച്ചാൽ ദേഹം എത്രമാത്രം സ്വീകരിക്കും എന്നു അവർ അ
കവിയുന്നില്ല.
ളും ചേർത്ത ഒരുവക ഇംഗ്ലീഷ് ഔഷധം. പോഷകാംശസാരമാം പോ
ഷകാംശങ്ങളുടെ സത്തായ. ഇതുമാതിരിയുള്ള സത്തുക ദഹിക്കുന്ന
തിനു വളരെ താമസവും പ്രയാസവും ഉള്ളതുകൊണ്ടു ദഹനശക്തി
ക്രമേണ ക്ഷയിക്കുകയും തൽ ഫലമായി ആരോഗ്യം കുറയുകയും ചെ
12. ശരീരത്തെ അപഗ്രഥനം ചെയ്തുനോക്കിയാൽ കാണു
ന സാധനങ്ങൾ ഉള്ള വസ്തുക്കൾ തിന്നാൽ ദേഹത്തിൽ അവ പിടി
ച്ചുകൊള്ളും എന്നുള്ള വിചാരം തെറ്റാണു്. അത്തരം പദാർത്ഥങ്ങളി
ൽ നിന്നു ആ വക സാധനങ്ങൾ സ്വീകരിക്കാനുള്ള ശക്തി ദേഹ
ത്തിനുണ്ടെങ്കിലെ അതു ഭക്ഷിച്ചതുകൊണ്ടു പ്രയോജനമുള്ളു. തിന്നു
തുകൊണ്ടു പദത്തെ രൂപാന്തരപ്പെടുത്താൻ കഴിഞ്ഞുവെന്നു മാത്ര
മെയുള്ളു.
13 1.
പാനാനാദികൾ പാനീയം ഭക്ഷണം മുതലായ
നാസാ മൂക്ക്, ശരീരത്തിൽ സാധനങ്ങളെ കയറ്റാനുള്ള മാ
ങ്ങൾ വായ, മൂക്ക്, തൊലി എന്നു മൂന്നാണു്.
കം വായുവിന്റെ ഒരു ഭാഗമായിട്ടല്ലാതെ അത്തം ഉടനടി മെ
ഷിനോടു യോജിച്ചു അതിനെ ഉഛ്വാസം വഴി ഇംഗാലാമ്മ മാ
ക്രി വ യിൽ തള്ളുന്നതിനു അത്യന്താപേക്ഷിതമായ അജന<noinclude></noinclude>
eyxqnbf1z7w01kzewvyuq6uy4ctim77
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/67
106
82711
242446
2026-06-20T09:52:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 . ആക്സിജൻ തൻസാകുമോ സ്റ്റോം ശ്വസിക്കിലോ ക്ഷീണമോ മൃതിയോതന്നെ വന്നുകാണുന്നുനിണ്ണയം. . ഇതുപോൽ സത്തുവേറാക്കി തീണ്ടെടുത്തു കൊടുത്തിടും ഭാരതിമെത്തുന്നവസ്തുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242446
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>38
. ആക്സിജൻ തൻസാകുമോ സ്റ്റോം ശ്വസിക്കിലോ
ക്ഷീണമോ മൃതിയോതന്നെ വന്നുകാണുന്നുനിണ്ണയം.
. ഇതുപോൽ സത്തുവേറാക്കി തീണ്ടെടുത്തു കൊടുത്തിടും
ഭാരതിമെത്തുന്നവസ്തുക്കൾ വിഷപ്രായങ്ങളായ വരും.
. അശ്വഭക്ഷണവനത്തിൽ മുഖ്യസ്ഥാനത്തു നിന്നിടും
ഓട്ട, നന്നായിച്ചിട്ടു് തൊലിയെല്ലാം കളഞ്ഞതായ്
എൻ. കൊടുത്തെന്നാൽ ദഹിക്കില്ല കുതിരയൊരു
കാലവും;
തൊലിയോടുകൊടുത്തെന്നാൽ ദഹിക്കും ശക്തിയും വരും.
കവാതകം വായുവിലുണ്ട്. വായുവിൽ കൂടിയല്ലാതെ തനി അമ
ജനകം നിർമ്മിച്ചു ശ്വസിച്ചാൽ ഉടനടി ശരീരം ക്ഷീണിക്കുന്നു.
ഇതിന്റെ കാരണം വേണ്ടതിലധികം അത് ജനകം ശ്വസിക്കു
അതുകൊണ്ടാണ് . അല്ലാതെ വായുവിന്റെ കൂട്ടായിട്ടു ശ്വസിക്കാ
ഞ്ഞിട്ടല്ല. വായുവിന്റെ കൂട്ടായിട്ടു ശ്വസിക്കുമ്പോൾ അത് ജന
കം അധികമായിപ്പോയി എന്നു വരുന്നതല്ല. വായുവിലുള്ള തനിച്ചാ
ക്യജനകവും ഇംഗാലാമ്ലവും കൊണ്ടു ദേഹത്തിനു യാതൊരു ഗുണ
മില്ല. വെള്ളത്തിനടിയിൽ നിന്നു വേല ചെയ്യുന്ന ആളുക
അലക്കു അതുകൊണ്ടുപോ
തൊരു തരക്കേടുമില്ല.
ഓസോൺ കരിക്കട്ട വജ്രം എന്നിവ എങ്ങിനെ ഇംഗാലത്തി
ന്റെ വക ഭേദമാണോ അങ്ങിനെ അല്ല ജനക വാതകത്തിന്റെ വക
ഭേദമാണു ഓസോൺ, ഓസോൺ കുറച്ചു ശ്വസിച്ചാൽ ക്ഷീണവും മ
രണവും ഉണ്ടാകുകയില്ല. അധികം ശ്വസിച്ചാൽ ഇവ രണ്ടും ഉണ്ടാ
കാം. ഇതിനു കാരണം വേണ്ടതിലധികമായി എന്നുള്ളതാണു.
മാത്രമായിട്ടു കൊടുത്താൽ വിഷമാകുമെന്നു പറഞ്ഞതിന്റെ അ
ം അതു ദഹിപ്പിച്ചു ദേഹത്തിൽ പിടിപ്പിക്കുന്നതിനു ദഹനേന്ദ്രി
യത്തിനു ശേഷിയില്ലാതിരിക്കുന്നതുകൊണ്ടു മാത്രമാണ്. ശരീരത്തി
യോജിച്ചതും മിശ്രിതമായ സത്താണു താനും. അല്ലാതെ സത്തു വി
ഷമായിട്ടല്ല.
1880-അശ്വഭക്ഷണം കുതിരയുടെ തീറ്റി വർഗ്ഗം; ഓട്ടു
ഒരു വക ധാന്യം, ധാനമായും ധരിക്കേണ്ടതാണ്. ഓട്ട്സിന്റെ
തൊലി അരച്ചു കളഞ്ഞു കുതിര കൊടുത്താൽ ദഹിക്കുകയില്ല.
തൊലിയോടുകൂടി കൊടുത്താൽ ദഹിക്കും. ഇതുപോലെ ദഹനത്തിനു
മാറു ധാന്യങ്ങളുടെ തൊലി ആവശ്യമാണ്. (ദഹനത്തിനു ധന
ങ്ങളുടെ തൊലി സഹായിക്കുമെന്നല്ലാതെ അത്യാവശ്യമാണെന്നു തോ
ന്നുന്നില്ല. നെല്ലിന്റെ അവിടെ മുതലായ സാധനങ്ങളിൽ ദേഹത്തി
നു അത്യാവശ്യകമായ വിറ്റാമിൻ ഉണ്ട്. അതുകൊണ്ടാണു
വിടുപയോഗിക്കേണ്ടത്, സാധനങ്ങളുടെ തൊലിയിൽ ദോ
* 5
.<noinclude></noinclude>
e1joxqq1yhqoy5nllz8udd8z1ppzv0j
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/68
106
82712
242447
2026-06-20T09:52:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 നാ. തൊലിയേറ്റവുമാവശ്യം ദഹനത്തിനുനിത്യവും ഇതുപോൽ മറ്റധാന്യത്തിനു കാഴ്ചവും ധാനമായരും. വം. നെല്ലുഗോതമ്പിവയുള്ള തവിടേം വിശിഷ്ടമാം; മൂത്രംപോക്കാരിയായുള്ള ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242447
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>34
നാ. തൊലിയേറ്റവുമാവശ്യം ദഹനത്തിനുനിത്യവും
ഇതുപോൽ മറ്റധാന്യത്തിനു കാഴ്ചവും ധാനമായരും.
വം. നെല്ലുഗോതമ്പിവയുള്ള തവിടേം വിശിഷ്ടമാം;
മൂത്രംപോക്കാരിയായുള്ള രോഗങ്ങൾക്കതു വേലിയാം.
. ഗോതമ്പുമുതലായുള്ള സാധനങ്ങളിലുള്ളരി
നല്ലപോലെ വെളുപ്പിച്ചാൽ പോഷകാംശം കുറഞ്ഞിടും.
വി. പയറിൻ ജാതിയവണ്ണം തൊലിയോടെ ഭജിക്കണം;
വേഗം ദഹിക്കുമാരം
പോഷകത്വം വളന്നിടും.
വർ. സ്വല്പം വെള്ളമൊഴിച്ചിട്ടു മുടി വോട്ടു പാതിയായ
തീരുമ്പോൾ
വാങ്ങിവയ്ക്കണം നല്ലപോലാറുവോളവും
വാ. നാളീകേരം കലത്തിട്ടു പിന്നെയാവതുതിന്നിടാം.
വറുത്തിട്ടോ പൊടിച്ചിട്ടോ എടുത്താൽ ഗുരുവായരും.
വന്നു. ഉണക്കലരി വറ്റിച്ചു പാതിവേവിലെടുക്കണം
കഴുകിക്കാടിയും മററും കളയാൻ കരുതീടൊലാ.
യോഗ യുക്തങ്ങളായ ലോഹാദികൾ കാണും. ഉദാഹരണം വെള്ളരി
കായുടെ തൊലിയിൽ പൊട്ടാസ്യമുണ്ട് അതുകൊണ്ടു തൊലി
ഞ്ഞാൽ നല്ല സാധനം നഷ്ടപ്പെട്ടു പോകുന്നു. തൊലിയെന്നാൽ മ
ശോയ്ക്കുള്ള തടസ്സം നീങ്ങുകയും ചെയ്യും.
81-82. വേലിയാം പ്രതിവിധിയാകുന്നു. മൂത്രമൊഴിവിനു
തവിടു സിദ്ധൗഷധമായി കരുതി ഇംഗ്ലീഷ് ഡാക്ടറന്മാർ പോലും
ഉപയോഗിച്ചു വരുന്നു. വിട്ടു കളഞ്ഞാൽ വിറ്റാമിൻ കൂടി പോകു
അതുകൊണ്ട് ഒരു മഹാ നഷ്ടമാണുണ്ടാകുന്നത്. വെള്ള ഗോതമ്പുമാ
വ്; പ്പിച്ച അരി, ബീജം നശിച്ച ധാന്യം, സസ്യം,
സസ്യ പഞ്ചസാര, മുതലായവ ചെടിയുടെ അധികമുള്ള ശക്തിയാ
ണു്. ഈ ആഹാര സാധനങ്ങളോ അവയുടെ മിശ്രണമോ, വളർച്ച
83 86. പയറിന്റെ ജാതി പയർ വർഗ്ഗങ്ങൾ ഉഴുന്നു, ചെറു
പച്ചവെള്ളത്തിലിട്ടേക്കുക. രാവിലെ എടുത്തു അതു മുങ്ങാൻ മാത്രം
വെള്ളമൊഴിച്ചു വറ്റിച്ചെടുക്കുക. നാളികേരം ചിരകി ധാരാളം
ക്കുക. എന്നാൽ തിന്നാൻ വളരെ നന്നായിരിക്കും. വറുക്കുകയും
പൊടിക്കുകയും ചെയ്താൽ പോഷകാംശങ്ങൾ കുറെ നശിക്കുകയും
ഗുരുത്വം കൂടുകയും ചെയ്യും അതുകൊണ്ടു പറുപയോഗിക്കുന്നതി
ൽ നല്ലതു പച്ചപയോഗിക്കുകയാകുന്നു.
86-87. ചോറുണ്ടാക്കേണ്ട രീതി പറയുന്നു; നെല്ലു പുഴുങ്ങി
അതിന്റെ ജീവനില്ലാതെയാക്കി. പിന്നെ മുസല പ്രയോഗത്താൽ<noinclude></noinclude>
q90zrfbchl501eo2hccjsu6qt1hfv4p
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/69
106
82713
242448
2026-06-20T09:53:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 . തവിടാട്ടം കളഞ്ഞിടാ തെടുത്താലേ മുത്തമം സൌകമുള്ളിടത്തോളം തവിടോടെ ഭജിക്കേണം വി. കറന്നെടുത്ത മട്ടിൽത്താൻ പാൽ കുടിക്കണമെപ്പൊഴും കാച്ചിയാൽ ദഹനത്തിനു പ്രയാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242448
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>36
. തവിടാട്ടം കളഞ്ഞിടാ തെടുത്താലേ മുത്തമം
സൌകമുള്ളിടത്തോളം തവിടോടെ ഭജിക്കേണം
വി. കറന്നെടുത്ത മട്ടിൽത്താൻ പാൽ കുടിക്കണമെപ്പൊഴും
കാച്ചിയാൽ ദഹനത്തിനു പ്രയാസം കൂടിവന്നിടും.
വൻ. ശിശുക്കൾക്കു മുലപ്പാല് കാച്ച ച്ചിയാരും
കൊടുതായ്
നടപ്പില്ലെന്ന തത്വത്തെ യോത്താലിതുതെളിഞ്ഞിടും.
നാ. മനമോ തനിപ്പാലിൽ
ദുസ്സ്വാദോ തെറ്റുകാണുകിൽ
അതു രോഗത്തെയുണ്ടാക്കു മതിനാൽ സന്ത്യജിക്കണം.
1. കാച്ചിയാൽ പാലിലേ ദോഷം പോകില്ലെന്നല്ല ഗൗരവം
മുറ്റും വളരുമെനോാത്തു തദ്വിധത്തിൽ കുടിക്കൊലാ.
നാ. പച്ചയായിട്ടിരിക്കുമ്പോൾ ദുസ്സ്വാദോ വാടയോപെടും
ക്ഷീരത്തെയൊരു കാലത്തും കുടിക്കൊല്ലാ ധരിക്കണം.
1. ആരോഗ്വാ വിളയാടുന്ന ഗോവിൻപാലിനു നല്ലതാം
ഗന്ധവും സ്വാദമുണ്ടാകും കുടിക്കാൻ തോന്നുമായതു
സർ. ഗോവിന്നാരോഗ്യമുണ്ടെങ്കിൽ കട്ടിയായുള്ള ചാണകം
ദേഹത്തിൽ ചെറുപറ്റാതെ പോകാന്ധമെന്നിയേ.
പുറം തൊലിയിരിച്ചു കളഞ്ഞു വീണ്ടും ഇടിച്ചു പൊടിച്ചു.
പോലെയിരിക്കുന്ന തവിടും കളഞ്ഞു അതിന്റെ മയം കൂടിയാ
ഈ അഞ്ചാറു പ്രാവശ്യം കഴുകി ഒരിക്കൽ കൂടി വെള്ളത്തിലിട്ടു ത
SP
ജോനവുമില്ലാത്തതാണെന്നു തന്നെ പറയാം. പുഴുങ്ങാതെ ഉമിമാ
ം കളഞ്ഞു കാടിയും മാറും കഴുകിക്കളയാതെ സ്വല്പം വെള്ളമൊ
പറിച്ചെടുക്കുന്ന ഉണക്കൽ ചോറു തന്നെ വേണം ഉണ്ണാൻ
നമ്മുടെ പൂർവീകന്മാർ ഉണക്കൽ ചോറു തന്നെ ശ്രേഷ്ടതരമായി
ഗണിച്ചിരുന്നുവെന്നുള്ളതിനു അവിതത്തിതമായ ലക്ഷ്യങ്ങൾ നാം
നിത്യവും കാണുന്നില്ലേ? ക്ഷേത്രങ്ങളിൽ ഈശ്വരപൂജയ്ക്കും, പിതൃക
ളുടെ പൂജയ്ക്കും (പിണ്ഡം മുതലായവയ്ക്കും ഉപയോഗിക്കുന്ന ചോ
നാം പതിവായി ഉപയോഗിക്കുന്ന ചോറിനേക്കാൾ ശ്രേഷ്ഠത
മായിരിക്കുമെന്നുള്ളത് തക്കമറ്റ സംഗതിയാണല്ലൊ.
88-94. കര ചൂടോടെ പാലു കുടിക്കുന്നതു ഉത്തമം,
തു ആരോഗ്യമുള്ള വിനോതോ നല്ല കോലാടിന്റെയോ ആയി
നല്ല പാലിനു നല്ല നിറവും മണവും സ്വാദും ഉണ്ടാ
യിരിക്കും. അതിൽ ഒരിക്കലും പഞ്ചസാര കലത്
കാച്ചുന്നതിനാൽ അതിലെ പോഷകാംശം കുറയുകയും ഗുരുത്വം കൂടു<noinclude></noinclude>
nklhakd2majlss9e3nfpp8uhpa30egz
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/70
106
82714
242449
2026-06-20T09:54:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 നാ. ദാഹമുണ്ടാകിലോ ശുദ്ധ ജലം മാത്രം കുടിക്കണം ദാഹം ശമിക്കുവാൻ കൊള്ളാം രസംപേരുംഫലങ്ങളും ഇന്ന് ഇളനീർവെള്ളവും കൊള്ളാം തേങ്ങാവെള്ളവുമങ്ങിനെ വെള്ളരിക്കാ കടച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242449
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>36
നാ. ദാഹമുണ്ടാകിലോ ശുദ്ധ ജലം മാത്രം കുടിക്കണം
ദാഹം ശമിക്കുവാൻ
കൊള്ളാം രസംപേരുംഫലങ്ങളും
ഇന്ന് ഇളനീർവെള്ളവും കൊള്ളാം തേങ്ങാവെള്ളവുമങ്ങിനെ
വെള്ളരിക്കാ കടച്ചക്ക, മാമ്പഴം, തണ്ണിമത്തനും
1. ജലാംശം നിറയും മറ്റു ഫലജാലവുമീവക
കിട്ടാത്തസമയം മാത്രം വെള്ളം സ്വല്പം കുടിച്ചിടാം.
നവ. അതാതു
കാലമുണ്ടാകും പുതുതാംഫലമ താൻ
തിന്നുവെന്നാകിലോ ദാഹം മിക്കവാറും ശമിച്ചുപോന്നു.
നൻ. ഇതിൽപറഞ്ഞിടും സ്നാനം ഭക്ഷണക്രമവും തഥാ
പരിശീലിച്ച ജീവിച്ചാൽ ദാഹമുണ്ടാകുവാൻ പണി.
കൂടിയേതീരുവെന്നാകിൽ സ്വലമായി വിട്ടൊഴിച്ചടൻ
കുടിക്കാംശുദ്ധമാം തോയം മറ്റൊന്നും വേണ്ട നിശ്ചയം.
ഫാ. സൂരികൾതട്ടിട്ടു ശുദ്ധിന്നൊഴുകും ജലം
തുറന്നഭൂവിൻമേൽവച്ച ശുദ്ധപാത്രത്തിൽ വീണതാം
9591. ദാഹിച്ചാൽ പച്ചവെള്ളമെ കുടിക്കാവൂ. പഴങ്ങളു
ടെ ചാറു, കരിക്കിൻ വെള്ളം, തേങ്ങാവെള്ളം, മുതലായ ദ്രവപദാ
ങ്ങളും, ജലാംശം ധാരാളമുള്ള വെള്ളരിക്കാ മാങ്ങാ തണ്ണിമത്ത
ടാ പിച്ചക മുതലായവയും ദാഹശമനത്തിനുളങ്ങളാണു
ഇവ കിട്ടാത്തപ്പോഴെ വെള്ളം കുടിക്കാവൂ. ഇതു കണിയുടെ അഭിപ്രാ
എന്നാൽ പച്ചവെള്ളത്തിന്റെ മാഹാത്മ്യം ഇത്രയെന്ന് പ
രിഗണിക്കാവുന്നതല്ല. പച്ചവെള്ളം കുടിക്കു കൊണ്ടു മാത്രം പല രോ
ഗങ്ങളും മാറ്റിയിട്ടുണ്ട്. കണക്കില്ലാതെ പച്ചവെള്ളം കുടിക്കുന്നതു
നല്ലതല്ല എന്നു ഡോക്ടർ ട്രാൻ പറയുന്നുണ്ട്. എന്നാൽ വെള്ളം
ണ്ടിടത്തോളം കുടിക്കാതിരിക്കുന്നതു ചീത്തയാണു
ൻറ ഗുണത്തെപ്പറ്റി അന്യത്ര പറയും,
19. ഇതിൽ പറയുന്ന ദിനച അനുഷ്ഠിക്കുന്നവർ ദാഹം
അധികമുണ്ടാകയില്ല. അങ്ങിനെയുള്ളവരും ഇടയ്ക്കിടെ വെള്ളം ക
ടിക്കേണ്ടതാണു
100. ശുദ്ധമാം തോയം ശുദ്ധവെള്ളം. ദാഹിക്കുമ്പോൾ പാൽ
മുതലായ പാനീയങ്ങൾ ഉപയോഗിക്കുന്ന പതിവു ചില സമ്പന്ന
ന്മാരുടെയിടയിലുണ്ട്. പാലും ഒരു ആഹാരമാണു എന്നുള്ള സംഗ
തി അവർ മ്മിക്കുന്നുവെന്നു തോന്നുന്നില്ല.
101-104. വെയിൽ തട്ടുന്ന വിധത്തിൽ തെളിഞ്ഞൊഴുക
ന്ന വെള്ളവും വെളിയിൽ വച്ച പാത്രത്തിൽ മേടിച്ച മഴവെള്ള
നല്ലതാണ്. ഗംഗയെപ്പോലുള്ള നദികളിലെ ശുഭ്രമായ ആ<noinclude></noinclude>
8f6bdnjrqwzxqj6tbwx675111ysnlnc
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/71
106
82715
242450
2026-06-20T09:54:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '37 ഫാ. മഴവെള്ളമിവന്റെ പാനയോഗ്യതയേററവും; ഗംഗാജലത്തിനൊത്തുള്ള ജലം ചേരുന്നൊരാറുകൾ . പാനയോഗ്വജലം നൾകും; മറ്റുള്ളതുകൾ വർജ്യമാം; ചരലിൽ കൂടിയൊഴുകും വെള്ള മേം വിശുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242450
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>37
ഫാ. മഴവെള്ളമിവന്റെ പാനയോഗ്യതയേററവും;
ഗംഗാജലത്തിനൊത്തുള്ള ജലം ചേരുന്നൊരാറുകൾ
. പാനയോഗ്വജലം നൾകും; മറ്റുള്ളതുകൾ വർജ്യമാം;
ചരലിൽ കൂടിയൊഴുകും വെള്ള മേം വിശുദ്ധമാം.
മാർ. ചരലും കരിയും തേറാംപരലും കൊണ്ടുശുദ്ധിയേ 149,0
വരുത്തിട്ടുള്ളവെള്ളത്തെ കളിയായിക്കുടിച്ചിടാം.
6. പാകാദി ചെയ്തു ഭക്ഷിച്ചാൽ ദഹിച്ചീടാൻ പ്രയാസമാം;
സ്വല്പം ജലത്തിൽ വേവിച്ചാൽ കൊള്ളാമെന്നു കഥിച്ചിടാം
ഫാ. ഉപ്പും തൈലങ്ങളും നെയ്യും മുളകാവ്യഞ്ജനങ്ങളും
ത്താൽ ഗുരുത്വമാന്നീടും സർവ്വസാധനവും ദൃഢം
40. ചീഞ്ഞുപോകാതിരിക്കാനായ് മാങ്ങാ മീൻമുതലായവ
ഉപ്പിലിട്ടിട്ടുസൂക്ഷിക്കും തത്വം ലക്ഷ്യമിതിന്നി
. പഞ്ചസാര
കലത്തീട്ടു പഴം സൂക്ഷിച്ചുവയ്ചതും
ഇത്തത്വംതെളിയിക്കുന്നു യുക്തിയായതിനോതുവാൻ.
നല്ലതുത
വെള്ളം നന്നു. ചാലിൽ കൂടി മാകുന്ന ജലം വളരെ
നെ, നിവൃത്തിയില്ലെങ്കിൽ അരിച്ചുപയോഗം കൊണ്ടു ശുദ്ധീക
രിച്ചു എടുക്കണം. അരിപ്പുപാത്രങ്ങൾ ദിവസവും വൃത്തിയായി തേ
ക്കുകയും കരി ചരക തോരൻ മുതലായ സാമഗ്രികൾ പുത്തൻ
പുത്തനായി ദിവസവും മാറിയുപയോഗിക്കുകയും വേണം.
105-110. സാധനങ്ങൾ വചിക്കുകയും ഉപ്പും മുളകു മുതലായ
പാതങ്ങൾ ക്കുകയും ചെയ്താൽ അതിനു ഗുരുത്വം കൂടും.
യും മറ്റും ഉപ്പിലിട്ടാൽ വളരെനാൾ ചീയാതെ കിടക്കുന്നതു ഗുരു
ത്വം കൂടിയിട്ടാണു്. ഇതുപോലെ തന്നെയാണു പഞ്ചസാരയിലി
ട്ടു സൂക്ഷിക്കുന്ന പഴങ്ങളുടെയും സ്ഥിതി. അതാതു സാധനങ്ങളിലു
ള്ള വസ്തുക്കളെ ചേർതിരിച്ചിട്ടു ആവശ്യമുള്ളവയെടുത്തുകൊണ്ടു അ
നാവശ്യമായവയെ വെളിയിൽ തള്ളുകയാണ് അശരീരം ചെയ്യുന്നത
ഉപ്പും മാറും ഇട്ടാൽ ഇങ്ങിനെ തിരിക്കുന്നതിനു പ്രയാസമാണു. അ
തിനാലാണു ചീയാതെ ഇരിക്കുന്നതും, ഇതെല്ലാം കണിയുടെ അഭി
പ്രായമാണു ചില സാധനങ്ങളുടെ സാന്നിധ്യം കൊണ്ടു മറ്റു ചില
സാധനങ്ങൾക്കുണ്ടാവാനിടയുള്ള മാറ്റങ്ങൾ ഇല്ലാതെയായാണ് ക
ടുതലാവാനോ ഇടയുണ്ട്. ഇതിനു ഇതുവരെ ശരിയായ കാരണം ഒരു
ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടുമില്ല. സാധനങ്ങൾ ചീയാത്തതിനെ
പറ്റിയുള്ള കണിയുടെ അഭിപ്രായത്തിൽ ഇങ്ങനെ ഒരു അസാംഗ
ത്യം ഉണ്ട്. എന്നാൽ ദഹനത്തെപ്പറ്റി പറയുന്നതു ശരിതന്നെയാ
. ദഹനം എന്നു പറയുന്നതുതന്നെ ആഹാരസാധനങ്ങളിലുള്ള<noinclude></noinclude>
00sb13nf29qq7nze90zm17kmms9o1fg
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/72
106
82716
242451
2026-06-20T09:54:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 മാൻ, സാധനങ്ങളെയോരോ അംശമാക്കിത്തിരിച്ചതിൽ വേണ്ടതെല്ലാമെടുത്തിട്ട് ബാക്കി തള്ളുന്നു ദേഹവും. ഫാ. ഉപ്പ വ്യഞ്ജനവും ചേർത്താൽ മേൽപ്രകാരം തിരിക്കുവാൻ പ്രയാസമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242451
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>38
മാൻ, സാധനങ്ങളെയോരോ അംശമാക്കിത്തിരിച്ചതിൽ
വേണ്ടതെല്ലാമെടുത്തിട്ട് ബാക്കി തള്ളുന്നു ദേഹവും.
ഫാ. ഉപ്പ വ്യഞ്ജനവും ചേർത്താൽ മേൽപ്രകാരം തിരിക്കുവാൻ
പ്രയാസമേറ്റമുണ്ടാകും ചീയാത്തതിതുകൊണ്ടുതാൻ.
൧൧൧. ദഹനത്തിന്റെയാരംഭം വായിലാണെന്നതോക്കണം;
ഉമിനീരുകുലന്നെന്നാൽ മാത്രമേ സാധ്യമായിട്ട
. നല്ലപോലെ വച്ചെന്നാ ലുമിനി കലന്നിട്ടും
വെള്ളത്തിനു മട്ടിലാക്കിട്ട ഇറക്കാൻ സമസ്തവും.
2. ഈവണ്ണം ചെയ്തുവെന്നാകിൽ ദഹനം ക്ഷിപ്രസാദ്ധ്യമാം
ആരോഗ്യം ബലവും കിട്ടും രോഗമൊക്കെപ്പറന്നുപോം
പോഷകാംശങ്ങളെ ഉദരസ്ഥമായ ചില ദ്രാവകങ്ങൾ അലിച്ചെടുക്കു
കയാകുന്നു. ഈ അലിച്ചെടുപ്പിനെ ഉപ്പിനു തടയാൻ കഴിയും. അ
താണു ഉപ്പുകൂട്ടിയാൽ ദഹനത്തിനു താമസം ഉണ്ടാകുന്നതു
111114, ദഹനത്തിന്റെ ആരംഭം വായിക്കാനു
രിൽ നല്ല വണ്ണം കുഴഞ്ഞു വെള്ളമായിട്ടു വേണം ആഹാര സാധനം
ആമാശയത്തിലേക്കു ചെല്ലാൻ അവിടെവച്ചു വേറെ ചില ഭാവ
കങ്ങളോടു ചേർന്നു വേണ്ട പാതങ്ങളെ അലിച്ചെടുത്തിട്ടു അനാവ
കങ്ങളും ആഹാര സാധനങ്ങളുമായി വേഗത്തിൽ യോജിക്കണമെ
കവും സമയത്തിനു അവിടെ വന്നു വീഴണമെങ്കിൽ ആദ്യമായി 10
യിലുള്ള ഉമിനീർ സഞ്ചികളിൽ നിന്നും ഉമിനീർ ഒഴുകേണ്ടതു
ത്യാവശ്യവുമാണ്. അതായത് ഉമിനീർ ചെന്നു തുടങ്ങിയെങ്കിലെ
ആഹാരം വരുന്ന വാർത്ത കിമാറ്റം അറിഞ്ഞു. ആമാശയം അതി
നെ സ്വീകരിക്കാൻ തയാറായി ഇരിക്കയുള്ളൂ. ഒരു ദിവസം ഒരു മ
നുഷ്യനിൽ 200 മുതൽ 400 വരെ ഓൺസ്, ഉമിനീർ ഉണ്ടാകുന്നു.
ന്നാണു ശരീരശാസ്ത്രജ്ഞന്മാർ പറയുന്നതും അതുകൊണ്ടും ദഹന
ലാണ് ആഹാരസാധനങ്ങൾ നല്ലവണ്ണം
.
വയ്ക്കണമെന്നുപറയുന്ന
laga
ലുണ്ട ഇതിന്റെയും തലയ്ക്കും നല്ലവണ്ണം വയ്ക്കണമെന്നാണു
കുട്ടപ്രായത്തിൽ ഉരുളകൾ ഉരുട്ടി വായിലിട്ടു കണ്ണുമടച്ചു മിഴ
ങ്ങുന്ന പരിഷ്കാരികൾ ഇക്കായത്തിൽ ശ്രദ്ധിച്ചാൽ മാത്ര വളരെ
രോഗങ്ങൾ പിടികൂടാതെ കഴിക്കാമായിരുന്നു. വേണ്ടപോലെ ച<noinclude></noinclude>
szvuxuw1uunfcqmpczqrvp4o9dfjyd9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/73
106
82717
242452
2026-06-20T09:54:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '39 ഫർ. വേണ്ടപോലെ ചവച്ചെന്നാൽ മിതമായ ഭജിച്ചീടു വേണ്ടതിൽ കൂടുതൽക്കൊട്ടും കിട്ടാ സൗക്യമിങ്ങനെ. ൧൫. ചൊല്ലാനുപദംശങ്ങൾ പാകം ചെയ്യേണ്ടതാം വിധം ആ വിധം ചെയ്യുകിൽ ക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242452
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>39
ഫർ. വേണ്ടപോലെ ചവച്ചെന്നാൽ മിതമായ ഭജിച്ചീടു
വേണ്ടതിൽ കൂടുതൽക്കൊട്ടും കിട്ടാ സൗക്യമിങ്ങനെ.
൧൫. ചൊല്ലാനുപദംശങ്ങൾ പാകം ചെയ്യേണ്ടതാം വിധം
ആ വിധം ചെയ്യുകിൽ ക്ഷിപ്രം ദഹിക്കും പുഷ്ഠിയും തരും.
൧൧൬. നേന്ത്രക്കാ വിളയുന്നേരം മുറിച്ചിട്ടു നുറുക്കണം.
കൂട്ടം തുവര വേണമെങ്കിൽ പയറിൻ വളവും തഥാ,
൧൧. കഷണം മുങ്ങുവാൻ മാത്രം പച്ച വെള്ളമൊഴിക്കണം
അടച്ചിട്ടതിനെപ്പിന്നെ യടുപ്പത്തേറ്റി വയ്ക്കണം.
൧൧൮. വെള്ളം മുഴുവനും വാറും നേരത്തായതു വാങ്ങണം
തേങ്ങാ ചിരകിയിട്ടിട്ട് യോജിപ്പിച്ചതുതിന്നിടാം.
എൻ. നേന്ത്രക്കായ്മാറി മറ്റുള്ളവാഴയ്ക്കായൊക്കെയാക്കിടാം.
പയറും മാറ്റിടാമിഷം പോലെ യോജിപ്പുകൾ.
ഫാ. കന്ദങ്ങളും തുവരയും ചേർത്തും കറിച്ചിടാം
മാങ്ങയും ചക്കയും കായും ചേർത്തുമേവം പചിച്ചിടാം
. കായ്കൾ മാത്രമിതേമട്ടിൽ വേവിച്ചാലും വിശിഷ്ടമാം; 37
കിഴങ്ങിൻ വനമീവണ്ണം പചിച്ചാലും രുചിപ്രദം.
. ഇവയോരോന്നിനും സ്വല്പം സ്നേഹം ലവണവും തഥാ
ധൂളിയാം മരിചം മൂന്നും വേണമെന്നാൽ കലത്തിടാം.
വി. കിഴങ്ങുമുള്ളിയും ചേർത്തു വച്ചാലും ഒന്നു കൂട്ടുവാൻ
ശീമയുള്ളിയുമായ് ശീമ കണ്ടം പോലുമുത്തമം.
൧൨൪. കപ്പക്കിഴങ്ങു വേവിച്ചു പൊടിയാക്കീട്ടതിൽ കുറെ
നെയ്യിൽ പൊരിച്ചതാം റൊട്ടി കൂട്ട
തുരുട്ടണം
6. ആവിമേൽ സ്വല്പനേരത്തേക്കതു വെച്ചിട്ടെടുക്കണം.
രുചിയേററം കൊടുക്കുന്ന സാധനം തന്നെയാണിതു.
വയ്ക്കുന്നതിനാൽ ഉമിനീരു കുടിച്ചേന്നു ആമാശയം നിറയുന്നതിനാ
ൽ ആവശ്യത്തിലധികം തിന്നുകയുമില്ല.
115.
120. കണ്ടങ്ങൾ കിഴങ്ങുകൾ, ചേന, കാച്ചിൽ, കപ്പ് ത
അധികമുള്ളത്. കായ്കറി വാങ്ങാനു ഇതിലും നന്നു.
132. സ്നേഹം മെഴുക്ക്
123.
വെണ്ണയോ, വെണ്ണയോ<noinclude></noinclude>
nbx5ficzromd6m61l3xdqebfo0epwj1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/74
106
82718
242453
2026-06-20T09:55:18Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 . ചീനിക്കിഴങ്ങുമെന്നല്ല ശീമച്ചേമ്പിന്റെ വിത്തുകൾ ശീമന്ദവുമീവണ്ണം പോലും നല്ല ഭക്ഷമാം. . തുവരപ്പയള്ളിത്തുവേവി ച്ചൊരു നാരങ്ങയിലുള്ള നീർ കലത്തി വിരവോടു വിള...' താൾ സൃഷ്ടിച്ചിരിക്കുന്നു
242453
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>40
. ചീനിക്കിഴങ്ങുമെന്നല്ല ശീമച്ചേമ്പിന്റെ വിത്തുകൾ
ശീമന്ദവുമീവണ്ണം പോലും നല്ല ഭക്ഷമാം.
. തുവരപ്പയള്ളിത്തുവേവി
ച്ചൊരു നാരങ്ങയിലുള്ള നീർ കലത്തി
വിരവോടു വിളഞ്ഞ തേങ്ങ പാരം
ചിരകിച്ചൊരു കൂട്ടുവാൻ മനോജ്ഞം.
. ചെഞ്ചീര ചക്കക്കുരുവോടുകൂടി
വെള്ളത്തോടടുപ്പിലേറി
തിളയ്ക്കുവേ മാങ്ങകൾ പൂളിയിട്ടു
തീരജ്ജലം വറുതിന്നു മുൻപേ,
ൻ. താഴത്തു വാങ്ങീട്ടു ചതച്ച തേങ്ങാ
പരിപ്പ് വേണ്ടുംപടി ചേർത്തിളക്കി
അല്പം വെളിച്ചെണ്ണയൊഴുക്കിയെന്നാ
ലക്കൂട്ടുവാൻ കൂട്ടുവതിന്നു നന്നാ
(യുഗ്മം)
നാ. പെരിയതുവരയിങ്കൽ കട്ടിയാട്ടിത്ത
പഴമുറികൾ കലത്തീട്ടാവിന്മേൽ വേവുമോറി
ഒരുവിധമതു ചൂടാറീടുകിൽ ക്കടകന്ന
ടിനു പുതുകറി തേങ്ങാ ചേർത്തുടൻ
തീണ്ടെടുക്കാം.
നം. നറും വെള്ളരിക്കാകൾ കൊച്ചായരിഞ്ഞി
ട്ടൊരല്പം ജലത്തിങ്കൽ വറ്റിച്ചശേഷം,
കുറെത്തേങ്ങാ ചായ്ച്ചിട്ടുഴുന്നാനന്നായ
വറുത്തിട്ടുലത്തീടിലേറ്റം വിശേഷം
. ചേന, നൽ പടവലങ്ങ, വെണ്ട തൻ
കാ, നിളം വഴുതിനങ്ങ യിവിധം
ഏത്തവാഴയുടെ മൂത്തതായകായ്
മീവകയോരോന്നെടുത്തുമേ,
126.
127.
ചീനിക്കിഴങ്ങ് കപ്പച്ചീനിയുടെ കിഴങ്ങു
128. മാങ്ങകൾ വലിയ പുളിയുള്ളതു നന്നല്ല. പഴകാൻ തുട
ങ്ങുന്ന നല്ലമാങ്ങ ഉത്തമം.
132-133. പറഞ്ഞിട്ടുള്ള സാധനങ്ങൾ ഓരോന്നും കാമം
യോ ഒന്നിലധികം എണ്ണങ്ങൾ കത്തിയോ മെഴുക്കു പിരട്ടി, ഉണ്ടാ
ക്കുന്നതു നല്ല തണു<noinclude></noinclude>
daodet6ra1z5oq46u0sr6c3jo05pwih
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/75
106
82719
242454
2026-06-20T09:55:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '41 കൊച്ചുകൊച്ചു കഷണങ്ങളായ മുറി കൊട്ടു വാട്ടിയതു തേങ്ങയെണ്ണയിൽ ഇലത്തുകിലതിന്നു തുല്യമായ് നല്ലതായ കറിയില്ല നിശ്ചയം. (യും) നിർ. അഴകിൽ ഞെരുടി യോജിപ്പിക്കണം രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242454
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>41
കൊച്ചുകൊച്ചു കഷണങ്ങളായ മുറി
കൊട്ടു വാട്ടിയതു തേങ്ങയെണ്ണയിൽ
ഇലത്തുകിലതിന്നു തുല്യമായ്
നല്ലതായ കറിയില്ല നിശ്ചയം.
(യും)
നിർ. അഴകിൽ ഞെരുടി യോജിപ്പിക്കണം രണ്ടുപൂവൻ
പഴമൊരു ചെറുനാരങ്ങയെഴും നീരിലായി
ഉടനടിയൊരു തേങ്ങയും പാൽ ചേർത്തിളക്കി
ടണമിതു പുതുതാകം പായസം രമ്യം.
൧൩൭. പൂവൻപഴങ്ങൾ കിടയാതെയിരിക്കിൽ ഞാലി
പൂവൻ, നറും കളിയെന്നിതിലൊന്നെടുക്കാം,
ഏവം രചിച്ചതിനു മററതിലുള്ള ഹൃദ്യ
ഭാവം മുഴുക്കെയുളവാകുകയില്ലതന്നെ.
സ. വിശപ്പുവന്നിട്ടു, മൊഴിവാ മരോചകം,
വിശുദ്ധമാം കടൽ, ഉൽപുഷ്പമായം,
വിശേഷമാം പ്രഥമനിതുണ്ടുനോക്കിയാൽ
വശപ്പെടാ നരർ മധുരാശനങ്ങളിൽ.
etores grea
RAVILASA ra AD
SPUR
൧൩. ലവണം മുളകെന്നിവന്നതൻ
ലവവും തൊട്ട് തെറിച്ചിടാതെയും
നവമായ ബഹു രേങ്ങ കൂട്ടിയും
റവയായ് തീർണമുട്ടുമാവതും
൩൮. തൊലിവാനാ പുഴുങ്ങിയോ വ
വിൻ വെൺപൊടികൊണ്ടുമീവിധത്തിൽ
ആളവാക്കാമതുമൊട്ടുവേണ്ടുകില്ല.
ൻ. ചേനവിത്തുകളുമാവിധമേ
കാകളും വലിയതായി നുറുക്കി,
തെല്ല നല്ലമുളകുപ്പുകൾ ചേർത്തി
ട്ടുള്ള കൂട്ടുകറിയേറെ വിശേഷം.
134-136. ഒരു നാരങ്ങാനീരിൽ
ROUN
രണ്ടുപൂവൻ പഴം
ഞെരുടി യോജിപ്പിച്ചു. ഒരു ചെറിയ നാളികേരത്തിന്റെ
d
ചേർത്തു യോജിപ്പിച്ചുണ്ടാക്കുന്ന പ്രഥമൻ അതിവിശേഷമാണു
ലശോധനയും വിശപ്പുമില്ലാത്തവർ മാത്രാത്യന്തം ഫലപ്രദമായ ഒ
രാഹാര സാധനമാണു
#6<noinclude></noinclude>
fsf5qgzn0i14rip4b89vh4uf2nvweum
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/76
106
82720
242455
2026-06-20T09:56:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '49 40. നല്ലതാം. പലഹാരങ്ങൾ നിർമ്മിക്കാൻ വഴിയോതിടാം ഉണക്കൽ നെല്ലിന്നരിതാം നലമൊന്നു പൊടിച്ചതിൽ മ൪൧. സ്വല്പം ശുദ്ധജലം കൂട്ടിക്കലത്തീട്ട കുഴയ്ക്കണം; ഉരുട്ടിയളവേത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242455
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>49
40. നല്ലതാം. പലഹാരങ്ങൾ നിർമ്മിക്കാൻ വഴിയോതിടാം
ഉണക്കൽ നെല്ലിന്നരിതാം നലമൊന്നു പൊടിച്ചതിൽ
മ൪൧. സ്വല്പം ശുദ്ധജലം കൂട്ടിക്കലത്തീട്ട കുഴയ്ക്കണം;
ഉരുട്ടിയളവേതെല്ലു നീട്ടിവച്ചിട്ടതിനുമേൽ
മാ. വെള്ളം കുറെത്തളിച്ചിട്ടു പിണച്ചട്ടിയിൽ വച്ചത്
അടുപ്പി നിൻമുകളിൽത്തു ശരിയായ കനൽ
കൂട്ടണം
൧൩. ഒരു നാഴികനേരത്തേക്ക
വിധം പാകമേകിയാൽ
മറിച്ചുവെച്ചുവേവിക്കാ മൊരുനാഴികയങ്ങനെ.
. എന്നാൽ വേണ്ടവിധം വേകും, പഴവും ചേർത്തുതിന്നുവാൻ
ലഘുവായ സ്വാദുന്നുള്ള നല്ലഭക്ഷണമായ് വരും.
4. മേൽപ്രകാരം കുഴച്ചിട്ട് തേങ്ങാ ചിരകിയിട്ടുടൻ
ഇലതന്നിൽ പരത്തീട്ടു ചീനച്ചട്ടിയിൽ വെച്ചതും
മർന്നു. വേവിച്ചു വച്ചുവെന്നാലും ഭക്ഷണത്തിനു
നല്ലതാം
കുഴക്കട്ടകളും കൊള്ളാം പൂട്ടും നല്ലതുതന്നെയാം.
. നല്ലപോലെയച്ചിട്ടു വേവിച്ചാൽ ഗുരുവായിടും
ദോശ ഇലിയ ത്വാദി യതിനാൽ ഗുരുവമാം.
143. ഒരു നാഴികയെന്നു പറഞ്ഞിലിക്കുന്നതു ഒരുമാതിരി ക
ട്ടിയിൽ പരത്തിയിരിക്കുന്നതിനാണു. മത്തിയിരിക്കുന്നതിന്റെ
ഘനം അനുസരിച്ചു സമയവും ഭേദപ്പെടുത്തിക്കൊള്ളണം.
146. കുഴക്കട്ടെ. അതിരണ്ടു മൂന്നായി നുറുങ്ങുകയല്ലാതെ അ
ധികം പൊടിയത് ആവിയിൽ
പുട്ടിനുള്ള അരിപ്പൊടി വറുത്തു കൂടാ. വെയിലത്തുവച്ചു. ഉണക്കു
ന്നതിനു വിരോധമില്ല. തേങ്ങാധാരാളം വയ്ക്കുന്നതു നല്ലതാണു
2
D
141. ദോശം ഇലിയ്ക്കും അരി അധികം അരഞ്ഞു പോകു
തു കൂടാതെ മാവു പുളിപ്പിക്കയും ചെയ്യുന്നു. ഇന്നിന്റെ തൊലിയും
നഷ്ടപ്പെട്ടു പോകുന്നു.
ഇതിനേക്കാൾ നല്ല പലഹാരം ഉണ്ടാക്കുന്ന രീതി പറയാം.
നാഴി ഉണക്കലരിയിൽ ഉരിയ തൊലി കളയാത്ത ഉഴുന്നു ചേർത്തു
രു മാതിരി അരച്ചിട്ട ദോശയുണ്ടാക്കുന്നതിനു
വെള്ളം ചേർത്തു കലക്കുക. അതിൽ ഒരു കൊട്ടത്തേങ്ങാ ചെറിയ ക
ഷണങ്ങളായി അരിഞ്ഞു ചേർത്ത് നല്ലവണ്ണം കടത്തുക. ഏകദേശം
ഒരു ചാൺ നീളത്തിൽ കീറിയ വാഴയിലകൾ വാട്ടിയെടുത്തു കീറി
ആ ഭാഗത്തിൽ നിന്നു മറുഭാഗത്തേക്കു ചുരുട്ടി കുഴലിന്റെ ആകൃതി
യിൽ ഓരോന്നും ഒരറ്റം വള്ളിക്കൊണ്ടു കെട്ടുക. ഇങ്ങിനെ തീ
മഴയിൽ മേൽപ്രകാരം തീർത്ത അരിമാവു കോരിയൊഴിച്ചു മുക്കാലി<noinclude></noinclude>
bbyeug5w08urgqji2inmi2ulyxjemy6
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/77
106
82721
242456
2026-06-20T09:56:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a 43 ൧൮. വത്സൻ തിരളിയും പിന്നെ നെയ്യപ്പം വടയും തഥാ മുറുക്കും, ബോളിയും, ലാഡ, ഹൽവാ, സുഖിയന്മാദൃഢം ൧൪൯. ഗുരുത്വം വളരെക്കൂടും വകയാണെന്നതോക്കണം നിഷ്ഠയോടവയെത്തീരെ വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242456
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a
43
൧൮. വത്സൻ തിരളിയും പിന്നെ നെയ്യപ്പം വടയും തഥാ
മുറുക്കും, ബോളിയും, ലാഡ, ഹൽവാ, സുഖിയന്മാദൃഢം
൧൪൯. ഗുരുത്വം വളരെക്കൂടും വകയാണെന്നതോക്കണം
നിഷ്ഠയോടവയെത്തീരെ വർജ്ജിച്ചീടുകിലുത്തമം.
80. അവിലും മലരും കൊള്ളാ വെള്ളയരിയുണ്ടയും;
പൊടിച്ചുള്ളരിയാൽ തീ മരിയുണ്ടകൾ
മധ്യമം
2. ആരോഗ്യവാൻചിതമായിവിടെപ്പറഞ്ഞ
തെല്ലാം കഴിക്കരുതുരോഗികൾ ഭോഗമോഹാൽ;
നല്ലണ്ടിവനവുമനർഘഫലങ്ങളും താൻ
കൊണ്ടത്രരോഗികൾ വിശപ്പകെടുത്തിടേണം
.. മിന്നുന്ന ചെങ്കനികൾ
തിന്നും തെളിഞ്ഞൊലിക്കും
പൂഞ്ചോല നീർകരതലങ്ങളിൽ മുക്കിമോന്തി
സൗരഭ്യമാണകുളിർമാരുതപോതമേറ
ജീവിക്കുവോരപഗതാമയരായ് ഭവിക്കും.
GOD
നിറയ്ക്കുക, ശേഷമുള്ള ഭാഗം ഒന്നുചിരിച്ചു വള്ളികൊണ്ടുമായി
ബന്ധിക്കുക. എല്ലാ കുഴലുകളിലും ഇതു മാതിരി നിറച്ചു കെട്ടിയിട്ടു
ഒരു ഉരുളിയിൽ അടുക്കി ഏകദേശം മുക്കാൻ മാത്രം വെള്ളമൊഴി
വേറൊരു ചേരുന്ന ഉരുളികൊണ്ടടിച്ചു അടുപ്പത്തു വച്ചുവെയ്ക്കും വ
മ്പോൾ വാങ്ങിയെടുക്കുക. ആറുമ്പോൾ ഇതു തിന്നാൽ വളരെ നന്നാ
യിരിക്കും. ഞവരയുടെ അരി ഉപയോഗിക്കുന്നതും ആവിയിൽ വേവി
ക്കുന്നതും പ്രത്യേകം പ്രശംസനീയമാണ്. നെല്ലരിയിൽ എല്ലാറ്റിലും
വച്ചു സ്വാദും ഗുണവും കൂടുതലുള്ള ഞവര നെല്ലിന്റെ
അരിക്കാണ്.
150. അവിലും മലരും മാറും മധ്യമമാണു്. അധികം പൊ
ടിയാൽ അരികൊണ്ടുണ്ടാക്കിയാൽ അരിയുണ്ട് അത്ര ചീത്തയല്ല.
പൊടിച്ച അരി കൊണ്ടാണെങ്കിൽ ലജ്ജിക്കണം.
MYD
151. രോഗമോഹാൻ സുഖത്തിനുള്ള ആഗ്രഹം കൊണ്ടു
നവഫലങ്ങൾ വില തീരാത്ത നല്ല പഴങ്ങൾ, കൂട്ടാനും പാ
രങ്ങളും ഉണ്ടാക്കേണ്ട സമ്പ്രദായങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും രോഗമു
യാളുകൾ ഇതൊന്നും കഴിക്കരുതു്. അവർ പഴങ്ങളും അണ്ടി പ
നങ്ങളും മാത്രമെ കഴിക്കാവൂ.
152.
യർ-രോഗമൊഴിഞ്ഞവർ, പഴങ്ങൾ പറിച്ചു തിന്നു, പച്ചവെള്ളവും
കുടിച്ചു, മന്ദമാരുതനും ഏറ്റു ജീവിക്കുന്ന ഒരു ആരോഗ്യമുണ്ടാകും.
യാതൊരു പരാശ്രയവുമില്ലാതെ ഫലമൂലാദികളും ഭക്ഷിച്ചു
ജലവും പാനം ചെയ്തു ശുദ്ധവായുവും ഏറം വനങ്ങളിൽ ) സ്വത
ഈ ജീവിതം നയിക്കുന്നു. പരമാനന്ദാനുഭൂതിക്കു നിദാനമാണ
അനു ഈ പദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നു.<noinclude></noinclude>
fd1z1kqnlcet08rijh31fia569dxdws
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/78
106
82722
242457
2026-06-20T09:56:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P Q. 8. ®. നിദാനാദ്യം മഹാധ്യായം പ്രത്യേകം മുഖ്യമാകയാൽ രോഗമൂലം ഗ്രഹിക്കാനായ് സാമിതുനോക്കണം. രോഗത്തിൻ മൂലമായിട്ടു ദുമ്മേദസ്സൊന്നുമാത്രമേ കാണുന്നുള്ളശരീരത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242457
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>P
Q.
8.
®.
നിദാനാദ്യം മഹാധ്യായം പ്രത്യേകം മുഖ്യമാകയാൽ
രോഗമൂലം ഗ്രഹിക്കാനായ് സാമിതുനോക്കണം.
രോഗത്തിൻ
മൂലമായിട്ടു ദുമ്മേദസ്സൊന്നുമാത്രമേ
കാണുന്നുള്ളശരീരത്തിൽ തൽസ്വഭാവംപറഞ്ഞിടാം
ഭക്ഷണം ശരിയായിട്ടു ദഹിക്കാഞ്ഞാൽവന്നിടും
സാധനംതന്നെമുമ്മേദോരാശിയായ ചമയുന്നതും
ദഹനേന്ദ്രിയജാലംതാൻ മുമ്മേദസ്സിന്റെ ഗണത്തിനെ
പ്രസവിക്കുന്നതെന്നുള്ള വാസ്തവം വിസ്മരിക്കൊലാ.
പിറപ്പിലേകിട്ടിയതായ് മുമ്മേദോരാശി കാണുമേ
പിതാക്കളിൽതന്നെ നിന്നാ ണതുകിട്ടുന്നതോക്കണം.
ആരോഗ്യ സമ്പാദകമായ ആഹാര രീതി വിശദീകരിച്ച ശ
ഷം രോഗനിദാനത്തെപ്പാറ്റി വിസ്മരിക്കുന്നു. രോഗത്തിനു കാരണ
മെന്താണെന്നറിഞ്ഞാൽ അതു കൂടാതെ ജീവിക്കുന്നതിനു സൌക
മുള്ളതു കൊണ്ടു അതിനേപ്പറ്റി പറയുന്ന ഈ അദ്ധ്യായം പ്രത്യേകം
ശ്രദ്ധിച്ചു പഠിക്കേണ്ടതാണ്
1. നിദാന നിദാനം എന്നു പേരുള്ള നിദാനം രോഗ
ഞങ്ങളുടെ ആദികാരണം.
000
2. പ്രകൃതി ചികിത്സാ പ്രമാണ പ്രകാരം രോഗ കാരണമായി
ഓ ഒരു സാധനമെഉള്ളൂ. അതായതു . Foreign matter എന്നു
ഗ്ലീഷിൽ പറയുന്നതും അന്യ പദാർത്ഥം എന്നും ദുർമ്മേദസ്സു എന്നും മാറും
മലയാളത്തിൽ മ ചെയ്യപ്പെട്ടിട്ടുള്ളതുമായ സാധനം; അനാവ
പാം എന്നുപറയുന്നതാണു് കുറേക്കൂടി നല്ലതെന്നു തോന്നുന്നു.
34. അനാവശ്യ പാതം എന്താണെന്നു പറയുന്നു; ആഹാര
സാധനം വേണ്ടതുപോലെ ദഹിക്കാതെയിരിക്കുമ്പോൾ ഒരു അദ്ധ
പക്വവും അഭവവുമായ പദാർത്ഥം ഉണ്ടാകുന്നു. ഇതു ദേഹത്തിൽ
വ്യാപിക്കുമ്പോൾ മാംസപേശികളും മാറും ബി ബളായ മാനമാ
യിത്തീരുകയും ശരീരം വിത്തു വരികയും മാറും ചെയ്യുന്നു. ഇതു ത
ന്നെയാണ് രോഗത്തിനു കാരണമായ മുദ്
ദഹനേന്ദ്രിയജാലം ദാനേന്ദ്രിയങ്ങളുടെ കൂട്ടം ആമാശയം,
ചെറുകുടൽ, വൻകുടൽ മുതലായവ. ദഹനക്കുറവുകൊണ്ടാണു
നാവശ്യ വസ്തു ഉണ്ടാകുന്നതെന്നു പറഞ്ഞുവല്ലോ. അതിനാൽ അവ
ടെ പിതാക്കളു ടെ സ്ഥാനം ദഹനേന്ദ്രിയങ്ങൾക്കു തന്നെ.
5. മദോരാശി അനാവശ്യ വസ്തുവിന്റെ കൂട്ടം ദഹനേ
ന്ദ്രിയങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുൻപു തന്നെ ശിശുകളി<noinclude></noinclude>
mfcvlx2lwebuxlewnseimcfif52q3q5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/79
106
82723
242458
2026-06-20T09:57:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '69. 45 . പുണ്ണാരോഗ്യംവിളങ്ങുന്ന ഒമ്പതീവ്രതൊക്കെയും രോഗമേശാത്ത സന്താനം കൊണ്ടു ന്തോഷമാന്നിടും, വിത്തിന്റെ ഗുണത്തിനൊത്താണു വിളവിൻ നിലനിണ്ണയം, ദമ്പതീദേഹമേന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242458
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>69.
45
. പുണ്ണാരോഗ്യംവിളങ്ങുന്ന ഒമ്പതീവ്രതൊക്കെയും
രോഗമേശാത്ത സന്താനം കൊണ്ടു ന്തോഷമാന്നിടും,
വിത്തിന്റെ ഗുണത്തിനൊത്താണു വിളവിൻ നിലനിണ്ണയം,
ദമ്പതീദേഹമേന്തുന്ന രോഗം സുതരിൽ വന്നിടും.
ദമ്പതീഹസത്തല്ലോ സന്താനോല്പാദനത്തിനും
വിത്തായ വരുന്നത്. മാത്താലിതസുബോധ്യമാം.
1. ദുമ്മേദോരാശി തിങ്ങുന്ന ദമ്പതീവഗ്ഗമൊക്കെയും
അപ്രകാരമിരിക്കുന്ന പുത്രരെ സംഭരിച്ചിടും.
F
20. മേദസ്സു നിറഞ്ഞുള്ള കുട്ടികൾക്കു
വരുന്നതാം
കരപ്പൻ വനമെല്ലാമീ മട്ടിലാണെന്നു നിണയം.
em
൧൧. ബാല്യകാലത്തുകാണുന്ന രോഗമെല്ലാം ഗുണപ്രദം
വേണ്ടപോലെ ചികിത്സിച്ചാൽ പൂണ്ണാരോഗ്യം ലഭിച്ചിടും.
. രോഗജാലങ്ങൾ മുമ്മപ്പോരാശിയെ തള്ളിവീഴ്ത്തുവാൻ
ദേഹം ചെയ്യും ശ്രമംതന്നെ സംശയം ലേശമില്ലിതിൽ
ൽ കാണുന്ന മേദസ്സ് മാതാപിതാക്കന്മാരിൽ നിന്നും ജന്മനാ കിട്ടിയ
താകുന്നു. കായിക മായ ആകൃതിയും മാനസികമായ പ്രകൃതിയും മാതാ
പിതാക്കന്മാരിൽ നിന്നു എങ്ങിനെ കുട്ടികൾക്കു കിട്ടുന്നുവോ അതു
പോലെ അവരവസ്ത്രവും അവരിൽ നിന്നു കിട്ടുന്നു എന്നു സാരം.
69. ദമ്പതീവ്രതം ഭാരത്താക്കന്മാരുടെ കൂട്ടം മാതാപിതാ
കന്മാർ എന്ന ഭാവം. ആരോഗ്യമുള്ള അമ്മയ ന്മാ ആരോഗ്യമുള്ള
കണ്ടാകും. അവർ രോഗികളാണെങ്കിൽ കുട്ടികളും രോഗികളും
യിരിക്കും.
10. ഈ മട്ടിൽ മാതാപിതാക്കന്മാരുടെ ദേഹത്തിലുള്ള ദുമ്മ
ഒരു പരന്നിട്ടു എന്നു സാരം.
11.
ങ്ങളാണു
ശൈശവത്തിലുണ്ടാകുന്ന രോഗങ്ങളെല്ലാം ശുഭലക്ഷണ
അന്നു ശരിയായി ചികിത്സിച്ചാൽ രോഗം മാറുകയും
അതിനു കാരണമായ അനാവശ്യവസ്തു ഇല്ലാതെയാകയും ചെയ്യും. അ
കാലത്തു ചൈതന്യം വധിച്ചിരിക്കുന്നതിനാൽ രോഗ നിദാനമാ
യ മേദസ്സിനെ നിഷ്കാസനം ചെയ്യുന്നതിനു സൌകയും കൂടുന്നു.
രോഗമെന്നാൽ എന്താണെന്നു പറയുന്നു. - ദേഹത്തിനു
12.
ഉള്ളിലിരിക്കുന്നതും ശരീരത്തിനു വലിയ വിരോധമാണ്.
കൊണ്ടു. അതിനെ പുറത്തു കളയാൻ അവസരം നോക്കിക്കൊണ്ടു ത
ന്നെയായിരിക്കും ശരീരത്തിന്റെ ഇരിപ്പ്. ഇതിനു ഒരു ചെറിയ
ഉദാഹരണം പറയാം. കാലിൽ ഒരു മുള്ള കൊണ്ടു തറച്ചു അകത്തി
3<noinclude></noinclude>
tdikdri8gzwrbfgaytwl7dm17c2p2kj
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/80
106
82724
242459
2026-06-20T09:57:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 . ബാല്യകാലത്തിലുണ്ടാകും മണ്ണനും കുരയും തഥാ നിലംകാരിച്ചുമകളും വന്നീടുന്ന വിധം ദൃഢം. ൪. ദേഹത്തിലേതുഭാഗത്തു ദുമ്മേദസ്സുനിറഞ്ഞുവോ രോഗം കൂടുതലാഭാഗ ണ്ടാമെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242459
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>46
. ബാല്യകാലത്തിലുണ്ടാകും മണ്ണനും കുരയും തഥാ
നിലംകാരിച്ചുമകളും വന്നീടുന്ന വിധം ദൃഢം.
൪. ദേഹത്തിലേതുഭാഗത്തു ദുമ്മേദസ്സുനിറഞ്ഞുവോ
രോഗം കൂടുതലാഭാഗ ണ്ടാമെന്നതു നിശ്ചയം.
4. മസൂരി മുതലായുള്ള കരുവം മുളയ്ക്കും വേ
സ്പഷ്ടമായ് വരുമീത്തത്വം ദൃഷ്ടാന്തം കണ്ടുകൊള്ളുക.
൧൬. നിലത്തിൽ ചില ഭാഗത്തും വിളവിൻ പുഷ്പികാണ്മതു
വളക്കൂടുതൽ കൊണ്ടെന്നു വളരെ ബോധ്യമല്ലയോ?
4. അമ്മാതിരി ശരീരത്തിൽ ദുർമ്മേദസ്സിന്റെ സഞ്ചയം
രോഗം വലിച്ചുകാണുന്ന ഭാഗത്തുണ്ടെന്നുമൂഹ്യമാം.
൧൮. ദുമ്മേദസ്സഞ്ചയം തന്നെ രോഗബീജം വളർത്തുവാൻ
വളമെന്നുള്ളതത്വത്തെ സന്തതം ചിന്ത ചെയ്യണം.
അപ്പായി എന്നിരിക്കട്ടെ. ക്രമേണ ആ ഭാഗം സ്വയമേവ പഴം മു
ഈ പാപ്പിൽ കൂടി വെളിയിൽ പോകുന്നു. മുള്ള ദേഹത്തിനു ഒരു
അനാവശ്യ വസ്തുവാണ്. അതിനെ തള്ളുന്നതിലുള്ള പരിശ്രമത്തി
വേദനയും മാറും ഉണ്ടായത്. അങ്ങിനെ മുകള
യാനായി പഴുപ്പോ മറ്റോ ഉണ്ടാകുന്നില്ലെങ്കിൽ ആ ദേഹത്തിനു ഓ
കുറവാണെന്നാണ് ഈ ചികിത്സാ ശാസ്ത്രം വിധിക്കുന്നത്.
14-17. അനാവശ്യ വസ്തു ദേഹത്തിലെല്ലാം വ്യാപിക്കുമെ
ങ്കിലും ചിലയിടത്തു കൂടുതലായും മറ്റു ചില ഭാഗങ്ങളിൽ കുറവാ
യും കാണുന്നുണ്ട്. മേദസ്സ് കൂടുതലുള്ള വശം ചരിഞ്ഞുകിടക്കാൻ കൂട
തൽ സുഖം തോന്നും. ചരിഞ്ഞു കിടക്കുന്ന വശത്തേക്കു മറുഭാഗങ്ങളി
ൽ നിന്നും
അടിഞ്ഞു വരികയും ചെയ്യും നിലത്തിൽ വള
കൂടുതലുള്ളിടത്തു വിളവു കൂടുതൽ കാണുന്നതുപോലെ ദുസ്സു ക
ടുതലുള്ള വശത്തു ദിനങ്ങളും കൂടുതലായിക്കാണും. മസൂരി മുതലാ
യ കുരുക്കൾ വരുമ്പോഴും ഇതു പ്രത്യക്ഷമാകുന്നതാണു്. മേദസ്സു കൂട്
തലുള്ളിടത്തു അവ എണ്ണത്തിലും വണ്ണത്തിലും കൂടുതലായിരിക്കും. ഇ
തു എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു സത്യമാണു്. എന്റെ ശരീര
ത്തിൽ ഇടത്തു വശത്താണു മേദസ്സു കൂടുതലുള്ളതെന്നു മുഖ വികൃതി
വിജ്ഞാനീയം കൊണ്ടു മുമ്പു തന്നെ മനസ്സിലാക്കിയിരുന്നു. മസൂരി
വന്നപ്പോൾ പുറത്തും ഇടത്തു വശത്തുമാണു
രുക്കൾ ഉണ്ടായിരുന്നത്. രോഗം കൂടുതലുള്ള വശത്തു ദുമ്മേദസ്സും
തലുണ്ടെന്നു ഊഹിക്കുന്നതിൽ തെറ്റില്ല.
18-21; ശരീരമാകുന്ന നിലത്തിൽ ദുസ്സാകുന്ന മു
ണ്ടെങ്കിലെ രോഗബീജമാകുന്ന വിത്തു വളരുകയുള്ളൂ.
ങ്കിൽ
വളരാതിരിക്കുന്നതുപോലെ
ദസ്സില്ലെങ്കി<noinclude></noinclude>
f5ygeo6bj9fll8peme2arrz3h04450u
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/81
106
82725
242460
2026-06-20T09:57:36Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8.47 ൧൯. വ്യാധിബീജങ്ങൾ ദേഹത്തിൽ പ്രാപിച്ചാലും വളർത്തുവാൻ ഒമേദോരാശിയുണ്ടെന്നാൽ മാത്രമേ സാദ്ധ്യമായ് വരൂ. പം. പകച്ചവ്യാധിബീജങ്ങൾ കയറാൻ തുല്യമായ തുലോം സൗകയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242460
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>8.47
൧൯. വ്യാധിബീജങ്ങൾ ദേഹത്തിൽ പ്രാപിച്ചാലും വളർത്തുവാൻ
ഒമേദോരാശിയുണ്ടെന്നാൽ മാത്രമേ സാദ്ധ്യമായ് വരൂ.
പം. പകച്ചവ്യാധിബീജങ്ങൾ കയറാൻ തുല്യമായ തുലോം
സൗകയ്ക്കുമേൽക്കിലും മർത്യർ സമമായ് രോഗമാന്നിട്
. കാരണം സമമായിട്ടും കായും മാറിവരുന്നതു
ദുദസ്ഥിതിഭേദത്താൽ മാത്രമാണെന്നുമോക്കണം.
. പിതാക്കളുടെ ദേഹത്തിൽ
ളിടമൊക്കെയും
അപത്വാംഗത്തിലും മേദസ്സുണ്ടായ് വരുമസംശയം.
പന. ദുമ്മേദസ്സിന്റെ വൈപുല്യം തീവ്രരോഗവുമങ്ങിനെ
പ്രജാനാശവുമെന്നല്ല ശിശുത്വവുമേകിടും.
വർ. ഈവിധം നഷ്ടമായ് പോകും പ്രജാശിശുഗണത്തിനെ
ഗണനം ചെയ്യുകിൽ കാണാം വലുതായൊരു സംഖ്യയെ.
. ഒന്നിനൊന്നു കുറഞ്ഞീടും മർത്യാരോശ്വമതാണിത
പ്രജാശിശുവിനാശത്തെ യുളവാക്കുന്നതെപ്പൊഴും,
൨. ദീർഘായുർഭാഗ്വമാന്നുള്ള മർത്വന്മാരെ ദുർല്ലഭം
പൂജായുസ്സിന്റെ കഥയെ ശാസ്ത്രത്തിൽത്തന്നെ കാണണം.
ൽ രോഗബീജം പിടിപെട്ടാലും ദീനമുണ്ടാകയില്ല. മസൂരി വി
ചിക മുതലായ പകർച്ചവ്യാധികൾ ഉള്ള വീട്ടിൽ താമസിക
നവരിൽ ചില ദീനം വരികയും ചിലക്കു വരാതിരിക്കയും ചെ
ഇന്ന് ഇതിനു ഉത്തമ ലക്ഷ്യമാണ്.
2. പിതാക്കൾ മാതാപിതാക്കന്മാർ, അപത്യം കൂട്ടി.
തീവ്രരോഗം കഠിനരോഗം,
പ്രജാനാശം-ഗർഭം അലസിയോ മറ്റോ പ്രജണ്ടാകുന്ന നഷ്ടം,
ശിശുത കുഞ്ഞായിരിക്കുമ്പോഴുള്ള മരണം.
4. പ്രജാ ശിശു ഗണം പിള്ളകളു ടേയും കുട്ടികളുടേയും
ട്ടം; ഗണനം ചെയ്തു കണക്കു കൂട്ടുക.
5. മനുഷ്യജാതിയുടെ ആരോഗ്യം കുറയുന്നതുകൊണ്ടാണു
ബാലമരണം വർദ്ധിച്ചു വരുന്നത്.
26. ദീർഘായുർഭാഗ്യം വളരെ നാൾ ജീവിച്ചിരിക്കുക എന്ന
ഭാഗ്യം. പുണ്ണായസ്സായ 120 കൊല്ലം എന്ന സംഗതി ശാസ്ത്രഗ്രന്ഥങ്ങ
ളിൽ നിന്നല്ലാതെ അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ തീരെ
നിവൃത്തിയില്ലാതെയിരിക്കുന്നു എന്നു സാരം, സുപ്രസിദ്ധ കായികം
ഭ്യാസിയായ സാൻ ഡോ. 5 വയസ്സുവരെ മാത്രമെ ജീവിച്ചിരുന്നുള്ളു.
പിന്നെ മറ്റുള്ളവരുടെ കഥ പറയണമോ?<noinclude></noinclude>
ha7x4kkp8btyae99o6p00w6ab9e8xaa
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/82
106
82726
242461
2026-06-20T09:57:56Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '48 2. ഉറപ്പില്ലാത്തടിസ്ഥാനം പേരും കെട്ടിടമൊക്കവേ പെട്ടെന്നു കേടുവന്നിട്ടു ചാഞ്ഞുവീണുരുകന്നു പോം. 2. രോഗബാധിതരായിട്ടു ജീവിതത്തിനൊരുമ്പെടും മനുജന്മാരുമീവണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242461
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>48
2. ഉറപ്പില്ലാത്തടിസ്ഥാനം പേരും കെട്ടിടമൊക്കവേ
പെട്ടെന്നു കേടുവന്നിട്ടു ചാഞ്ഞുവീണുരുകന്നു പോം.
2. രോഗബാധിതരായിട്ടു ജീവിതത്തിനൊരുമ്പെടും
മനുജന്മാരുമീവണ്ണം വേഗത്തിലടിപെട്ടിടും.
ദുമ്മേദസ്സോടെയുണ്ടാകും ബാലദ്ദേഹത്തിനാകവേ
വളച്ചമെച്ചമായ് കിട്ടാൻ വളരെപ്പണി തന്നെയാം.
നാ. വാമനന്മാരിതുവിധം വരിക്കുന്നുദിനം പ്രതി
എൻ.
6m
സംഖ്യയാലിവർ താനിപ്പോൾ പ്രഥമസ്ഥാനയോഗ്യരാം
. ദിനവാദി സാമ്യത്താൽ തനസ്ഥിതിസമാനമായ
ജനസംഘങ്ങൾ തിങ്ങുന്ന നഗരങ്ങളിലിങ്ങനെ
൩... കൂടപ്രവേശിക്കും മഹാമാരിപ്പിശാചിക
തിന്നൊടുക്കും ജനത്തിന്റെ സംഖ്യയാത്താൽ ഭയങ്കരം.
നാദസ്ഥിതിസാമ്യം താനൊരേ കാലത്തിനേകരാം
ജനങ്ങൾക്കുമൊരോരോഗം കൊടുത്തീടനാതോക്കണം.
൪. മർതദേഹം പലമട്ടിൽ തീർത്തുള്ളിന്ദ്രിയസഞ്ചയം
ചേത്തുസൂക്ഷിച്ചിടും സഞ്ചി പോത്തുമാണെന്നു ചൊല്ലിടാം.
27-28. അടിയുറപ്പില്ലാത്ത കെട്ടിടം പോലെ ആരോഗ്യമി
ല്ലാത്ത ശരീരം വേഗം അകന്നു പോകും.
29.
a
മുസ്സോടെ ജനിക്കുന്ന കുട്ടികൾക്കു ദേഹശക്തിയും
90. വാമനന്മാർ നീളം കുറഞ്ഞവർ, ശരീരത്തിനും മനസ്സി
നും വേണ്ട വച്ച് ലഭിച്ചിട്ടില്ലാത്തവർ അന്യമാം ദേഹമന
സ്സുകളുടെ വളർച്ച തടയുന്നുണ്ട്. ഇങ്ങിനെയുള്ളവരാണ് ഇപ്പോൾ അ
ധികമുള്ളതു്.
31--33. ഊണു, കിടപ്പ്, ഇരുപ്പ്, മുതലായ പ്രവൃത്തികളി
ലുള്ള സാദൃശ്യം കൊണ്ടു ടാസ്സിന്റെ വ്യാപിക്കും സാമ്യം ഉള്ളയാ
ളുകൾ തിങ്ങിപ്പാക്കുന്ന പട്ടണങ്ങളിൽ മസൂരി പ്ളേഗ്, മുതലായ
മഹാമാരികൾ കടന്നു കൂടിയാൽ പെട്ടെന്നു വ്യാപിച്ചു വളരെ
രെ കൊടുക്കുന്നു. കാരണം അന പദാർത്ഥം വ്യാപിച്ചിരിക്കുന്ന
തിലുള്ള സദൃശ്യമാണു്.
34-37. മനുഷ്യ ശരീരമെന്നത് ആമാശയം മുതലായ ഇന്ദ്രി
യങ്ങളുടെ യോഗമാണു്. ഇതിന്റെ ഘടനാ രീതിയേക്കുറിച്ചും മറ്റും
വിചാരിക്കും തോറും നമുക്കു ആശ്ചയം വദ്ധിച്ചു വരും.<noinclude></noinclude>
acgs81gn11e4xijatwybvl3nfawkzti
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/83
106
82727
242462
2026-06-20T09:58:09Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '49 നാ. ആമാശയം,ഇദം,രക്ത കോശവും,ശ്വാസകോശവും, പക്വാശയം,യകൃത്തും,നപ്ളീഹയും,മൂത്രകോശവും, 1. മൂത്രാശയം തഥാപി കോശാശയകയുമവും, ഗർഭാശയവുമീവണ്ണം പലതുണ്ടതിചിത്രമായ് 1. ചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242462
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>49
നാ. ആമാശയം,ഇദം,രക്ത കോശവും,ശ്വാസകോശവും,
പക്വാശയം,യകൃത്തും,നപ്ളീഹയും,മൂത്രകോശവും,
1. മൂത്രാശയം തഥാപി കോശാശയകയുമവും,
ഗർഭാശയവുമീവണ്ണം പലതുണ്ടതിചിത്രമായ്
1. ചിത്രചിത്രതരംപത്താൽ ഗാത്രഭാഗങ്ങളൊക്കയും
അത്രസ്യം പറഞ്ഞെന്നാൽ വിസ്താരമധികംവരും
. ജോലിവീതിച്ചെടുത്തിട്ടു ദേഹാംഗങ്ങളശേഷവും
സ്വന്തം ജോലികൾ മാത്രം താൻ കൃത്യമായ്തീർപ്പനിത്യവും
നൻ. സർവ്വഭാഗത്തിനും വേണ്ടും ഭക്ഷണം
നൽകിടും പണി
ദഹനേന്ദ്രിയജാലത്തിൽ കുടികൊള്ളുന്നു സാ
10. ദഹനേന്ദ്രിയജോലിക്കു വിഘ്ന വീഴ്ചകളേൽക്കുകിൽ
മറ്റുള്ളവയവങ്ങൾക്കു കിട്ടാവേണ്ടുന്ന ഭക്ഷണം.
4. ഭക്ഷണം വേണ്ടപോൽ കിട്ടാൻ വഴിയില്ലാതെയാകുകിൽ
ക്ഷീണിച്ചവമുടക്കീടും സ്വന്തജോലികളാക
ര, ദഹനേന്ദ്രിയദോഷത്താലീവിധം സർവ്വരോഗവും
ദേഹത്തിൽ കേറിയാൻ വളരും ദ്രോഹമോറിടും
. യോജിച്ച ജോലിയെന്നാലുളവാകും ഗുണങ്ങളും
യോജിപ്പില്ലാതെ വല്ലാതായെന്നാൽ ചേരുന്നു ദോഷവും
. ഇന്ദ്രിയഗ്രാമകായത്തെ നന്നായി വീക്ഷിച്ചുവെങ്കിലൊ
കണ്ടുബോധ്യം ജനിച്ചീടും
വേണ്ടപോലെ സയുക്തികം
38. ഓരോ അവയവത്തിനു പ്രകൃതി നിശ്ചയിട്ടുള്ള ജോലിക
അവശരിയായി ചെയ്യുന്നുണ്ട്. മറ്റൊരവയവത്തിന്റെ ജോലി
ചെയ്തയും ഇല്ല.
39-48. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഭക്ഷണം
ജോലിക്കു വീഴ്ച വന്നാൽ മറ്റുള്ള അവയവങ്ങൾക്ക് ഭക്ഷണം കിട്ടാ
തെയാവുകയും അങ്ങിനെ അവകളുടെ ജോലി മുടങ്ങുകയും ചെയ്യും.
അവയവങ്ങളുടെ ജോലി മുടങ്ങുമ്പോൾ പല രോഗങ്ങളുണ്ടാ
കുന്നു. അതുകൊണ്ടു സാവയവങ്ങളെയും പോഷിപ്പിക്കേണ്ട ചുമതല
യുള്ള ദഹനേന്ദ്രിയങ്ങൾക്ക് കേടു വരാതെ സൂക്ഷിക്കേണ്ടതു അത്യാവ
43-44. ഇന്ദ്രിയ ഗ്രാമം ഇന്ദ്രിയങ്ങളുടെ 390 യോജിപ്പി
ൻറ ഗുണങ്ങളും യോജിപ്പില്ലായ്മയുടെ ദോഷങ്ങളും ഇന്ദ്രിയങ്ങ
ളെ നോക്കിയാൽ അറിയാം.
#7<noinclude></noinclude>
nli822ss0h2kcx7ajv16f41sz0xg5pi
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/84
106
82728
242463
2026-06-20T09:58:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 8. ദേഹാവയവമൊനേവം ദോഷപ്പെട്ടാലതിട്ട ത ദേഹത്തിലേതുഭാഗത്തും രോഗമുണ്ടാമസംശയം. രന്നു. രോഗജാലനിദാനത്തെ സൂക്ഷ്മമായ് പച്ചചെയ്യുകിൽ ആദികാരണമായാണാം പൂമ്മേദസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242463
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>60
8. ദേഹാവയവമൊനേവം ദോഷപ്പെട്ടാലതിട്ട ത
ദേഹത്തിലേതുഭാഗത്തും രോഗമുണ്ടാമസംശയം.
രന്നു. രോഗജാലനിദാനത്തെ സൂക്ഷ്മമായ് പച്ചചെയ്യുകിൽ
ആദികാരണമായാണാം പൂമ്മേദസ്സിൻ വളച്ചയെ
ദഹനേന്ദ്രിയജാലത്തെ ഗുരുവചയത്തിനാൽ
ക്ലേശിപ്പിച്ചാൽ ജനിച്ചീടും മുന്നേറ്റോരാശി നിശ്ചയം.
.
a
൪. ആദ്യം ഗുദസമീപത്തിൽ ദുമ്മേദസ്സുവളന്നിടും
അവിടെ സ്ഥലമില്ലാതെ വരുന്നേരം പരന്നീടും
രൻ. മേല്പോട്ടുപോകുമാറോ ദോരാശിശീർഷംഗമിക്കുമേ
കീഴപോട്ടുപോവതോ പാദത്തിങ്കൽചെന്നുതറഞ്ഞിടും.
പോകും വഴി മുട്ടുന്ന മദമഹേന്ദ്രിയ ഗണത്തിനെ
ചുറ്റിപ്പറ്റി വളന്നിട്ട് കേട്ട ത്തി മോക്കണം.
8. ഏതു പാശം ചരിഞ്ഞിട്ടു നിദ്രചെയ്യുന്ന താവശം
ആദ്യം തന്നെ ഭവിക്കുന്നു
ദുസ്സിന്റെ കേന്ദ്രമായ്.
45. ഏതെങ്കിലും അവയവത്തിനു രോഗമുണ്ടായാൽ അതു
ഹമാസകലം സംക്രമിക്കുമെന്നു സാരം.
46. സൂക്ഷ്മമായി വിചാരണ ചെയ്യുന്നപക്ഷം എല്ലാ രോഗങ്ങളു
ടേയും പ്രധാന കാരണം ദുമ്മേദസ്സിന്റെ വ്യാപിയാണെന്നു കാണാം.
41. ഗുരു അവ്യയം ഗുരുവായ പദങ്ങളുടെ കൂട്ടം.
തിലധികം ഗുരുപദങ്ങൾ ഭക്ഷിച്ചു നേന്ദ്രിയങ്ങളെ ക
പ്പെടുത്തിയാൽ ക്രമേണ രോഗങ്ങൾ ഉണ്ടാകും.
49, ceas.
നിന്നു പുറംവഴി മേലോട്ടു വ്യാപിച്ചു. തലവരെ ചെല്ലുന്നു. പി
ത്തിയിട്ടു ഉള്ളിൽ നിറഞ്ഞ മുൻവശം വഴി മേലോട്ടും വരും.
ഇ
50. ഇങ്ങിനെ പരക്കുന്ന അനാവശ്യ സാധനം വഴി
നിയങ്ങളെ തള്ളി. ചെന്നു. അപ്പോൾ അവയുടെ ഹീറാസി
അൽഫലമായി അവയ്ക്കു വേ
ണ്ട് വ്യായാമമില്ലാതെ തുരുമ്പിച്ചും മറ്റു രോഗങ്ങൾ ഉണ്ടാകുന്നു.
51. ഏതുവശം ചരിഞ്ഞു കിടക്കുന്നുവോ ആ വശത്തേക്കു മാറു
ഭാഗങ്ങളിൽ നിന്നും മേദസ്സു സ്രവിക്കുന്നു. അവപദാർത്ഥമായ
മേദസ്സിന്റെ സ്രവണത്തിനു ഭൂമിയുടെ ആ കഷണശക്തി ഇവിടെ
സഹായമായിരിക്കുന്നതു കൊണ്ടാണു
കേന്ദ്രമായിത്തീരുന്നത്.<noinclude></noinclude>
jryttfk49fcnt0trm8pmcxbs43k1ymy
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/85
106
82729
242464
2026-06-20T09:58:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '51 2. ആവശം നിറയും നേരം പോകും മററുള്ളിടങ്ങളിൽ ആയതിങ്ങനെ ദേഹത്തിലാകപ്പാടെ പരന്നിടും. നെ. മുമ്മേദസ്സു വളന്നെന്നാൽ വളരും രോഗസഞ്ചയം ദുർമേദസ്സിൽ സ്പർശമാറ മെയ്യിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242464
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>51
2. ആവശം നിറയും നേരം പോകും മററുള്ളിടങ്ങളിൽ
ആയതിങ്ങനെ ദേഹത്തിലാകപ്പാടെ പരന്നിടും.
നെ. മുമ്മേദസ്സു വളന്നെന്നാൽ വളരും രോഗസഞ്ചയം
ദുർമേദസ്സിൽ സ്പർശമാറ മെയ്യിൽ ദീനങ്ങൾ വന്നിടാ
. രോഗകാധ്യായമോതുംപോലൈക്യം രോഗത്തിലും തഥാ
നിദാനത്തിങ്കലും കാണാം. ചികിത്സയിലുമങ്ങിനെ.
൫. ഐക്യം പ്രകൃതിയിൽ കാണാം പലോട്ടിലുമീവിധം
ആവിയും മഞ്ഞു ജലവും കരകം മാറുമെന്നപോൽ
. ഇവയെല്ലാം വിചാരിച്ചാൽ ജലത്തിൻ രൂപഭേദമാം.
ഉപാധിഭേദമേകുന്ന രൂപഭേദത്തെയിങ്ങനെ
a
. കരിക്കിൻ വെള്ളവും പിന്നെ കരിമ്പിൻ നീരുമാവിധം
കിനാകരസവും കാട്ടും വ്യത്യാസം പാത്തുകാണുക.
വ. രമ്യമാം ചിത്രശലഭം തൻജന്മം പാത്തുകാണുകിൽ
രൂപഭേദം ഭവിക്കുന്ന കാര്യം പാരം വെളിപ്പെടും.
എൻ. മേദസ്സുപാധിഭേദത്താൽ രോഗഭേദം വളത്തിടും
പാരമ്പയും തൊഴിലതും ശരീരസ്ഥിതിഭക്ഷണം
52. ആ വശം നിറഞ്ഞിട്ടു പിന്നീടു അവിടെ നിന്നും പാ
പിക്കാമെന്നു സാരം. മുൻപും കീഴ് പോട്ടും മേലോട്ടും ഉള്ള ഗതി
യെപ്പറ്റി പറഞ്ഞു. ഇപ്പോൾ വശങ്ങളിലേക്കുള്ള ഗതിയും പ
ഞ്ഞിരിക്കുന്നു. ഇങ്ങനെ തരം തിരിച്ചു പറഞ്ഞുവെങ്കിലും അനാവ
പാന്ഥത്തിന്റെ വ്യാപ്തി ഇത് കണിശമായിട്ടൊന്നുമല്ല.
വൃത്തികൾ ഇരിപ്പും കിടപ്പു നടപ്പും മുതലായവ കൊണ്ടു മേദസ്സു
പലതരത്തിൽ ഇടത്തോട്ടും വലത്തോട്ടും കീഴപോട്ടും താഴോട്ടും എ
53-54; ദുമ്മേദസ്സു വലിച്ചാൽ രോഗമുണ്ടാകും. ദുമ്മേദസ്സി
ല്ലെങ്കിൽ രോഗമുണ്ടാകയില്ല. രോഗത്തിന്റെ കാരണം ഒന്നുമാ
ഗം ഒന്നേയുള്ളു. അത് പനി, ചികിത്സ ഒന്നേയുള്ളൂ. അതു അനാവ
പദാർത്ഥത്തെ ബഹിഷ്കരിക്കുക.
55-60. കാലിപ്പഴം. പ്രകൃതിയിലും ഒരേ വസ്തു പ
രൂപം സ്വീകരിക്കുന്നതായി കാണാം.
കൂടുമ്പോൾ ആവിയാകുകയും തണുപ്പു കൂടുമ്പോൾ മഞ്ഞുകട്ടയാ
കുകയും ചെയ്യുന്നു. ഈ വിധം പത്തിനു കാരണം ചൂടു ത
കരിക്കിൻ വെള്ളത്തിൽ
അല്പം പഞ്ചസാരയും കരിമ്പിൻ നീരിൽ ധാരാളം പഞ്ചസാര (മ<noinclude></noinclude>
lpgkeolprym6blfmdq52n7c2nazfa12
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/86
106
82730
242465
2026-06-20T09:58:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 നാ. ഇവയിൽ ചേന്ന ദത്താൽ മേദസ്സിൻ സ്ഥിതി മാറിടും; നിൻ സ്ഥിതിഭേദത്താൽ രോഗം ജനിച്ചിടും. ൬൧. ശരീരത്തിന്റെ ഭാഗങ്ങൾ തങ്ങളിൽ സ്വയമേ സദാ ദൃഢബദ്ധങ്ങളാണെന്ന വാസ്തവം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242465
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>52
നാ. ഇവയിൽ ചേന്ന ദത്താൽ മേദസ്സിൻ സ്ഥിതി മാറിടും;
നിൻ സ്ഥിതിഭേദത്താൽ രോഗം ജനിച്ചിടും.
൬൧. ശരീരത്തിന്റെ ഭാഗങ്ങൾ തങ്ങളിൽ സ്വയമേ സദാ
ദൃഢബദ്ധങ്ങളാണെന്ന വാസ്തവം വിസ്മരിക്കൊലാ.
൨. ഏതുഭാഗത്തു വന്നാലും രോഗം ദേഹത്തെയാക
ബാധിക്കാതെയിരിക്കില്ല സംശയം ലേശമില്ലിതിൽ.
നാന. ദുമ്മേദസ്സുവളന്നീടാൻ കാരണം പലതുണ്ടതിൽ
പ്രധാനമഹിതാഹാരം, മിതമല്ലാത്ത ഭക്ഷണം,
ആർ. രാത്രിജാഗരണം, പിന്നെ ക്ലിപ്തമില്ലാത്ത മൈഥുനം,
മദത്തയുളവാക്കുന്ന സാധനങ്ങൾ കഴിക്കയും;
മധുരവും) കിനാകരത്തിൽ കയ്പുരസം കൊടുക്കുന്ന വിഷവും
അടങ്ങിയിരിക്കുന്നു. പഞ്ചസാര മുതലായവയുടെ യോഗം കൊണ്ടു
ള്ളത്തിനു ഗുണഭേദം വന്നിരിക്കുന്നു.
ചിത്രശലഭത്തിന്റെ ജീവിതം നോക്കിയാലും പല മാറ്റങ്ങൾ
കാണാം. ആദ്യം മുട്ട പിന്നീടു ചെറിയ പുഴ വലിയ പുഴ ഇങ്ങ
നെ പല രൂപഭേദങ്ങൾ വരുമെങ്കിലും അതിന്റെ ചിത്രശല
ത്തിനു മാറ്റം വരുന്നില്ല. അതുപോലെ മേദസ്സും ഉപാധിദം
കൊണ്ടു പല രോഗമായി പരിണമിക്കുന്നു. മേദസ്സിന്റെ വ്യാപി
ഭേദത്തിനു പല കാരണങ്ങൾ ഉണ്ട്. ഒന്നുനമ്മമാരുടെ ശരീ
രത്തിലെ മേദസ്സിന്റെ വ്യാപ്തിയുടെ രീതിയാണ്. മറ്റൊന്നു തൊ
നിലാണു ഇരുന്നു എഴുതുക ജോലിയായിട്ടുള്ളവരുടെ മാന്തികത്തി
ൽ അനാവശ്യ വസ്തു നിറഞ്ഞു അർശ്ശസ്സുണ്ടാകുന്നു. ഇതുമാതിരി മറു
തരം തൊഴിലുകളെക്കുറിച്ചും ഊഹിച്ചുകൊള്ളുക. മേദസ്സി
പി ഇന്നയിന്ന വശങ്ങളിലായാൽ ഇന്നയിന്ന രോഗങ്ങൾ ഉണ്ടാകാ
നിടയുണ്ടെന്നു രോഗലക്ഷണാധ്യായത്തിൽ പറയുന്നതാണ്.
61-62. ദേഹത്തിന്റെ ഓരോ ഭാഗവും തങ്ങളിൽ തങ്ങളി
ൽ ദൃഢമായി കൊളുത്തിയിട്ടിരിക്കുന്നു. അതുകൊണ്ടു ഒരിടത്തു കയ
എന്ന രോഗം എല്ലായിടത്തേക്കും വ്യാപിക്കും.
വലിക്കുന്നതിനു പല കാരണങ്ങളുണ്ട്.
അവയിൽ പ്രധാനമായത് ഇവിടെപ്പറയുന്നു. അഹിതാഹാരം ഹിത
വല്ലാത്ത ആഹാരം “ഏററവും രുചിക്കുന്ന ആഹാരമാണു ദേഹത്തി
4
ണം ഒരു നിയമവുമില്ലാത്ത ഭക്ഷണം തോന്നുമ്പോഴൊക്കെ തിന്നുക,
തോന്നുന്നിടത്തോളം തിന്നുക മുതലായവ രാത്രി ജാഗരണം രാത്രിയി
"ആഹാരമില്ലാതെ മനുഷ്യനു ജീവിക്കാമെങ്കി
ലും ഉറക്കമില്ലാതെ ജീവിക്കാൻ വയ്യാ' എന്നു മാകാൻ.
1<noinclude></noinclude>
ix8nxvlw04loory6ayct2vfnp2kyowh
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/87
106
82731
242466
2026-06-20T09:59:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '63 സഭ. ദേഹത്തിനതിയാം ക്ലേശം ചേക്കുമാറുള്ള വേലയും, വ്യായാമം വേണ്ടപോലില്ലാതതിയായുള്ള വിശ്രമം; . പാരമ്പയം വിശേഷിച്ചു ചൊല്ലിനൻ ചിലതീവിധം മുമ്മേദസ്സുവന്നെന്നാല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242466
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>63
സഭ. ദേഹത്തിനതിയാം ക്ലേശം ചേക്കുമാറുള്ള വേലയും,
വ്യായാമം വേണ്ടപോലില്ലാതതിയായുള്ള വിശ്രമം;
. പാരമ്പയം വിശേഷിച്ചു ചൊല്ലിനൻ ചിലതീവിധം
മുമ്മേദസ്സുവന്നെന്നാലതിൻ ഭാഗങ്ങൾ തമ്മിലും
സം, ദേഹത്തിൻ ഭാഗമായിട്ടും തമ്മിൽ ചേന്നുമുരഞ്ഞിടും.
ചൂടുണ്ടായതിനാലേം പനിയായിതു കണ്ടിടാം.
നവ. ദുമ്മേദസ്സുപുളിച്ചാലും ചൂടുണ്ടാമായതും കമാൽ
ജ്വരത്തെയുളവാക്കുന്ന രോഗമിങ്ങനെയും വരും.
സൻ, ശീതോഷ്ണസ്ഥിതിപെട്ടെന്നു മാറിയും, ഘോരമായിടും
ദുഃഖമേറിട്ടു,മത്വംക്ഷീണം ദേഹത്തിനേശിയും,
ആയുർവേദം പറയുന്നു.
CC
ഷഡ്ഭിന്നരാണാം പ്ര് വതി രോഗം
കിച്ചമില്ലാത്ത മൈഥുനം അതിസംഗമം എന്നു ടി പദ്യത്തിൽ
സൂചിപ്പിച്ചിരിക്കുന്നു. സമയമോ പ്രാവശ്യമോ ആളോ നോക്കാതെ
യുള്ള മൈഥുനം.
മലവാക്കുന്ന സാധനങ്ങൾ കഴിക്കയും, ലഹരിസാധന
ങ്ങളായ ചാരായം കല്ലു പുകയില തേയില മുതലായവ കഴിക്കുക; ക
ഴിയുന്നതിലധികം വേല ചെയ്തു ഞരമ്പുകളുടെ ശക്തി ക്ഷയിപ്പിക്കു
ക, മേദസ്സിനെ വിയർപ്പാക്കി വെളിയിൽ തള്ളുന്ന വിധം വ
വ്യായാമം
ചെയ്യാതെ സഭാ വിശ്രമിക്കുക, മാതാപിതാക്കന്മാരിൽ നിന്നും കി
9
20
ഇങ്ങനെയുണ്ടായ അനാവശ്യസാധനത്തിന്റെ ഭാഗങ്ങൾ ത
മ്മിലും അതും ദേഹഭാഗവുമായിട്ടും ഉരഞ്ഞിട്ടു ചൂടുണ്ടാകുന്നു.
ചൂടു പനിയായിട്ടു വെളിപ്പെടുന്നു. ദേഹത്തിൽ നിന്നും ചൂടു വെള്ളി
യിലേക്കു പോകുന്നതു കൊണ്ടു രോഗിക്കു തണുപ്പും തൊട്ടുനോക്കുന്ന പ
ചൂടും തോന്നും.
88 10. പാലിൽ മോരു ചത്തു വച്ചിരുന്നാലത്തെപ്പോലെ
ഇതും പനിയായിട്ടു പ്രത്യക്ഷപ്പെ
ഉം. ദാദ പുലിക്കുന്നതിനുള്ള പ്രധാനകാരണങ്ങൾ പറയുന്നു.
ശീതോഷ്ണിയുടെ പെട്ടന്നുള്ള മാറ്റം. പെട്ടെന്നു ഭയം മുഖം മു
തലായതു വരിക. പെട്ടെന്നു പേടിച്ചാൽ പനി വരുന്നതു സാധാര
മനയാണ്) ദേഹത്തിനു വലിയ ക്ഷീണം വരിക ഇങ്ങനെയുള്ള സ<noinclude></noinclude>
918ipif5bzr5z3bvwea7kwupsnyuj5a
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/88
106
82732
242467
2026-06-20T09:59:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 മുമ്മേദസ്സപുളിച്ചീടും ദുർദ്ദീനങ്ങൾ വെളിപ്പെടും; പ്രധാനരോഗമോരോന്നും വരുന്നവിധമോതിടാം. . ദഹനേന്ദ്രിയജാലത്തെ ബാധിച്ചാൽ ചീത്തയാംപത മലബന്ധം, ഗ്രഹണിയും, വിൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242467
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>54
മുമ്മേദസ്സപുളിച്ചീടും ദുർദ്ദീനങ്ങൾ വെളിപ്പെടും;
പ്രധാനരോഗമോരോന്നും വരുന്നവിധമോതിടാം.
. ദഹനേന്ദ്രിയജാലത്തെ ബാധിച്ചാൽ ചീത്തയാംപത
മലബന്ധം, ഗ്രഹണിയും, വിൾ ചെളിപ്പാടുമിങ്ങിനെ
2. ഛർദ്ദിയും, നോവു, മോക്കാനം, ജ്വരവും, തലവേദന
ഇവയെപ്പാരമുണ്ടാക്കും ദുമ്മേദസ്സി
നിൻ സഞ്ചയം.
നെ. മൂത്രാശയത്തെ ബാധിച്ചാൽ മൂത്രകൃഛം ജനിച്ചിടും;
പിത്താശയത്തെയാണെങ്കിൽ കാമിലാദികൾ ജാതമാം.
. മറ്റുള്ളവയവങ്ങൾക്കു ചുറ്റും കേറീട്ടതിൻബലം
ചെറുമില്ലാതെയാക്കീട്ടു മുറവും രോഗങ്ങൾ തീർത്തിടും.
. സ്ഥാനസ്ഥിതി, പ്രായശക്തി വ്യത്യാസാൽപല മാതിരി
രോഗങ്ങളായിത്തീരുന്നു മോ പിണ്ഡം പ്രചണ്ഡമായ്.
. യഥാർത്ഥമായ ജനാതനിദാനം ഭക്ഷണത്തിലാം
ആമയൗഘം കിളിക്കുന്ന ഭൂമിയാമാശയാദികൾ.
ന്ദർഭങ്ങളിലെല്ലാം ഒമേദസ്സിനെ പുളിപ്പിക്കുന്നതിനു ശക്തിയുള്ള
രോഗാണുക്കൾ ദേഹത്തിൽ കയറുന്നുവെന്നു സാരം, മേദസ്സു പു
ളിച്ചാൽ രോഗവും വരും. ഇനി പ്രധാനരോഗങ്ങളുണ്ടാകുന്ന വഴി
യെപ്പററി സ്വല്പം പറയുന്നു.
അനാവശ്യ
പദാത്ഥം ദഹനേന്ദ്രിയങ്ങളിൽ കയറ്റിത്തിങ്ങിയാൽ, വിരേചന
റവും, ഗ്രഹണി, ചളിയും ചോരയും പോക്ക്, വട്ടി, ഓക്കാനം വ
ബാധിക്കുന്നപക്ഷം, മൂത്രകൃച്റം, കല്ലടപ്പ്, സ്രാവം, അതി
കാമം, വായിൽ സംഭനം, മുതലായവയും പിത്താശയത്തെ ബാധി
ച്ചാൽ മഞ്ഞപ്പിത്തം, വിളർച്ച, മനംമറിച്ചിൽ, ഛർദ്ദി, വയറി
ൽ നീ മുതലായ രോഗങ്ങളും ഉണ്ടാകും. മറ്റവയവങ്ങളെ ബാധി
ച്ചാലും പല പല മാതിരിയിൽ രോഗങ്ങൾ വരും.
15 സ്ഥാനസ്ഥിതി... വ്യത്യാസം മേദസ്സു കിടക്കുന്ന സ്ഥ
ഫലം, കിടപ്പിന്റെ മട്ടും, പഴക്കം, ശക്തി, ഇത്യാദികളുടെ വ്യത്യാ
തികഠിനമായി.
മേദസ്സിന്റെ സ്ഥിതി മുതലായവ കൊണ്ടു രോഗങ്ങൾ പലര
16-11. ജനാനിദാനം. ജനങ്ങളുടെ രോഗങ്ങൾ ക<noinclude></noinclude>
4oq9bq92w7enx51bzeiay8fd77x3pit
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/89
106
82733
242468
2026-06-20T09:59:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '765 ആസ്ഥലം വിട്ടുപോയ് മൊയതെല്ലായിടത്തിലും മേന്മേൽ വ്യാപിക്കുമീവണ്ണം ദോവ്യാപ്തി പലവിധം. . സംക്രമിക്കുന്നു രോഗങ്ങൾ സവമെന്നുള്ളതാം മൊഴി സത്യാസത്യ സ്ഥിതിപെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242468
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>765
ആസ്ഥലം വിട്ടുപോയ് മൊയതെല്ലായിടത്തിലും
മേന്മേൽ വ്യാപിക്കുമീവണ്ണം ദോവ്യാപ്തി പലവിധം.
. സംക്രമിക്കുന്നു രോഗങ്ങൾ സവമെന്നുള്ളതാം മൊഴി
സത്യാസത്യ സ്ഥിതിപെടും സന്ദർഭോചിതമായി.
ൻ. വ്യത്യാസം വരുവാൻ മാറ്റം തെളിവാകും നിന്കിൽ
മേദോഭിവൃദ്ധിയും പിന്നെ ദോഹാനിയുമാണതു്.
നാ. രോഗവ്യക്തികളും ജാതിഭേദങ്ങളുമതിൻ വിധം
ഒരേ ആംഗത്തിലുണ്ടാക്കും രോഗസഞ്ചയവും ക്രമാൽ.
. പേരും ലക്ഷണവും ചേർത്തു വിസ്തരിച്ചുള്ള വന
പ്രത്യേകൗഷധദാനങ്ങൾ ശസ്ത്രക്രിയകൾ ശാസ്ത്രവും,
വാ.. കുത്തിവയ്ക്കലുമീമട്ടിൽ കാട്ടും വിദ്യകളൊക്കെയും
നിദാനാജ്ഞതകൊണ്ടേ കൂട്ടിക്കെട്ടിവച്ചതാം.
വന വിസ്തരിച്ചി ചെയ്യുന്ന നിദാനാദിസമസ്തവും
കൊണ്ടുലോകത്തിലെങ്ങും താൻ രോഗബാധയൊഴിഞ്ഞിടാ
കാരണം. ആമയം രോഗം, ദഹനേന്ദ്രിയങ്ങളിൽ മേദസ്സു
ണ്ടായി ക്രമേണ മാറു ഭാഗങ്ങളിലേക്കു പരക്കുന്നു.
is 79. രോഗങ്ങൾ പകരുന്നു എന്നു പറയുന്ന ചിലപ്പോൾ
വാസ്തവമായും ചിലപ്പോൾ അവാസ്തവമായും വരാം. ഇങ്ങനെയു
മേദസ്സുള്ള ദേഹത്തിൽ രോഗം സംക്രമിക്കാം. അതില്ലാത്ത ദേഹ
ത്തിൽ രോഗം പകരുകയില്ല.
80-8. ഇംഗ്ലീഷ് വൈദ്യത്തിന്റെ ദോഷങ്ങൾ ഇനി വി
സ്മരിക്കുന്നു. ആളുകൾ അതറിഞ്ഞിട്ടു അപകടത്തിൽ പെടാതിരി
കാനായിട്ടു ഇത്രയും പറയുന്നതാണ്.
രോഗങ്ങളുടെ വ്യക്തിയും ജാതിയും തിരിച്ചും, കൈകാൽ മുതലാ
ഓരോ അംഗങ്ങൾക്കു വരുന്ന രോഗവും അവയുടെ പേരും ലക്ഷ
നവും മറ്റും വർണ്ണിച്ചും, അവ പ്രത്യേക മരുന്നുകളും ശസ്ത്ര
യോഗവും കുത്തിവയ്ക്കലും മാറ്റം നിശ്ചയിച്ചിട്ടും ഡാക്ടറന്മാർ ഗോഷ്ടി
കൾ കാട്ടുന്നതു രോഗങ്ങളുടെ യഥാത്ഥ കാരണം അറിയാതെ കൊണ്ടാ
ണ്. ഇവയെല്ലാം അനാവശ്യമെന്നു സാരം.
1321
താഴെപ്പറയുന്ന പദ്യങ്ങൾ കൊണ്ടു ഇവയുടെ ന്യൂനത ഒന്നു കൂടി
തെളിക്കുന്നു.
83 84. ഇപ്രകാരം വിസ്മരിച്ചു വർണ്ണിച്ചിരിക്കുന്ന കാര
ണം ലക്ഷണം ചികിത്സ മുതലായവയെല്ലാം കൊണ്ടും ലോകത്തി
ൽ നിന്നും രോഗം അകലുന്നില്ല. എന്നല്ല ദിവസം പ്രതി പുതിയ<noinclude></noinclude>
3rzb8c5bpkqfl25jwq6xld1phott4q8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/90
106
82734
242469
2026-06-20T09:59:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 വർ. ശാസ്ത്രവൈദഗ്ധ സമ്പന്ന വൈദ്യവരിലാരുമേ രോഗബാധകൾ ബന്ധിച്ച ഹോമിക്കാൻ ശക്തരായ രാ വി. രോഗം ചികിത്സയിവയിൽ ഭിന്നമാം ശാസ്ത്രിമാർ മതം എന്നുള്ള വാസ്തവത്തിനു ലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242469
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>56
വർ. ശാസ്ത്രവൈദഗ്ധ സമ്പന്ന വൈദ്യവരിലാരുമേ
രോഗബാധകൾ ബന്ധിച്ച ഹോമിക്കാൻ ശക്തരായ
രാ
വി. രോഗം ചികിത്സയിവയിൽ ഭിന്നമാം ശാസ്ത്രിമാർ മതം
എന്നുള്ള വാസ്തവത്തിനു ലക്ഷം ലക്ഷ്യം ലഭിച്ചിടാം.
വന്നു. ഡാക്ടറന്മാരൊരാളെത്താൻ പരീക്ഷിച്ചിട്ടു ചൊൽവതാം
രോഗങ്ങൾ മുററും വ്യത്യസ്തമായിക്കാണുന്നതുണ്ടി.
വാ, ശാസ്ത്രപുണ്ണതയുണ്ടാകിലിപ്രകാരം വരാ ദൃഢം
രോഗം പരോക്ഷമാണെന്നാൽ കാണാഡാക്ടരതേതുമേ.
വി. കണ്ണിനും മൂക്കിനും പിന്നെക്കണ്ടെത്തിന്നും ശിരസ്സിനും
പ്രത്യേകം ശാസ്ത്രമുണ്ടാക്കിപ്പാണ്ഡിത്യം നേടുമാളുകൾ
വൻ. ദേഹാംശങ്ങൾക്കഖിലവും തമ്മിൽ തമ്മിലെഴുന്നതാ
ബന്ധത്തെ വിസ്മരിച്ചിട്ടുകാട്ടും ഗോഷ്ടികൾക്മേ.
നാ. ഒരേകാലത്തു കണ്ണിനും ചെവിക്കും ചങ്കിനും തഥാ
ശിരസ്സിനും സുഖക്കേടുവന്നാൽ നാലുവിദഗ്ദ്ധരെ
ന, വരുത്തണം ചികിത്സയ്ക്ക് കൊള്ളാമിക്കാല വൈഭവം;
മിഥ്യാബോധത്തിലീവണ്ണം മർത്യർ മങ്ങുന്നു നിത്യവും,
ൻ. ശസ്ത്രംകൊണ്ട് മുറിച്ചിട്ട് വരിക്കും നാശമെത്രയാം
ശസ്ത്രകിയകളാൽ പത്തുമെത്രപേർ പോക്കിയാമയം
രോഗങ്ങൾ ഉണ്ടായിവരികയും ചെയ്യുന്നു. അസാധാരണ പാടവമു
ള്ള ഡാക്ടർ ശിരോമണികൾ വിചാരിച്ചാൽ പോലും രോഗമെല്ലാം
നശിപ്പിക്കാൻ സാദ്ധ്യമല്ല.
85-87. വിദന്മാരായ ഡോക്ടറന്മാർ പോലും രോഗവും
ചികിത്സയും നിശ്ചയിക്കുമ്പോൾ ഭിന്നാഭിപ്രായക്കാരാണ്. രണ്ടു മു
ന്നു പേരെ കൊണ്ടു് ഒരേ രോഗിയെ പരിശോധിപ്പിച്ചാൽ ഓരോ
ആർ പരസ്പരവ്യത്യാസമായ ഓരോ രോഗമുണ്ടെന്നു പറയാനിട
യുണ്ട്. ശാസ്ത്രത്തിനു പുതയുള്ളതാണെങ്കിൽ ഇങ്ങനെ വരാനി
ടയില്ല. പ്രത്യക്ഷപ്പെടാതെ കിടക്കുന്ന ഹൃദയം ദ്രവിക്കുക മുതലായ
രോഗങ്ങൾ ഡാക്ടറന്മാർ കാണുകയേ ഇല്ല.
88-89. കണ്ണു മൂക്കും മുതലായ ഓരോ അവയവങ്ങൾക്കും അ
യുടെ ഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ചികിത്സാവിദഗ്ദ്ധന്മാ
രെ നിയമിച്ചു. ദേഹാവയവങ്ങളുടെ പരസ്പരബന്ധത്തെ വിസ് മരി
ച്ചു, ചികിത്സ എന്നുള്ള പേരിൽ കാട്ടിക്കൂടുന്ന ഗോഷ്ഠികൾ വിചി
92-99. ശസ്ത്ര പ്രയോഗം കൊണ്ടു പലം പുതിയ രോഗ<noinclude></noinclude>
a2jt33dyuvtnktgtp83mfighsonrzil
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/91
106
82735
242470
2026-06-20T10:00:05Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '67 നന്മ. രോഗത്തേക്കാൾ പരം ദുഃഖം ശസ്ത്രഖണ്ഡന ദണ്ഡനം വിഷമുള്ളിൽ കൊടുത്തിട്ടും വിഷം രക്തത്തിലേറിയും സർ, തൃപ്തിയെ ഡാക്ടറന്മാർ ശംകൊണ്ടു മുറിച്ചിടും; ശാസ്ത്രജ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242470
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>67
നന്മ. രോഗത്തേക്കാൾ പരം ദുഃഖം ശസ്ത്രഖണ്ഡന ദണ്ഡനം
വിഷമുള്ളിൽ കൊടുത്തിട്ടും വിഷം രക്തത്തിലേറിയും
സർ, തൃപ്തിയെ ഡാക്ടറന്മാർ ശംകൊണ്ടു മുറിച്ചിടും;
ശാസ്ത്രജ്ഞാനം ലഭിച്ചിട്ടും പുത്തനായ പലതും ചിലർ.
ഇത് കണ്ടുവെന്നഭിമാനിച്ച് തള്ളിക്കേറുന്നു ലോകരിൽ
ഏവമാകിലുമെന്തയ്യോ! രോഗ സൈന്യം ദിനംപ്രതി
ൻ. സോയാവിഹരിക്കുന്നു; കൊല്ലുന്നു ഡാക്ടർമാരെയും; താ
വിദ്വാന്മാർ ശരിയാം മാറ്റം തന്നെ നോക്കിനമിക്കുകിൽ.
ൻ. ഈവിധം വന്നിടാ നൂനം, അതിനാൽ വഴി താൻ
രോഗത്തിനൊക്കെയും ഹേതു മേദസ്സി നിൻ കുടംബകും.
നവ. ഇത്തത്വത്തെ ധരിച്ചെന്നാൽ പുത്തനാം രോഗസംഹതി
എത്തുവാനുള്ള ബന്ധങ്ങളെ സാധാനമറിഞ്ഞിടാം.
1. പാരമ്പത്തിനാൽ പാരിലൊന്നിനൊന്നു വളന്നു താൻ
ഒമേദസ്സുവരുന്നുണ്ടാം പ്രകൃതി വിരുദ്ധമായ
a
20. ഭക്ഷണം പാരമേറുന്നുമുണ്ടാമെന്നോക്കുകിൽ സ്ഫട
രോഗം നവനവാകാരം സ്വീകരിക്കാനെഴും വഴി.
P
ങ്ങൾ പിടിപെടുകയും പലരും പെട്ടെന്നു മരിച്ചു പോകുകയും ചെ
ന്നുണ്ടെന്നുള്ളതു പ്രസിദ്ധമാണു്. ശസ്ത്രക്രിയ ചെയ്യുന്ന സ്ഥലത്ത
ഞരമ്പു മുറിയുന്നു. അതു പിന്നീടു കളിക്കുന്നില്ല. വലിയ ശസ്ത്ര
യോഗം ചെയ്യുമ്പോൾ ക്ലോറോഫാം കൊടുത്തു 'മയക്കാറുണ്ടല്ലൊ.
അതു ഒരു വലിയ വിഷമാണ്. ഉള്ളിലുള്ള സകലാലയങ്ങൾക്കും
കേടു വരുത്തുക തന്നെയല്ല ചിലപ്പോൾ മരണം കൂടി വരുത്തുന്നുണ്ട
ഇതെല്ലാം കൊണ്ടാണ് രോഗത്തേക്കാൾ ശസ്ത്രക്രിയ ഭയങ്കരമാണ്
998. പുതിയതായി പല ഔഷധങ്ങളും കണ്ടുവെന്നു പാ
ഞ്ഞ മാറുള്ളവരിൽ കുത്തിവെച്ചു വരുന്നു എങ്കിലും രോഗങ്ങൾ ഒന്നി
നൊന്നു വധിച്ചു വരികയും ഡാക്ടറന്മാരെ കൂടി വിചാരിച്ചിരിക്കാ
തെ കൊല്ലുകയും ചെയ്യുന്നതോത്താൽ അവരുടെ വഴി തൊറു ത
ഒന്നെയാണെന്നു വിശ്വസിക്കാം. എല്ലാ രോഗത്തിനും കാരണം ഒന്നു
മറ്റു ഒന്നു മാത്രമാണെന്നു അറിയുന്നവർ പുതിയ രോഗങ്ങളെ ക്കുറി
യപ്പെടാനില്ല.
99-100. പരമ്പരയാ ലോകത്തിലുള്ള മനുഷ്യരിൽ അനാ
വശ്യ പ്രഭാതം പദ്ധിച്ചു തന്നെ വരുന്നു. പ്രകൃതി തരങ്ങളായ ആഹാ
രങ്ങളാൽ അവർ അതിനെ വദ്ധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ആക
യാൽ പുതിയ പുതിയ ആകൃതികൾ പൂണ്ടു രോഗം ലോകത്തിലെല്ലാം
വ്യാപിക്കുന്നതിൽ വിസ്മയിക്കാറില്ല.<noinclude></noinclude>
3974t7svlvf81u8fefmawc26x0c33v4
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/92
106
82736
242471
2026-06-20T10:00:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 ൧. ദുമ്മേദസ്സിന്റെ നാശത്താലാരോഗ്യം കിട്ടുമെന്നതു ലക്ഷക്കണക്കിനിക്കാരിൽ സൂക്ഷ്മമായ്ക്കുണ്ടറിഞ്ഞതാം. 2. വൈദ്യഘോരാം നീന്തിക്കടക്കാൻ വേണ്ടമേൽപണി തെററെറാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242471
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>58
൧. ദുമ്മേദസ്സിന്റെ നാശത്താലാരോഗ്യം കിട്ടുമെന്നതു
ലക്ഷക്കണക്കിനിക്കാരിൽ സൂക്ഷ്മമായ്ക്കുണ്ടറിഞ്ഞതാം.
2. വൈദ്യഘോരാം നീന്തിക്കടക്കാൻ വേണ്ടമേൽപണി
തെററെറാര വിമാനത്തിൽ തൊറന്നേറുക
കൂടേ.
മാന. പാതിശ്ലോകത്തിലോതുന്നൻ സർവ്വരോഗ നിദാനകം:
സമസ്താമയബീജം കേൾ ദദസ്സിന്റെ വളച്ച താൻ.
കാർ. ദുമ്മേദസ്സിന്റെ നാശം താൻ ചികിത്സാവിധി സർവ്വവും
ഇവയോത്താകിലോ സാരം ചെറുതെന്നറിയാമുടൻ.
പാൽ, വടാണിരുട്ടിന്നുടയൊരരിയത
തനുവാ
തല്പം കാലത്താൽ ചെറിയമുളയായ് തീർന്നിടുകിലോ
താഴറിപ്പന്തൽപ്പടിയധികവിസ്താരമിയലും
മരംതാനാ, മേലാകണമിതുപോലൽക്കടഗദം.
101. ദുമ്മേദസ്സു നശിപ്പിക്കുന്നതുകൊണ്ടു എല്ലാ മഹാരോഗങ്ങ
ം ഒഴിയുമെന്നുള്ള വാസ്തവം ഇപ്പോൾ ലോകത്തിൽ ധാരാളം അനു
പ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഈ ചികിത്സയ്ക്കു
ചാരം വലിച്ചു വരുന്നതും.
10. വൈദ്യശാസ്ത്രക്കടൽ കടക്കുന്നതിനായി ഇനി മേൽ
ആരും ബുദ്ധിമുട്ടേണ്ട. പ്രകൃതി ചികിത്സാ വിമാനത്തിൽ കയറി
യാൽ അതു നിഷ് പ്രയാസം കടക്കാം. മറ്റു പല ചികിത്സാ രീതി
കൾക്കും ഉള്ളതുപോലെ ബുദ്ധിമുട്ട് ഈ സമ്പ്രദായത്തിനു ഇല്ല. എ
103104. ശ്ലോകാലം കൊണ്ടു എല്ലാ രോഗങ്ങളുടേയും കാ
രണമിന്നതാണെന്നു പറയാം. അതു മുദസ്സു തന്നെ.
നികാസനം ചെയ്യുന്നതാണു ചികിത്സ.
അതിനെ
105. വടാണിരുട്ട് പേരാൽമരം. അത്യന്തനു ഏറ്റവും
കണം-മേദസ്സിന്റെ പൊടിയിൽ നിന്നുണ്ടായ
ചെറുത്,
13
ഏററവും ചെറുതാണ്. അതു മു
യായി വളർന്നു പന്തലി
ഈ വിസ്താരമേറിയ ഒരു കാടുപോലെയാകും. ഇതുപോലെ ദുമ്മേദസ്സി
ൻ ഒരു കണം (പൊടി) വദ്ധിച്ചു രോഗമായി വളന്നു വന്നു ഒടു
വിൽ മരണത്തെപ്പോലും ഉണ്ടാക്കുന്നു എന്നു ഭാവം,<noinclude></noinclude>
r3k7fte4bydsf74co9yyhiayhf68e6g
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/93
106
82737
242472
2026-06-20T10:00:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a. @. 6), അധ്യായം അ P ഏകം തന്നെപരബ്രഹ്മമേകം പ്രകൃതി സംസ്ഥിതി ഏകം യോഗിമനോമോഹമേകം രോഗഗണം തഥാ. ജ്വരമെന്നുള്ളതൊന്നത്രെ രോഗമായിട്ടുകാണത്. ജ്വരത്തിൻലക്ഷണം ചൂടും കുളി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242472
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a.
@.
6),
അധ്യായം അ
P
ഏകം തന്നെപരബ്രഹ്മമേകം പ്രകൃതി സംസ്ഥിതി
ഏകം യോഗിമനോമോഹമേകം രോഗഗണം തഥാ.
ജ്വരമെന്നുള്ളതൊന്നത്രെ രോഗമായിട്ടുകാണത്.
ജ്വരത്തിൻലക്ഷണം ചൂടും കുളിരും
തന്നെ സദാ.
രോഗികൾക്കു സാകാണും ജ്വരംസൂക്ഷിച്ചുനോക്കിയാൽ
ചിലതിൽ സ്പഷ്ടമായിടും ചിലതിൽ ഗൂഢമായിടും
രോഗമില്ലാതെപനിയും പനിയില്ലാതെ രോഗവും.
ഒരുകാലത്തുമുണ്ടാകാ സൂക്ഷിച്ചാലതുബോധ്യമാം.
പരുവിന്നും ചിരങ്ങിനും കൂടിപ്പനി വരുന്നതാം
പഴുക്കുന്നേരമുണ്ടാകും കുളിരോമത്താൽ രോവം.
ന്നു. ക്ഷയകുഷ്ഠങ്ങൾ ബാധിച്ചു കഷ്ടപ്പെട്ടുവലഞ്ഞിടും
രോഗികൾക്കതിയാംശീതം തോന്നുന്നൂ പനിമൂലമായ് .
മൂത്രം പോക്കാന്നുവലയും രോഗിതൻ തീവ്രദാഹവും
ഉള്ളിൽ തിങ്ങുന്ന പനിയാലുണ്ടാകുന്നതുതന്നെയാം.
ഈവിധം സൂക്ഷ്മതത്വത്തെ ചിന്തിച്ചാൽ രോഗവും
ജ്വരത്തെയുള്ളിൽക്കുന്നു ബ്രഹ്മജ്ജീവനെന്നപോൽ
1. രോഗനിദാനം ചുമ്മാ ഒന്നു മാത്രമാണെന്നു വിവരിച്ച
ശേഷം രോഗവും ഒന്നുതന്നെ എന്നു സ്ഥാപിക്കുന്നു. സകല ചരാച
രങ്ങൾക്കും കാതലായി പരബ്രഹ്മം എന്നു ഒന്നു മാത്രമെയുള്ളു, സകല
വസ്തുക്കൾക്കും ശക്തിയെ കൊടുക്കുന്നതായി പ്രകൃതി എന്നൊന്നേയുള്ളു,
സകല യോഗികളും ആഗ്രഹിക്കുന്നതായി ബ്രഹ്മാനന്ദമെന്നു ഒന്നേയു
. അതുപോലെ സകല രോഗങ്ങൾക്കും നിദാനമായി ജ്വരം മാ
ത്രമെയുള്ളു എന്നു ഭാവം.
2. പനി എന്നൊരു രോഗമെയുള്ളു. അതായതു രോഗിക്ക് ക
പി, തൊട്ടുനോക്കുമ്പോൾ രോഗിയുടെ ശരീരത്തിൽ ചൂട്;
4. ഏതുരോഗം വന്നാലും പനി ഉണ്ട്. പനി ഉണ്ടെങ്കിൽ
ഗമുണ്ടെന്നു നിശ്ചയം,
-8; മുൻപറഞ്ഞ തത്വം വിശദീകരിക്കുന്നു.
9
് മുതലായവ കൂടി പനി വരുന്നു. ക്ഷയാദികളായ മ
ഈ രോഗങ്ങളുടെ കായ്ക്കും പിന്നെ പറയാനുണ്ടോ? മൂത്രമൊഴിവുദി
നമുള്ളവർ അധികം വെള്ളം കുടിക്കുന്നതു ഉള്ളിലുള്ള പനിയുടെ
ആധിക്യം കൊണ്ടാണു്. വജീവികളിലും ബ്രഹ്മമെന്ന പോ
സരോഗങ്ങളിലും പനി കാണും,<noinclude></noinclude>
qsqn0wobbtp7l974f00t4z3ifk3jka1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/94
106
82738
242473
2026-06-20T10:00:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '1. 60 സർവ്വരോഗത്തിനും ബീജം മൈക്രോബമണുജീവികൾ സർവ്വരോഗങ്ങളും നൂനം പകരുന്നവയെന്നുമായ 40. ശാസ്ത്രജ്ഞരായ വൈദ്യന്മാർ ഘോഷിക്കും തത്വമോക്കിലും നിദാനതത്വമോത്താലും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242473
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>1.
60
സർവ്വരോഗത്തിനും ബീജം മൈക്രോബമണുജീവികൾ
സർവ്വരോഗങ്ങളും നൂനം പകരുന്നവയെന്നുമായ
40. ശാസ്ത്രജ്ഞരായ വൈദ്യന്മാർ ഘോഷിക്കും തത്വമോക്കിലും
നിദാനതത്വമോത്താലും രോഗത്വം വെളിവായിടും.
കഥ. രോഗ“സൈന്യത്തിനെല്ലാമേ യൂണിഫാമതൊന്നുതാൻ
പൊടിപ്പുംതൊങ്ങലും മറ്റും വ്യത്യാസപ്പെട്ടുകാൺകിലും
. “കാക്കി'യാംപനിമാറാതെ കാണും, നിശ്ചയമാണിതു
രൂപഭേദക്രിയകളാൽ സൂക്ഷിച്ചാലേ തെളിഞ്ഞിട്ടു.
. രോഗമെല്ലാം വപുസ്സിന്റെ ദുമ്മേലോനാശമം
മൂർത്തിമത്തായ് പ്രകാശിക്കും വേലതന്നെയസംശയം.
൧൪. സർവ്വരോഗങ്ങളും സൌഖ്യമുണ്ടാക്കുന്നുവതന്നെയാം
ഇപ്രകാരം ചിന്തചെയ്താൽ രോഗൈക്യം തെളിയുംദൃഢം.
. നിദാനാദ്ധ്യായവും പിന്നെ ചികിത്സാവിധിയും തഥാ
ചികിത്സാഫലവും സ്പഷ്ടമാക്കുന്നുണ്ടിതു സത്യമായ്.
9-10; എല്ലാ രോഗത്തിനും കാരണം മൈക്രോണങ്ങളാണു
രോഗമെല്ലാം പകരുന്നവയാണു് എന്നിങ്ങനെ വൈദ്യശാസ്ത്രവിദ
ന്മാർ എല്ലാ രോഗങ്ങൾക്കും ചില സാധാരണ ഗുണങ്ങളുള്ളതായി
വിക്കുന്നതും, എല്ലാരോഗങ്ങളു ടേയും കാരണം ഒന്നുതന്നെയെന്നുള്ള
അഭിപ്രായത്തിനു അനുകൂലമായിരിക്കുന്നു.
11-12. പൊടിപ്പിലും തൊങ്ങലിലും മറ്റും വ്യത്യാസം
(അല്പമായി കണ്ടാലും രോഗങ്ങളാകുന്ന സൈന്യങ്ങൾക്കെല്ലാം ഉടു
1 കൊണ്ടു നിമ്മി
ച്ചിട്ടുള്ളതാണ്. ഈ തത്വം തെളിഞ്ഞു കാണണമെങ്കിൽ ചുഴിഞ്ഞു
നോക്കേണ്ടിവരും. ഈ പദത്തിലെ രൂപം കൊണ്ടു ഗ്രന്ഥകർത്താവു
പോലീസു സൈന്യത്തിൽ വന്നയാളാണെന്നു കൂടി സൂചിപ്പിച്ചി
13. രോഗമെന്നു പറയുന്നതും ദേഹത്തിൽ കയറിയ അനാവ
വസ്തുവിനെ കളയുന്നതിനായി അതു ദേഹം) ചെയ്യുന്ന ശ്രമം
മാത്രമാണു്
- രോഗം കൊണ്ടു ദേഹത്തിലെ അന
വശ്യവസ്തു വെളിയിൽ പോകയും അങ്ങിനെ സുഖമുണ്ടാകുകയും ചെ
യും. ഇതും രോഗമൊന്നാണെന്നുള്ള തത്വം തെളിയിക്കുന്നു.
15, രോഗത്തിന്റെയെല്ലാം കാരണവും ചികിത്സയും ഒന്നു
എന്ന്. അപ്പോൾ രോഗവും ഒന്നുതന്നെ<noinclude></noinclude>
tgd7arrlj1k6lvmlz1mjbucr0cqwgco
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/95
106
82739
242474
2026-06-20T10:00:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3261 ൬. ഒരേതരം വിത്തിലനേക ഭേദം വരുത്തിയുച്ചാവക രൂപമായി T ശാസ്ത്രജ്ഞർ തീക്കുന്ന ഫലങ്ങൾ തന്നെ രോഗൈകതത്വം വെളിവാക്കിടുന്നു. അദ്ധ്യായം . VILASAM READ രോഗനാമങ്ങളോരോന്നും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242474
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3261
൬. ഒരേതരം വിത്തിലനേക ഭേദം
വരുത്തിയുച്ചാവക രൂപമായി
T
ശാസ്ത്രജ്ഞർ തീക്കുന്ന ഫലങ്ങൾ തന്നെ
രോഗൈകതത്വം വെളിവാക്കിടുന്നു.
അദ്ധ്യായം .
VILASAM READ
രോഗനാമങ്ങളോരോന്നും പട്ടികടിയാക്കുവാൻ
പ്രയാസം പ്രതിഭാസമ്പ്, കാധീശ്വര
Q.. രോഗ സൈന്യങ്ങളിൽ കാണും ലക്ഷണം വേറെ വേറെയായ
ഓർമ്മിക്കുവാനസാദ്ധ്യംതാനോമ്മിക്കുവതു നിഷ് ഫലം.
1. രോഗതത്വമോത്തെന്നാൽ രോഗവിവേചനം,
നാമസമ്പാദനം പിന്നെ ലക്ഷണത്തിന്റെ വണ്ണനം,
ഔഷധാരികൾ വെവ്വേറെ വീതിക്കുന്നൊരു രീതിയും,
പ്രയോജനം ഭവിക്കാത്ത വലുതായൊരു വേലയാം.
8.
16. ഉപാവം പലതരം. വിത്തിൽ ചില ഭേദഗതി
കൾ ചെയ്തു പലതരം ചെടികളാക്കി പലതരം പഴങ്ങൾ ഉണ്ടാക്കാ
മെന്നു സസ്യശാസ്ത്രജ്ഞന്മാർ പറയുന്നു. യം ഒരു രോഗം തന്നെ
പല രൂപമെടുക്കാം എന്നുള്ളതിനു ഒരു തെളിവാണു.
നിദാനവും രോഗൈക്യവും വിസ്മരിച്ചു കഴിഞ്ഞു. ഇനി മുഖ
വികൃതികൊണ്ടു. രോഗങ്ങളെ നിനയിക്കുന്നതിനുള്ള മാനമായ വി
കൃതി വിജ്ഞാനീയം' തുടങ്ങുന്നു. അതിനു മുൻപായി അനവധി സു
ക്കേടുകളുടെ ലക്ഷണങ്ങളും മറ്റു ം കാമം പോലെ എഴുതി
കൂട്ടിയിരിക്കുന്ന ഇതര വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കേണ്ട ആ
വശ്യമില്ലായ് മയും പഠിച്ചാലുള്ള നഷ്ഫല്യത്തേയും പററി ക
ഞ്ഞാന്നു പറയുന്നു. ഇതിന്റെ പിന്നാലെ ക്ഷിപ്രസാദ്ധ്യമായ പ്രക
തിചികിത്സാ രീതി ഉണ്ണിക്കുമ്പോൾ പരഭാഗത്തിൽ അതുാജിക്കു
മെന്നുള്ള വിചാരത്താലായിരിക്കാം ഇങ്ങിനെ ചെയ്തിരിക്കുന്നത്.
1. പ്രതിഭാസമ്പാധിപർ ബുദ്ധിയാകുന്ന സമ്പത്തിൽ
കുബേരൻ, അതിബുദ്ധിമാന്മാർ.
24. രോഗം ഒന്നേയുള്ളു എന്നറിഞ്ഞു കഴിഞ്ഞാൽ രോഗങ്ങളു
ടെ ലക്ഷണങ്ങളോ, തരം തിരിപ്പോ, നാമകരണമോ, ഔഷധ വിഭ
ജനമോ, ഒന്നുംതന്നെ പ്രത്യേകം പഠിക്കേണ്ട ആവശ്യമില്ലല്ലോ.<noinclude></noinclude>
36tp1misxpklt7y3zjl0pzeccr6dusa
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/96
106
82740
242475
2026-06-20T10:01:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '@. 141 5). ab. 62 നിദാനം രോഗജാലത്തിന്നകം മേദസ്സുതൻ സ്ഥിതി നിദാനാദ്ധ്യായമിത്ത്വം വിസ്തരിച്ചു പറഞ്ഞതാം. രോഗനിർമ്മലനാശത്തെയിഛിക്കും രോഗിയും തഥാ വൈദ്യനും വേണ്ടതെന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242475
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>@.
141
5).
ab.
62
നിദാനം രോഗജാലത്തിന്നകം മേദസ്സുതൻ സ്ഥിതി
നിദാനാദ്ധ്യായമിത്ത്വം വിസ്തരിച്ചു പറഞ്ഞതാം.
രോഗനിർമ്മലനാശത്തെയിഛിക്കും രോഗിയും തഥാ
വൈദ്യനും വേണ്ടതെന്തെന്നാൽ ദുമ്മേദസ്സിനെ നീക്കണം.
ഏതുഭാഗത്തു കാണുന്നു രോഗലക്ഷണമാസ്ഥലം
മാത്രം സരോഗമാണെന്നാ ഹിക്കുന്നതബദ്ധമാം.
വീക്ഷചെയ്യുകിൽ.
2. ഭൂരുഹത്തിലൊരേടത്തു പോതിന്റെ തലകാണുകിൽ
ആ സ്ഥലത്തേയുള്ള കേടെന്നതോക്കുന്നതൊരു താൻ.
വൃക്ഷം വെട്ടിപ്പരീക്ഷിച്ചാൽ തൽക്ഷണം ചുവടോളവും
ആ ക്ഷതം ലക്ഷ്യമാം, ഏവം സൂക്ഷ്മമായ് വി
20. ശരീരത്തിങ്കലെക്കേടും കീഴോളം ലക്ഷണങ്ങളാൽ
ഏററവും സൂക്ഷ്മമായ്കാണാം മുറം മേപ്രവൃദ്ധിയും.
൧൧. ദേഹത്തിൽ നാലുവശവും മേദഃപിണ്ഡം വളന്നിടാം.
ഒന്നിലോ രണ്ടിലോ പിന്നെ മുന്നിലോ നാലിലോ തഥാ
. പ്രത്യേകം മിശ്രമായിട്ടും പതിനഞ്ചുവിധം വരും:
പൂർവ്വഭാഗകമേദസ്സിൽ ചികിത്സസുഖസാധ്യമാം
൧൩, വലംഭാഗമടം ഭാഗം പിൻഭാഗമിവയിൽ ക്രമാൽ
വരുമേദസ്സുനീക്കീടാൻ കൂടിക്കൂടിവരും പണി
5-6; രോഗങ്ങൾക്കെല്ലാം കാരണം ദുമ്മേദസ്സു മാത്രമാണ
ന്നും രോഗങ്ങളെ വേരോടെ നശിപ്പിക്കാനാഗ്രഹിക്കുന്നവർ അതി
നെ ബഹിഷ്കരിക്കയാണു വേണ്ടതെന്നും ഉള്ള സംഗതി നിദാനാ
ധ്യായത്തിൽ വിവരിച്ചിട്ടുള്ളതു ഇവിടെ ആവിച്ചിട്ടുള്ളത് കാ
ഗൌരവം കൊണ്ടായിരിക്കണം.
110; രോഗം രോഗത്തോടു കൂടിയത്. ഭൂരുഹാക്ഷം,
ക്ഷതം മുറിവ് (കേടു്). മേദ്പ്രവൃദ്ധി മേദസ്സിന്റെ കൂടുതൽ.
ശരീരത്തിലൊരു ഭാഗത്തു രോഗം കണ്ടതുകൊണ്ട് അവിടെ
മാത്രമെ രോഗമുള്ളൂ എന്നു വിചാരിക്കുന്നത് അബദ്ധമാണ്. വൃക്ഷ
ത്തിൽ ഒരു പോതു കണ്ടാൽ അവിടെ മാത്രമെ കേടുള്ളു എന്നു വിചാ
രിക്കുന്നതുപോലെയാണു ഇത് . സൂക്ഷ്മപരിശോധന ചെയ്യുമ്പോ
കരണ്ടിൻറെയും വാസ്തവം വെളിപ്പെടും.
11-16, പൂർവ്വഭാഗ മേദസ്സിൽ പൂർവ്വഭാഗത്തു മാത്രം മോ
രോഗിയിൽ.
ശരീരത്തിൽ മുൻ പിൻ ഇടം വലം എന്ന നാലു വശങ്ങളി
ൽ മേദസ്സു കയറി മറന്നതാണു്. ഓരോ വശത്തു<noinclude></noinclude>
tgox9e0egryqw1z6mh1zhmqd3rt88n7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/97
106
82741
242476
2026-06-20T10:01:20Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P 63 ക'. നാലുഭാഗത്തുമൊന്നിച്ചു കണ്ടാലോം പ്രയാസമാം സർവ്വാംഗമേദസ്സുന്നല്ലോ ചൊല്ലുന്നതതിനെ ബുധർ. 2. സർവ്വാംഗഗത മേദസ്സും പ്രായം ബലമിവയാൽ സാധ്യമായ് ചിലതുണ്ടാകും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242476
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>P
63
ക'. നാലുഭാഗത്തുമൊന്നിച്ചു കണ്ടാലോം പ്രയാസമാം
സർവ്വാംഗമേദസ്സുന്നല്ലോ ചൊല്ലുന്നതതിനെ ബുധർ.
2. സർവ്വാംഗഗത മേദസ്സും പ്രായം ബലമിവയാൽ
സാധ്യമായ് ചിലതുണ്ടാകും സൂക്ഷിച്ചാലിതു ദൃശ്യമാം.
ഫാ. സ്ഥലം പലപ്പൊഴും സാധ്യം, മേദോരാശി വരണ്ടരം
ശോഷിച്ചദേഹമാണെങ്കിൽ കൃഛ്റസാധ്യമസാധ്യമാം
രോഗനിയകായത്തിൽ നടപ്പും മുഖവണ്ണവും
കണ്ഠത്തിന്റെ ചലനത്തിങ്കലുണ്ടാകും ലക്ഷണങ്ങളും
. മുഖത്തിന്റെ ഭാവവും മുഖ്യം സൂക്ഷിക്കണമിതൊക്കെയും
ദേഹം വളഞ്ഞു കണ്ടാലും, മുഖമാനമ്രമാകിലും.
ൻ. അസ്വാധീനസ്ഥിതിയിലായ് കാലുവച്ചനടക്കിലും,
ഹ്രസ്വമാം പദവിന്യാസം സംഭ്രമിച്ചുള്ള നോട്ടവും,
൧,
രണ്ടോ മൂന്നോ നാലോ വശങ്ങളിൽ ഒന്നിലും പതിനഞ്ചു വിധം മേ
മുൻപ്, പിൻപ് ഇടത്തുവശം, വലത്തുവശം, മുൻ ഇടം, മു
നാല്, മുൻ പിൻ ഇടം വലം, ഇടം പിൻ, വലം പിൻ, മുൻ ഇ
ടം വലം, മുൻ ഇടം പിൻ, ഇടം വലം പിൻ, വലം പിൻ മുൻ,
ഇടം വലം മുൻപിൽ ഇങ്ങനെയാണ് 16 വിധം വരുന്നതു
മുൻ വശത്തുമാത്രം വരുന്ന മേദസ്സു വേഗത്തിൽ മാറ്റാൻ ക
അതിൽ പ്രയാസമാണു ഇടത്തുഭാഗ
ത്തതിനു കുറേക്കൂടി പ്രയാസം കൂടും. ഇതിലെല്ലാം പ്രയാസം ക
ടുന്നതും പിൻ ഭാഗമേദസ്സിനാണു നാലുഭാഗത്തും കൂടി വന്നാൽ (സ
വംഗമേലസ്സ്) ഏറ്റവും പ്രയാസമാണ്. സാധാരണക്കാരിൽ പല
രും വിധകാരാണ്. എന്നാൽ രോഗി ഇളം പ്രായക്കാരനോ ഓജ
സ്സുള്ളവനോ ആയിരുന്നാൽ സർവ്വാംഗമേദസ്സും ഭേദപ്പെടുത്താവുന്ന
16.
ത്തിച്ചാൽ സാധിക്കാവുന്നത്.
അസാധ്യം സാധിക്കാൻ വയ്യാത്തതു
യി വാഴപ്പിണ്ടി പോലെ വീർത്തിരിക്കുന്നവരുടെ ദേഹത്തിലെ മോ
വെളിക്കു കളയാൻ മിക്കവാറും സാധ്യമാണു്. അടയ്ക്കാമരംപോ
ലെ ഉണങ്ങിയിരിക്കുന്നവരുടെ ദേഹത്തിലെ മേദസ്സു കളയാൻ സാ
ധിച്ചെന്നും ഇല്ലെന്നും വരാം.
17-26. രോഗമുള്ള ശരീരത്തിൽ കാണാറുള്ള പല വിധ
മായ വൈകല്യങ്ങളെ ഈ പദ്യങ്ങളിൽ വണ്ണിച്ചിരിക്കുന്നു. ഈ
ലക്ഷണങ്ങളെല്ലാം ഒരു രോഗിയിൽ കാണണമെന്നില്ല. ചിലതെ<noinclude></noinclude>
74oir42lxo65bq6mnybp1w20g25862i
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/98
106
82742
242477
2026-06-20T10:01:33Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9.0. 64 ഇപ്രകാരം നടപ്പിങ്കൽ ചില ചിഹ്നങ്ങൾ കണ്ടിടും; ചുവന്നോ മഞ്ഞയായിട്ടോ തേജസ്സില്ലാതെ മങ്ങിയോ, 2. തിളങ്ങിയോ നിറം കാണും മുഖത്തിന്റെ ലക്ഷണങ്ങളിൽ വൃത്തമായും, കൊഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242477
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>9.0.
64
ഇപ്രകാരം നടപ്പിങ്കൽ ചില ചിഹ്നങ്ങൾ കണ്ടിടും;
ചുവന്നോ മഞ്ഞയായിട്ടോ തേജസ്സില്ലാതെ മങ്ങിയോ,
2. തിളങ്ങിയോ നിറം കാണും മുഖത്തിന്റെ ലക്ഷണങ്ങളിൽ
വൃത്തമായും, കൊഴുത്തിട്ടും, കീഴ്ഭാഗം വീർത്തു ചൊട്ടിയും
1. ഗാന്ധാസ്ഥിപൊങ്ങിയും കാണും നെറ്റിമേൽാറിലും
കണ്ണുനന്നായ്തുറന്നിടാൻ പണിയായിട്ടിരിപ്പതും തഥാ
. മൂക്കു വീങ്ങിയുമൊട്ടിട്ടും കവിളൊട്ടിയു മങ്ങിനെ
ഓരോധരങ്ങൾ വിത്തിട്ടും, കഴുത്തില്ലാത്ത മട്ടിലും,
വർ. താടി നെഞ്ചത്തു മുട്ടീട്ടും, കവിൾ തുങ്ങിയുമങ്ങിനെ
മുഖം മുന്നോട്ടു ചാഞ്ഞിട്ടും കഷണ്ടിത്തല പൂണ്ടുമേ.
8. കണ്ണവിശ്രമ മില്ലാതെ നിമേഷം ചേന്നു കാൺകയും
കണ്ണുകൾക്കടിയിൽ ചേരും ചെറുതാം ജലസഞ്ചികൾ.
വന്നു. ഏവം കാണുകിലോരോഗം കാണുമെനാതു നിണ്ണയം
ഇവയിൽ ചിലതായിട്ടും പലതും കൂടിയും വരും.
a.
൨. കണ്ഠലക്ഷണവും ചൊല്ലാമേറെ നീണ്ടും പടച്ചുമേ
ഏററം കുറുകിയും നന്നായ് തടിച്ചും കണ്ടുവെങ്കിലും;
പി. മുഴച്ചും പൊങ്ങിയും താണും പൊരിഞ്ഞും വ്രണമേശിയും
കണ്ടാലും ശങ്കകൂടാതെ രോഗമുണ്ടെന്നു ചൊല്ലണം.
൨൯. മുന്നോട്ടോ പിറകേട്ടോ താൻ തല താഴ്ത്തുന്ന വേളയിൽ
പൊക്കുമ്പോഴും പരീക്ഷിക്ക, പിടിത്തം മുഴയും തഥാ.
നാ. കണ്ടുവെന്നാകില ഭാഗ മേദസ്സിന്റെ നില ചൊല്ലണം
പാർശ്വങ്ങളിൽ തിരിക്കുമ്പോൾ കണ്ടാലവിടെയും ദൃഢാം.
ല്ലാമെങ്കിലും കാണാതിരിക്കയുമില്ല. ലക്ഷണങ്ങൾ പദ്യങ്ങളിൽ
നിന്നു വ്യക്തമായറിയാവുന്നതിനാൽ ഇവിടെ ആ വത്തിക്കുന്നില്ല.
wwww
മുഖമാനമാകുക മുഖം കുനിഞ്ഞിരിക്കുക. ഹൃസ്വമാം പദവി
ന്യാസം കാല അടുപ്പിച്ചു വയ്ക്കുക, ഗാസ്ഥി തോളിലുള്ള അസ്ഥി
കണ്ണു... കാൺകയും കണ്ണു സദാ അടഞ്ഞും തുറന്നും കൊണ്ടിരിക്കയും,
27-31. ഇനി കത്തിന്റെ ലക്ഷണം പറയുന്നു. ക
തി ചികിത്സകന്മാർ രോഗം നിശ്ചയിക്കുന്നതിനു പക്തമായ
കിടപ്പിനെ നിശ്ചയിക്കുന്നതിനു
പയോഗിക്കുന്നത് കഴുത്തിന്റെ ലക്ഷണമാണു. കഴുത്തു കുറുകി
വയോടുകൂടിയോ വാരവും പാത്തിയും ചേന്നോ കണ്ടാൽ CAC9<noinclude></noinclude>
2yf9w9dooqx7b0bsz46mr52nf025jnr
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/99
106
82743
242478
2026-06-20T10:01:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '65 നം. നാലുഭാഗത്തുമീവണ്ണം മേദസ്സി നിൻ നിലചൊല്ലണം ഏവം നോക്കിപ്പറയണം മേദസ്സിൻനിലപ്പൊഴും. നാ. ചെവിക്കു നേരെയായ് താഴെ കണ്ടാസ്വങ്ങൾ തിരിച്ചിടും വരയൊന്നുണ്ടു സൗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242478
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>65
നം. നാലുഭാഗത്തുമീവണ്ണം മേദസ്സി നിൻ നിലചൊല്ലണം
ഏവം നോക്കിപ്പറയണം മേദസ്സിൻനിലപ്പൊഴും.
നാ. ചെവിക്കു നേരെയായ് താഴെ കണ്ടാസ്വങ്ങൾ തിരിച്ചിടും
വരയൊന്നുണ്ടു സൗന്ദയും മുഖത്തിനു കൊടുക്കതായ്.
൩. ആ രേഖ പിന്നിലേക്കേററം മാറിക്കാണുന്നുവെങ്കിലോ
മുൻഭാഗത്തിങ്കൽ മേദസ്സുതൻ ഭാരം കാണുമേററവും.
. പശ്ചാൽ ഭാഗത്തുതലയും കുണ്ഠവും വേർതിരിച്ചതായ
കാണേണ്ടും വരകാണാതോ തെളിയാതെ കിടക്കുകിൽ
6. പ്രഷ്ഠഭാഗത്തു മേദസ്സി നിൻ കൂട്ടമുണ്ടെന്നു നിണ്ണയം
മിത്രമേദസ്സിലും കാണാം മിത്രമായ ലക്ഷണങ്ങളെ.
൩൬. ഏവം കണ്ടുധരിക്കേണം മേദസ്സിൻസ്ഥിതിവേണ്ടപോൽ
സശ്രദ്ധമിതു ശീലിച്ചാൽ വൈദഗ് ധ്യമധികം വരും.
൩൭. മുൻഭാഗത്തു കണ്ടെന്നാലഹിക്കാമേതു രോഗവും
എന്നാകിലുമവയ്ക്കും കാഠിന്യമധികംവരാ
Mas
ണ്ടായിരിക്കും. കഴുത്തു നോക്കി മേദസ്സിന്റെ ക കിടപ്പു നിശ്ചയിക്കു
ന സമ്പ്രദായം പറയാം.
ദേഹം വളയോ തിരിക്കയോ ചെയ്യാതെ കഴുത്തും
മാത്രം തിരിച്ചു പരിശോധിക്കണം. തല പിറകോട്ടു കുനിച്ചു.
രെ മേലോട്ടു നോക്കുമ്പോൾ കഴുത്തിന്റെ മുൻ വശത്തു വലി
പിടുത്തമോ മുഴകളോ കുഴികളോ കണ്ടേക്കാം. ഇടത്തോട്ടോ വല
ങ്ങോട്ടോ തിരിച്ചാൽ കഴുത്തിന്റെ മറുവശത്ത് മേൽപ്രകാരം
നാവുന്നതാണു്. തല മുന്നോട്ടു കുനിച്ചാൽ പിൻ കഴുത്തിലും മുൻ
പറഞ്ഞ ലക്ഷണങ്ങൾ കാണാം. ഇങ്ങിനെ മുഴ പിടുത്തം മുതലായ
ലക്ഷണങ്ങൾ കാണുന്ന ഭാഗങ്ങളിൽ മേദസ്സു കയറിയിരിക്കും, മിക്ക
വക്കും എല്ലാ വശത്തും മേദസ്സു കാണുമെന്നു വരികിലും ഏതെങ്കിലും
ഒരു വശത്തു വളരെ കൂടുതലായി കാണാറുണ്ട്. ആ ഭാഗം കൂടുതൽ
പത്തിരിക്കുകയും ചെയ്യും.
32-33. പൂണ്ണാരോഗ്യവാനിൽ മുഖവും കഴുത്തും വേർ തി
രിക്കുന്നതിനായി ചെവിക്കു നേരെ കീഴെ കാണുന്ന അതിത്തിര
പിറകോട്ടു നീങ്ങിക്കണ്ടാൽ മുൻഭാഗത്തു മേദസ്സു കൂടുതലുണ്ടെന്നു ഈ
ഹിക്കാം. (34-85) ഇതുപോലെ പിൻ വശത്തു തലയും കഴുത്തും
വേർ തിരിക്കുന്ന വര കാണാതെയോ തെളിയാതെയോ ഇരുന്നാൽ
ആ വശത്തു മേദസ്സു പെരുകിയിട്ടുണ്ടെന്നു ഊഹിക്കാം. കൂടിക്കുന്ന
മേദസ്സാണെങ്കിൽ ലക്ഷണങ്ങളും കലന്നിരിക്കും.
21
37-38. മേദസ്സു മുൻ വശത്തു കയറിക്കിടന്നാൽ ഏതു രോഗ
9<noinclude></noinclude>
5xyub3tbm0x7r9zej0u24x8ea9a6jpv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/100
106
82744
242479
2026-06-20T10:01:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 D . ക്ഷയംപോലുമതിൽ ചേന്നാൽ ദീഘായുസ്സുകുറച്ചിടാ ഈവിധത്തിൽവരും രോഗം വേഗം ഭേദപ്പെടും ദൃഢം. ൻ, ദഹനേന്ദ്രിയജാലത്തെ ബാധിക്കും ചിലരോഗവും. കണ്ഠതാലുക്കളിൽ കാണും ആക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242479
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>66
D
. ക്ഷയംപോലുമതിൽ ചേന്നാൽ ദീഘായുസ്സുകുറച്ചിടാ
ഈവിധത്തിൽവരും രോഗം വേഗം ഭേദപ്പെടും ദൃഢം.
ൻ, ദഹനേന്ദ്രിയജാലത്തെ ബാധിക്കും ചിലരോഗവും.
കണ്ഠതാലുക്കളിൽ കാണും ആക്കും താടി തടിക്കലും.
രം. ദന്തരോഗം നേത്രരോഗം ഞരമ്പിൽ എന്ന രോഗവും
ചുമയും ശ്വാസകോശത്തിൽ നീരും മറ്റുമതവിധം.
8. നെറ്റിക്കു മേൽവശത്തായി ചുറ്റിക്കൂടും കഷണ്ടിയും
ഫാലഗണ്ഡങ്ങളിൽ കാണും വല്ലായ്മ പലമട്ടിലും.
മ, തലവേദനയും ത്വക്കിൽ വൃണവും ജ്വരവും
മുൻഭാഗ മേദസ്സാണെങ്കിൽ കാണാമിവക മിക്കതും.
. വലത്തുഭാഗമേദസ്സിൽ സ്വേദമേററം വളർന്നിടും
പാദവുമുണ്ടാകും പിത്തകോശപ്രപീഡയും.
. പല്ലുവേദനയും പിന്നെ കണ്ണിലുൾപ്പെട്ട രോഗവും
തലവേദനയും വേറെ പല ദണ്ഡങ്ങളും വരും
ം വരാം. എങ്കിലും അത്ര കഠിനമായിരിക്കയില്ല. വേഗം ഭേദമാക
യും ചെയ്യും. ആരും ഭയപ്പെടുന്ന ക്ഷയം പോലും മുൻ ഭാഗ മേദസ്സ
കൊണ്ടു മാത്രം വന്നാൽ ആയുസ്സിനെ കുറയ്ക്കുന്നില്ല.
39-42. മുൻ വശത്തു മേദസ്സു വധിച്ചാൽ വരാവുന്ന രോഗ
ങ്ങൾ ഇന്നതെല്ലാമെന്നു പറയുന്നു. ദഹനം. രോഗവും വയറു വേദ
ന, ഗ്രഹണി, അരോചകം, അതിസാരം, വയറുകടി, ആന്ത്രവാ
യു, മഹോദരം, മുതലായവ.
10
കണ്... ക ഴത്തിലും അണ്ണാക്കിലും കാണും രോഗവും
കഴുത്തിനു നീരു അണ്ണാക്കിൽ പൂട്ടു മുതലായവ. അടിതടിക്കൽ, പ
ല്ലുവേദന, പല്ലു ദ്രവിക്കുക, പിഴയ്ക്ക് പോകുക, ഉ ിൽ നിന്നു നി
1
ന്, ശുക്ലം, പാലം, മുതലായവ, ഞരമ്പിൽ വന്ന രോഗവും,
സാംഗത, ശേഷിയില്ലായ്മ, ശുക്ലസ്രാവം മുതലായവ, ചുമ,
തുപ്പുക, ജലദോഷം ഉണ്ടാകുക, ഇത്യാദി.
ചുമ, കഫം
43-44. വലത്തു ഭാഗത്തു മേദസ്സു കയറിയാലുണ്ടാകാവുന്ന
രോഗങ്ങൾ എന്തെല്ലാമെന്നു പഠിഞ്ഞിരിക്കുന്നു.
സം വന്നീടും വിയർപ്പു ധാരാളമുണ്ടാകും.<noinclude></noinclude>
biqjvvlph2y1d03fiimy77c2s3zpamk
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/101
106
82745
242480
2026-06-20T10:02:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '67 . വാമഭാഗത്തെ മേദസ്സ മേൽച്ചൊന്നവയൊക്കയും കൂടാതെ വാതരോഗത്തിൻകൂട്ടവും പെറ്റുപോറ്റുമേ രന്നു. സേദമേററം കുറഞ്ഞീടും ജലദോഷം കടുപ്പമാം മുന്നിലും പാർശ്വഭാഗത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242480
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>67
. വാമഭാഗത്തെ മേദസ്സ മേൽച്ചൊന്നവയൊക്കയും
കൂടാതെ വാതരോഗത്തിൻകൂട്ടവും പെറ്റുപോറ്റുമേ
രന്നു. സേദമേററം കുറഞ്ഞീടും ജലദോഷം കടുപ്പമാം
മുന്നിലും പാർശ്വഭാഗത്തുമൊന്നിച്ചതുപെരുകിൽ
ബാധി വരുമാഭാഗേ കണ്ണിനും കേടുവന്നിടും
മുൻവാദങ്ങളിലൊന്നിച്ചാൽ ഹൃദ്രോഗംവരുമുഗ്രമായ്
൪. ആദ്യം തുടിതുടിപ്പായും രോഗം പിന്നീടുമായ്
വരും
ഹൃദ്രോഗമീവിധം കാണാം യാതനാലു തിപ്രദം
രൻ. പാർശ്വഭാഗത്തുമോ വധിച്ചാലാവശത്തുടൻ
വിസ്താരവും വണ്ണവുമങ്ങത്യന്തം വളരുദൃഢം.
എം. കണ്ഠവും മുഖവും കാണാമിവണ്ണാ പാർശ്വവിസ് തൃതം
വശമൊട്ടുക്കുമീവണ്ണം വരുമാറുണ്ടപൂർവ്വമായ
8. വാമപാർശ്വസ്ഥമേദസ്സിൻ രോഗം ശക്തി നിറഞ്ഞതാം
പ് ഭാഗത്തുകാണുന്ന മേദസ്സോറം ഭയാനകം,
. ചിത്തഭ്രമം മഹാക്ഷീണം അര ബോധഹാനികൾ
അർശോരോഗം,ക്ഷയം,വാതം, നവഗ്ഗങ്ങളൊക്കയും
ന, ഇന്ദ്രിയസ്ഖലനം ധാതുക്ഷയവും പിന്നെ വന്ധ്യത
നിദ്രയില്ലായ്ക ചേതസ്സിനോകാതവരായ കയും,
45--48.
ഞ്ഞ രോഗങ്ങൾ കൂടാതെ പക്ഷവാതം, തളർ വാതം, ചുടുവാതം,
രക്തവാതം, മുതലായ വാതരോഗങ്ങളേയും ഉണ്ടാക്കും. വിയർപ്പു കുറ
ഞ്ഞിരിക്കും. സദാ ജലദോഷം ഉണ്ടാകും. മുന്നിലും ഇടം വലങ്ങളി
ൽ ഏതെങ്കിലും ഒരിടത്തും കൂടി വ്യാപിച്ചാൽ ആ
വിക്കും കണ്ണിനും സുഖക്കേടുണ്ടാകും. മുൻ ഇടം വശങ്ങളിൽ ഒന്നി
ച്ചു വന്നാൽ നെഞ്ചിടിപ്പായി ആരംഭിച്ചു. അകാല മരണം നൽക
ന ഭയങ്കരമായ ഹൃദ്രോഗം ഉണ്ടാക്കാം.
49.
5.
പാർശ്വഭാഗം ഒരു വശം.
പാവിസ് തൃതം ഒരുവശം വിസ്താരം കൂടിയത്.
51. വാമപാർശ മേദസ്സ് ഇടത്തുവശത്തു കയറിയിട്ടുള്ള
52-56
പുറകുവശത്തു മേദസ്സു കയറിയാലുണ്ടാകാവുന്ന
യങ്കരമായ വ്യാധികളെന്തെല്ലാമെന്നു ഈ പദ്യങ്ങളിൽ പറഞ്ഞി<noinclude></noinclude>
omk6yuegjg05m1h3h7ogcyu54jp5ncp
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/102
106
82746
242481
2026-06-20T10:02:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 ദർ. ആത്മഹത്യാശകാസങ്ങൾ കുത്തിനോവുകൾ വിസ് മൃതി ഇവയും മറ്റുമുണ്ടാക്കും പേടിക്കേണ്ടതുതാനിതു 9. ആരംഭത്തിൽ പ്രയത്നിച്ചാൽ ഭേദമാക്കാമിതംധ്വം മുത്തുപോയാലസാദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242481
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>68
ദർ. ആത്മഹത്യാശകാസങ്ങൾ കുത്തിനോവുകൾ വിസ് മൃതി
ഇവയും മറ്റുമുണ്ടാക്കും പേടിക്കേണ്ടതുതാനിതു
9. ആരംഭത്തിൽ പ്രയത്നിച്ചാൽ ഭേദമാക്കാമിതംധ്വം
മുത്തുപോയാലസാദ്ധ്യം താനതിനാൽ തള്ളി വക്കണം.
എന്നെ, സർവ്വാംഗഗതമേദസ്സിൽ സർവ്വാതങ്കങ്ങളും വരും
അതിലതേതുഭാഗത്തു മേദസ്സിൻനിലകൂടുതൽ
. എന്നുനോക്കിധരിച്ചിട്ടു നിശ്ചയിചികിത്സകൾ
മുൻകൂട്ടി ക്രിയ ചെയ്യണം മൂത്തുപോയാൽ പ്രയാസമാം
വ. കുഷ്പ, ക്ഷയം, വിദ്രധിയും കാസവും, സ്തംഭനം, വ്രണം
പ്രമേഹക്കുരുവും, ഭ്രാന്തും, രക്തസ്രാവം, മഹോദരം,
എൻ. അസ്ഥിസ്രാവ മപസ്മാരം ശ്രീപദം മൂത്രകൃഛ്റവും
കടപ്പും, ചലംപോക്കും, ഉപ്പും, ഥപാണ്ഡവും
നം. എന്നുവേണ്ടാ മഹാരോഗമെല്ലാം പ്രബലമായരും
വന്നാൽ പ്രയത്നസാധ്യം താനസാധ്യം തന്നെയെന്നുമാം
൬൧. കഷ്ടം, മഹോദരം, കാസം, മുതലായവ പൂണ്ണമായ്
വരുന്നതിനോറെമുമ്പെ പെരും മേദസ്സുദൃശ്യമാം.
വന്ധ്യത പ്രസവിയ്ക്ക് ആത്മഹത്യാശ തന്നത്താൻ മരിക്ക
മെന്നു തോന്നുക .
പുറകിൽ മേദസ്സും വ്യാപിക്കുന്ന പക്ഷം ആരംഭകാലത്തുതന്നെ ആ
വിസ് നാനം, സ് നാനം, ആവരണം, ജലസ്പർശസ് നാനം
നാടിസ് നാനം, ആദിയാൽ ചികിത്സിച്ചാൽ നിശ്ചയമായും ഭേദമാ
മൂത്തുപോയാൽ പലപ്പോഴും ചികിത്സ നിഷ്പ്രയോജനമാ
കാനിടയുണ്ടു
so.
9
56-57. മേദസ്സ് എല്ലാ വശങ്ങളിലും വ്യാപിച്ചാൽ എല്ലാ
രോഗങ്ങളും വരാം. അതിനാൽ മേദസ്സു ഏതു വശത്തു കൂടുതൽ എ
ന്നു നോക്കി വരാവുന്ന രോഗങ്ങൾ കണ്ടുപിടിച്ചു നിവാരണം
ചികിത്സ നിശ്ചയിക്കണം.
58 80. സമാഗമേദസ്സുകാ രാവുന്ന പ്രധാനരോഗ
8 ന്തെല്ലാമെന്നു പറഞ്ഞിരിക്കുന്നു. മറ്റു രോഗങ്ങളും വരാം. ഒന്നാ
ൽ ഭേദമാക്കാൻ മഹാപ്രയാസമാണു്. വിധി ഹൃദയത്തിൽ വരുന്ന
. 61 62 ഇനി രോഗപീരന്മാരുടെ കൊടിയടയാളങ്ങളെപ്
റി പറയുന്നു. കം മഹോദരം മുതലായ മഹാരോഗങ്ങൾ
ളിപ്പെടുന്നതിനു മുൻപേ തന്നെ മേദസ്സു ധാരാളം വലിച്ചിരിക്കു<noinclude></noinclude>
kvtvtanyvg3dqkl8c51l81m4ddd01k9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/103
106
82747
242482
2026-06-20T10:02:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '69 6m am . മുൻചൊന്നപോൽ പരീക്ഷിച്ചാൽ വിക്ഷിക്കാമതുനിണ്ണയം മേദോവാനുബന്ധിച്ചാൽ മേൽരോഗങ്ങൾ ഭവിച്ചിടാ ന,അധരോഷ്ഠങ്ങൾ നീങ്ങിപ്പോയ് വായൊളിച്ചിട്ടുനിദ്രയിൽ കാണുകിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242482
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>69
6m
am
. മുൻചൊന്നപോൽ പരീക്ഷിച്ചാൽ വിക്ഷിക്കാമതുനിണ്ണയം
മേദോവാനുബന്ധിച്ചാൽ മേൽരോഗങ്ങൾ ഭവിച്ചിടാ
ന,അധരോഷ്ഠങ്ങൾ നീങ്ങിപ്പോയ് വായൊളിച്ചിട്ടുനിദ്രയിൽ
കാണുകിൽ ക്ഷയബീജങ്ങൾ ദേഹത്തിൽക്കേറിനിണയം
ആര്. ഉണന്നിരിക്കും നേരത്തു മാവിധം തന്നെ കാണുകിൽ
ക്ഷയരോഗത്തെയപ്പോൾ താൻ നിണ്ണയിക്കാമസംശയം.
നാ. ജലദോഷം സദാ വന്നും വന്നാൽ മാറാതെ നാൾ
നിന്നും കാണുകിലോ മേ ക്ഷയത്തിനുടയാഗമം.
നീണ്ട കണ്ഠത്തോടനങ്ങൾ പാരം താണങ്ങിരിക്കിലും
മൂക്കിൻറയാമൊട്ടിട്ടും കറുപ്പുള്ള
ളിൽ ഭവിക്കിലും
ന, നെഞ്ചു നന്നായ് പരന്നിട്ടോ കൂത്തിട്ടോ വന്നു കാൺകിലും
ക്ഷയമുണ്ടെന്നു ചെല്ലീടാം സധം സമർത്ഥനും,
(യുഗ്മകം)
സം. തോൾക്കൂടിനുള്ളിലായിട്ട് കുത്തിക്കൊള്ളുന്ന വേദന
കുണ്ടുവെന്നാൽ ക്ഷയത്തിന്റെയാരംഭം ചിന്ത ചെയ്യണം
എൻ നെഞ്ചിനുള്ളിലുമവ്വണ്ണം കണ്ടാൽ തീ പറഞ്ഞിടാം,
ശ്വാസകോശ ജോൽ ഭൂതം വരട്ടെ ചുമയാക്കണം.
നതു കാണാം. അപ്പോൾ തന്നെ പ്രതിവിധികരങ്ങളായ സ്നാനങ്ങൾ
ചെയ്താൽ രോഗങ്ങൾ വരികയില്ല.
6869. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ പറയു
ന്നു. സ്ഥാലീപുലാകന്യായേന ഒരു രോഗത്തിന്റെ ഉപക്രമം വി
ചിരിക്കുന്നുവെന്നേയുള്ളൂ. ചുണ്ടുകൾ വിടർത്തി വായ പൊളിച്ചുകൊ
ണ്ടു ഉറങ്ങുന്നവരുടെ ദേഹത്തിൽ ക്ഷയരോഗബീജം കയറിയെന്നു
നിശ്ചയിക്കാം. ശ്വാസകോശത്തിലേക്കുള്ള ശരിയായ വാതിൽ
കിൻ ദ്വാരങ്ങളാണു്. രോഗം നിമിത്തം അതു ക്രമേണ അടയുന്നു.
അപ്പോൾ ശ്വാസകോശത്തിൽ വായു കയറാൻ ഒരു വഴി വായാണ
അതുകൊണ്ടാണു ഉറക്കത്തിൽ വായ് തുറന്നുപോകുന്നതും ഉന്നിയി
ക്കുമ്പോഴും ഇങ്ങനെ കണ്ടാൽ താമസിയാതെ ക്ഷയരോഗം പ്രത്യക്ഷ
പ്പെടും. നാസാദ്വാരങ്ങൾ അടയത്തക്ക വണ്ണം കൂടക്കൂടെ ജലദോഷം
(Cold)ഒന്നുകൊണ്ടിരുന്നാൽ ക്ഷയം ആരംഭിച്ചു എന്നു പറയാം. ക
ത്തു നീണ്ടും, തോളുകൾ അടിഞ്ഞും, മൂക്കിന്റെ അറകൊട്ടിയും, മു
തിനകം നീലിച്ചും, "വെണ്മാടവസ്സായും നെഞ്ചു കൂടുകെട്ടിയും
കണ്ടാൽ തീർച്ചയായും ക്ഷയമുണ്ടെന്നു പറയാം. തോളുകൾക്കകത്തു
ലുക്കുത്തുന്ന നോവുണ്ടെങ്കിലും ക്ഷയം ആരംഭിച്ചതു തന്നെ. നെ
ഞ്ചിനകത്തുകൂടി അത് പോലെ വേദന കണ്ടാൽ സംശയിക്കേണ്ട.
ശാസകോശത്തിനു കെടുതി വന്നിട്ടു തന്നെയാണു വരട്ടുചുമയുണ്ടാകുന്ന<noinclude></noinclude>
2ku35kglmrq4lgxqfszo81ol4x0arrv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/104
106
82748
242483
2026-06-20T10:03:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 മേദസ്സ് ജലരൂപത്തിലായി മെയ്യിൽ ഭവിക്കുകിൽ കാലക്രമേണ വൻ മന്ത്രം മഹോദരവുമാണിടാം. . ദേഹാഗ്രങ്ങളിലായിട്ട് കണ്ടു മുഴകളെങ്കിലോ കാഗമിക്കാം നേരത്തെ തന്നെ നിണ്ണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242483
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>70
മേദസ്സ് ജലരൂപത്തിലായി മെയ്യിൽ ഭവിക്കുകിൽ
കാലക്രമേണ വൻ മന്ത്രം മഹോദരവുമാണിടാം.
. ദേഹാഗ്രങ്ങളിലായിട്ട് കണ്ടു മുഴകളെങ്കിലോ
കാഗമിക്കാം നേരത്തെ തന്നെ നിണ്ണയം
6m
. ചെവിമുക്കിവയിൽക്കാണും വണ്ണഭേദാദികൊണ്ടുമേ
കാഗമനമൂഹിക്കാം ഒമേദോരാശികൊണ്ടുമേ.
നെ. സഹായമായ് നൂതന യന്ത്രമന്തിയും,
വപുസ്സിലെല്ലാം കുഴൽവച്ചുനോക്കിയും
സ്വബുദ്ധിയാൽ വൃാഗങ്ങളന്യരാം
ചികിത്സകന്മാർ പണിയാന്നു
കാണകവേ,
. സ്വദൃഷ്ടികൊണ്ടുള്ളാരു സൂക്ഷ്മവീക്ഷയാൽ
വെറും ശിശുപ്രായഗദങ്ങളൊക്കെയും,
വരാനിരിക്കും അജയും, ധരിക്കുവാൻ
വരിഷ്ഠമിശാസ്ത്രമറിഞ്ഞ പണ്ഡിതൻ.
10. അനാവശ്യ പദാർത്ഥം ജലാകൃതിയിൽ ദേഹത്തിൽ അ
ടിഞ്ഞാൽ മഹോദരം, കുറെക്കൂടി കീഴോട്ടിറങ്ങിയാൽ) വൃദ്ധി, (അ
വിടെനിന്നും കീഴോട്ടിറങ്ങിയാൽ) മന്തു, മുതലായ ദിനങ്ങൾ വ
11-12. കുഷ്ഠത്തിന്റെ പ്രാരംഭ ലക്ഷണം പറഞ്ഞിരിക്കുന്നു.
കുഷ്ഠത്തിന്റെ ആരംഭത്തിൽ മുഖത്തു അസാധാരണമായ ഒരു തിള
73-74. ഡാക്ടറന്മാർ പല പല പുതിയ യന്ത്രങ്ങളും കുഴലുക
ളം കൊണ്ടു ദേഹം മുഴുവൻ പരിശേിധിച്ചശേഷം വളരെ ആലോ
ചിച്ചിട്ടും പഴക്കം ചെന്ന രോഗം പോലും മനസ്സിലാക്കുന്നതു വള
പ്രയാസപ്പെട്ടാണു്. ചിലപ്പോൾ രോഗമറിയുന്നതു ശസ്ത്രക്രിയ
ശേഷമായിരിക്കും. അതിന്റെ ഫലം രോഗിയുടെ അകാലമര
ണമായും വരാം. എന്നാൽ പ്രകൃതിചികിത്സ പഠിച്ചിട്ടുള്ളവരാകട്ടെ
യാതൊരു യന്ത്രത്തിന്റെയും സഹായം കൂടാതെ വെറും കണ്ണു കൊ
ണ്ടു നോക്കി ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാനിടയുള്ളതുമായ രോഗ
ങ്ങളെ കൂടി കണ്ടു പിടിക്കുന്നു.
ഈ പദങ്ങളിൽ പ്രകൃതി ചികിത്സയിലെ മുഖ്യകൃതി വിജ്ഞാ
നീയത്തിനുള്ള മാഹാത്മ്യം ഇംഗ്ലീഷ് ചികിത്സയോടു താരതമ്മ
ത്തി വിശദമാക്കിയിരിക്കുന്നു.<noinclude></noinclude>
gecxdjl2wfrmzkih2vkc3bp0dauwzsa
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/105
106
82749
242484
2026-06-20T10:03:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P. 02. 8. അദ്ധ്യായം ഉ ചികിത്സാവിധി രണ്ടായിപ്പിരിച്ചിട്ടുണ്ടു പൂർവ്വികർ ശോധനാഖ്യവുമവ്വണ്ണം ശമാഖ്യവുമിങ്ങനെ. ഇവ രണ്ടിനും പാർത്താൽ പ്രാധാന്യം തുല്യമാകിലും വൈദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242484
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>P.
02.
8.
അദ്ധ്യായം ഉ
ചികിത്സാവിധി രണ്ടായിപ്പിരിച്ചിട്ടുണ്ടു പൂർവ്വികർ
ശോധനാഖ്യവുമവ്വണ്ണം ശമാഖ്യവുമിങ്ങനെ.
ഇവ രണ്ടിനും പാർത്താൽ പ്രാധാന്യം തുല്യമാകിലും
വൈദ്യരോഗികൾ തൻ ശാന്തിയിൽ താൻ പതിക്കയാൽ
രോഗത്തിൻ വേരറുക്കുന്ന ശോധനത്തിലൊരല്പം
പ്രിയമിക്കൂട്ടുകാർക്കൊട്ടും കാണാത്തതതികമേ
തൽക്കാലലാഭലോഭത്താൽ ഭാര്യാപത്തിനെയിങ്ങനെ
സമ്പാദിച്ചു വളർത്തുന്നതയ്യയ്യോ! ബഹു സങ്കടം.
രോഗനിയ പന കഴിഞ്ഞു ചികിത്സയെപ്പറ്റി പറയുന്നു.
പുരാതന മായന്മാർ ചികിത്സ ശോധനമെന്നും ശമനമൊന്നും
രണ്ടായിട്ടാണു പിരിച്ചിട്ടുള്ളത്. ശോധനമെന്നാൽ രോഗ കാരണ
മായ ദോഷത്തെ നീക്കി ദേഹം ശുദ്ധീകരിക്കയാകുന്നു. ശമനം
ഷധ പ്രയോഗത്താൽ രോഗം ഒന്നു തളർത്തി ഒതുക്കി നിർത്തുകയാ
കുന്നു. ഔഷധ ശക്തി മാറുമ്പോൾ അതു വീണ്ടും ഇരട്ടി ശക്തിയോ
ടു കൂടെ പ്രത്യക്ഷപ്പെടുന്നു. പിന്നെയും മരുന്നുകൊണ്ടു അതിനെ ഒതു
ക്കി നിന്നു. ഈ വിധത്തിൽ മരണം വരെ അതു രോഗിയെ ഉപ
ദ്രവിച്ചുകൊണ്ടിരിക്കും. രോഗം എന്നു പറയുന്നതു ശരീരം അന
വശ്യ പദാർത്ഥ ബഹിഷ്കരണത്തിനായി ചെയ്യുന്ന ഹൃദയപൂർവ്വമായ
ശ്രമമാണെന്നും അത് ചെയ്യുന്നതിനു ശരീരത്തിനു ഓജസ്സുണ്ടായി
കണമെന്നും മുൻപറഞ്ഞിട്ടുണ്ടല്ലോ. രോഗലക്ഷണങ്ങൾ മായുന്നതു
ഓജസ്സിന്റെ ഹാനി കൊണ്ടാണ്. അതിനാൽ രോഗ ശമനത്തിനാ
യി കൊടുക്കുന്ന ഓരോ മാത്ര മരുന്നും ദോഹ ചൈതന്യത്തെ നശി
പ്പിക്കുകയാണ്. ഇതിനാൽ രോഗം മാറാതെ അനുക്ഷണം
വിരി
സംഭരിച്ചു പുതിയതും പൂർവ്വാധിക പ്രഭാവത്തോടു കൂടിയതുമായ ആക്ര
മണത്തിനു വട്ടം കൂടുന്നു. ഇതെല്ലാം നോക്കുമ്പോൾ ശോധനത്തിനു
ശമനത്തേക്കാൾ ശാധികം ശക്തിയും മാഹാത്മ്യവും ഉണ്ടെന്നു പ്ര
ത്യക്ഷപ്പെടുന്നു.
2. ശമന ാധനങ്ങൾക്കു പ്രാധാന്യം തുല്യമെന്നു പറഞ്ഞി
രിക്കുന്നതു സാധാരണക്കാരെ കുറിച്ചാണു്.
4-5.
പ്രയാസമേറിയതും പെട്ടെന്നു സാധിക്കാൻ വിഷമമുള്ളതും ആ
നു. ശമനം ഔഷധ പ്രയോഗത്താൽ പെട്ടെന്നു ചെയ്യാവുതാണല്ലൊ
അതിനാൽ രോഗം മാറിയെന്നു തെററിദ്ധരിച്ചു രോഗി ആഹ്ലാദിക്ക
വൈദ്യനാകട്ടെ തലകാലം ലഭിച്ച സമ്പത്തുകൊണ്ടു സന്തുഷ്ട
നാനതു കൂടാതെ ഇനിയും രോഗം വലിക്കുമ്പോഴും തന്റെ അട
mo.<noinclude></noinclude>
qebhkv90rakaowzc2dzaljl3zua92zu
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/106
106
82750
242485
2026-06-20T10:03:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6). സ്വാതല്പരരായുള്ള 72 ശോധനത്തിന്റെ മാഹാത്മ്യം വണ്ണിച്ചാലെത്തൊടുങ്ങിടും? സ്വല്പം കാലവിളംബത്തെയോർത്തിതാരും ത്യജിക്കൊലാ. വൈദ്യന്മാരൊത്ത നാരതം ലാഭം കൊതിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242485
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>6).
സ്വാതല്പരരായുള്ള
72
ശോധനത്തിന്റെ മാഹാത്മ്യം വണ്ണിച്ചാലെത്തൊടുങ്ങിടും?
സ്വല്പം കാലവിളംബത്തെയോർത്തിതാരും ത്യജിക്കൊലാ.
വൈദ്യന്മാരൊത്ത നാരതം
ലാഭം കൊതിച്ചക്ഷരാം രോഗികൾക്കൊക്കെയുൽകടം.
ഭാഷധങ്ങൾ കൊടുത്തിട്ടു ദേഹശക്തികുറച്ചപ്പോ
ആമയാവലിയെ ഭൂവിൽ വരുത്തുന്നു ഭയങ്കരം.
അജ്ഞാനമാമിരുട്ടിങ്കലാക്കുണ്ടിൽ പതിക്കുവോർ
നേർവഴിക്കു വരാനായി വിളിക്കും മണി നാദമായ്.
ൻ. ആമയോച്ചാടനത്തിനു സിദ്ധമായുള്ള മന്ത്രമായ്
നവമായ ചിത്രമായ് മിന്നും ചികിത്സാവിധി ചൊല്ലിടാം.
ȧ
(യുഗ്മകം)
എം. രോഗമെല്ലാം ജ്വരം തന്നെ, ദാഭോജാതമാംജ്വരം,
മേദസ്സു നശിപ്പിച്ചാലാകയാൽ രോഗമോടുമേ
൧൧. മേദസ്സിന്നിടവും, വൃദ്ധി, പഴക്കം ദേഹശക്തിയും
പ്രായവും പരിശോധിച്ചനിശ്ചയിക്ക ചികിത്സകൾ.
൨. മേദസ്സുണ്ടാകുവാൻ മാറ്റം ചെറുമേകാതെ യുള്ളതും
നിശ്ശേഷമായ് നശിപ്പിച്ചാലാരോഗ്യമദിപുണമാം.
൧൩. മേദസ്സുമെയ്യിലുണ്ടാകാതിരിക്കാനൊറ്റയാംവഴി
പ്രകൃതിയൊത്തതാം ഭക്ഷ്യം നിഷ്ഠയോടു കഴിക്കയാം.
4. വനമേദസ്സിനേ ദൂരെപ്പാരം വേഗം പറത്തുവാൻ
ഘമ്മാദിയാനമല്ലാതെ വിദ്യയില്ലതു മുഴിയിൽ.
ക്കൽ വരുമെന്നു വിചാരിച്ചു ഉള്ളുകൊണ്ടു ഹസിക്കയും ചെയ്യുന്നു.
ങ്ങിനെ ഒരു കൂട്ടം ഇഷ്ടപ്രാപ്തിക്കു ഇടയാക്കുന്നു.
6. അനാരതം എല്ലാം ഉൽക്കടം ഭയങ്കരം.
89. രോഗികളായ വഴിപോക്കർ അറിവില്ലായ്മയാകുന്ന
ഇരുട്ടുകൊണ്ട് ശമന ചികിത്സയാകുന്ന ആപൽക്കുഴിയിൽ വീഴാതെ
വിളിച്ചറിയിക്കുന്ന മണിനാദമായും രോഗഭൂതങ്ങളെ ഓടിക്കുന്ന ദി
മന്ത്രമായും ഇരിക്കുന്ന ചികിത്സാവിധി പറയാൻ പോകുന്നു.
13-14. ദേഹത്തിൽ അനാവശ്യ പദാർത്ഥം കയറാതിരിക്കാ
നുള്ള ഏക മായ്ക്കും പ്രകൃതിക്കനുസരിച്ച ഭക്ഷണമാണു്.
പോയ മേദസ്സിനെ കളയാൻ ആവിാനം മുതലായവയില്ലാതെ പേ
ഒരു നിവൃത്തിയില്ല.<noinclude></noinclude>
fft7so6ap0u3j328y6gk8nubvgz9c18
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/107
106
82751
242486
2026-06-20T10:03:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '73 28. ദഹനം ശരിയായെന്നാൽ വേഗം രോഗം മറഞ്ഞിടും; അതിനാലാദ്യമായിട്ടാഹനം ശരിയാക്കണം. . രോഗിദേഹസ്ഥിതിക്കൊത്ത ഭക്ഷണം നൽകണം ദൃഢം പ്രകൃതിയൊത്ത വസ്തുക്കൾ മാത്രമായിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242486
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>73
28. ദഹനം ശരിയായെന്നാൽ വേഗം രോഗം മറഞ്ഞിടും;
അതിനാലാദ്യമായിട്ടാഹനം ശരിയാക്കണം.
. രോഗിദേഹസ്ഥിതിക്കൊത്ത ഭക്ഷണം നൽകണം ദൃഢം
പ്രകൃതിയൊത്ത വസ്തുക്കൾ മാത്രമായിട്ടു നിഷ്ഠയാ
4. ജീവിധം പുതുതാം മോജനനത്തെത്തടുത്തിടാം;
ഉള്ളമേദസ്സുമുഴുവൻ സ്നാനത്താലാശു നീക്കിടാം.
. നൂതനം ശോധനം സ്നാനചതുഷ്ടയവിനിമിതം,
സൂയ, മ്മ, ജലസ്പ, നാഭിസ്താനങ്ങൾ താനവ
1. വിശ്വസിക്കാവതാംഘമസ്താനത്തിന്റെ വിധമോതിടാം
വേഗത്തിൽ ഫലമേകുന്നതിതു പോല്യമില്ലകൾ
10. രണ്ടിലേറാതെ ചെയ്തീടാം സാധാരണയൊരാഴ്ചയിൽ,
മോഹാലസ്യം വരുത്തുന്നോരപസ്മാരാദി പീഡയിൽ.
15. ദുസ്സാധനങ്ങളുടെ ഉൽപത്തി ദഹന ദോഷത്തിൽ നി
നാണല്ലോ. അതിനാൽ ദഹനം ശരിയായാൽ മേദസ്സുദ്ധിക്കാനി
യില്ല. തന്നെയല്ല ദുസ്സാധനങ്ങളെ പുറത്തു കളയാനുള്ള പ്രധാനലു
മതലയും ദഹനേന്ദ്രിയങ്ങൾക്കാ
16. ദഹനശക്തി ദേഹസ്മിതിക്കനുസരിച്ചിരിക്കുന്നതിനാൽ
ദോഹസ്ഥിതി പരിശോധിച്ചു. യോഗ്യമായ ഭക്ഷണം
നിശ്ചയിക്ക
18. നൂതനം പുത്തൻ, സ്റ്റാന ചതുഷ്ടയം - നാലു സ്നാനങ്ങൾ.
നവ്യമായ ശോധന ചികിത്സയുടെ സാധനങ്ങൾ ആലസ്സാനം
ആവിയാനം ജലസ്പർശസാനം നാഭിയ്ക്കാനം എന്ന നാലു സ്നാനങ്ങ
ആവരണം, വ്യഷ്ടാനം, മൽസാനം, മുതലായി വേറെ
താനങ്ങളുണ്ടെങ്കിലും അവയ്ക്ക് ഇത്രത്തോളം പ്രാധാന്യമില്ല.
19-23, ലമ്മാനം വാനം, ആവിധാനം, എന്നെല്ലാം
പറയപ്പെടുന്ന ആണിയുപയോഗിച്ചു വിയർപ്പിക്കുന്ന സ്നാനം,
വിക്കാനം പെട്ടെന്നു ഫലം കാണിക്കുന്നതാണ്. വേദനയുള്ളി
ടം ആവികൊടുത്താൽ വേദന പെട്ടെന്നു മാറും. നീരിനും അങ്ങി
തന്നെ വേഗം ഫലം ചെയ്യും. ജലപ്രചുരമായ അനാവശ്യസാധ
നത്തെ സഭാകൃതിയിൽ വെളിയിൽ തള്ളുന്നതിനു ഇതു പ്രത്യേകം
പററിയതാണു്. മറ്റു, മഹോദരം, ആന്ത്രവൃദ്ധി, മുതലായ രോഗങ്ങ
ഇതുതന്നെ ചെയ്താൽ പെട്ടെന്നു ശമനമുണ്ടാകും. കുത്തി നാലു
ഈ ദുഷ്ട മുഴുവൻ കളയുന്നതിനും ഇതുപയോഗിക്കാം. ആവിക്കാനം
മാൽ പെട്ടെന്നു എല്ലാത്തരം പനികളും മാറും. ഒരാഴ്ചയിൽ രണ്ടു
തവണയിൽ കൂടുതൽ ആവിക്കുളി ചെയ്താൽ ക്ഷീണം വളരെ വർ
* 10<noinclude></noinclude>
b9vn2rraj9l7nc2cl55p255mkgslf09
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/108
106
82752
242487
2026-06-20T10:03:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 m . ഇതുചൊല്ല്, ചെന്നാലാലാപത്തു വന്നിടും; ബലം തീരെക്കുറഞ്ഞുള്ള രോഗികൾക്കും വിവർജ്യമാം 1. മറ്റു വേളകളിൽ ചെയ്യാം യഥായുക്തിയിതാക്ക സമയം ചെറുമതിയായ് വന്നു പോകൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242487
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>74
m
. ഇതുചൊല്ല്, ചെന്നാലാലാപത്തു വന്നിടും;
ബലം തീരെക്കുറഞ്ഞുള്ള
രോഗികൾക്കും വിവർജ്യമാം
1. മറ്റു വേളകളിൽ ചെയ്യാം യഥായുക്തിയിതാക്ക
സമയം ചെറുമതിയായ് വന്നു പോകൊല്ല നിണയം..
2. സ്നാനകാലത്തു രോഗിക്കുള്ളിലം ചോദിച്ചതേവിധം
ചെയ്യണം ശ്രദ്ധയോടെന്നാൽ ഫലിക്കുമതു സത്വരം.
വർ. അപൂർണ്ണവും പൂണ്ണവുമെന്നീസ്താനം രണ്ടുമട്ടിലാം
ദേഹത്തെ മുഴുവൻ നേരായ് വ്യാപിക്കുന്നതു വണ്ണമാം.
6. അപൂർണ്ണം ദേഹഭാഗത്തെ മാത്രം ബന്ധിപ്പതായവരും
പുസ്നാനം കഴിപ്പാനായ് വേണം നാലുകുടം ദൃഢം.
വന്നു. കുറഞ്ഞപക്ഷമോരോരോ പറ കൊള്ളണമായതിൽ
ലോഹങ്ങൾ താൻ വേണമല്ലെങ്കിൽ കേടുവന്നുപോം.
2. ചൂരലോ കയറോ കൊണ്ടങ്ങിടയിൽ വരിഞ്ഞതാം
കട്ടിൽ വേണം മഹത്തായ കട്ടിക്കുമ്പിളിയൊന്നുമേ,
. കുടത്തിലെല്ലാം പാതിവെള്ളം കൊണ്ടുനിറയ്ക്കണം
വാഴതന്നില വാട്ടീട്ടു നന്നാലണി വരുംവിധം
om
എൻ. കുടങ്ങളുടെ വായ മൂടി മുറുകെക്കെട്ടി വയ്ക്കണം;
വച്ചു കാച്ചണം.
മൂന്നെണ്ണത്തെയടുപ്പത്തു
71
ദ്ധിക്കും, ദേഹൌജസ്സു തീരെക്കുറഞ്ഞിരുന്നാലും മോഹാലസ്യം വരു
ഈ അപസ് മാരം മുതലായ രോഗങ്ങളിലും ഇത് ചെയ്തു കൂടാ. ചെ
കാൽ വല്ല ആപത്തും വന്നു ന്നേക്കാം. മറ്റു തരം ആളുകൾ ആവി
സ്നാനം ചെയ്യുന്നതുകൊണ്ടു പിശകില്ല. പക്ഷെ രോഗിയുടെ ദേഹ
ത്തിനു താങ്ങാവുന്നതിലധികം സമയം ആവി പിടിപ്പിക്കരുത്. അ
കൻ കൂടി സംഭ്രമിക്കാനിടയുണ്ടു്. സമയം കുറഞ്ഞുപോയതു കൊ
ണ്ടു യാതൊരു ദോഷവും വരാനില്ല.
ആവി ആദ്യം അല്പാല്പമായിട്ടാണു രോഗിയുടെ ദേഹത്തിൽ വി
ടേണ്ടതു്. അതുകൊണ്ടു സുഖം പോരാ കുറെക്കൂടി ആവിവണമെന്നു
രോഗിക്കു തോന്നുന്നുവെങ്കിൽ ആലിക്കുവരാനുള്ള വഴി അല്പം കൂടി
വലുതാക്കുക. ഇങ്ങനെ രോഗിക്ക് ആനന്ദജനകമാകും വിധത്തിൽ
ആവിക്കുളി നടത്തിയാൽ മാറു വിധം ചെയ്യുന്നതിനേക്കാൾ ഫലം
അധികമായിരിക്കും.
24...39, ആവിയാനം പൂണ്ണമെന്നും അപൂർണ്ണമെന്നും രണ്ടു
രത്തിലുണ്ട്. സർവ്വാംഗം ആവി പിടിപ്പിക്കുന്നതു പൂർണ്ണതാനം, വ്<noinclude></noinclude>
5bblno1iolnsown819912do0phkqmho
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/109
106
82753
242488
2026-06-20T10:04:12Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '75 10. ആവികൊണ്ടു കുടം തിങ്ങിയടപ്പാതെ പൊങ്ങവേ വാങ്ങി വച്ചിട്ടു ശേഷിച്ച കുടം വയ്ക്കും കടുപ്പിലായ്. ൩൧. ആദ്യത്തെ മൂന്നുകുടവും കട്ടിലിന്റെ ചുവട്ടിലായ്, കിടന്നാൽ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242488
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>75
10. ആവികൊണ്ടു കുടം തിങ്ങിയടപ്പാതെ പൊങ്ങവേ
വാങ്ങി വച്ചിട്ടു ശേഷിച്ച കുടം വയ്ക്കും കടുപ്പിലായ്.
൩൧. ആദ്യത്തെ മൂന്നുകുടവും കട്ടിലിന്റെ ചുവട്ടിലായ്,
കിടന്നാൽ രോഗിതൻ പാദം, വയർ, നെഞ്ചിവനേരെയായ്
1. വരും സ്ഥാനങ്ങൾ നോക്കീട്ടു ശരിയായ്ക്കുണ്ടു വയ്ക്കണം.
രോഗിയാദ്യം മലന്ന നഗ്നനായിക്കിടക്കണം.
നാ. കട്ടിക്കമ്പിളിയാൽ ദേഹം മൂടണം മുഴുവൻ തഥാ
കട്ടിലിന്റെ പാർശ്വഭാഗങ്ങൾ തിട്ടമായി മറയ്ക്കണം.
൪. കുടങ്ങൾതൻ വായ്കല്പം തുറന്നിടുക മൂന്നിലും
ആവിപോരെന്നു തോന്നുമ്പോളാദ്വാരങ്ങൾ വളത്തിടാം.
൩൫. ദേഹത്തിന്റെ പുറംഭാഗം വിയന്നാൽ കമഴ്ത്തിടാം.
അന്നേരം മിച്ചമായ് വച്ച കുടം വാങ്ങീട്ടുടൻ ദൃഢം
൩൬. വയറിൻ കീഴിലെക്കുംഭം മാറ്റിയായതു വയ്ക്കണം.
ഇഛയൊത്താവിയെത്താനായ് തുറക്കണമതക്ഷണം.
യാ കാൽ, നെഞ്ചു മുതലായി രോഗമുള്ളിടത്തു മാത്രം ആവി കൊ
ള്ളിക്കുന്നതു അപൂർണ്ണതാനം. അഥവാ അംഗസ്നാനം.
വാനത്തിനു ആവിയുണ്ടാക്കാൻ നാലു കുടം വേണം.
ചെമ്പുകുടമായാൽ നിന്നു. മറ്റു ലോഹങ്ങളായാലും തരക്കേടില്ല. മ
മൺകുടം ആവിയുടെ ശക്തികൊണ്ടു പൊട്ടിപ്പോയേക്കാം . എല്ലാ
ങ്ങളിലും പകുതി വെള്ളം നിറച്ചു വാഴയില വാട്ടി നിൽകയായി
അടച്ചുകെട്ടിയ മൂന്നു കുടം അടുപ്പത്തുവച്ചു തിളപ്പിക്കുക. അപ്പോൾ
രോഗിയെ ചൂരലൊ കയാ അകലത്തിൽ വരിഞ്ഞിട്ടുള്ള ഒരു ക
ട്ടിലിലോ കസേരയിലൊ നാനായി മലത്തിക്കിടത്തി കട്ടിലി
മൻറയോ കസേരയുടെയോ വശങ്ങൾ കൂടി മൂടത്തക്കവണ്ണം ഒരു ക
ടിക്കമ്പിളിയോ കരിമ്പടമോ പുതപ്പൊ കൊണ്ടു മൂടുക, പിന്നീ
തിയാൽ ആവി നിറഞ്ഞു അടപ്പു മേലോട്ടു പൊന്തുമ്പോൾ കുടം
വാങ്ങി ഒന്നു നെഞ്ചിനും മറ്റൊന്നു വയറിനും വേറൊന്നു പാദത്തി
നും അടിയിൽ വച്ചു അവയുടെ അടുപ്പിൽ ഓരോ ദ്വാരമുണ്ടാക്കി ആ
വി മേലോട്ടു വിടണം. രോഗിയുടെ ഇഷ്ടം പോലെ കുടം കിളത്തി
വകയോ ദ്വാരം വലുതാക്കുകയൊ ചെയ്യണം. മഴ ചെയ്യുന്നതുപോ
ലെ വിയർപ്പു രോഗിയുടെ ദേഹത്തിൽ നിന്നും കുടങ്ങളിലേക്കു വീ
ണു തുടങ്ങിയാൽ രോഗി കവിണുകിടക്കട്ടെ. അപ്പോൾ നാലാമ
കുടം അടുപ്പിൽ വച്ചു തിളച്ചിരിക്കണം. അതു വാങ്ങി വയറി
നു കീഴിലുള്ള കുടം മാറി അവിടെ വയ്ക്കുക. ഇങ്ങനെ മാറ്റിയെ
ടുത്ത കുടം അടച്ചു വീണ്ടും അടുപ്പിൽ വച്ചു തിളപ്പിച്ചുകൊള്ളണം.<noinclude></noinclude>
4a71ci625x69ylg20tdreveodov5ihq
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/110
106
82754
242489
2026-06-20T10:04:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 . മാറ്റിവച്ച കുടം വീണ്ടും അടുപ്പത്തോണം സ്വയം നവമാകും വാഴയിലയടയാൽ മൂടിയപ്പൊഴേ . പാകമായാലെടുത്തിട്ടു നെഞ്ചിന്നടിയിൽ വയ്ക്കണം; കാലിന്നടിയിൽ വയ്ക്കുന്ന കലശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242489
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>76
. മാറ്റിവച്ച കുടം വീണ്ടും അടുപ്പത്തോണം സ്വയം
നവമാകും വാഴയിലയടയാൽ മൂടിയപ്പൊഴേ
. പാകമായാലെടുത്തിട്ടു നെഞ്ചിന്നടിയിൽ വയ്ക്കണം;
കാലിന്നടിയിൽ വയ്ക്കുന്ന കലശം മാനിക്കേണ്ട കേൾ
൩൯. ദുമ്മേദസ്സതിയായ കാലിൽ സമ്മേളിക്കുന്നുവെങ്കിലോ
ചെമ്മേ കാലിലുമീവണ്ണം മേന്മേലാവി പുതുക്കിടാം.
സം. ധാരാളം ധാരയായിട്ടു ദേഹമെല്ലാം വിയക്കുകിൽ
സദ്ധമത്രചൊല്ലീടും നാളി ദിസ്നാനം നടത്തണം.
8. കുളിർതോന്നുംവരെയാണാക്കുളി ചെയ്യേണ്ടതെന്നുമോ
കളിതീരുമ്പോഴൊ മുൻപോളിവെള്ളത്തിനാൽ ദൃഢം
2. ദേഹത്തിന്റെ ശേഷഭാഗങ്ങൾ വേഗത്തിൽ കഴുകീടണം;
നാഭിസ്നാനം കഴിച്ചെന്നാൽ വ്യായാമാചരണത്തിനാൽ
ആവശ്യമുള്ള പക്ഷം അതു വാങ്ങി നെഞ്ചിനടിയിലുള്ള കുടം മാറി
അവിടെ വയ്ക്കണം. സാധരണ സംഗതികളിൽ കാലിന്റെ കീഴി
കടം മാറേണ്ടതില്ല. എന്നാൽ മന്ത്ര കം മുതലായ മഹാരോ
പക്ഷം അവിടുത്തെ കുടവും മാറ്റി പുതിയകുടം വയ്ക്കണം.
(40) അകവശത്തുനിന്നും വിയർപ്പു ഒഴുകിത്തുടങ്ങിയാൽ സ്നാനം
അവസാനിപ്പിക്കുക. ചിലരുടെ ദേഹത്തിൽ
ദിച്ചാലും വിയർപ്പു പൊടിക്കുക ഇല്ല. അങ്ങിനെയുള്ള രോഗി
കളെ വിക്കുന്നതുവരെ കിടത്തുന്നതു അപകടമാണ്. രോഗിയു
സമയനിയം ചെയ്യേണ്ടത്.
സ്സുള്ള ദേഹമാണെങ്കിൽ പത്തുമിനിട്ടു അകത്തും പുറത്തും ആവി
കൊള്ളിക്കാം. ഓജസ്സു കുറവാണെങ്കിൽ പൂക്കാനത്തിനു തുടങ്ങ
തു. വയറിനോ നെഞ്ചിനോ മറേറ അഞ്ചാറു മിനിട്ടുനേര
ആവികൊള്ളിച്ചാൽ മതി. ആവികൊടുക്കുന്നതു ഉണ്ണിപ്പിക്കുകയാ
ണെന്നു പറയേണ്ടതില്ലല്ലോ. ഉണ്ണിപ്പിക്കുന്നതിനു പിറകെ വി
ഒപ്പിക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ടു ആ പിസ്റ്റാനം ചെയ്താൽ
എല്ലാപ്പോഴും ഉടൻ തന്നെ തണുപ്പിക്കുന്ന സ്നാനങ്ങൾ ഏതെങ്കിലും
ഒന്നു ചെയ്യണം. നാഭിയാനം ഉദരസ്ഥാനം ഉദരപ്പമാർജനം എന്നെ
എന്നതാണ് ടുതൽ നന്നു. ദേഹം കുളിർപ്പിക്കുന്നതിനു ഇതിനു
തുല്യമായി മാതാനങ്ങൾ കുറവാണ്.
4143. നാഭിയ്ക്കാനത്തിനു മുൻപോ അതുകഴിഞ്ഞാ
മെല്ലാം തണുത്തവെള്ളത്തിൽ കാകേണ്ടത് അത്യാവശ്യം കഴ
ഞ്ഞിരിക്കുന്ന വിയർപ്പുകളഞ്ഞു ദേഹം വൃത്തിയാക്കുന്നതിനും ദേഹം
മുഴുവനും ഒന്നിച്ചു ശീതീകരിക്കുന്നതിനും ആയിട്ടാണു്. ഇങ്ങനെ<noinclude></noinclude>
lg9zz6pl4mmgzmrkkig2rhrbvhqtlcm
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/111
106
82755
242490
2026-06-20T10:04:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '77 വിയക്കണം; ഇതുകൂടി കഴിച്ചാലേ സ്നാനം സമ്പൂണ്ണമായ് വരൂ, . ദേഹാംശങ്ങൾ വിയർപ്പിക്കുന്നതുമിട്ടുതന്നെയാം ആവിയാഭാഗമാത്രത്തിൽ ചേരുംപടിശയിക്കണം. 8. ഒരൊറ്റക്കാമേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242490
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>77
വിയക്കണം;
ഇതുകൂടി കഴിച്ചാലേ സ്നാനം സമ്പൂണ്ണമായ് വരൂ,
. ദേഹാംശങ്ങൾ വിയർപ്പിക്കുന്നതുമിട്ടുതന്നെയാം
ആവിയാഭാഗമാത്രത്തിൽ ചേരുംപടിശയിക്കണം.
8. ഒരൊറ്റക്കാമേവേണ്ടു തന്ത്രമറെറാക്കയും സമം
നാഭിസ്താനമിതിൻ പിമ്പും ചെയ്തുകൊള്ളുക ഭംഗിയായ്.
രസം തലയും, വയറും, നെഞ്ചും, കഴുത്തും, കാലുമിങ്ങനെ
പ്രത്യേകമായ് വിയർപ്പിക്കാമത്യന്താര ജനിക്കുകിൽ.
8. ഭാഗസ്നാനങ്ങൾ നന്നല്ലോ വേദനാദികൾപോക്കുവാൻ
ചൊറിയും, പരുവും, വാതക്കുരുവും, മുഴയും, തഥാ
. മലബന്ധം, പ്രമേഹത്തിൻകുരുവും, കടിയും, വ്രണം
ഗ്രഹണദോഷവും മാറാൻ ഭാഗസ്നാനം പ്രമുഖമാം.
രൻ. വേനല്ക്കാലത്തു ചെയ്യേണ്ട സൂയസ്നാനം പറഞ്ഞിടാം
പകൽ നാലായി പിരിച്ചിട്ടു രണ്ടാമംശത്തിലാദ്യമായ്.
വരുന്നമൂന്നു പാദങ്ങൾ സൗകംപോലെടുത്തിടാം,
കാറ്റിൻ ലഹളയില്ലാത്ത ഭൂഭാഗം കണ്ടെടുക്കണം;
ഉം. മണിക്കൂറൊന്നു താൻ വേണം സാധാരണയതെങ്കിലും
തളച്ചയോ ശിരസ്സിന്നു നോവോ വല്ല കറക്കമോ
2. കണ്ടുവെന്നാലുടൻ തന്നെ സൂയസ്നാനം നിറുത്തണം
യാഷ്ഠങ്ങളും രക്തദൂഷ്യവും മുഴയും ദൃഢം
o.
-
സ്നാനം ചെയ്യേണ്ടത്. ശീതീകരിച്ചശേഷം വ്യായാമം ചെ
പുതച്ചുകിടന്നോ ദേഹം ചൂടാക്കണം. അപ്പോൾ സ്നാനം പൂർത്തിയായി.
46. സാധാരണയായി ഭാഗ (അപൂർണ്ണം കാനത്തിന്റെ
ആവശ്യമേ ഉണ്ടാകാറുള്ളു. ദേഹം മുഴുവനും ദുർമ്മേദസ്സു വ്യാപിച്ചിട്ടു
പോലും രാജ ക്ഷയമുള്ള പക്ഷം ഭാഗമാണു നല്ലതു
ക്ഷീണം കൂടുതലാണെങ്കിൽ അതും സൂക്ഷിച്ചു ചെയ്യണം. ഭാഗാന
ത്തിനു കുടം ഒന്നു മതിയെന്നല്ലാതെ പുസ്താനവുമായി ഒരു വ
പാദം, ഇത്യാദി ഭാഗങ്ങൾ വിയർപ്പിക്കാം.
3
48. ഭാഗാനം കൊണ്ടുള്ള പ്രയോജനം പറയുന്നു. കാ
റി, പാത, പരു, നീരു, മനു, ആന്ത്രവൃദ്ധി, നെഞ്ചുവേദന വ
വേദന, മായ പണ്ട്, മുഴകൾ, അർശസ്സിന്റെ റാണി, പ്രമേഹ
കുരു, ചൊറിച്ചിൽ, വൃണങ്ങൾ; ഗ്രഹണി മുതലായ പല രോഗങ്ങൾ
കം അതാതു സ്ഥാനങ്ങളിൽ ആവി കൊള്ളിച്ചാൽ ശമനമുണ്ടാകും.
49-59. വെയിൽ നാനം, മാനം ആ പാനം,
മലയിലിന്റെ ചൂടും വെളിച്ചവും കൊണ്ടാണു സകല ചെട്ടിക
ളം വളരുന്നത്. അവ വായുവിൽ നിന്നും സ്വീകരിക്കുന്ന പ<noinclude></noinclude>
sv5na5flh1wxmz2pwcsm3i55ktho2w9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/112
106
82756
242491
2026-06-20T10:04:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 നെ. സൂയസ്നാനത്തിനാൽ മാറും തൻപ്രകാരം കഥിക്കുവൻ, ന അരയ്ക്കു വച്ച കീഴോട്ടു മരസ്സും രണ്ടുകൈകളും ൪. മുണ്ടുകൊണ്ടു മറച്ചിട്ടു, കണ്ണോദരമുഖങ്ങളെ വാഴുന്നിലയാലോ, നല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242491
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>78
നെ. സൂയസ്നാനത്തിനാൽ മാറും തൻപ്രകാരം കഥിക്കുവൻ, ന
അരയ്ക്കു വച്ച കീഴോട്ടു മരസ്സും രണ്ടുകൈകളും
൪. മുണ്ടുകൊണ്ടു മറച്ചിട്ടു, കണ്ണോദരമുഖങ്ങളെ
വാഴുന്നിലയാലോ, നല്ലാവണക്കില, വേപ്പില,
കെ. മുരിങ്ങ താമരകുൾതന്നിലയെന്നിവചാത്തിയോ
മൂടീട്ടുന്നപോൽ കാണും സ്ഥലത്തായി പാതിരിച്ചതിൽ,
. മലന്നാദ്യം കിടക്കേണം കമഴ്ന്നും പിന്നെയങ്ങനെ
ഇലയെല്ലാം മുത്തുപോകും മുൻപേ കിട്ടുതാകണം.
ഭാഗങ്ങളെ സൂരിയുടെ സഹായം കൊണ്ട് ഇലകളിൽ വച്ചു.
പാകം ചെയ്തുപയോഗിക്കുന്നു. നിലവറകളിലും മാറും കിളിച്ചു വ
രുന്ന ചെടികൾ വിളറിയ മനുഷ്യരെപ്പോലെ ചോരയില്ലാതെ
യിരിക്കുന്നത് ആര് മിയുടേയും വെളിച്ചത്തിന്റെയും അഭാവം
കൊണ്ടാണു കാഴ്ചബംഗ്ലാവുകളിലെ കൂടുകളിലും മറ്റും വള
പ്പെടുന്ന ജന്തുക്കൾക്കു വേണ്ട ചൊടിയും ശേഷിയും കാണാത്തതിനു
കാരണം അവയുടെ ശരീരത്തിൽ സൂകര മി തടയാനിടയാകുന്നി
ല്ലെന്നുള്ളതാണ്. ഇപ്രകാരം നോക്കുന്നതായാൽ ചെടികൾക്കും
ന്തുക്കൾക്കും ശരിയായ ബലവും ചൊടിയുമുണ്ടാകുന്നതിനു സൂയാത
പം അനുപേക്ഷണീയമാണെന്നു പ്രത്യക്ഷപ്പെടും. ഇതിനാൽ മനുഷ്യ
എന്നതാണല്ലൊ. ചെറുശിശുക്കളെ സ്വല്പനേരം വെയിൽ കൊ
ള്ളിക്കുന്നത് അവരുടെ ദേഹത്തിലുള്ള ഫോസ് ഫറസ്സിനെ ഇരട്ടി
പിക്കുന്നതിനു പാപമാണെന്നു പറയപ്പെട്ടിരിക്കുന്നു. സൂര്
മി ക്കുന്നതു കൊണ്ടു ബുദ്ധി പദ്ധനയുണ്ടാകുമെന്നു അമേരിക്കയി
ലെ ഒരു പരീക്ഷണശാലക്കാർ ഈയിടെ പല പരിശോധനകളു
ടെ ഫലമായി അഭിപ്രായം പുറപ്പെടുവിച്ചിരിക്കുന്നു.
ജസ്റ്റ് ആവിയാനത്തിനു പ്രതികൂലിയാണ്. എന്നാൽ പ്രക
തിന്നു യോജിച്ചതാകയാൽ ആ പാനത്തോടു് അദ്ദേഹം അനുകൂ
ലിക്കുന്നു. ഇതു ആവിയാനത്തെപ്പോലെ നല്ലതും നിഷ് പ്രയാസം
ചെയ്യാവുന്നതുമാണു്. ആവിയാനം പാടില്ലാത്തവർ ആ തപസ്സിന
വും ചെയ്യരുത്. കുഷ്ഠരോഗികൾക്കും രക്തദൂഷ്യമുള്ളവരും ഇതു
ത്യേകം ഉപയുക്തമാണ്. ജലരൂപമായ അനാവശ്യ വസ്തു ബഹിഷ
രിക്കാൻ ഇതു കണ്ട വിദ്യയാണു, രക്തയോട്ടം ശരിയായിട്ടില്ലാ
അവർ സൂമ രശ്മിയുടെ ചെറു ചൂടേറ്റാൽ ആ ദോഷം മാറിവ
തൊരു രോഗമില്ലാത്തവരും വെയിലേക്കു ന്നതു് ആരോ ജ
കമായിരിക്കും.
9 മണിക്കും 11 മണിക്കും ഇടയുള്ള സമയമാണ്. ഇവിടങ്ങ<noinclude></noinclude>
qg1hqtbgem0wgvvg1dj8jzzn2cyhnct
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/113
106
82757
242492
2026-06-20T10:05:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '79 . കമഴ്ത്തിട്ടു കിടക്കുമ്പോൾ ചൊന്നവയെ തിരായ രാ പിൻഭാഗങ്ങളിലായ് പുത്തനാമിലവയ്ക്കണം. . മുന്നിലും പിന്നിലും വേറെ പുതുതാമല് ചേക്കുകിൽ ഗുണമുണ്ടാകുമധികം വാടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242492
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>79
. കമഴ്ത്തിട്ടു കിടക്കുമ്പോൾ ചൊന്നവയെ തിരായ രാ
പിൻഭാഗങ്ങളിലായ് പുത്തനാമിലവയ്ക്കണം.
. മുന്നിലും പിന്നിലും വേറെ പുതുതാമല് ചേക്കുകിൽ
ഗുണമുണ്ടാകുമധികം വാടിയാലില ചീത്തയാം.
Com
ളിൽ സൂയസ്താനത്തിനു സമുചിതമായിട്ടുള്ളത്. അസഹ്യമായ ചൂ
പാടില്ല. കിടക്കുന്നതിനു കാറില്ലാത്ത സ്ഥലം തിരഞ്ഞെടുക്കു
(ഒരു വശത്തു കൂടി ഉണ്ണിപ്പിക്കയും മറുവശത്തു കൂടി തണു
പിക്കയും ചെയ്യുന്നതു നന്നല്ലാത്തതുകൊണ്ടാണ് കാറില്ലാത്ത സ്ഥ
ലം വേണമെന്നു പറഞ്ഞത് . കാറു ണ്ടെങ്കിൽ
സിക്കയും ചെയ്യും. പായ വിരിച്ചു കിടക്കുന്നതിനു വിരോധമി
ല്ലെന്നു കണിയും വെറും നിലത്തു കിടക്കണമെന്നു ജം പ
ന്നു, ജസ്റ്റിന്റെ അഭിപ്രായത്തിനാണ് കൂടുതൽ സാധുത കല്പി
ക്കേണ്ടതു്. (കാരണം മേൽ വിസ്മരിക്കുന്നതാണ്.) ഇങ്ങനെ
ന്നു കിടന്ന ശേഷം അരയ്ക്കു കീഴ്ഭാഗവും നെഞ്ചും കൈകളും രണ്ടു
കൊണ്ടും മുഖവും കഴുത്തും വയറും ഇളം പ്രായത്തിലുള്ള പച്ചിലക
ൾ കൊണ്ടും മൂടണം വാഴ, അമര, ആവണക്ക്, വേപ്പ്, മുരിങ്ങ,
മുതലായവയുടെ ഇലകൾ കൊള്ളാം. ആദ്യം പറഞ്ഞതു രണ്ടിനും ഉപ
യോഗത്തിനു സൌകയും കൂടും. വാടിപ്പോയാൽ ഇലകൾ മാറി വ
ണം. പച്ചിലകളിൽ തട്ടിവരുന്ന രശ്മികൾക്കു പ്രത്യേകം ആ
രോഗ്യദായക ശക്തിയുണ്ടു്. തല വെയിൽ കൊള്ളിക്കരുതെന്നു
കണി പറഞ്ഞിരിക്കുന്നു. സ്നാനം ചെയ്യാനുദ്ദേശിക്കുന്നതിൽ പക
തി സമയം കഴിഞ്ഞാൽ കമിഴ്ന്നു കിടക്കണം. അപ്പോൾ തല
പിറകിലും പിൻ കഴുത്തിലും നടുവിനും പുത്തനിലകൊണ്ടും അര
യ്ക്കു കീഴ്ഭാഗവും കൈകളും പുറത്തിന്റെ പകുതിക്കു മേൽ ഭാഗ
വും വസ്ത്രത്താലും മൂടണം. മുണ്ടുകൊണ്ടു മൂടാൻ പറഞ്ഞ ഭാഗങ്ങളും
ഇലയിട്ടു മൂടുന്നതുകൊണ്ടു തരക്കേടില്ല. വേണ്ടപോലെ വിയർത്തു ക
ഴിഞ്ഞാൽ ആവിയാനം ചെയ്താലെന്ന പോലെ ഉരാനാദികൾ
ചെയ്യണം.
ആപാദചൂഡം ചെളിതേച്ചു കൊണ്ടു വെയിൽ കൊള്ളുന്ന സ
പ്രദായമുണ്ട്. അതിനെപ്പറ്റി രണ്ടാം ഭാഗത്തിൽ വിവരിക്കും, ദേ
ഹം മറയ്ക്കാതെ നേരിട്ടു. സൂരി ഏൽക്കുന്നതിനു വിരോധമി
പക്ഷെ മാറു വിധത്തിൽ പരിചയം വന്നിട്ടേ ഇങ്ങനെ ചെ
യാവൂ. നല്ല പരിചയം വന്നാൽ തലയ്ക്കു ചെയിലേൽക്കുന്നതിനും ത
രക്കേടില്ല . നാനത്തിനു കിടക്കുമ്പോൾ പിത്തരോഗികൾക്കും അ
ശോരോഗികൾക്കും തലകറക്കമോ തളർച്ചയോ വരാം.
അങ്ങിനെ
വന്നാൽ അപ്പോൾ തന്നെ തണലിൽ നീങ്ങി കിടക്കണം. തളർച്ച
മാറിയാൽ വീണ്ടും വെയിലേല്ലാം. ക്ഷീണത്തിൽ ഭയമുള്ളവർ അ
പ്പോൾ തന്നെ നാനം നിർത്തുന്നതു നനായിരിക്കും.<noinclude></noinclude>
ixcy3t578kv77fdgqoqnf0x6he4zrpp
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/114
106
82758
242493
2026-06-20T10:05:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 എൻ. നല്ലപോലെ വിയന്നാൽ നാഭിസ്നാനം കഴിക്കണം. മറുകായ്യങ്ങൾ പൂണ്ണാഖ്യ ഘസ്സാവിധിച്ചപോൽ. നാ. സ്നാനം പ്രഥമമാം സൂയസ്നാനം ദ്വിതീയമാം ജലവും സൂനും ചേന്നാൽ സകലം പൂണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242493
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>80
എൻ. നല്ലപോലെ വിയന്നാൽ നാഭിസ്നാനം കഴിക്കണം.
മറുകായ്യങ്ങൾ പൂണ്ണാഖ്യ ഘസ്സാവിധിച്ചപോൽ.
നാ. സ്നാനം പ്രഥമമാം സൂയസ്നാനം ദ്വിതീയമാം
ജലവും സൂനും ചേന്നാൽ സകലം പൂണ്ണമായ് വരും. ഇ
സം. മലപണങ്ങളായുള്ള വസ്ത്രജാലത്തെയങ്ങിനെ
മാറി മാറി ജ്ജലം സുഷൻ രണ്ടിലും ചേർത്തുവെങ്കിലോ
നിശ്ചലത്വം ലഭിക്കുന്ന വാസ്തവം ലോകസമ്മതം
ഇതുപോലാണു മററുള്ള വസ്തുക്കളുടെ കായവും.
സമ്പ. ദുമ്മേദസ്സാം മലം പൂണ്ടമെയ്യും തോയാതലങ്ങളിൽ
മേൽപ്രകാരം സ്ഫുടംചെയ്താൽ ശുദ്ധതാ പരിപൂണ്ണമാം.
ന്നത്. സൂര്യനും ജലവും വന്നാൽ സർവിസസ്യം തഴച്ചിടും
വെള്ളം മാത്രം കൊടുത്തെന്നാൽ വേണ്ടപോലെ വന്നിടാ
ദ, സൂപ്രകാശസ്പശത്തിന്റെ സഹായം മാത്രമേല്ല. കിൽ
സസ്യങ്ങളെല്ലാം നിയതം കരിവേനശിച്ചുപോം.
എന്ന ദുമ്മേദസ്സിളകിച്ചാടും സൂയസം ലഭിക്കുകിൽ
ഇതാണവെയിലേറ്റാൽ ക്ഷീണം തലകറക്കവും.
നാ. തളച്ചു മറ്റുമുണ്ടാകാൻ കാരണം നല്ലതീച്ചയായ്
ആരോഗ്യമുള്ള ദേഹത്തിലിവയൊന്നുമുറിച്ചിടാ
നാ. രക്ഷയില്ലാതിരിക്കു
ിക്കുന്ന തലയിൽ സൂരശ്മികൾ
തട്ടിയാൽ പല രോഗങ്ങൾ വന്നുകേറുമസംശയം.
എൻ. വസ്ത്രാദികൊണ്ടുമൂടീട്ട് സൂരശ്മികളേൽക്കുകിൽ
രോമകൂപങ്ങൾ നന്നായിത്തുറന്നീടും ധരിക്കണം.
. നാഭിസ്നാനം കഴിച്ചീടാൻ വാപ്പാ ചെമ്പോ പരന്നതാം.
മറ്റുപാത്രമതോ വെള്ളംകൊണ്ടു നന്നായ് നിറയ്ക്കണം.
60....63. വിസ്താനത്തിനോളം എളുപ്പത്തിൽ അനാവശ
സാധനം ബഹിഷ്കരിക്കാൻ ആവസാനം പാപമല്ലാഴിക
രണ്ടാമത്തേതെന്നു പറഞ്ഞ
വെള്ളവും വെയിലും ചേന്നാൽ ശുദ്ധീകരണം പൂർണ്ണമാകുന്നു.
ചെളിപുരണ്ട മുണ്ടു വെള്ളത്തിൽ നനയും. വെയിൽ കൊള്ളി
കയും ആവർത്തിച്ചു ചെയ്യുന്നതു അതിന്റെ ശുചീകരണത്തിനു മ
തന്ത്രം ഉപകരിക്കുന്നു. ഇതു പോലെയാണ് ദുസ്സു കടന്ന ദേഹം
10, 84, നാഭിയാനം, തുടരാനും ഉദര മാജനം<noinclude></noinclude>
bdqcy7smqz7hbp1fxmehzkphmjhlzm0
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/115
106
82759
242494
2026-06-20T10:05:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2881 2. ചാരുവാനുമിരിക്കാനും സാധനം വച്ച വേണ്ടപോൽ ഇരുന്നാൽ പൊക്കിളോളം താൻ വെള്ളം പാത്രത്തിൽനില്ല ണം . അത്രയും വെള്ളമാകാവൂ കാലും നെഞ്ചും നനയ്ക്കലാ കാക്കിത്തുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242494
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>2881
2. ചാരുവാനുമിരിക്കാനും സാധനം വച്ച വേണ്ടപോൽ
ഇരുന്നാൽ പൊക്കിളോളം താൻ വെള്ളം പാത്രത്തിൽനില്ല ണം
. അത്രയും വെള്ളമാകാവൂ കാലും നെഞ്ചും നനയ്ക്കലാ
കാക്കിത്തുണ്ടോ മറ്റു കുട്ടിത്തുണിയോ കൊണ്ടുമെല്ലവേ
൩. നാളിതൻ കീഴിലഭാഗം കീഴ്പോട്ടേക്കു തിരുമ്മണം
നാളിക്കും നെഞ്ചിനും മധ്യത്തുള്ളിടത്തു വിലങ്ങയും.
൪. ദേഹം നന്നായ് തണുത്തെന്നു തോന്നുന്ന സമയംവരെ
തിരുമ്മണം നിറുത്താതെ പിന്നെയങ്ങെഴുനേല്ലണം.
8. വ്യായാമാദികളാൽ ദേഹം സ്വല്പമൊന്നു വിയക്കണം
നാഭിസ്റ്റാനം തനിച്ചായും ചെയ്യാമതിസുഖം വരും.
. സർവ്വരോഗഹരംദിവ്യം ബലവീയസുഖപ്രദം
ദീർഘായുഷ്കരമത്യന്തം നിത്യം ശീലിക്കിലിക്കുളി.
. സർവ്വരോഗത്തിലും ചെയ്യാം നാഭിയാനം കഥിച്ചപോൽ
രാജയക്ഷ്മാവിലീസ്റ്റാനം ചെയ്യേണ്ടും മട്ടുകേൾക്കണം.
ന്നെല്ലാം പറയുന്ന Abdominal hip bath നെപ്പറ്റി ഇനി പറ
ഇതിനു ഒരു പാത്രമുണ്ടായിരിക്കുന്നതു നന്നു. കോഴിമുട്ട പോലെ
ദീർഘവൃത്താകൃതിയിൽ ചെമ്പു കൊണ്ടു തീർത്ത പാത്രമാണു സമുചിത
മായിട്ടുള്ളത്. (മാറു ലോഹങ്ങളെ അപേക്ഷിച്ചു സൌകടുത
ലുള്ളതു കൊണ്ടാണു ചെമ്പ് എന്നു പറഞ്ഞതു 200 Casino
മരമോ ഉപയോഗിക്കാം. പാത്രത്തിന്റെ വക സ്വല്പം ചായിച്ചു
വച്ചിരുന്നാൽ ചാരിയിരിക്കാൻ കൊള്ളാം. ചിലപ്പോൾ കഴ
ത്തോളം വെള്ളം വച്ചു കുളിക്കേണ്ടിവരാവുന്നതിനാൽ ആഴം ഒരു
മാതിരി വേണം. 16 ഇഞ്ചു ആഴവും 30 ഇഞ്ച് നീളവും 24 ഇഞ്ച
വീതിയും ഉണ്ടെങ്കിൽ ഏതുമാതിരി സ്നാനവും എടുക്കാം
പ്രകൃതിചികിത്സയാനങ്ങൾക്കൊക്കെ തണുത്ത പച്ചവെള്ളം
എന്നെ ഉപയോഗിക്കണം. വെള്ളം തണുപ്പിക്കുന്നതിനു മുൻകൂട്ടി മൺ
കടങ്ങളിൽ കോരി വയ്ക്കുന്നതു കൊള്ളാം. പാത്രത്തിൽ കോരിവച്ച
ജലത്തിലെ നാനം ചെയ്യാവു എന്നില്ല. വെയിൽ തട്ടുന്നതും ശുദ്ധ
ജലം നിറഞ്ഞതുമായ ആറുകളിലാ കുളങ്ങളിലോ അരുവികളി
ലാ ഇരുന്നു ഈ സ്താനം എടുക്കുന്നതു കൂടുതൽ പ്രയോജനകരമാണു
ദേഹത്തിലെ ഉം കലാ, കുളിക്കുന്ന വെള്ളത്തിനു ചൂടു വരാതി
രിക്കുന്നതിനും ശുദ്ധവായു ഉള്ളിടത്തിരുന്നു കാറും വെളിച്ചവും അ
നുഭവിക്കുന്നതിനും കഴിവുള്ളതാണു ഈ വിധം സ്നാനത്തിനു ഫല
ദായകത്വം വധിക്കാനുള്ള കാരണങ്ങൾ.
* 1I<noinclude></noinclude>
dh6xleilt2dikz02ygkqx1e7a7dwtep
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/116
106
82760
242495
2026-06-20T10:05:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 . സ്നാനത്തിനായിരിക്കുമ്പോൾ വെള്ളം തോളോളമാകണം മറുകായ്യങ്ങൾ മുൻചൊന്ന മട്ടിൽ തന്നെയുമാകണം. ൻ. ആരോഗ്യംലഭിക്കാനും സ്ഥിരമാക്കാനുമീവിധം സിദ്ധമാം വിദ്യമറെറാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242495
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>82
. സ്നാനത്തിനായിരിക്കുമ്പോൾ വെള്ളം തോളോളമാകണം
മറുകായ്യങ്ങൾ മുൻചൊന്ന മട്ടിൽ
തന്നെയുമാകണം.
ൻ. ആരോഗ്യംലഭിക്കാനും സ്ഥിരമാക്കാനുമീവിധം
സിദ്ധമാം വിദ്യമറെറാന്നു കാണാൻ സാധിക്കയില്ലെടോ
ം. നാഭിസ്താനത്തിനും പിന്നെ ജലസ്പ'ത്തിനും തഥാ
ജലംശ
തതരംവേണം ഫലം പൂജീഭവിക്കുവാൻ.
വം. ജലംശീതളമായ്ത്തീരാൻ കാലതാൻ മൺകലങ്ങളിൽ
കോരിവച്ചാകിലോ പോരും പ്രയാസം ചെറുമില്ലിതിൽ
വാം, സ്നാനപാത്രത്തെയുണ്ടാക്കാ മണ്ഡാകൃതിയിലുത്തമം
ലോഹത്താൽ തിക്കണം, നീണ്ടവരണ്ടും
പരത്തണം.
അനന്തരം
മേല്പറഞ്ഞവിധമുള്ള പാത്രത്തിലോ മറേറാ പൊക്കിൾ വരെ വ
രത്തക്കവണ്ണം വെള്ളം ഒഴിച്ചിട്ടു കാലു പുറത്തു വച്ചുകൊണ്ടു
ത്തിൽ ഇരിക്കുക. കാൽ മുട്ടുകൾ മുതൽ കീഴോട്ടുള്ള ഭാഗങ്ങളും പൊ
കിൾ മുതൽ മേലോട്ടുള്ള ഭാഗങ്ങളും നനയരുത്.
പരുത്ത തുണികഷണം കൊണ്ടു (ഖദർ തുണി, കാക്കിത്തുണി, ചാ
കിൻ തുണ്ട് ഇവയിലേതായാലും മതി വയറു തിരുമ്മണം. തിരു
മലിന്റെ സമ്പ്രദായത്തെപ്പറ്റി കണി അത്ര വിശദമായൊന്നും പ
റയുന്നില്ല. പൊക്കിളിൻമേൽ ഭാഗം വിലങ്ങത്തിലും കീഴ്ഭാഗം
കീഴോട്ടും തിരുമ്മണമെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളു. പൊക്കിളി
ന്റെ മേൽ ഭാഗം തിരുമ്മുന്നതിൽ ഭിന്നാഭിപ്രായക്കാരുണ്ട്. വൻ ക
ടൽ ഇടത്തുഭാഗത്തേക്കു പോകാൻ വിലങ്ങുന്ന പൊക്കിളിനു മേൽ വ
ശത്തു വലത്തു നിന്നു ഇടത്തോട്ടു തിരുമ്മണമെന്നു ഒരു പക്ഷക്കാർ,
ഇടത്തുനിന്നു വലത്തോട്ടും വലത്തു നിന്നു ഇടത്തോട്ടും തിരുമ്മണമെ
ന്നു മറെറാരു കൂട്ടർ, ഇങ്ങിനെ തിരുമ്മുന്നതു ഒന്നിനൊന്നും എതി
രായതുകൊണ്ടു ഫലം പൂജ്യമെന്നു കക്ഷികൾ, ഇങ്ങിനെയൊന്നു
മല മാംസപേശികളുടെ കിടപ്പനുസരിച്ചു പൊക്കിളിനു മേൽ വ
ശം തന്നെ നാലായിത്തിരിച്ചിട്ടു പ്രത്യേകം തിരുത്തണമെന്നുള്ള അ
എങ്ങിനെയായാലും തിരുമ്മിയാൽ അതി
ഫലം കിട്ടുമെന്നു ഇനിയൊരു കൂട്ടർ വാദിക്കുന്നു. മലബന്ധ
°
ഇടത്തോട്ടു തിരുമ്മുന്ന താണു് നല്ലതു
നാമാ പറഞ്ഞ വിധം ചെയ്യാം, ഓരോ തവണയും തുണി വെള്ള
ത്തിൽ മുക്കണം. പൊക്കിളിനു കീഴ്ഭാഗം നടുക്കും രണ്ടു വശങ്ങ
ളിലും നേരെ കീഴോട്ടു തിരുമ്മണം,
കാനത്തിനു ആകപ്പാടെ ഉപയോഗിക്കാമെന്നു വിചാരിക്കു
ആ സമയത്തിൽ അധികം ഭാഗവും അനാവശ്യ സാധനം അധികം<noinclude></noinclude>
6cbvskw562y91sqgj1yrl5kb108cb9y
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/117
106
82761
242496
2026-06-20T10:06:06Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 ആന, മരംകൊണ്ടും ചമയാമി സ്നാനപാത്രമതേവിധം ചെമ്പിനാൽ തീർത്ത പാത്രം താനൊന്നാം സ്ഥാനത്തുനില്പത് തങ്ങിയിരിക്കാനിടയുള്ള അടിവയർ തിരുമ്മുന്നതിനുപയോഗിക്കു ആകെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242496
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>83
ആന, മരംകൊണ്ടും ചമയാമി സ്നാനപാത്രമതേവിധം
ചെമ്പിനാൽ തീർത്ത പാത്രം താനൊന്നാം സ്ഥാനത്തുനില്പത്
തങ്ങിയിരിക്കാനിടയുള്ള അടിവയർ തിരുമ്മുന്നതിനുപയോഗിക്കു
ആകെ സമയത്തിന്റെ മൂന്നിലൊന്നു മേൽ വയറും രണ്ടുഭാ
കം അടിവയറും തിരുമ്മുന്നതിനുപയോഗിക്കുന്നതു നന്നായിരിക്കും.
സാധാരണയായി ഇത്തരം സ്നാനങ്ങളെല്ലാം ശരീരം കുളിരുന്നതു
രെയാണു ചെയ്യേണ്ടത്. എന്നാൽ ചില ആളുകൾക്ക് നാലഞ്ചു മ
മണിക്കൂർ വരെയിരുന്നാലും കുളിരു തോന്നാറില്ല. അതുകൊണ്ടു അര
മണിക്കൂറിൽ കൂടുതൽ സമയം ആരും തന്നെ നാഭിയ്ക്കാനം എടു
ണ്ട ആവശ്യമില്ല. അതിനു മുൻപു കുളിരുന്നു എങ്കിൽ അപ്പോൾ എ
നോം. അപ്പോൾ തന്നെ ദേഹമാസകലം വെള്ളമൊഴിച്ചു
ഴുകിയോ വെള്ളത്തിലിറങ്ങി മുങ്ങിയോ കുളിക്കാം, കുളിച്ചു കയറി
യാൽ, വെയിലത്തു നടക്കുക, വിറകു കീറുക, കിളയ്ക്കുക, കസ
ടുക്കുക മുതലായവയിൽ ഏതെങ്കിലും ചെയ്തു ശരീരത്തിന്റെ സ്വ
തസ്സിദ്ധമായ ചൂടു വരുത്തണം. ചില പുസ്തകങ്ങളിൽ വ്യായാമം
ചെയ്തശേഷം കുളിക്കാൻ പറഞ്ഞിരിക്കുന്നു. അതു നന്നല്ല. കളി ത
ണുപ്പിക്കുന്നതാണു്. നാഭിയ്ക്കാനം കൊണ്ടു തണുത്തിരുന്ന ദേഹം വ്യാ
യാമം കൊണ്ടു. ചൂടു വരുത്തിയ ശേഷം വീണ്ടും തണുപ്പിക്കുന്നതു ദോ
ഷകരമാണ
..
ക
യിത്തോന്നത്തക്ക വണ്ണവും അത്ര കടുത്ത വ്യായാമം ആവശ്യമില്ല. സാ
നവും വ്യായാമവും കഴിഞ്ഞു കുറേനേരം വിശ്രമിക്കാതെ ആഹാരം
വെള്ളം കുടിക്കുക പോലും അരുത്. വ്യായാമത്തിനു
മുൻപും ദേഹം തണുത്തിരിക്കുമ്പോൾ എന്തു തന്നെ കഴിച്ചാലും അ
ഈ പൂണ്ണമായി ദഹിക്കയില്ല. സ്നാനാനന്തരം വ്യായാമം ചെയ്യാതിരി
ക്കുന്നതു ദോഷകരമാണു. ആവിസ്താനത്തിനു ശേഷം അത്യാവശ്യ
മായി ചെയ്യേണ്ട നാഭിസ്താനം അല്ലാത്തപ്പോഴും ചെയ്യാം. കലശ
മായ ക്ഷീണമുള്ളവർ വെള്ളത്തിൽ നിന്നെഴുനേറ്റാൽ ഉടൻ ദേഹ
മാസകലം കഴുകാതെ ചൂടു വരാനായി പുതച്ചുകൊണ്ടു കിടക്കണം.
അനാവശ്യ സാധനങ്ങൾ നശിക്കുന്നതിനാൽ വരാനിരിക്കുന്ന
രോഗങ്ങളെ പോലും തടയുന്നതിനു നാടിസ്താനത്തിനു കഴിയുന്നു.
ദാ കേന്ദ്രമായ ഉദരത്തെ മർദ്ദിക്കുന്നതുകൊണ്ടു മറെറാരു ശിശി
രീകരണ സ്നാനത്തിനും മുമോ സംഹാരത്തിൽ ഇത്രത്തോളം സാ
മ്യം കാണുകയില്ല.
Jo
ശ്വാസകോശം സംബന്ധിച്ച ക്ഷയം മുട്ടൽ മുതലായ രോഗങ്ങ
ഉള്ളവർ ആ അവയവം തണുക്കുന്ന വണ്ണം ഇരുന്നു നാനം ചെയ്യുന്നതു
നന്നായിരിക്കും. അതായതു അവർ പൊക്കിവരെയെന്നുള്ള<noinclude></noinclude>
bdqmso41xds90xb87niytsaxvg0dru0
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/118
106
82762
242497
2026-06-20T10:06:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '$4.83 വര്. ഘമസ്നാനാദികൾക്കുള്ള സാമഗ്രികളുശേഷവും കടയിൽകിട്ടിടും വാങ്ങാൻ പ്രയാസം ചെറുമെന്നിയേ വർ, ജശസ്പർശാഖമാസ്നാനം തൻവിധത്തെക്കഥിക്കുവൻ വാപ്പോ ചെമ്പോസ്നാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242497
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>$4.83
വര്. ഘമസ്നാനാദികൾക്കുള്ള സാമഗ്രികളുശേഷവും
കടയിൽകിട്ടിടും വാങ്ങാൻ പ്രയാസം ചെറുമെന്നിയേ
വർ, ജശസ്പർശാഖമാസ്നാനം തൻവിധത്തെക്കഥിക്കുവൻ
വാപ്പോ ചെമ്പോസ്നാനപാത്രം താനോ നീരാൽ നിറയ്ക്കണം.
വന്നു. ഇരിയ്ക്കാൻ വയ്ക്കണം പീഠം; തന്മേൽ ഭാഗമൊരല്പവും
നനയാത്തവിധം മാത്രം ശീതവെള്ളമൊഴിക്കണം.
2. ആസനത്തിങ്കലേറീട്ടു കാൽ രണ്ടും നനയാതെ താൻ
വെള്ളിത്തിൻ വെളിയിൽ ചേർത്തിട്ടാസ്ഥയോടുമിരിക്കണം.
വി. സ്ത്രീക്കും പുരുഷനും തുല്യമിത്രയും ഓഗമെപ്പൊഴും
ശിഷ്ടം ഭേദപ്പെടും,ചൊല്ലാം പുരുഷൻ കാമാദ്യമായ്.
വൻ. മേൽപ്രകാരമിരുന്നിട്ടു ലിംഗാഗ്രതക്കുമെല്ലവേ
വലിച്ചിട്ട്ഥലിംഗാഗ്രം മറച്ചിട്ടുശരിക്കുകൻ
നാ. ത്വഗ്രയിടംകൈ തന്നതും കൊണ്ടുമെല്ലവേ
ചൂണ്ടാണിയോ മധ്യമയോ ചേർത്തു കൂട്ടിപിടിക്കണം
ൻ. ഇപ്രകാരം പിടിച്ചുള്ള തൊലിവെള്ളത്തിൽ മുക്കണം
വലങ്കയ്യാൽകോള്ളമാം ഗുണിതന്നുടെ തുണ്ടി ദിനാൾ
കാലിൽ കൂടിയുള്ള രക്തപ്രവാഹം വളരെ മന്ദമാകകൊണ്ടു
കാൽ കൊച്ചുമെന്നു വിചാരിച്ചാണു മുട്ടും കീശവും നന്
തെന്നു വിധിച്ചിരിക്കുന്നത്. കാൽ കൊച്ചുമെന്നു ഭയമുള്ളപക്ഷം
ആഭാഗം രോമക്കമ്പിളികൊണ്ടു മൂടാൻ ഇനി വിധിച്ചിരിക്കുന്നു, എ
ണപ്പെടുക, വെട്ടിക്കുക മുതലായ രോഗങ്ങളുള്ളവർ പാദങ്ങൾ നന
ച്ചിരുന്നു നാലിനാനം ചെയ്യുന്നതു ഗുണകരമായി കാണപ്പെടുന്നു.
5 8106. ജലം, ഭഗപ്രമാർജ്ജനം, ഉപശാനം, ഇ
താദിനാമധേയങ്ങളുള്ള Sita bath വണ്ണിക്കുന്നു. ഇതുരണ്ടു വിധത്തി
ലാകാം. വെള്ളത്തിലിറങ്ങിയിരുന്നും, കരക്കിരുന്നും, പുരുഷനും
സ്ത്രീക്കും ഈ സ്നാനം വ്യത്യസ്തരീതിയാലാണ്. പുരുഷൻ ചെയ്യേണ്ട
രീതി പറയുന്നു. സ്നാനപാത്രത്തിൽ നിറയെ തണുത്തവെള്ളമൊഴി
ക്കുക. വെള്ളത്തിനു അല്പം മുകളിൽ പൊങ്ങിയിരിക്കത്തക്കവണ്ണം
അതിനകത്തു ഒരു പീഠം വച്ചിട്ടു കാൽ വെളിയിലിട്ടുകൊണ്ടു അതി
വക്കിനോടടുത്തിരിക്കുക. ഒന്നുരണ്ടു പറയിൽ കുറയാതെ
വെള്ളം കൊള്ളുന്ന ഒരു പാത്രം നിറച്ചു വെള്ളമൊഴിച്ചു. ഏകദേശം
പാത്രത്തോളം പൊക്കമുള്ള പീഠം അടുപ്പിച്ചിട്ടു അതിന്മേലിരുന്നാ
ലും മതി. പിന്നീടു ലിംഗത്തിന്റെ അറ്റത്തെ തൊലി വലിച്ചുനീ
ടി മാംസഭാഗത്തിന്റെ വെളിക്കു കൊണ്ടുവന്നു. ഇടത്തുകയുടെ ചു<noinclude></noinclude>
ma2l7yuqsmp149gw2ar1tw4wqbdyen5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/119
106
82763
242498
2026-06-20T10:06:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '85 38 ന, മേൽപ്രകാരം പിടിച്ചുള്ള ചമ്മാനംമാത്രമങ്ങനെ നിർത്താതെ തലോടേണ് മരനാഴികയെങ്കിലും നന്മ. ആകാമൊരു മണിക്കൂറും മതിൽ കൂടുതൽനേരവും രോഗസ്ഥിതിക്കു ചേരുന്ന മട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242498
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>85 38
ന, മേൽപ്രകാരം പിടിച്ചുള്ള ചമ്മാനംമാത്രമങ്ങനെ
നിർത്താതെ
തലോടേണ് മരനാഴികയെങ്കിലും
നന്മ. ആകാമൊരു
മണിക്കൂറും മതിൽ കൂടുതൽനേരവും
രോഗസ്ഥിതിക്കു ചേരുന്ന മട്ടില്ാനമുത്തമം.
6m
നൽ. മൂത്രാശയാദി സബന്ധിരോഗത്തിൽ പൂണ്ണമായ ഫലം
സിദ്ധിക്കും വാതസംബന്ധിരോഗവഗ്ഗത്തിലും തഥാ.
1. വായുമുട്ടലാണെന്നും ലിതുപോലൊരു വിദ്യയും
പെട്ടെന്നു ഫലമേകുന്നമട്ടില്ലർവ്വിയിലെങ്ങുമേ.
600.
Sea
നന്നു. ഓജസ്സിനുവൃദ്ധിയുണ്ടാക്കും ഷണ്ഡത്വംതീർത്തുകാത്തിടും നാ
ഇന്ദ്രിയസ്ഖലനം നീക്കും ധ്വജത്തിൻബലമേറിടും
ൻ, വാജീകരണശാസ്ത്രങ്ങളിസ്നാനത്തോടുതോറ്റുപോം
മുഷ്ടിമൈഥുനമുശ്ശീലം കത്തിക്കാളുന്ന കാമവും,
1. ചലം പോക്കും പിന്നെ മൂത്രമൊഴിവും മറ്റു രോഗവും
മാററാനിതിൽപരം സിദ്ധവിദ്യയില്ലൊന്നുമൂഴിയിൽ
നൻ, നിത്യം ശീലിച്ചുവെന്നാകിൽ മഹാമാരികളൊന്നുമേ
തീണ്ടുകില്ലതുകൈയും താനാരോഗ്യം ഹസ്തസംസ്ഥമാം.
. ജലസ്പർശവുമാനാദിയാനവും പതിവാക്കുകിൽ
ആരോഗതയുമായുസ്സും ഹസ്താമലകമായ് വരും
൧0. മേൽപ്രകാരമിരുന്നിട്ടു പെണ്ണാകിലിരുകൈകളാൽ
മുണ്ടുവെള്ളത്തിൽ മുക്കീട്ടു യോനിതൻ വെളിയിൽപെടും.
apel
good
ണ്ടാണിയുടേയും നടുവിരലിന്റെയും ഇടയ്ക്കു തൊലിയുടെ അറ്റം
കടന്നു കിടക്കത്തക്കവണ്ണം പിടിക്കുക. ഇങ്ങനെ കടന്നുകിടക്കുന്ന
അറ്റം വെള്ളത്തിൽ മുക്കിപ്പിടിച്ചിട്ടു ഒരു മൃദുവായ തുണികൊണ്ടു
തൊലിയുടെ അഗ്രഭാഗം മാത്രം കീഴ് പോട്ടുതിരുമ്മണം.
സ്ത്രീയാണെങ്കിൽ ഇങ്ങിനെയിരുന്നിട്ടു നേരിയമുണ്ടു് ചെ
ത്തിൽ മുക്കിയിട്ടു. യോനിയുടെ ഇരുവശവും മേലോട്ടുതിരുമ്മണം.
ചില മലയാള പുസ്തകങ്ങളിൽ കീഴോട്ടു തിരുമ്മണമെന്നു പറഞ്ഞു.
കാണുന്നു. മൂലഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തർജ്ജമയിൽ മോ
ട്ടോ കീഴോട്ടോ തിരുത്തേണ്ടതെന്നു വ്യക്തമായിപ്പറഞ്ഞിട്ടില്ല. എ
അതിൽ ഓരോതവണ തിരുമ്മുമ്പോഴും കഴിയുന്നിട
വെള്ളം മേലോട്ടുകൊണ്ടുവരണം എന്നുപറഞ്ഞിരിക്കുന്ന
തുകൊണ്ടു കൂടുതൽ സൗകയും പ്രമാണിച്ചു. ഇങ്ങനെ പറഞ്ഞിട്ടു
ള്ളതാണ്. എന്നാൽ ഇതു കൂടുതൽ ഫലപ്രദമായി കണ്ടിട്ടുണ്ട്.<noinclude></noinclude>
cwfpckl40vf27yjrmkcb05z7nifv96e
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/120
106
82764
242499
2026-06-20T10:06:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '868 50. ഭാഗങ്ങൾ മൃദുവായ മെല്ലേ മേല്പോട്ടേക്കുതലോടണം മുണ്ടിൽകൊള്ളുന്നവെള്ളത്തെ മുഴുവൻ കൊണ്ടുചെയ്യണം. മാ. മറുകായ്യങ്ങളെല്ലാം മുമ്പാണുങ്ങൾക്കു പറഞ്ഞപോൽ; വാസ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242499
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>868
50. ഭാഗങ്ങൾ മൃദുവായ മെല്ലേ മേല്പോട്ടേക്കുതലോടണം
മുണ്ടിൽകൊള്ളുന്നവെള്ളത്തെ മുഴുവൻ കൊണ്ടുചെയ്യണം.
മാ. മറുകായ്യങ്ങളെല്ലാം മുമ്പാണുങ്ങൾക്കു പറഞ്ഞപോൽ;
വാസ്യാത്വം, ഗർഭപാത്രത്തെ ബന്ധിക്കുന്നഗരങ്ങളും;
കാർ. ആർത്തവത്തിന്റെയാധിക്യം,ശൂന്യത്വം, കാലദൈർഘ്യവും
കാലശീഘ്രതയെന്ന തീയാമയമാക
മാർ. ജലസ്പർശാഖമാസ്നാനം ശമിപ്പിക്കുമസംശയം
ഗർഭകാലത്തുശീലിച്ചാൽ പ്രസവം സുഖമായ് വരും.
ഥാന ജലസ്പശം, ജലംസ് ററൂളിൻ മീതെ മൂന്നുവിരൽക്കിട
പൊക്കിനിർത്തീട്ടുമാം ശേഷം മുൻചൊല്ലിയവിധത്തിലും
20. രോഗം തിന്നുനശിപ്പിച്ചും, ശസ്ത്രഛേദത്തെയേറുമേ
മതംമൂലം മുറിച്ചിട്ടും ചമ്മാത്രം നഷ്ടമായ് വരാം.
മാ, ചാഗ്രമീവിധം
പോയാൽ ജലസ്പർശം നടത്തുവാൻ
സ്ളിൻ മീതെജലംവേണം മൂന്നിഞ്ചിൽ കുറയാതെയായ
മാൻ. ആവിധം വച്ചവെള്ളത്തിൽ ചെന്നിരുന്നു പതുക്ക
തുണികൊണ്ടുതലോടണം താഴെച്ചൊല്ലും സ്ഥലങ്ങളെ
അരവരെ വെള്ളത്തിൽ കാലു വെളിക്കു വച്ചുകൊണ്ടു ഇങ്ങ
യിരുന്നു. ജലശാനം എടുക്കാം. ഈ സ്നാനം സാധാരണ അരമ
ണിക്കൂർ നേരം എടുത്താൽ മതി, വേണമെങ്കിൽ ഒരു മണിക്കൂറോ അ
തിൽ കൂടുതൽ സമയമോ ഈ സ്നാനം ചെയ്യാം. മസൂരിപ്പനി ഇൻ
7
നിയിലും ജലാശാനം ഒന്നോ രണ്ടോ മണിക്കൂർ ഇടയിട്ടു 10-
20 മിനിട്ടും ചെയ്താൽ ശമനം കിട്ടും. വായുമുട്ടൽ വരുമ്പോൾ ഈ
സ്നാനം ചെയ്താൽ അതു വേഗത്തിൽ മാറും. ഇന്ദ്രിയസ്ഖലനം, ധാ
തുക്ഷയം, അതികാലം മുതലായവ ഈ ഒന്നാം തരം ചികിത്സ
യാണു്. മൂത്രമൊഴിവ്, ചലം പോക്കു, ആവത്തിന്റെ ആധിക്യ
വും കുറയും, ആത്തവകാലം നീണ്ടും അടുത്തും വരിക മുതലായ രോ
ഗങ്ങളെ പെട്ടെന്നു ഭേദമാക്കും. ഗർഭ കാലത്തു ഇതു ശീലിച്ചാൽ പ്ര
സവാരികയുണ്ടാകയില്ല. സാംക്രമിക രോഗങ്ങളുള്ള കാലത്ത് ഇതു
ദിവസവും ചെയ്താൽ രോഗം പകരാനിടയില്ല.
108-110. ലിംഗാഗ്രത്തിലെ തൊലിയില്ലാത്തവർ ജലസ
ശാനം ചെയ്യേണ്ട വിധം പറയുന്നു. മുൻ പറഞ്ഞ വിധം വയ്ക്കു
നാ പീഠത്തിനു മീതെ മൂന്നിഞ്ചിൽ കുറയാതെ അരവരെയാകാം.
വെള്ളമുണ്ടായിരിക്കണം. അതിലിരുന്നു അഗ്രചമ്മത്തിനു പകരം
വൃഷണത്തിനും ഗുദത്തിനും ഇടയ്ക്കുള്ള പ്രദേശവും നട്ടെല്ലിന്റെ ചു<noinclude></noinclude>
fh7vvuuypexr4w1udjyub79ucax745p
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/121
106
82765
242500
2026-06-20T10:07:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '. 87 nd a 0.00 ൧൧0. അണ്ഡങ്ങൾക്കും ഗുദത്തിനും ഇടയ്ക്കു ള്ളാപ്രദേശവും നട്ടെല്ലിൻചുവടും തന്നെ തടകെണ്ടുനാതോക്കണം. . പത്മാഗ്രഹീനരായാക്കി ജലസ്പർശാന്തരംവരം പക്ഷേഫലത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242500
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>.
87
nd a
0.00
൧൧0. അണ്ഡങ്ങൾക്കും ഗുദത്തിനും ഇടയ്ക്കു ള്ളാപ്രദേശവും
നട്ടെല്ലിൻചുവടും തന്നെ തടകെണ്ടുനാതോക്കണം.
. പത്മാഗ്രഹീനരായാക്കി ജലസ്പർശാന്തരംവരം
പക്ഷേഫലത്തിൽ വ്യത്യാസം കണ്ടേക്കാമല്പമല്പമായ്
പൊതുവായ്പറയുന്നാകിൽ സ്ത്രീകളെല്ലാമൊരേവിധം
ആർത്തവത്തിൻനാൾമൂന്നും സ്നാനമാകെ നിറുത്തണം
൧൧൩.. ഇച്ചികിത്സ തുടങ്ങുമ്പോൾ കണ്ടേക്കാം പലലക്ഷണം
മേദോ നാശത്തിനാൽ വണ്ണം തീരെയില്ലാതെയായ്
വരാം
൧൧൪. പരോക്ഷ രോഗമോരോന്നും പ്രതപ്പെട്ടുവെന്നുമാം.
ഔഷധത്താൽ മയക്കിട്ടു വച്ചിരുന്നവയും തഥാ
.
8. പരുവും ചൊറിയും പിന്നെ ചിരങ്ങും വന്നുവെന്നുമാ
ധാരാളമാലംകെട്ട ഗന്ധം ചേർന്നുപോകയും
വയറിളക്കമുണ്ടായും വന്നേക്കാം.ചിലവേളയിൽ
സ്വേദമേററ നിറഞ്ഞേക്കാം മൂത്രംധാരാളമായ രാം.
6. മൂത്രം ചൂടേറ്റമേറീട്ടും രക്തത്തിൻ
നിറമേശിയും
പോകുമ്പോൾ നോവുതോന്നിച്ചും ചിലപ്പോളുളവായിടാം
൧൧൮. രോഗങ്ങളീ വിധം കണ്ടാൽ ചികിത്സയിൽതാൻമതി
ജലസ്പർശം പലപ്പോഴും ചെയ്താകിൽ ശാന്തമായി വരും.
B
വട്ടം (കൈകൊണ്ടു തടവണം, പകുതി സമയം വീതം ഓരോന്നി
നും എടുക്കാം. മുൻ വശം മേലോട്ടു തടവുന്നതു കൂടുതൽ ഫലപ്രദമാ
യി കണ്ടിട്ടുണ്ട്.
112. സ്ത്രീകൾ തീണ്ടാരിക്കാലത്തു ജലമെന്നല്ല. യാതൊ
രു വിധ സ്നാനങ്ങളും ചെയ്യാൻ പാടില്ല. എന്നാൽ അത്യധികമായ
രക്തം പോക്കുള്ള പക്ഷം ജലാശം ചെയ്യുന്നതു നല്ലതാണു.
14. പരോക്ഷം മറഞ്ഞു നില്ക്കുന്നത്. ഔഷധ....ഥാ
ഷധം രോഗത്തെ നശിപ്പിക്കില്ല അതിന്റെ ശക്തി തല
ക്കു കുറച്ചു മയക്കിയിടുകയാണു്. ദേഹത്തിനു
ചൈതന്യമുണ്ടാകു
മ്പോൾ അതിനെ ബഹിഷ്കരിക്കാൻ ശ്രമിക്കുകയും അപ്പോൾ രോ
ഗം ഒന്നിക്കുകയും ചെയ്യും.
116. 'സദം വിയർപ്പു
118. ജല.... ശാന്തമായരും അങ്ങിനെയുള്ള ഘട്ടങ്ങളിൽ ദിവ
'സത്തിൽ പല പ്രാവശ്യം രണ്ടു മണിക്കൂർ ഇടവിട്ടു ജനം എടു
ത്താൽ പെട്ടെന്നു രോഗം മാറും.<noinclude></noinclude>
d9y4jwfjey038z59jpy0gq8fjepui3h
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/122
106
82766
242501
2026-06-20T10:07:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 ൧൧൯. രോഗത്തിന്റെറയിളക്കത്തെ കണ്ടാൽക്ഷണമൊട്ടുമേ കഴിക്കൊല്ലം ജലം മാത്രം പാനം ചെയ്തുവസിക്കണം. . ശുദ്ധവായുനിറഞ്ഞീടും പ്രദേശത്തുകിടക്കണം അഞ്ചുനാഴികയ്ക്കൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242501
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>88
൧൧൯. രോഗത്തിന്റെറയിളക്കത്തെ കണ്ടാൽക്ഷണമൊട്ടുമേ
കഴിക്കൊല്ലം ജലം മാത്രം പാനം ചെയ്തുവസിക്കണം.
. ശുദ്ധവായുനിറഞ്ഞീടും പ്രദേശത്തുകിടക്കണം
അഞ്ചുനാഴികയ്ക്കൊരോ ജലസ്പർശം നടത്തണം
൧൨൧. ജലസ്പർശം കഴിഞ്ഞാകിൽ പുതച്ചങ്ങു കിടക്കണം
ദേഹത്തിൽ ചൂടുവേണ്ടുംപോൽ വരും വേളവര
. ആവിധാനങ്ങളും മറ്റും ചിലപ്പോൾ
വേണ്ടതായിരു
ആരശ് മികളാവുംപോൽ ഏൾക്കുന്നതുവിശിഷ്ടമാം.
ന, രോഗങ്ങളിളകും
നേരത്തു ണ്ടാകൊല്ല പരിഭ്രമം
ശാന്തമാനസരായീണ്ടും തുടന്നാലിച്ചികിത്സയേ,
൧൨൪. വേഗമാരോഗ്യമുണ്ടാകും സംശയം വേണ്ടലേശവും
അനേകം പേരിതോട്ടിൽ പണ്ണാരോഗ്യ
നേടിനാർ
(യുഗ്മകം)
8. രോഗങ്ങളിളകുന്നാകിൽ ചികിത്സയുടലേറ്റതായ
ചിന്തിച്ചധികസന്തോഷം പൂണ്ടുവീണ്ടും നടത്തണം.
൧ ജലസ്പർശവുമാ നാഭിയാനവും ദിവസം പ്രതി
രോഗസ്ഥിതിക്കുയോജിച്ച മട്ടിൽ ചെയ്യാം യഥേഷ്ടമായ
. ഒന്നോ രണ്ടോ പിന്നാലോ ആറോ തവണ വീതവും
സ്നാനത്തിൽ കാലദൈർഘ്യത്തെ നീട്ടിയും ചെയ്യുക.ഹം
119. രോഗമുള്ളപ്പോൾ ഭക്ഷണം വിഷമാകുന്നു. എന്ന
പ്രകൃതി ചികിത്സകന്മാരുടെ മതം.
123 124. ശമനകരമായ രോഗാധിക്യം കണ്ടു മയപ്പെടാ
ഒരു പ്രകൃതി ചികിത്സ തന്നെ തുടരേണ്ടതു അത്യാവശ്യമാണ്. അ
തിനു തക ധമില്ലാത്ത ഇതിന്റെ മഹത്തായ ഫലം അനു
ഭവിക്കാൻ സാധിക്കയില്ല. അപ്രകാരം കൈയ്യം അവലംബിച്ചിട്ടുള്ള
അനേകർക്ക് രോഗനരകത്തിൽ നിന്നു കാൻ കഴിഞ്ഞിട്ടുണ്ടു്.
ആ ഘട്ടത്തിൽ യ ഹീനരായി ഇതര വൈദ്യന്മാരെ ആശ്രയി
ക്കുന്നവരാണ് പ്രകൃതി ചികിത്സ അപകീർത്തി വലിച്ചു വ
125. ചികിത്സ പിടിക്കുമ്പോൾ രോഗം ഒന്നിക്കുന്നു മ
126 127. ശരീരത്തിന്റെ ഓജസ്സിനനുസരിച്ചു പ
നാഭിയാനങ്ങളുടെ സമയദൈർഘ്യവും എണ്ണവും കൂട്ടാം,<noinclude></noinclude>
q462z7knt37f8eisujgcj38mmvn3yiv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/123
106
82767
242502
2026-06-20T10:07:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '89 റവ ഉള്ളിൽപ്പഴുപ്പധാരാളം വന്നുകേറിക്കിടക്കുകിൽ ജലസ്പതലോടുന്ന തൊലി തന്റെയടുക്കലായ വൻ പൊട്ടിപ്പഴത്തൊലിച്ചേക്കാം ചിലകാലത്തു നിർഭരം ഉള്ളിലുള്ള പഴുപ്പെല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242502
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>89
റവ ഉള്ളിൽപ്പഴുപ്പധാരാളം വന്നുകേറിക്കിടക്കുകിൽ
ജലസ്പതലോടുന്ന തൊലി തന്റെയടുക്കലായ
വൻ പൊട്ടിപ്പഴത്തൊലിച്ചേക്കാം ചിലകാലത്തു നിർഭരം
ഉള്ളിലുള്ള പഴുപ്പെല്ലാം വേറേവഴി ഗമിക്കുകിൽ
നാ.
പൊട്ടലീവണ്ണമുണ്ടാകയില്ലെന്നുള്ളതു നിശ്ചയം
പൊട്ടലീവണ്ണമുണ്ടായാൽ ചെയ്യേണ്ടും വിധിചൊല്ലുവൻ.
൧൧. ജലസ്പർശം കോമളത്വം കൂടുമുണ്ടാൽ നടത്തണം
എന്നല്ല മുണ്ടുനന്നായി നനച്ചിട്ടുമടക്കണം.
നം. ഇതിട്ടു കെട്ടണം പൊട്ടൽപെട്ട ദിക്കിലനന്തരം
കമ്പളിത്തുണ്ടുകൊണ്ടാ കെട്ടിട്ടു മൂടുക നല്ലപോൽ.
തീവ്രവേദന വന്നെന്നാൽ ജലം കെട്ടിലൊഴിക്കണം;
ഈവിധം ചെയ്തുവെന്നാകിൽപ്പൊട്ടൽ പെട്ടെന്നു മാറിടും.
നാ. അത്യന്തതീവ്രരോഗത്തിൽ സ്നാനം സൂക്ഷിച്ചു ചെയ്യണം
സ്നാനങ്ങളഖിലം തീരെ സ്വല്പകാല നിറുത്തണം.
8. ശ്രദ്ധയോടപ്പമായിട്ടു ചെയ്യേണ്ടും കാലവും വരും
തീരെവർജ്ജിച്ചിടേണ്ടുന്ന കാലം കണ്ടുപിടിക്കുവാൻ.
.നല്ല പാണ്ഡിത്യമുണ്ടെങ്കിൽ മാത്രമേ സാധ്യമായ് വരൂ
ദീർഘകാലപ്രയത്നത്തിന്റെ ഫലം പാണ്ഡിത്യമോക്കണം.
. പാണ്ഡിത്യം പൂർണ്ണമായിട്ടേ മഹാരോഗചികിത്സകൾ
കയ്യേൾക്കുവാനൊരുങ്ങാവൂ പിശകാമല്ലയെങ്കിലോ.
11-138. നനച്ച തുണി രണ്ടുമൂന്നു മടക്കിട്ടു കെട്ടി അതി
എൻറെ മുകളിൽ കമ്പിളിത്തുണി വച്ചു കെട്ടണം. വലുതായ വേദന
തോന്നുന്ന പക്ഷം വെള്ളം മുറ പറന്നുകൊണ്ടിരിക്കണം. നന
ച്ച തുണിവച്ചു കെട്ടുന്നതിനുപകരം നല്ല ചെളി കുഴ
മതി. ഉണങ്ങുമ്പോൾ കഴുകിക്കളഞ്ഞു പുത്തൻ ചെട്ടിയിടണം.
134149. ഗുഹ്യഭാഗത്തെ പ്രശ്നം അതികലശലായാൽ ജ
ലശം നിർത്തി വയ്ക്കേണ്ടതായും വരും. ചിലപ്പോൾ സ്നാനത്തി
ൻ സമയം കുറച്ചാൽ മതിയായിരിക്കും. ഇതിന്റെ സൂക്ഷം ക
ണ്ടുപിടിക്കാൻ നല്ല പാണ്ഡിത്യം വേണം. വളരെ രോഗികളെ
ചികിത്സിച്ചും അതിന്നിടയിൽ വന്നുകൂടുന്ന പ്രയാസങ്ങൾ പ്രതി
വിധി കണ്ടുപിടിച്ചും മാറും പലവിധത്തിൽ പരിചയം സിദ്ധി
ച്ചെങ്കിലേ പാണ്ഡിത്യമുണ്ടായി എന്നു വിചാരിക്കാൻ പാടുള്ള.
അങ്ങിനെയുള്ളവർ മാത്രമെ (198-139 പദങ്ങളിൽ പറയുന്ന മാ
തിരി) മഹാരോഗങ്ങൾ മാറ്റാൻ ഒരുമ്പെട്ടാലും ഭക്ഷണക്രമവും
12<noinclude></noinclude>
lhgaythlwr7tuua1inyfbzq1n0jveey
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/124
106
82768
242503
2026-06-20T10:07:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '90 ൩൮. അസ്ഥിസ്രാവം, ക്ഷയം, കുഷ്ഠം, മൂത്രം, മഹോദരം, രാജയം, വപസ്മാരം, ഘോരകാസം, ഭഗന്ദരം, ൻ. ഭ്രാന്തും പ്രമേഹവും മറ്റും മഹാരോഗങ്ങളാകയാൽ ഇവമാറാൻ വൈദ്യമൗലിരത്നങ്ങൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242503
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>90
൩൮. അസ്ഥിസ്രാവം, ക്ഷയം, കുഷ്ഠം, മൂത്രം, മഹോദരം,
രാജയം, വപസ്മാരം, ഘോരകാസം, ഭഗന്ദരം,
ൻ. ഭ്രാന്തും പ്രമേഹവും മറ്റും മഹാരോഗങ്ങളാകയാൽ
ഇവമാറാൻ വൈദ്യമൗലിരത്നങ്ങൾക്കു കഴിഞ്ഞില്ല.
സ്നാനം ഭക്ഷണമീരണ്ടും കൊണ്ടുനിശ്ശേഷരോഗവും
തീച്ചയായിശ്ശമിപ്പിക്കാമേതുകാലത്തിലാകിലും.
൧൪൧. എല്ലാരോഗിയിലും രോഗമില്ലാതാക്കാൻ സാദ്ധ്യമാം
ദഹനം ശരിയാക്കാനായ' സാധിച്ചാൽ സാധ്യമായരും.
. ശരീരൌജസ്സ് നിശ്ശേഷം നശിച്ചെങ്കില സാധ്യമാം;
വേണ്ടപോലെ സഹായിച്ചാൽ സ്വന്തം ജോലികളൊക്കയും
മന. ചെയ്യാനാർജ്ജിത്വമുള്ളാരു ദേഹത്തിൽ സർവ്വരോഗവും
ഉക്തസ്നാനങ്ങളാൽ നൂനം വ്യക്തമായിട്ടു മാറിടാം.
൧൪. വേണ്ടപോൽസ്നാനവും ഭക്ഷ്യക്രമവുംകൊണ്ടുമാത്രമായ്
ദഹനം ശരിയാകാത്ത രോഗിമാരുടെയാമയം.
൧൭. വേരോടടുത്തുകളയാനാരാലും സാധ്യമായാ
പാരമാശ്വാസവും ശാന്തിസാരവും വന്നുചേന്നിടും.
മർന്നു. രോഗനിർണ്ണയത്തിൽ ചൊന്നതത്വങ്ങളൊക്കെയും
ഗ്രഹിച്ചു പരിശീലിച്ചാൽ ദീർഘകാലത്രമത്തിനാൽ
' സുസാധ്യം, സാധ്യവും, പിന്നെ ക്രമാധ്യമസാധ്യവും
ക്ഷിപ്രസാദ്ധ്യവുമിതാലി കാണുവാൻ ശക്തി കൈവരും.
3887
താനങ്ങളും കൊണ്ടു എല്ലാ രോഗങ്ങളും മാറുമെങ്കിലും എല്ലാ രോഗി
കളേയും സുഖപ്പെടുത്താൻ അസാദ്ധ്യമാണു്. ദഹനം പൂണ്ണമാക്കാൻ
സാധിച്ചാൽ ഏതു രോഗിയുടെ രോഗവും മാറാം.
ഇവന്റെ രോഗം മാറുകയില്ല. ശരീരാവയവങ്ങൾക്കു സ്വന്ത ജോ
ലികൾ നിർവ്വഹിക്കാൻ ശേഷിയുണ്ടെങ്കിൽ സ്നാനങ്ങൾ കൊണ്ടു മു
സർ രോഗവും മാറാം. ദഹനം ശരിയാകാത്ത
പക്ഷം പൂർണ്ണ സുഖം കിട്ടുകയില്ല. എന്നാൽ വളരെ ആശ്വാസവും
രോഗത്തിനു കുറവും ഉണ്ടാകും. രോഗനിയാദ്ധ്യായത്തിൽ വിസ്മ
രിച്ചു പറഞ്ഞിട്ടുള്ളതനുസരിച്ചു രോഗികളെ പരിശോധിച്ചാൽ
നിഷ്പ്രയാസം ഭേദമാകുന്നതും ക്രമേണ ഭേദമാകുന്നതും പ്രയത്നിച്ച
ൽ ഭേദമാകുന്നതും ഭേദമാകാത്തതും എളുപ്പത്തിൽ ഭേദമാകുന്നതുമായ
കേസുകൾ കണ്ടുപിടിക്കാൻ കഴിയും. ഇങ്ങനെ രോഗസ്ഥിതി കണ്ടു
പിടിക്കാൻ പഠിച്ചശേഷമേ ചികിത്സ തുടങ്ങാവു. വേണ്ട അറിവുക<noinclude></noinclude>
4g4kqgvr4awkbyyp23imp1tsj4d5lcq
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/125
106
82769
242504
2026-06-20T10:07:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '91 ൧൮. ഈ വിധം വേണ്ട പാണ്ഡിത്യം സമ്പാദിക്കണമാദ്യമായ് പിന്നീടു മാത്രമേയാത്ര ചികിത്സാദമമേവനും. രൻ. അപൂജ്ഞാനദോഷങ്ങളസംഖ്യങ്ങൾ ധരിക്കണം; തൻമൂലം ശാസ്ത്രദൃഷ്ീർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242504
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>91
൧൮. ഈ വിധം വേണ്ട പാണ്ഡിത്യം സമ്പാദിക്കണമാദ്യമായ്
പിന്നീടു മാത്രമേയാത്ര ചികിത്സാദമമേവനും.
രൻ. അപൂജ്ഞാനദോഷങ്ങളസംഖ്യങ്ങൾ ധരിക്കണം;
തൻമൂലം ശാസ്ത്രദൃഷ്ീർത്തി ജീവഹാനികളെപ്പെടും.
എം. തീപ്പൊള്ളൽ, മുറിവും പിന്നെ വിഷമേന്തുന്ന ജീവികൾ
കുടിച്ചും കൊത്തിയും കൊമ്പാലിറുക്കീട്ടും ഭവിപ്പതാം.
.. വല്ലായ്മ കളയാൻ ചൊല്ലാം സൂത്രമിശാസ്ത്രസമ്മതം
തീപ്പൊള്ളലുളവായെന്നാൽ പൊള്ളിയാഭാഗമപ്പൊഴേ
. വെള്ളത്തിനടിയിൽ താഴ്ത്തി വെച്ചുകൊള്ളണമിങ്ങനെ
ചൂടും വേദനയും തീരും നേരത്തോളം പിടിക്കണം.
൧൩. താഴ്ത്തിപ്പിടിച്ചു വയ്ക്കുമ്പോൾ കൂടും നൊമ്പരമെങ്കിലും
സ്വല്പനേരം കഴിഞ്ഞെന്നാൽ പോകും വേദന നിണ്ണയം
. ഒഴുക്കുള്ള ജലം കിട്ടാൻ മാറ്റമുണ്ടെങ്കിലുത്തമം
ഇല്ലെങ്കിലുടനേ കിട്ടും വെള്ളം കൊള്ളിക്കണം ദൃഢാം.
8. ഏവം വേദന നീക്കീട്ടു ശീർഷണമാദരാൽ
നനച്ചിട്ടു പലവട്ടം മടക്കിയതിനെത്താ
൧൬. പൊള്ളലേശിയഭാഗത്തു ശരിയായ്
നോക്കിവയ്ക്കണം
പൊള്ളലിന്നിരുഭാഗത്തു മോരോയിഞ്ചുകിടക്കണം.
൧൫, ആമട്ടിലതുവച്ചിട്ടു പിന്നീടതിനുമീതെയായ്
കമ്പിളിത്തുണിയും ചേത്തുകെട്ടണം നോവു കൂടുകിൽ.
൧൮. കെട്ടിൻ
മീതെതണുപ്പുള്ള വെള്ളം വീഴ്ത്തുക
തൽക്ഷണം
ഏവംവേദനകൂടുനാഗേരത്തെല്ലാമൊഴിക്കണം.
എൻ. നാഭിസ്സാനം ജലസമിവ ചെയ്തിട്ടുഭക്ഷണം
ലഘുവായിട്ടു ചെന്നാൽ പൊള്ളലെല്ലാം പറന്നുപോം.
ടാതെ ചികിത്സ തുടങ്ങുന്നവർ അനവധി തരക്കേടുകൾ വരുത്തും.
ഇത്തരം പണ്ഡിതമ്മന്യന്മാർ പ്രകൃതിവൈദ്യത്തിനു ഭിത്തിയും
അനവധി രോഗികൾക്കു ജീവഹാനിയും ഉണ്ടാക്കിരിക്കും.
150. വിഷമേന്തുന്ന ജീവികൾ പാമ്പ്, തേള് , പാതാരം ക
155158. കട്ടിയുള്ള തുണി മൂന്നോ നാലോ മടക്കി നനച്ചു.
കെട്ടിയശേഷം പുറത്തു കമ്പിളിത്തുണി കെട്ടണം. തുണി പൊള്ളി
യ ഭാഗം കവിഞ്ഞു നാലുവശത്തും കൂടുതൽ കിടക്കണം, വേദന ക
ടുതലുള്ള പക്ഷം മുറയ്ക്കു വെള്ളം പകർന്നുകൊണ്ടിരിക്കണം,<noinclude></noinclude>
4wqn5i1y4mes6dhw2achrgxm0q0y58u
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/126
106
82770
242505
2026-06-20T10:08:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '92 നാ. മുറിഞ്ഞാലുടനേ ചോരനിറുത്തും ക്രിയ ചെയ്യണം. അതിനു മേൽപ്രകാരത്തിൽ തുണിബന്ധിക്കണം ക്ഷണം. സം. പിന്നീടാക്കെട്ടു വെള്ളത്തിൽ മുങ്ങുമാറാക്കിവയ്ക്കണം ഏവംവേദന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242505
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>92
നാ. മുറിഞ്ഞാലുടനേ ചോരനിറുത്തും ക്രിയ ചെയ്യണം.
അതിനു മേൽപ്രകാരത്തിൽ തുണിബന്ധിക്കണം ക്ഷണം.
സം. പിന്നീടാക്കെട്ടു വെള്ളത്തിൽ മുങ്ങുമാറാക്കിവയ്ക്കണം
ഏവംവേദനമാറുന്ന നേരത്തോളമിരിക്കണം.
a
൧൬൨. എന്നാൽ വേദനമാറീടാൻ ചിലപ്പോൾ കൂടുതൽ
നേരം വേണ്ടിവരും കൂസാതന്ത്രനേരം പ
പിടിക്കണം.
പൊള്ളലിൽ കെട്ടുവാനാദ്യം വെള്ളത്തിൽ താഴ്ത്തിവയ്ക്കണം
മുറിവിൽക്കെട്ടു കെട്ടിട്ടുവേണം വെള്ളത്തിൽ മുക്കുവാൻ.
൧൬൪, ശേഷം കായങ്ങൾ രണ്ടിന്നും തുല്യമാണുധരിക്കണം
ഒഴുക്കുള്ള ജലം തന്നെ രണ്ടുകായത്തിനും ശുഭം
൧൬൫. മുറിഞ്ഞോ പൊള്ളിയോ ദോഷമുണ്ടാം ഭാഗത്തെയിങ്ങനെ
ജലത്തിൽ താഴ്ത്തുവാൻ മാമില്ലാത്തോരിടമാവുകിൽ
൧൬.തണുത്ത ജലമാഭാഗത്തുടനേതന്നെ വീഴ്ത്തണം
മറ്റു കായ്യങ്ങൾ മുൻചൊന്ന മട്ടിലും ചെയ്തുകൊള്ളണം.
൧൬. പാമ്പുപേപ്പട്ടിയിത്വാദി വിഷമേന്തുന്ന ജന്തുവിൻ
കുടിയേററാകിലും ചെയ്യാം മേൽചൊന്ന പടിയെങ്കിലും
൧൯൮. ഘമ്മസ്നാനം വിശേഷിച്ചും കടിപറ്റിയിക്കിലും
മെൽ മുഴുവനും ചെയ്താൽ ക്ഷിപ്രം വിഷമകന്നു പോം.
൧൬൯.ഘമ്മസ്നാനം കഴിഞ്ഞാകിൽ നാഭിയാനം കഴിക്കണം;
സൂയസ്നാനം കഴിഞ്ഞാലും നാഭിസ്നാനം കഴിക്കണം.
എം നാഭിസ്നാനം കഴിഞ്ഞെന്നാൽ ദമല്പം വരുത്തുവാൻ
വിഷബാധകളിൽ സൂരിയേൽക്കുക മുഖ്യമാം.
160166. തീ പൊള്ളിയാലുടനെ വെള്ളത്തിൽ മുക്കി പി
ടിക്കയൊ അതിനു സൗക്യമില്ലാത്തിടമാണെങ്കിൽ ധാര കോരു
കയോ ചെയ്തു കെട്ടിയാൽ മതി. എന്നാൽ മുറിവാണെങ്കിൽ മുമ്പ
കെട്ടിയശേഷം മേൽപ്രകാരം ചെയ്യണം, എന്നാലും ചോര നില
വന്നാൽ ചെളി കട്ടിയിൽ വെച്ചുകെട്ടണം. രക്തപ്രവാഹം നി
ഞാൻ വെള്ളത്തേക്കാൾ ചെപ്പിൽ ശക്തി കൂടുതലുണ്ട്.
167 113. പേപ്പട്ടി പാമ്പ് മുതലായ വിഷജന്തുക്കൾ കടി
ച്ചാലും മേൽപ്രകാരം തുണി ചുറ്റി കെട്ടുകയൊ ചെല്ലി ഇടുകയാ
ചെയ്യണം. കഴുത്തിനു കീഴ്ഭാഗം മുഴുവൻ ഉടനെ മണ്ണിനടിയി
ൽ കുഴിച്ചിടുന്നത് ഏററം നന്നു. ഇങ്ങിനെ ചെയ്തുകൊണ്ടു ആ വി
തയാറാക്കിയ ശേഷം കര കയറി കടി പറ്റിയ ഭാഗത്തു ആവി<noinclude></noinclude>
thx0ilbo40sju0e5kx0vxg1uds3yttv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/127
106
82771
242506
2026-06-20T10:08:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4. പൊള്ളലും മുറിവും 93 4. വെയിലത്തു നടന്നിട്ടോ വ്യായാമം ചെയ്തുതന്നെയാ വിയപ്പം വരുത്തേണ്ട കാലത്തിൽ ശ്രദ്ധവയ്ക്കണം. എം. വിഷബാധകളുണ്ടായാൽ ഭക്ഷണം ലഘു വാക്കണം വേവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242506
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>4. പൊള്ളലും മുറിവും
93
4. വെയിലത്തു നടന്നിട്ടോ വ്യായാമം ചെയ്തുതന്നെയാ
വിയപ്പം വരുത്തേണ്ട കാലത്തിൽ ശ്രദ്ധവയ്ക്കണം.
എം. വിഷബാധകളുണ്ടായാൽ ഭക്ഷണം ലഘു വാക്കണം
വേവിക്കാത്തൊരു ധാന്യം കൊടുക്കാം നൽപഴങ്ങളും.
. ദാഹംവരുകിലോ നൽകാം ശുദ്ധശീതജലംസമാ
ഇളനീർവെള്ളവും കൊള്ളാം മററുള്ളവയൊഴിക്കണം.
ര. തേളും കടന്നലും മറ്റും കുത്തിയാൽ, പൊള്ളലിനുവിധം
ചികിത്സചെയ്തുവെന്നാകിൽ ശാന്തമാംശങ്കയെന്നിയെ
ബാധയും വരികിൽദൃഢം
ആരോഗ്യം പൂണ്ണമാണെങ്കിൽ ശീഘ്രമായതുശാന്തമാം.
എന്നെ. ദുമ്മേദസ്സനിറഞ്ഞാകിൽ ദീർഘകാലശ്രമത്തിനാൽ
മാത്രമേശമനം കിട്ടു രോഗകാവുമീവിധം.
വരുംരോഗങ്ങളോരോന്നും കൊല്ലുമെന്നുള്ള പേടിയെ
തീരെദൂരെ ത്വജിച്ചാലെ പണ്ണാരോഗ്യം ലഭിച്ചിട്ടു.
൧൮. എത്രയാവത്തിലോരോരോ രോഗം കേറിക്കിലും
ചാകാതെ കാണ്മതുണ്ടല്ലോ പലരേയും പലപ്പൊഴും.
എൻ. രോഗംവരുന്നതാ നേരത്തെല്ലാം ചാകുന്നുവെങ്കിലൊ
ലോകത്തിൽ കാണ്മതിന്നായി ട്ടുണ്ടാകില്ലിന്നൊരാളെയും.
വം. ഒരേവീട്ടിലൊരേ രോഗം കൊല്ലുന്നു ചിലരെക്ഷണം
മറ്റുള്ളവരെയണ്ണം സാധിക്കുന്നില്ല കൊല്ലുവാൻ.
ഫാ. ഒരാളെക്കൊന്ന രോഗത്തെ ചികിത്സിച്ചൊരു വൈദ്യനെ
തന്നെയാണെന്യനാരോഗം വരുമ്പോഴും
വിളിപ്പതും.
a
അല്ലെ
കൊടുക്കണം. ദേഹം മുഴുവനും വിയർപ്പിക്കുന്നതു നന്നായിരിക്കും.
പിന്നീടു നാലിനാനം ചെയ്തശേഷം ചൂടു വരുത്താൻ വെയിൽ ഉ
ള്ളിടത്തു നിന്നും കൊണ്ടു വ്യായാമം ചെയ്യുന്നത് ഉത്തമം. മാറ്റ രോ
ഗങ്ങൾ ഉണ്ടായാലെന്ന പോലെ ഇതിനും ഉപവാസം നന്നു .
ങ്കിൽ ലഘുവായ ആഹാരവും ശുദ്ധജലവും കരിക്കിൻ വെള്ളവും ഉ
പയോഗിക്കാം. ഉപ്പ് ഈ ഘട്ടങ്ങളിൽ പ്രത്യേകമായും വജ്ജിക്കണം.
വിഷബാധ നീങ്ങിയാൽ സാധാരണപോലെ വേവിച്ചു സാധനങ്ങ
കഴിക്കാം.
തേളും കടന്നലും മറ്റും കുത്തിയാൽ പൊള്ളലിനും മുറിവിനും
പറഞ്ഞ ചികിത്സ മതി. വിയർപ്പിക്കുകയും ആവാം.
11-183. ഒരു വൈദ്യൻ ഒരു രോഗിയെ ചികിത്സിച്ചു<noinclude></noinclude>
3dq0s1k3saazgxclti0p49zo7duwcn9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/128
106
82772
242507
2026-06-20T10:08:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '94 ൧൮൨. എന്നിട്ടു ഭേദമാകാറും മരിക്കാറും പലപ്പോഴും ഉണ്ടുനമിതേവക്കും കണ്ടുബോധ്യമതെങ്കിലും ൧൮൩.ഇച്ചികിത്സയിലേപ്പെട്ടിട്ടൊ രോഗി മരിക്കുകിൽ ചികിത്സയേഷിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242507
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>94
൧൮൨. എന്നിട്ടു ഭേദമാകാറും മരിക്കാറും പലപ്പോഴും
ഉണ്ടുനമിതേവക്കും കണ്ടുബോധ്യമതെങ്കിലും
൧൮൩.ഇച്ചികിത്സയിലേപ്പെട്ടിട്ടൊ രോഗി മരിക്കുകിൽ
ചികിത്സയേഷിക്കാനായെല്ലാരും പാടിയോടുമേ.
വർ. ഡാക്ടർസഞ്ചയമൊട്ടുക്കും വൈദ്യവവുമങ്ങിനെ
അസാധ്യമെന്നുറച്ചിട്ടു തള്ളിയാരോഗിയാകിലും,
൧൮. ഇച്ചികിത്സനടത്തീട്ടു ഗുണം കിട്ടാതെ കാൺകിലൊ
ചികത്സയെദുഷിക്കാതെയിരിക്കില്ലൊരു കാലവും
(യുഗ്മം)
൧൮. രോഗിക്കോ വൈദ്യനോവും ജ്ഞാനമില്ലിച്ചികിത്സയിൽ
എങ്കിലും കുററമെല്ലാരും ചികിത്സ പറഞ്ഞിടു
൧൮. ദേഹം ശുദ്ധിചെയ്യാനായും വേലയെ രോഗമായ
കാണുന്ന ജ്ഞാനത്താലെ ഭീരുത്വംപൂണ്ടുലോകം
൧൮. രോഗം വരുന്ന
നേരത്തു സന്തോഷംകൊണ്ടുശാന്തിയെ
മനസ്സിനുവരുത്തണം സർവരും സർവ്വകാലവും
ഭേദപ്പെടാതെ മരിച്ചുപോയാലും മറെറാരാൾക്ക് അതേ രോഗം വ
ന്നാൽ ആ വൈദ്യനെ വിളിക്കാതിരിക്കുന്നില്ല. ചികിത്സകൊണ്ടു
ഭേദമാകയും മരിക്കയും ചെയ്യാറുമുണ്ട്. അതിനൊന്നിനും ആക്കും പ
രാതിയില്ല. പ്രകൃതിചികിത്സയിലപ്പെട്ടിരുന്ന ഒരു രോഗി മരി
ച്ചുപോയി എന്നു വരുകിൽ ചികിത്സതന്നെ കുറ്റം പറയാൻ ത
യാറാകുന്നവർ അനവധിയാണ്.
നാലും ആയുസ്സില്ലാഞ്ഞിട്ടെന്നു സമാധാനിക്കും. പ്രകൃതിചികിത്സ
യാകുന്ന സരള ശീല രോഗിയെ നാശത്തിൽ നിന്നു മോചിച്ചി
ല്ലെങ്കിൽ അതിന്റെ നേരെ ചന്ദ്രഹാസവുമായി പുറപ്പെടുകയും!!
184 185. ഡാക്ടറന്മാരും വൈദ്യന്മാരുമെല്ലാം ഒരുപോലെ
ആയുസ്സായി വിധിച്ചു ഉപേക്ഷിച്ച രോഗിയാണെങ്കിലും പ്രകൃ
തിചികിത്സകൊണ്ടു ഉടനെ രോഗം മാറിയില്ലെങ്കിൽ ചികിത്സ
യെ കുറ്റം പറയാൻ ആളുകൾ തയാറാവുന്നു. ഇതെത്ര കഷ്ടം, പല
രോഗികളും മാലാ വൈദ്യന്മാരും തള്ളിയ ശേഷം അവസാന
കയ്യായി ഒന്നു പരീക്ഷിക്കാനാണ് പ്രകൃതിചികിത്സ തുടങ്ങുന്നതും.
186 പ്രകൃതിചികിത്സയെക്കുറിച്ചു യാതൊരു ഗന്ധവുമില്ലാ
വൈദ്യന്മാർ അത്തരം രോഗികളെ ചികിത്സിക്കു പലയിട
ത്തും കണ്ടുവരുന്നതാണു്. അതിൽ വരുന്ന അപകടത്തിനും പ്രക
തിചികിത്സാ ശാസ്ത്രത്തിനുതന്നെ അപരാധം
പുറത്തു
187-189 ജീവചൈതന്യം ദേഹത്തിലുള്ള ദുഷ്ട
കളയാനായി ചെയ്യുന്ന പരിശ്രമത്തിന്റെ ഫലമാണു രോഗമെന്ന<noinclude></noinclude>
6iqa6wp0men943papuwvbby21vowik8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/129
106
82773
242508
2026-06-20T10:08:46Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '95 വൻ. ചിന്തകൊണ്ടുശരീരത്തിൽ രോഗാരോഗ്യങ്ങൾ വന്നിടും പേടിച്ചാൽ പകരും രോഗം, വ്യസനം രോഗമേറിടും നം. വിശ്വാസംകൊണ്ടുരോഗത്തെ പാടേ ഭേദപ്പെടുത്തുവാൻ സാധിക്കുന്നുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242508
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>95
വൻ. ചിന്തകൊണ്ടുശരീരത്തിൽ രോഗാരോഗ്യങ്ങൾ വന്നിടും
പേടിച്ചാൽ പകരും രോഗം, വ്യസനം രോഗമേറിടും
നം. വിശ്വാസംകൊണ്ടുരോഗത്തെ പാടേ ഭേദപ്പെടുത്തുവാൻ
സാധിക്കുന്നുണ്ടുവൈദ്യത്തിന്റെ ശാഖയൊന്നിന്നിത്യമായ
മൻ. രോഗം നിസ്സാരമെന്നുള്ള ബോധംദേഹത്തിനേറ്റവും
വേഗമാരോഗ്യമുണ്ടാക്കാൻ സഹായിക്കുമസംശയം
നാ. മനസ്സി
തിന്നുശരീരത്തിൽ യൌവ്വനം സ്ഥായിയാക്കുവാൻ
അതുപോൽ കൃതിമാറ്റാനും ശക്തിയുണ്ടെന്നുവാസ്തവം
മൻഡാക്ടർവയ്യക്കുവേണ്ടും പോൽ ബോധ്യമാക്കിയ സംഭവം
ഈയിടയ്ക്കുണ്ടധാരാളം യൂറോപ്യൻ
പട്ടണങ്ങളിൽ
൧൯ ദ. മനസ്സി
(20)
നാ. മനസ്സിന്റെ മഹത്വത്തെ പക്ഷിപുംഗവർ
മനോനിഗ്രഹസിദ്ധിക്കും വഴിനടിക്കു
താർത്ഥരായ
നിന്നിലഭിച്ചെന്നാലുണ്ടാകുന്ന ഗുണങ്ങളെ
വണ്ണിക്കും ശാസ്ത്രവും തീർത്തുതന്നിട്ടുണ്ടുനമുക്കവർ
൧൯൬. എന്നിട്ടും കഷ്ടമേകാം. നാമൊട്ടും ശ്രദ്ധവയ്ക്കയോ
ശ്രമിച്ചുനോക്കിടുകയോ ചെയ്യാതെ വലയുന്നു ഹാ.
റിഞ്ഞു ഭയം കൂടാതെ സമാധാന സന്തോഷങ്ങളോടു ടെയിരിക
aDo. ഭയം കൊണ്ടു പല രോഗങ്ങളും പകരുമെന്നുള്ള പരമാ
ലക്കം അനുഭവപ്പെട്ടിരിക്കാനിടയുണ്ട്. വ്യസനം കൊണ്ടു പെ
ട്ടെന്ന് വാദ്ധക്യം പോലും ഉണ്ടായിട്ടുള്ളതായി പല അനുഭവങ്ങൾ
190 191 വിശ്വാസംകൊണ്ടു മാത്രം സകല രോഗങ്ങളും മാ
റാമെന്നു ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട്. രോഗം സാരമില്ലെന്നുള്ള
വിചാരം തന്നെ രോഗഹാനിക്കു
കണ്ട് ഒരു
രോഗത്തിന്റെ കാഠിന്യത്തെപ്പറ്റി രോഗിയോട് നേരിട്ടു പറയ
എന്നു പായുന്നതും ഇതുകൊണ്ടാണ്.
192195. യൂറോപ്പിൽ മനോബലത്താൽ വൃദ്ധന്മാർ
ആനക്കാരായി തീന്നിട്ടുള്ളതായി അടുത്തകാലത്തുതന്നെ ഉണ്ടായിട്ടുള്ള
ചില സംഭവങ്ങൾ ഡാക്ടർ ശിരോമണികളെ അത്ഭുതപരതന്ത്രരാ
ക്കിയിട്ടുണ്ട്. മരണത്തിനുകൂടി അതിശയിക്കാൻ മനസ്സിനു ശേഷി
194-204.
ഈ വക സംഗതികൾ വളരെക്കാലം മുമ്പുത
ന്നെ അറിഞ്ഞിട്ടുള്ള നമ്മുടെ പുരാതന ഋഷീശ്വരന്മാർ നമുക്കു
ണ്ടി മനോ നിഗ്രഹാദികൾക്കുള്ള വഴികൾ ഏപ്പെടുത്തിയിട്ടുണ്ട്.<noinclude></noinclude>
kycdb89a2en7f57cidrygbfh8lj6iep
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/130
106
82774
242509
2026-06-20T10:09:15Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 ൻ. ആയർഷിമാർ മതം പുത്തൻ പരിഷ്കാരികളൊട്ടുമേ മാനിക്കില്ലതുകൊണ്ടല്ലോ ദീനങ്ങൾ നിറയുന്നതും ൧൯൮. ഗുണാഗുണങ്ങളെച്ചുറ്റും വിവേചിച്ചു ധരിക്കുവാൻ ശക്തിയില്ലാതെയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242509
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>96
ൻ. ആയർഷിമാർ
മതം പുത്തൻ
പരിഷ്കാരികളൊട്ടുമേ
മാനിക്കില്ലതുകൊണ്ടല്ലോ ദീനങ്ങൾ നിറയുന്നതും
൧൯൮. ഗുണാഗുണങ്ങളെച്ചുറ്റും വിവേചിച്ചു ധരിക്കുവാൻ
ശക്തിയില്ലാതെയാക്കുന്ന പരിഷ്കാരം വിപൽപ്രദം.
൧൯൯. ഗുണനേകൻ പറഞ്ഞെന്നു കേട്ടാലേതൊരബദ്ധവും
പരിഷ്കാരികൾ കൈക്കൊള്ളും ഭക്ത്യാദരപുരസ്സരം.
യുക്തിയുക്തമതാമുക്തി ബാലൻചൊന്നാലുമപ്പൊഴേ
സ്വീകരിക്കണമെന്നാണു വസിഷ്ഠ മുനി ചൊന്നതും
Q.00.
20. ബ്രഹ്മാവുതന്നെ ചൊന്നാലും യുക്തിയില്ലാത്ത സംഗതി
സ്വീകരിക്കാതെ തള്ളാനും നിർദ്ദേശിക്കുന്നിതാ മുനി.
പാ. യുക്തിയാര കല്ലിങ്കൽ നല്ലപോലെ യുരച്ചതിൽ
മാറിഞ്ഞിട്ടു മാത്രം താൻ കൈക്കൊള്ളാമേതു
തത്വവും
പായ, യുക്തിക്കു ന്നുവെന്നാലും നന്നായനുഭവത്തിനും
യോജിച്ച കണ്ടുവെന്നാകിൽ മാത്രം സ്വീകാമായിരുന്നു.
മാർ. പാശ്ചാത്യ ശാസ്ത്രതത്വങ്ങളോയിൻ വണ്ണപകച്ചുപോൽ
മാറിമാറി മറിഞ്ഞീടും സൂക്ഷിച്ചാലിതു ബോദ്ധ്യമാം
എം. എം. ഡി. ബിരുളുകാരേറെ വന്നുന്നതു കാരണം.
ഇച്ചികിത്സയിലും യന്ത്രം മരുന്നും കുത്തിയേറി നാർ
വാ. ഇച്ചികിത്സാനഭസ്സിന്റെ ദിവാകര നിശാകരർ
ജൂണിജസ്റ്റിവർ രണ്ടാളും തൂകും കിരണധോരണി,
Q.06). രോഗാന്ധകാര പൂരത്തേ ദൂരെത്തള്ളിക്കളഞ്ഞുടൻ
ആരോഗ്യകാന്തിയുണ്ടാക്കി ലോകമാകെ വിളക്കിടും.
നാമാകട്ടെ അതൊന്നും അറിയാതെയും ഗൌനിക്കാതെയും നിസ്സാര
വും അശൂന്യവുമായ പാശ്ചാത്യ പരിഷ്കാരഭ്രമത്തിൽ പെട്ടു വല
ഇതിൽ കവിയ്ക്കുള്ള വ്യസനാധിക്യം ഈ പദ്യങ്ങളിൽ നി
ന്നു പ്രസ്പഷ്ടമാകുന്നുണ്ടു.
205. എം. ഡി. മുതലായ ബിരുളുകളുള്ള ഡാക്ടറന്മാർ പ്രക
തിചികിത്സയിൽ ഏപ്പെട്ടതോടു കൂടി ഇതിലും മരുന്നും മാറ്റും കട
തിത്തുടങ്ങിയിരിക്കുന്നു.
206 207. പ്രകൃതി ചികിത്സയാകുന്ന ആകാശത്തിലെ സ
ചന്ദ്രന്മാരായ കണിയും ജം ഒഴുക്കുന്ന മിസമൂഹം ത
ന്നെ രോഗതമസ്സി ിനെ ദൂരെത്തള്ളി എന്നെന്നും ലോകം വിളിക്കും. പ്ര
കൃതിചികിത്സാ വിദഗ്ധന്മാരിൽ കണിയും ജസ്റ്റമാണു E
ധാനികൾ എന്ന ഭാവം,
9<noinclude></noinclude>
delefz6nawfcw5ix4tw6g7icvwsllwv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/131
106
82775
242510
2026-06-20T10:09:32Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '97 . പുത്തൻ തത്വങ്ങളോരോന്നിൻ കഥ കേട്ടാൽ ഭൂമിക്കൊലാ മുൻചൊന്നപോലരച്ചിട്ടു മാറ്റു നോക്കി ഗ്രഹിക്കണം പാൻ, വാനരത്തിനു താരുണ്യം നൾകുന്നൊരു രസായനം ബലാലപഹരിക്കാനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242510
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>97
. പുത്തൻ തത്വങ്ങളോരോന്നിൻ കഥ കേട്ടാൽ ഭൂമിക്കൊലാ
മുൻചൊന്നപോലരച്ചിട്ടു മാറ്റു നോക്കി ഗ്രഹിക്കണം
പാൻ, വാനരത്തിനു താരുണ്യം നൾകുന്നൊരു രസായനം
ബലാലപഹരിക്കാനായ് കൊല്ലുന്നുണ്ടവയെ നരൻ
. ഈ വിധം കപിതാരുണ്യം ജീവനോഹരിച്ചതും
യൌവ്വനം വൃദ്ധനേകീടാൻ കുത്തിവെക്കുന്നിതിയിലെ
24. ഏറ്റം വിലപിടിപ്പുള്ളി കുത്തിവെപ്പിനു വിത്തവും
കെട്ടിവച്ചിട്ടു കാത്തീടും വൃദ്ധരെത്രയബദ്ധരാം.
2. കൂലിക്കാരുടെ രക്തത്തെ യൂറി വാറ്റിയെടുത്തതാം
വിത്തമദ്യത്തിൽ മുങ്ങുന്നീ വൃദ്ധരീ വിധമാവണം.
. വിത്തപ്രവാഹ വേഗത്തിൽ മുങ്ങുമാരോഗ്യമെങ്ങുമേ
പരിഷ്കാര വിഷജ്വാലയെത്തിയാലതു ചത്തുപോം.
. വാനരൻ നരനേക്കാളും ശക്തിയുക്തികൾ ചേന്നവൻ
ആയിരുന്നാകിലീവണ്ണം സാധിപ്പാനെളുതാകുമോ?
വാ. കുരങ്ങിന്റെ കുലമറന്നാൽ ശകതിയില്ല. നരൻറയും
താരുണ്യമീവിധം ശക്തർ ശ്രമിച്ചേക്കാം ഹരിക്കുവാൻ.
വന്നു. ഇന്നിത്രിമ താരും സ്ഥായിയായിട്ടു നില്ക്കുമോ
എന്നുപോലും പരീക്ഷിക്കാൻ ക്ഷമയില്ലൊരു വൃദ്ധനും.
2. പുത്തനായനാരിത്വം സവാരമാരകം
യന്ത്രമായരിണാമത്തിൽ വന്നുന്നത്ര കഷ്ഠമാം.
209-212. കുരങ്ങന്മാരിൽ നിന്നും
സായനം' (Elixir of youth) കുത്തിവച്ചു. വൃദ്ധന്മാർ യാനം
കൊടുക്കാമെന്നു പറഞ്ഞു ഡാക്ടറന്മാർ അങ്ങിനെ ചെയ്തുവരുന്നുണ്ട
ധാരാളം പണം ചിലവാക്കി അനേകം വൃദ്ധന്മാർ ഈ അബദ്ധത്തി
ൽ പെടുന്നുമുണ്ട്. കൂലിക്കാർ ശരിയായ ശമ്പളം കൊടുക്കാതെ ക
പ്പെടുത്തി പണം സമ്പാദിക്കുന്ന വൃദ്ധകോടീശ്വരനാക്കും ഇങ്ങി
നെതന്നെ അബദ്ധം പാണം,
213. ധനം വലിക്കുന്നിടത്തു ആരോഗ്യം ക്ഷയിച്ചുകാണുന്നു.
അതോടു കൂടെ പരിഷ്കാരം കൂടി എത്തുമ്പോൾ ആരോഗ്യം തീരെ ന
215. ക ണ്ടുകൾ തിന്നുപോയാൽ ഈ രസായനം' എടുക്കാൻ
അഗതികളായ മനുഷ്യരേയും പിടികൂടിയെന്നുവരാം.
21. സർ വാനര മാരകം എല്ലാ കുരങ്ങന്മാരെയും നശിപ്പി
ക്കുന്നത് (218) ഇറച്ചിക്കൊതിയന്മാർ കൂടി ഉപേക്ഷിച്ചിരുന്ന കര
അതിനു ക്രൂരനായ പണ്ഡിതന്റെ കാലനായി വന്നിരിക്കുന്നത്<noinclude></noinclude>
6pyr6us0gf3654bn3ye7z6cydqlidoz
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/132
106
82776
242511
2026-06-20T10:09:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 ൨൧൮. മാംസാംശിയ മശിക്കാതെ തള്ളിയൊരു കുരങ്ങിനും കാലനാകുന്നിതിക്കാലം ചണ്ഡനായൊരു പ പണ്ഡിതൻ. വൻ, സ്നേഹത്താലും വിലയ്ക്കായും തൻ ചോര തനിയേ നരൻ കൊടുക്കുനൊന്നു കേൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242511
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>98
൨൧൮. മാംസാംശിയ മശിക്കാതെ തള്ളിയൊരു കുരങ്ങിനും
കാലനാകുന്നിതിക്കാലം ചണ്ഡനായൊരു പ പണ്ഡിതൻ.
വൻ, സ്നേഹത്താലും വിലയ്ക്കായും തൻ ചോര തനിയേ നരൻ
കൊടുക്കുനൊന്നു കേൾക്കുന്നുണ്ടിക്കാലം പല വട്ടവും
20. ഒരുഭാഗത്തെ മാംസത്തി മറെറാരിടത്തതും
വെച്ചത് മുഹൽകീർത്തി പ്രാപിക്കും ഡോക്ടരെത്രയാം.
2. ആയിരം വത്സരം നീളംക്കാനായുസ്സിനീയിടെ
വിദ്യയുണ്ടെന്നു താൻ കണ്ടുവെന്നു ഘോഷിപ്പതുണ്ടൊരാൾ
2. ഈവിധം കേട്ട് പെട്ടെന്നു ചാടിപ്പോകാതിരിക്കുവാൻ
ഫലം കണ്ട വിശ്വസിക്കു എന്നുറപ്പാണിരിക്കണം.
2. കുത്തിവെപ്പൊരു സർപ്പത്തിന്റെ കൊത്തിനൊത്ത ഫലത്തി
ചേത്തു വീയവുമോജസ്സും ജീവൻപോലും കവന്നിടും. (നേ
വർ. കുത്തിവെച്ചാൽ വിഷം നേരെ രക്തത്തിൽ തന്നെയെത്തുമേ
വേഗം സർവ്വാംഗവും നന്നായാക്കാൻ നല്ലമാറ്റമാം
. ഇപ്രകാരം പരന്നിട്ട് ദേഹശക്തികെടുക്കയാൽ
രോഗം വഴിക്കുപോകേണ്ടും മേദസ്സുള്ളിലടങ്ങിടും. നാ
2. രോഗലക്ഷണമീവണ്ണം മാഞ്ഞു കാണ്മതു ഭേദമായ്
ചിന്തിച്ചധിക സന്തോഷം പൂണ്ടുരോഗികൾ കെട്ടുപോം
2. ദീഘായുസ്സുകൊതിക്കുന്നോൻ ദേഹശുദ്ധിവരുത്തണം;
നാഥാ ദേഹശുദ്ധിക്കിതിൽ ചൊന്ന ഭക്ഷണം സ്നാനസഞ്ചയം
. ഇപോ സിദ്ധമാം വിദ്യ വേറെയൊന്നില്ല ഭൂമിയിൽ;
നിത്യമായവ
ശീലിച്ചിട്ടതിന്താരോഗ്യമേല്ലണം.
23. കുത്തിവയ്ക്ക് പാമ്പിന്റെ കൊത്തിനു തുല്യം ദേഹത്തി
ൻ ഓജസ്സിനെ ക്ഷയിപ്പിക്കുകയും വിവക്ഷയമുണ്ടാക്കുകയും ജീവ
ഹാനി വരുത്തുകയും ചെയ്യും. 224 228 കുത്തിവയ്ക്കുന്നതു പി
ഷമാണ്. അതു രക്തം വഴി ക്ഷണേന സമാഗം വ്യാപിച്ചു. ഓജസ്സി
നെ ക്ഷയിപ്പിക്കുന്നു. അങ്ങിനെ ഓജസ്സിന്റെ പ്രവൃത്തിമായി
വെളിയിൽ പോകാൻ തുടങ്ങിയ മേദസ്സ് രോഗം ഉള്ളിൽ തന്നെ
അടങ്ങുന്നു. അതുകൊണ്ടു രോഗം പോയി എന്നു കരുതുന്ന രോഗിക
ഭാവിയിൽ വലിയ ദു:ഖം അനുഭവിക്കാനിടയാകുന്നു.
227-228. ദീർഘായുസ്സു വേണ്ടവർ പ്രകൃത്യനുസരണമായ ഭ
ക്ഷണവും സ്താനങ്ങളും കൊണ്ടു ദേഹശുദ്ധി വരുത്തി ആരോഗ്യം സ
സാദികതന്നെ വേണം.<noinclude></noinclude>
pxuvzx00ithy0uxir6h6ndhyb730bm1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/133
106
82777
242512
2026-06-20T10:10:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '99 വൻ ദേഹശക്തി ദഹിപ്പിക്കും വിഷജാലം മരുന്നുതൻ വേഷം കെട്ടിയതായാണമായതെല്ലാം ത്യജിക്കണം. 29. ശരീരബലം കെടുത്തുന്ന വിഷങ്ങൾ മരുന്നിന്റെ പത്തിൽ നമ്മെ ചതിക്കാൻ വരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242512
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>99
വൻ ദേഹശക്തി ദഹിപ്പിക്കും വിഷജാലം മരുന്നുതൻ
വേഷം കെട്ടിയതായാണമായതെല്ലാം ത്യജിക്കണം.
29. ശരീരബലം കെടുത്തുന്ന വിഷങ്ങൾ മരുന്നിന്റെ
പത്തിൽ നമ്മെ ചതിക്കാൻ വരുന്നുണ്ട് നമ്മുടെ രോഗനിവാര
ണ സാധനങ്ങളെല്ലാം വിഷങ്ങളാണ്. തൽഫലമായി ഓരോ മാത്ര
യും ഹൌജസ്സിനെ ക്ഷയിപ്പിക്കുന്നു” എന്നു പ്രഫസർ അലോൻ സാ
കാക്ക് എം. ഡി. പറഞ്ഞിരിക്കുന്നു. ശരീര ശാസ്ത്രത്തേയും ചി
കിത്സാക്രമങ്ങളെയും പറ്റിയുള്ള പ്രസിദ്ധവും പ്രധാനവുമായ ആം
ഗല വൈദ്യപുസ്തകങ്ങൾ ഒന്നും തന്നെ. മരുന്നുകളുടെ പ്രവർത്തനരീ
തിയിൽ ഏകമായ ഒരു രശ്മി തന്തുപോലും പതിപ്പിക്കുന്നില്ല.
എന്നു ഡോക്ടർ ട്രാൻ എം. ഡി. പറയുന്നു. ഏതെങ്കിലും ഒരു മ
ഒന്നാ വിഷമൊ വയറിൽ ചെന്നാൽ വാദ്യങ്ങളല്ലാത്ത എ
തൊ ഒരു പ്രകൃതീതരമായ സാധനം അവിടെയെത്തിയതായി
രീരാവയവങ്ങളുടെ വാസനാശക്തി പെട്ടെന്നു ധരിക്കുന്നു. ദേഹാലയ
വങ്ങൾക്ക് ആവശ്യമില്ലാത്ത ഈ (ശത്രു) സാധനം ജീവിതക്കോട്ട
യേ എതിക്കുമെന്നറിഞ്ഞു ജീവ ചൈതന്യം അതിനോടെതിക്കാൻ
തയാറാകുന്നു.
S
ഒരു സാധനമുണ്ടാക്കി വിഷത്തേയോ മരുന്നിനേയോ ചുററി
തിഞ്ഞു ആമാശയാന്തർഭാഗത്തെ രക്ഷിക്കുന്നു. ഇതിനാൽ ആമാശ
യം മാത്രമല്ല ശരീരം
മുഴുവൻ ആ പന്നമായി തീരുന്നതിനാൽ സകലാ
വയവങ്ങളും ഉൽബുദ്ധമായിത്തീരുന്നു. ശരീരത്തിന്റെ ഇതു പരി
ഭ്രമത്തെ പ്രവചനമായ ഫലമെന്നു ഡാക്ടറന്മാർ തെററിദ്ധരി
മരുന്നുകൾ സേവിക്കുമ്പോഴെല്ലാം ശരീരം ഇപ്രകാരം ഉൽ
ബുദ്ധമാകുന്നതിനാൽ ശരീര ചൈതന്യം ക്രമേണ നശിക്കുന്നു. അ
അങ്ങിനെ ഓജസ്സിന്റെ നഷ്ടം ക്രമാതീതമാകുമ്പോൾ ഡാക്ടറന്മാർ അ
തിനു ക്ഷീണം എന്നു പേരിടുന്നു. അതായതു ജീവാവസനങ്ങൾ അ
ലസങ്ങളും പ്രവർത്തനം ശക്തങ്ങളു മായിത്തന്നാൽ പിന്നെ മരുന്നുക
ൾ ചെന്നാൽ വൈരസ്യം കാണിക്കുവാൻ ശക്തിയില്ലാതെയായി
അതിന്റെ ഇടി സഹിച്ചുകൊണ്ടു കിടക്കുന്നു. ഈ ഘട്ടത്തിലാണു
ക്ഷീണം തിക്കാനുദ്ദേശിക്കുന്ന ഡാക്ടർ ഒരു പുതിയ ഔഷധ സൈന്യ
"വുമായി എത്തുന്നതു്. അപരിചിതരായ ശത്രുക്കളെ കണ്ടാൽ പുതിയ
മരുന്നു ചെല്ലുമ്പോൾ അദ്ധപ്രാണനായി കിടക്കുന്ന ചൈതന്യം യോ
കുലമായി ഒന്നുന്നു എന്നുവരാം കുറെ കഴിയുമ്പോഴേക്കും ആ തുണച്ച
യും അവസാനിക്കും. അപ്പോൾ വേറെ ഒരു പുതിയ വിഷധം
കൊടുത്തു നോക്കുന്നു. ഇങ്ങിനെ രോഗിയുടെ ക്ഷമയും ഡാക്ടരുടെ
പരിശ്രമവും അനുസരിച്ചു മരുന്നു മാറ്റം ഉണ്ടാകും. ഇങ്ങിനെയാ
ണ് ശക്തി പദ്ധകങ്ങളായ മരുന്നുകൾ രോഗിയെ മുന്നേതിലും ക്ഷീ
നാക്കുന്നതു്. ഇതു ശരിയാക്കാമെന്നുള്ളതിലേക്കു ഉത്തമമായ തെ
പി. ആകാശത്തിൻ കീഴിലുള്ള ഏതു വിഷവും ഓജോ പാകമായ<noinclude></noinclude>
9gd9qm6swob8ti5zbca5shegwnt80lx
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/134
106
82778
242513
2026-06-20T10:10:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 നാ. കാരക്കായിൻ, ഗഞ്ച്, പാഷാണം, വത്സനാഭിയും രസം തുടങ്ങിയിട്ടുള്ള വിഷധാതുക്കളൊക്കെയും 2. രൂപഭേദം വരുത്തീട്ടു സൃഷ്ടിക്കും ഡ്രഗ് വനവും 'കെമിക്കഥ പേറ്റൻറാം മെഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242513
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>100
നാ. കാരക്കായിൻ, ഗഞ്ച്, പാഷാണം, വത്സനാഭിയും
രസം തുടങ്ങിയിട്ടുള്ള വിഷധാതുക്കളൊക്കെയും
2. രൂപഭേദം വരുത്തീട്ടു സൃഷ്ടിക്കും ഡ്രഗ് വനവും
'കെമിക്കഥ പേറ്റൻറാം മെഡിസൻജാലമൊക്കയും
. വിഷമല്ലെന്നു സൽബോധം കലരുന്നവർ ചൊല്ലുമോ?
ശക്തിയേറും വിഷം കഷ്ടം ദിവ്യൗഷധധിയാഥാ
മനപ്രയാസപ്പെട്ടുമൊട്ടേറെ വിത്തം നൽകിയുമാളുകൾ
വാങ്ങിവിപ്പതോന്നാൽ വായും മൂതതന്നെയാം
പയർ. മാറുകില്ലവരോഗത്തെ മങ്ങി ടിപ്പിച്ചുമയക്കുമേ
ഇതാണു വന്നിടും 'ഭേദം', ഭേദമാണിതു നിശ്ചയം.
൨൩. അത്ഥം വ്യത്യാസമെന്നല്ലൊ ഭേദത്തിന്നിങ്ങുസിദ്ധമാം
ദോഷമാം ഭേദമേകിട്ട വിഷപാനത്തിനാലി
വന്നു ഡ്രഗ്ഗു രോഗത്തിനെക്കൊല്ലാ; കൊല്ലമേ ദേഹശക്തിയേ
രോഗലക്ഷണജാലത്തെ മാത്രം മാറ്റിമറച്ചിടും.
൨൩. പേറ്റൻ മെഡിസിൻ ഗും' സംഖ്യയില്ലാതെവന്നതും
പുത്തനായുളവായിട്ടും ഫലമെന്തെന്നുചൊല്ലുവൻ.
മരുന്നാക്കാമെന്നുള്ളതാണു്. രസം, ഇയം, ആന്റിമണി, കാഡ
വർക്കായിൽ, ഇക്കാക്ക്, പൊടിച്ച സ്പടികം എന്നുവേണ്ട പരസ്പര
യോജനയില്ലാത്ത ഏതൊരു മിശ്രണത്തേയും ഓജോ പദ്ധകമായിട്ടു മാ
റാം. ഒരു വ്യവസ്ഥയുള്ളവയുടെ മാതൃകാഞ്ഞിരിക്കണമെന്നാണു
അല്ലെങ്കിൽ ഛട്ടിച്ചോ വയറിളകിയോ അവ വെളിയിൽ പോയ
ക്കും" ഇത്യാദി ഡാക്ടർ ഭാൾ എം. ഡി. പറയുന്നതിൽ നിന്നു മരുന്നു
കളുടെ ദോഷം സുവ്യക്തമാകുന്നുവല്ലോ.
230-233.
നാഭി, രസം, ഗന്ധകം മുതലായ വിഷപദാർത്ഥങ്ങൾ നീറി
യും പുകച്ചും തൈലങ്ങളിൽ അലിച്ചും ഉണ്ടാക്കി വച്ചിരിക്കുന്ന മരു
കൾ വിഷമല്ലെന്നും. നല്ല മരുന്നാണെന്നും ഉള്ള ബോധത്തോടെ
905
234 236; വിഷധങ്ങൾ രോഗത്തെ മയക്കിയിടുകയല്ലാ
ഒരു മാറുന്നില്ല. ഇതാണ് രോഗത്തിനുണ്ടാകുന്ന ഭേദം.
സ്ഥിതിക്ക് ഒരു ഭേദം (വ്യത്യാസം) ഉണ്ടാകുന്നെന്നല്ലാതെ അതു മാ
എന്നില്ല. ഈ മരുന്നുകൾ ദേഹശക്തിയെയാണ് കൊല്ലുന്നത്.
മരുന്നുകളും ഡ്രഗ്ഗു വർഗ്ഗങ്ങ
കം സംഖ്യാതീതമായി വലിച്ചിട്ടുള്ളതു ഡാക്ടർ വേലയ്ക്കു പോകുന്ന<noinclude></noinclude>
hp1ui7ictn1gzsqwoz5qrdpe99qg6tz
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/135
106
82779
242514
2026-06-20T10:10:53Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '101 ഡാക്ടർ വന്നു ബുദ്ധിക്കു ഭാരമേററം കൊടുപ്പതാം ജോലിയും മർത്യവിത്തത്തിന്റെ നാശവും തന്നെയാണതു്. എൻ.സിദ്ധൗഷധം ദിനംതോറും നവമായി വളന്നിടും കാലമാമി മിശ്ശതാബ്ദത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242514
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>101
ഡാക്ടർ വന്നു ബുദ്ധിക്കു ഭാരമേററം കൊടുപ്പതാം
ജോലിയും മർത്യവിത്തത്തിന്റെ നാശവും തന്നെയാണതു്.
എൻ.സിദ്ധൗഷധം ദിനംതോറും നവമായി വളന്നിടും
കാലമാമി
മിശ്ശതാബ്ദത്തിലതിയായ രോഗസഞ്ചയം.
വരം. സഭാവദ്ധിച്ചു പുതുതായി വന്നുമങ്ങനെ
904
ജനനാശത്തെയുണ്ടാക്കാൻ മൂലമെന്താണിതൊക്കണം.
വർ. എന്തുമൂലം ക്ഷയം, കുഷ്ഠം, പ്രമേഹാദികളൊക്കെയും
ശക്തിയേറിവരുന്നെന്നും ശ്രദ്ധയോടു നിനയ്ക്കണം.
. പരിഷ്കാരങ്ങൾ വലിക്കുംതോറുമാരോഗ്യശക്തിയും
ദീർഘായുസ്സുമടിപ്പെട്ടു പോകുവാനെന്തുകാരണം
2. പ്രസവം ദുഃഖമായിട്ടുമാപത്തോട്ടിലും
വരുവാൻ ബന്ധമെന്തെന്നും ശ്രദ്ധയോടു നിനയ്ക്കണം.
. മൃഗഡോക്ടരണഞ്ഞല്ലോ മൃഗമിഡ് വൈഫും വന്നിടും
അവിളംബമിതും
കാണാമിതിനു കാരണമെന്തുവാൻ? 1984)
വർ. മദ്യാദിസേവചെയ്യായി ജ്ജിതം മാഞ്ഞുപോകുവാൻ
ബന്ധമെന്തെന്നു ചിന്തിച്ചാൽ വാസ്തവം വെളിവായതും.
വർ. വത്സരംതോറുമാവശ്യം മദ്യവനത്തിനാക
വസിച്ചുവരുവാൻ ബന്ധമെന്താണെന്നു നിനയ്ക്കുവിൻ.
വന്നു വേണ്ടാത്ത ജോലിയേയും ആളുകൾക്കു ധനനാശത്തെയും ഉ
ണ്ടാക്കാൻ മാത്രമാണ്.
B
239-250; ദിവസം പ്രതിയെന്ന പോലെ ഓരോ പുതിയ മൽ
ന്നുകൾ ഉണ്ടായിക്കൊണ്ടിരുന്നിട്ടും, ഇക്കാലത്തു രോഗങ്ങൾ വസിച്ചും
പുതിയ രോഗങ്ങൾ ഉണ്ടായിയും വരുന്നത് എന്തുകൊണ്ട്? ക്ഷയം,
കുഷ്ഠം മുതലായ രോഗങ്ങൾക്കു ശക്തി കൂടിവരുന്നതും പരിഷ്കാരം
വധിക്കുന്തോറും ആ കാലം കുറഞ്ഞുവരുന്നതും എന്തുകൊണ്ട്?
കൃതിയുടെ വർഗ്ഗ പ്രതിഷ്ഠാകരമായ പ്രസവം ഒരു അത്യാപത്തായിത്തീ
ന്നിട്ടു കുത്തിവയ് പും മരുന്നും കൂടാതെ പ്രസവം നടക്കാതായി തീ
ന്നിരിക്കുന്നതിനും കാരണം എന്തു ? മൃഗങ്ങൾക്കു കൂടി ആസ് പത്രിയും
-മി മാരും കൂടി വേണ്ടിവന്നേക്കും
ണ്ടിവന്നത് എന്തുകൊണ്ടു്. പ്രകൃതീതമായ ജീവിതം നയിക്കു
ന മനുഷ്യരോടുള്ള സമ്പത്തായ അവകൾക്കും ഈ ആപത്തു പ
റിയത്. ഉജ്ജിതം വരാൻ കാപ്പിയും ചാരായവും മാറും വേണ്ടി
വരുവാൻ ഹേതു ദിവസന്തോറും ആശുപത്രി ദ്ധിപ്പിക
ണമെന്നും ഓരോ അവയവ ചികിത്സയ്ക്കും പ്രത്യേകം പ്രത്യേകാ<noinclude></noinclude>
ihsk1un8r8qw02pec76f1nftfl33l85
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/136
106
82780
242515
2026-06-20T10:11:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '102 1. ആസ്പത്രികൾ മുറയെന്നും മൂക്കുതോറും തുറക്കണം ഈ ശബ്ദമെപ്പൊഴും നന്നായ് മുഴങ്ങാനെന്തുകാരണം? എ. ആസ്പത്രിവേണം കണ്ണിന്നും പല്ലിനും വേണമിങ്ങനെ ശരീരഭാഗമതിന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242515
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>102
1. ആസ്പത്രികൾ മുറയെന്നും മൂക്കുതോറും തുറക്കണം
ഈ ശബ്ദമെപ്പൊഴും നന്നായ് മുഴങ്ങാനെന്തുകാരണം?
എ. ആസ്പത്രിവേണം കണ്ണിന്നും പല്ലിനും വേണമിങ്ങനെ
ശരീരഭാഗമതിന്നുമേവം വേണ്ടിവരും ക്രമാൽ.
P
രൻ. ഈവിധം വരുവാൻ ബന്ധമെന്തെന്നും ചിന്ത ചെയ്യണം
ഏവം ചിന്തിച്ചുവെന്നാകിൽ കണ്ടിടും രണ്ടുസംഗതി.
വക്കം, ക്രമേണതാണുപോകുന്നു മനുഷ്യാരോഗ്യയോഗ്യത
ദേഹശക്തിയുമവ്വണ്ണം ദീർഘായുസ് സ്ഥിതിയും ദൃഢം.
. ഇവയെല്ലാറ്റിനും മൂലം ചികിത്സാദോഷമൊന്നുതാൻ
അതിനാൽ പ്രകൃതിയൊത്ത ജീവനീയ ചികിത്സയാം'
12. ഗ്രന്ഥമേവം മഹാദിവ്യം ദീർഘകാലക്രമത്തിനാൽ
തീത്തു ലോകഹിതത്തിനായ് ലയണി മഹാശയൻ
പി.ജീവനീയ ചികിത്സാഖ്യ തത്വസഞ്ചയ സതാൻ
സ്നാനം ചതുർവ്വിധം മുന്നും ചൊന്നതെന്നറിയേണ്ടതാം.
വർ. നിജ തനുവിനശേഷം ചൂടു നീരാവിയാൽ
ടനടികളിൽ വെള്ളത്തിലാറാടിയെന്നാൽ
ചുടുചുടെ വിലസീടും ലോഹമംഭസ്സിൽ മുക്കു
നവതിനുളവാകും ദാർഢ്യമാ മെയ്ക്കുമുണ്ടാം.
ശുപത്രി (കണ്ണാശുപത്രി ഭ്രാന്താശുപത്രി) വേണമെന്നും സങ്കടം പ
യാനിടയാകുന്നതും എന്തുകൊണ്ട്? ഇതെല്ലാം വിചാരിച്ചാൽ ക
മേണ മനുഷ്യന്റെ ആരോഗ്യവും ശക്തിയും ആയുസ്സും കുറഞ്ഞുവരു
ന്നു എന്നു തീർച്ചപ്പെടുത്താം.
251-258; ഇതിന്റെ ഹേതു ഇന്നത്തെ ചികിത്സാരീതിയ
ടെ ദോഷമാണെന്നു കണ്ടു മഹാനായ കണി അനേകകാലത്തെ
മംകൊണ്ടു ഇപ്രകാരമൊരു നവീന ചികിത്സാപദ്ധതി കണ്ടുപി
ടിച്ചു ലോകത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിലെ പ്രധാന തത്വ
ങ്ങൾ മുൻ പറഞ്ഞിട്ടുള്ള നാലുവിധ സ്നാനങ്ങളാണ
LO
25. ആവി നാനന്തരം നാടിസ്റ്റാനം ചെയ്യുന്നതു പുത്ത
രിക്കുന്ന ലോഹം വെള്ളത്തിൽ മുക്കുന്നതിനു തുല്യമാണ്
C040
ത്തിലെ കീടം പോകുന്നതുപോലെ ദേഹത്തിലെ ദുഷ്ടും പോയി
ദൃഢമായും ബലവത്തായും തീരും,<noinclude></noinclude>
pbvz1ef671fk67ivq2xgv31law3lh7d
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/137
106
82781
242516
2026-06-20T10:11:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 . ഇതിലരുളിയ വണ്ണം സ്നാനമെല്ലാം നടത്തുന അതിലഭിഹിതരായിക്കാത്തിടും മർത്യരെല്ലാം ക്ഷിതിയിലപതാധിവ്യാധിമാരായ പ്രഹർഷ പ്രതിനവ സുധതന്നിൽ സ്വരമാറാടുമല്ലോ. അദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242516
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>108
. ഇതിലരുളിയ വണ്ണം സ്നാനമെല്ലാം നടത്തുന
അതിലഭിഹിതരായിക്കാത്തിടും മർത്യരെല്ലാം
ക്ഷിതിയിലപതാധിവ്യാധിമാരായ പ്രഹർഷ
പ്രതിനവ സുധതന്നിൽ സ്വരമാറാടുമല്ലോ.
അദ്ധ്യായം വ
40
9. ഗർഭകാലത്തു ചെയ്യുന്നവിധിയേറ്റവുമുത്ഭുതം
ഫലമുണ്ടാക്കുമെന്നുള്ള സത്യമാദ്യം ഗ്രഹിക്കണം.
2. ആരോഗ്യപൂത്തിയാളുന്നോ രംഗനയ്ക്കു കണക്കിനായ
വെളുത്തവാവിൽ മാറാതെ വെളിപ്പെട്ടിടുമാവും.
2. അതിൽനിന്നെത്രമാത്രം താൻ നീങ്ങുന്നുണ്ടത്രമാത്രവും ന
ആരോഗ്യക്കുറവുണ്ടെന്നായാത്ത ധൈം പറഞ്ഞിടാം.
ര. ഗർഭമേറ്റാലുമിക്കാലം പ്രതൻ കായുമൊക്കെയും
ബാധിക്കുന്നതിനാലോം സൂക്ഷിക്കേണ്ടൊരു കാലമാം.
25. ഇതിൽ പറഞ്ഞവിധം സ്നാനങ്ങൾ ചെയ്യുന്നതിനു ഇ
ഷ്ടപ്പെടുന്ന മനുഷ്യർ എല്ലാവരും ആധിവ്യാധികൾ നീങ്ങി ആന
മതത്തിൽ കളിച്ചു പുകച്ചുകൊള്ളും.
ചികിത്സയെപ്പറ്റി സാമാന്യമായി കഴിഞ്ഞ അദ്ധ്യായത്തി
ൽ വിവരിച്ചു. ഇനി ചികിത്സകളിൽ വച്ചു പ്രയാസമേറിയതും
പ്രാധാന്യമുള്ളതുമായ ഗർഭചികിത്സയെപ്പറ്റി വണ്ണിക്കുന്നു.
1. ഗഭകാലത്തു പ്രകൃത്യനുയോജ്യമായ വിധം ജീവിച്ചാൽ പ്ര
ത്യേകിച്ചും ഫലമുണ്ടാകുന്നതാണു്. ഈ അവസരത്തിൽ സ്ത്രീശരീരം
ഏറ്റവും കോമള മായിരിക്കയും തന്നിമിത്തം ലഘുവായ സ്പങ്ങൾ
പോലും അതിനെ വ്യതിചലിപ്പിക്കുന്നതിനു പാപമാകുകയും
ചെയ്യും. അതുകൊണ്ടാണു ഇക്കാലത്ത് ചെയ്യുന്ന ചികിത്സ വിസ്മ
യനീയമായ ഫലം കൊടുക്കുമെന്നു പറഞ്ഞത്.
2-3; ആരോഗ്യമുള്ള സ്ത്രീകൾക്കു വെളുത്തവാവുതോറും തീ
ണ്ടാരിയുണ്ടാകും. ' “മാസിമാസിരജ: സ്ത്രീണാം രജസം സ്രവതിയ
സുവചനങ്ങൾ ഇവിടെ സത്ത്യമാണു്.
വെളുത്ത വാവിൽ നി
ന്നു എത്രമാത്രം മുൻപോ പിൻപോ മാറിവരുന്ന ചോ അത്രത്തോളം
ആരോഗ്യമുണ്ടെന്നും സയം പറയാം.
45. ഗലമുണ്ടായ ശേഷവും വെളുത്തവാവിനോടടുത്ത കാ<noinclude></noinclude>
fl4iv6xqni3mv7q4j84ghe97yf7cz9q
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/138
106
82782
242517
2026-06-20T10:11:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'G 5). 104 ആത്തവാവന്നിടേണ്ടുന്ന കാലേ ഗർഭിണിചിന്തകൾ എന്തായാലും തൽപ്രജയെ ബന്ധിക്കും സംശയംവിനാ, പ്രജോൽപാദന ചെയ്തീടാൻ പ്രത്യുഷം പ്രവിശിഷ്ടമാം; പ്രസവാന്തം ഗർഭമേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242517
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>G
5).
104
ആത്തവാവന്നിടേണ്ടുന്ന കാലേ ഗർഭിണിചിന്തകൾ
എന്തായാലും തൽപ്രജയെ ബന്ധിക്കും സംശയംവിനാ,
പ്രജോൽപാദന ചെയ്തീടാൻ പ്രത്യുഷം പ്രവിശിഷ്ടമാം;
പ്രസവാന്തം ഗർഭമേറ്റാൽ പ്രവജിച്ചീടണം രതം.
ഗർഭമേറിട്ട ചെയ്യുന്ന മൈഥുനത്തിന്നെഴും ഫലം
ദേഹവൈരൂപ്യവും പിന്നെ താരുണ്യത്തിന്റെ പ്രണാശവും
ഗർഭശേഷം മതം തീരെത്വജിക്കിൽ പ്രജ പൂണ്ണമാം;
യൗവ്വനം സ്ഥായിയാം, ദേഹം കാമനീയ രംഗമാം.
ൻ. ഗർഭകാലത്തുവന്നെത്തു മാത്സവത്തിന്റെ നാളുകൾ
ഗർഭം സ്രവിക്കമുതലാം ദോഷമോ കാലമാം
€
സാധാരണ തീണ്ടാരിയുണ്ടാകാറുള്ള കാലത്തു നല്ലവണ്ണം
സൂക്ഷിച്ചിരിക്കണം. അക്കാലത്ത് ഗർഭിണിയുടെ വിചാരവും മന
സ്ഥിതിയും പോലെയായാരിക്കും പ്രജയുടെ മനസ്സിന്റെ ചിന്തയും
നിലയും മാറും. ഇതിലേയ്ക്കു കൂടി ചില ഉദാഹരണങ്ങൾ ഉ
രിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സമയത്തു ഒരു ഗർഭിണി വണ്ടിയിൽ
കയറി പോയപ്പോൾ വണ്ടി ഒരു പട്ടിയുടെമേൽ കയറുകയും അതി
ന്റെ തല രണ്ടായി പിളരുകയും ഉണ്ടായി. ഇതുകണ്ടു സ്ത്രീ ഇല്ലാ
തെ ഭയാക്രാന്തയായി. അവൾ പ്രസവിച്ചപ്പോൾ കുട്ടിയുടെ തലയും
രണ്ടായി പിളർന്നിരുന്നു. മറെറാരു ഗർഭിണി ഒരു ദിവസം സ്വന്ത
മുറിയിലിരിക്കുമ്പോൾ ഒരെലി അവളുടെ ഇടത്തുകയ്യിൽ ചാടി
വീണു. അവളും അത്യന്തം ഭയപ്പെട്ടു. അവൾ പ്രസവിച്ച കുട്ടിയുടെ
ഇടത്തുകയ്യിൽ ഒരെലിയുടെ ആകൃതിയിലും നിറത്തിലും രോമരാ
ജി കാണപ്പെട്ടു. ഗർഭിണികളുടെ മനോവികാരങ്ങൾക്കു പ്രജയി
ന്മേലുള്ള പ്രവർത്തനശക്തി എത്ര ഗുരുതരമാണെന്നു ഇതുകൊണ്ടു ഉ
പാൻ കാലമാണു
മൈഥുനത്തിനു ഏററവും യോജിച്ച സമ
താരം പത്മിനീനാം'' എന്നു രതിശാസ്ത്രകാരനും പറയു
ന്നു. ഗർഭം ഏറ്റാൽ പിന്നെ പ്രസവവും തൽസംബന്ധമായ ചികി
കളും എല്ലാം അവസാനിക്കുന്നതുവരെ മൈഥുനം പാടില്ല. ഗ
ർഭിണികൾ ഉപേക്ഷിക്കേണ്ട കായങ്ങളെപ്പറ്റി പറയുമ്പോൾ ആ
ദ്യമായി അതിഥുനത്തെപ്പറ്റിയാണ് അഷ്ടാംഗഹൃദയത്തിലും
പറയുന്നത്. ഗർഭകാല സുരതത്താൽ ദേഹത്തിനു വിരൂപതയും യ
മനനാശവും ഉണ്ടാകും. അതു വായിച്ചാൽ തരുണിമ ഉറച്ചുനി
ലം. സൌന്ദയ്ക്കും പദ്ധിക്കും. പ്രജ നല്ല ആരോഗ്യവും കാണും.
9. ഗർഭിണികൾക്കു ഗർഭമില്ലെങ്കിൽ തീണ്ടാരിയാകുന്ന കാ
പത്താണു ഗഭം അലസുക മുതലായ വിപത്തുകൾ ഭവിക്കുക. (4<noinclude></noinclude>
dtetdt4nozf0743somcmueo9fpfq6po
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/139
106
82783
242518
2026-06-20T10:12:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '105 ഫാ. ഗർഭകാലത്തു കാണുന്ന ദുർഭരാസ്വാസ്ഥ്യമാകവേ പ്രകൃതിക്കെതിരായുള്ള ജീവിതത്തിന്റെ ഫലങ്ങളാം. . സ്വതന്ത്രരായ ജന്തുക്കൾ ചെറുതീർന്നുടനേ സുഖാൽ സ്വരം സ്വന്തം ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242518
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>105
ഫാ. ഗർഭകാലത്തു കാണുന്ന ദുർഭരാസ്വാസ്ഥ്യമാകവേ
പ്രകൃതിക്കെതിരായുള്ള ജീവിതത്തിന്റെ ഫലങ്ങളാം.
. സ്വതന്ത്രരായ ജന്തുക്കൾ ചെറുതീർന്നുടനേ സുഖാൽ
സ്വരം സ്വന്തം ജോലിചെയ്യുന്നതു കാണുന്നതുണ്ടു നാം
. പ്രസവിക്കുന്നനേരത്തും നായാടിയുടെ കാഴ്ചയിൽ
അസ്വാസ്ഥ്യലേശമേശാതെയോടും ജന്തുക്കളെന്നതായ
൧൩. കണ്ടറിഞ്ഞിട്ടു പാശ്ചാത്യർ പുസ്തക വിസ്തരിച്ചതാം
പ്രകൃതിട്ടമീവണ്ണം പ്രത്യക്ഷാത്ഭുത മന്ദിരം.
ഫാ. പ്രസ്തുതി മർത്യവഗ്ഗത്തിൽ പേർത്തും ദുഃഖത്തെയേറ്റുവാൻ
കാരണം പലതുണ്ടെല്ലാം ചൊല്ലാം നില്ലാതെ ഞാൻ ക്രമാൽ.
2. പ്രകൃതിയ്ക്കെതിരായുള്ള ഭക്ഷണം ജീവിതക്രമം 10
ആരോഗ്യരക്ഷാശ്രമം, യവ്യായാമ മനന്തരം
നു. കണക്കിലധികം കത്തും സുഖ, യതിമൈഥുനം,
വരിഞ്ഞു മുറുകെക്കെട്ടും വസ്ത്രധാരണധോരണി,
4. മദമേകുന്ന വസ്തുക്കൾ പതിവായ് സേവചെയ്തയും,
ഗർഭാധാനം കഴിഞ്ഞിട്ടും മൈഥുനം ചെയ്തുവായും,
10-13. ഗർഭകാലത്തും പ്രസവകാലത്തും ഉണ്ടാകുന്ന രോഗ
വും ക്ഷീണവും മാറും പ്രകൃതീരമായ ജീവിതത്തിന്റെ ഫലമാ
ണ്. പശു മാൻ മുതലായ ജീവികൾക്ക് പ്രസവം യാതൊരു അസ്വാ
സ്ഥ്യവും ഉണ്ടാക്കുന്നില്ല.
14-18. ജീവരാശികൾ നശിച്ചു പോകാതെ തുടരെയുണ്ടാ
കുന്നതിനുള്ള ഏക മാഗ്ഗമായ പ്രസവം ഒരാപത്തായി ഒരിക്കലും പ്രകൃ
തി മാതാ നിശ്ചയിക്കാനിടയില്ല. പിന്നെ അതു ഇങ്ങിനെ അപാ
യകരമായി പരിണച്ചതിന്റെ കാലം ഈ പദങ്ങളിൽ പറഞ്ഞി
രിക്കുന്നു. ആരോഗ്യ രക്ഷണം ശ്രദ്ധ ആരോഗ്യ സംരക്ഷണത്തിൽ താ
ലയമില്ലായ്മ. അവ്യായാമം വേണ്ടപോലെ വ്യായാമം ചെയ്യാതിരി
ക്കുക. മാംസപേശികളെ ഇളക്കി. രക്തപ്രസരണത്തെ ഊയിൽ
പ്പെടുത്തുന്നതാണു് വ്യായാമം.
wwww
അതി മൈഥുനം-സന്താനോല്പാദനത്തിനു മാത്രമായി പ്രക
തി നിശ്ചിയിച്ചിട്ടുള്ള മൈഥുനം ക്ഷണികമായ സുഖത്തിനു വേ
ണ്ടി ക്രമാതീതമായി ശീലിക്കുക. വരിഞ്ഞു....ധോരണി രക്തസഞ്ചാ
രം തടയത്തക്കവണ്ണം മുണ്ടും ഉടുപ്പു മുതലായതു വരിഞ്ഞുമുറുക്കിക്കെട്ടുക,
മാ... ചെയ്തയും ലഹരിസാധനങ്ങൾ മാംസം മുതലായ ഉപയോ
ഗിക്കുക. അഷ്ടാംഗ ഹൃദയത്തിലും ലഹരി സാധനങ്ങളും മാംസവും
വത്തിക്കണമെന്നു പറഞ്ഞിട്ടുണ്ട്.
14<noinclude></noinclude>
e589z1c790n3w8kuzog82xjl1sbm64x
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/140
106
82784
242519
2026-06-20T10:12:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '106 ൧൮. മലമൂത്രങ്ങൾ വേണ്ടപ്പോൾ വിസർജ്ജിക്കാതിരിക്കയും കൂടാതെ വേറെയും കാണാം കാരണങ്ങളനേകമായ്. മൻ. ഗർഭകാലത്തു പതിവായ് ചെയ്യണം രണ്ടുനേരവും ജലസ്പശാഖ്യമാം സ്നാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242519
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>106
൧൮. മലമൂത്രങ്ങൾ വേണ്ടപ്പോൾ വിസർജ്ജിക്കാതിരിക്കയും
കൂടാതെ വേറെയും കാണാം കാരണങ്ങളനേകമായ്.
മൻ. ഗർഭകാലത്തു പതിവായ് ചെയ്യണം രണ്ടുനേരവും
ജലസ്പശാഖ്യമാം സ്നാനം പ്രകൃതിക്കൊത്ത ഭക്ഷണം.
. ഏവം ശീലിച്ചുവെന്നാകിൽ പ്രസവം സുഖമായ് വരും
സ്തന്യം ധാരാളമുണ്ടാകും ശിശുവാരോഗ്യമാന്നിടും,
2. പ്രസവാനന്തരം കാണും ബാധയൊക്കെയൊഴിഞ്ഞുപോം
ഗർഭകാലത്തു സൌഖ്യത്തെയേകം പ്രസവശേഷവും.
. പ്രസവത്തിനു വൻനോവും കാലതാമസവും വരാ
ഉണ്ടാകിലോ ജലശം' കൊണ്ടായവയകന്നിടും.
. പ്രസവം പൂർത്തിയായെന്നാൽ രസമായ് വിശ്രമിക്കണം
സസുഖം നിദ്രയെന്നാലസമാനന്ദമാനിടാം.
1922. ഇങ്ങിനെ പ്രകൃതിനിയമങ്ങളെ ലംഘിച്ചു
ച്ചു പോയിട്ടുള്ളവർ പ്രസവാരിഷ്ടം കൂടാതെ കഴിക്കാനുള്ള വിദ്യ പ
റയുന്നു; ഭക്ഷണാധ്യായത്തിൽ പറഞ്ഞിട്ടുള്ള വണ്ണം പ്രകൃത്യനുസൃതമാ
യ ഭക്ഷണം കഴിക്കണം. പ്രകൃതിക്കു അത്ര യോജിച്ചതല്ലെങ്കിലും, ഗ
ർഭിണി ആശ തോന്നുന്ന ആഹാരം അല്പം കൊടുക്കണമെന്നു അ
ഷ്ടാംഗ ഹൃദയകാരൻ പറയുന്നുണ്ടു്.
രാത്രിയിൽ ഉറങ്ങാൻ പോകുമ്പോഴും അരമണിക്കൂർ വീതം ജലസ
ശാനം അവരെ വെള്ളത്തിലിറങ്ങിയിരുന്നു ചെയ്യണം. ജീവി
തവും പ്രകൃതിക്കനുസരിച്ചിരിക്കണം. എന്നാൽ പ്രസവാരിഷ്ടകൾ ഉ
ണ്ടാകയില്ല. പ്രസവ ശേഷം മൂന്നാം ദിവസം മുതൽ മുലപ്പാൽ ധാ
രാളമുണ്ടായിരിക്കയും ചെയ്യും. തള്ളയ്ക്കും പിള്ളയ്ക്കും യാതൊരു വിധ
സുഖക്കേടുകളും ഉണ്ടായിരിക്കയില്ല. പ്രസവത്തിനു വല്ല അസുഖ
മോ താമസമോ ഉണ്ടാകുന്ന പക്ഷം ജലധാനത്താലോ വയറിൽ
ചെളിക്കുന്നതുകൊണ്ടോ അവ മാറും,
23. പിള്ളയും മറുപിള്ളയും വെളിയിൽ വന്നതിനാൽ വി
ശ്രമിക്കണം. ഉറക്കം വരുന്നുവെങ്കിൽ ഉറങ്ങുന്നതു ഉത്തമം. (24-25.)
അവരെ വെള്ളത്തിലിരുന്നുകൊണ്ടു
30-40 മിനിട്ടു നേരം ജലശാനം ചെയ്യണം. (വെള്ളം ധാരാ
ഉം ഉണ്ടായിരിക്കണം . അനന്തരം പുതച്ചു കിടന്നു ചുടു വരുത്തണം.
(26-27) പിന്നെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു വയറു മുഴുവൻ
മൂടത്തക്ക വീതിയുള്ള ഒരു കച്ച പാത്ത പല മടക്കായി പുററി ബ
മായി ബന്ധിക്കണം. ഇതു നനച്ചോ നനയ്ക്കാതെയോ പ്രസവിച്ച
ളുടെ സുഖം പോലെ കെട്ടാം. കുട്ടിയുടെ വിനിമത്തിൽ വയറി
അവയവങ്ങൾക്കു വന്നിട്ടുള്ള സ്ഥാന ഭ്രംശം ശരിയാക്കുന്നതിനും<noinclude></noinclude>
i2zf675xtbltuieq79gdji45v5pkg43
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/141
106
82785
242520
2026-06-20T10:12:39Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '107 2. നിലാശേഷം ജലസ്നാനമൊന്നു നടത്തണം വെള്ളം സ്ററൂളിങ്കൽ മൂന്നിഞ്ചു മീതെ നില്ക്കണമായതിൽ 2. ദേഹത്തിൽ വേണ്ടപോൽ ശൈത്യംവന്നുചേരും വരെയും സ്നാനമേവം നടത്തീട്ടു മേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242520
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>107
2. നിലാശേഷം ജലസ്നാനമൊന്നു നടത്തണം
വെള്ളം സ്ററൂളിങ്കൽ മൂന്നിഞ്ചു മീതെ നില്ക്കണമായതിൽ
2. ദേഹത്തിൽ വേണ്ടപോൽ ശൈത്യംവന്നുചേരും വരെയും
സ്നാനമേവം നടത്തീട്ടു മേൽചൊല്ലുന്നതു ചെയ്യണം.
വന്നു. ഒറച്ചാൺ വീതിന്നുള്ള നീളമുള്ളൊരു കച്ചയ
വയറ്റിൽ ചുറ്റി നന്നായി മുറുക്കിക്കെട്ടി വയ്ക്കണം.
2. വേറെയൊന്നും സുഖക്കേടുതോന്നാതിലിതുതാൻ മതി
മൂന്നാലാഴ്ച വര വം കച്ച ദേഹത്തിൽ വയ്ക്കണം.
2. പനിയുണ്ടെങ്കിലോ നാദീ ജലസ്പശങ്ങളായിടും
സ്നാനങ്ങൾ ശരിയാ ചെയ്താൽ താനേ രോഗങ്ങൾ മാഞ്ഞിടും
എൻ. സുഖമില്ലാതെ വന്നാൽ കച്ച ചുറ്റുന്ന കായവും
പ്രസവാനന്തരം മൂന്നോ നാലോ നാൾ മാറ്റിയായിടാം.
നം. വിശപ്പും ദാഹവും വന്നാൽ ഭക്ഷണം പാനവും തഥാ
ഭക്ഷണമായമോതുന്ന സാധനത്താൽ നടത്തണം.
. ശിശുവിന്നു മാതാവിന്റെ മുലപ്പാൽ താനസംശയം
സ്തന്യമില്ലെന്നു വന്നാകിൽ ജലസ്പർശം നടത്തണം.
. പാലുണ്ടാകാൻ വേണ്ടി വരും കാലമാരോഗ്യമുള്ളതാം
കോലാടിനെ കറന്നിട്ടു പാലുചൂടോടു നൽകണം.
ക്രമാധികം വിസ്തൃതി വന്നിട്ടുള്ള ഉദരത്തെ ചുരുക്കുന്നതിനും ഇതു
അത്യന്തം ഉപയോഗമുള്ളതാകുന്നു. ഇങ്ങിനെ ചുറ്റിയ കിച്ച് മൂന്നു നാ
വാഴ്ചവരെ കൊള്ളാം.
26-29. പനിയോ മറ്റോ വന്നാൽ യഥാവസരം ജലസ
സ്നാനം നാഭിയാനം ഇവ കൊണ്ടു. അവ മാറണം. അസുഖം തോ
അന്നപക്ഷം കാടുന്നതും മൂന്നു നാലുദിവസം കഴിഞ്ഞു മതി.
30-36. പ്രസവിച്ചവളുടെ വിശപ്പും ദാഹവുമെല്ലാം ഉചി
തമായ ഭക്ഷണം കൊണ്ടു മാറണം. കുട്ടിക്ക് ഉചിതമായ ഭക്ഷണം
തള്ളയുടെ മുലപ്പാലാണ്. പൊന്നും തേനും കൊടുക്കുന്ന സമ്പ്രദായം
വേണമെങ്കിൽ ചെയ്തുകൊള്ളട്ടെ. മറ്റു സ്ത്രീകളുടെ മുലപ്പാലു കൊടു
എന്ന രീതി ആശാസ്യമല്ല. കോലാടിന്റെയോ പശുവിന്റെയോ
പാലു തനിച്ചോ ശുദ്ധജലം ചേയോ കന്നട കൊടുക്കാം. മൂന്നു
ദിവസമായിട്ടും തള്ളയും മുലപ്പാലുണ്ടായില്ലെങ്കിൽ മുറം ജനം
നടത്തണം. മുലപ്പാലുണ്ടാകുന്നതുവരെ കുട്ടി പശുവിൻറയോ അ
ടിൻറയോ പാലു കൊടുക്കണം. മുലപ്പാലു ദുർല്ലഭമാണെങ്കിലും
ങ്ങനെ ചെയ്യണം. ഒരു മാസം കഴിഞ്ഞാൽ ഗോതമ്പു പൊടി, ക<noinclude></noinclude>
1rwz5vkqu917hjjazezst7tehvrctq1
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/142
106
82786
242521
2026-06-20T10:12:52Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 . പശുവിൻപാലും കൊടുക്കാം ചുടുനിലും വേ ആരോഗ്യമുള്ള പശുവിൻ പാലുതന്നെയെടുക്കണം. നമ്പർ, ഇളനീർ വെള്ളവും കൊള്ളാം ഗോതമ്പുപൊടി കാച്ചിയും പഞ്ഞപ്പുല്ലുകുറുക്കീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242521
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>108
. പശുവിൻപാലും കൊടുക്കാം ചുടുനിലും വേ
ആരോഗ്യമുള്ള പശുവിൻ പാലുതന്നെയെടുക്കണം.
നമ്പർ, ഇളനീർ
വെള്ളവും കൊള്ളാം ഗോതമ്പുപൊടി കാച്ചിയും
പഞ്ഞപ്പുല്ലുകുറുക്കീട്ടും നൽകാം ചവ്വരി താനുമേ.
ന, കദളിപ്പഴവും, പൂവൻ കണ്ണൻ, നല്ല പടറ്റിയും,
നേന്ത്രപ്പഴം വിശേഷിച്ചും കൊടുക്കാമല്പമല്പമായ്
സ്തന്യം ധാരാളമുണ്ടെങ്കില ഭക്ഷണമല്പമേ
കൊടുക്കാവൂ ധരിച്ചാലും രോഗമല്ലായിൽ വന്നിടും.
ന, കരപ്പൻ മുതലായുള്ള ബാലരോഗങ്ങളാകവേ
ദമ്മേദസ്സുകളഞ്ഞീടാൻ ദേഹം ചെയ്യും ശ്രമങ്ങളാം.
നാഭിസ്നാനത്തിനാൽ
മാറും ബാലരോഗങ്ങൾ സർവ്വവും
സ്നാനശേഷം വിയർപ്പിക്കാനാന്നു കിടക്കണം.
നൻ, പോരെങ്കിലോ പുതപ്പിക്കാം കമ്പിളിത്തുണ്ടുകൊണ്ടുമേ
എങ്കിലും ജനനീദേഹസ്പർശമാവശ്യമാം തുലോം.
30. ആരോഗ്യപുണ്ണാകുന്ന ഭാരത്താക്കളാരുമേ
രോഗിയാം ശിശുവെക്കണ്ട ശോകം പൂകേണ്ടി വന്നിടാ
൪. പുത്രക്കാരോഗമിപ്പിക്കും മർത്യനാദ്യം സ്വമേനിയേ
ശുദ്ധമാക്കണമതന്തമുള്ളും പുറവുമൊന്നുപോൽ.
രം. പിന്നീടു പുത്രസമ്പാദ്യ സന്നാഹം ചെയ്തിടാം ദൃഢം
എന്നാലോ രോഗമില്ലാത്ത ധനാപത്വങ്ങൾ ജാതമാം.
രി, പഞ്ഞപ്പുല്ല് മുതലായവ കുറുക്കി കൊടുക്കാം, ഓട്ടുമിലും നല്ലതു
തന്നെ കളി, പൂവൻ, കണ്ണൻ, പടി, എത്തൻ, മുതലായ പഴ
ങ്ങൾ യഥാക്രമം കൊടുക്കാം. മുലപ്പാലും ധാരാളമുണ്ടെങ്കിൽ മാറു
ക്ഷണം പേരിനെ കൊടുക്കാവൂ. ദഹനം ശരിയാകുന്നുണ്ടോ എന്നു
സൂക്ഷിച്ചുകൊള്ളണം.
37-39; കരപ്പൻ മുതലായ രോഗങ്ങൾ വന്നാൽ കുട്ടികൾ
ക്കു മരുന്നു കൊടുക്കരുതു്. രണ്ടുമൂന്നു മിനിട്ടുനേരം നാഭിയ്ക്കാനം എടു
പ്പിക്കണം. സ്താനാനന്തരം ചൂടുവരാൻ അമ്മ കെട്ടിപ്പിടിച്ചുകൊ
ണ്ടു കിടക്കണം. കമ്പിളി പുതപ്പിച്ചും ഇളവെയിൽ കൊള്ളിച്ചും
കളിക്കാൻ മണ്ണിൽ തന്നെ വിട്ടേക്കണം.
a
40-44; അഛനും അമ്മയും ആരോഗ്യമുള്ളവരാണെങ്കിലെ
അതുകൊണ്ടു്. അരോഗ
കുട്ടികൾക്കും ആരോഗ്യമുണ്ടായിരിക്കയുള്ളു.
ദൃഢഗാത്രന്മാരായ കുട്ടികളെ കാംക്ഷിക്കുന്ന മാതാപിതാക്കന്മാർ ആ<noinclude></noinclude>
8qrrtvqmcekwqgs21rtk0eyamkpdevs
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/143
106
82787
242522
2026-06-20T10:13:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '109 . വിത്തിൻഗുണത്തിനൊത്താണു വിളവിന്റെ നിലയെങ്കിലും നിലത്തിൽ വളവും വേണം ഫലം നന്നായിരിക്കുവാൻ. . മാതാപിതാക്കൾ രണ്ടാളും പൂണ്ണാരോഗ്യത്തെയാളുകിൽ വീയ തോജോ ബലാരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242522
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>109
. വിത്തിൻഗുണത്തിനൊത്താണു വിളവിന്റെ നിലയെങ്കിലും
നിലത്തിൽ വളവും വേണം ഫലം നന്നായിരിക്കുവാൻ.
. മാതാപിതാക്കൾ രണ്ടാളും പൂണ്ണാരോഗ്യത്തെയാളുകിൽ
വീയ തോജോ ബലാരോഗ്യയുക്ത പുത്രൻ ജനിച്ചിടും.
. അജ്ഞന്മാരുമശിക്കുവാനുചിതമാംദ്രാക്ഷാഫലട്ടുമായ്,
രോഗാക്കളിലാഭിലാഷമങ്ങളും ചിന്താമണിമാല്യമായ്,
ആരോഗ്യാമരരാജധാനിയിലണച്ചീടും വിമാനാഢ്യമാ
മീവൈദ്യാംബുധിമന്ഥനോടിതസുധാസാരം ജയിച്ചീടണം.
ദ്യം സ്വശരീരത്തിലുള്ള ദൃഷ്ടിനെ വെളിയിൽ കളഞ്ഞശേഷം
ണം പുത്രോല്പാദനത്തിനു ഒരുമ്പെട്ടാൻ.
45. യാതൊരു ജ്ഞാനവുമില്ലാത്തവർ പോലും നിഷ്പ്രയാ
സം ഭക്ഷിക്കാവുന്ന മുന്തിരിങ്ങാപ്പഴക്കുലയായും രോഗം പിടിച്ചു ക
ഷ്ടപ്പെടുന്നവർ ആരോഗ്യത്തെ ക്ഷണാൽ സമ്പാദിച്ചുകൊടുക്കുന്ന ചി
ന്താമണിമാലയായും ആരോഗ്യമാകുന്ന അമരാവതിയിൽ എത്തിക്കുന്ന
ശ്രേഷ്ഠ വിമാനമായും വൈദ്യശാസ്ത്രമാകുന്ന പാൽ കടൽ കടഞ്ഞെടു
മൃതായും ഉള്ള ഈ ചികിത്സ ഇത്താത്തരം അഭിവൃദ്ധിയെ
പ്രാപിക്കട്ടെ എന്നു ആശംസ
NAVI
CAMPILA
ANKEEL
Tood<noinclude></noinclude>
hxqu00gz9dj23prk5nq4patfhucalau
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/144
106
82788
242523
2026-06-20T10:13:24Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകൃതി ചികിത്സാസംഗ്രഹം രണ്ടാം ഭാഗം ഒന്നാം അദ്ധ്യായം പ്രകൃതി സ്നാനം 4. വിശുമായ് കണി പറഞ്ഞ വാസ്തവം രസക്കുഴമ്പായൊരു കാവ്യരീതിയിൽ മരന്ദമോലും മൊഴിയാലൊരിക്കല...' താൾ സൃഷ്ടിച്ചിരിക്കുന്നു
242523
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രകൃതി
ചികിത്സാസംഗ്രഹം
രണ്ടാം ഭാഗം
ഒന്നാം അദ്ധ്യായം
പ്രകൃതി സ്നാനം
4. വിശുമായ് കണി പറഞ്ഞ വാസ്തവം
രസക്കുഴമ്പായൊരു കാവ്യരീതിയിൽ
മരന്ദമോലും മൊഴിയാലൊരിക്കലും-
മറന്നുപോകാത്തവിധം പറഞ്ഞതാർ,
ഞരമ്പുരോഗം പിടിപെട്ടു കാതാ
തരംഗപാളി തരളീകൃതാംഗനായ്
ചികിത്സകന്മാർ വിചികിത്സകൊഴി
ച്ചയിലും ധീരതവിട്ടിടാത്തതാർ,
d...
P
he
പ്രഥമഭാഗത്തിൽ കണിയുടെ അഭിപ്രായങ്ങളെ സംഗ്രഹിച്ച
ശേഷം ഈ ദ്വിതീയ ഭാഗത്തിൽ ജസ്റ്റിന്റെ സിദ്ധാന്തങ്ങളെ സം
ഗ്രഹിച്ചിരിക്കുന്നു. ഇദ്ദേഹം കണിയുടെ അഭിപ്രായങ്ങളിൽ സിം
ഹഭാഗവും അപഹരിച്ചു. സ്വന്തം നിരീക്ഷണങ്ങളുടെ ഫലമായി
ചില നവീനാഭിപ്രായങ്ങൾ കൂട്ടിക്കലത്തി തന്റെ പദ്ധതിയെ അ
വതരിപ്പിക്കുകയാണു് ചെയ്തിരിക്കുന്നത്.
ഈ പദ്യങ്ങൾകൊണ്ടു കവി ജസ്റ്റിനെ സ്തുതിക്കുന്നു.
17; വിശും വിശേഷണത്തും; ഏറ്റവും രസവി
രമാലകളു ടെ കൂട്ടത്തിൽ ഇളകപ്പെട്ട അംഗങ്ങളോടു കൂടിയവൻ.<noinclude></noinclude>
nd6tgl1nlb3ze7hg4j1pjhi56hkgjlc
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/145
106
82789
242524
2026-06-20T10:13:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'm. @. 111 മനുഷ്യസംഗക്കറയറ്റ ജീവികൾ ക്കെഴുന്ന നെഗ്ഗിക വാസനാബലം തെളിച്ചു കാട്ടും വഴിയേ ഗമിച്ച ന രോഗതാമാനമറിഞ്ഞുപോന്നതാർ, അശേഷ രോഗോഷ്ണമകറ്റി നിർത്തിടും സുധാരസാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242524
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>m.
@.
111
മനുഷ്യസംഗക്കറയറ്റ ജീവികൾ
ക്കെഴുന്ന നെഗ്ഗിക വാസനാബലം
തെളിച്ചു കാട്ടും വഴിയേ ഗമിച്ച ന
രോഗതാമാനമറിഞ്ഞുപോന്നതാർ,
അശേഷ രോഗോഷ്ണമകറ്റി നിർത്തിടും
സുധാരസാ സേവനമെന്നപോല
വിശിഷ്ടമായിപ്രകൃതിയും ചേന്നതാം
സുഖാപ്ളവം കണ്ടു പിടിച്ചുവച്ചതാർ,
പിറന്നിടുമ്പോൾ നരർ വഹീനരാ
യിരിക്കുമത്തത്വമറിഞ്ഞു ഭംഗിയിൽ
ദിഗംബരത്വം ശശിചൂഡസേവകൻ
കണക്കു നന്നായ്
ശരിവച്ചുകൊണ്ടതാർ,
സുഖേന നിഴലും കളിച്ചിടും
വനാന്തരത്തിങ്കൽ വിവസദേഹനായ
അനിശംലാത്തുകിലാർത്തുകേറുമാ
മഹാരസത്തിൻ കഥയും കഥിച്ചതാർ,
നിലാവൊളിച്ചുമ്പുകൾ പാരിലൊക്കയും
വിതികാരണ്യചരിത്രനാം മഹാൻ
പ്രസിദ്ധ ജൻ ധ്വര “ജസ്റ്റ് മേൽക്കുമേൽ
ജയിക്ക് ലോകോപകൃതി
പ്രസക്തനായ്.
അഴുക്കുശേഷം കഴുകിക്കളഞ്ഞിടാൻ
സമസ്തമാതാവു നമുക്കുതന്നതായ്
മഹീയഥാതഥാകൃതമാം ജലത്തിനെ
ക്കുറിച്ചു പറയാം കുറച്ചി
യുള്ള സംസം നിമിത്തമുള്ള മാലിന്യം. നൈസർഗ്ഗികം സ്വാ
ഭാവികം. അശേഷ രോഗോഷ്ണം എല്ലാ രോഗങ്ങളുമാകുന്ന ചൂട്.
ധാരസാസേചനം അമൃതരസത്തിന്റെ തളിച്ചു. സുഖാപ്പം
ഖകരമായ സ്നാനം. ദിഗംബരത്വം മന്ത്രഹീനത. ശശിചൂഡ
കൻ ശിവസേവകൻ, ശിവൻ ദിഗംബരനായിരിക്കുന്നതുപോലെ
അദ്ദേഹത്തി മിന്റെ സേവകന്മാരും നഗ്നന്മാരുതന്നെ. ലിവനു ദേഹ
8. സമസ്ത മാതാവ് എല്ലാറ്റിന്റേയും തള്ള, പ്രകൃതിമാതാവ
മഹിയാതാകൃതം-ഭൂമിയിലെ സകമായ അമൃതം, ജലത്തിനു<noinclude></noinclude>
94aewsea2nngxwmbgho5hbh89surqk5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/146
106
82790
242525
2026-06-20T10:13:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '112 ൻ, ജലം തിളപ്പിക്കുവതിന്നു പാത്രവും കുറച്ചതിയും വിറകും ധരിച്ചാ നരൻ ജനിച്ചില്ലതുകൊണ്ടു ചൂടെഴും പയസ്സിനാലിലുപയോഗമേതുമേ. 20. ശരിക്കു കാറും വെയിലും തടഞ്ഞിടും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242525
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>112
ൻ, ജലം തിളപ്പിക്കുവതിന്നു പാത്രവും
കുറച്ചതിയും വിറകും ധരിച്ചാ
നരൻ ജനിച്ചില്ലതുകൊണ്ടു ചൂടെഴും
പയസ്സിനാലിലുപയോഗമേതുമേ.
20. ശരിക്കു കാറും വെയിലും തടഞ്ഞിടും
സ്ഥലത്തുമിന്നുന്ന തണുത്ത നീരിലേ
കുളിച്ചിടാവൂ കുതുകം തരുന്നതാ
മരോഗതാശുദ്ധിയെയാഗ്രഹിച്ചവൻ.
എം. സ്വതന്ത്രമായ് കാട്ടിൽ നടന്നിടും മൃഗം
കുളിപ്പതെന്നും കുളിർനീരിലല്ലയോ?
അവ വെള്ളത്തിലിറങ്ങിമുങ്ങുക - cle
ലതിൻപ്രകാരം നരനും ചരിക്കണം.
. സ്വതേ മഹാസുന്ദരനായിരിക്കുവാൻ
കൊതിക്കുമേണം ചെളിയുള്ളഭൂമിയിൽ
കിടന്നശേഷം വയറിട്ടുരച്ചുകൊ-സാം
ണ്ടുരുണ്ടുമേവുന്നതിനെന്തുകാരണം.
. നിജോദരനി നിശിരീകരിക്കുവാൻ
സുവാസനാ പ്രേരിതനായിതിൻ വിധം
പരിക്കാണായതു പോലെ മർത്വനും
സ്വകീയമാകം വയർ ശീതമാക്കണം.
. ചെളിക്കുഴമ്പിൽ ജാരം പുതച്ചതാം
മൃഗം മലദ്വാരവുമിട്ടുരുമ്മിടും;
മനുഷ്യനും
തദ്വിധമസ്തശങ്കനായ്
ഗുദം തണുപ്പിക്കണമേതുനാളിലും.
ത്തും അകത്തും ഉള്ള ചെളിയെ (പുറത്തെ ചെളിയും അകത്തുള്ള
മുമ്മേദസ്സിനേയും കഴുകിക്കളയുന്ന ജലം ഭൂമിയിലെ അമൃതുതന്നെ
യാ ദേവന്മാർ അമൃത സേവ കൊണ്ടു മാത്രം ജീവിക്കുന്നതുപോ
ലെ മനുഷ്യ സേവകൊണ്ടു മാത്രം ജീവിക്കാമെന്നു പ്രകൃതി
ചികിത്സാഭിവൃദ്ധിയുടെ ഭാവിഫലത്തെ കവി സൂചിപ്പിക്കുന്നു.
9. പയസ്സ് ജലം, തീയും വിറകും പാത്രവും കൊണ്ടു മനുഷ്യ
ൻ ജനിക്കായാൽ ചൂടുവെള്ളം തന്നെ മനുഷ്യനാവശ്യമില്ലെന്നു ജ
സ്റ്റ് പറയുന്നു. അവിനാനാദികളുടെ കഥ ഇനിയും പറയേണ്ടതി
. 10-11; ആരോഗാശുദ്ധി ആരോഗ്യമാകുന്ന ശുദ്ധി. നര
ൻ മനുഷ്യൻ. ഏണം മാൻ, നിജാരം തന്റെ വയറ്. ശിശിര<noinclude></noinclude>
bi73aagw83vwf2i1d8b4uiccrol4sbs
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/147
106
82791
242526
2026-06-20T10:14:13Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '113 . നദീതടത്തിങ്കലിരുന്നു ഭംഗിയായ കുളിച്ചിടും പക്ഷികഫലത്തോടേ സഞ്ചുവാൽ തട്ടിയൊഴിച്ച നീരിനാൽ നനയ്ക്കുമാറുണ്ടു തദീയ ലിംഗവും. നു. കളിച്ചതിൻമട്ട് പുരണ്ട നീരിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242526
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>113
. നദീതടത്തിങ്കലിരുന്നു ഭംഗിയായ
കുളിച്ചിടും പക്ഷികഫലത്തോടേ
സഞ്ചുവാൽ തട്ടിയൊഴിച്ച നീരിനാൽ
നനയ്ക്കുമാറുണ്ടു തദീയ ലിംഗവും.
നു. കളിച്ചതിൻമട്ട് പുരണ്ട നീരിനെ
തിന്ന പക്ഷങ്ങൾ കുടഞ്ഞിളക്കിയും
സുഖേന കൊക്കാൽ തടവിത്തലോടിയും
കളഞ്ഞിടുന്നു കമനീയമാം വിധം.
4. നനയ്ക്കലിംഗം കുളിന്തിടും വരെ,
വത്തിനാൽ മേനി തുവർത്തിയായ
നീ
ഇതല്ലയോ നമ്മുടെ മുന്നിൽ വന്നിരു
ന്നിവ മാറാടിനു പക്ഷിതൻ മൊഴി?
. വിശാലരമ പ്രകൃതിസ്ഥിതങ്ങളാം
വിശേഷമോരോന്നിൽ മുട്ടുനോക്കവേ
വിശിഷ്ടനാം ജസ്റ്റിനു തോന്നുവന്നൊരാ-
വിശുദ്ധമാം സ്നാനമിനിപ്പറഞ്ഞിടാം.
ൻ. കുളിക്കാൻ കൈത്തലമോള മാഴമു
ള്ളിടത്തു വെള്ളത്തിൽ നിജാസനത്തിനെ
സുഖാലുറപ്പിച്ചിരു പാദവും നന
ച്ചിരിക്ക, കാൽമുട്ടനനഞ്ഞിടാവിധം.
കരിക്ക് തണുപ്പിക്കുക. സവാസനാരി തൻ പ്രകൃതിയുടെ ശക്തി
യാൽ പ്രേരിപ്പിക്കപ്പെട്ടവൻ; ജാരം വയറു. മൃഗം-മാൻ. അനുശ
ആരോഗ്യം വേണമെങ്കിൽ പ്രകൃതിക്കനുസരണമായ ജീവിതം
നയിക്കണം. അതെങ്ങിനെയെന്നറിയാനായി പ്രകൃതിയിൽ കാണു
ന്ന അനുഭവങ്ങളെ സൂക്ഷ്മമായി വീക്ഷണം ചെയ്തിരിക്കുന്നു. മൃഗങ്ങ
ളും പക്ഷികളും സാധാരണമായി വെള്ളത്തിലിറങ്ങിമുങ്ങാറില്ല. അ
വകൾ ഗുദവും വയറും തക്കവിധം ശുദ്ധജലത്തിൽ ഇരുന്നു
സ്നാനം നടത്തുകയാണു പതിച്ചു. സാധാരണ വനപ്രദേശങ്ങളിൽ
കാണുന്ന നീരൊലിപ്പുകൾ മുങ്ങിക്കുളിക്കത്തക്ക ആഴമുള്ളവയുമല്ല.
അതിനാൽ മനുഷ്യനും അങ്ങിനെ ചെയ്യണം. പക്ഷികൾ ദേഹം
മുഴുവനും പരന്ന വെള്ളം ചുണ്ടുകൊണ്ടും ചിറകുകൊണ്ടും കടഞ്ഞ
കളയുന്നതുപോലെ മനുഷ്യനും ദേഹം കഴുകിയശേഷം ജലം കെ
കൊണ്ടു തിരുമ്മി താത്തണം എന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.
18-20. മേൽ പറഞ്ഞ വിധം പ്രകൃതി നിരീക്ഷണം ചെയ്ത
തിന്റെ ഫലമായി മനുഷ്യൻ കുളിക്കേണ്ട വിധം ഇന്നപ്രകാരമാ
15<noinclude></noinclude>
quu2a6ezmg9xaep00rgvzanwcmrra85
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/148
106
82792
242527
2026-06-20T10:14:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '114 എം. സ്വലിംഗപദങ്ങളുമാനിതംബവും ജലത്തിൽ മുങ്ങാമിഹമിക്കവാറുമോ ഒരിക്കലും ജാനുയുഗം ജലത്തിലാ ണ്ടിരിക്കുവാൻ നൽകരുതേതുമേ തരം. 2. അനന്തരം ശകതിയൊടാത്മപാണിയാൽ ജലം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242527
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>114
എം. സ്വലിംഗപദങ്ങളുമാനിതംബവും
ജലത്തിൽ മുങ്ങാമിഹമിക്കവാറുമോ
ഒരിക്കലും ജാനുയുഗം ജലത്തിലാ
ണ്ടിരിക്കുവാൻ നൽകരുതേതുമേ തരം.
2. അനന്തരം ശകതിയൊടാത്മപാണിയാൽ
ജലം തെറിപ്പിക്കുക കുക്ഷിമേൽ മുദാ
നിജോദരത്തിന്റെ സമസ്തഭാഗവും
കരത്തിനാൽതന്നെ തിരുമ്മണം ക്ഷണം.
2. ഇതിൽ
വിധം നീരു തളിച്ചു പിന്നെയും
തിരുമ്മിടാം തൃപ്തിവരുംവരയ്ക്കുമോ
കുളിക്കുവാനായ് കരുതുന്നവേള ത
ന്നൊരാമിമ്മാതിരി തീന്നു പോകണം.
ണെന്നു ബുദ്ധിമാനായ ജസ്റ്റ് പറഞ്ഞിരിക്കുന്നതിനെ ഇവിടെ വ
ണ്ണിക്കുന്നു. കുളിക്കുന്ന ആളിന്റെ കൈപ്പടത്തോളം (3, 32 ഇഞ്ചു)
വെള്ളത്തിൽ ആസനം ഉറപ്പിച്ചു കാലുകൾ സ്വല്പം അകറ്റി പാദം
വെള്ളത്തിൽ വച്ചു കൊണ്ടു കാൽ മുട്ടുകൾ നനയാതെ ഇരിക്കണം
ഈ ഇരുപ്പിൽ പാദവും ആസനവും ലിംഗവും മിക്കവാറും മുങ്ങിയി
രിക്കണം. പിന്നീടു ഉള്ളം കൈ കൊണ്ടു വെള്ളം ആ തട്ടി വയറ
ആ തെറിപ്പിക്കുക. ഒരു കൈ കൊണ്ടോ രണ്ടു കൈകൊണ്ടുമോ വയ
റിന്റെ എല്ലാഭാഗത്തും ഉജ്ജിതത്തോടുകൂടി തിരുമ്മുക, പിന്നെ
യും വെള്ളം തെറിപ്പിക്കുകയും തിരുമ്മുകയും ചെയ്യണം. ആകപ്പാടെ
നിശ്ചയിച്ചിരിക്കുന്നതിന്റെ പകുതിസമയം ഇങ്ങിനെ വയറു തി
മാനുപയോഗിക്കണം പിന്നെയുള്ള സമയത്തിന്റെ മുന്നിലൊരുഭാ
ഗം രണ്ട് ഒടികളിലും അത്രയും സമയം വൃഷണത്തിലും അത്രയും
സമയം വൃഷണ ഗുദമദ്ധ്യഭാഗത്തും തിരുമ്മുക. പിന്നീടു ഗുദവും ചാ
ദങ്ങളും കഴുകുക. അവിടെയും ഓരോ മിനിട്ടു തിരുമ്മുന്നതു നന്നു, വ
യാ തിരുമ്മുന്നതു നാഭിയാനത്തിൽ പറഞ്ഞിട്ടുള്ള വനം ചെയ്യുന്ന
2 മിനിട്ടാണ് കാനം എടുക്കുന്നതെന്നു വിചാരിക്കുക. 2 മി
ഒടികളിലും വൃഷണത്തിലും വൃഷണ ഗുദ ഭാഗത്തും ഒരു മിനിട
ഗുദത്തിലും, ഓരോ മിനിട്ടു ഓരോ പാദത്തിലും, തിരുമ്മുക. വെള്ളം
തെറിപ്പിക്കുകയും തിരുമ്മുകയും ഇടവിട്ടു ചെയ്യുന്നതിനു
യ ഒരു വിദ്യയുണ്ടു്, 10 വട്ടം വെള്ളം വയറ്റത്തു തട്ടി ഒഴിക്കുക; 10
വട്ടം തിരുമ്മുക ഇങ്ങിനെ മൂന്നുപ്രാവശ്യം വെള്ളം തട്ടിയൊഴിക്കുക
യും തിരുമ്മുകയും ചെയ്താൽ 1 മിനിട്ടു നേരമായതായി കണക്കാക്കാം
ലാറത്തെ തിരുമ്മു കഴിക്കുന്നതുവരെ വെള്ളം തെറിപ്പിക്കുന്നു.<noinclude></noinclude>
57rwh2cjl65u0pfesuu306x2exhzygw
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/149
106
82793
242528
2026-06-20T10:14:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 . കരിയത്താലൊടിയിൽ തലോടണം നിജാണ്ഡദേശത്തുമതിന്നു കീഴെയും അതിനുവിധം ചെയ്യുക, പിന്നെയാ പദങ്ങളെപ്പോൽ കഴുകീടണം ക്ഷണം. ൪. നരൻ നിജാണ്ഡാരി തലോടിടും വിധം സ്വയോനി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242528
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>116
. കരിയത്താലൊടിയിൽ തലോടണം
നിജാണ്ഡദേശത്തുമതിന്നു കീഴെയും
അതിനുവിധം ചെയ്യുക, പിന്നെയാ
പദങ്ങളെപ്പോൽ കഴുകീടണം ക്ഷണം.
൪. നരൻ നിജാണ്ഡാരി തലോടിടും വിധം
സ്വയോനി തൻ രണ്ടുവശങ്ങളും സുഖാൽ
കരാംബുജംകൊണ്ടു കുറച്ചു
മന്ദമായ
തലോടണം ഭംഗിയിലംഗനാജനം.
.. ഇറങ്ങിമുങ്ങാൻ
കൊതി തോന്നിയാലുടൻ
നിമജ്ജനം തീന്നുകര
കേറണം
ശിരസ്സിലും മെയ്യിലുമുള്ളവെള്ളമ
കരദായം കൊണ്ടു തിരുമ്മിനിക്കണം.
വന്നു. കുളിച്ചുതിന്നാൽ തുണികൊണ്ടൊരിക്കലും
തുടച്ചുമാറെറല്ല പയ:കണങ്ങളെ,
തിരുമ്മിയാൽ ചോരശരിക്കു പാഞ്ഞിടും
ഞരമ്പുകൾക്കഗബലം ലഭിച്ചിടും.
എ. പിഴിച്ചിലിന്നും ഞവരക്കളിക്കുമു
മാര്ഗ്ഗുണശ്രേണിയൊരൊറ്റ വേളയിൽ
ജലത്തൊടൊന്നിച്ചു തിരുമ്മിയാൽ വരും
ജവത്തിലാരോഗ്യവുമങ്ങുകൈവരും.
Q
സ്ത്രീകളാണെങ്കിൽ വയറു തിരുമ്മിക്കഴിഞ്ഞാൽ ഒടി തലോട
നം. പിന്നെ പരത്തിയ കൈത്തലം കൊണ്ടു യോനിയുടെ ഇരുവശ
അനന്തരം ദേഹമാസകലം വെള്ളം ഒഴിച്ചു കഴുകുകയോ
ത്തിലിറങ്ങി മുങ്ങുകയൊ ചെയ്യാം. പിന്നീടു വെള്ളം കൈ കൊണ്ടു
തുടച്ചു നല്ല വണ്ണം ഉണക്കണം. പ്രകൃതിയ്ക്കാനാനന്തരം ശരീരം ഒരിക്ക
ലും തുണികൊണ്ടു തുടച്ചു ഉണക്കരുതു്. തിരുമ്മിയാൽ ഞരമ്പുകൾ ഉ
പയും ദേഹത്തിനു ചൂടും തദ്വാരാ രക്താതിസരണത്തിനു സുഗമ
തയും ഉണ്ടാകും. വെള്ളം പുരട്ടുന്നതുകൊണ്ടു പിഴിച്ചിലിന്റെയും
ടവുന്നതുകൊണ്ടു ഞവർക്കി തേക്കുന്നതിൻറയും പ്രയോജനം കി
ട്ടും. എന്നാൽ അതിനുള്ള ദോഷവും വിഷമങ്ങളും ഇതിനില്ലതാനും,
ഇങ്ങിനെ കുളിയും തടവിയുണക്കലും കഴിഞ്ഞാൽ മുണ്ടുടുക്കാതെ
(അല്പമാത്രമായ വസ്ത്രത്തോടെ വെളിമ്പ്രദേശത്തു കുറെ നേരം മാ
ഇളവെയിലാണെങ്കിൽ വളരെ വിശേഷം. പിന്നിട
വായ് കൊണ്ടു. ശരീരത്തിനു വേണ്ട ചൂടുണ്ടാക്കണം. വിയ<noinclude></noinclude>
lhggueo5var46btbz7qq2hs8h5ru9qv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/150
106
82794
242529
2026-06-20T10:15:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 2. വപുസ്സി നിലെങ്ങും വസനംവഹിച്ചിടാ തിതിന്നുശേഷം വെളിയാം സ്ഥലങ്ങളിൽ കുറച്ചുനേരം സുഖമായിലാത്തണം; സുവവെയ്ലിൽ സതരാം വിശേഷമാം. കുറച്ചു ചാഞ്ചാടിയ മന്ത്രവേലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242529
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>116
2. വപുസ്സി നിലെങ്ങും വസനംവഹിച്ചിടാ
തിതിന്നുശേഷം വെളിയാം സ്ഥലങ്ങളിൽ
കുറച്ചുനേരം സുഖമായിലാത്തണം;
സുവവെയ്ലിൽ സതരാം വിശേഷമാം.
കുറച്ചു ചാഞ്ചാടിയ മന്ത്രവേലയിൽ
പ്രവത്തനം ചെയ്തുമിതിൻ ശേഷമായ
സ്വതേശരീരത്തിനുവേണ്ട ചൂടിനേ
സ്വയം സമാജ്ജിക്കുക വീണ്ടുമങ്ങനേ.
നാ. മഹാമയോച്ചാടന മന്ത്രമാകുമി
കളിയെഴും മേന്മ കുറച്ചുചൊല്ലുവൻ;
ജാവ കാരണമായ ചൂടിനെ
പ്പുറത്തു തള്ളും കുളിരുന്ന കുക്ഷികൾ,
മെന്നില്ല. ഓടിയോ ചാടിയോ വെയിലത്തു നടന്നോ പുതച്ചു കിട
ന്നോ ചൂടു വരുത്തിയാൽ മതി.
സ്നാനത്തിനും എല്ലാം എല്ലാക്കാലത്തും സമയക്ലിപ്തം ചെ
യ്യാൻ നിവൃത്തിയില്ല. തണുപ്പുള്ളപ്പോൾ കുറച്ചുസമയവും ചൂടുള്ള
പ്പോൾ കൂടുതൽ സമയവും അവനവന്റെ ഇഷ്ടം പോലെ എ
ക്കാം. സാധാരണയായി ഉപയോഗിക്കാവുന്ന സമയക്കണക്ക് മുൻപു
പറഞ്ഞിട്ടുണ്ട്.
3
ഈ
സ്നാനപാത്രവും കുളവും ഒന്നും കിട്ടാത്ത അവസരത്തിൽ
സ്നാനം ചെയ്യേണ്ട രീതിയെപ്പറ്റി ജസ്റ്റ് ഇങ്ങനെ പറയുന്നു. ഒരു
പാത്രത്തിന്റെ മുകളിലായി ഇരുന്നുകൊണ്ടു കുറച്ചുനേരം കൈ കൊ
ണ്ടു വെള്ളം കോരിയൊഴിച്ചു ഗുദവും ഗുഹ്യപ്രദേശവും തണുപ്പിക്കു
ക. വയർ വേഗത്തിൽ കൈ കൊണ്ടു കഴുകുക. പിന്നീടു ദേഹമാ
സകലം കഴുകി തിരുമ്മിയുണക്കുന്ന ജോലി തുടങ്ങാം." വിചാരിക്കു
ന്തോറും ഈ സ്നാനം മാത്രം സ്നാനങ്ങളേക്കാൾ ഉപരിയായി തോ
ന്നുന്നു. ആദിമനുഷ്യനു വളരെ ദിവസം തുടരെ നനഞ്ഞ മണ്ണിലോ
ചെളിയിലോ മഞ്ഞുകട്ടയിലോ കൂടി നടക്കേണ്ടി വന്നിരിക്കും. പ
ലപ്പോഴും ആസനം ഉറപ്പിച്ചിരിക്കേണ്ടതായും വന്നിരിക്കും. അങ്ങി
നെ പാടങ്ങളും ഗുദവും തണുക്കുക സാധാരണമായിരുന്നിരിക്കണം.
ആകയാൽ
അതിനനുസരിച്ചായിരിക്കണം പ്രകൃതി മനുഷ്യനെ
സൃഷ്ടിച്ചിരിക്കുന്നത്. ഇതിനാൽ ഗുദപാദങ്ങൾ തണുപ്പിക്കുന്ന ഈ
സ്നാനം പ്രകൃതിക്കനുയോജ്യമാണെന്നു പ്രത്യക്ഷമാകുന്നു.
30. മഹാമന്ത്രം വലിയ രോഗങ്ങൾ അകറ്റുന്ന മന്ത്രം.
ജാവലീകരണം രോഗകൂട്ടങ്ങളുടെ കാരണം. ഇനി താനത്തിന്റെ
ഗുണങ്ങൾ പറയുന്നു.
LO<noinclude></noinclude>
sl1gsx4cb4v4r2s3bn3849l8hajyvkt
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/151
106
82795
242530
2026-06-20T10:15:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '117 . വയറിനുള്ളിൽപ്പെടുമംഗമൊക്കെയും തണുക്കയാലായവതൻ ജോലികൾ. ശരിക്കു ചെയ്യുന്നതിനാലജിമാം ഗദാദിബീജം വരുകില്ല തെല്ലുമേ. നം. ദഹിക്കയാൽ പോഷക സാധനങ്ങൾ പുസ്സിലെല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242530
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>117
. വയറിനുള്ളിൽപ്പെടുമംഗമൊക്കെയും
തണുക്കയാലായവതൻ ജോലികൾ.
ശരിക്കു ചെയ്യുന്നതിനാലജിമാം
ഗദാദിബീജം വരുകില്ല തെല്ലുമേ.
നം. ദഹിക്കയാൽ പോഷക സാധനങ്ങൾ
പുസ്സിലെല്ലാം ശരിയായ് പിടിച്ചിടും,
പ്രരൂഢചൈതന്യ മുദിക്കുമാകയാൽ
ശരീര സംശോധനവും നടന്നിടും,
1. മലം ഗമിക്കും തടവേതുമെന്നിയെ
ശരിക്കുമൂത്രം വെളിയിൽ ഗമിച്ചിടും,
വിയ വേണ്ടും പടി നിഷ് ക്രമിച്ചിടും, 1
വിശുദ്ധമാകും തനുവീയവസ്ഥയിൽ.
നമ്പർ. ഞരമ്പുകൾക്കുള്ളാൽ കേന്ദ്രമായിടും
സുഗുദേശത്തു തണുപ്പുപറയേ
ഞരമ്പശേഷം വിരവോടുന്നുവ
പാരമുന്മേഷമിയറുമേവനും.
൩൭. പറന്നു ചുറ്റുന്നൊരു രോഗബീജമി
www
അത്തരം മനുഷ്യന്റെ വപുസ്സ
കിലേറിയാൽ
പരം ജവത്തിങ്കൽ വെളിക്കുവന്നിടും
പരന്നിടും അവനോടു തോറ്റുപോം
നന്നു. വിരൂപർ വേഗാൽ കമനീയരൂപാരാം,
സുരൂപരെന്നും വിലസും സുരൂപരായ്.
അടുത്തുകൂടുന്നൊരു ദുവികാരവും
കടുത്തവേഗത്തിൽ മടുത്തകന്നിടും.
-
31. അജീ.... ബീജം ദഹനക്കേടാകുന്ന രോഗനിദാനം.
32. തദ്വിപുക്കിൽ അവൻ പ്രകൃതിസ്നാനം ചെയ്യുന്ന
ശരീരത്തിൽ പ്രധാചൈതന്യം വധിച്ച ജസ്സ് ശരി
രസംശോധനം ദേഹശുചീകരണം, ശരിയായ ദഹനം കൊണ്ട് ഒ
ജിക്കുമ്പോൾ മലം വെളിയിൽ പോയി ദേഹം ശുചിയാകും.
33. നിഷ് ക്രമിക്കുക പോകുക. തന്റെ ശരിരം മലം മൂത്രം വി
യ് മുതലായ മലങ്ങൾ ശരിയായി പോകുമ്പോൾ ദേഹം ശുദ്ധമാ
കും. (34) അപാര മുന്മേഷമിയറും അതിരില്ലാത്ത ഉന്മേഷമുണ്ടാക്കും.
35; പരന്നിടും പകരുന്ന രോഗം സാംക്രമിക രോഗാ
ണുക്കൾ ശരീരത്തിൽ കടന്നു കൂടിയാലും പ്രകൃതിയാനം ചെയ്താൽ<noinclude></noinclude>
ll6z2nrpy9cgb4mo2k4q5wmf2eqxvo8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/152
106
82796
242531
2026-06-20T10:15:34Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 ൩. തുടങ്ങിയാൽ മെയ്യിലൊതുങ്ങി വാണിടും. ഗദങ്ങളെല്ലാം പുറമെ ഗമിക്കുമോ നിജായാപാസനശക്തി മേനിയിൽ ഭവിക്കയാൽത്താനിതുസംഭവിപ്പതും. . വടിമാക്കാത്തവരോഗമൊക്കെയും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242531
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>116
൩. തുടങ്ങിയാൽ മെയ്യിലൊതുങ്ങി വാണിടും.
ഗദങ്ങളെല്ലാം പുറമെ ഗമിക്കുമോ
നിജായാപാസനശക്തി മേനിയിൽ
ഭവിക്കയാൽത്താനിതുസംഭവിപ്പതും.
. വടിമാക്കാത്തവരോഗമൊക്കെയും
ക്ഷണേനമാറാനിതുതന്നെയഷധം.
തളച്ചയാമലബന്ധനങ്ങളും
തഥാഹനിക്കാനിതു ശക്തിശാലിയാം.
ൻ ദുവ്വാര രോഗമൊഴിയാൻ ഭഗവാൻ മുകുന്ദൻ
സ്വാസികൾക്കരുളിയോരമൃതമെന്നപോലെ
സാമയങ്ങളുമുടൻ ഹൃതരോഗ മാതൃ
ഗമാകുമിപ്രകൃതി സംപാളവനം കെടുത്തും.
രണം മേദസ്സാണ് പ്രകൃതിയാനത്താൽ മേദസ്സു മാറുമ്പോൾ
കാമക്രോധാദികളായ മാനസിക രോഗങ്ങളുടെ
കാരണവും മേദസ്സാണു അതിനാൽ മേദസ്സു പോയാൽ മനം നെ
മല്യവും ഉണ്ടാകും.
37. നിജാ....ശക്തി തന്റെ രോഗങ്ങളെ പുറത്തുതള്ളുന്നതി
നുള്ള ശക്തി. ഈ സാന ചികിത്സകൊണ്ടു മറഞ്ഞു നില്ക്കു ന്ന രോഗ
ഭൂതങ്ങൾ പ്രത്യക്ഷീഭവിച്ചു തുള്ളി ഒഴിയും (38)വധൂതിമാർ സ്ത്രീകൾ
നും ഈ സ്നാനത്തിനു കഴിയും. തീണ്ടാരിസംബന്ധമായ വയറു
നോവ്, രക്തം പോകാതിരിക്കുക. അധികം രക്തം പോകുക, മു
സത്തോടും നിറത്തോടും രക്തം പോകുക, മുതലായവ ഇതു
2
39; ദുാരരോഗം തടുക്കാൻ വയ്യാത്ത രോഗം,
സ്വാസികൾ ദേവന്മാർ ഇതാരോ... സംഭവം രോഗമാതാ
വിൻ (ദുമ്മേസ്സിന്റെ ഗച്ചിനെ നശിപ്പിക്കുന്ന പ്രകൃതിധാനം.
00
ദേവന്മാർ തടുക്കാൻ വയ്യാതിരുന്ന ജരാനരരോഗം ഭേദമാക്കാ
ൻ വിഗാൻ അമൃതു നൽകിയതുപോലെ ലോകക്കണ്ടാകുന്ന സ്
രോഗങ്ങളും മാറുന്നതിനായി ജസ് ഈ പ്രകൃതിസ്നാനം
നൽകിയിരിക്കുന്നു. ഇതിലെ ഉപമാലങ്കാരത്തിന്റെ ഭംഗിയി
നീയമാണു<noinclude></noinclude>
d3upd1spyurdmtk1a514b6mkr2c0q13
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/153
106
82797
242532
2026-06-20T10:15:48Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '. d. അധ്യായം വ തിരുമ്മലും തലോടലും. ഉടലശേഷവും കൈത്തലത്തിനാൽ തടവിയാലെഴും മേന്മ ചൊല്ലുവൻ ഇതിനു തുല്യമായ് തരുവതിനു മറ്റില്ലൊരഷധം. തനാബലം തനയനൂഴിയിൽ തട്ടിവീണുതൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242532
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>.
d.
അധ്യായം വ
തിരുമ്മലും തലോടലും.
ഉടലശേഷവും കൈത്തലത്തിനാൽ
തടവിയാലെഴും മേന്മ ചൊല്ലുവൻ
ഇതിനു തുല്യമായ്
തരുവതിനു മറ്റില്ലൊരഷധം.
തനാബലം
തനയനൂഴിയിൽ തട്ടിവീണുതൻ
തലചതയ്ക്കുകിൽ മായയും താ
തനതുകൈയിനാൽ തൽസ്ഥലത്തിനെ
ഭവതില്ലയോ തൽക്ഷണേന താൻ?
. തുരുതുരെപ്പെരും മഞ്ഞുപെയ്തയാൽ
സപദികാൽത്തണുത്തുള്ള മാനുഷൻ
നിജകരങ്ങളാലങ്ങഭംഗിയായ
0.
തടവതില്ലയോ ചൂടുകിട്ടുവാൻ
മനുജർവാസനാ വൈഭവത്തിനാ
ലിതുവിധം സദാ ചെയ്തിടുന്നതാം
ഉടൽ തിരുമ്മിയാൽ കേടുതീന്നുടൻ
സ്ഫുടമരോഗതാസിദ്ധ വന്നിടും.
1. ഇനി തിരുമ്മലിന്റെയും തലോടലിന്റെയും ഗുണങ്ങൾ
വത്തിക്കാൻ തുടങ്ങുന്നു. ചേതന ബലം ചൈതന്യം, രജസ്സ്,
തെതന്നെ ദേഹമാസകലം തിരുമ്മുന്ന പക്ഷം ദേഹത്തിനു വളരെ
ഓജസ്സുണ്ടാകും.
(തഞ്ഞ സ്ഥലം കുട്ടി മറിഞ്ഞുവീണു കരഞ്ഞും കൊണ്ടു അമ്മയ
ടെ അടുക്കൽ ചെല്ലുമ്പോൾ അവൾ വൈദ്യന്മാരും പുസ്തകങ്ങളും
ആ പ്രണയത്തോടും അനുകമ്പയോടും കൂടി താനറിയാതെ വേദന
യുള്ളിടം തടവുകയും തലോടുകയും ചെയ്യുന്നു. ജസാം
3-4; മഞ്ഞുകൊണ്ടോ മറ്റേ കാലു തണുത്തു കാച്ചുമ്പോൾ
തിരുമ്മി ചൂടു പിടിപ്പിക്കുക സാധാരണയാണു കേടു മാറ്റാനുള്ള ഈ
വിദ്യ പ്രകൃതിയുടെ വാസനയാൽ ചെയ്യുന്നതാണു<noinclude></noinclude>
80nsnywd8ipluu7sglpint3jnw2s74i
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/154
106
82798
242533
2026-06-20T10:16:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3. 6). ė e. 120 സഗരനെസ്സഖാലസ്തരോഗനാം സചരൻ തലോടുന്നുവെങ്കിലോ സൗദി തലഗദം തീത്തു കലിതാ- സദനമാകുമാരോഗിയേയുമേ Leag open വളരെയാളുകൾക്കുള്ളൊരാമയം കളയുവാൻ നടക്കുന്ന സജ്ജനം മി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242533
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>3.
6).
ė
e.
120
സഗരനെസ്സഖാലസ്തരോഗനാം
സചരൻ തലോടുന്നുവെങ്കിലോ
സൗദി തലഗദം തീത്തു കലിതാ-
സദനമാകുമാരോഗിയേയുമേ
Leag
open
വളരെയാളുകൾക്കുള്ളൊരാമയം
കളയുവാൻ നടക്കുന്ന സജ്ജനം
മിലനേകരോഗാംഗനാവത
യിളയിലെപ്പൊഴും കാണ്മതല്ലയോ?
ഇതിനുകാരണം വൈദ്യകല്യതാ
രമകല്യനിൽ പാഞ്ഞു കേറ
ഉദിതമായിടും നഷ്ടമൊന്നുതാ
നിത സദാ കരൾക്കാമ്പിലോക്കണം.
ഉടൽ തണുത്തവൻ മെയ്ക്കു.ചൂടെഴും
മനുജനാൽ തിരുമ്മിയ്ക്കു തന്നുടൽ
ഇതുവിധം കുറേനാൾ നടത്തിയാൽ
നിജ വപുസ്സിനും ചൂടുദിച്ചിടും.
തടവിടും പൂമാൻ പ്രേമപൂനായ്
നിജമനോജ്ഞമാം ജോലിചെയ്തില
സഫലമായരൂ തൽപരിശ്രമം
സകലരും ധരിക്കേണ്ടതാണിതും.
ഫാ. പ്രിയതമൻ മെയ്യിയായിടും
പ്രിയ തലോടിയാൽ നന്നു തന്നെയാം
നിയതമാവിധം കാന്തതൻ മെയ്
ab.
നിയതകാമനാം കാമുകനുമാം.
51; രോഗിയെ ആരോഗ്യമുള്ളവൻ സ്നേഹത്തോടെ തടവു
പക്ഷം അവന്റെ ആരോഗ്യം പക രോഗി സൌഖ്യം ലഭി
ക്കുന്നു. രോഗം പോലെ തന്നെ ആരോഗ്യവും പകരുന്നതാണ്. പ
രുചികത്സിക്കുന്ന വൈദ്യന്മാർ മിക്കവാറും രോഗികളായി കാണാ
നുള്ള കാരണം അവരുടെ ആരോഗ്യം കുറേശ്ശ രോഗികളിൽ പക
ന്നു നഷ്ടമാകുന്നതുകൊണ്ടാണ്. തിരുമ്മുകാരിലാണ് ഈ തത്വം അ
ധികം പ്രത്യക്ഷപ്പെടാറുള്ളത്.
8-9. ദേഹം തണുത്തിരിക്കുന്നവൻ ദേഹത്തിനു ചൂടുള്ള
നെക്കൊണ്ട് തിരുമ്മിക്കണം. തടവു നയാൾ രോഗിക്കു ആരോഗ്യമു
ണ്ടാകണമെന്നുള്ള മന വിചാരത്തോടെ തലോടിയെങ്കിലെ ഫ
ലകയുള്ളു. ധനാശ കൊണ്ടു പേരിൽ തടവിയാൽ പോരാ.
10 ഇഷ്ടമുള്ള ഭാവം ഭർത്താവിനും പരസ്പരം തടയാം. എ<noinclude></noinclude>
667c1r45nl2yfghjqlp4wz5bq27acgw
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/155
106
82799
242534
2026-06-20T10:16:28Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12[ . തനുവിൽ നീർപുരണ്ടുള്ള വേളയിൽ തടവിയാലതാണോ മുത്തമം മുറുകെയും പരം മെല്ലെയും വ സ്സതുതലോടിയാലേറെ നല്ലതാം. . പ്രകൃതിയോജ്യമാമാവും കഴി ഞ്ഞിതു നടത്തിയാലേററവും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242534
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>12[
. തനുവിൽ നീർപുരണ്ടുള്ള വേളയിൽ
തടവിയാലതാണോ മുത്തമം
മുറുകെയും പരം മെല്ലെയും വ
സ്സതുതലോടിയാലേറെ നല്ലതാം.
. പ്രകൃതിയോജ്യമാമാവും കഴി
ഞ്ഞിതു നടത്തിയാലേററവും ക്ഷണം
സിരകളാകെയുൽ ബുദ്ധമായിടും
ബഹുബലം വപുസ്സി
നിന്നു വന്നിടും.
പാകൊലാ
. ഇതുതിരുമ്മുകാർ ശാസ്ത്രരീതിയിൽ
തടവിടും വിധം ചെയ്തുപേ
തനുവിലെണ്ണയും നൽക്കുഴമ്പുമാ
പടിപുരട്ടിയും ചെയ്തുപോകൊലാ.
൪. ചെടികൾ കൂട്ടമായ് വാണിടുന്നവാ
റവ പരം തഴയുന്നതില്ലയോ?
നരരു മാവിധം മേവിയാൽ
നവനവങ്ങളാം ശ്രീകൾ സിദ്ധമാം.
8. വളരെ വൃദ്ധരാംമരതരാകാ
തരുണരോടുതാൻ ന്നുറങ്ങുകിൽ
പ്രബലമാകുമുന്മേഷവും ബല
ത്തികവുമെത്തിടും മെത്തിടും ജവാൽ.
. ഇടിയേറ്റു മരിച്ചുപോയവൻ ത
ന്നുടലെല്ലാ മുടനെ കരത്തിനാലേ.
ശക്തിവിക്കുവാൻ തലോടി
ജീവനായ് ഭവിക്കും.
ടവീടിൽ
ന്നാൽ അപ്പോൾ ആരോഗ്യമുണ്ടാകണമെന്നുള്ള ചിന്തയല്ലാതെ കാര
വികാരം ലേശം പോലും ഉണ്ടാകരുത
11. വെള്ളം പുരട്ടി ശരീരം തടവുന്നതു ഏറ്റം നന്നു.
വന്നതു മുറുക്കിനും അധികം അമത്താതെയും വേണം (12) പ്രകൃ
മാറ്റം പ്രകൃതിയാനം, സിരമായിട്ടും ഞരമ്പുകൾ ഉണരും.
14. മനുഷ്യൻ ഏകാകിയായി ജീവിക്കേണ്ട ജന്തുവല്ല, സമ
ദായജീവിയാണ്. നവനവങ്ങൾ പുതിയതു പുതിയതു്.
15. മെത്തിടും ജമാൽ വളരെ വേഗത്തിൽ. വൃദ്ധന്മാർ
മുപ്പക്കാരുടെ കൂടെ കിടന്നുറങ്ങിയാൽ ഉന്മേഷവും ബലവും വ
16. "മനുഷ്യർ ഇടിവെട്ടു മുതലായവയോ ചത്തുപോയ സമയം
* 10
600<noinclude></noinclude>
16kqt828uii343p5p3aanes14zt7ql4
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/156
106
82800
242535
2026-06-20T10:16:40Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '122 4. ചത്താലും ചടുലരസേന ജീവനേകാൻ സാമ്യം തടവിടുമിത്തലോടലാ ഉണ്ടാകും സുഖമറിയാൻ കുളിച്ചശേഷം നീരെല്ലാം തടവിയുണക്കി നോക്കതന്നെ. 9 a അധ്യായം ൩, കാ, വെളിച്ചം, വസ്ത്രധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242535
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>122
4. ചത്താലും ചടുലരസേന ജീവനേകാൻ
സാമ്യം തടവിടുമിത്തലോടലാ
ഉണ്ടാകും സുഖമറിയാൻ കുളിച്ചശേഷം
നീരെല്ലാം തടവിയുണക്കി നോക്കതന്നെ.
9
a
അധ്യായം ൩,
കാ, വെളിച്ചം, വസ്ത്രധാരണം.
മർത്യനെ പ്രകൃതി നഗ്നനായി
ച്ചീടിനാൾ
സരസമെന്നകാരണം
തദ്വപുസ്സിനു വെളിച്ചവും മരുൽ
സ്പശവും സതത മേറിടേണ്ടതാം.
നഗ്നനായി നടകൊൾവതേറ്റവും
നന്നുതാൻ പ്രകൃതിയോജ്യമാകയാൽ
കാമപ്പടി വെളിച്ചവും
തൊടാ
തള്ളമെയും ബത! ശക്തിയിടും.
2. കൂരിരുട്ടറയിലങ്കരിച്ചിടും
ചേമ്പുതനിലകൾപോലെ തണ്ടുമേ
ഏററവും വിളറി നില്ക്കുവാനെഴും
ഹേതുവാക്കിലിരുന്നഭാവമാം.
൪. ആയതിങ്ങുവെളിയിൽ പ്രകാശവും
കാറമേലമൊരു ദിക്കിലാക്കുകിൽ
പറവണ്ണമൊടു മാത്തുകേറുമാ
കാഴ്ചയിക്കഥകഥിക്കയല്ലയോ?
ശക്തിയും ആരോഗ്യവും ഉള്ള ആളുകൾ വളരെ നേരം തടവിയിട്ടു
ജീവിച്ചുവന്നായി പല ഉദാഹരണങ്ങളുമുണ്ട്" എന്നു ജസ്റ്റ്
1. ചടുലാസേന മനോഹരമായ രസത്തോടു കൂടുംവണ്ണം
കാറ്റും വെളിച്ചവും എന്നതിന്റെ ഗുണങ്ങൾ ഇനി മേൽ
വഴിക്കുന്നു.
14; ജനിക്കുമ്പോൾ രോമമോ വസ്ത്രമോ ഒന്നുമില്ലാതെയാ
ണ് മനുഷ്യർ ഇരിക്കുന്നത്. അതുകൊണ്ടു അവന്റെ ദേഹത്തി
ആ വെളിച്ചവും കാറ്റാടിയും എപ്പോഴും ആവശ്യമുണ്ട്. അതിനാ
ൽ പ്രകൃതിക്കു ന്നതു നഗ്നമായുള്ള സഞ്ചാരമാണ്. നിലവറക<noinclude></noinclude>
6scap2g3zqpwx5i9eiy014p4fa3cbgj
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/157
106
82801
242536
2026-06-20T10:16:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '123 മന്ദനായമനുജൻ നിജാംബരം ദൂരെ വിട്ടു, വനിയിൽ സമീരനിൽ ആതപത്തിലമരുന്നുവെങ്കിലോ ജാതമാകുമധികോർജ്ജിതം ഭൂതം. അംഗകങ്ങളുടെ ജോലിയേറ്റവും ഭംഗിയാകിനവിധ നടന്നിടും ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242536
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>123
മന്ദനായമനുജൻ നിജാംബരം
ദൂരെ വിട്ടു, വനിയിൽ സമീരനിൽ
ആതപത്തിലമരുന്നുവെങ്കിലോ
ജാതമാകുമധികോർജ്ജിതം ഭൂതം.
അംഗകങ്ങളുടെ ജോലിയേറ്റവും
ഭംഗിയാകിനവിധ നടന്നിടും
തുംഗമായ ബലമാന്നു മെയ്ടിൽ
സാഗജാധികതരോജ്ജിതം.
വസ്ത്രമറ തനുവിങ്കൽ നിന്നുടൻ
നിർമിക്കുമൊരു ചീത്തമാരുതൻ
പിന്നെയും തൊലിവഴിയ്ക്കുകുത്തു
ന്നെത്തുവാനുമിടയില്ലൊരിക്കലും.
മെയ്യും വായുവുപയോഗമുള്ളതാ
ണെന്നു കാട്ടിടുവതിന്നുതായോ
വൻജ്വരാർ വെളിവ് വായുവിൽ
സഞ്ചരിപ്പതിനു സംവജിച്ചതും
ളിലും മറ്റും കിളിച്ചുനിൽക്കുന്ന ചേമ്പു മുതലായവ പോലെ കാ
റും വെളിച്ചവും തട്ടാത്ത ദേഹവും വിളറിയിരിക്കും. അങ്ങിനെ
യുള്ള ഒരു ചെടി വെളിച്ചമുള്ളിടത്തു കൊണ്ടുവന്നു നട്ടാൽ ഈ സം
ഗതി പ്രത്യക്ഷമാകും.
5. മടിയൻ (വസ്ത്രഹീനനായി കാറും വെളിച്ചവുമുള്ളി
ടത്തു (കാട്ടുപ്രദേശത്ത് സഞ്ചരിച്ചാൽ ഉന്മേഷശാലിയായി അം.
6. തുംഗം ഉന്നതം; പദ്ധിച്ചത്. തടിൽ ജിതം
ശക്തിയുടെ കൊണ്ടുണ്ടാകുന്നതിലധികം ഉന്മേഷം. വി
ശക്തിപ്രയോഗം കൊണ്ടു ഞരമ്പുകൾക്കു ശക്തി കൊടുക്കാൻ കഴി
യും. അങ്ങനെ ഒരു ചികിത്സാരീതിയുണ്ട്.
7; മുണ്ടുകൊണ്ടു ദേഹം മൂടിവച്ചിരുന്നാൽ ശരീരാന്തർഭാഗ
നിന്നു വെളിയിൽ വരുന്ന ദുഷിച്ച വായു രോമകൂപം വഴി ഉ
ള്ളിൽ വീണ്ടും പ്രവേശിക്കുന്നതിനിടയാകും. വസ്ത്രമില്ലാതിരുന്നാൽ
ദേഹനാശകമായ ഈ ദോഷം ഉണ്ടാകയില്ല.
8. സംപ്രജിക്കുക ഓടുക, വലിയ പനിയുള്ളവർ മാന്ദ്യം നി
മിത്തം വെളിയിലിറങ്ങി ഓടുന്നതും ശരീരത്തിനു വാസമു
ണ്ടാകേണ്ടതിന്റെ അത്യാവശ്യകതയെ സൂചിപ്പിക്കാനാണോ എന്നു
ഉൽപ്രേക്ഷ<noinclude></noinclude>
dtzh2hmsqr64vrwv8dh0ctl237qmvr2
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/158
106
82802
242537
2026-06-20T10:17:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '124 ൻ. സന്നിപാതമുഖമാം ജ്വരത്തിനാ ലാർ വായുവിലണഞ്ഞിരിക്കയാൽ രോഗമാകവെ മുറയ്ക്കു പോയതായ ലോകസൽക്കഥകളുണ്ടു നിർഭരം. 40. ജീമാകിന പദാത്ഥമേ നശി ക്കുന്നതുധരതത്തിലെപ്പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242537
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>124
ൻ. സന്നിപാതമുഖമാം ജ്വരത്തിനാ
ലാർ വായുവിലണഞ്ഞിരിക്കയാൽ
രോഗമാകവെ മുറയ്ക്കു പോയതായ
ലോകസൽക്കഥകളുണ്ടു നിർഭരം.
40. ജീമാകിന പദാത്ഥമേ നശി
ക്കുന്നതുധരതത്തിലെപ്പൊഴും.
മിനാൽ കാട്ടിലെയരോഗജന്തുവെ
ക്കൊന്നുതള്ളുവതിപ്രഗത്ഭമാം.
. രോഗമാണ് നരനും തദീയമാം
മന്ദിരത്തിൽ വളരുന്ന ജന്തുവും
മിന്നൽ വീശുമളവിൽ കരിഞ്ഞിടാം
രോഗമാവൻ കേടുപറ്റിടാം.
. ഉള്ളിലേറുമൊരു ചൂടുമാറുവാൻ
മുണ്ടുവില്ലമുളവാക്കിടായ്മയാൽ
മന്ദിരത്തിൽ മരുവുന്ന ജന്തുവും
വൻ രാത്തി പിടിപെട്ടു കണ്ടിടാ
ന, മർത്യനോ പ്രവികാരങ്ങളാൽ
നിത്യവും മൃതിഭവിച്ചു പോരുവാൻ
കാരണം ശിശിരവാത സംഗമ
ഛേദിയാകുമൊരു വസ്ത്രധാരണം.
9.
സന്നിപാതജ്വരം വനപർ വെളിക്കു വന്നിരുന്നു. മന്ദമാ
നേരിട്ടു പെടുന്നു രോഗം മാറിയതായി പല കേസുകളുമുണ്ട്.
10-11; കാട്ടിലുള്ള രോഗമാം ജന്തുക്കൾ മിന്നലോ മരി
എന്നില്ല. പ്രകൃതി നിരോധകമായ ജീവിതം നയിച്ചു. സ്വാഭാവി
കമായ ഓജസ്സു നശിച്ച മനുഷ്യരും അവർ അപ്രകാരം വളർത്തുന്ന ജ
ന്തുക്കളും ഒരു ഇടിവെട്ടേറ്റു മരിക്കുന്നുള്ളു.
12. വളത്തുന്ന ജന്തുക്കളേയും വസ്ത്രം ധരിപ്പിക്കാത്തതിനാൽ
അവയ്ക്കു പനി വരാറില്ല. എന്നാൽ ചാണകവും മൂത്രവും കുഴഞ്ഞു
ഷിച്ച വായു നിറഞ്ഞ എരുത്തിലിൽ കിടക്കുന്ന ചില കന്നുകാലി
കൾ പനി വരുന്നതിൽ അത്ഭുതം വേണ്ടാ.
"
S
18; പ്രവികിട ജ്വരം അതിഭയങ്കരമായജ്വരം, ശിശിര
ദി കുളിർ കാറ്റു പുണരുന്നതിനെ തടയുന്നത്. (14) ശീത... ക്ഷേ
കുളിർകാറല്ല. അഹി....ഹീനം അഹിതമായ പ്രകൃതിക്കു
ചിതമല്ലാത്ത പ്രതിവിധിയോടു കൂടാത്തത്. പ്രകൃത്യനുസരണമായ
പ്രതിവിധിയായിട്ടുള്ള സുഖക്കേടാണു ജലദോഷം, പ്രകൃതിചികിത്സ
ചെയ്യുന്നവർ യാതൊരു ദോഷവും ചെയ്യാൻ അതിനു ശക്തിയില്ല.<noinclude></noinclude>
l14m7grj5dyq7ka6xyry0m6e2fpfpt3
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/159
106
82803
242538
2026-06-20T10:17:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '33125 8. ശീതവാത പരിഷേവ ചെയ്തതിൽ പേടിയായ ജലദോഷവൈരിയെ, സാരമില്ലൊരഹിതപ്രതിക്രിയാ ഹീനമായ ജലദോഷമാംഗദം. 8. പണ്ടുമർത്യരുടെ ശേഷവും രോമരാജി പരിപൂണ്ണമാകയാൽ വസ്ത്രമഗതി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242538
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>33125
8. ശീതവാത പരിഷേവ ചെയ്തതിൽ
പേടിയായ ജലദോഷവൈരിയെ,
സാരമില്ലൊരഹിതപ്രതിക്രിയാ
ഹീനമായ ജലദോഷമാംഗദം.
8. പണ്ടുമർത്യരുടെ
ശേഷവും
രോമരാജി പരിപൂണ്ണമാകയാൽ
വസ്ത്രമഗതി ചെയ്തിലും പരു
തില്ലിതി വചസ്സസത്യമാം.
. സ്വല്പമാളുകളൊഴിച്ചൊരുത്തരും
രോമമാന്നതനു പൂണ്ടു കണ്ടിടാ
നഗ്നരായി മരുവുന്ന ലോകരും
രോമമാളുമുടൽ പേറിടാസമാ.
എ. വസ്ത്രസംവൃതിയൊഴിഞ്ഞുകാണുമാ
ഹസ്തഫാല്ഗളമുഖ്യഭാഗവും
അസ്തരോമഗണമായിരിക്കയാൽ
മർത്വനും വിവസനാംഗകൻ ദൃഢം
൧൮. സൽപ്രകാശപരമായർ ഘോരനീ
ദോഷമേകവതശേഷമോക്കുകിൽ
ചേതനാവിതരണത്തിലായവ
SAM
MALAYIRKEEL
ചാതുരി വിളിച്ചുചൊൽകാം.
tect
HOO
15 - 17; വസ്ത്രസംവൃതി മുണ്ടുകൊണ്ടുമൂടുക. സാലഗം മുഖ്യ
ഭാഗം കൈത്തലം നെറ്റി കാത്തു മുതലായ ഭാഗം, അനുരാഗ
ണം രോമക്കൂട്ടമില്ലാത്തതു വിലസാംഗകൻ നഗ്നശരീരൻ. ആ
ദിമനുഷ്യനു ദേഹം മുഴുവൻ രോമമുണ്ടായിരുന്നു അതു കൊണ്ടാണു
അവൻ വസ്ത്രമില്ലാതെ നടക്കാൻ കഴിഞ്ഞതും എന്നു പറയുന്നത
മാണു്. എന്തെന്നാൽ വളരെ കുറച്ചു ആളുകളെ രാമന്മാരായി കാ
ണുന്നുള്ളു. ജീവിതത്തിൽ അധികകാലവും നഗ്നന്മാരായി ജീവി
ക്കേണ്ടി വന്നിട്ടുള്ളവരും പൊതുവെ രാമന്മാരായി കാണുന്നില്ല.
അതു പോലെതന്നെ നാം സാധാരണ മറച്ചുവയ്ക്കാത്ത നൊറി മുത
ലായ സ്ഥലങ്ങളിലും രോമം കിളിക്കുന്നില്ല. സർവ്വാംഗം മറച്ചുവ
തേണ്ടിയിരുന്നെങ്കിൽ ഇവിടെയും രോമം കിടക്കുമായിരുന്നു .
രാമന്മാരല്ലാത്ത കാട്ടുജാതിക്കാർ ഇന്നും ധാരാളം നഗ്നരായി
ജീവിക്കുന്നുണ്ടു. ഈ കാരണങ്ങളാൽ മനുഷ്യരും ദേഹത്തിൽ കാറും
വെളിച്ചവും തട്ടുമാറു നഗ്നശരീരായിരിക്കണം എന്നാണു പ്രക
തി നിയമമെന്നു പ്രസ്പഷ്ടമാകുന്നു.<noinclude></noinclude>
72lqs9f2vsrslaapmg2zhkbrmvzwves
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/160
106
82804
242539
2026-06-20T10:17:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '126 മൻ. ശൈത്യമെന്നതു വസുന്ധരയെയും രോഗബീജമുഖമായ കേടുകൾ നീക്കുവാൻ പ്രകൃതിദേവി തീർത്തതാം വിദ്യയായറിവു, വിദ്യയുള്ളവർ. 20. ഇപ്രകാരമൊരു ശൈത്യസംഗമം മർത്യദേഹവുമിയന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242539
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>126
മൻ. ശൈത്യമെന്നതു വസുന്ധരയെയും
രോഗബീജമുഖമായ കേടുകൾ
നീക്കുവാൻ പ്രകൃതിദേവി തീർത്തതാം
വിദ്യയായറിവു, വിദ്യയുള്ളവർ.
20. ഇപ്രകാരമൊരു ശൈത്യസംഗമം
മർത്യദേഹവുമിയന്നിടേണ്ടതാം
ചത്തുപോം ക്ഷയകരാണവും ചൊറി
ബ് ബീജവും ഭൂതമിതിൻ ബലത്തിനാൽ.
പ. മുണ്ടഴിച്ചുകളിർകാറ്റു കൊണ്ടിടും
മർത്യജ്ജിതമിയന്നു തരാം
ഈ സുഖാനുഭവമാനവൻ വസി
ക്കില്ലടഞ്ഞ മുറിതന്നിലെപ്പൊഴും,
൨. മന്ദിരങ്ങൾ പവനനു കേറുവാൻ
വാതൽപൂണ്ടു, തിമിരം കെടുത്തിടും
സൂരി കയറുന്നതായിരു
നാകിലേ ഭുവി സുഖം ലഭിച്ചിട്ടു.
. കാറ്റിലും തെളിവിലും നിമഗ്നരാ
നിജമായ ചൂടിനെ
വെയ്ലിൽ വേഗഗതി ചെക്കണം
വേലകൊണ്ടു വെളിവായ് വിശിഷ്ടമാം.
. പച്ചില, തടഞ്ഞുവന്നിടും
സൂരി കലരുന്ന കാനനേ
ആതപത്തിലപവസ്ത്രനായി
ച്ചാണു ചെയ്തതൊരു മട്ടിലിക്കുളി.
കൊടുക്കൽ, ചാതുരി സാമ്യം.
19. വസുന്ധര ഭൂമി. തണുപ്പു ഭൂമിയിലുള്ള രോഗാണുക്കളെ
കൊല്ലുന്നതിനുള്ള പ്രകൃതി വിദ്യയാകുന്നു.
20. ശരീരത്തിൽ തണുപ്പേൾക്കേണ്ടതാണ്, അതിനാൽ ക്ഷയ
രോഗത്തിന്റെയും ത്വഗ്രോഗത്തിൻറയും അണുക്കൾ ചത്തുപോകുന്നു.
23. ആമെയ് -സ്വദേഹം. നിജം സ്വാഭാവികം. കാ
നടന്നു ദേഹം തണുത്തു പോയാൽ വ്യായാമം കൊണ്ടോ വെയി
QID
24-25. ആ തപസ്സാനം പണ്ണിക്കുന്നു,
തട്ടി വരുന്ന സൂയ രശ്മി നഗ്നമായ ശരീരത്തിലേല്ലുക, തല മൂട<noinclude></noinclude>
i994eb6ffp1zxhgj79j40fgze17a82v
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/161
106
82805
242540
2026-06-20T10:18:01Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '127 2. ചൂടുതട്ടിയുടൽ പൊള്ളുമെന്നതായ പേടിയുള്ളവർ വപുസ്സശേഷവും പൂശണം മെഴുകൊളി, ചെളിക്കുഴ വല്പമായന, മെഴുന്നമാതിരി. വന്നു. വെയ്ലിലും നിഴലിലും ക്രമാൽശയി മുള്ളാരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242540
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>127
2. ചൂടുതട്ടിയുടൽ പൊള്ളുമെന്നതായ
പേടിയുള്ളവർ വപുസ്സശേഷവും
പൂശണം മെഴുകൊളി, ചെളിക്കുഴ
വല്പമായന, മെഴുന്നമാതിരി.
വന്നു. വെയ്ലിലും നിഴലിലും ക്രമാൽശയി
മുള്ളാരാളവനവും വിശേഷമാം.
മണ്ണിൽ വേണമിതിനായ് കിടക്കുവാ
നെന്ന കാമധികം പ്രധാനമാം.
2. ആപക്കുളികഴിഞ്ഞു ചെയ്യണം
നിശ്ചയം പ്രകൃതിസംപ്ളവത്തിനെ
തപ്തമാം തനുവിനെത്തണുത്തതാം
നീരൊഴിച്ച ശിശിരീകരിക്കുവാൻ.
2. ചിത്തസംസ്കൃതി വളന്നെഴുന്നൊരി
കാലമസ്തവസനാംഗനായ് ഭുവി
സഞ്ചരിക്കുക മനഃപരിഭ്രമം
സംഭവിച്ച നരനേ കഴിഞ്ഞിടൂ.
൨. മുണ്ടുടുത്തിടുകിലും വെളിച്ചവും
കാറ്റുമങ്ങു തനുവോടു ചേരുവാൻ
തക്കമാതിരി ധരിച്ചിരിക്കണം;
തെറ്റിയാൽ വലിയ ദോഷമാന്നിടും.
ണമെന്നു ജസ് പറയുന്നില്ല. വെയിലിനു വലിയ ചൂടുണ്ടെങ്കിൽ
ലധികം അടുപ്പിച്ചു നെയ്തിട്ടില്ലാത്ത മുണ്ടോ പച്ചിലയോ പച്ചപ്പു
ല്ലോ കൊണ്ടു ശരീരം മൂടാം. ചെളി തേച്ചുകൊണ്ടും വെയിലേക്കാം.
(26) പച്ച മണ്ണിൽ കുറേനേരം കിടന്നു വെയിലേല്ലുക, ക്ഷ
ണം തോന്നിയാൽ തണലിൽ കിടക്കണം. വീണ്ടും വെയിലിൽ കിട
ക്കുക. ഇങ്ങിനെ യഥാക്രമം വെയിലിലും നിഴലിലും ശയിച്ചും ഈ
സ്നാനം ചെയ്യാം.
21). ആ പാനാന്തരം പ്രകൃതി സ്നാനം ചെയ്യണം.
28-29. ചിത്ത സംസ് കൃതി-മന; പരിഷ്കാരം. അവ
സാംഗൻ നഗ്നൻ, മന... നരൻ ഭ്രാന്തൻ. ഇക്കാലത്തു ഭ്രാന്തന്മാ
ല്ലാതെ നഗ്നരായി സഞ്ചരിക്കാൻ സാധിക്കയില്ല. അതുകൊണ്ടു പ
ധാരണം ചെയ്യുന്നതു ദേഹത്തിൽ കാറും വെളിച്ചവും തട്ടത്ത
വിധത്തിലായിരിക്കണം, ഇറുക്കിയും വരിഞ്ഞു മുറുക്കിയും വസ്ത്രം<noinclude></noinclude>
ryigd0eaanso7q5mei5y70rvhko6ocv
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/162
106
82806
242541
2026-06-20T10:18:16Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '128 നാ. രോമകൂപനിര തീരെ മൂടിടും മാറുവസ്ത്രമണിയുന്നുവെങ്കിലോ മൂക്കും വായിവതുറന്നിരിക്കിലും ശ്വാസമം മരണം ഭവിച്ചിടാം. . പാദയുഗ്മ മനുവാസരം പരി സ്വേദബിന്ദുനിര വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242541
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>128
നാ. രോമകൂപനിര തീരെ മൂടിടും
മാറുവസ്ത്രമണിയുന്നുവെങ്കിലോ
മൂക്കും വായിവതുറന്നിരിക്കിലും
ശ്വാസമം മരണം ഭവിച്ചിടാം.
. പാദയുഗ്മ മനുവാസരം
പരി
സ്വേദബിന്ദുനിര വിട്ടിടുന്നതാം;
ആകയാലതൊരുനാളിലും മറ
പാദുകുകളിട്ടു നിഷ്ഫലം.
. പാദരക്ഷകൾ ധരിച്ചിടാതെതാൻ
സഞ്ചരിക്കുക സമസ്തമർത്യരും
നിലുള്ള മഹനീയശക്തികൾ -
ക്കാത്മദേഹ,മണയാൻ സഹായമായ്.
തൊപ്പികൾക്കു നിജകുന്തളങ്ങൾതൻ
സ്പർശമേതുമൊരുനാളുമേ കൊലാ
സത്തമാനിലൻ മാവെളിച്ചവും
സാത്തമാംഗപരിരംഭണം
. എന്തിനീ മിനുമിനുത്ത വേഷമെൻ
സോദരീ സഹജരേ! നിനയ്ക്ക് കിൽ
വാസ്തുവാഭരണമിങ്ങകൃത്രിമ
ശ്രീവിളങ്ങുമൊരുമേനിയല്ലയോ?
നാ. ഹംസതുലശയനങ്ങളും, തിര
നീലയും, ചിരമാം വിതാനവും,
ശുദ്ധവായുവിനെയും വെളിച്ചവും
ദൂരെ നീക്കുമൊരു കട്ടിൽ ദുഷ്ടമാം.
30.
രോമകൂപങ്ങളെല്ലാം നിശ്ശേഷം മൂടുന്ന പക്ഷം വായും
മൂക്കും തുറന്നിരുന്നാലും മരിച്ചു പോകും.
31-32. പാദങ്ങളിൽ കൂടി വിയർപ്പു വഴിയായി വളരെ
ദുഷ്ട ദിവസം പ്രതി പൊയ്ക്കൊണ്ടിരിക്കുന്നു. അതിനാൽ ആ മല
നിഗമനമാം ചെരിപ്പുകൊണ്ടും മറ്റും തടയരുത്. ചെരിപ്പും
മാറും ഭൂമിയിൽ നിന്നും നമുക്കു കിട്ടേണ്ട കാന്ത ശക്തി
കളെ തടയുകയും ചെയ്യുന്നു.
3. തലയിൽ തൊപ്പിയിടരുത്. അവിടെ കാറ്റും വെളി
ലവും തട്ടിക്കണം.
35. മെത്തയും മറയും മോട്ടിയും മറ്റും കൊണ്ടു കാറും
ളിച്ചവും കേറാതെയാക്കിയ 'മനോഹരമായ കട്ടിൽ മരണശയ്യ<noinclude></noinclude>
5lgotjsvgn8i2ubsh0nf637zrsut84b
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/163
106
82807
242542
2026-06-20T10:18:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '129 ൩. പാടത്തുനിന്നു വെയിലിൽ പതിവായ് പണിഞ്ഞു മാടത്തിൽവന്നു മണലിൽ പുതുപുല്ലുപായിൽ കേടറ്റ പുട്ടിലുപധാനമൊട്ടേ ശയിച്ചു നാടത്രയും പുലയർ നല്ലതമേൽപ ൩. ഇക്കൂട്ടർ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242542
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>129
൩. പാടത്തുനിന്നു വെയിലിൽ പതിവായ് പണിഞ്ഞു
മാടത്തിൽവന്നു മണലിൽ പുതുപുല്ലുപായിൽ
കേടറ്റ പുട്ടിലുപധാനമൊട്ടേ ശയിച്ചു
നാടത്രയും പുലയർ നല്ലതമേൽപ
൩. ഇക്കൂട്ടർ നൽപ്രകൃതിയോടു കുറച്ചെടുത്തു
നില്ക്കുന്നതിന്റെ ഫലമായിതുപോലെ സൌഖ്യം
ഏല്ലുന്നുവെന്ന കഥയൊന്നു ധരിക്കിലാ
മുൾക്കൂറൊടി
ചികിത്സയെ യാദരിക്കും
. ഉറക്കം വന്നാലുടനടി കിടക്കാൻ തുടരവേ
ധരിക്കൊല്ലാ വസ്ത്രം പടകവല മുനീഷമിവയും
പെരുക്കും ശൈത്യം വിരവൊടുതടുക്കുന്നതിനുമെയ്
മറയ്ക്കാം രോമത്താലയൊരു പുതപ്പാൽ തലവരെ.
ൻ. ആതപം നിഴലുമായരങ്ങളിലേത്തു
നൃത്തവിധി ചെയ്തിടും
കാനനങ്ങളിലണഞ്ഞു മാൻശിശുകണക്കു
ചാടുക വിവസ്ത്രനായ
ഭൂതധാത്രിയധികപ്രിയത്തോടു ചമച്ച
ഭംഗിയിൽ വിവരിച്ചപുൽ-
പ്പായിൽ നല്ലസുഖമായുറങ്ങുക മനുഷ്യ
നീ വിഗതരോഗനായ്.
36-37. പുട്ടിലുപധാനം പുട്ടില്ലെന്ന തലയാ. നല്ല ഗ
ത്വം നല്ല ആരോഗ്യം. പുതു പുല്ലു പായിൽ പുതിയ പുല്ലാകുന്ന പാ
യിൽ രാത്രിയും പകലും ശുദ്ധവായുവും വെളിച്ചവും എന്ന ഇക്കൂട്ട
ർ ആരോഗ്യവാന്മാരായി കാണപ്പെടുന്നതു പ്രകൃതി ചികിത്സാ
ങ്ങൾക്ക് നല്ല ഉദാഹരണമല്ലെ? അതിനാൽ ബുദ്ധിമാന്മാർ ഈ ചി
കിത്സയെ നിശ്ചയമായും ആദരിക്കും,
38. പടകവചം തുണിയുടുപ്പ്. ഉഷ്ണീഷം തൊപ്പി. ഉടുപ്പും
തൊപ്പിയും ഇട്ടുകൊണ്ടു കിടക്കരുത വേണമെങ്കിൽ കഴുത്തുവരെ
39. അല്ലയോ മനുഷ്യരെ നിഴലും വെയിലും ഇട കലർന്നു ന
ടനം ചെയ്യുന്ന അടവിയിൽ പിടമാൻ കിടാവുപോലെ ഉടയാട ക
ടാതെ തട തടക്കിടന്നു ചാടുക. ഭൂമി ദേവി പ്രേമാതിരേകത്തോടു
കൂടി വിരിച്ചിരുന്ന ഇളം പുല്ലുകളാകുന്ന പായിൽ കിടന്നു സന്ദ
ഖം ഉറങ്ങുക, ഇങ്ങിനെ ചെയ്താൽ ആരോഗ്യം അനുഭവിക്കാൻ ക
17<noinclude></noinclude>
izgsk6akk29g6pgyglaavs1sh8m9ru7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/164
106
82808
242543
2026-06-20T10:18:47Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Q. അധ്യായം ര ഭൂമിയും ചെളിയും a മത്സ്യങ്ങൾ നീരിൽ വാഴുന്നു പക്ഷിവങ്ങൾ വാനിലും മനുഷ്യർ ഭൂതലത്തിങ്കൽ പാക്കുവാൻ തന്നെ സൃഷ്ടരാം. ആകയാലനിശം മർതൻ ഭൂമി തന്നുടെ മാറിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242543
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>Q.
അധ്യായം ര
ഭൂമിയും ചെളിയും
a
മത്സ്യങ്ങൾ നീരിൽ വാഴുന്നു പക്ഷിവങ്ങൾ വാനിലും
മനുഷ്യർ ഭൂതലത്തിങ്കൽ പാക്കുവാൻ തന്നെ സൃഷ്ടരാം.
ആകയാലനിശം മർതൻ ഭൂമി തന്നുടെ മാറിടം
നിസ്സംശയം ശരണമായ് കരുതേണ്ടതു തന്നെയാം.
2. സഹീനമായ് വൃത്തികേടതും കൂടിടാത്തതായ്
വെയിലും വായുവും തട്ടം പ്രദേശത്തു കിടപ്പതായ്,
3. ഉറപ്പധികമില്ലാതെ കിടക്കും മണ്ണുതന്നിലായ
മഴയോ നീർപകന്നോ നീപ്പം വന്നുചേരുകിൽ.
കിടക്കാനവിടം നന്നായെടുക്കാമേതുകാലവും
മുടക്കാതെ കിടന്നെന്നാൽ കിടാം പൂണ്ണമാം സുഖം.
(വിശേഷക
Ⓡ.
ഓടിത്തളർന്നു വന്നെത്തു മിത്തിനെയഴിക്കുവേ
മണ്ണിലായതുരുണ്ടീടും ക്ഷീണം തീക്കാനിതൊക്കണം.
6). ആകയാൽ നരനും ദേഹക്ഷീണം തട്ടുകിലെപ്പൊഴും
ഈപ്പമുള്ളൊരു മണ്ണിന്മേലിപ്രകാരം കിടക്കണം.
ഭൂമിയുടേയും ചെളിയുടേയും മഹാത്മ്യം ഈ
വിക്കുന്നു.
അദ്ധ്യായത്തിൽ
1-2. മത്സ്യങ്ങൾ വെള്ളത്തിലും പക്ഷികൾ ആകാശത്തി
ലും എന്നപോലെ മനുഷ്യൻ ഭൂമിയിൽ തന്നെ ജീവിക്കുന്നതിനായി
സൃഷ്ടിക്കപ്പെട്ടവനാണ്. അതിനാൽ സദാ ഭൂമിയെ തന്നെ ഇരി
3-5. എങ്ങിനെയുള്ള മണ്ണിലാണു കിടക്കേണ്ടത് എന്നു പറ
ഞ്ഞിരിക്കുന്നു. പതിവായി ഇപ്രകാരമുള്ള മണ്ണിൽ കിടന്നാൽ പരിപൂ
മായ സുഖം കിട്ടും. സഹീനം വാടയില്ലാത്തതു്.
6 - 8. ഓടി കാണിച്ചു വരുന്ന കുതിരയെ അഴിച്ചു വിട്ടാൽ
ക്ഷീണം തീർക്കാനായി ആ മണ്ണിൽ കിടന്നുരുളുന്നു. ആതുപോലെ
ചിക്കിയതോ ആയ മണ്ണിൽ ഇപ്പം ഇല്ലെങ്കിൽ വെള്ളം തളിച്ചു
ഇപ്പം വരുത്തിയതിന്റെ ശേഷം
നെഞ്ചും മണ്ണിൽ തൊടുന്ന വണ്ണം കിടക്കണം. വയറ്റിലുള്ള അവയവ
ങ്ങൾ തണുക്കുന്നതുകൊണ്ടാണു കൂടുതൽ ഗുണം കിട്ടാനുള്ളത്. ആ കി
ടപ്പു അസുഖമെന്നു തോന്നുമ്പോൾ ചരിഞ്ഞും മലന്നും<noinclude></noinclude>
eusbpy9ok2sntvf14tm4icpsvwbc6h8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/165
106
82809
242544
2026-06-20T10:19:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'a. co. 131 വയറെന്നവിധം നെഞ്ചും മണ്ണിൽ കൊള്ളുന്ന മാതിരി കമഴ്ന്നു നഗ്നനായ വേണം കിടക്കാൻ മിക്കകാലവും. കുഴഞ്ഞമണ്ണു തൊട്ടെന്നാൽ ശൈത്യം തോന്നുമെങ്കിലും അതിൽ കിടന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242544
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>a.
co.
131
വയറെന്നവിധം നെഞ്ചും മണ്ണിൽ കൊള്ളുന്ന മാതിരി
കമഴ്ന്നു നഗ്നനായ വേണം കിടക്കാൻ മിക്കകാലവും.
കുഴഞ്ഞമണ്ണു തൊട്ടെന്നാൽ ശൈത്യം തോന്നുമെങ്കിലും
അതിൽ കിടന്നുനോക്കുമ്പോളത്വാനന്ദം വളന്നിടും
എം. നരദ്ദേഹത്തിങ്കലെടു ധരയോടു വിമിശ്രമായ
അതിന്നു മെയ്യും വേണ്ടുന്ന ചൂടേറ്റീവണ്ണമായ്
വരും.
൧൧. ഭൂവിൽക്കൂടി ഗമിക്കുന്ന കാന്തവൈദ്യുത ശക്തികൾ
അവിടത്തിൽ കിടക്കുമ്പോൾ ദേഹത്തിൽ പ്രവഹിച്ചിടും.
൧൨. അവന്നു തളന്നുള്ള ഞരമ്പിൻ ഗണമാകവേ
ഉണത്തുമാകയാൽ ഭൂമീശയനം നിയതോത്തമം.
. വളരെക്കാലമായ് മെയ്യിൽ
മറഞ്ഞു ദൃഢബദ്ധമായ്
കിടക്കുന്നൊരു ദുമ്മേദസ്സിളക്കാനിതു ശക്തമാം.
'. ശരീരം മണ്ണുമാരും ഭാഗത്തുള്ളൊരു ദൃഷ്ടമേ
മറുഭാഗത്തെഴും ദുഷ്ട, മിളക്കാനിതു സത്തമം.
8. ഉറങ്ങുവാൻ നനഞ്ഞുള്ള മണ്ണ
കിൽത്താൻ രാത്രികാലവും
ശയിച്ചാലുളവാകുന്നോരാനന്ദമതവണ്ണമാം.
. പ്രത്യേകമൊരു മാഹാത്മ്യം നിശാവായുവിനുള്ളതായ
പരീക്ഷിച്ചീടിലെല്ലാമറിയാം വിരവോടുതാൻ,
P
9-10. നനഞ്ഞ മണ്ണിൽ കിടന്നാലുടൻ തണുപ്പുതോന്നുമെങ്കിലും
കുറെക്കഴിഞ്ഞാൽ ദേഹത്തിലെ ചൂടു തട്ടി മണ്ണിനും ചൂടുണ്ടാകുമ്പോ
പരമാനന്ദം തോന്നും. ഇത് അനുഭവിച്ചറിയേണ്ടതാണ്
11-12. ഇങ്ങിനെ കിടക്കുന്നതുകൊണ്ടു ഭൂമിയിൽ കൂടി
പോകുന്ന കാന്തശക്തിയും വൈദ്യുത ശക്തിയും ദേഹത്തിൽ വാ
പിക്കുകയും അവ തന്ന ഞരമ്പുകളെ ഉത്തുകയും ചെയ്യും. ഇതി
നാലാണ് ക്ഷീണം മാറ്റി ഉന്മേഷമുണ്ടാകുന്നതു്.
13-14. ഭൂശയനം കൊണ്ടു വളരെക്കാലമായി ഉറച്ചു കിടക്കു
ന മേദസ്സു ഇളകും. ശരീരം മണ്ണുമായിരുന്നിടത്തുള്ള ദൃഷ്ടിനെ മ
ആഷിച്ചെടുക്കും. അപ്പോൾ മറു ഭാഗത്തുള്ള മേദസ്സും ഇളകും.
15 - 16. നനഞ്ഞ മണ്ണിൽ കിടന്നുറങ്ങിയാലുണ്ടാകുന്ന ആന
നവും രാത്രിയിലെ കാറിനുള്ള പ്രത്യേക സുഖവും പരീക്ഷിച്ചു
കിത്തന്നെ അറിയണം.
മണ്ണിൽ കിടന്നു കുറെക്കഴിഞ്ഞിട്ടും ദുസ്സഹമായ തണുപ്പു മാറാ
തിരിക്കുന്ന പക്ഷം ചൂടും സുഖവും തോന്നാത്ത പക്ഷം അപ്പോൾ
മണ്ണിൽ നിന്നു എഴുനേല്ല ണം. അസഹ്യമായ തണുപ്പു മാറ്റാൻ പുത
ച്ചുകൊണ്ടു കിടക്കുന്നതു ഒരു നല്ല വിദ്യയാണ്. ഏതെങ്കിലും അവയ
വം മരവിക്കുന്ന പക്ഷം തടവി ചൂടു വരുത്തണം.<noinclude></noinclude>
p4vjdk610tldnjql7xrnncxqnnoxvmk
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/166
106
82810
242545
2026-06-20T10:19:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '132 2. ചെറുനക്ഷത്രദീപങ്ങൾ തുങ്ങും വിണ്ണാം വിതാനവും കാററത്തിളകിടും വൃക്ഷശാഖാ ചാമരസംഘവും. ൧൮. സഭാപുഞ്ചിരിതൂകുന്ന ചന്ദ്രക്കലയുമിങ്ങനെ നല്ലതാം പരിവാരത്തോടതി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
242545
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>132
2. ചെറുനക്ഷത്രദീപങ്ങൾ തുങ്ങും വിണ്ണാം വിതാനവും
കാററത്തിളകിടും വൃക്ഷശാഖാ ചാമരസംഘവും.
൧൮. സഭാപുഞ്ചിരിതൂകുന്ന ചന്ദ്രക്കലയുമിങ്ങനെ
നല്ലതാം പരിവാരത്തോടതി നിന്ദ രാത്രിയിൽ
ൻ. നറുവെണ്മണലായുള്ള പൂമ്പടഞ്ഞാൽ മറഞ്ഞതാം
ധരണിക്കായലും മാറിൽതന്നെ നാം വിശ്രമിക്കണം.
(വിശേഷകം
ം. ഇതുമാതിരി ചെന്നാലുളവാകുന്ന കൗതുകം
പറഞ്ഞാൽ വിശ്വസിക്കില്ലതറിഞ്ഞ ശരിയായില്ല.
2. മലബന്ധത്തിനാലുള്ളിലുണങ്ങിപ്പാർത്തിടുന്നതാം
മലത്തെത്തുള്ളി വെളിയിൽ കളയാനുമിതുത്തമം.
. പാമ്പാറോ കടിച്ചെന്നാൽ കോളുവായിൽ പുരട്ടണം
കുഴമ്പുപോൽ കുഴച്ചുള്ള ചെളി നല്ലൊരു കട്ടിയിൽ.
൨൩. നനഞ്ഞമണ്ണിൽ കുഴിയൊന്നുണ്ടാക്കി അനുവപ്പൊഴേ
കഴുത്തോളം മണ്ണിൽ മൂടി തലകാട്ടിക്കിടക്കണം.
വർ. ഇടിവെട്ടേങ്കിലും മേലിൽ ചൊനാമ കിടക്കിലോ
അത്യന്താശ്വാസമുണ്ടാകും സത്യം താനിതു സർവ്വഭാ
സ്റ്റിൽ മുറിവേറെറന്നാൽ മൃഗങ്ങൾ ചെളിതന്നിലായ്
കിടന്നുരുണ്ടിട്ടതിനെ സ്ഫുടം ഭേദപ്പെടുത്തിടും.
൨. സർവ്വവേദനയും നീങ്ങാ നമൃതാസേചനോപമം
ചെളിയെന്നിതിനാൽ സർവ്വജനവും കണ്ടുകൊള്ളണം.
2. തരിയില്ലാത്തതായ് നീരിൽ കലങ്ങിച്ചേന്നിടുന്നതായ
ദുഗ്ഗഹീനമായുള്ള ചെളിയൊന്നാം തരത്തിലാം.
17-19. ഭൂമിയിൽ കിടക്കുന്നതു അന്തസ്സിനു പോരെന്നു വി
ചാരിക്കുന്നവരുടെ സന്ദേഹത്തെ പരിഹരിച്ചിരിക്കുന്നു. നക്ഷത്ര
ങ്ങളാകുന്ന ചെറു വിളക്കുകൾ തൂങ്ങുന്ന ആകാശമേക്കട്ടിയുടെ കീഴി
ൽ, വൃക്ഷശാഖകളാകുന്ന ആലപടങ്ങളുടെ കാറ്റുമോ കൊണ്ടു, അ
നുസൃതമായ ചന്ദ്രികാമന്ദസ്മിതവളിമയിൽ മുഴുകി പ്രശാന്തമാ
യ രാത്രിയിൽ വെളുത്ത മണലാകുന്ന പട്ടുവിരിച്ചിട്ടുള്ള ഭൂമിദേ
വിയുടെ മാറിടമാകുന്ന മെത്തയിൽ തന്നെ വേണം നാം വിശ്രമി
25-29. ഇനിയും ചെളിയുടെ കായ്ക്കും എടുത്തു പറയുന്നു.
അമൃതസേചനോപമം അമൃതു തളിക്കുന്നതിനു തുല്യം. ചെളി
കാൽ വേദനയൊക്കെ വേഗത്തിൽ മാറും. വെള്ളത്തിൽ കല<noinclude></noinclude>
5jiebxi52jlk871e68vf1vtppswwyld
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/167
106
82811
242546
2026-06-20T10:19:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '133 . കുശവന്മാർ കലം തീക്കാനുപയോഗിച്ചിടുന്നതും തീയന്മാർ ചെത്തുവാനായിട്ടുപയോഗിച്ചിടുന്നതും എൻ. രണ്ടുമാതിരിയുണ്ടല്ലോ നല്ലതാം ചെളിഭൂമിയിൽ മെഴുകിൻസമമായിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242546
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>133
. കുശവന്മാർ കലം തീക്കാനുപയോഗിച്ചിടുന്നതും
തീയന്മാർ ചെത്തുവാനായിട്ടുപയോഗിച്ചിടുന്നതും
എൻ. രണ്ടുമാതിരിയുണ്ടല്ലോ നല്ലതാം ചെളിഭൂമിയിൽ
മെഴുകിൻസമമായിട്ടു പശപൂണ്ടിവ കണ്ടിടാം.
നാ. മന്ദം മന്ദം ശുദ്ധജലം തന്നിലിട്ടു കുതിർത്തുടൻ
ചന്ദനം പോലെയതിനേ നന്നായിട്ടു കുഴയ്ക്കണം.
൩. ദേഹത്തിൽ തേച്ചുവെന്നാകിലൊലിച്ചോടാത്ത മാതിരി
വെള്ളം കലർത്തി ക്കളം പോലെയാക്കണമാക്കി.
. ഇപ്രകാരം പാകമാക്കിയെന്നാൽ സ്വീകായമായവരും
സുഖക്കേടുള്ളഭാഗത്തു കനക്കെയുതു പൂശണം.
മുറിവിൽ പൂശിയെനാകിൽ മുഴുവേഗത്തിലിളി
പാടുപോലും വരുത്താതെ പായതുകരിച്ചിടും.
നാ. പൊള്ളിത്തീന്നൊരു ഭാഗത്തു തള്ളിത്തിങ്ങും ചുടിച്ചിലിൽ
വെള്ളത്തിലും നന്നു മണ്ണാണുള്ളത്തിലിതു പാക്കണം.
നാ. പൊള്ളലാലുള്ളതാം ദോഷമെല്ലാമില്ലാതെയാക്കുവാൻ
ആശു പൂശുക മുൻചൊന്ന മട്ടിൽ കിട്ടിയതാം ചെളി
പഴത്തൊലിച്ചു ചാടുന്ന ബീഭത്സനസഞ്ചയം
ചെളികൊണ്ടുപൊതിഞ്ഞെന്നാലെളുപ്പം ഭേദമായിടും.
ന്നതും കല്ലും കരടുമില്ലാത്തതും വാടയില്ലാത്തതുമായ ചെളി നന്നാ
യിരിക്കും. കലം തീക്കാനും ചെത്താനും ഉപയോഗിക്കുന്നതും നല്ല
ചെളിയാണ്; ഇവ രണ്ടും മെഴുകും പോലെ പശയോടു കൂടിയി
28-ാം പദത്തിൽ കുശവന്മാർ എന്നും തീയന്മാർ എന്നും പറ
ഞ്ഞിരിക്കുന്നതും ആ ജാതിക്കാർ പ്രായേണ ആ തൊഴിലുകളിൽ ഏ
പ്പെട്ടുകാണുന്നതുകൊണ്ടാണു ഒരു ജാതിയേയും ആക്ഷേപിക്കണമെ
ന്നു ഇവിടെ ഉദ്ദേശമില്ല. ഇത്രയും പറഞ്ഞതു: 'തീയ്യന്മാർ' എന്ന
പദം തീയ സമുദായത്തിൽ ചിലരെ ക്ഷോഭിപ്പിക്കുമെന്നു ഒരു സ
ഹോദരൻ ഇവിടെ എഴുതി അയച്ചിട്ടുള്ളതുകൊണ്ടാണ്.
30-31. ചെളി കൊണ്ടുവന്നു ഉണക്കി സൂക്ഷിക്കാം. അതു
ആവശ്യം പോലെ എടുത്തു വെട്ടിയാൽ വെള്ളത്തിലിട്ടിരുന്നു ക
തിരുമ്പോൾ കുഴച്ചു കളിപോലെയാക്കണം.
84. വെള്ളത്തിലും നന്നു വെള്ളത്തിൽ മുക്കിയ തുണി ചു
തറുന്നതിനേക്കാളും നന്നു ചെളി പുരട്ടുകയാണു്.<noinclude></noinclude>
re7zt8u04tmujsz9ly8mzphasbqj5np
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/168
106
82812
242547
2026-06-20T10:19:41Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '184 1. പഞ്ഞി വെള്ളത്തിനെപ്പോലെ ചെളിമുക്കിനെയാക ആകർഷിക്കും വിധം കണ്ടുതന്നെവേണമറിഞ്ഞിടാൻ. . വ്രണത്തിൽ ചെളി തേച്ചിട്ടതുണങ്ങിത്തീന്നിടുംവിധ വെള്ളത്താൽ കഴുകിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242547
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>184
1. പഞ്ഞി വെള്ളത്തിനെപ്പോലെ ചെളിമുക്കിനെയാക
ആകർഷിക്കും വിധം കണ്ടുതന്നെവേണമറിഞ്ഞിടാൻ.
. വ്രണത്തിൽ ചെളി തേച്ചിട്ടതുണങ്ങിത്തീന്നിടുംവിധ
വെള്ളത്താൽ കഴുകിത്തേച്ചു കളഞ്ഞിട്ടു നവീനമായ്,
നൻ. വീണ്ടും നൽകളി പൂശേണം വീണ്ടും കഴുകിനീക്കണം.
ഇപ്രകാരം ചെയ്തുവെന്നാൽ ക്ഷിപ്രം പ്രണമുണങ്ങിടും
20. ദേഹത്തിൽ വല്ലയിടവും നോവുതോന്നുന്നുവെങ്കിലോ
ആ ഭാഗത്തും പൂശിടേണം ചെളി പെട്ടെന്നു കട്ടിയിൽ.
3. തത്വ മേടതൻചൂടിനാലതുണങ്ങ
നീക്കണം.
ശിതാംബു വർഷണത്താലേ ക്ഷാളനം ചെയ്തു
. മുന്നേ ചൊല്ലിയ
പോൽ വീണ്ടും പുത്തൻ ചെളിപുരട്ടണം
നോവും വിലക്കവും മറ്റുമിതിനാൽ തന്നെ മാഞ്ഞിടും.
. കുഷ്ഠം മൂലം മാംസമെല്ലാമിന്നറെറാരു കാൽവിരൽ
എല്ലുണ്ടെന്നാൽ തീർച്ചയായും മാംസളീകൃതമാക്കുവാൻ,
. ഒഴിയാതെ പദത്തിങ്കൽ ചെളിപൂശിയിരിക്കണം
ഇപ്രകാരം മാംസമുണ്ടായ് കണ്ടാനന്ദിച്ചതുണ്ടുഞാൻ
8. നരമേഹത്തെയൊന്നും വിരൂപതരമാക്കിടും
പൊരികണ്ണികൾ തൊട്ടുള്ള പുരുബീഭത്സരുക്കുകൾ
രന്നു. സവ്വാംഗങ്ങളിലും നല്ലചെളിപൂശിയുണങ്ങവേ
കഴുകിപ്പലനാൾ സ്നാനം കഴിച്ചാൽ മറയത്തുപോം.
. കുഴഞ്ഞ ചെളിതേച്ചുള്ള കുളി തീന്നാലെഴും സുഖം
കുഴമ്പുമെണ്ണയും കൊണ്ടു കുറച്ചും സിദ്ധമായിടാ.
ചിലർ വീണ്ടും വെള്ളമൊഴിച്ചു കുതിക്കുന്ന പതിവുണ്ട്. അതു ചീ
യാണ്. ദുഷ്ടുപിടിച്ചുണങ്ങിയ ചെളി കഴിഞ്ഞു. നല്ല
പുതിയ ചെയ്തിരുന്ന വയ്ക്കണം.
41. അവിടെയുള്ള മേൽ കൂട്ടത്തിന്റെ ചൂടിനാൽ ചെളി
ഉണങ്ങുമ്പോൾ തണുത്ത വെള്ളമൊഴിച്ചു കഴുകണം.
42. തലവേദന, ചെളി നെറ്റിയിലും കഴുത്തിനു ചുറ്റും
പ്രത്യേകിച്ചു പിൻകഴുത്തിലും ഇടണം.
43. മാംസളീകൃതമാക്കുക മാംസമുള്ളതാക്കുക.
45. വിരൂപരം ഏററവും വൃത്തികെട്ടത്. പൊരികണ്ണി
ചുണങ്ങു, പുരുരുക്കുകൾ ഏറ്റവും അറയ്ക്കുന്ന രോഗങ്ങൾ,<noinclude></noinclude>
427ablwmbwweh9guugsm7ib67fexsow
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/169
106
82813
242548
2026-06-20T10:19:54Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '135 റവ. ചോരക്കൊഴുപ്പുതെളിയും തങ്കവണ്ണമണിഞ്ഞതായ് പട്ടുപോൽ മിനുസപ്പെട്ടു കിട്ടും മെയ്യിതു ചെയ്യുകിൽ. രൻ. സർവ്വാംഗത്തിൽ പരന്നുള്ള ചൊറി തന്നുടെ സഞ്ചയം സർവ്വാം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242548
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>135
റവ. ചോരക്കൊഴുപ്പുതെളിയും തങ്കവണ്ണമണിഞ്ഞതായ്
പട്ടുപോൽ മിനുസപ്പെട്ടു കിട്ടും മെയ്യിതു ചെയ്യുകിൽ.
രൻ. സർവ്വാംഗത്തിൽ പരന്നുള്ള ചൊറി തന്നുടെ സഞ്ചയം
സർവ്വാംഗമൃത്സാസ്നാനത്താൽ നിശ്ശേഷമൊഴിയും ദൃഢം.
ഉള്ളിൽ വേദനയുണ്ടെങ്കിൽ നേരേ വെളിയിൽ മാത്രമായ
ചെളിതേച്ചുപിടിപ്പിച്ചാൽ വെളിവായ,തൊഴിഞ്ഞിടും.
. ദേഹമാസകലം വിരൽക്കട്ടി പൂശണം
പത്തുനാഴിക തൻശേഷം പതിമൂന്നിനു മുന്നിലായ
2. രാവിലേ വെയിലത്ത് പത്രത്താൽ തലമുടിയും
മലന്നു, മാദ്യമായിട്ടു ശയിക്കുക സുഖത്തോടെ.
ന, മുന്നിലെക്കെട്ടി നന്നായിട്ടുണങ്ങിത്തീന്നിടും വിധ
കമഴ്ന്നുതാൻ കിടക്കേണമത്രയും നേരമങ്ങിനെ.
. പിന്നീടു ചെളിവെള്ളത്താലക്കഴുകി രെ നീക്കണം.
മെവാർത്താൽ തുടച്ചിട്ടാ പ്രകൃതിക്കുളി ചെയ്യണം.
49. സലാം ഗസ്സാനം ദേഹമാകെ ചെളിതേച്ചു കുളി.
51 മുതൽ 56 വരെ ചെയ്തിട്ടുള്ള ആവാനം ചെയ്യേ
ണ്ടവിധം പറഞ്ഞിരിക്കുന്നു. വിരൽ കുട്ടിക്കു പൂശണം എന്നു പറ
എങ്കിലും ആദ്യമായി ഈ സ്നാനം ചെയ്യുന്നവൻ അധികം
നത്തിൽ ചെളി തേക്കരുതു്. ചെടി ഉണങ്ങുന്നതുവരെ മലന്നു കി
ടക്കയും അരുത്.
1
ദേഹമെല്ലാം ചെളി തേച്ചിട്ടു ഒരുമാതിരി തലത്തിരിക്ക
ണം. പിന്നെ കുറേനേരം വെയിലത്തു തല ഒരില കൊണ്ടു മാച്ചു
കൊണ്ടോ പരിചയിച്ചയാളാണെങ്കിൽ മറയ്ക്കാതെയോ മലന്നു കിട
ക്കുക. പിന്നെ അത്രയും നേരം കമഴ്ന്നും കിടക്കണം. അനന്തരം
വെള്ളമൊഴിച്ചോ വെള്ളത്തിലിറങ്ങിയ ചെളിയെല്ലാം കഴുകി
കളഞ്ഞ ശേഷം പ്രകൃതിസ്നാനം ചെയ്യണം. ഇങ്ങനെ ചെയ്താൽ ദു
മേദസ്സെല്ലാം നീങ്ങും. ഇത്തരം ആ പാനത്തിനു ആരുടേയും
മേൽ നോട്ടം വേണ്ട. ആക്കം ചെയ്യാം. ആ വിതാനത്തിലും മാറും
ഉള്ളപോലെ അപകടം ഒരിക്കലും ഉണ്ടാകയില്ല. ഒാട്ടോ നാശ
നത്തിൽ ഇതിനു ആവിസാനത്തോടടുത്ത സ്ഥാനവും ഉണ്ട്. (56)
അനുഗ്രയിൽ ക
ടുപ്പമില്ലാത്തവയിൽ (9 മണിക്കും 11 മണിക്കും മദ്ധ്യം) അതിതു
ഷാരം ഏററവും തണുത്തതു മൺകലത്തിലോ മറേറാ കോരിയി<noinclude></noinclude>
jx3l9vn8gnqqvbqgvc18a6dpd38gdi2
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/170
106
82814
242549
2026-06-20T10:20:07Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '136 . ഈ വിധം ചെയ്തുവെന്നാകിൽ ദുർമ്മേദസ്സിന്റെ സഞ്ചയം മാത്രകൊണ്ടു മറഞ്ഞീടുമാരോഗ്യം സ്വകരസ്ഥമാം. . കുളിത്ത ചെളിപൂശി നൽശിശിരനാം ധരാതല്പമാ അനുഗ്രയിലോ കൊണ്ടത് തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242549
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>136
. ഈ വിധം ചെയ്തുവെന്നാകിൽ ദുർമ്മേദസ്സിന്റെ സഞ്ചയം
മാത്രകൊണ്ടു മറഞ്ഞീടുമാരോഗ്യം സ്വകരസ്ഥമാം.
. കുളിത്ത ചെളിപൂശി നൽശിശിരനാം ധരാതല്പമാ
അനുഗ്രയിലോ കൊണ്ടത് തുഷാരമാമംബുവിൽ
കുളിച്ച കുതുകമെടവിയാലുദിക്കുന്ന മു
രോഗനിലതൻ മഹാരസിക നാന്ദിയായ്
വന്നിടും.
q
a
അദ്യായം .
ആഹാരവിവേചനം
നിജവാസനകൊണ്ടുസാധുഭോജ്യം
ശരിയായിട്ടറിയും മൃഗത്തെ നോക്കി
ഹിതമാകിന ഭക്ഷണങ്ങളേതെ
നിനിയല്പം പരിചിന്ത ചെയ്തുനോക്കാം.
വിപിനങ്ങളിലാത്മജീവിതത്തെ
സ്സുഖമായിട്ടുനയിയും
മാമൃഗങ്ങൾ
നിജവാസനകൊണ്ടു മാത്രമല്ലൊ
വിഷമോജ്യങ്ങൾ തൊടാതെ വാണിടുന്നു.
രുന്നത് എന്നു ഫലിതം ആരോ... നാന്ദി ആരോഗ്യത്തിന്റെ
ഉത്തമമായ പ്രാരംഭം. ചെളിച്ചുകൊണ്ടുള്ള വെയിൽ കളി ആരോ
ഗ്യാനുഭവനാടകത്തിന്റെ നാന്ദിയായിരിക്കും.
ഇനി ആഹാര വിവേചനത്തിനായി ആരംഭിക്കുന്നു. പ്രഥമഭാ
ഗത്തിൽ പറഞ്ഞിട്ടുള്ള തത്വങ്ങൾ തന്നെ ഇവിടെയും പറയുന്നു
ങ്കിലും രണ്ടുപേർ പറയുന്നുവെന്നുള്ള മെച്ചം കൊണ്ടു ഇവിടെ സ്വീ
കരിച്ചിരിക്കുന്നു. എന്നാൽ ആദ്യഭാഗത്തു വിവരിച്ചിട്ടുള്ള പലസം
ഗതികളും ഇവിടെ ചുരുക്കുകയും ചിലതുപേക്ഷിക്കുകയും ചെയ്തി
സൈ്വരജീവിതം നയിക്കു
1. പ്രകൃതിനിയമാനുസൃതമായി
അതുകൊണ്ടാണു ഹിതഭക്ഷണം അറിയാനായി മൃഗങ്ങളെ നോക്ക
നിജപാട്ടറിയും സ്വാഭാവികമായ വാസനാശക്തി കൊണ്ടു
നല്ല ആഹാരം ശരിയായറിയുന്നു.
2. വിപിനങ്ങൾ കാടുകൾ, വിഷമുള്ള ഭോജ്യങ്ങൾ വിഷ<noinclude></noinclude>
s65bn934qnbags22ewk8xbgoou5ngq5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/171
106
82815
242550
2026-06-20T10:20:18Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '137 ഫലമൂലങ്ങൾ തന്നിൽനിന്നും പലമട്ടിൽബ്ബത!സകൈക്കലാക്കി. കണിശം മൃഗരാജി തിന്മതായി കണികാണാൻ പണിയായിരിക്കയാലേ, 7. മധുരിപ്പൊരു വസ്തുവിങ്കലെല്ലാം മരുവീടുംസിത വേർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242550
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>137
ഫലമൂലങ്ങൾ തന്നിൽനിന്നും
പലമട്ടിൽബ്ബത!സകൈക്കലാക്കി.
കണിശം മൃഗരാജി തിന്മതായി
കണികാണാൻ പണിയായിരിക്കയാലേ,
7. മധുരിപ്പൊരു വസ്തുവിങ്കലെല്ലാം
മരുവീടുംസിത വേർതിരിച്ചെടുത്തും
കടൽനീരിലുമഗ സസ്യവർ
ങ്ങളിലും കാണുമൊരുപ്പുസംഭരിച്ചും,
@. ഒരിറച്ചി പകച്ചെടുത്ത സത്തും
പശുവിൻപാലുകടഞ്ഞ് വെണ്ണനെയ്യും
പലസത്തുകൾ വേറെയും കഴിക്കു
ന്നൊരു മർതന്നെവിടെസ്സഖം ലഭിക്കും?
6).
നയനേന്ദ്രിയ മോനാഭപൂണ്ടും
ഭൂത നാസാഹരമായ ഗന്ധമാം
രസനാസമേകിയും വിളങ്ങു
നവ നൽ ദോജന
സാധനങ്ങളാകും.
ഇതുമാതിരി മാധുരീവിലാസം
"കലരും വസ്തു പഴങ്ങൾ തന്നെയല്ലോ.
ഇവതിനു വസിച്ചുവെങ്കിലേ നി
നടനായിട്ടു കഴിക്ക് സാധ്യമാകൂ.
(വിശേഷകം)
35. ഫലം ദലങ്ങൾ പഴം, കിഴങ്ങ്, ഇല ഇവ.
മൃഗരാജി-മൃഗക്കൂട്ടം, സിൽ പഞ്ചസാര, ഇറച്ചിക്കുക ച്ചെടുത്ത
കാട്ടിൽ വസിക്കുന്ന ജീവികൾ പ്രോട്ടീൻ, കാർബോഹൈ
ഡ് , ഫാറം, വിറ്റാമിൽ ഇത്യാദി സാധനത്തുകൾ വേ
ർ തിരിച്ചെടുത്തു ഭക്ഷിക്കാറില്ല. അവ രോഗവും ഉണ്ടാകുന്നില്ല.
ഇവ വേർതിരിച്ചെടുത്തു കഴിക്കുന്നവൻ രോഗവും വരുന്നു. ഉപ്പു
അവർ സസ്യങ്ങൾ തിന്നണം : പഞ്ചസാര വേണ്ടവർ പഴം കരിമ്പു
മധുരക്കിഴങ്ങ് തേൻ മുതലായവ കഴിക്കണം; ഫാഠം വേണ്ടതിനു അ
ടിവിയും പാലും കഴിക്കണം; പ്രോട്ടീൻ വേണ്ടവർ പയർ തിന്ന
ണം വിറ്റാമിൻ വേണ്ടവർ തവിടും പോലും കഴിക്കണം, ഇത്യാദി
ഊഹിച്ചുകൊൾക.
ന്നും മൂക്കിനെ ക്ഷണേന ആക്ഷിക്കുന്ന മണത്തോടു
കൂടിയും. (ഉ
ചക്കപ്പഴം, മാമ്പഴം) രസാരസം നാക്കിനു രുചി നൽ ഭോജന
സാധനങ്ങൾ നല്ല ആഹാരസാധനങ്ങൾ,
<+18<noinclude></noinclude>
9ekbfpi0whucfl8g8qpmspv4p4x42gi
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/172
106
82816
242551
2026-06-20T10:20:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'F ab. 188 നിയമേന ഫലങ്ങൾ തിന്നുവാ ന്നൊരു വാലറ്റകരം തന്നൊടൊപ്പം എതിരിട്ടു ജയിച്ചുനിന്നുകൊൾവാ നെവിടെക്കാണുമോരേക, മർത്യനിപ്പോൾ? പലസത്തുകളും ഭുജിക്കുവോരിൽ പരമിജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242551
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>F
ab.
188
നിയമേന ഫലങ്ങൾ തിന്നുവാ
ന്നൊരു വാലറ്റകരം തന്നൊടൊപ്പം
എതിരിട്ടു ജയിച്ചുനിന്നുകൊൾവാ
നെവിടെക്കാണുമോരേക, മർത്യനിപ്പോൾ?
പലസത്തുകളും ഭുജിക്കുവോരിൽ
പരമിജ്ജന്തുവിനുള്ള ശക്തിസാരം
ഫലമോജനമാണു ചേർത്തതെന്ന
പരമാം പരമാത്ഭുതപ്രദം താൻ.
4. ഒരുനാളിലു മാമിഷം ഭജിച്ച
ടരുതാരോഗ്യരസം കൊതിച്ചിടുന്നോൻ;
ലവണത്തോടു ത്തു സംഭരിക്കും
പിശിതം വ്യതരം വിശേഷമായും.
. പരിപോഷകമായ മുട്ടപോലും
ഗദനാശക്കൊതിയൻ ഭുജിച്ചുകൂടാ.
പകരം നവമായ റാപൈമ്പാൽ
മതിയാകുംവരെ മഞ്ജുവായ്ക്കുടിക്കാം.
പുളിയേറാത്തൊരു മോരനുക കൊള്ളാം;
പയർവഗ്ഗമശേഷവും ത്യജിച്ചീ
ടുക, പേരറുരുളൻ കിഴങ്ങുപോലും
. ഇളതാകിന നവ സസ്യവയ്ക്കും
വളരും മോദമൊടേ കഴിച്ചുകൊള്ളാം,
അവയങ്ങുപഠിച്ചിടാതെ തിന്നാ
ലധികം നല്ലതുതന്നെയായിരിക്കും.
8-9. ഫലങ്ങൾ തിന്നു ജീവിക്കുന്ന വാലില്ലാക്കുരങ്ങിനോടെ
തിരിടാൻ ശേഷി ഏതെങ്കിലും മനുഷ്യനുണ്ടോ? പല സ
10. ആരോഗ്യ കാംക്ഷി ഒരിക്കലും മാംസം തിന്നരുതു്.
വിട്ടുസൂക്ഷിക്കുന്ന മാംസം ഏറ്റവും നികൃഷ്ടമായിട്ടുള്ളതാണു്. (11)
ഗദനാശക്കൊതിയിൽ രോഗം മാറണമെന്നു ആഗ്രഹമുള്ളവൻ.
12-18. അധികം പുളിക്കുകയോ കൊടുമ്പു വയ്ക്കുകയോ ചെ
യാൽ തൈരും മോരും ഉപയോഗിക്കാം. പയർ വളവും ഉരുളൻ കി
രണ്ടും ഗുരുത്വം കൂടുന്നവയാകയാൽ സാധാരണക്കാർ തിന്നരുത്. ന<noinclude></noinclude>
5ti0ym6nbk5b565nm2r3vbc69hqswnl
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/173
106
82817
242552
2026-06-20T10:20:42Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ONE 139 ൧൪. ഉടൽകൊണ്ടുകടുത്ത വേലചെ ക്കി തിന്നാമുരുളൻ കിഴങ്ങുപോലെ മിതമായ പയർവനവും കുറേശ്ശേ പലഹാരങ്ങളുമല്പദോഷമോ. 8. പണിയ മടിച്ചിരിക്കുവോര് വകവസ്തുക്കൾ കഴിക്കയോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242552
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ONE
139
൧൪. ഉടൽകൊണ്ടുകടുത്ത വേലചെ
ക്കി തിന്നാമുരുളൻ കിഴങ്ങുപോലെ
മിതമായ പയർവനവും കുറേശ്ശേ
പലഹാരങ്ങളുമല്പദോഷമോ.
8. പണിയ മടിച്ചിരിക്കുവോര്
വകവസ്തുക്കൾ കഴിക്കയോഗ്യമല്ല;
ഇഹരോഗമെഴുന്ന കൂട്ടുകാരോ
ചെറുതും നോക്കരുതിവകുപ്പദാം
൧൬. അവിശങ്കമശേഷകാലവും സൽ-
ഫലസംഘങ്ങളുമണ്ടിവനവും താൻ
ഇലതന്നിൽ വിളമ്പിവച്ചുമെല്ലെ
നശനം ചെയ്യുകിലാമയങ്ങൾ തീണ്ടാ.
2. പ്രകൃതിക്കനുയോജ്യമായ പേയം
വെയിൽതട്ടുന്നൊരു വെള്ളമൊന്നുതന്നെ;
വിപിനത്തിൽ വിളങ്ങിടും കുരംഗം
നദിയിൽച്ചേന്നൊരു വെള്ളമേകുടിച്ചു.
൧൮. ദ്രവമാകിന
ഭക്ഷണങ്ങൾ നീക്കി
കഴിയുംപോലെ കുറയ്ക്കു കംബുപാനം,
ലവണാദികൾ മാറ്റിവച്ചുവെന്നാ
ലധികം ദാഹമൊരിക്കലും ജനിക്കാ
ല്ല ദഹനശക്തിയുള്ളവ ഇവയും തിന്നാം. ഉരുളൻ കിഴങ്ങിനു കീ
ത്തിൽ ഗുണമില്ല. പാകം തെറ്റിയാൽ അതു ഭയങ്കര വിഷമാ
ണെന്നു കൂടി കണ്ടിട്ടുണ്ട്.
വെള്ളരിക്ക, പിഞ്ചുമാങ്ങാ, അച്ചിങ്ങാപയർ, ചീനിമര
പച്ച തന്നെ തിന്നാം. പച്ച തിന്നാൻ വയ്യാത്തവർ അല്പം വി
ച്ചുകൊള്ളട്ടെ. മുരിങ്ങയ്ക്ക, ചുരയ്ക്ക, പച്ച, ചീരയില, മുരിങ്ങ
യി മുതലായവയും ഉപയോഗിക്കാം. രോഗികൾ പാകം ചെയ്യാ
തെ നല്ല പഴങ്ങളും അണ്ടിവനങ്ങളും (കരിക്കു, പറങ്കിയണ്ടി ഇത്യാ
ദി സാവധാനത്തിൽ ചവച്ചുതിന്നണം. മാറാനും തിന്നരുത്.
എന്നാൽ വേഗത്തിൽ രോഗം മാറും,
18.
ഭവമായുള്ള ഭക്ഷണങ്ങൾ (കുഞ്ഞി മുതലായവ നീക്ക
ഉപ്പും മാറും കൂട്ടാതിരുന്നാൽ അധികം ദാഹിക്കയില്ല. അധി
കം വെള്ളം കുടിക്കുന്നതു നന്നല്ല. തീരെ കുറയ്ക്കുകയും അരുത്.<noinclude></noinclude>
d5cw9kcjqoa1gfxnqcqnrz2f998tavd
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/174
106
82818
242553
2026-06-20T10:20:55Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '140 884 ൻ. പലമായ വഗ്ഗമുണ്ടുനാര കളുണ്ടങ്ങതിയായിമുന്തിരിങ്ങ, കദളീഫലപാളിയുണ്ടു ചക്ക പഴമുണ്ടീലുതൻ പഴങ്ങളുണ്ടു്, അതുകൊണ്ടുപഴങ്ങൾ തിന്നു ജീവി തുദുസ്സാധമതെന്നു പേട...' താൾ സൃഷ്ടിച്ചിരിക്കുന്നു
242553
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>140
884
ൻ. പലമായ വഗ്ഗമുണ്ടുനാര
കളുണ്ടങ്ങതിയായിമുന്തിരിങ്ങ,
കദളീഫലപാളിയുണ്ടു ചക്ക
പഴമുണ്ടീലുതൻ
പഴങ്ങളുണ്ടു്,
അതുകൊണ്ടുപഴങ്ങൾ തിന്നു ജീവി
തുദുസ്സാധമതെന്നു പേടിവേണ്ടാ,
പുതുതായമുഴുപ്പഴങ്ങൾ തിന്നാൽ
അതുലാഭം ഫലമുണ്ടതോത്തിടേണം.
Q0.
2. ഉടലിന്നെഴുമുറ്റവും കരുത്തും
ദൃഢമാക്കീടുമൊരണ്ടി വയ്ക്കുമെല്ലാം.
പതിവായ്പഴമോടുചേർത്തുതിന്നാൽ
പരമാരോഗ്യമുദിക്കമേതൊരാൾക്കും.
൨. കശുവണ്ടികൾ തേങ്ങയും കരിക്കും
പന്തൻ നല്ലളതായ കായ്കൾ പിന്നെ
വിലയാണ് ബദാംപരിപ്പുതൊട്ടു
ണ്ടിമേൽ വേണ്ട കണക്കിനുണ്ടിവയ്ക്കും.
പി. പിയാതെ കഴിക്കുവാൻ പ്രയാസ
പ്പെടുവോർ വെണ്ണയിലിട്ടുവെന്ത സസ്യം
ഒരുനേരമശിച്ചിടാം, വെളിച്ചെ
ണ്ണയിലായാലധികം ഫലപ്രദം താൻ.
പര. ഒരു പാതിപഴുത്തതും പഴുക്കാ
അതു മെന്നുള്ള വിധത്തിലാം ഫലങ്ങൾ
അധികം ഹിതമെന്നു ജന്തുവർ
പ്രിയമീക്ഷിച്ചു മനസ്സിലാക്കീടേണം.
66
21. 'അണ്ടിവനം ശരീരത്തിന്റെ ചൂടിനെ ശരിപ്പെടുത്തു
ന്നതിനും ബലം നൽകുന്നതിനും പാപമാണു
അണ്ടിവളവും ഒത്താൽ പാലും പഞ്ചസാരയും ഒരുപോലെ അതിമ
നോഹരമായിരിക്കും.
23. വിക്കാതെ തിന്നാൻ വയ്യാത്തവർ വെണ്ണയിലോ
ളിച്ചെണ്ണയിലോ വറുത്ത് എത്തും ചേന മുതലായവയുപയോഗി
ക്കട്ടെ, വറുക്കുമ്പോൾ ചില സാധനങ്ങൾ നശിക്കുന്നുവെന്നു കൂടി
24.27. നല്ലവണ്ണം പുത്തവയേക്കാൾ പകുതി പുറത്തതും<noinclude></noinclude>
ssmsj30b5g8wpcw4d592h60x6fipxcc
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/175
106
82819
242554
2026-06-20T10:21:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '141 പ്രിയമായ്ക്കൊത്തിയിടുന്നുവെന്നു കാണുക വഴിപോലെ പഴുത്ത കായ് കളേക്കാ ളവയാണുത്തമമെന്നറിഞ്ഞുകൊൾക. വന്നു. ഇതാകിന പുല്ലിലാണു മാനി ന്നുളവാകുന്നതു വാഞ്ഛയാകയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242554
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>141
പ്രിയമായ്ക്കൊത്തിയിടുന്നുവെന്നു കാണുക
വഴിപോലെ പഴുത്ത കായ് കളേക്കാ
ളവയാണുത്തമമെന്നറിഞ്ഞുകൊൾക.
വന്നു. ഇതാകിന പുല്ലിലാണു
മാനി
ന്നുളവാകുന്നതു വാഞ്ഛയാകയാലേ
ഇളതാകിന സസ്യമാം ദഹിക്കാൻ
വളരെശ്ശോഭനമെന്നു കണ്ടിടേണം.
2. അധികം വിളയാത്തതായ വാൽ
ശരിയായിട്ടു ദഹിക്കുമെന്ന കായം
ഇവരോടു വിളിച്ചുചൊല്ലുവാനാ
യിനെല്ലിൽ കയറുന്നു കാലിവയ്ക്കും.
2. വളരെപ്പി ചെയ്തതാണുയന്ത്ര
ങ്ങളിലുണ്ടാക്കിയ പഞ്ചസാരയെന്നാൽ
പഴമാന്നൊരു പഞ്ചസാര മാത്രം
ബലവത്താണു ബലിഷ്ഠമേനിനൾകാൻ.
എൻ. ഒരുമാതിരി നല്ലതാണു വില്ക്കാൻ
വരുമച്ചാര ശക്കരയും തുല്യം
മധുരം തരുവാൻ മനോജ്ഞമല്ലോ
ചെറുതേനും ചെറുതിൽ തന്റെ കായും.
നം. പരിയാന്നൊരു ഭക്ഷണങ്ങളെല്ലാം
ശായിയായിട്ടു ചവച്ചിറക്കിടേണം,
ഉമിനീരുകുലന്നു ചെന്നിടാഞ്ഞാൽ
ദഹനം തീരെയപൂർണ്ണമായിരിക്കും.
. അശനപ്പിഴകൊണ്ടു
പല്ലുകെട്ടു
ള്ളവർ നല്ല പൊടിച്ചു തിന്നിടേണം,
പുതുതായ ബദാംപരിപ്പ്,തീന്തൽ
പഴമൊന്നിച്ചു കഴിക്ക ലേറെനാം
m
പാക്കാത്തതുമായ കായ് കാണുനന്നു. അതുപോലെതന്നെ സർവ്വസ
സ്യങ്ങളും മുപ്പത്തിലുപയോഗിക്കുന്നതുകൊള്ളാം.
8. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്കു ദേഹ
ത്തിനു ബലം നൽകുന്നതിനുള്ള ശക്തിയുണ്ടു്. യന്ത്രങ്ങൾ മൂലം തിരി
ച്ചെടുക്കുന്ന സാക്ഷാൽ പഞ്ചസാര ചീത്തയാണ്.
29.
ചക്കരയും കരയും മധുരം തരാൻ ഒരുവിധം നന്നു.
ചെറു തേനും ഈന്തപ്പഴവും ഉത്തമം,<noinclude></noinclude>
gz1hao6ykhrawzazzbpqptj76o9jrx5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/176
106
82820
242555
2026-06-20T10:21:22Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '142 . ഫലഭുക്കുകളായ് ചമഞ്ഞുവെന്നാൽ ചിലകാലം ചില രോഗമുഭവിക്കാം. ബലമാന്നൊരു മെയ് ബലിഷ്ഠമേദ കുലസമ്മാനണ്ഡമാകയാലെ മുറപോലെ പഴം കഴിച്ചുവെന്നാ ലധികം തിന്നണമെന്നു തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242555
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>142
. ഫലഭുക്കുകളായ് ചമഞ്ഞുവെന്നാൽ
ചിലകാലം ചില രോഗമുഭവിക്കാം.
ബലമാന്നൊരു മെയ് ബലിഷ്ഠമേദ
കുലസമ്മാനണ്ഡമാകയാലെ
മുറപോലെ പഴം കഴിച്ചുവെന്നാ
ലധികം തിന്നണമെന്നു തോന്നിയേക്കാം.
ഇതു മെയ്യുടെ കേടുപാടുപാ
മറയാനുള്ളൊരു
മസൂചന. താൻ
നമ്പർ. അവിളംബിതമീയനമാകും
കൊതി നീങ്ങിശ്ശേരിയാമവസ്ഥയെത്തും,
രുചിയും വളരും വിശപ്പുമുണ്ടാം
ജയെല്ലാം അമിതത്തോടോടിമാറും.
8. ജനനീസ്തനനിരൊഴിഞ്ഞുവേ
ജലവസ്തുക്കൾ നരന്നു വേണ്ടിയെന്നായ
ചഷകം കലരാതെ പാനമേററം
പണിയാണെന്നതു ഭംഗിയായ് കഥിച്ചു.
32. ബലി.... ഏറ്റവും ശക്തിയുള്ള മേദസ്സുകളു
ടെ കൂട്ടം കഴുകിക്കളയുന്നതിനു സമം. ഫഭക്ഷണം കൊണ്ടു
ദേഹത്തിനു ഓജസ്സുണ്ടാകുമ്പോൾ ദൃഷ്ടിനെ ബഹിഷ്കരിക്കാൻ ശ്രമി
ക്കും. അങ്ങിനെ രോഗങ്ങൾ വെളിപ്പെടും.
അവിളംബിതം താമസമില്ലാതെ. രുദിതം കരച്ചിൽ,
33-34. പഴം തിന്നുതുടങ്ങിയാൽ കുറെയധികം വേണമെന്നു
തോന്നാം. ഇതു ദേഹത്തിന്റെ മാറുന്നതിനുള്ള ആഹാര
ത്തിന്റെ ആവശ്യം കൊണ്ടാണ്. തീറ്റിപ്പോണ്ടന്മാരുടെ ആത്തി
യും ഇതുമായി വ്യത്യാസമുണ്ടു്. ഇതു കാലതാമസം കൂടാതെ വിട്ടുമാ
റി ശരിയായ രുചിയും വിശപ്പും ആരോഗ്യവും ഉണ്ടാകും.
35. ജനനീനനീർ അമ്മയുടെ മുലപ്പാൽ. ചഷകം പാന
പാത്രം, പാനപാത്രമില്ലാതെ മനുഷ്യനു വെള്ളം കുടിക്കാൻ പാടി
ല്ലാത്തതുകൊണ്ടു മുലപ്പാലല്ലാതെ മററു പാനീയം പ്രകൃതി നിശ്ചയി
ച്ചിട്ടില്ലെന്നുതോന്നും. ഈ അഭിപ്രായം അബദ്ധമാണു്. കൈകൊണ്ടു
മൂക്കി എത്ര വെള്ളമെങ്കിലും കുടിക്കാം. ആനയും മാറും തുമ്പികൈ
കൊണ്ടാണല്ലൊ കുടിക്കുന്നതു. പക്ഷെ വായകൊണ്ടു കുടിക്കാൻ പ
യെന്നായിരിക്കും ജസ്റ്റ് വിചാരിക്കുന്നത്. മനുഷ്യനു വെള്ളത്തിനു ക<noinclude></noinclude>
pyiwrqs7ay0ob5v22lcmbko87o79azf
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/177
106
82821
242556
2026-06-20T10:21:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '148 1. പഴ, മണ്ടിതുടങ്ങിയുള്ള ഭോജ്യ ങ്ങളശിക്കുന്ന ജനങ്ങൾ തെല്ലുപോലും കലരാ വലുതാംപിപാസയെന്നു ഋതുമിക്കായമുരച്ചിടുന്നതില്ലേ? ചാറും . സുഫലങ്ങൾ പിഴിഞ്ഞെടുത്ത ചെറു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242556
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>148
1. പഴ, മണ്ടിതുടങ്ങിയുള്ള ഭോജ്യ
ങ്ങളശിക്കുന്ന ജനങ്ങൾ തെല്ലുപോലും
കലരാ വലുതാംപിപാസയെന്നു
ഋതുമിക്കായമുരച്ചിടുന്നതില്ലേ?
ചാറും
. സുഫലങ്ങൾ പിഴിഞ്ഞെടുത്ത
ചെറുനാരങ്ങയിൽ നിന്നെടുത്ത നീരും
സ്വപിപാസയവാൻ
തെളിനീരിനുപകരം മടിച്ചിടാതെ,
കുടിക്കാം
൩൮. ദൃഢമാമശനം കഴിച്ചതിനാല്
ലുടനേതന്നെ കുടിച്ചിടൊല്ലവെള്ളം,
അടവത്വനുമതേകുമെന്നമൂലം.
ൻ. ഒരുരോഗമുദിക്കിലപ്പൊഴോൻ
ലഘുവാക്കീടുകളക്ഷണങ്ങൾസറും
ഒരുവസ്തുവുമെന്നിയേ വസിച്ചാ
ലതുസാത്തമമായിരിക്കുമപ്പോൾ.
10. രുചിയജിച്ചിടുന്നതെല്ലാം
ദഹനക്കേടുളവാക്കി രോഗമേകും,
ജയാലുളവാംരു ചിപ്പിഴപ്പ
പവാസം തുടരാനുരയല്ലി
8. ഫലമാണു ജിപ്പതെങ്കിൽ മാത്രാ-
ധികസംഭോജനജാതദോഷസംഘം
ഒരുനാളുമുരിക്കയില്ലാ
ള്ളവയെല്ലാറ്റിലുമീയബദ്ധമുണ്ടാം.
ള്ളത്തിൽ കലർത്തി കുടിച്ചില്ലെങ്കിൽ പല പുളിച്ചു. അസഹ്യതയുണ്ടാ
കും. (38) ഉണ്ടുകഴിഞ്ഞാലുടനെ വെള്ളം കുടിച്ചാൽ ദഹന ദ്രാവക
ങ്ങളുടെ ശക്തി കുറയും. എന്നാൽ കുറച്ചുവെള്ളം കുടിക്കുന്നതുകൊണ്ടു
ഈ ദോഷം വരാനില്ല. പ്രത്യുത ദഹനങ്ങൾ
യോജിക്കുന്നതിനു സഹായമാകയും ചെയ്യും.
ആഹാരത്തോടു
40. അരുചി ഉപവാസം ആവശ്യമെന്നു വിളിച്ചുപറയുന്നു.
41. മാത്രം... സംഘം കണക്കിലധികം തിന്നുന്നതുകൊണ്ടുണ്ടാ
കുന്ന ദോഷം. പഴം തിന്നാൽ എളുപ്പം ചെട്ടിക്കുന്നതുകൊണ്ടു ക
ണക്കിലധികം തിന്നാൻ സാധിക്കയില്ല.
42. ദുർവിചാരങ്ങൾക്കു ഹേതു ദുഷ്ടഭക്ഷണമാണ്. സൽ
ണം കഴിച്ചാൽ ഒരിക്കലും വികാരങ്ങളുണ്ടാകയില്ല.<noinclude></noinclude>
p5s58frictgjka7u0bb06ddldx3n6my
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/178
106
82822
242557
2026-06-20T10:21:51Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '144 . പലമാതിരി ദുഷ്ചിന്തയെല്ലാ മുളവാക്കുന്നിതു ദുഷ്ടഭോജനങ്ങൾ അതിനാലദിരാ ഭക്ഷണത്താൽ സ്വമനസ്സംസ്കൃതിചെയ്ത ലോകരെല്ലാം. ര. ഫലഭുക്കുകൾ മാംസമൊട്ടുതിന്നാൽ വളരെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242557
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>144
. പലമാതിരി ദുഷ്ചിന്തയെല്ലാ
മുളവാക്കുന്നിതു ദുഷ്ടഭോജനങ്ങൾ
അതിനാലദിരാ ഭക്ഷണത്താൽ
സ്വമനസ്സംസ്കൃതിചെയ്ത ലോകരെല്ലാം.
ര. ഫലഭുക്കുകൾ മാംസമൊട്ടുതിന്നാൽ
വളരെ ക്രൂരത കാട്ടുമെന്നതല്ല
മദനാത്തിയവയും കൊച്ചിലേ താൻ
വരുമെന്നുള്ളതുമിങ്ങുകണ്ടതല്ലോ.
. വെറും ഭ്രാന്തനാം മാർതനെപ്പോലെ കാമം
പെരുംകോപമെന്നുള്ളതൊന്നുകൂടി
പഴം തിന്നീടേണ്ടും കുരങ്ങിങ്ങുമാംസം
കഴിച്ചാലുടൻ കാട്ടുമേ ഗോഷ്ഠിയേറ്റം.
. പുതിയപുതിയ ചട്ടമെന്തിനാണീ
മനുജരിലുള്ളൊരു മാന്മഥാഭി ദോഷം
കളവതിനെഴുമൊ മാമോത്താൽ
പ്രകൃതിയിലേക്കു മടങ്ങുകെന്നതല്ലോ,
ർ, ജിതകനകരജസ്സാം ശ്രീയിനാൽ കൺമയക്കി
പരിമളമഹിമാവാൽ നാസയെദ്ദാസിയാക്കി,
രസനസരസയാകും മാറെഴും കായ്കൾതിനാ
ലൊഴിയുമധികവേഗം രാഗരോഗങ്ങൾപോലും.
ന്മാരുടെ ഭക്ഷണരീതിനോക്കിയാൽ ഇക്കായും വെളിപ്പെടും. കണ്ടമാ
നം വലിച്ചുവാരിത്തിനും സന്ന്യാസിവേഷധാരികൾ ദുഷ് പേ
"
ആഹാരം രാജസഷ്ടം ദു:ഖശാകാലം ഭഗവൽ ഗീത.
43. മദനാത്തി കാമാത്തി (45) മാന്മഥാഭിദോഷം-കാമാത്തി
മുതലായ ദോഷം, കാമക്രോധാദി ദോഷങ്ങൾ. മനുഷ്യരുടെ ഇടയി
ൽ സമാധാനമുണ്ടാകുന്നതിനു പുതിയ പുതിയ ചട്ടങ്ങൾ സൃഷ്ടിക്കേ
ണ്ടാ മനുഷ്യർ പ്രകൃതിയിലേക്കു മടങ്ങിയാൽ മതി.
പ്രകൃതിയിലേക്കു മടങ്ങുക എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു ര
ണ്ടാംഭാഗം ആ പേരുള്ള പുസ്തകത്തിന്റെ തർജ്ജിമയാണെന്നു മുദ്രാ
കാരണ സൂചിപ്പിക്കുക കൂടി ചെയ്യുന്നു.
30
47. ജിതകനക രജസ്സ് - പൊൻ പൊടിയെ ജയിക്കുന്നതും.
പരിമള മഹിമാവു മണത്തിന്റെ ആധിക്യം, നാസ മൂക്ക്,
സിയാക്കി വശീകരിച്ചു, രസം, മാറ്റ് നാക്കിൽ വെള്ളം ഊറും
വണ്ണം.. രാഗരോഗങ്ങൾ കാമക്രോധാദി മാനസികരോഗങ്ങൾ ഈ
പദ്യത്തിൽ അനുപ്രാസം അതിമനോഹരമായി ഘടിപ്പിച്ചിരിക്കുന്നു.<noinclude></noinclude>
row1m1z01ewgqz6638quggdava9gwsq
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/179
106
82823
242558
2026-06-20T10:22:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തീയുടെ ദോഷം ഗർഭചികിത്സ, ശിശുസംരക്ഷണം ദനൻടെ സമാഗമത്തിനാലേ മനുജനു വന്ന വിപത്തു വൻകാരം. പ്രകൃതിയോടു പിണങ്ങിടും പദാം പലതരമൊഷമായവൻ രചിച്ചു. d... നിമിഴികൾ വെറുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242558
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>തീയുടെ ദോഷം
ഗർഭചികിത്സ, ശിശുസംരക്ഷണം
ദനൻടെ സമാഗമത്തിനാലേ
മനുജനു വന്ന വിപത്തു വൻകാരം.
പ്രകൃതിയോടു പിണങ്ങിടും പദാം
പലതരമൊഷമായവൻ രചിച്ചു.
d... നിമിഴികൾ വെറുത്തു ദൂരെമാറും
പലപലസാധനമഗ്നിതൻബലത്താൽ
അതിരസമരുളാതാക്കിയല്ലേ.
നരർ വിരചിച്ചതിനേകരോഗഭാരം,
അപകടമയമാം കുഴിക്കകത്തേ
ക്കിതുവിധമുന്തിയ പാവകന്നിദാനീം
വെളിവ,ഹഫ തല ഴാ നര
ഒരിയകൃതജ്ഞത തന്നെ കിട്ടിടുന്നു.
ശിവശിവ! കെടുതിയിൽ വച്ച വാട്ടി
സ്സരസതരങ്ങളനേക സസ്യകങ്ങൾ
നരതതി ദഹനേന്ദ്രിയം കെടുത്താ
നനുദിവസം സുതരാം വിഴുങ്ങിടുന്നു.
@. ചൂടുയുടെ വിലസുന്ന വസ്തുതിന്നും
ക്ഷമകലരാതെ കുടിച്ചുമെത്രമൂർ
മൃദുമൃദു രസനാദികൾക്കു മേന്മേൽ
കെടുതിവരുത്തിവലഞ്ഞിടുന്നു മന്നിൽ
0.
a
CHINA
MALAVINKS
1. ദഹനയുടെ സമാഗമം തിയുടെ വരവ്, തീ വന്നതുകൊ
ണ്ടാണല്ലൊ പ്രകൃതിതരമായ അനവധി ഭക്ഷണസാധനങ്ങളും
ഷധങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞത്.
2. നരർ, ഭാരം മനുഷ്യർ അനവധി രോഗങ്ങളുണ്ടാക്കി.
3. തങ്ങളെ രോഗക്കുഴിയിലേക്കു തള്ളിയ അഗ്നിയെ തങ്ങളു
ടെ പാപാവസ്ഥയറിയാൻ ശേഷിയില്ലാത്തയാളുകൾ, വാഴ
ന്നു. (4) അനുദിവസം എന്നും, സുതരാം ഏററവും, ക്രമത്തിലധികം
ൽ വിഴുങ്ങുകയാണല്ലൊ പതിക്
56. ചൂടോടു കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ട് വായി
• 19<noinclude></noinclude>
4tc1o5w68xnr50rr5wscd810phhu91h
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/180
106
82824
242559
2026-06-20T10:22:21Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '5. 146 അവരവരുടെ മേനിയേക്കുറിച്ചു പ്രണയമെഴും പ്രതിഭാപ്രശോഭിതന്മാർ അശനമഖിലവും തണുത്തവാ ഭൂശരസമോടു കഴിച്ചുകൊൾക വേണം. 60 26 plat ഇവനൊരു കുറിയും പചിച്ചസസ്യം തൊടുവതിനില...' താൾ സൃഷ്ടിച്ചിരിക്കുന്നു
242559
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>5.
146
അവരവരുടെ മേനിയേക്കുറിച്ചു
പ്രണയമെഴും പ്രതിഭാപ്രശോഭിതന്മാർ
അശനമഖിലവും തണുത്തവാ
ഭൂശരസമോടു കഴിച്ചുകൊൾക വേണം.
60 26 plat
ഇവനൊരു കുറിയും പചിച്ചസസ്യം
തൊടുവതിനില്ല, ഭിലാഷമെന്നുവന്നാൽ
സുലളിത തനുവായ ജായ മ
കറ പുരളും മുഖമോടലഞ്ഞിടേണ്ടാ.
പ്രകൃതിയുടെ വിശേഷലാളനത്തി
അതിമൃദുഭാജനമായിടേണ്ട കൂട്ടർ
ശിവശിവ!മധുരാംഗിമാരിലാനിം
പുകമഷിയേ മുഷിഞ്ഞു മാഞ്ഞിടുന്നു.
പുരുഷനുടെ പുരാണ പുണ്യപുഞ്ജം
പുതുവൽ പൂണ്ടൊരു പുത്രനെപ്പുലർത്താൻ
പുരസമൊടു പൂഴിതീർത്ത പൂമ്പ
രമതു ഹാ! പുകയിൽ പുതയ്ക്കു കൊ
എം. അതികരുണയോടോ മനക്കിടാവി
മരുവതിന്നരുളേണ്ട ശയ്യയാ
അവളുടെ കരതാർ പരുത്തതിക്കൊ
ള്ളികളണിയാനിടയായിടുന്നുവെന്നോ!
ലും വയറിലുമുള്ള മൃദുവായ തൊലി കേടു വരുന്നു.
ആഹാരമെല്ലാം തണുത്ത ശേഷം നല്ലവണ്ണം രുചിച്ചു ഭക്ഷിക്കും.
18. ജായമായ, ധ മ പുക മഷി, മധുരാംഗിമാർ സു
രിമാർ, ശിവശിവ കഷ്ടം കഷ്ടം!
9. പമ്പരം നല്ല കൂട്, എണ്ണം കൂട്ടം. പുരുഷന്മാർ മുമ്പ
ചെയ്തിട്ടുള്ള സുകൃതമെല്ലാം കൂടി മൂത്തികരിച്ചവതരിക്കുന്ന മന
കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ഭൂമിദേവി തീർത്തിട്ടുള്ള മനോഹ
രാംഗികളെ പുകയിൽ പുതച്ചു ബുദ്ധിമുട്ടിക്കുന്നതു അത്യന്തം കഷ്ടമാ
10. ഓമനക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടു നടക്കാനുള്ള കൈ
കൊണ്ടു പരുത്ത തീക്കൊള്ളികൾ എടുക്കാനിടയാക്കുന്നത് എന്തു കഷ്ടം<noinclude></noinclude>
nctle3k2n2lpdj8cb5841a6mp4ijfhs
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/181
106
82825
242560
2026-06-20T10:22:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '147 . ഒരു തരുണി സഗർഭയായ് ചമഞ്ഞാ ലൊരുവിധമല്ലലുമേശിടാത്തവണ്ണം ചെറുലതകളലഞ്ഞു മെലോടും വനികളിൽ വാണിടണം വരന്റെകൂടെ ൧൨. ഇതിനിടയിലവൾക്കു മെയ്യ ട്ടകതളിരിന്നു മിളക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242560
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>147
. ഒരു തരുണി സഗർഭയായ് ചമഞ്ഞാ
ലൊരുവിധമല്ലലുമേശിടാത്തവണ്ണം
ചെറുലതകളലഞ്ഞു മെലോടും
വനികളിൽ വാണിടണം വരന്റെകൂടെ
൧൨. ഇതിനിടയിലവൾക്കു മെയ്യ
ട്ടകതളിരിന്നു മിളക്കമേല്പതായി
ഒരുപണിയുമെടുത്തുപോകൊലാ തൽ
സുതനുസുഖം സുതരാം വരേണമെങ്കിൽ.
൩. പ്രസവമൊരു മഹാവിപത്തു താനായ
കരുതിവസിച്ചിടുമന്യരെക്കണക്കെ
പ്രകൃതിയോടനുയോജ്യമായ വസിക്കും
മതിമുഖിമാർ മനതാരിലോ വേണ്ടാ.
൧൪. പ്രസവസമയമേറെ നീണ്ടുപോയാൽ
കുളിർപവനൻ കയറുന്നദിക്കിൽ വാണു്,
വയർ മുഴുവനുടൻ ചെളിക്കുഴമ്പാൽ
വടിവൊടു പൂശുക നോവുനീങ്ങുമപ്പോൾ.
. അവനിയിലഭിനവ്യമായ ശമിക്കും
ശിശുവിനെയും പകണങ്ങളാലേ
കഴുകരുതതിനെ ആണുനീരാൽ
കഴുകുക കായികമായ ശക്തിനൽകാൻ.
gro
20000
11-12. ഇനി ഗർഭസംരക്ഷണം പ്രസവം മുതലായവയെ
പാടി പറയുന്നു. സഗർഭ ഗർഭിണി, പനി കാട്, മെ... പോ
കൊലാ ശരീരത്തിനും മനസ്സിനും അധികമായ ഇളക്കം തട്ടത്ത
കവണ്ണം ഒന്നും ചെയ്യരുത്. അത്യദ്ധ്വാനം കൊണ്ടു ദേഹത്തിനു
ളക്കം തട്ടും. യോടി വികാരങ്ങൾ ഉണ്ടാക്കുന്ന കാഴ്ച കാണുന്നതുകൊ
ണ്ടും അങ്ങിനെയുള്ള കഥകൾ വായികയൊ കേൾക്കയോ ചെയ്യു
അതുകൊണ്ടും മാറും മനസ്സിനിളക്കം തട്ടും. അപ്രകാരം ഇളക്കം ത
ട്ടാതിരുന്നെങ്കിലെ പുത്രൻ സുഖിയായിരികയുള്ളു.
3
14. കുളിർപിൻ തണുന്ന കാറും പ്രസവത്തിനു താമസം
വന്നാൽ കുളിർകാറുള്ളിടത്തു ചെന്നിരുന്നു വയറു മുഴുവനും തണു
ആ ചെളിപുരണം. വേദനമാറി ക്ഷണം പ്രസവിക്കും.
15. കുട്ടിയെ ചൂടുവെള്ളത്തിൽ കുളിപ്പിക്കരുത്, പച്ച
ള്ളത്തിൽ കുളിപ്പിക്കണം. (16) കാറും വെളിച്ചവും തട്ടാതെ ക
ഞ്ഞിനെ പൊതിഞ്ഞുകെട്ടി വയ്ക്കരുതു.<noinclude></noinclude>
cgygbol8pztk8dfxmbm7kvh10kgcc07
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/182
106
82826
242561
2026-06-20T10:22:58Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '148 പൊതിഞ്ഞിടാത എന്നും അനവധി തുണിയിൽ ശിശുവിനു നന്മ ദശയ്ക്കു നൽകിടേണം ഒരു പവനനൊടുസമം വെളിച്ചമാ തനുവിൽ തൊടുവാൻ തരംകൊടുക്കു. 2. ജനനിയുടെ മുലയ്ക്കു കത്തുനിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു
242561
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>148
പൊതിഞ്ഞിടാത
എന്നും അനവധി തുണിയിൽ
ശിശുവിനു നന്മ ദശയ്ക്കു നൽകിടേണം ഒരു
പവനനൊടുസമം വെളിച്ചമാ
തനുവിൽ തൊടുവാൻ തരംകൊടുക്കു.
2. ജനനിയുടെ മുലയ്ക്കു കത്തുനിന്നും
വരുമൊരുപാൽ ശിശുവിന്റെ ഭക്ഷ്യമാ
അതു ബതലഭിയാതെ വന്നുപോയാൽ
കലരിപ്പശുവിൻ പാൽ കൊടുക്കാം.
൧൮. പശുവിനുടയാൽ കറന്നപാട
ശിശുവിനു നൽകുക,ടുപ്പിൽ വച്ചിടാതെ
ഉടലിലപരവനു വിരുന്നാ
ലണുഗണമേതുമപായമേകുകില്ല.
എൻ. പഴമതു പരിചോടശിക്കുമാറാം-
ശിശുവിനു നൾകുക നൽപ്പഴങ്ങൾ തന്നെ
അവയുടെ മഹിമാവിനാൽ കുമാരൻ
ശിതമതിയായ ബലമാന്നുന്നുകേറും.
വാ. മകൻടെയുടൽ നിർഭരം തടിക്കാ
നകുതളിരിൽ കൊതിയതബദ്ധമല്ലോ
വനികളിലുളവാം മൃഗങ്ങൾതെല്ലം
തനുവിനു ഹന്ത! തടിപ്പ്
പതില്ല.
2. പ്രണയമുടയതാതനച്ചുകുഞ്ഞിൽ
പിണയുവതിന്നു സുതന്നു ഹേതുനൽകാ
ഇതിലധികമബദ്ധമായതായും
ക്ഷിതിയിലൊരെണ്ണവുമിന്നു കാണ്മതില്ല.
. മകനൊരു ചെറുകുട്ടിയായ ചമഞ്ഞാൽ
മദിരയിൽനിന്നവനെത്തണച്ചിടേണം
പുകയില മുതലായ വസ്തുപോലും
പുലരുവതിന്നിടയാക്കി
കൊല്ലതെല്ലും.
18. അവനു അനാവശ്യസാധനം, മേദസ്സ
20. നിർഭരം തടിക്കാൻ അധികം വണ്ണം വയ്ക്കാൻ
21. കുട്ടികളെ ഗോവസൂരിപ്രയോഗം ചെയ്യിക്കരുത് അ
ഈ ശരീരാജസ്സു നശിപ്പിക്കുക തന്നെ
എന്നെയും ഭയങ്കരരോഗാണുക്കളെ
ദേഹത്തിൽ കടത്തുകയും ചെയ്യുന്നു. (22) മദിര മദ്യം<noinclude></noinclude>
55z552k6um2hgniqhr53yffqdgnrm9t
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/183
106
82827
242562
2026-06-20T10:23:10Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '149 2. സുതനു മദനനോ കൊച്ചിലേ വ ന്നിടുകിലവൻ പ്രകൃതിക്കയോജ്യമാകും കളികളുമശനങ്ങളും നടത്തി ശൈലികൾ തൻ മണിയാകുവാൻ തുണയ്ക്ക്. ൨൪. അതിമൃദുല ശിരസ്തനായ പുത്ര നനവധി വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242562
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>149
2. സുതനു മദനനോ കൊച്ചിലേ വ
ന്നിടുകിലവൻ പ്രകൃതിക്കയോജ്യമാകും
കളികളുമശനങ്ങളും നടത്തി
ശൈലികൾ തൻ മണിയാകുവാൻ തുണയ്ക്ക്.
൨൪. അതിമൃദുല ശിരസ്തനായ പുത്ര
നനവധി വിദ്യകൾ നൽകിടായ്ക്കു വേഗാൽ
ക്ഷയജപിടിപെട്ടു സൗഖ്യമെ
വലയുവതിന്നവഹേതുവായ് ഭവിക്കും.
8. മകളുടെ മലർ തോൽക്കും മമെയ്ഞ്ജനം ചെ
കതളിർപൊടിയാക്കും വിദ്യയെ രെനിക്കി
പ്രകൃതിയോടനുരഞ്ജി മുൽകൃഷ്ടമാകും
സ്വകനില്ല. ജനയിത്രിഭാവമോൻ തുണയ്ക്ക
വന്നു. തിദൂരത്തുകളഞ്ഞു ചെങ്കനി ദിനം
തോറും ഭജിക്കണ്ടിതി
ന്നാത്മപ്രേയസിയോടുന്നു സരയാ
പൂങ്കാവനത്തിങ്കലായ്
ഓമൽ
കുട്ടി, കളിച്ചു ചാടി മരുവും
RONNAVILAFA PERDING
വാഴുന്നു ധരമേ ലവൻ സുകൃതിമാർ
ചൂടേണ്ട കല്ലായിട്ടും,
MALMONKE
ROOMS
24. കുട്ടിയുടെ അതിമൃദുവായ തലച്ചോറിൽ അനവധി വി
ദ്യകൾ അടിച്ചുകേറരുത്, അതു ക്ഷയത്തേയും അകാലമരണത്ത
യും ഉണ്ടാക്കിയേക്കാം. തീരെ പ്രായം കുറഞ്ഞ കുട്ടികളെ പള്ളിക്കുട
വീട്ടിലിരുത്തിയും രാപകലില്ലാതെ പഠിപ്പിക്കുന്ന മാ
താപിതാക്കന്മാർ ഇക്കായും പ്രത്യേകം ഓക്കണം.
-
ത്തെ നശിപ്പിച്ചു, ജനയിത്രിഭാവം അമ്മയാകുക
എന്ന അവ
നാ. മകളുടെ ശരീരത്തിലെ രക്തം പുകച്ചുകളയുന്ന വിധം അന
വധി വിദഗ്നിശിഖകൾ അയച്ചു. അവളെ കൊള്ളരുതാത്തവള
ക്കാതെ പ്രകൃതിമമായ ജീവിതം നയിപ്പിച്ചു വീരമാതൃപദം
ഭിക്കുന്നതിനു സഹായിക്കുക.
ന്തം മായ, സുകൃതിമാർ ചൂടേണ്ട കല്ല് സുകൃതികളിൽ അഗ്രഗണ്യൻ<noinclude></noinclude>
lyuikqxl1bolhsryixwbp3ez1cek4ok
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/184
106
82828
242563
2026-06-20T10:23:26Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'fel a അധ്യായം ഉയരം ന പാപ്പിടങ്ങൾ നല്ലവെള്ളത്തിരയിൽ കുളിച്ചു കാണ കേറിസ്സുഖാൽ വെണ്മണലിങ്കലൂടെ നടന്നു കാലു കിലാമയങ്ങ ഉടൻകെടാമെന്നൊരു ചിന്തയോടേ, സരോഗനെ സല്ലവണാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242563
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>fel
a
അധ്യായം ഉയരം ന
പാപ്പിടങ്ങൾ
നല്ലവെള്ളത്തിരയിൽ കുളിച്ചു കാണ
കേറിസ്സുഖാൽ വെണ്മണലിങ്കലൂടെ
നടന്നു കാലു കിലാമയങ്ങ
ഉടൻകെടാമെന്നൊരു ചിന്തയോടേ,
സരോഗനെ സല്ലവണാനിലൻ തൻ
സംശ്ലേഷണത്താൽ സുഖപൂനാക്കാൻ
സമുദ്രതീരത്തു വസിക്കുവാൻ
ട്ടയപ്പതുണ്ടാംഗലവൈദ്യരെന്നും
വി
. എന്നാലിതെല്ലാമറിയാം പറയും
ഞാന്നു തൊറന്നറിയേണ്ടതല്ലോ
മർത്യൻ കടൽത്തീരമതിൽക്കടക്കാൻ
പാത്തില്ല സന്ദേശ്വരിയായ ദേവി.
ഫലങ്ങളാൽ
ചാഞ്ഞ മരങ്ങൾ കാറോ-
റഞ്ഞു വെലും നിഴലും കളിക്കും
നൽ, വണ്ണത്തികവാണ് കൊച്ച
കാടാണു ത്വാസവിലാസയോഗ്യം.
4 തന്ത്രത്യ മാംപലരാജിതന്നി
ലൊന്നിൽ സുഖത്തോടു കുളിച്ചശേഷം
മുണ്ടെന്നിയേ നിമ്മലമായ കാറ്റിൽ ന
കൂത്താടുവാനാണവൾ തൻ നിയോഗം.
(യുഗ്മകം)
OD
ഈ അധ്യായത്തിൽ പാർപ്പിടങ്ങളെപ്പറ്റി പറയുന്നു.
13. വാനിലൻ നല്ല ഉപ്പുകാറ്
വൈദ്യന്മാർ രോഗികളെ കടൽ കാറ്റു കൊള്ളാൻ അയക്കുന്നുണ്ട്.
ഇത് അറിവില്ലായ്മ കൊണ്ടാണു പ്രകൃതി മനുഷ്യനെ കടൽ
തീരത്തു പാക്കാനല്ല നിശ്ചയിച്ചിട്ടുള്ളത്.
45. തദ്വാസവിലാസയോഗ്യം അവൻ
പാപ്പിനും കളിയാട്ടത്തിനും യോജിച്ചത്.
(മനുഷ്യൻ)
ടെയുള്ള ചെറു ജലാശയങ്ങളുടെ കൂട്ടം. അവൾ തൻ നിയോഗം
പ്രകൃതി ദേവിയുടെ കല്പന. മനുഷ്യവാസയോഗ്യമായ സ്ഥലം കാ
ടാണു<noinclude></noinclude>
ko66ncno624qgmu0zsu7us22ucjhbvj
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/185
106
82829
242564
2026-06-20T10:23:38Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'e. 151 തെല്ലും സം വെള്ളത്തിൽ മുങ്ങുന്നതവൾ സംതൃപ്തിയേകാൻ മതിയാകയില്ല നാത എന്നാകയാൽ നീണ്ടുകിടന്നിടുന്ന വാരാശിയീമർത്യനു വേണ്ടിയല്ല. സ്വല്പം പഴുത്തുള്ള പഴങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242564
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>e.
151
തെല്ലും
സം വെള്ളത്തിൽ മുങ്ങുന്നതവൾ
സംതൃപ്തിയേകാൻ മതിയാകയില്ല നാത
എന്നാകയാൽ നീണ്ടുകിടന്നിടുന്ന
വാരാശിയീമർത്യനു വേണ്ടിയല്ല.
സ്വല്പം പഴുത്തുള്ള പഴങ്ങൾ തിന്നാ
അല്പന്നനാം മർതനു തെല്ലുപോലും
ഉപ്പിന്റെയാവശ്യകമില്ലതോത്താ
ലപ്പായവൻറെറാരു കാളകൂടം.
ഇതോക്കിലംഭോധിയിൽ മുങ്ങിയാലു
മുപ്പാൻ കാൽക്കിലുമൊന്നുപോലെ
ആരോഗ്യമൊട്ടൊട്ടു കുറഞ്ഞുപോകു
മെന്നുള്ള തത്വം സ്ഫുടമായ്ക്കുവിക്കും.
1. ഉയന്നതാംകുന്നിലണുക്കൾ ചെന്നു
കാറുകില്ലെന്നൊരു ചിന്തയോട
രോഗിക്കു തദ്വാസമിയറിവാ.
മിഗ്ലീഷുവൈദ്യം പിഴയല്ലോ
എം. ഫലങ്ങൾ തിങ്ങും ദ്രവല്ലികൾക്കു
തഴയ്ക്കുവാൻ കുന്നിനുമേൽ പ്രയാസം,
താഴ്വാരമാണെങ്കിലവറ വായും
താളഗ് സ്ഥലം മർത്വനുമുത്തമം താൻ
൧൧. സാനുപ്രദേശങ്ങളിലും വനാന്ത
ഭാഗത്തുമായി ഭാസുരജീവിതത്തെ
രസാൽനയിക്കും രസികാഗ്രഗണ്യ
നരോഗതാമന്ദിരമായിരിക്കും.
KELY
വിഷമായിരിക്കുന്നതിനാൽ സ
മുദ്രാനം കൊണ്ടു. ആരോഗ്യ ഹാനിയാണുണ്ടാകുന്നതെന്നു വ്യക്തം.
9-11. താദൃശ സ്ഥലം അപ്രകാരമുള്ള സ്ഥലം. സാനുപ്രദേശ
ല്ലെന്നു പറഞ്ഞു രോഗികളെ അവിടെ പറക്കാനയയ്ക്കുന്നതും അ
അതു പൊങ്ങിയ സ്ഥലത്തു ഫലങ്ങളുണ്ടാകുന്ന വൃക്ഷല
താദികൾ തഴയ്ക്കുന്നില്ല. അതിനാൽ അവിടം മനുഷ്യവാസയോഗ്യ
മല്ല. അവ തഴച്ചുവളരുന്ന താഴ്വരകളാണ് മനുഷ്യവാസോചി
തമായിട്ടുള്ളതു്. അവിടെയും കാടിന്റെ ഉൾപ്രദേശങ്ങളിലുമായി
സുഖമായി കാലം കഴിക്കുന്ന രസികാ രൻ ആരോഗ്യ ഭാഗ്യാദി
കൾ തികഞ്ഞവനായിരിക്കും,<noinclude></noinclude>
m8wmt6o0m2geu2lhudg8d0cmnywuj4m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/186
106
82830
242565
2026-06-20T10:23:50Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '162 ൧൨. കുളിത്തകാലത്തു തണുത്തവെള്ളം അക് തന്നിൽകുളിക്കുന്നതബദ്ധമെന്നായ് ചൊല്ലുന്നതുണ്ടാം ചില വൈദ്യരെന്നാ ലപ്പോൾ കുളിച്ചീടുവതേ നന്നാം. . കുറച്ചുനേരത്തിനകം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
242565
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>162
൧൨. കുളിത്തകാലത്തു തണുത്തവെള്ളം അക്
തന്നിൽകുളിക്കുന്നതബദ്ധമെന്നായ്
ചൊല്ലുന്നതുണ്ടാം ചില വൈദ്യരെന്നാ
ലപ്പോൾ കുളിച്ചീടുവതേ നന്നാം.
. കുറച്ചുനേരത്തിനകം കുളിച്ചാൽ
ദേഹംതണുക്കുന്നതു കൊണ്ടുതന്നെ
കിട്ടാ,മിരട്ടിഫലമെന്ന കായം
പരീക്ഷചെയ്താലറിയാം ക്ഷണേന്
൧൪. എരുത്തിലിൽകെട്ടിയടച്ചുമൂത്രം-
കുഴഞ്ഞുനാറുന്നൊരു ചാണകത്തിൽ
നിറുത്തി വല്ലപ്പൊഴുമൊവാൽ
കൊടുത്തുകൊല്ലാ മൃഗോൽ കര
8. പഴുത്തുണങ്ങീടിന കച്ചികൊണ്ടു
പരാമർമാരോഗ്യമാ. കെടുത്തി
പശുക്കളെത്തീരെ വലച്ചിടൊല്ലാ
പടിപ്പുറത്തേക്കു തുറന്നയയ്ക്ക്
. പുല്ലു ദിക്കിൽ, കയറു കണ്ണും
കണ്ടിച്ചുപോകാതെ, നടന്നുതിന്നാൻ ത
സൽബുദ്ധിയോടെ സഹജാതരാകും
സമസ്ത ധേനുക്കളെയും വിടേണം
എം സ്വതന്ത്രസഞ്ചാരസുഖം കൊടുത്താൽ
സ്വന്തം വപുസ്സിന്നഴശിടാതെ
പശുക്കൾ പൈമ്പാൽ വളരെച്ചുരത്താൻ
പാപ്തമാരോഗ്യമിയന്നുകൊള്ളും.
നവം ഫലങ്ങളേന്തിത്തലാനിലും
വൃക്ഷങ്ങൾ തൻകീഴിൽ നിരന്ന
പുല്ലിൽ
പശുക്കളെത്തീറ്റിനയിൽ, കാലം
പണ്ടങ്ങഗോപാലകനെ നാപോലെ.
14. ഗോൽ കരം മൃഗക്കും.
15. പരാദ്ധം ശ്രേഷ്ടം,
18. സഹജാതർ സഹോദരികൾ.
opa-4:0
17,<noinclude></noinclude>
qubiz7psv8zm31taa6slgxahilg0fdn
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/187
106
82831
242566
2026-06-20T10:24:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '153 എൻ. കള്ളങ്ങളെല്ലാമെഴുതിപരത്തും പത്രങ്ങൾ വായിച്ചുമനസ്സിളക്കി ഗ്രന്ഥങ്ങളും ചുട്ടുകലക്കിമോന്തി പാക്കാൻ കൊതിക്കായ് സമസ്തലോകർ 10. വിചാരമോരോന്നു കരണ്ടുതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242566
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>153
എൻ. കള്ളങ്ങളെല്ലാമെഴുതിപരത്തും
പത്രങ്ങൾ വായിച്ചുമനസ്സിളക്കി
ഗ്രന്ഥങ്ങളും ചുട്ടുകലക്കിമോന്തി
പാക്കാൻ കൊതിക്കായ് സമസ്തലോകർ
10. വിചാരമോരോന്നു കരണ്ടുതിന്നാൻ
മനസ്സിനേതും വഴിനൽകിടാതെ
ഉല്ലാസമെല്ലാപ്പൊഴുമാണു പൂങ്കാ
വനങ്ങളിൽ ചെന്നു സുഖിച്ചു വാഴ.
. അനേകകാരങ്ങൾ മനസ്സ
നത്വാശപൂണ്ടുള്ള ജനങ്ങളെല്ലാം
അന്തമഹാരാന്തുപിടിച്ച കോ
മവസ്ഥയോക്കാതെയിരുന്നിടൊല്ലാ.
നിലാക്കാ
. മടിവിട്ടു മനസ്സിനു വിശ്രമാ
ണരുളേണ്ടതുനാമധികം സമയം
ഉടലും പലജോലികൾ ചെയ്തതക
ക്കരുതിവഴിയേ സുഖമേറി വരൂ.
൨൩. ആയാസമംഗത്തിനു വന്നുചേരാൻ
വ്യായാമ മാലിതരീതിയിങ്കൽ
ചെയ്യാൻ
തുടങ്ങേണ്ടതാന്നിക്കിൽ
മെയ്യാടുമാറോടുക പാടവേ.
BRISHNA
SRI
MAKER DOO
19. സമന്മാരായ ജനങ്ങൾ ജീവിതാവശ്യം മനസ്സിലാക്കി
അതിനനുസരിച്ചു പ്രവർത്തിക്കണം. പത്രങ്ങളും പുസ്തകങ്ങളും ഉരു
വിട്ടു കാലം കളയാനായിട്ടല്ല നാം ജനിച്ചിട്ടുള്ളത്.
20. മനോവിചാരം ആരോഗ്യത്തേയും ആയുസ്സിനേയും നശി
പ്പിക്കുന്നതാണ്. അതിനാൽ വിചാരപരമ്പരകളാൽ മനസ്സിനെ
ക്ലേശിപ്പിക്കാതെ ആരാമങ്ങളിൽ ഉല്ലസിച്ചു വസിക്കണം.
21. മനസ്സിനു അതിവ്യായാമം ഭ്രാന്തുണ്ടാക്കുന്നതാണു് എന്നുള്ള
2. മനസ്സിനും ദേഹത്തിനും അതിവ്യായാമം കൊടുക്കാതി
രുന്നെങ്കിലെ ആരോഗ്യമുണ്ടാകയുള്ളു.
ന്നും ചെയ്യേണ്ടാ. കൈ വീശിക്കൊണ്ട് ഓടിയാൽ മതി.
24. ക്ഷണഭംഗുരപ്പുകൾ വേഗം നശിക്കുന്ന കീർത്തി, സ്ഥാന
മാന്യശസ്സുകളിൽ ഭ്രമിച്ചു കിടന്നലയേണ്ടാ. പ്രകൃത്യനുസൃതമായ
ജീവിതം നയിച്ചുല്ലസിക്കുക,
* 20<noinclude></noinclude>
n0jcjv249ik0q9jowy3693ie0nvxiq2
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/188
106
82832
242567
2026-06-20T10:24:18Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '154 4. അന്യന്മാർ പറയുന്ന മട്ടൊരു കളിപ്പാവയ്ക്കു തുല്യം കിട നാടേണ്ടാ,ക്ഷണഭംഗുരപ്പുകളിലും സ്ഥാനത്തിലും ചായാലാ തങ്കച്ചെങ്കനി തങ്കിടുന്നവനിയിൽതൻ കൂട്ടർ കൂത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242567
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>154
4. അന്യന്മാർ
പറയുന്ന മട്ടൊരു കളിപ്പാവയ്ക്കു
തുല്യം കിട
നാടേണ്ടാ,ക്ഷണഭംഗുരപ്പുകളിലും സ്ഥാനത്തിലും ചായാലാ
തങ്കച്ചെങ്കനി തങ്കിടുന്നവനിയിൽതൻ കൂട്ടർ
കൂത്താട
കൈകൊട്ടി സരസം ചിരിച്ചുസുഖമായ് കാലം കഴിച്ചീടണം.
2. നീലാകാശവിതാനമെന്തിന് ലതാവൃക്ഷാഭിരാമാവന്
ശ്രീലാഗാരമതിൽഫലാ വലിയ ശിച്ചം ഒപാനത്തോടെ
സ്ഥൂലാനന്ദമിയുന്ന ഭാവലയമാം ശ്രീശത്രുതന്മേൽ മരു
ദോലാന്ദോളിതരായ വസിക്കിൽനിതരാമല്ലാഘരെല്ലാവരും.
25. നീലാകാശവിതാനം കാറും. ആകാശമാകുന്ന
കുട്ടി.
മനോഹരമായ ഗ്രഹം. അം
മനോര
മായ കിടക്കയിൽ. മരുപോലായോളി-കാക്കുന്ന ഊഞ്ഞാലിലാ
ടുന്നവർ. നിതരാമല്ലാർ-ഏറ്റവും ആരോഗ്യവാന്മാർ.
ആകാശമേക്കട്ടി കെട്ടിയതും വൃക്ഷലതാദികളാൽ മനോഹരമാ
യതും ആയ ഭൂഗ്രഹത്തിൽ വെറും നിലകിടക്കയിൽ പഴം തിന്നും
ള്ളം കുടിച്ചും കൊണ്ടു സോല്ലാസം കാലം കഴിക്കുന്നുവെങ്കിൽ എല്ലാവ
രും ആരോഗ്യവാന്മാരാകും.<noinclude></noinclude>
7pm8h6vgn4pldp2ndeob1ixwu1zfwhz
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/189
106
82833
242568
2026-06-20T10:24:31Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രകൃതി ചികിത്സാസംഗ്രഹം മൂന്നാംഭാഗം പലവക. അധ്യായം മലബന്ധ ചികിത്സ. P 4. ധരിത്രിയിൽ ശിവശിവ! പത്തിലേഴിനും പെരുത്തൊരിക്കടുമലബന്ധമാ അരിപ്പമോടകലുവതിന്നു മാറ്റമൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242568
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>പ്രകൃതി
ചികിത്സാസംഗ്രഹം
മൂന്നാംഭാഗം
പലവക.
അധ്യായം
മലബന്ധ ചികിത്സ.
P
4. ധരിത്രിയിൽ ശിവശിവ! പത്തിലേഴിനും
പെരുത്തൊരിക്കടുമലബന്ധമാ
അരിപ്പമോടകലുവതിന്നു മാറ്റമൊ
രപ്പനിക്കുതികുതുകത്തോടിജ്ജനം,
a.
m.
അജീർണ്ണമാം പെരിയൊരു രോഗമല്ല ലേ
സ്വജീവനാശനമലബന്ധമെത്തിടൂ,
നിജോർജ്ജിതം തിരിയെവരേണമെങ്കില
മലത്തിനെസ്സപരിവെളിക്കുതള്ളിടും-
ബലത്തെ വൻകുടലൊടുവേർപെടുത്തുവാൻ
ബലിഷ്ഠനാരിപുവിനെ വസ്ത്രീയെ-സ്സമാ
സുലബ്ധശേമുഷികളൊഴിച്ചുവയ്ക്കണം.
മലബന്ധം ഇക്കാലത്തു സർവ്വസാധാരണമായ ഒരു രോഗമായിരി
ക്കുന്നതിനാൽ അതിനുള്ള ചികിത്സ പ്രത്യേകമായി ഈ അദ്ധ്യായ
ത്തിൽ വണ്ണിക്കുന്നു. "ബീഡിയും' 'മക്കം ഇല്ലാതെ മലശോധന
നിവൃത്തിയില്ലാതായിത്തന്നിട്ടുള്ള വരസികന്മാർ പ്രത്യേകി
ച്ചും ഇതു ശ്രദ്ധിക്കേണ്ടതാണു.
0
1. പത്തിലോടിനും - മിക്കവാറും ആളുകൾക്കു എന്നം, അ
സ് പെട്ടെന്നു. വേഗത്തിൽ (3) മലം പുറത്തു കളയുന്നതിനു
കുടലിനുള്ള ശക്തിയെ നശിപ്പിക്കുന്ന വസ്തിയെ ബുദ്ധിയുള്ളവർ ഉ<noinclude></noinclude>
k4t9l33zco5xk1otgbhcw1mp1awxdau
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/190
106
82834
242569
2026-06-20T10:24:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6. 6. 156 ഒരിക്കലും ബഹുമലബന്ധമുള്ളതായ സ്മരിക്കാലം മനുജർ വിവൃദ്ധഭീകരായ തെരിക്കനെത്തനതു മലംഗമിക്കുമെ ന്നിരിക്കണം ബലമെഴുമാശയെപ്പൊഴും. വയറിലെപലപലമാംസപേശികൾ യത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242569
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>6.
6.
156
ഒരിക്കലും ബഹുമലബന്ധമുള്ളതായ
സ്മരിക്കാലം മനുജർ വിവൃദ്ധഭീകരായ
തെരിക്കനെത്തനതു മലംഗമിക്കുമെ
ന്നിരിക്കണം ബലമെഴുമാശയെപ്പൊഴും.
വയറിലെപലപലമാംസപേശികൾ
യത്നമായ ചലനമിയറിടുന്നതായ
വിയപ്പൊലിപ്പതുവരെ വീതസംശയം
പ്രിയത്തോടെ ദിനമനുവേലചെയ്യണം.
. ഫലങ്ങളും പലതരമുണ്ട വസ്ത്രവും
കലന്നതാമശനമശിക്കൻ തവും,
നലത്തോടും പെരുതു ചവച്ചുതിന്നിടാ
മിലക്കറിട തവിടെന്നിവയും
പഴുത്തതാമൊരുനവളത്തിനെ
a
കുഴഞ്ഞെടുത്തൊരു കുളിർനീരിൽവെള്ളവും
ഒഴിച്ചുറങ്ങിടുവതിനൊട്ടുമുമ്പിലായ
കഴിച്ചിടുന്നതു മലബന്ധനാശനം.
പഴുത്തജങ്ങള മതിനുള്ള നീരിലായ
പഴയംവിടലയിലുള്ള പാലൊ
കുഴച്ചുഥരുടിച്ചമച്ചിടും
കൊടുത്തൊരാപ്രഥമനിതിൽ ഫലപ്രദം.
1. ഉറങ്ങിടുന്നതിനു കിടന്നിടുംവിധ
കുറച്ചുനല്ലൊളിയോമാളിവെണ്ണയെ
ഇറക്കിയിട്ടതിനുടെമേൽ ജലംകുടി
ചിരിക്കിലോ ഫലമതിയായ് ഭവിച്ചിടും.
പയോഗിക്കരുത്. (4) വിവൃദ്ധഭീകര വലിയ
പേടിയുള്ളവർ (5)
വ്യായാമം കൊണ്ടു വയറിലുള്ള മാംസപേശികൾ അയവു കൊടു
(6) പഴവും വേണ്ടിവനങ്ങളും ഇ
ലക്കറി സാധനങ്ങളും തവിടും ധാരാളം ചവച്ചു തിന്നണം. (1)
ക്കുന്ന മലശോധന ന
A
ണ്ടു്. (9) നല്ലവണ്ണം ശുദ്ധി ചെയ്ത ആളിലും പായിൽ കിടക്കുന്നത
നു മുൻപായി കുറച്ചു (അരത്തുടം വരെ) കുടിച്ച ശേഷം ഒരു തംബ്
2 പച്ചവെള്ളം കുടിക്കുന്നതു ഏററവും ഫലപ്രദമാണു്. മുൻ പറഞ്ഞ
പ്രഥമനിൽ തേങ്ങാപ്പാലിനു പകരം ഇതു ചേരുന്നതു ഒന്നു കൂടി ന<noinclude></noinclude>
0my189wfghl7h553y6hf6sjlon9vtef
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/191
106
82835
242570
2026-06-20T10:25:04Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '157 എം. കടുക്കതൻ തൊലിപുളി മോരിലായ് കുതി ടുത്തരച്ചതിനൊടുത്തുരാവിലെ കുടിക്കണം ചൂടുജലമോടുമീവിധം നടത്തിയും വയർ ചിലനാളിളക്കിടാം. . നല്ലാവണക്കിനെഴുമെണ്ണകുടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242570
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>157
എം. കടുക്കതൻ തൊലിപുളി മോരിലായ് കുതി
ടുത്തരച്ചതിനൊടുത്തുരാവിലെ
കുടിക്കണം ചൂടുജലമോടുമീവിധം
നടത്തിയും വയർ ചിലനാളിളക്കിടാം.
. നല്ലാവണക്കിനെഴുമെണ്ണകുടിച്ചുകൊണ്ടും
വല്ലാത്തവസ്തിയുടെ വാച്ചൊരു വഴിനാലും
നില്ലാതെയുള്ള മലബന്ധമൊഴിക്കുവാനായ്
തെല്ലാത്മകക്ഷിയതിക്കുകിലില്ലമോഷം.
. നിലനിന്നു
നിർഭരമുപദ്രവിച്ചിടും
മലബന്ധമേതുനുന്നുകൂടിയും
കൊലപ്പതിന്നുകൊടുതായ വളന്നിടും
ബലമുള്ളതാണു ബത! കണ്ടുകൊള്ളണം.
൧൩. ടമിതുവിധമോരോവിദ്യയും ചെയ്ത നോക്ക് -
ടൂടവതുമലബന്ധത്തിന്നു
ചേരാതിരുന്നാൽ
ഉടനടിയും വാസാനന്തരം ക്ഷീരപാനം
തുടരണമതിനാലെ മാറ്റുമീയോരരോഗം.
അധ്യായം
ചെറുനാരങ്ങാചികിത്സ.
ചെറുനാരകത്തിനുടെ കായ്കൾകൊണ്ടു
യൊരുനൽചികിത്സ പറയുന്നു ഞാനിതാ
പെരുതാംഗദങ്ങളൊടുന്നിടുന്നവ
ക്കൊരു തെല്ലുസൌഖ്യമരുളാൻ കൌതുകം.
നായിരിക്കും. (10-11) മറ്റു നിവൃത്തിയൊന്നും ഇല്ലെങ്കിൽ മാത്രം
കടുക്കാത്തോടുപയോഗിച്ചു വയറിളക്കാം. അതുകൊണ്ടും സാധിച്ചി
ല്ലെങ്കിൽ ആവണക്കെണ്ണ കുടിച്ചോ എനിമാ ഉപയോഗിച്ചോ അ
പൂർവ്വമായി വയറിളക്കാമെന്നു പറയുന്നു. എന്നാൽ അതു പതിവാക്കി
കൂടാ. അതിനു മേൽപ്പറഞ്ഞ ആഹാര സാധനങ്ങൾ ഉപയോഗി
ച്ചാൽ മതിയാകും (13) ഇതൊന്നും കൊണ്ടു മലബന്ധം മാറുന്നില്ലെ
ങ്കിൽ ഉപവാസവും ക്ഷീരപാന ചികിത്സയും കൊണ്ടു അതു മാറ
ചെറുനാരങ്ങയുടെ മാഹാത്മ്യം പുരാതനകാലം മുതലെ ഭാരതി
യക്ക് ബോധപ്പെട്ടിരുന്നതാണു്; ഫലങ്ങളിലെല്ലാം ശ്രേഷ്ഠം ജം
ബീരബീജം' എന്നായിരുന്നു അവരുടെ അഭിപ്രായം. ആധുനിക ചി<noinclude></noinclude>
6b38myehzdupgz84dh80b39tw4ibo3a
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/192
106
82836
242571
2026-06-20T10:25:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9. m. 8. 158 മലമാകെയാൾ വെളിയിൽ കളഞ്ഞിടും ചിലവിൽ ചെയ്തതിനടുത്തനാളിലായ് നലമോടുമീ നവചികിത്സചെയ്തിലേ വലുതാം ഗുണങ്ങളുളവായി വന്നിട്ടു. തുടരുന്നനാളിലൊരു ജംഭളത്തിൽ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242571
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>9.
m.
8.
158
മലമാകെയാൾ വെളിയിൽ കളഞ്ഞിടും
ചിലവിൽ ചെയ്തതിനടുത്തനാളിലായ്
നലമോടുമീ നവചികിത്സചെയ്തിലേ
വലുതാം ഗുണങ്ങളുളവായി വന്നിട്ടു.
തുടരുന്നനാളിലൊരു ജംഭളത്തിൽ വാ
ണിടുവാരുനീരുകുളിർ നീരുതന്നൊ,
ഉടനങ്ങുചേത്തു സുഖമായ് കുടിക്കണം
വിടണം ഘനം പെരിയ ഭക്ഷണങ്ങളും.
ഇരുളങ്ങളിൽ മായാ
ത്തൊരു നാളിലിങ്ങനെ കഴിച്ചുകൊള്ളണം,
ഒരുനാളിലേവമൊരു ജംഭത്തിനെ
മോദമോടുമധികം കഴിക്കണം.
ഇതുമഭൂഷഗദിനങ്ങൾ ചെയ്യണം
കുതുകേന ജംള്ളമൊരോന്നു കൂട്ടിയും,
അതുനാൾ കഴിഞ്ഞദിനം കുറയ്ക്കണം
പുതു ജംളങ്ങളെയൊരോന്നു വീതമായ് .
അവസാന വാസരമതിലേകമാം
നവ ജംഭത്തിനുടെ നീർ കുടിക്കണം,
ദിവസങ്ങൾ തോറുമഥമുന്നമെന്നമ
വസാദം നടകൊൾക ഭംഗിയായ്.
ഒരു നാളിലൊന്നിലധികം ഫലങ്ങൾ തൻ
നറുനീർകുടിക്കുവതു മുൻപുാന്നപോൽ
കരുതീടുകിൽ പല ദശാന്തരത്തിലായ്
പുരുമോദമോടു തുടരേണ്ടതാം സ്ഥാ
കിത്സകന്മാരും ഇതിന്റെ അനന്ത ഫലങ്ങളെ പ്രശംസിച്ചു കൊ
ണ്ടിരിക്കുന്നു. ചെറു നാരങ്ങാ നീരു കുടിച്ചതുകൊണ്ടു മാത്രം
ധി രോഗങ്ങൾ ഭേദപ്പെട്ടതായി പല കഥകളുണ്ടു്. (2) വയറിളക്കി
അതിനു ശേഷം ചെറുനാരങ്ങാ ചികിത്സ ചെയ്തെങ്കിലെ ശരിയായ
ഫലം കാണുകയുള്ളു (3) ഘനം പെരിയ ഗുരുത്വം കൂടുന്ന (5) ഷ
ഗദിനങ്ങൾ പന്ത്രണ്ടു ദിവസങ്ങൾ. ദിവസം ഓരോ നാരങ്ങാ
വീതം കൂടുതലാക്കി 12 ദിവസം കഴിക്കണം. പിന്നീടു ദിവസം
തോന്നു കുറച്ചുപയോഗ കണം. (6) അവസാദ ക്ഷീണമില്ലാതെ
(1) ഒന്നിലധികം നാരങ്ങയുടെ നീരു കുടിക്കുന്നതു ഒരു ദിവസം<noinclude></noinclude>
j43k3lla1q9m3aipfc5ggux2xk769yh
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/193
106
82837
242572
2026-06-20T10:25:30Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ȧ ab. 159 മലബന്ധ ഹാനിയരുളനാതിന്നിതി അലസാതെയുണ്ടു ബഹുപാടവം സഭാ, പലരോഗവും കളയുവാനുമീസ്സുനി മലമാം ചികിത്സ സുസമർത്ഥമായരും. പരിശുദ്ധയാം പ്രകൃതിയോടിണങ്ങിടും ന്നൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു
242572
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>ȧ
ab.
159
മലബന്ധ ഹാനിയരുളനാതിന്നിതി
അലസാതെയുണ്ടു ബഹുപാടവം സഭാ,
പലരോഗവും കളയുവാനുമീസ്സുനി
മലമാം ചികിത്സ സുസമർത്ഥമായരും.
പരിശുദ്ധയാം പ്രകൃതിയോടിണങ്ങിടും
ന്നൊരുഭക്ഷണങ്ങൾ-ഫലസഞ്ചയങ്ങളും
ശരിയായൊരണ്ടികളുമാണിതിങ്കലേ
പ്പുരു രമ്യമാമശനസാധനങ്ങൾ കേൾ.
ഫാ. മുളകുപ്പ് തൊട്ടകലത്തിലൻ ഗുണം
കളയുനാതിനിഹ പതിച്ച സാധനം,
വളരെക്കഴിച്ചദരഭാരമേകിയാ
ലുളവാകുമുൽക്കടവിപത്തിതിങ്കലായ്.
KRISHA
SRI
കഥ. ഇതുമട്ടുവല്ലതുഅബദ്ധമാളകിൽ
തരാം ജവത്തോടു ചികിത്സ നിർത്തണം
അതുനാൾ തുടങ്ങിയൊരു രണ്ടുവാസരം
ബത!നല്ലപട്ടിണികിടന്നുകൊള്ളണം.
. നാരകത്തിനുടെ ചെമ്പഴങ്ങളെ
ഒരുപത്തുനാൾക്കതു കഴിഞ്ഞു വല്ലനാ
ളൊരു ചെങ്കനിക്കുടയനീർകുടിച്ചിടാം
. പലമാനുഷക്കു പലമട്ടിലാണിതിൻ
ഫലമാകകൊണ്ടു ബലമാന്ന വൈദ്യനെ.
ജലമാളമായ നിലയത്തിൽ വച്ചുകൊ
ബലമാചരിക്ക ചിലനാൾ ചികിത്സയെ
AVIL
AS
MALAKINKEEL
രേ സമയമായിട്ടല്ല പല പ്രാവശ്യമായിട്ടാണു വേണ്ടത്. (8) ഈ
ചികിത്സകൊണ്ടു മലബന്ധവും മറ്റു പല രോഗങ്ങളും മാറും. (9)
ഫലങ്ങൾ (പഴങ്ങളും അണ്ടി വങ്ങളും ആണ് ഇക്കാലത്തുപയോ
ഗിക്കേണ്ട ആഹാര സാധനങ്ങൾ (10) ഉൽ കുടിലത്തു വലിയ ആ
പത്ത് (11) സുതരാം ജത്തോടു വളരെ വേഗത്തിൽ (18) ഈ ചി
കിത്സയുടെ ഫലം വിലക്കും പല വിധത്തിൽ കണ്ടു വരുന്നതു കൊണ്ടു
വൈദ്യനെ കൂടെ താമസിപ്പിച്ചുകൊണ്ടല്ലാതെ രോഗികൾ, ഇച്ചി<noinclude></noinclude>
sepzvy2iuesh0yv05k376uurnurh3be
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/194
106
82838
242573
2026-06-20T10:25:45Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '160 മര്. ഇതു മാതിരിയൊരു ചികിത്സചെയ്തിടു നാതിലേറെയുൾഭയമിയുന്ന കൂട്ടരും, പതിവായി പഴുത്തൊരിരും കളത്തിലും ധികാര നീരതുകഴിക്കിൽ നന്നുതാൻ. 8. പെരുതാളിച്ചുതികട്ടലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242573
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>160
മര്. ഇതു മാതിരിയൊരു ചികിത്സചെയ്തിടു
നാതിലേറെയുൾഭയമിയുന്ന കൂട്ടരും,
പതിവായി പഴുത്തൊരിരും കളത്തിലും
ധികാര നീരതുകഴിക്കിൽ നന്നുതാൻ.
8. പെരുതാളിച്ചുതികട്ടലെ
ന്നൊരു രാഗികള് ഫലനിരധികം
ഒരുനാളുമശിക്കരുതെന്നു സദാ
കരുതീടുക വൻവിനീക്കിടുവാൻ.
൧൬. അതി സാരഗദത്തിലുമേററമശി
പതിനാലിതു തെല്ലവി പത്തുതരാം,
അതിനാലതിയന്നൊരു രോഗികളും
സുതരാം വെടിയേണ മിതെന്നറിക.
3, 4, എല്ലാ വസ്തുക്കളിലുമതിയായ് സാദൃശൂന്യത്വമുണ്ടായ
വല്ലാതയോ വളരെയുഴലും മാനുഷക്കീക്ഷണത്തിൽ
നില്ലാതേറുന്നൊരു രുചി തരാൻ നല്ല നാരങ്ങനീരൊ
ല്ലാസത്തോടനുദിനമശിക്കുന്നതോ നന്നുതന്നെ.
. സ്ഥായിയായ മലബന്ധവും ക്ഷണാൽ
പായുവാനരിയശക്തിയുള്ള തായ്
q
ശ്രീയിണങ്ങുമിതു തൻ രസംപരം
സ്ഥായിയോടനുഭവിക്ക നാൾക്കുനാൾ.
അധ്യായം ന
ജലപാനം.
പറഞ്ഞിടാം ശീതപ:പ്രപാനം
തരുംഗുണശ്രേണി കൊല്ലമാൻ.
വരിഷ്ഠമാമിക്കഥതെല്ലുപോലും
ധരിച്ചിടാതുള്ളവരെത്തുണയ്ക്കാൻ.
കിസ് ചെയ്യരുത്. (11) പതിവായി രണ്ടു നാരങ്ങയുടെ നീരു കുടി
ക്കുന്നതു ആക്കും നല്ലതുതന്നെ (15-16) കലശലായ പുളിച്ചുതികട്ടൽ
ഉള്ളവരും വയറിളക്കമുള്ളവരും നാരങ്ങാനീരു അധികമായി ഉപ
യോഗിക്കരുത്. (18) മലബന്ധ രോഗത്തിനാണു
അത്യധികം ഫലിക്കുന്നത്.
പച്ചവെള്ളം കുടിക്കുന്നതിന്റെ ഗുണ ഗുണങ്ങളെപ്പറ്റി ഈ
അദ്ധ്യായത്തിൽ പണ്ണിക്കുന്നു. ഇത് കണിയുടെ അഭിപ്രായവുമാ<noinclude></noinclude>
lumq20j1cai2nm1jzqmak8qlvo5xcbr
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/195
106
82839
242574
2026-06-20T10:26:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '$161 a. പരം വിയായുമതിന്റെ പടിക്കു മുറയ്ക്കും, മൂത്രാകൃതി പൂണ്ടുകൊണ്ടും നരൻ ഗാത്രത്തിനകത്തു നിന്നു പുറത്തു പോകുന്നിതു വെള്ളമേററം. 2. ഈവണ്ണമുണ്ടാം കുറവൊക്കെനിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242574
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>$161
a. പരം വിയായുമതിന്റെ പടിക്കു
മുറയ്ക്കും, മൂത്രാകൃതി പൂണ്ടുകൊണ്ടും
നരൻ ഗാത്രത്തിനകത്തു നിന്നു
പുറത്തു പോകുന്നിതു വെള്ളമേററം.
2. ഈവണ്ണമുണ്ടാം കുറവൊക്കെനിക്കാൻ
ജവത്തിൽ വെള്ളം കുടിയാതിരിപ്പാൻ
അവൻ ഗാത്രത്തിനുത്തിടും കേ
വണ്ണമെന്നേ പറയേണ്ടതുള്ളു.
ശരീരയന്ത്രത്തിനു ശക്തിക
ന്നൊരീടെഴും ശോണിതമിങ്ങുമെയ്യിൽ
സ്വരീതി തെറ്റാതെ
മരീചികം ജലമേറെ
d.
യൊലിക്കുവാന്
വേണം
വയറ്റിലുണ്ടായ മലങ്ങളെല്ലാ
മയാമിന്നു വെളിക്കയയ്ക്കാൻ
പയസ്സ് വേണ്ടുംപടി കിട്ടിടാഞ്ഞാ
ലിയന്നിടും കേടു മണ്ണനീയം.
. ഞരമ്പിനെല്ലാം കുളിർ നൾകിംകി
യരം തീയവ്യവസായമെല്ലാം
നരൻ മെയ്യിൽ ശരിയാക്കുവാനീ
സ്ഫുരൽ പയസ്സിൻ തുണവേണ്ടതല്ലൊ.
മനുഷ്യ ദേഹത്തിനു കേടുക്കാ
തനമായ് കിട്ടിട്ടു മീമരുന്നു,
അനന്തമോൻ നുകർന്നുവെന്നാൽ
മനസ്സിനുന്മേഷ മുദിക്കുമോ..
യി അത്ര യോജിക്കുന്നതല്ല. ആധുനിക പ്രകൃതി ചികിത്സകന്മാ
കരിൽ പലരും ഭാരതീയ മഹഷിയന്മാരും ജലപാത മാഹാത്മ
ഒപ്പാരി പ്രശംസിക്കുന്നതു കൊണ്ടും അതിന്റെ മേന്മ അനുഭവ
പ്പെട്ടിട്ടുള്ളതു കൊണ്ടും ഇവിടെ ചേർന്നതാണു.
സി-ഗുണക്കൂട്ടം.
(2-3) ദേഹത്തിൽ നിന്നു വിയായും മാത്രമായും മറ്റും ജ
ലം നഷ്ടമാകുന്നതിനെ പരിഹരിക്കുന്നതിനു വെള്ളം കുടിക്കണം
രക്തം ശരിയായി സഞ്ചരിക്കുന്നതിനു വെള്ളം ആവശ്യമാണു്. (6)
അരം ഏററവും (1) നുന്നുവെന്നാൽ കുടിച്ചാൽ (8) ക്ഷമ ഭൂമി
• 21<noinclude></noinclude>
gl7yx1yz5c2fez3ok9xa0j1st5a2ixk
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/196
106
82840
242575
2026-06-20T10:26:14Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '162 ക്ഷമയും മേൽ മിക്കജനത്തെയും സം- ക്രമിച്ചിരിക്കും മലബന്ധരോഗം അമത്തുവാനത്യധികം പയസ്സാ a ചമിക്കയൊന്നാംതരമാം ചികിത്സ 1. ചരൽഗണത്തിങ്കലുരഞ്ഞൊലിക്കും സരിജ്ജലം...' താൾ സൃഷ്ടിച്ചിരിക്കുന്നു
242575
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>162
ക്ഷമയും മേൽ മിക്കജനത്തെയും സം-
ക്രമിച്ചിരിക്കും മലബന്ധരോഗം
അമത്തുവാനത്യധികം പയസ്സാ
a
ചമിക്കയൊന്നാംതരമാം ചികിത്സ
1. ചരൽഗണത്തിങ്കലുരഞ്ഞൊലിക്കും
സരിജ്ജലം നിമ്മലമായിരുന്നാൽ
പരംവിശേഷം വെളിയിങ്കൽനിന്നു കണ്ട
കരസ്ഥമാക്കും മഴ നീരിനൊപ്പം.
ജലം കുടിക്കുന്നതു നല്ലവായു
കലത്തിയിട്ടേ ദേവിചെയ്തിടാവൂ;
വിലപ്പെടും പ്രാണനതിനു മേന്മേൽ
സുലമാകാനതുവേണ്ടതല്ലൊ.
800.
എം. പയസ്സ് പാത്രത്തിലെടുത്തു പാര
മുയത്തി മറെറാന്നിനകത്തു വീഴ്ത്തി
പ്രയത്ന മല്പം തുടരുന്നുവെന്നാൽ
സ്വയംജഗൽ പ്രാണനതിൽ കരേറും.
. ഇതിനുവിധം തീജലം കുടിച്ചാ
ലതിങ്ങനൾകും സുഖമൊന്നു വേറെ,
മുതിന്നിടും സ്വാദു വെറും ജലത്തിൻ
പതിന്മടങ്ങായതിനെന്നു കാണുക.
൧൩. കലങ്ങിയും വണ്ണവിഭേദമാന്നും
കടുത്തഗന്ധ മിയന്നുകൊണ്ടും
കരസ്ഥമാം നീരു കുടിച്ചിടാതെ
കളഞ്ഞിടേണ്ടുന്നതു തന്നെയല്ലൊ..
യസ്സ് ചമി വെള്ളം കുടിക്കുക. (9) നല്ല ചരലിൽ കൂടി ഒഴുക
ക്കാനുത്തമം. തുറന്ന സ്ഥലത്തു പാത്രം വച്ചു എടുക്കുന്ന മഴവെള്ളവും
നന്നു തന്നെ.
0 10-12; പ്രാണവായു (അമ്ള ജനകം) ധാരാളം കലർത്തിയ
ജലം കുടിക്കുന്നതു വളരെനന്നാണു അങ്ങിനെ പ്രാണവായു കല
ന്നതിനുള്ള ഒരു ലഘുമാറ്റം പറയുന്നു. ഒരു പാത്രത്തിൽ വെള്ളവും മ
റൊരു കഴിഞ്ഞ പാത്രവും ഓരോ കയ്യിലായി എടുക്കണം.
രം ചൂടുകാപ്പിയും മാറ്റം ആറ്റിക്കുന്നതുപോലെ പാത്രം
നിൽ നിന്നും മറ്റൊന്നിലേക്കു വകന്നുകൊണ്ടിരിക്കണം.
നെ പരസ്പരം പല പ്രാവശ്യം ചെയ്യുമ്പോ
അനന്ത
പ്രാണവായു അതിൽ<noinclude></noinclude>
c6a8p3929uq9g9nnj0zudks5hi8t4jl
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/197
106
82841
242576
2026-06-20T10:26:27Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '163 ൧൪. കലക്കലും മറ്റു മന്മാ ജലം തിളപ്പിച്ചതു ശീതമാക്കി നലത്തോടും പ്രാണനെയങ്ങു പാരം കലത്തിയാലായതു മധ്യമം താൻ. 4. കുറച്ചു ചൂടുള്ള ജലം ചിലപ്പോൾ കുടിച്ചുവെന്നാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242576
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>163
൧൪. കലക്കലും മറ്റു മന്മാ
ജലം തിളപ്പിച്ചതു ശീതമാക്കി
നലത്തോടും പ്രാണനെയങ്ങു പാരം
കലത്തിയാലായതു മധ്യമം താൻ.
4. കുറച്ചു ചൂടുള്ള ജലം ചിലപ്പോൾ
കുടിച്ചുവെന്നാൽ ഗുണമേറെയുണ്ടാം;
കുതിച്ചുചാടുന്നു വിയപ്പിലൂടെ
കുറെ ഇളിക്കൂട്ടു വിനിമിക്കും.
൧൬. കുറച്ചു ദഹിക്കുകിലപ്പൊഴേതാൻ
കുടിക്കണം നൽക്കുളിർ വെള്ളമേററം;
കുറഞ്ഞുപോയാൽ തനുവിന്നുദിക്കും
കുഴപ്പമേററം പണിയാണു മാറാൻ.
൧. ഇരുന്നു നിത്യം പണിചെയ്തുപോരും
നരസഭാഹം വരികില്ല, യെന്നാൽ
മരുന്നുപോൽ വെള്ളമിടയ്ക്കിടയ്ക്ക്
മറന്നുപോകാതെ കുടിച്ചിടേണം.
. മുഴുത്ത മോദാൽ കുളിർ നിദാഹ
മൊഴിക്കുവാനായ് സതതം കുടിക്കാം;
പഴുത്തനാരങ്ങ കുഴഞ്ഞെടുത്ത
കൊഴുത്തനിര
കിലോ വിശേഷം
ൻ. ഒരിക്കലും രണ്ടര നീരിലോ
യാദിനം തന്നെ കുടിച്ചുകൂടാ.
ഒരഞ്ചുനാരങ്ങയിലേറെ നിത
മൊരുത്തരും തന്നെ കഴിച്ചിടൊല്ല.
10.0
കലരും. (14) നല്ല ശുദ്ധജലം കിട്ടാൻ പ്രയാസമുള്ളപ്പോൾ വളരെ
ചീത്തയല്ലാത്തവെള്ളം തിളപ്പിച്ചു ആറിയ ശേഷം വായു കാലത്തി
കുടിക്കണം.
(16) ചൂടുവെള്ളം കുടിക്കുന്നതു ചില രോഗഘട്ടങ്ങളിൽ പ്ര
യോജനകരമാണ്. ചെറിയ ചൂടുള്ള വെള്ളം അല്പാല്പമായി കൂട
ടെകുടിക്കുകയല്ലാതെ ഒരേ സമയം ധാരാളം വെള്ളം കുടിക്കുന്നതു നല്ല
തല്ല. ദേഹം വിയപ്പിക്കാനുദ്ദേശിക്കുമ്പോൾ ഇങ്ങിനെ കുറേശ്ശ കുടിച്ചാ
ൽ വിയർപ്പിൽ കൂടി മുക്ക് വെളിയിൽ പോകുന്നതിനു സഹായിക്കും.
(19) ഒരു ദിവസം രണ്ടരയിടങ്ങഴി (80 ഔൺസ്) വെള്ള
5518<noinclude></noinclude>
fff7bhot2u58dwax40uvbk2c59hgoh5
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/198
106
82842
242577
2026-06-20T10:26:44Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '164 നരൻ കുടിച്ചാലേതു നന്നുതന്നെ, നിരന്തരം താലുമുള്ളിടത്തു കുറയ്ക്കണം നൽകിയ പച്ചവെള്ളം. . കിടക്കുവാൻ പോകുവതിനുമുൻപേ കുടിക്കു നാലഞ്ചുതുടം ജലത്തെ കിടയ്ക്കുമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242577
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>164
നരൻ കുടിച്ചാലേതു നന്നുതന്നെ,
നിരന്തരം താലുമുള്ളിടത്തു
കുറയ്ക്കണം നൽകിയ പച്ചവെള്ളം.
. കിടക്കുവാൻ പോകുവതിനുമുൻപേ
കുടിക്കു നാലഞ്ചുതുടം ജലത്തെ
കിടയ്ക്കുമെനാൽ സുഖനിദ്ര, നിദ്ര
2. ഉപവാസമുഖ്യ സമയങ്ങളിൽ ലോ
മുപകാരമേകമൊരു ശീതമാംജലം
ഉപയുക്തമാക്കുകനുവാസരം ത
പരോധമേകുവതിനാഗ്രഹിപ്പവർ,
അായം ര
ഉപവാസം.
ഈ മർത്യ ജീവിതപയോധി തടത്തിലുള്ള
പാണാളിത്തരികളായ് വിഷയങ്ങൾ തള്ളി
സാമ്യമോടു തിരമാലയിലാണ
സ്തോമം പരാത്മസുഖനാമം മായാടി,
ത്തിൽ കൂടുതൽ ഒരാൾ കുടിക്കരുത്. അഞ്ചു ചെറു നാരങ്ങായുടെ നി
രിൽ കൂടുതലും പതിവായി ഉപയോഗിക്കേണ്ട. (20) പനിയുള്ള
പ്പോൾ പച്ചവെള്ളം ആവശ്യം പോലെ കുടിക്കാമെങ്കിലും വയറി
ക്കം കൂടെയുണ്ടെങ്കിൽ അധികം ജലം കുടിക്കരുത്. (2) അനു
വാരം ദിവസംപ്രതി ജപരോധമേതിനു രോഗം ശമി
പിക്കുന്നതിനും
ഈ അധ്യായത്തിൽ രോഗശമനത്തിനായി പട്ടിണി കിടക്ക
ണ്ട വിധം പറയുന്നു. പുരാതനകാലം മുതലുതന്നെ ഉപവാസ് മാ
ഹാ മറിഞ്ഞിരുന്ന ഭാരതീയ മഹഷിപുംഗവന്മാരെ ആദ്യത്തെ
8 പദങ്ങൾ
കൊണ്ടു കവി ഹൃദയം കവിഞ്ഞൊഴുകുന്ന ഭക്തി ബഹു
മാനാദികളോടുകൂടി പുകഴ്ത്തുന്നു. പാശ്ചാത്യ ചികിത്സകന്മാരിൽ
ഗലം എന്ന പ്രഡാക്ടരുടെ അഭിപ്രായങ്ങളാണ് ഇവിടെ പ്രധാന
മായി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം വാതം പ്രമേഹം മുതലായ
മഹാരോഗങ്ങൾ പോലും ഉപവാസ ചികിത്സകൊണ്ടു ധാരാളം കാ
പ്പെടുത്തിയിട്ടുണ്ട്.<noinclude></noinclude>
mfijajcxu9y2542q7cc84v3584pfffu
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/199
106
82843
242578
2026-06-20T10:27:00Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Q. P 166 താരാഗ്രഹാദിലിപിയാൽ ജഗദേകശക്തി താരാപഥത്തിലെഴുതീടിനതത്വസംഘം നേരായഠിച്ചതു പലവിധമാർ ജനോപ കാരാമാ വിവരിച്ചിതു ഭംഗിയോടേ, 2. പാർതന്നിലുള്ള പലമാതിരിവൃക്ഷവല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242578
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>Q.
P
166
താരാഗ്രഹാദിലിപിയാൽ
ജഗദേകശക്തി
താരാപഥത്തിലെഴുതീടിനതത്വസംഘം
നേരായഠിച്ചതു പലവിധമാർ ജനോപ
കാരാമാ വിവരിച്ചിതു ഭംഗിയോടേ,
2. പാർതന്നിലുള്ള പലമാതിരിവൃക്ഷവല്ലി
പ്രാതങ്ങൾ നോക്കിയവ തന്റെ ഗുണങ്ങൾകണ്ടു
ആതങ്കഹാനിയള്ളുന്നതിനായവ
ഹാതങ്ക മത്ഭുതപെടുത്വവുമാർ
പറഞ്ഞു.
3. നൽകമ്പിരുമ്പു മുതലായവമേൽ മരുന്നു
തോഴിതൻ കനലിട്ടവ തിയതി
മെച്ചപെടും കനകമാക്കിയെടുക്കയാലാർ
പാശ്ചാത്യരായ രസവാദികളെ ജയി
പൂന്തേൻകുഴമ്പു ചെവി തന്നിലൊഴുക്കുമാറ
കാന്തോക്തിയ്യുമൊരു സാഹിതിതൻ മഹത്വം
ചന്തത്തിലോതിയുമനുത്തമമായ കാവ്യ
ബന്ധത്തിനാലുമെവരിപ്പൊഴു മദ്വിതീയർ,
. ന്യൂട്ടൻ തുടങ്ങിയ കണക്കതൊന്നു കണ്ടാൽ
വാട്ടം കലന്നു തലതാഴ്ത്തിടു മാവിധത്തിൽ
നോട്ടം പെരുത്തൊരു കണക്കുകൾതൻ വിശിഷ്ട
കൂട്ടം രചിച്ചുവർ നിതാന്തശസ്തരായി,
മുത തൊട്ടവയകറ്റി നിറുത്തിയും സ
കമ്മത്തിനായ് സതതവും വഴിവച്ചുതന്നും,
നമ്മെത്തണയും മൊരുമട്ടുഗ്രഹം ചമയ്ക്കാൻ
നന്മത്തോടാരിക കണക്കുകൾ തീർത്തിരിച്ചു
വ പാറ ബുദ്ധിയുടെ കുട്ടികളാം വിനോദ
വാരങ്ങൾ തീർതിനുമാരു ശരിക്കുകാർ
ആരമ്യപൂർവ്വികർ പുകഴ്ത്തിയിരിക്കു വോര
രോപവാസമഹിമാവു കഥിച്ചിടുന്നേൻ.
18; മർത്യ...തടം മനുഷ്യ ജീവിതമാകുന്ന സിന
ൻ തീരം. തിരമാ..നാമകം സംസാര സമുദ്രത്തിലെ തിരമാ
മകളുടെ അടിയിൽ കിടക്കുന്ന ആത്മാനന്ദമെന്ന യഥാത്ഥ സുഖ
മാകുന്ന രണം. (2) ഇതിൽ ജ്യോതിശ്ശാസ്ത്ര മാഹാത്മ്യത്തെപ്പറ
പുകഴ്ത്തിയിരിക്കുന്നു.<noinclude></noinclude>
6z0u2257ks3p8p04tw3rs1zu2la5bkg
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/200
106
82844
242579
2026-06-20T10:27:11Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '166 ൻ. കെട്ടുള്ള ചിന്തകൾ മനസ്സിനകത്തുനിന്നു പെട്ടെന്നുപായുവതിനുള്ളൊരു വിലയായി, പുഷ്ടിപ്പെടും തനുവിനുള്ളിൽ നിറഞ്ഞിരിക്കും മുഷ്ടിൻ വിനാശമരുളുന്നൊരുവനിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242579
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>166
ൻ. കെട്ടുള്ള ചിന്തകൾ മനസ്സിനകത്തുനിന്നു
പെട്ടെന്നുപായുവതിനുള്ളൊരു വിലയായി,
പുഷ്ടിപ്പെടും തനുവിനുള്ളിൽ നിറഞ്ഞിരിക്കും
മുഷ്ടിൻ വിനാശമരുളുന്നൊരുവനിയായി.
ം. രാഗം തുടങ്ങിയൊരു മാനസികാത്തികൾ...
ഗംകൊടുത്തുടനകറ്റിനയോധനായി,
രോഗങ്ങളാകെയിഹ കൊത്തിയെടുത്തെടുത്തു
വേഗം നിതിനു പറ്റിയ
കൊറിയായി.
൧൧. ത്രീയാള മിപ്രകൃതി വൈദ്യമതിന്റെ വലത്തു
കെയായ് വിളങ്ങുമുപവാസമിതിൻ
കായം
ആയാസമറിയുവാൻ ഗദങ്ങളാകെ
ഭിയാന്നു മെയിരവിൽ വിട്ടുപറന്നുപോകും.
(വിശേഷകം
. പാൽമോർ തുടങ്ങിയൊരുനൽ
ദ്രവവസ്തുപോലും
ഫാ. മാറ്റിവച്ചു സതതം മതിയാകുവോളം
നീർമാത്രമങ്ങനെ കടിച്ചു കിടക്കുതന്നെ
പേർ മുററമുള്ളൊരു വാസ ചികിത്സയാകും.
ന, പൊൻ ചാടിയോടു മൊളിയാന്നൊരുനാരകക്കാ
തൻചാറെടുത്തു പരമ തുടം ജലത്തിൽ
അഞ്ചാതൊഴിച്ചതൊരു ദാഹമെഴുമ്പോഴെല്ലാം
പഞ്ചാരയെന്നിയെ കടിക്കുകിലോ വിശേഷം.
(3) ഈ പദ്യത്തിൽ വൈദ്യശാസ്ത്ര നിമ്മാണത്തെപ്പറ്റി പ്ര
ശംസിക്കുന്നു. (4) രസവാദ് മാഹാത്മ്യം. (5) ഉത്തമ സാഹിത്യ ഗ്ര
ന്ഥങ്ങളെ നിമ്മിച്ചതിനെക്കുറിച്ച് പുകഴ്ത്തുന്നു. (6) കണക്കു ശാ
ജ്ഞാനത്തിലുള്ള അഗാധത. (1) തച്ചുശാസ്ത്രനിർമ്മാണത്തിന്റെ
മാഹാത്മ്യം. (8) ഈ പദ്യത്തോടുകൂടെ ഋഷിമാരുടെ സൂതിയെ ഉപ
സംഹരിച്ചിട്ടു അടുത്ത പദ്യം മുതൽ ഉപവാസ വിഷയത്തിലേക്കു
കടക്കുന്നു.
11. മനസ്സിന്റെ രാഗദ്വേഷാദികളായ ദുർവിചാരങ്ങ
ളെ മാറുന്നതിനും ദേഹത്തിലെ രോഗകാരണമായ ദുഷ്ടിനെ ബ
ഹിഷ്ക്കരിക്കുന്നതിനും പാഠിയതും പ്രകൃതിചികിത്സാ പ്രമാണങ്ങളി
ൽ ഏറ്റം പ്രധാനപ്പെട്ടതും ആണു് ഉപവാസം എന്നു സാരം. (13)
പൊൻ നാരകക്കാനല്ല ചെറു നാരങ്ങാ, (14) കുറഞ്ഞപക്ഷം മൂന്നു
ദിവസത്തെ ഉപവാസം അനുഷ്ഠിച്ചെങ്കിലെ അതുകൊണ്ടു പ്രയോജ
നമുണ്ടാകയുള്ളു. സാധാരണയാളുകൾക്കും മൂന്നും നാലും ദിവസങ്ങൾ<noinclude></noinclude>
cpqtloe9o77byrv24ef14fo1r1evhq8
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/201
106
82845
242580
2026-06-20T10:27:23Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '167 ൧൪. തീരെക്കുറഞ്ഞിടുകിൽ മൂന്നുദിനങ്ങളോളം പേരഞ്ചുമീയൊരു ചികിത്സനടത്തിയാലേ പാറതാമതിനെഴും ഫലമൊന്നുവന്നു ചേരു ധരിക്കണമിതേവനുമേതുനാളും. 8. കാശസത്തോടും വാസ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
242580
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>167
൧൪. തീരെക്കുറഞ്ഞിടുകിൽ മൂന്നുദിനങ്ങളോളം
പേരഞ്ചുമീയൊരു ചികിത്സനടത്തിയാലേ
പാറതാമതിനെഴും ഫലമൊന്നുവന്നു
ചേരു ധരിക്കണമിതേവനുമേതുനാളും.
8. കാശസത്തോടും വാസ ചികിത്സചെയ്യും
നാളിൻ തലേദിവസമുണ്ണകിലില്ലദോഷം,
ചീളുന്നതിനറുതിയിൽ ഘനവസ്തുതിന്നു
മാളികജീണമൊഴിയാതെ യുദിക്കുമല്ലോ.
. വൻപാന്നരു കളവോപവാസനോൻബു
തൻപാരണ ഫറാരു ചൂടിനോടെ
പൈമ്പാലരണ്ടുതുടമോ പഴമാണ ചാ
മ്പാതെ നാലുതുടമോ കുടിയേണ്ടതല്ലൊ.
എ. പൂവൻപഴങ്ങൾ കശുവണ്ടികൾതൊട്ടവസ്തു
വാവശ്യമായചെറുതുത്തിടണം ക്രമത്തിൽ
ഏവംവളത്തിയുപവാസ ദിനങ്ങളോ
Q
മാവുമ്പോഴേ പതിവുപോലെ യശിച്ചിടാവൂ.
. ചൊല്ലാന്നല്ല പറയുന്ന ചികിത്സചെയ്യാൻ
നില്ലാതെ രണ്ടുദിനമിങ്ങു വാസമേ,
നല്ലാവണക്കിനെഴുമെണ്ണകുടിച്ചുകൊണ്ടു
വല്ലാത്ത ചൂടുടയനീരു കുടിക്കുവേഗം.
ൻ. വീണ്ടും കിടന്നിടുക പട്ടിണി രണ്ടുനാളിൽ
വീണ്ടും സുഖാൽ വയറിളക്കുകയെന്നിവണ്ണം
വേണ്ടും വിധത്തിലിതു ചെയ്തു സമാപ്തമാക്കൽ
വേണ്ടുംവിധം പഴയതിന്റെ പടിതന്നെയല്ലൊ. ഈ
do
മതിയാകുമെന്നും ദീർഘോപവാസം ആവശ്യമല്ലെന്നും ഡാക്ടർ ഗലം
പറയുന്നു.
15 - 20. ഉപവാസം തുടങ്ങുന്നതിനു തലേ ദിവസം ഉതക
ഴിക്കാം. ഉപവാസാരംഭത്തിൽ വയറിളക്കുന്നത് കൂടുതൽ ഫലപ്രദമാ
ണ്. വയറിളക്കാൻ വിചാരിക്കുന്ന ദിവസം രാവിലെ അവന
ലൗൺസുവരെ ആവണക്കെണ്ണ ഒരു ചെറിയ പാത്രത്തിലെടുത്തു
ടുവെള്ളത്തിൽ വച്ചു ചൂടാക്കി വയ്ക്കണം. വേറൊരു പാത്രത്തിൽ ഏക
ദേശം മുന്നാഴി വെള്ളം ചെറു ചൂടാക്കി വയ്ക്കുക, ആദ്യം ആ വണ്
യും പിറകെ ചൂടുവെള്ളം എത്ര വേഗത്തിൽ കുടിക്കാമോ അത്രയും
വേഗത്തിലും മടമടായെന്നും കുടിക്കണം. അന്നു യാതൊരു ഭക്ഷണ<noinclude></noinclude>
ep5zpxom6qpp3mu0if9pr71bbjo0uzs
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/202
106
82846
242581
2026-06-20T10:27:35Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '168 . ചുമ്മാതെ ചെയ്യുമുപവാസ ചികിത്സയേക്കാൾ സമ്മാനമാണിതു മലം കളയുന്നമൂലം, വൻമാലിയറിനുമരുന്നുകൾ തിന്നിടാഞ്ഞാൽ പിൻമാറിടാതെ യുവനും തുടരാമിതെന്നും. 2. ദൃഷ്ടാകെമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242581
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>168
. ചുമ്മാതെ ചെയ്യുമുപവാസ ചികിത്സയേക്കാൾ
സമ്മാനമാണിതു മലം കളയുന്നമൂലം,
വൻമാലിയറിനുമരുന്നുകൾ തിന്നിടാഞ്ഞാൽ
പിൻമാറിടാതെ യുവനും തുടരാമിതെന്നും.
2. ദൃഷ്ടാകെമെയ് വെടിയുവാനുപവാസമി
മുട്ടാതെ ചെയ്യുമൊരു വേലനിനയ്ക്കയാലോ,
ദാഘമാശു തുലയാൻ ഹരിവാസരങ്ങൾ
പുഷ്കാരം വ്രതമതിന്നുവിധിച്ച പൂർ.
... എല്ലാവ്രതങ്ങളിലുമീയുപവാസമേകി
ലാ മഹത്വമുരചെയ്തൊരു പൂർവ്വികന്മാർ
ചൊല്ലാണബുദ്ധിയുത, രാമയാന കി
ക്കൊള്ളാനൊരുങ്ങിയൊരു വിലയെടുത്തതാവാം.
2. മാരാഗ്നിതന്നിലൊരു മർമ്മം ചൂണ്ണമായ
വാരാഷ്ട കളയാൻ വരയോഗിമാർകൾ
നേരാരാബഹു സഹായമതായി ഗണിച്ചാർ
സാരാനുഭാവമെഴുമീയുപവാസമോ.
വർ. എല്ലാച്ചികിത്സയുടെ യാദ്യവുമിപ്രകാരം
ചൊല്ലാം പട്ടിണികിടക്കുകിലേറെ നന്നാം.
നില്ലാതെ ചെറുപവസിക്കുക ദുഗ്ദ്ധപാനം'
തെല്ലാചരിച്ചതിനൊരുങ്ങിയിറങ്ങിടുന്നോർ
വും കഴിക്കരുത്. ആവശ്യം പോലെ വെള്ളം കുടിക്കാം. നാരങ്ങാ മു
ന്തിരിങ്ങാ മുതലായ പഴങ്ങളുടെ ചാറു പിഴിഞ്ഞു കുടിക്കുകയും
വാം. രണ്ടോ മൂന്നോ മണിക്കൂറിനകം അടിയുണ്ടാകും. നാലോ അ
യാ ദികൊണ്ടു കുടലിലുള്ള ദുഷ്ട എല്ലാം പോകുന്നതിനാൽ രാ
ഗിക്ക് ആശ്വാസവും ലാഘവവും തോന്നും. ഇങ്ങിനെ രണ്ടോ മൂന്നോ
ദിവസത്തിൽ കൂടുതൽ ചെയ്യേണ്ടാ, ഉപവാസാവ സാനത്തിൽ ഇരു
മുള്ളതൊന്നും തിന്നരുത്. ആദ്യം രണ്ടു തുടം പശുവിൻ പാലാ
പഴങ്ങളുടെ ചാരോ കുടിക്കാം, പിന്നീടു ക്രമേണ പഴങ്ങളും അണ്ടി
പങ്ങളും അല്പാല്പമായി കഴിച്ചു ഉപവാസ ദിവസങ്ങളുടെ സംഖ്യ
. വയറിളക്കുന്നതിനു ആവണക്കെണ്ണയ്ക്കു പകരം വലിയ വി
ഷമില്ലാത്ത മറ്റു പദാർത്ഥങ്ങളുപയോഗിക്കുന്നതിനും വിരോധമില്ല.
മായ പാപം എന്നും. ഏകാദശി മുതലായ ഉപവാസദിനങ്ങ
ന്മാർ വിധിച്ചിട്ടുള്ളതു ഉപവാസത്തിന്റെ മോസംഹാരിക
ടി അറിഞ്ഞായിരിക്കണം. (23) കാമാത്തിയെ വളർത്തുന്ന ഒ<noinclude></noinclude>
sxbn20y08p4pkkz1h7fryh0yan6jhh7
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/203
106
82847
242582
2026-06-20T10:27:49Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '169 9 . ഐകാന്യത്തോട് പണിയിടും മനസ്സി ന്നകാറുണ്ടവധിയൊരിക്കൽ നാളുതോറും, ശ്രീകാളും വ്യവസിതിയാന്ന കക്ഷിയേതും മാഴായാനവധികൊടുക്കുകാവിധത്തിൽ വന്നു. പാരം രോഗം പൂണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242582
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>169
9
. ഐകാന്യത്തോട് പണിയിടും മനസ്സി
ന്നകാറുണ്ടവധിയൊരിക്കൽ നാളുതോറും,
ശ്രീകാളും വ്യവസിതിയാന്ന കക്ഷിയേതും
മാഴായാനവധികൊടുക്കുകാവിധത്തിൽ
വന്നു. പാരം രോഗം പൂണ്ടിടും മാനുഷന്മാർ
വാരംതോറും ചെയ്തു, ശുദ്ധോപവാസം,
ദൂരെപ്പോകുംരോഗമെന്നല്ല, നല്ലാ
ഹാരത്തിനായ് സ്വാദുമേററം ജനിക്കും.
2. ചെന്താർ ശരതാപാധിക ചിത്തയായാൽ
സന്താപിതരാകുന്നവർ പോലും മടിയാതെ,
എന്താകിലുമൊക്കുറിപക്ഷം പ്രതിനേരായ്
നാദരവോടിയുപവാസവ്രതമേല്പിൻ.
ക്ഷീര
ദസ്സിനെ നശിപ്പിക്കുന്നതിനു ഉപവാസത്തിനു ശക്തിയുണ്ടെന്നു
യോഗീശ്വരന്മാർ അറിഞ്ഞിരിക്കണം. (24) ഏതുരോഗത്തിന്റെ
ചികിത്സയുടെ ആരംഭത്തിലും ഉപവാസം നല്ലതാണു.
പാന ചികിത്സ ചെയ്യുന്നവർ അങ്ങിനെ ചെയ്യേണ്ടതത്യാവശ്യമാ
നു. (ക്ഷീരപാന ചികിത്സയെപ്പറ്റി ആരോഗ്യം മാസിക ഒന്നാം
പുസ്തകത്തിൽ തുടർച്ചയായി പ്രതിപാദിച്ചിട്ടുണ്ട്.)
. 25. ദിവസംതോറും (ഉറക്കസമയത്ത് മനസ്സിനു (ബാഹ്യാ
വയവങ്ങൾക്കും. നാം വിശ്രമം കൊടുക്കുന്നു. എന്നാൽ ആ സമയ
ത്തും നാം പ്രയത്തിനു നല്ല ജോലി കൊടുക്കുന്നുണ്ട്. അതു അത
നും ദോഷകരമാകയാൽ അതിനു കൂടി വിശ്രമം കൊടുക്കണം.
ങ്ങാൻ കിടക്കുമ്പോൾ വിശന്നിരിക്കണമെന്നുസാരം.
26. രോഗികൾ ആഴ്ചയിലൊരിക്കലെങ്കിലും പൂജാപാ
സം ആചരിക്കണം, അതിനാൽ രോഗം മാറുകയും ഭക്ഷണത്തിനു
നല്ല രുചി തോന്നുകയും ചെയ്യും. (27) കാമാത്തി മുതലായ മാന
സിക രോഗങ്ങൾ വക്കും മുൻ പറഞ്ഞപോലെ ഉപവാസം കൃത്യമാ
യി ആചരിക്കുന്നതായാൽ പരിശുദ്ധ ഹൃദയന്മാരായിത്തീന്നു ആന
ദാമൃതം അനുഭവിക്കാവുന്നതാണു്.
* 22<noinclude></noinclude>
l48mwzo98q041lps44zz9blmleytov6
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/204
106
82848
242583
2026-06-20T10:28:03Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'SRI വ്യാഖ്യാനത്തിന്റെ അനുബന്ധം ഇതുവരെ പ്രതിപാദിച്ചിട്ടുള്ളതു കൂടാതെ പ്രകൃതിചികിത്സ ചെയ്യുന്നവക്ക് ഉപകരിക്കത്തക്ക ചില ചികിത്സാക്രമങ്ങൾ ഇവി ടെ ചേക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
242583
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>SRI
വ്യാഖ്യാനത്തിന്റെ അനുബന്ധം
ഇതുവരെ പ്രതിപാദിച്ചിട്ടുള്ളതു കൂടാതെ പ്രകൃതിചികിത്സ
ചെയ്യുന്നവക്ക് ഉപകരിക്കത്തക്ക ചില ചികിത്സാക്രമങ്ങൾ ഇവി
ടെ ചേക്കുന്നതു പ്രയോജനകരമായിരിക്കുമെന്നു വിശ്വസിക്കുന്നു.
ണിയുടെ 'ചവിധാനങ്ങളും ജസ്റ്റിന്റെ 'ഏകാനവും പ്രാ
യോഗികമല്ലാതെ വരാവുന്ന ഘട്ടങ്ങളിലും ചിലപ്പോൾ അവകാ
കൂടെയും ഇവകൾ പ്രായോഗിക്കാവുന്നതും രോഗികൾക്ക് അത
താശ്വാസം പ്രദാനം ചെയ്യുന്നവയുമാണ്. ഈ ചികിത്സാവിധി
കൾ പല ചികിത്സകന്മാരുടെ അഭിപ്രായങ്ങളിൽ നിന്നും സംഗ്ര
ഹിച്ചിട്ടുള്ളതാണു്.
1. ആർദ്രാംബരാ വരണം. ഒരു പായ് നിലത്തു വിരിച്ചു
അതിൽ പായുടെ ഇരട്ടി നീളമുള്ള ഒരു രോമക്കമ്പിളി പാതി
വിരിക്കുക. അതിനു മുകളിൽ അത്രയും തന്നെ നീളമുള്ള ഒരു പു
ടാ നിന്നു വെള്ളം ഇറ്റിറ്റു വീഴാത്ത മാതിരി മാത്രം പിഴിഞ്ഞു
പാതി എന്നു തന്നെ വിരിക്കണം, ഇതിന്റെ സ്വതന്ത്രമായഗ്ര
ത്തിൽ ഒരു തലയണ വച്ചു അതിൽ തല വച്ചുകൊണ്ടു നനഞ്ഞ പട
കയിന്മേൽ രോഗി മല നഗ്നനായി കിടക്കുക. കൈകൾ രണ്ടും
ഇരു ഭാഗത്തും ദേഹത്തിനോടടുപ്പിച്ചു വച്ചിട്ടു വേറൊരാൾ രോ
ഗിയുടെ മുഖമൊഴിച്ചുള്ള ഭാഗം മുഴുവൻ രണ്ടു വശത്തുനിന്നും പു
ക വലിച്ചിട്ടു മൂടുക. അനന്തരം നിവിക്കാത്ത പാതി കൊണ്ടു പുത
പിച്ചു ചുറ്റണം. ഇതിന്റെ മീതെ കമ്പിളിയുമിടുക, തലവേദ
ന തോന്നിയാൽ നാറി തുണി നനച്ചിടുകയോ, നല്ല ചെളി
പുരട്ടുകയോ ചെയ്യണം,
ടിപ്പിക്കുകയോ ചൂടുവെള്ളമൊഴിച്ച കുപ്പികൾ വയ്ക്കുയോ ചെയ്യുക.
അര മണിക്കൂറു മുതൽ ഒരു മണിക്കൂർ വരെ ഇങ്ങനെ കിടക്കാം.
ചില സന്ദർഭങ്ങളിൽ 15 മിനിട്ടു മതിയാകും. മാറു ചില ഘട്ടങ്ങ
മിൽ 2 മണിക്കൂർ എടുത്താലും അധികമായി എന്നു വരികയില്ല.
ഞരമ്പുകൾക്കും ഹൃദയത്തിനും ശരീരത്തിനു പൊതുവെയും ശക്തി
ഹീനതയുള്ളവർ ആദ്യത്തെ തണുപ്പു കഴിഞ്ഞുള്ള ചൂടുവരുന്നതുവരെ
കിടന്നാൽ മതി. മറ്റു തരത്തിലുള്ളവർ കൂടുതൽ നേരം കിടക്കാം.
ആരണാനന്തരം ശരീരമാസകലം വേണമെങ്കിൽ കഴുകാം.
ഴുകുന്ന വെള്ളം തടവിയുണക്കുന്നതു ഏററവും നന്ന്.
സഹ്യമായി തോന്നുന്ന പക്ഷം പുടക നനയ്ക്കുന്നതിനും ദേഹം കഴ
കുന്നതിനും ചെറിയ ചൂടുള്ള വെള്ളം ഉപയോഗിക്കാം. വസൂരി മു
തലായ രോഗങ്ങളിൽ ആവരണനാനന്തരം ദേഹം കഴകുകയോ ത
ആർദ്രാം ബരാവരണം അദ്ധമായും ചെയ്യാറുണ്ട്. അര മുതൽ
കഴുത്തുവരെയുള്ള ഭാഗത്തിനാണു ഇങ്ങിനെ ചെയ്യുന്നത്. അതി<noinclude></noinclude>
egj3nunsi6uccml4r1vgifgdj2k0xvw
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/205
106
82849
242585
2026-06-20T10:28:17Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '171 നു പണ്ണാവരണത്തിനോളം ഗുണമില്ല. പാവരണത്തിനു ശേഷി ഈ ആവരണം കൊണ്ടു രക്തം ശുദ്ധിയാകയും രോമങ്ങൾ തുറക്കുകയും വിയർപ്പു ധാരാളം വെളിയിൽ പോകയും ചെയ്യും. ആന്തരമായ ദു...' താൾ സൃഷ്ടിച്ചിരിക്കുന്നു
242585
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>171
നു പണ്ണാവരണത്തിനോളം ഗുണമില്ല. പാവരണത്തിനു ശേഷി
ഈ ആവരണം കൊണ്ടു രക്തം ശുദ്ധിയാകയും രോമങ്ങൾ
തുറക്കുകയും വിയർപ്പു ധാരാളം വെളിയിൽ പോകയും ചെയ്യും.
ആന്തരമായ ദുഷ്ടിനെ ആക്ഷിച്ചെടുക്കുന്നതിനു ചെളിയെപ്പോലെ
ഇതിനും ശക്തിയുണ്ട്. ചുറ്റിയിരുന്ന നനഞ്ഞ പൂടകയിൽ കാണാവു
ആ ചൂടും ഗന്ധവും ഇതു നല്ലവണ്ണം തെളിയിക്കുന്നുണ്ട്. പനിയുള്ള
വന്നു ഇതു നല്ല ചികിത്സയാണ്. വസൂരിപ്പനിയുടെ ആരംഭത്തിൽ
ഇതു ചെയ്താൽ കു വരാതെയിരിക്കയോ വരുന്നപക്ഷം വേഗത്തിൽ
പൊരിഞ്ഞിളകിപ്പോകയോ ചെയ്യും. കുരു വന്നു പത്തു നാറുന്ന അ
വസരത്തിൽ ഈ ആവരണം അത്യന്താശ്വാസം നൽകുന്നതാണ്.
ന്യുമോണിയ, ഫായിഡ്, ഇൻഫ്ളുവൻസ് മുതലായ ജ്വര
ങ്ങളിലും ഇതു നന്നുതന്നെ.
ഡാക്ടർ ട്രാൾ ഇപ്രകാരം പറയുന്നു. ശരീരത്തിന്റെ ചൂടും ര
പ്രവാഹത്തിന്റെ വേഗവും കുറയ്ക്കുന്നതിനും, അനാവശ്യമായ
പ്രവാഹങ്ങളെ തടയുന്നതിനും ആരോഗ്യകരമായ
പ്രവാഹങ്ങ
ളെ വീണ്ടെടുക്കുന്നതിനും ആർദ്രാംബരാവരണം വിസ്മയനീയമായ
വിധത്തിൽ ശക്തിയുള്ളതാണ്. ആകപ്പാടെ ശരീരത്തിനു കളിച്ചാ
ലുള്ള സുഖം ഉണ്ടാക്കുന്നതു കൂടാതെ അതു ഞരമ്പു വനങ്ങൾക്കെല്ലാം
ആ ശ്വാസവും കൊടുക്കുന്നു. ആദ്യത്തെ അസുഖകരമായ കുളിർ തോ
നലിനെ ഉടൻ തന്നെ ആനന്ദപ്രദമായ ഒരു ചെറുചൂടു പിൻതുടരു
രക്തം ചാത്തു, ആന്റിമണി, ലവണങ്ങൾ, പൊട്ടാസ്യം
2
LL
ളായ മരുന്നുകൾ സ്ഥാനഭ്രഷ്ടങ്ങളാക്കുന്നതിനു ഇതിനു കഴിയും" ഡാ
കർ ഗള്ളി പറയുന്നു. “ഈ സമ്പ്രദായം ദിവസം പ്രതിയോ ചില
പ്പോൾ ഒരു ദിവസം രണ്ടു തവണയോ ആവർത്തിച്ചാൽ ഒരളവു രക്തം
മുഴുവൻ തൊലിയിലുള്ള സിരകളിൽ ഉറപ്പിക്കുകയും അതുവഴി അ
കത്തെ തൊലിയിലും മാറ്റും കെട്ടിക്കിടക്കുന്ന കൂടുതൽ രക്തത്തി
ന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു
2. ഉപനാർദ്രാവരണം. വെള്ളം ഒഴുകാത്തവണ്ണം ഒരു പു
രോഗിയെ നഗ്നനാക്കി നിർത്തി പെട്ടെന്നു അവൻ
കഴുത്തിനു കീഴിലുള്ള ദേഹം അതിടുക. പിന്നീടു അതിന്റെ
പുറമെ രോഗിയുടെ ശരീരമാകമാനം ശുശ്രൂഷകൻ തടവണം. സാ
ധാരണ ഇതു 5 മിനിട്ടു നേരത്തേ ചെയ്യേണ്ടു. "ജരങ്ങളുടെ
ആദിമ ഘട്ടത്തിലും, കുടൽ സംബന്ധമായ രോഗങ്ങളുടെ പ്രഥമ രാ
ഗിലും, അതിസാരം, വയറുകടി, കാലം, മുതലായവയി
ലും ഇതു പ്രത്യേകം പ്രശംസാർഹമാണു്” എന്നു ട്രാൾ. ഇതുമാതിരി
കേസുകളിൽ ഇതു ഇട വിട്ടു പലതവണ നടത്തണം. ഇരിപ്പാ
ബിക്കാം, പുസ്തകം തിന്നികൾക്കും, അധികമായ മാനസിക വ്യാ<noinclude></noinclude>
mx4j6c5wbttyh3r86t118dj3uo8yiiu
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/206
106
82850
242586
2026-06-20T10:28:29Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '172 പനം മുതലായവയുള്ളവക്കും ഇതു വളരെ ഉപകരിക്കുന്നതാണ് 3. ആർദ്രവസ്ത്രധാരണം. ആത്മാചരണത്തിന്റെ വകഭേദമാ ണിത്. ഇതിനു പരാശ്രയം ആവശ്യമില്ല. ഒരു വലിയ മുണ്ടും ഒരു നേർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242586
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>172
പനം മുതലായവയുള്ളവക്കും ഇതു വളരെ ഉപകരിക്കുന്നതാണ്
3. ആർദ്രവസ്ത്രധാരണം. ആത്മാചരണത്തിന്റെ വകഭേദമാ
ണിത്. ഇതിനു പരാശ്രയം ആവശ്യമില്ല. ഒരു വലിയ മുണ്ടും ഒരു
നേർത്ത ഷട്ടും വെള്ളത്തിൽ മുക്കി ദേഹത്തിൽ ധരിച്ചുകൊണ്ടു ഒരു
പായിൽ വിരിച്ച കവിളിൽ കിടന്നിട്ടു കമ്പിളി പിടിച്ചു ചു
റിക്കൊണ്ടു കിടക്കുന്നു രാത്രിയിൽ ആഹാരം കഴിഞ്ഞശേഷം ഇങ്ങ
നെ ഉറങ്ങാൻ കിടക്കുന്നതുകൊണ്ടും തരക്കേടില്ല.
3. നെഞ്ചത്തുകെട്ട്. നാലഞ്ചണി നനച്ച തുണി നെഞ്ചത്ത
വച്ചു ആവുന്നിടത്തോളം മുറുക്കിക്കെട്ടുക. പുറമെ ഒരു കമ്പിളിത്തു
ണ്ടും വച്ചു കൊട്ടുക. ഇങ്ങിനെ എത്രനേരം വേണമെങ്കിലും വ
കെട്ടിക്കൊണ്ടു കിടക്കാം. തുണിയുടെ ഇപ്പം മാറിയാൽ വീണ്ടും നന
ച്ചിടുക.
കെട്ടികൊണ്ടു കിടന്നുറങ്ങുകയുമാകാം, പുറത്തും ഇങ്ങിനെ കെ
ടുന്നതിനു വിരോധമില്ല. നെഞ്ചുവേദന നെഞ്ചുരുക്കം ക്ഷയത്തി
5. വറത്തുകെട്ട്. മേല്പറഞ്ഞ ക്രിയ വയറ് ചെയ്യുന്ന
തുതന്നെയാണു് ഇതു. ഗ്രഹണി,
പിത്താശയ രോഗങ്ങൾ, മലബന്ധം,
കാല് മുതലായ അവയവങ്ങളു ടെ സൂം, മൂത്രാശയം ആമാശയം
മുതലായവയുടെ കേടുകൾ, ആ വ രോഗങ്ങൾ മുതലായവയിൽ
ഇതു അത്യന്താപേക്ഷിതമാണു്.
6. ധാരാസ്നാനം. ധാര മുറിയാതെ വെള്ളം ഒഴുകുന്നതിനാ
ണു ഈ പേരു പറയുന്നത്. കുഴലുവഴി വെള്ളം ഏതു വിധത്തിലും
ദേഹ ത്തിൽ വീഴാം. ഇപ്പോൾ ഭ്രാന്തിനും മറ്റും നടത്തുന്ന വി
ധത്തിലും ധാരാസാനം നടത്താം. കൂടുതൽ സൗകയ്ക്കും കുഴൽ വഴി
കാണ ഇതിനു ചൂടു വെച്ചും ചില ഘട്ടങ്ങളിൽ നല്ലതാണു
ടൽ വിപ്പ്, കുരു, നീരു, സന്ധിസംഭനം, ചിലസ്ഥലങ്ങളിൽ മാത്ര
ഒഴിയാത്ത മലബന്ധം, ക്ഷയത്തിന്റെ ആദിമഘട്ടം, മു
തലായ പല രോഗങ്ങൾക്കും ഇതു പറ്റിയ ചികിത്സയാകുന്നു. ഞ
ബിനു ശക്തികുറഞ്ഞവരും തല ഓളമുള്ളവരും വളരെ സൂക്ഷിച്ചു.
വേണം ധാരാസ്നാനം ചെയ്യാൻ. കഴുത്തിൽ പിന്നിലേക്കു പ്രവാ
ത്തെ നയിച്ചു നട്ടെല്ല് വഴി കീഴ് പോട്ടും ഇരു തോളുകളിലേക്കും ന
വിനും അയയ്ക്കുക. ഒഴിയാത്ത നീകെട്ടുകളിൽ ധാര അവിടങ്ങളി
ലേക്കു നയിക്കുക. വയറിലുള്ള മാംസപേശികളിലേക്കു ധാരയൊ
നയിച്ചാൽ മലബന്ധം നശിക്കുന്നതാണു എന്നാൽ തലയ്ക്കും നട്ടെ
ല്ലിന്റെ ഭാഗങ്ങളിലും നെഞ്ചത്തും വളരെ ശക്തിയുള്ള പ്രവാഹം
ഒരിക്കലും എലിക്കരുത്.<noinclude></noinclude>
pnb8s8jr0pikevpne91remqjekdvgvs
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/207
106
82851
242587
2026-06-20T10:28:43Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '178 കുഴൽ വഴി മേലോട്ടു കയറുന്നതായും ധാരണം നടത്താം. അ രോഗത്തിലും മലബന്ധത്തിലും ഗുദത്തിൽ ഇങ്ങിനെയുള്ള ധാ രായാണം ഏൽക്കുന്നതു നന്നായിരിക്കും. യോനി സംബന്ധമായ സുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242587
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>178
കുഴൽ വഴി മേലോട്ടു കയറുന്നതായും ധാരണം നടത്താം. അ
രോഗത്തിലും മലബന്ധത്തിലും ഗുദത്തിൽ ഇങ്ങിനെയുള്ള ധാ
രായാണം ഏൽക്കുന്നതു നന്നായിരിക്കും. യോനി സംബന്ധമായ സുഖ
കേടുകൾക്കും ഇതു നല്ലതാണ്. വളരെ നോവുള്ള നീരുകളിലും മാം
സപേശികൾ സംഭിക്കുന്ന സ്ഥലങ്ങളിലും വഴക്കം ഉള്ള സന്ധികളി
ലും ഞരമ്പു സംബന്ധമായ ഈച്ചയുള്ളിടങ്ങളിലും ചൂടുവെള്ളദ്ധാര
ഫലപ്രദമായി കാണപ്പെട്ടിരിക്കുന്നു. ഡാക്ടർ ട്രാ)
7. സ്നാനം. ഇതു മണിയുടെ ഉദരത്താനം തന്നെ
a
വ
ക്ഷെ ഇതിൽ തിരുവേണ്ട എന്നു വ്യത്യാസം. ഇതിനു വെള്ളം ചെ
ചൂടോടെ ഉപയോഗിക്കുന്നതിനും വിരോധമില്ല. പൊക്കി
ഒരു വരാൻ തക്കവണ്ണം ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു കാലുകൾ
വെളിക്കിട്ടുകൊണ്ടിരിക്കുക. ഇരിക്കുമ്പോൾ തന്നെ ഒരു
ന്നും. രണ്ടാമത്തെ തണുപ്പു തോന്നലിനു മുൻപേ എല്ലണം. സം
ധാരണ 20 മുതൽ 30 വരെ മിന്നിട്ടു മതി. വലിയ കുളിരുള്ള പനി
ചെറു ചൂടുള്ള വെള്ളത്തിൽ മദ്ധ്യസ്നാനം മടുക്കാം. വയർ, കുട
ൽ, മലാശയം, പിത്താശയം, മുതലായവ നീരു വന്നാൽ ഇതു തുട
രെ എടുത്താൽ മതി - ട്രാം, വേണമെങ്കിൽ സ്നാനത്തിനിരിക്കുമ്പോ
''
66
8. ആഴമില്ലാക്കുളി. നാലോ ആറോ ഇഞ്ചു ആഴത്തിൽ ഒരു പാ
ത്രത്തിൽ വെള്ളമൊഴിച്ചു യോഗി അതിലിറങ്ങി നിന്നിരുന്നുകൊ
ണ്ടു വയറും അതിനു കീഴ്ഭാഗവും കൈകൊണ്ടു തലോടണം. അതേ
സമയം വേറൊരാൾ പാത്രത്തിൽ നിന്നു വെള്ളം കോരി തലയിൽ
തളിച്ചൊഴിക്കയും പുറവും നെഞ്ചും തലോടുകയും വേണം, വലിയ
തണുപ്പില്ലാത്തപ്പോഴാണെങ്കിൽ അവസാനമായി തലയിൽ ഒരു ക
ടം തണുത്ത വെള്ളം ധാരചെയ്താൽ കൊള്ളാം. 15 മിനിട്ടു മുതൽ 30
മിനിട്ടു വരെ ഇതു ചെയ്യാം. പാത്രത്തിലെ വെള്ളത്തിനു ചൂടുവാ
ൽ അതു മാറേണ്ടതാണു്. ആർദ്രചരണത്തിനു പിൻപും ഇതു ചെ
ന്നതു സുഖകരമായിരിക്കും. വെയിലേറ്റുണ്ടായ തളച്ച്, തലയിൽ
ചോര കയറാം, അപസ്മാരം, ലഹരി, മാന്ദ്യം മുതലായവയിൽ ഇതു
നിലമാണ്. ഇതു അധികനേരം ഒരുമിച്ചെടുക്കുന്നതിൽ നിന്നു
കുറച്ചുനേരം വീതം പല തവണ എടുക്കുന്നതാണത്രെ. മേൽപ്പറഞ്ഞ
സാനത്തിനു പാത്രത്തിൽ വെള്ളം 12 ഇഞ്ചു പൊക്കത്തിൽ ഉണ്ടായി
രുന്നാൽ പാതിക്കുളിയായി. ഇതുമൂത്ര തടസ്സം, അസ്ഥിസ്രാവം, രക്തം
പോ മുതലായവയ്ക്കു സിദ്ധവിദ്യയാണെന്നു കണ്ടിരിക്കുന്നു.
9. മുങ്ങിക്കുളി. ഈ നാം സാധാരണ ചെയ്യാറുള്ള കുളി പാ
ത്തോളം വെള്ളത്തിൽ നല്ലതണുപ്പു തോന്നും വരെ നിർത്തുന്നതു നന്നാ
. 10 മിനിട്ടിൽ കൂടുതൽ ഒരിക്കലും നിൽകയുമരുതു്. സാ
ധാരണ ആറേഴു സെക്കൻറ നേരം വേണ്ടു.<noinclude></noinclude>
h426o1dtvpvdwpofr863eta7loxzw4s
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/208
106
82852
242588
2026-06-20T10:28:57Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '174 10. പാദസ്നാനം. പച്ചവെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കു ന്നതു തന്നെ പാദസ്താനം. 10-15 മിനിട്ടുനേരം ഇതു ചെയ്യാം. പാദം മുങ്ങത്തക്കവണ്ണം വെള്ളമൊഴുകുന്ന തോടുകളിൽ കൂടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
242588
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>174
10. പാദസ്നാനം. പച്ചവെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കു
ന്നതു തന്നെ പാദസ്താനം. 10-15 മിനിട്ടുനേരം ഇതു ചെയ്യാം. പാദം
മുങ്ങത്തക്കവണ്ണം വെള്ളമൊഴുകുന്ന തോടുകളിൽ കൂടി നടക്കുന്നതു
ഇതിലേറെ നന്ന്. കാൽ തണുക്കുന്ന സുഖക്കേടുള്ളവർ വെള്ളത്തിൽ
മുക്കിവെച്ചിരിക്കുന്ന പാദങ്ങൾ എപ്പോഴും ഇളക്കിക്കൊണ്ടോ കെ
കൊണ്ടു തിരുമ്മിക്കൊണ്ടോ ഇരിക്കണം. പാദാനം കൊടിഞ്ഞ
തലവേദന, ആശ്വാസമില്ലായ്മ, നിദ്രയില്ലായ്മ ഇവയ്ക്കു
കൈകണ്ട മരുന്നാണെന്നു മാത്രമല്ല സ്ത്രീകൾക്കുള്ള കുറവുകൾക്കും ത
ടങ്ങൾക്കും എല്ലാം ഹാനിയെ കൊടുക്കുന്നതുമാകുന്നു. അസാധാര
ണമായി ഈച്ചപ്പെടുത്തിയ ഞരമ്പുകളെ ആശ്വസിപ്പിക്കുന്നതിനും
പെട്ടെന്നുണ്ടായ വേദന ഭേദനം ചെയ്യുന്നതിനും ചൂടുവെള്ളം
കൊണ്ടുള്ള പാദാനത്തിനു ശക്തിയുണ്ടെന്നു ഡോക്ടർ ട്രാൻ പറയുന്നു.
പാദം തണുക്കുക എന്ന രോഗമുള്ളവർ ഇതു ആർദ്രാവരണത്തിനു മുൻ
പു ചെയ്യേണ്ടതാണു.
11. ശിരസ്സാനം. ഇതു മൂന്നു തരമുണ്ട്. 1 നനച്ച തുണി തല
ചുറ്റുക. (2) തല വെള്ളം ധാരയായൊഴുക്കുക. (9) ഒരു പാത്ര
ത്തിൽ വച്ച വെള്ളത്തിൽ മുങ്ങിയിരിക്കത്തക്കവണ്ണം തല വച്ചു കൊ
ണ്ടു വെളിയിൽ കിടക്കുക. ഏതാണെങ്കിലും തല തണുക്കും വരെ
ചെയ്യണം. ആദ്യം പറഞ്ഞ രണ്ടു വിദ്യയും കോട്ട, അപസ്മാരം, വാ
തം കൊണ്ടു തലയ്ക്കുള്ള കോട്ട, മോഹാലസ്യം, മൂക്കിൽ കൂടി രക്തം
ഈ പറഞ്ഞതാണ് ശ്രവണ ഞരമ്പുകൾക്കു കേടു തട്ടിയുണ്ടായ ബാധി
യം, കാഴ്ചക്കുറവു്, ചെങ്കണ്ണു, ചുടിച്ചിൽ, പീ, നാസാമം മുത
5
. 12. വർഷസ്താനും. വൃക്ഷങ്ങളൊന്നുമില്ലാത്തിടം നോക്കി നല്ല
മഴയത്തിറങ്ങി നിന്നാൽ വിതാനമായി. അല്ലെങ്കിൽ വെള്ളം ത
ളിച്ചു വീഴും മാതിരി തീർത്ത കുഴലിന്റെ കീഴിൽ ചെന്നു നിന്നാ
ലും മതി. തല നേരിട്ട വഷം ഏൽക്കുന്നതു എല്ലാവരും നന്നല്ല.
സ്വല്പം കുനിഞ്ഞുനിന്നു കത്തിലേക്കാക്കിയാൽ ഭയപ്പെടേണ്ടാ. മാ
ന്യത്തിനും ലഹരിക്കും ഇത്ര രാവും നന്നാണു. ഞരമ്പാക്കി കുറ
ഞ്ഞവർ, ദുർബലന്മാർ, തലവേദനക്കാർ, ഹൃദയം ത്രസിക്കുന്നവർ,
അതികഠിനമായ മലബന്ധമുള്ളവർ മുതലായവ ഇതു യോജിച്ചത
ല്ല കട്ടികുറഞ്ഞ മുണ്ടും മാറും ധരിച്ചു നടന്നുകൊണ്ടു മഴ നനയുന്ന
തു ഏററവും വിശേഷമാണെന്നു ഡാക്ടർ ട്രാൻ പറയുന്നു.
18. ശുഷ്കാവരണസ്താനം അല്ലെങ്കിൽ സ്വേദനാനം. നന
ഞ്ഞ പുടക മാത്രം കാതെ ആർദ്രാംബരം ചരണത്തിലെ പോര
പൊതിയുകയാണ് ഇക്കാരണം, വളരെ ബലക്ഷയമുള്ളവരു
ടെയും ഞരമ്പിനു ബലമില്ലാത്തവരുടെയും നെഞ്ചത്തു മാത്രം കമ്പി
നെറ്റിക്കു ഒരുനനച്ചാൽ
ലെ<noinclude></noinclude>
1mhjml76qk06cskp8zul12v8ym8rqj9
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/209
106
82853
242590
2026-06-20T10:29:08Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '175 എല്ലാവരെയും ഇടേണ്ടതാണ്. മുറിയുടെ ചിതലും ജനലും എല്ലാം തുറന്നിട്ടു ശുദ്ധവായുവിനു സഞ്ചരിക്കാൻ വഴി നൽകണം. വിയന്ന ഇവരെ രോഗിയെ ഇങ്ങനെ ഇട്ടേക്കണം. ചിലപ്പോൾ രണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
242590
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>175
എല്ലാവരെയും ഇടേണ്ടതാണ്. മുറിയുടെ ചിതലും ജനലും എല്ലാം
തുറന്നിട്ടു ശുദ്ധവായുവിനു സഞ്ചരിക്കാൻ വഴി നൽകണം. വിയന്ന
ഇവരെ രോഗിയെ ഇങ്ങനെ ഇട്ടേക്കണം. ചിലപ്പോൾ രണ്ടു മണി
കൂറോളം സമയം കഴിഞ്ഞ രോഗി വിക്കയുള്ളു. 45 മ
ണിക്കൂർ വരെ അധികം
സിക്കുകയും ചെയ്താൽ വിൽക്കുന്നതിനെളുപ്പമുണ്ടു്.
ഓരോ മണി
റിലും ഓരോ ടം ബച്ച വെള്ളം കുടിക്കുകയും വേണം. വി
പത്തു തിന്നാൽ പിന്നെ കെട്ടഴിച്ചു. മുങ്ങിക്കളി, ധാരകളി, ആഴ
വില്ലാളി, നനഞ്ഞ പുതപ്പ് ഇവയിൽ ഏതെങ്കിലും ഒന്നെടുക്ക
ണം. സ്വേദനാനം ഏറ്റവും കഠിനമായ ചികിത്സയാകുന്നു. അ
തുകൊണ്ടു അതു ചെയ്യുന്നതു സൂക്ഷിച്ചു വേണം. രോഗിക്ക് നെഞ്ചുതു
ഉടൻ ആവരണം അഴിച്ചു കളഞ്ഞു. ഏതെങ്കിലും ശീതീകരണതാനം
ചെയ്യണം. വാതരോഗത്തിലും മേദ: പ്രവൃദ്ധിയിലും ഇതു പ്രത്യേ
കഫലപ്രദമാണ്. ഇടവിട്ടിടവിട്ട തണുപ്പതോന്നുന്ന രോഗികൾക്കു
അവസരങ്ങളിൽ ഇതു പ്രയോജക് ഭവിക്കും,
14. സേചനസ്നാനം. രോഗിയെ ഒരു പാത്രത്തിൽ എന
നിക്കി കാത്തു നെഞ്ചു മോൾ ഇവയിൽ വെള്ളമൊഴിക്കുക.
ഇതു മറ്റു തരം സ്നാനങ്ങൾക്കു തുല്യം ദേഹം തണുപ്പി ിക്കുന്നതിനു
കൊള്ളാം, പൊങ്ങൻ പനി, മസൂരി മുതലായ പനികളിൽ ഇതു വ
ളരെ ഫലം ചെയ്യും. രോഗിയുടെ ദേഹം തണുത്തിരിക്കയാണെങ്കി
ൽ ചെറിയ ചൂടോടെ വെള്ളമൊഴിക്കുന്നതാണു നല്ലത്
15. കൈലേസ് നാനം. ഒരു കൈലേസ് വെള്ളത്തിൽ മു
ക്കി ദേഹം മുഴുവൻ നല്ലവണ്ണം തുടയ്ക്കുന്നതാണ് കൈലേസു സ്നാനം,
മറ്റു സ്നാനങ്ങൾ ചെയ്യാൻ സമയമോ സൌകയ്ക്കുമോ ഇല്ലാത്തപ്പോ
ം ഒരു പാത്രത്തിൽ ഒന്നുരണ്ടിടങ്ങഴി വെള്ളവും ഒരു മണിക്കഷണ
വും എവിടെയും കിട്ടാവുന്നതാക കൊണ്ട് ഈ സ്നാനം സ്ഥലകാല
മെന്നിയെ ചെയ്യാവുന്നതാണു്. അതു തന്നെയാണ ഇതിനുള്ള
മെച്ചവും,
16. ബിന്ദുസ്താനം. ഒരു വലിയ മൺകുടമെടുത്തു അതിന്റെ
ചുവട്ടിലായി ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അയ ഒരു തുണിക്കഷ
വച്ചു കുറഞ്ഞൊന്നടയ്ക്കുക. ഒരു ധാരക്കിടാരത്തിന്റെ ദ്വാരത്തിൽ
സ്വല്പം തുണി വച്ചാലും മതി. ഈ പത്രം പത്തു പതിനെട്ടടി പൊ
കത്തിൽ കെട്ടിതൂക്കിയിട്ടു അതു നിറയെ നന്നായി തണുത്ത വെള്ളം
ഒഴിക്കുക. ഇതിന്റെ നേരെ അടിയിൽ രോഗിയുടെ ശരീരത്തി
ൽ സ്തംഭനമോ മരവിപ്പോ ഉള്ള ഭാഗം വരുന്ന പോലെ ഇരുത്തുക,
കളിൽനിന്നു വെള്ളം ഇറ്റിക്കായി അവിടെ വീഴട്ടെ. ഓരോ തുള്ളി
വീഴുമ്പോഴും അതു കൂട്ടി ആ ഭാഗം തിരുമ്മുക. ഇങ്ങിനെ അര B<noinclude></noinclude>
iubye1uvh726vaugiqhfewjixzyyatf
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/210
106
82854
242591
2026-06-20T10:29:25Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '176 നിർവരെ ചെയ്യാം. തദനന്തരം ഒരു മൃദുവായ ബ്രഷ് കൊണ്ടു ആ ഭാഗം നിശ്ചയമായും നല്ലപോലെ തിരുമ്മണം. മമ്മാനങ്ങളി തെങ്ങും ഇതു ചെയ്തുകൂടാ എന്നു പ്രത്യേകമായി ഓമ്മിക്കയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242591
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>176
നിർവരെ ചെയ്യാം. തദനന്തരം ഒരു മൃദുവായ ബ്രഷ് കൊണ്ടു
ആ ഭാഗം നിശ്ചയമായും നല്ലപോലെ തിരുമ്മണം. മമ്മാനങ്ങളി
തെങ്ങും ഇതു ചെയ്തുകൂടാ എന്നു പ്രത്യേകമായി ഓമ്മിക്കയും വേണം.
11. നീന്തിക്കളി. മലന്നും, കമിഴ്ന്നും, ചരിഞ്ഞും, വെള്ള
ത്തിനടിയിൽ മുങ്ങിയും പല തരത്തിൽ നീന്താവുന്നതാണ്. ഇതു
ആരോഗ്യത്തിനു മാത്രമല്ല ചിലപ്പോൾ ആയുസ്സം രക്ഷണത്തിനും ക
ടി ഉപകരിക്കുന്നതാകയാൽ എല്ലാവരും അഭ്യസിച്ചിരിക്കേണ്ടത്
ണ്. ഇതു ദേഹത്തിനു വ്യായാമവും ഞരമ്പുകൾ ഉണയും ഒരേ
സമയം തന്നെ കൊടുക്കുന്നു. ശ്വാസകോശത്തിന്റെ ബലക്കുറവി
അം, നെഞ്ചിന്റെ വിസ്താരക്കുറവിനും, ഉദര മാംസപേശികൾ
പോലെ പ്രവത്തിക്കായാൽ ഉദിതമായ മലബന്ധം ഗ്രഹണി മു
തലായ രോഗങ്ങൾക്കും നീന്തൽ സാധിഷ്ഠമായ ഒരു വ്യായാമമാകുന്നു
എന്നു ഡാക്ടർ ട്രാൻ പറഞ്ഞിരിക്കുന്നു.
2
18. നയനതവണ സ്നാനങ്ങൾ. കണ്ണിലും ചെവിയിലും
പീച്ചാംകുഴലിൽ നിന്നു വെള്ളം തെറിപ്പിക്കുന്നതു തന്നെയാണു
മ സ്നാനം. പക്ഷെ വളരെ ശക്തിയോടുകൂടി തെറിപ്പിക്കരുതെ
ന്നു സദാ ഒക്കണം. അധികനേരം തെറിപ്പിക്കുന്നതുകൊണ്ടു ദോഷ
മില്ല. കാഴ്ചക്കുറവു വീക്കം മുതലായ നയനരോഗങ്ങൾക്കും, ചലം
പോൽ ചെവിക്കായം നോവു മുതലായ ശ്രവണ രോഗങ്ങൾക്കും ഇതു
19. മൂക്കു കഴുകൽ. പച്ചവെള്ളം മൂക്കിൽ കൂടി വലിച്ചുക
റി വായിൽ കൂടി കളയുക. ജലദോഷം, മൂകം, മുതലായവയും ഇ
ഏററവും ഫലപ്രദമാണ്. മൂക്കിൽ നിന്നും രക്തം പോകുന്നുവെങ്കിൽ
വെള്ളം ഏററവും തണുത്തിരിക്കണം. ആദ്യം വെറും തണുത്ത
ം ഉപയോഗിച്ച ശേഷം മഞ്ഞു കട്ടയിട്ട് വെള്ളവും ഉപയോ
20. വായ് കഴുകൽ. വായിൽ പച്ചവെള്ളമൊഴിച്ചു കഴുകി
- രോഗങ്ങൾ പോകും. പച്ചവെള്ളം കവിൾക്കൊണ്ടു തുപ്പികള
യുന്നതും വായ് നാറ്റത്തിനു കൈ കണ്ട പ്രതിവിധിയാണു.
22.
കൈകഴുകൽ, വളരെ പഴക്കമുള്ള വ്രണങ്ങൾ നീരു ക
തലായവ സുഖക്കേടുള്ള ഭാഗം കുളിർ വെള്ളത്തിൽ മുക്കിവച്ചുകൊ
ണ്ടിരിക്കുന്നതു ഫലവത്തായി കാണുന്നു.
ഗിച്ചതിൽ വേദന മാറ്റാത്തപക്ഷം ചൂടുവെള്ളം ഉപയോഗിക്കണം.
കൈതണുത്തിരിക്കുന്നതിനു തണുത്ത വെള്ളത്തിൽ കൂടക്കൂടെ എങ്കി
വച്ചുകൊണ്ടു തമ്മിൽ തിരുമ്മുന്നതു നന്നായിരിക്കും. കൈയിലെ പാ
കുരുവും മറും മാറും വളരെ തണുത്ത വെള്ളത്തിൽ ധാരാളം സ
മയം മുറിച്ചുകൊണ്ടിരുന്നാൽ മാറുന്നതായി കാണുന്നു.<noinclude></noinclude>
0oy6tokix9c9l9rgpx6h2iuhvyxgwzz
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/211
106
82855
242592
2026-06-20T10:29:37Z
Bhama R 257
13324
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '177 ചുറ്റു മുതലായ വിരൽ രോഗങ്ങളിൽ അസുഖം തോന്നാത്ത ചൂടുള്ള വെള്ളത്തിൽ രോഗമുള്ള ഭാഗം മുക്കിവയ്ക്കുക. 23. ചുടുവെള്ളത്തിൽ കുളി, ചില രോഗികൾ ചിലപ്പോൾ പെട്ടെന്നു ജലദോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
242592
proofread-page
text/x-wiki
<noinclude><pagequality level="1" user="Bhama R 257" /></noinclude>177
ചുറ്റു മുതലായ വിരൽ രോഗങ്ങളിൽ അസുഖം തോന്നാത്ത ചൂടുള്ള
വെള്ളത്തിൽ രോഗമുള്ള ഭാഗം മുക്കിവയ്ക്കുക.
23. ചുടുവെള്ളത്തിൽ കുളി, ചില രോഗികൾ ചിലപ്പോൾ
പെട്ടെന്നു ജലദോഷം, തലവേദന, കുളി, പലതരം വേദനകൾ
മുതലായവ കീഴ്പ്പെടുന്നു. ഇവയെല്ലാം പത്തു മിനിട്ടു നേരത്തെ
വെള്ളികൊണ്ടു മാറും. ചൂടുവെള്ളത്തിനു പിറകെ ഒരു കുടം
പച്ചവെള്ളം പതുക്കെ തലവഴി ധാരയായി ഒഴിച്ചാൽ കുളി കഴി
യുമ്പോൾ യാതൊരു ക്ഷീണവും കാണുകയില്ല. വെള്ളത്തിന്റെ ചൂടു
രോഗിക്കു സുഖമായി തോന്നത്തക്കവണ്ണമെ പാടുള്ളു.
23. ചുടുവെള്ള പ്രയോഗം. ഒരു കഷണം പാനൽ തുണി മൂന്നാ
യി മടക്കി നല്ല ചൂടുള്ള വെള്ളത്തിൽ സ്വല്പനേരം ഇട്ടേക്കുക.
തു ഒരു കൈലേസിൻ കോണിൽ വച്ചിട്ടു അതിൽ പൊതിഞ്ഞു
ളാനലിലെ വെള്ളം മുഴുവൻ പോകുന്നതു വരെ പിഴിയുക. പി
ന്നീട് അതു കൈ സിൽ നിന്നും എടുത്തു ആവശ്യപ്പെട്ട ഭാഗത്തുവ
കട്ടിയുള്ള പാനൽ തുണിയുടെ രണ്ടു മടക്കും അതിനു മേൽ വയ്ക്കു
ണം. വയറ്റത്താണെങ്കിൽ യോഗി അതിന്റെ മേൽ പുതച്ചുകൊള്ള
ട്ടെ. ഇങ്ങനെ 5 മിനിട്ടു കഴിഞ്ഞാൽ പുത്തനായി പിഴിഞ്ഞെടു
ഒരു പാനൽ അവിടെ വയ്ക്കുക.
66
mupo
ല പ്രാവശ്യത്തിൽ കൂടുതൽ മാറേണ്ടി വരിക ചുരുക്കമാണു.
ധാരണ വേദനയ്ക്കു പത്തുപതിനഞ്ചു മിനിറ്റിനുള്ളിൽ ആശ്വാസം
കിട്ടും. ഞരമ്പു സംബന്ധമായും 3 നക്കുറവിനാലും ഉണ്ടാകുന്ന ത
ലവേദനയ്ക്കും വേദനാസഹിതമായ ആ ആപത്തിലും ഇതു വളരെ
ണം ചെയ്യുന്നതായി എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ടു്. വായുമുട്ടൽ,
പല്ലു പറിയുമ്പോഴോ ദഹനക്കേടിനാലോ ഉണ്ടാകുന്ന അം, അല
യോ മുഖത്തോ ഉള്ള ഞരമ്പു സംബന്ധമായ വേദന, ചുമ, മൂട
സ്ത്രം, മലബന്ധം, മുതലായവയ്ക്കും ഇതു ആശ്വാസം കൊടുക്കുന്ന
വിദ്യയാണ്. കുട്ടി, ആഹാര പാനീയങ്ങളിൽ അരുചി, മുതലാ
യവയിൽ ഇതും, തലയ്ക്കു പിറകിലും ചെള്ളയും പച്ചവെള്ളം ഒഴി
പം, കുടിച്ചാൽ അവയെ മാറ്റും. ഇവയെല്ലാം വയറിന്റെ
മുന്നിൽ രണ്ടു ഭാഗവും മൂടത്തക്ക വലിപ്പമുള്ള പാനൽ ഉപയോ
ഗിക്കണം'' (ഡോക്ടർ ട്രോൾ ഇതിനു ശേഷം വ്യായമമല്ല വിശ്രമമാ
35
68
സമാപ്തം.<noinclude></noinclude>
09nm2iavz4uxijaotyrccl9npsjgw29
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/212
106
82856
242593
2026-06-20T10:29:52Z
Bhama R 257
13324
/* Without text */
242593
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/213
106
82857
242594
2026-06-20T10:30:00Z
Bhama R 257
13324
/* Without text */
242594
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/214
106
82858
242596
2026-06-20T10:30:18Z
Bhama R 257
13324
/* Without text */
242596
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/215
106
82859
242597
2026-06-20T10:30:27Z
Bhama R 257
13324
/* Without text */
242597
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/216
106
82860
242598
2026-06-20T10:30:37Z
Bhama R 257
13324
/* Without text */
242598
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m
താൾ:പ്രകൃതിചികിത്സാസംഗ്രഹം.pdf/217
106
82861
242599
2026-06-20T10:30:50Z
Bhama R 257
13324
/* Without text */
242599
proofread-page
text/x-wiki
<noinclude><pagequality level="0" user="Bhama R 257" /></noinclude><noinclude></noinclude>
5uwlm130h7ehw0nu0phrb3okh0typ7m